വശീകരണ മന്ത്രം 10

(കഥ ഇതുവരെ)

അനന്തു കടയുടെ പുറത്തേക്ക് ഇറങ്ങിവരുന്നത് ദിവ്യദൃഷ്ടിയിലൂടെ ഗുഹയിലിരുന്ന സ്ത്രീ ദർശിച്ചു.

അത് കണ്ടതും കോപം കൊണ്ടു തിളക്കുന്ന മുഖവുമായി അവൾ കണ്ണു തുറന്നു.

ആ മാൻ പേടമിഴികൾ കനല് പോലെ ചുവന്നു വന്നു.

പക കൊണ്ടു വിറക്കുന്ന ഉടലുമായി അവൾ എരിയുന്ന ഹോമാകുണ്ഡത്തിലേക്ക് നോക്കി അലറി.

“നിന്റെ കൈവശമുള്ള ത്രൈലോക്യ വശീകരണ മന്ത്രം ഞാൻ നേടിയെടുക്കും അഥർവ്വാ..

അതിന് ശേഷം നിന്റെ മരണം.

നിന്റെ മരണ ദൂതുമായി ഞാനിതാ വരികയായി.

ഇനി വരുന്ന പൗർണമി നാളിൽ നീ എന്റേതാകും.

അതിനു ശേഷം ഞാൻ നിനക്ക് മരണം വിധിക്കും.

അതുവരെ എന്റെ കഴുകൻ കണ്ണുകളിൽ നിനക്ക് മോചനമില്ല

ഹ ഹ ഹ ഹ”

അമാലികയുടെ അലർച്ച ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.

ആരാണ് അവൾ?

അഥർവ്വന്റെ മരണ ദൂതുമായി വരുന്നവൾ ?

അമാലിക…….അമാലിക

(കഥ തുടരുന്നു)

മുറിയിൽ നിന്നും മാലതിയും ശിവയും ഇറങ്ങിപോയപ്പോഴേക്കും വല്ലാത്തൊരു ശൂന്യത അനന്തുവിന് അനുഭവപ്പെട്ടു.

ഒരുതരം ഒറ്റപ്പെടൽ.

തങ്ങൾ 3 പേരും ഇപ്പൊ അനാഥരായ പോലെ.

ഈ കുടുംബത്തിൽ തങ്ങൾ അധികപറ്റായ പോലെ

ഓരോന്ന് ഓർക്കുന്നതോറും അനന്തുവിന് ചങ്ക് പെടയ്ക്കുന്ന പോലെ തോന്നി.

അവൻ നെഞ്ചിൽ ഉഴിഞ്ഞുകൊണ്ട് ഉത്തരത്തിൽ കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ട് കിടന്നു

ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.

ഇതുവരെ അനുഭവിച്ച ദാരിദ്ര്യത്തിന് ഒരറുതി വരുമെന്നും ഇതുവരെ ലഭിക്കാത്ത ബന്ധുജനങ്ങളുടെ സ്നേഹം അനുഭവിക്കാമെന്നും വൃഥാ സ്വപ്നം കണ്ടു.

എല്ലാം വെറുതെയായിരുന്നു ബന്ധുക്കൾ ശത്രുക്കൾ എന്ന് പറയുന്നത് എത്ര സത്യമാണ്.

അതിന്റെ സാധുത ഇപ്പോഴാണ് തിരിച്ചറിയുന്നത്.

രക്തബന്ധത്തിന് തന്നെയാണ് തന്നോടുള്ള ദേഷ്യവും വാശിയും.

അതും സ്വന്തം ജ്യേഷ്ഠൻ.

നിരാശയോടെ അനന്തു നെടുവീർപ്പെട്ടു.

കൂലങ്കഷമായ മനസിനെ അടക്കി നിർത്തുന്നതിൽ അവൻ പരാജയപ്പെട്ടു.

പെട്ടെന്നാണ് അവന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നിയത്.

ശിവജിത്ത് കഴുത്തിൽ പിടി മുറുക്കിയ സമയത്ത് കണ്ണിൽ തെളിഞ്ഞ ആ മുറിച്ചെവിയന്റെ മുഖം.

ക്ലീൻ ഷേവ് ചെയ്ത താടിയും കട്ടി മീശയും വെട്ടേറ്റ പുരികവുമായി ക്രൂരമായ പുഞ്ചിരിയോടെ തന്നെ നോക്കിയവൻ.

ആരാണവൻ?

അയാളുമായി തന്റെ ബന്ധം എന്താ?

എന്തിനാണ് ഇങ്ങനെ ഓരോരോ നിഴൽ ചിത്രങ്ങൾ കണ്മുൻപിൽ തെളിയുന്നത്?

ഇതൊക്കെ കൂടി ഭ്രാന്തിന്റെ താഴ്‌വരയിലേക്ക് തന്നെ തള്ളിയിടുന്നു.



ഭ്രാന്തിന്റെ ആഗാധതയിലേക്ക് താൻ വീണു പോകുന്നു.

അച്ചിൽ നിർമിച്ച പോലെ ആ മുഖം ഇപ്പോഴും തന്റെ മനസിലുണ്ട്.

അത് കാണുന്തോറും പകയും വിദ്വേഷവും തന്നിൽ നുരഞ്ഞു പൊന്തുന്നു.

അയാളെ കൊല്ലാനുള്ള കലി മനസിലേക്ക് അലയടിക്കുന്നു.

തനിക്ക് ആരോടും ഇത്രയും ദേഷ്യം ഇതുവരെ തോന്നിയിട്ടില്ല.

എന്തിന് ജിത്തേട്ടനോട് പോലും തോന്നിയിട്ടില്ല.

പക്ഷെ അയാളുടെ മുഖം കാണുമ്പോൾ ആ മുറി ചെവി കാണുമ്പോൾ തനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.

ക്രോധം തന്റെ സിരകളിലൂടെ രക്തത്തിന് പകരമായി ഓടിക്കൊണ്ടിരിക്കുന്നു

മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയതും അനന്തു തലയിണയിൽ മുഖമമർത്തി കിടന്നു.

ഒരാശ്വാസത്തിനെന്നവണ്ണം . . അന്നത്തെ ദിവസം മുഴുവൻ തേവക്കാട്ട് കുടുംബാംഗങ്ങളുടെ സംസാര വിഷയം ഇതു തന്നെയായിരുന്നു.

മാലതിയും മക്കളും അടുത്ത ദിവസം തേവക്കാട്ട് മനയുടെ പടിയിറങ്ങുമെന്ന് ഏകദേശം ഉറപ്പായി.

ശങ്കരൻ അടക്കം പലരും മാലതിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

പല അനുരഞ്ജന നീക്കങ്ങളും നടത്തി.

പക്ഷെ മാലതി തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.

ശില പോലെ.

ആർക്കും ആ മാതൃഹൃദയത്തിൽ ഉണ്ടായ മുറിവുണക്കാൻ കഴിഞ്ഞില്ല.

ഒരു തരത്തിൽ പറഞ്ഞാൽ അവരെ സംബന്ധിച്ചു അതൊരു കാള രാത്രി തന്നെയായിരുന്നു.

എങ്ങും കനത്ത ദുഃഖം മാത്രം ഘനീഭവിക്കുന്നു.

ഈ വാർത്ത ശിവജിത്തിനെ ഏറെ ആനന്ദിപ്പിച്ചു.

എന്നാൽ മീനാക്ഷിയെ സംബന്ധിച്ചു ഇതൊരു ഓർക്കപ്പുറത്തേറ്റ തിരിച്ചടിയായിരുന്നു.

തന്റെ കൈക്കുമ്പിളിൽ നിന്നും വഴുതിപോയ സ്വർണ മത്സ്യത്തിനെ പോലെ അനന്തുവിന് വേണ്ടി അവൾ കേണു.

ശിവജിത്തിനെ പോലെ തന്നെ ഈ വാർത്ത കേട്ട് പുളകിതയായ മറ്റൊരാൾ കൂടി മനയിലുണ്ടായിരുന്നു.

ലക്ഷ്മി

അനന്തുവിന്റെ ശല്യം ഇതോടെ തീർന്നു കിട്ടുമെന്ന് ഉറപ്പായ അവൾ തന്റെ മുറിയിലെ സ്വകാര്യതയിൽ സമയം കഴിച്ചു.

ദേവന്റെ ഓർമകളും പേറി.

മുറിയിൽ കിടന്നിട്ട് ഒട്ടും ഉറക്കം വരാതിരുന്ന അനന്തു പയ്യെ എണീറ്റ് പുറത്തേക്കിറങ്ങി നടന്നു.

അഞ്ജലിയുടെ മുറിയായിരുന്നു ലക്ഷ്യം.

തെക്കിനി അറിയിലേക്ക് എത്തിയതും റൂമിലെ വെളിച്ചം കണ്ടപ്പോൾ അഞ്ജലി ഉറങ്ങിയിട്ടില്ലെന്ന് അവന് മനസിലായി.

മുറിയിലേക്ക് കയറിയതും ജനൽപ്പടിയിൽ തല ചായ്ച്ചു ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്ന അഞ്ജലിയെയാണ് അവന്റെ കണ്മുന്നിൽ തെളിഞ്ഞത്.


നീല പട്ടു പാവാടയും ബ്ലൗസും ആയിരുന്നു അവളുടെ വേഷം.

നനവുള്ള കേശഭാരം മുതുകിലേക്ക് വിടർത്തിയിട്ടിരിക്കുന്നു.

കുളി കഴിഞ്ഞ് ഇപ്പൊ വന്നതേയുള്ളു എന്ന് സാരം.

അനന്തു പതിയെ നടന്നു വന്നു അഞ്‌ജലിക്ക് സമീപമുള്ള കസേരയിൽ ഇരുന്നു.

അപ്പോഴാണ് അവൾ അനന്തു റൂമിലേക്ക് വന്നത് പോലും ശ്രദ്ധിച്ചത്.

അവന്റെ കണ്ണിലേക്കു അവൾ ഉറ്റു നോക്കി.

ആ നോട്ടം അനന്തുവിനെ വല്ലാതെ പിടിച്ചുലച്ചു.

എന്തൊക്കെയോ അർഥതലങ്ങൾ മറഞ്ഞിരിക്കുന്ന അവളുടെ കലങ്ങിയ മിഴികൾ.

അവ ചുവന്നു തിണിർത്തിരിക്കുന്നു.

ചുവന്ന രക്തക്കുഴലുകൾ പൊന്തി നിൽക്കുന്നു.

അധരങ്ങൾ വല്ലാതെ വിറയ്ക്കുന്നു.

തേങ്ങൽ പുറത്തേക്ക് വരാതിരിക്കാൻ കടിച്ചു പിടിച്ചിരിക്കുന്നത് പോലെ അഞ്ജലിയുടെ ആ ഭാവം കണ്ടതും അനന്തുവിന്റെ നെഞ്ചോന്നു കാളി.

“മോളെ അഞ്ജലി”

ആർദ്രമായ ആ ഒരൊറ്റ വിളിയിൽ അഞ്ജലി മുള ചീന്തും പോലെ പൊട്ടി കരഞ്ഞു.

കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങി.

അനന്തു മുന്നോട്ടേക്ക് ആഞ്ഞ് അവളെ ചേർത്ത് പിടിച്ചു.

അവന്റെ ചുമലിൽ അഞ്ജലി മുഖം പൂഴ്ത്തി തേങ്ങിക്കൊണ്ടിരുന്നു.

അവളുടെ കവിളിൽ നിന്നും ഇറ്റു വീണ അശ്രു അവന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ട് ഒഴുകി.

ആ കരവലയത്തിൽ കിടന്നതും അഞ്ജലിയുടെ തേങ്ങൽ നേർത്തു വരാൻ തുടങ്ങി.

ആ കരവലയത്തിന് എന്തോ മാന്ത്രികത ഉള്ളപോലെ.

അൽപ നേരം കൊണ്ട് അഞ്ജലിയുടെ മനസിൽ ആശ്വാസ തരംഗങ്ങൾ ഓടിയെത്തി തുടങ്ങി

കരച്ചിൽ നേർത്തു വന്നതും അനന്തു അവളുടെ മുഖം കോരിയെടുത്ത് ആ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു.

ആ ചുംബനം അവളുടെ ശരീരത്തിലേക്ക് കനത്ത കുളിരു പ്രവഹിപ്പിച്ചു.

അതോടെ അഞ്ജലിയുടെ മനസിലെ സംഘർഷങ്ങളും വേദനകളും ലഘൂകരിക്കപ്പെട്ടു.

ഒരു കുഞ്ഞിനെ പോലെ അവന്റെ മാറിൽ അവൾ പറ്റിച്ചേർന്നു.

അവസാന തുള്ളി നീർമുത്തും അനന്തു അഞ്ജലിയുടെ കണ്ണിൽ നിന്നും ഒപ്പിയെടുത്തു.

അപ്പോഴും അവന്റെ ചുമലിൽ തല ചായ്ക്കാൻ അവൾ വെമ്പി.

അനന്തുവിന്റെ നോട്ടം നേരിടാനാവാതെ അഞ്ജലി കണ്ണുകൾ മുറുകെ പൂട്ടി

അപ്പോഴും അവർക്കിടയിൽ നിശബ്ദത മാത്രമായിരുന്നു.

കൂട്ടിനായി അവർ ഇരുവരുടെയും നിശ്വാസങ്ങളും.

അൽപ സമയം കഴിഞ്ഞതും അഞ്ജലി കണ്ണു തുറന്ന് അനന്തുവിനെ നോക്കി.

ആ കണ്ണുകൾ എന്തോ ആവശ്യപ്പെടുന്ന പോലെ അനന്തുവിന് തോന്നി.

“നന്ദുവേട്ടാ എന്നെ മടിയിലിരുത്തുവോ? ”

അഞ്ജലിയുടെ കെഞ്ചൽ തിരസ്കരിക്കാൻ അവന് കഴിഞ്ഞില്ല.


അത് കേട്ടതും ഒരു പുഞ്ചിരി അവന്റെ അധരങ്ങളിൽ മോട്ടിട്ടു.

“ശരി പെണ്ണെ”

അനന്തു സമ്മതം അറിയിച്ചതും അഞ്ജലിയുടെ കണ്ണുകൾ തിളങ്ങി.

വീൽ ചെയറിൽ ഇരുന്നുകൊണ്ട് അവൾ അവന് നേരെ കൈ നീട്ടി.

അതു കണ്ടതും പുഞ്ചിരിയോടെ അനന്തു എണീറ്റു വന്നു അവളിലേക്ക് ചാഞ്ഞു.

ഇടുപ്പിൽ അവന്റെ കൈ പതിഞ്ഞതും അതിനിടയിൽ പെട്ട നേർത്ത ബ്ലൗസ് ചുക്കി ചുളിഞ്ഞു അഞ്ജലിയെ ഇക്കിളിപ്പെടുത്തി.

അവളുടെ ഇടുപ്പിലെ മാംസളതയെ മറയ്ക്കുന്നതിൽ ബ്ലൗസ് പൂർണമായും പരാജയമായി മാറി.

കയ്യിൽ അനുഭവപ്പെട്ട പതുപതുപ്പ് അവഗണിച്ചുകൊണ്ട് അനന്തു അഞ്ജലിയെ പതിയെ കോരിയെടുത്ത് തന്റെ മടിയിലിരുത്തി.

അവന്റെ വയറിലൂടെ അഞ്ജലി ചുറ്റി പിടിച്ചു.

ബ്ലൗസ്സിൽ ഉന്തി നിൽക്കുന്ന അവളുടെ മാർക്കുടങ്ങൾ അനന്തുവിന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു.

ഓറഞ്ചിനോളം മുഴുപ്പുള്ള രണ്ടു മുയൽ കുഞ്ഞുങ്ങൾ.

“അതേയ് ഇവർക്കൊക്കെ ശ്വാസം മുട്ടുന്നുണ്ടാവും ”

അവളുടെ മാറിലേക്ക് ചൂണ്ടിക്കൊണ്ട് അനന്തു പറഞ്ഞു.

“ഛീ വഷളൻ ”

അഞ്ജലി ചമ്മലോടെ കണ്ണുകൾ പൂട്ടി വച്ചു.

അവനെ നേരിടാൻ അവൾ ബുദ്ധിമുട്ടി.

അനന്തു ഒരു ചിരിയോടെ അഞ്ജലിയെ ചേർത്ത് പുണർന്നു.

അപ്പോൾ അവൾ മുഖം ഉയർത്തി അവന്റെ കവിളിൽ പല്ലുകൾ താഴ്ത്തി.

“ആാാഹ് വേദനിക്കുന്നു പെണ്ണെ”

അനന്തു കിടന്നു പുളഞ്ഞു.

“വഷളത്തരം പറഞ്ഞിട്ടല്ലേ?”

അവൾ ചുണ്ട് കൂർപ്പിച്ചു.

“അയ്യേ ഇതിനൊക്കെ ആരേലും വഷളത്തരം എന്ന് പറയുമോ?”

“പിന്നെ പറയാതെ”

“അതെന്താ അമ്മിഞ്ഞ അത്ര മോശപ്പെട്ട വാക്കാ?”

അനന്തുവിന്റെ ചോദ്യം കേട്ടതും നാണം കൊണ്ട് കൂമ്പിയടഞ്ഞ മിഴികളുമായി അഞ്ജലി വീണ്ടും അവന്റെ ചുമലിൽ മുഖം പൂഴ്ത്തി.

ഇതൊക്കെ കേൾക്കുമ്പോൾ ശരീരമാകെ കോരിത്തരിക്കുന്ന പോലെ അവൾക്ക് തോന്നി.

രോമകൂപങ്ങൾ വരെ പൊന്തി നിക്കുന്നു.

ശ്വാസഗതി ക്രമേണ കൂടുന്നു.

അനന്തുവിന്റെ നെഞ്ചിനെ ഉരുമ്മിക്കൊണ്ട് മാറിടം പൊങ്ങി താഴുന്നു.

ഒരു വിഷറി പോലെ.

തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് അവൾക്ക് അത്ഭുതം തോന്നി.

അനന്തു അഞ്ജലിയുമായുള്ള ഈ സംസാരം വളരെയധികം ആസ്വദിക്കുന്നുണ്ടായിരുന്നു.

പക്ഷെ കാമം എന്ന വികാരം അപ്പോഴും അവനെ കീഴ്പ്പെടുത്തിയിരുന്നില്ല.

കാരണം അഞ്ജലി അവന്റെ എല്ലാമായിരുന്നു.

വീണ്ടും അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു.


അഞ്ജലി അവന്റെ ചുമലിൽ മുഖം പൂഴ്ത്തി കിടന്നു.

അനന്തു ആകാശത്തേക്ക് കണ്ണു നട്ടു.

അവിടെ പരിമിതമായ നക്ഷത്ര കൂട്ടങ്ങളേയെ അവന് കാണാൻ സാധിച്ചുള്ളൂ.

ചെറിയൊരു മഴക്കാർ ഉള്ളതുപോലെ.

നല്ല ശീതളിമയാർന്ന തെന്നൽ ആ മുറിയിലേക്ക് പതിയെ ഒഴുകിയെത്തി.

അത് അവർ ഇരുവരെയും ഒരുപോലെ തൊട്ടു തലോടി കടന്നുപോയി.

“അതേയ് മാഡം”

അനന്തുവിന്റെ വിളി കേട്ട് അഞ്ജലി തല പൊക്കി നോക്കി.

“എന്താ നന്ദുവേട്ടാ?”

“ഇതിൽ പാലുണ്ടോ?”

വീണ്ടും അവളുടെ മാറിലേക്ക് അവന്റെ ചൂണ്ടു വിരൽ നീണ്ടു.

അതു കേട്ടതും നാണത്തിന്റെ ചുവപ്പ് രാശികൾ അവളുടെ തുടുത്ത കവിളുകളിൽ തെളിഞ്ഞു തുടങ്ങിയിരുന്നു.

“ഇല്ല നന്ദുവേട്ടാ പാല് കുച്ചണോ എന്റെ ചെക്കന്?”

“വേണം”

അനന്തു തലയാട്ടി.

“എന്നാ കുച്ചോ ദാ ”

അഞ്ജലി അവന് നേരെ തന്റെ മാറിടം തള്ളിച്ചു കാണിച്ചു.

അത് കണ്ടതും അനന്തുവിന്റെ കണ്ണു മിഴിച്ചു വന്നു.

അവളുടെ ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ ശ്വേത കണം ശംഖഴകുള്ള കഴുത്തിനെ ചുംബിച്ചുകൊണ്ട് പതിയെ ബ്ലൗസ്സിൽ തള്ളി നിൽക്കുന്ന രണ്ടു ഗോളങ്ങളുടെ താഴ്വാരങ്ങളിലേക്ക് യാത്രയായി.

ചുണ്ട് കടിച്ചു പിടിച്ചു അഞ്ജലി കണ്ണിറുക്കിയതും അവളുടെ വശ്യതയാർന്ന മുഖഭാവം അനന്തുവിനെ പരവേശനാക്കി.

അവളുടെ ഇടുപ്പിൽ അനന്തു കൈ നീട്ടി ശക്തിയിൽ പിച്ചി.

“ഹൌ ”

വേദന കൊണ്ട് അഞ്ജലി തുള്ളി പോയി.

അത്ര ശക്തിയിൽ ആയിരുന്നു അനന്തു അവിടെ നുള്ളിയത്.

അവൾ അവിടെ തടവിക്കൊണ്ട് മുഖം ചുളിച്ചു.

“ദുഷ്ടൻ അവിടുത്തെ ഇറച്ചി പറിച്ചെടുത്തൂന്നാ തോന്നണേ വേദനിക്കുന്നു”

ചുണ്ട് കൂർപ്പിച്ചു അവൾ അനന്തുവിനെ നോക്കി.

അത് കണ്ടതും അനന്തുവിന് പാവം തോന്നി.

“എവിടെ ഞാൻ നോക്കട്ടെ”

അനന്തു അങ്ങോട്ട് കൈ നീട്ടിയതും അഞ്ജലി അത് തട്ടി മാറ്റി.

അനന്തു വീണ്ടും ബലം പ്രയോഗിച്ചതും അവൾ അതിനു വഴങ്ങി.

അനന്തു അവളുടെ ഇടുപ്പിനോട് പറ്റിച്ചേർന്നു കിടക്കുന്ന ബ്ലൗസ് പൊന്തിച്ചു നോക്കി.

അവിടെ വട്ടത്തിൽ ചുവന്ന പാട് തണിർത്തു കിടപ്പുണ്ടായിരുന്നു.

അതിൽ നിന്നും ചോര തൊട്ടെടുക്കാവുന്ന പാകത്തിൽ.

അതു കണ്ടതും അനന്തുവിന് സങ്കടം ഇരട്ടിച്ചു.

അവൻ പയ്യെ ആ പാടിൽ വിരൽ ചേർത്ത് തഴുകി.

മൃദുലമായ ആ തഴുകൽ അഞ്ജലിയെ കുളിരണിയിച്ചു കൊണ്ടിരുന്നു.

പതിയെ അവിടെ തലോടുന്നത് നിർത്തിയ ശേഷം അനന്തു അങ്ങോട്ടേക്ക് മുഖം അടുപ്പിച്ചു.

അഞ്ജലിയുടെ ഇടുപ്പിലെ മാംസളതയിലെ പാടിൽ അധരങ്ങൾ അമർത്തി ചുംബിച്ചു.

“ശ് ശ് സ് സ്”

ആ ചുംബനം കിട്ടിയതും അവളിൽ നിന്നും ഒരു കുഞ്ഞു നിശ്വാസം പുറത്തേക്ക് വന്നു.

അഞ്‌ജലിക്ക് മുള്ളിൽ നിക്കുന്ന പോലെ തോന്നി.

ആ ചുംബനത്തിന്റെ ആലസ്യത്തിൽ അനന്തുവിന്റെ മുതുകിൽ അവളുടെ വിരലുകൾ ആഴ്ന്നിരുന്നു.

“ഇപ്പൊ വേദന പോയോ?”

“ഉം ”

അഞ്ജലി തലയാട്ടി.

അതു കണ്ടതും അനന്തു പുഞ്ചിരിച്ചു.

“ഇങ്ങനെ വേദന മാറാൻ ഉമ്മ തരുവോ നന്ദുവേട്ടൻ?”

“അതിനെന്താ തരാലോ”

അനന്തു പറഞ്ഞത് കേട്ടതും അവളുടെ മുഖം പൗർണ്ണമി പോലെ തെളിഞ്ഞു.

ആ പ്രകാശമേറ്റ് ദുഃഖത്തിന്റെ കാര്മേഘങ്ങൾ ആ മുഖത്തെ വിട്ടകന്നു.

പൊടുന്നനെ അഞ്ജലി തന്റെ കൈത്തണ്ടയിൽ സ്വയം പിച്ചി.

“ശ് ശ് ശ് ”

സ്വയം മുളക് കടിച്ച പോലെ അവൾ എരിവ് വലിച്ചു കയറ്റി.

എന്നിട്ട് ഒളിക്കണ്ണോടെ അവനെ നോക്കി.

അഞ്ജലിയുടെ ഓസ്കാർ അഭിനയം കണ്ട അനന്തു കള്ള ചിരിയോടെ അവളുടെ കൈ തണ്ടയിൽ പതിയെ ചുണ്ടുകൾ ചേർത്തു.

“ഇവിടേം വേദനയുണ്ട് നന്ദുവേട്ടാ ”

കൈ തണ്ടയിലെ ചുംബനം ഏറ്റു വാങ്ങി നിമിഷങ്ങൾക്കകം അവൾ സ്വന്തം കവിളിൽ തൊട്ടു കാണിച്ചു.

അതു കണ്ടതും അനന്തു അഞ്ജലിയുടെ തുടുത്ത മിനുസമാർന്ന കവിളിണയിൽ പതിയെ ഒന്ന് ചുംബിച്ച ശേഷം പല്ലുകൾ അമർത്തി കടിച്ചു.

“സ് സ് സ് വേദനിക്കുണൂ നന്ദുവേട്ടാ ”

അഞ്ജലി കൊഞ്ചി.

ചിമ്മിയടയുന്ന ആ കണ്ണുകളിൽ തന്നെയായിരുന്നു അനന്തുവിന്റെ നോട്ടം മുഴുവൻ.

അനന്തുവിന്റെ ഓരോ ചുംബനങ്ങളും അവളെ പുളകം കൊള്ളിച്ചു.

“ദേ ഇവിടെ ഭയങ്കര വേദനയാ ”

കഴുത്തിൽ അവൾ തൊട്ടു കാണിച്ചു.

അനന്തുവിന്റെ അധരങ്ങൾ അടുത്തതായി പതിഞ്ഞതും അവിടെ തന്നെ.

പിൻകഴുത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും അഞ്ജലി ഒന്നു കുറുകി.

മുഖത്തു ഓരോ കോണിലും അഞ്ജലി തൊട്ടു കാണിച്ചു.

അവിടാകമാനം അനന്തുവിന്റെ ചുണ്ടുകൾ ഓടി നടന്നു.

അവസാനം അവൾ കള്ള ചിരിയോടെ അവനെ നോക്കി.

അനന്തു എന്താണെന്ന മട്ടിൽ അവളെയും ഉറ്റു നോക്കി.

അഞ്ജലി പതിയെ ബ്ലൗസിന്റെ മുൻഭാഗം മാറിടം വരെ ഉയർത്തി പിടിച്ചു.

അതിനു ശേഷം തന്റെ പൊക്കിളിൽ അവൾ തൊട്ടു കാണിച്ചു.

“ദേ ഇവിടെയും വേദനയാ നന്ദുവേട്ടാ വേഗം ഉമ്മ താ “

അഞ്ജലിയുടെ കൊഞ്ചൽ കേട്ട് അനന്തുവിന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി.

മടക്കു വീണ അണിവയറിൽ തന്നെ എത്തി നോക്കുന്ന നയന മനോഹരമായ പൊക്കിൾ ചുഴി.

ആരെയും വശീകരിക്കാൻ പോന്ന അത്രയും ഭംഗി അതിനുണ്ട്.

ഏതൊരു ആണിനെയും വശീകരിക്കാൻ പോന്ന വിധം ഒരു പെണ്ണിന്റെ കയ്യിലുണ്ടാകുന്ന ഏറ്റവും വലിയ വശീകരണ തന്ത്രം അഥവാ വശീകരണ മന്ത്രം അതു നാഭിച്ചുഴി തന്നെയാണ്.

ആരെയും മോഹിപ്പിക്കുന്ന ഒറ്റക്കണ്ണ്.

അതു കണ്ടതും അനന്തുവിനു അതിശയം തോന്നി.

അഞ്ജലിയുടെ അണിവയറിന്റെ ഭംഗിയും പൊക്കിൾ ചുഴി ഒരേ സമയം ഇരട്ടിപ്പിക്കുന്നു.

അവൻ അതിൽ തന്റെ വിരലിട്ട് ഒന്നു കറക്കി.

“ആാാഹ്

അഞ്ജലി അവന്റെ മടിയിൽ കിടന്നു വിറച്ചു.

അതുകണ്ടതും അവന് ചിരിയടക്കാൻ പറ്റിയില്ല.

അഞ്ജലി ചമ്മലോടെ അവന്റെ ചുമലിൽ വീണ്ടും മുഖം പൂഴ്ത്തി കിടന്നു.

അവളുടെ ബ്ലൗസ് താഴ്ത്തി തിരശീലയെന്ന പോലെ ആ കാഴ്ച്ചയെ മറച്ചു

അതിനു ശേഷം അഞ്ജലിയുടെ മുഖം പയ്യെ കൈക്കുമ്പിളിൽ കോരിയെടുത്തു.

“ഇപ്പൊ അഞ്‌ജലിക്കുട്ടി ഹാപ്പിയായോ?”

“ഉം ”

ആയല്ലോ അവൾ സന്തോഷത്തോടെ തല കുലുക്കി.

അനന്തുവുമായുള്ള ഈ സംസാരം അവൾക്ക് നന്നേ ഇഷ്ട്ടപ്പെട്ടു.

“ഇനി പറ എന്തിനാ നേരത്തെ വിഷമിച്ചിരുന്നേ? കരഞ്ഞേ?”

അവന്റെ ചോദ്യം കേട്ടതും അഞ്ജലിയുടെ ഉണ്ടകണ്ണുകൾ ചെറുതായി ചുരുങ്ങുകയും വികസിക്കുകയും ചെയ്തു.

“നന്ദുവേട്ടൻ പോകുവാണെന്നു കേട്ടു ശരിയാണോ?”

നിസംഗതയോടെയുള്ള ആ നോട്ടം അവന്റെ നെഞ്ചിലാണ് പതിഞ്ഞത്.

കുറ്റവാളിയെ പോലെ ആ ശിരസ് താണു.

അതേയെന്ന അർത്ഥത്തിൽ.

“സത്യാണോ നന്ദുവേട്ടാ എന്നെ വിട്ടു പോകുവാണോ?”

“പോകണം അഞ്‌ജലിക്കുട്ടി അമ്മയുടെ തീരുമാനമാ ഇനി ആരെക്കൊണ്ടും അതു മാറ്റാൻ സാധിക്കില്ല”

അനന്തു നിരാശയോടെ പറഞ്ഞു.

“ഞാൻ പറഞ്ഞു നോക്കാം മാലതിയാന്റിയോട് എന്നിട്ട് കാലു പിടിക്കാം”

അഞ്ജലി ഉദ്വേഗത്തോടെ അവനെ ഉറ്റു നോക്കി.

“അതുകൊണ്ടൊന്നും കാര്യമില്ല പെണ്ണെ അമ്മയ്ക്ക് വാശി കയറിയാൽ പിന്നെ ആരെക്കൊണ്ടും മാറ്റുവാൻ പറ്റില്ല”

അതുകൂടി കേട്ടതോടെ അവസാനമായി ഉണ്ടായിരുന്ന പ്രതീക്ഷയും അവളെ കൈ വിട്ടു.

“പോയി കഴിഞ്ഞാൽ നന്ദുവേട്ടൻ എന്നെ മറക്കുവോ?”

“എനിക്കതിനു പറ്റുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?”

“എനിക്കറിയാം നന്ദുവേട്ടൻ എന്നെ മറക്കില്ലാന്ന് എന്റെ ചക്കരയേട്ടൻ ഉമ്മാ ”

അനന്തുവിന്റെ കവിളിൽ തന്റെ ചുണ്ടുകൾ അമർത്തിയ ശേഷം അഞ്ജലി വീണ്ടും ആ ചുമലിലേക്ക് മുഖം പൂഴ്ത്തി.

അനന്തു അവളുടെ നെറുകയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.

പെട്ടെന്നെന്തോ ഓർത്തപോലെ അഞ്ജലി തലയുയർത്തി നോക്കി.

“അയ്യോ നന്ദുവേട്ടാ അപ്പൊ അരുണിമ ചേച്ചിയോ?

ചേച്ചിയെ മിസ് ചെയ്യില്ലേ?”

അവളുടെ കണ്ണുകളിൽ തെളിഞ്ഞ വിഷാദ ഭാവം അനന്തുവിലേക്കും സംക്രമിക്കപ്പെട്ടു.

“മിസ് ചെയ്യും പെണ്ണെ എല്ലാരേയും മിസ് ചെയ്യും അരുണിമയെ,എന്റെ അഞ്‌ജലിക്കുട്ടിയെ, മുത്തശ്ശൻ, മുത്തശ്ശി, ദേശം ഗ്രാമം പിന്നെ ആ ബുള്ളറ്റിനേയും”

“അതെന്താ ബുള്ളറ്റിനെ മിസ് ചെയ്യണേ?”

ആകാംക്ഷയോടെയുള്ള ആ ചോദ്യം കേട്ടതും അനന്തു പുഞ്ചിരിച്ചു.

“എനിക്കെല്ലാമെല്ലാമാണ് ആ ബുള്ളറ്റ് ഒരിക്കലും അവനോട് എനിക്കൊരു അപരിചിതത്വം തോന്നിയിട്ടില്ല.

മുൻപെപ്പോഴോ അതുമായി പരിചയമോ ബന്ധമോ ഉണ്ടായിരുന്നെന്ന് പലപ്പോഴും തോന്നി പോകാറുണ്ട് ”

“എപ്പോഴൊക്കെ?”

“ആ ബുള്ളറ്റ് ഓടിക്കുമ്പോൾ”

“ശരിക്കും എനിക്ക് തോന്നാറുണ്ട് നന്ദുവേട്ടൻ ദേവൻ അമ്മാവന്റെ പുനർജ്ജന്മം ആണോയെന്ന്? ”

“അതെന്താ അങ്ങനെ തോന്നിയെ?”

അനന്തു ചിരിയോടെ അഞ്ജലിയുടെ കുസൃതി കണ്ണുകളിൽ നോട്ടമെറിഞ്ഞു.

“അന്ന് നന്ദുവേട്ടൻ പറഞ്ഞിട്ട് ഞാൻ അരുണിമ ചേച്ചിയുടെ ചിത്രം വരച്ചില്ലേ?

അപ്പൊ തോന്നി ചേച്ചിയും നന്ദുവേട്ടനുമൊക്കെ പുനർജനിച്ചതാണോയെന്ന്?”

അഞ്ജലിയുടെ ഭീകരമായ സംശയം കേട്ട് അവൻ പൊട്ടിച്ചിരിച്ചു.

ആ ചിരി നിയന്ത്രിക്കാൻ പോലും അവന് കഴിഞ്ഞില്ല.

പൊടുന്നനെ സ്വിച്ചിട്ട പോലെ അവന്റെ ചിരിനിന്നു.

ആ കണ്ണുകളിൽ ഏതൊക്കെയോ തെളിയുന്നപോലെ അഞ്‌ജലിക്ക് തോന്നി.

“അഞ്ജലി അരുണിമ പുനർജ്ജന്മം ആണെന്ന് നിനക്ക് തോന്നാനുള്ള കാരണം? ”

അനന്തു സംശയത്തോടെ അവളുടെ ഇരു തോളുകളിലും പിടിച്ചു കുലുക്കിക്കൊണ്ട് ചോദ്യം ആരാഞ്ഞു.

“അത്‌ പിന്നെ ഞാൻ ആ ചേച്ചിയുടെ അതേ ഫോട്ടോസ് മുൻപ് കണ്ടിട്ടുണ്ട്”

“എവിടെ വച്ചു?”

അതു കേട്ടതും അനന്തുവിന്റെ കണ്ണുകൾ വജ്രം പോലെ വെട്ടി തിളങ്ങി.

അവന്റെ വെപ്രാളം കണ്ടതും അഞ്ജലിക്ക് ആകാംക്ഷയേറി.

“തെക്കിനിയിലെ നിലവറയിൽ”

“ഞാൻ താമസിക്കുന്നതിന്റെ അവിടെയോ?”

“അതു തന്നെ.. പണ്ടൊരിക്കൽ ഞങ്ങൾ സാറ്റ് കളിക്കുമ്പോ ഒളിക്കാനായി ആ നിലവറയിലേക്കാ ഞാൻ ഓടിക്കയറിയെ.

അപ്പൊ അബദ്ധവശാൽ ആ ഫോട്ടോ ഞാൻ കണ്ടിരുന്നു.പിന്നെ അന്ന് ആ ചിത്രം വരച്ചു കഴിഞ്ഞപ്പോഴാ എനിക്കിതൊക്കെ ഓർമ വന്നേ”

“എന്റെ മുത്തേ നീ അന്യയമാണ് ”

അനന്തു അത്യാഹ്ലാദത്തോടെ അഞ്ജലിയെ ഇറുകെ പുണർന്നു.

അവന്റെ ചുണ്ടുകൾ അവളുടെ കവിളിണയിൽ ഇറക്കി വയ്ക്കാനും അവൻ മറന്നില്ല.

അഞ്ജലി സേതുരാമായ്യർ CBI യെ പോലെ അന്യായ ജാഡയൊക്കെ മുഖത്തേക്ക് വലിച്ചു കേറ്റി എന്തോ വല്യ കാര്യം കണ്ടുപിടിച്ചു എന്ന മട്ടിൽ ഇരുന്നു.

അനന്തു ഒരു കള്ള ചിരിയോടെ അഞ്‌ജലിയേയും കൊണ്ട് തെക്കിനി ഭാഗത്തേക്ക്‌ നടന്നു.

അവിടെ ഓട്ടു പത്രങ്ങളും വാർപ്പും ചെമ്പും അങ്ങനെ കുറെ സ്ഥാപകജംഗമ വസ്തുക്കൾ കൂട്ടിയിട്ടയിടത്തേക്ക് അവർ എത്തി.

ഒരു കുഞ്ഞിനെ പോലെ അഞ്ജലിയെ തന്റെ ഒക്കത്ത് അനന്തു വച്ചിട്ടുണ്ടായിരുന്നു.

“അതു നോക്ക് നന്ദുവേട്ടാ”

അഞ്ജലി കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ അനന്തുവിൻറെ കണ്ണുകൾ പാഞ്ഞു.

അവിടെ തറയുടെ മുകളിൽ നിവർത്തിയിട്ടിരിക്കുന്ന പൊടി പിടിച്ച ചുവന്ന പരവതാനിയാണ് കാണാൻ സാധിച്ചത്.

“അതു ചുരുട്ടി വയ്ക്ക് നന്ദുവേട്ടാ ”

അഞ്ജലി ആവേശത്തോടെ ആക്രോശിച്ചു.

അതു കേട്ടതും അല്പം സംശയം നുരഞ്ഞു പൊന്തിയെങ്കിലും അവൻ അങ്ങോട്ട് നടന്നു.

നിലത്ത് അഞ്ജലിയെ പതുക്കെ ഇറക്കി വച്ച ശേഷം തറയിൽ കിടക്കുന്ന പരവതാനി ചുരുട്ടി തുടങ്ങി.

അത്‌ ചുരുട്ടി വച്ചതും തറയുടെ മുകളിലായി വാതിൽ പോലെ ഒരു ഭാഗം ഉള്ളത് അവന്റെ ശ്രദ്ധയിൽ പെട്ടു.

ഒരു മാൻഹോൾ പോലെ.

അതിന്റെ പിടിയിൽ പിടിച്ചു അനന്തു അത്‌ ബലമായി വലിച്ചു തുറന്നു.

അപ്പോൾ ഉള്ളിലേക്ക് നീണ്ടു കിടക്കുന്ന പിരിയൻ ഗോവണിയാണ് അവർ ഇരുവരുടെയും മുന്നിൽ തെളിഞ്ഞത്.

“ഞാനിപ്പോ വരാം ”

അതും പറഞ്ഞുകൊണ്ട് അനന്തു മുറിയിൽ പോയി ഒരു വലിയ എമർജൻസി ലാമ്പും ടോർച്ചും ഒക്കെ എടുത്തിട്ട് തിരിച്ചു വന്നു.

അപ്പോഴും അവിടെ അഞ്ജലി ആ നിലവറയിലെ ഇരുട്ടിലേക്ക് കണ്ണും നട്ട് താടിക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു.

അഞ്ജലിയുടെ കയ്യിൽ എമർജൻസി ലാമ്പ് നൽകിയ ശേഷം അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് അനന്തു ആ പിരിയൻ ഗോവണിയുടെ പഴകിയ നടകൾ പതിയെ ഇറങ്ങി.

അഞ്‌ജലിക്ക് ഇതൊരു വല്ലാത്ത അനുഭവമായിരുന്നു.

പൊതുവെ ഇത്തരത്തിലുള്ള അഡ്വഞ്ചറസ് ട്രിപ്പ്‌ അവളുടെ പ്രധാന വിനോദമായിരുന്നു.

കാലടികൾ പിഴക്കാതെ ഗോവണിയിലൂടെ അനന്തു അഞ്ജലിയെയും കൊണ്ട് ഇറങ്ങി.

പെട്ടെന്നു അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.

“നീ എന്താടി പെണ്ണെ ഇങ്ങനെ ചിരിക്കുന്നേ?”

“ഏയ്‌ ഞാൻ ആലോചിക്കുവായിരുന്നു കൊച്ചു ടീവിയിൽ ഡോറയും ബുജിയും കൂടി പോകുന്നപോലുണ്ടല്ലേ?”

“എന്ത് ”

“നമ്മൾ പോകുന്നത്”

“ദേ ഒറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലേ അസ്ഥാനത്തെ അവളുടെ അളിഞ്ഞ കോമഡി”

അനന്തു പിരിമുറുക്കത്തോടെ നടന്നു.

“എനിക്കിത്രക്കൊക്കെ സ്റ്റാൻഡേടെയുള്ളൂ”

അവൾ പുച്ഛത്തോടെ ചിറി കോട്ടി.

അതു കണ്ടതും ഊറി വരുന്ന പുഞ്ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ഗോവണിയിലൂടെ ഇറങ്ങി വന്നു.

ചുറ്റും തല ചരിച്ചു നോക്കി.

കണ്ണിലേക്കു കുത്തി കേറുന്ന കുറ്റാകൂരിരുട്ട്.

കനത്ത ശാന്തത നിറഞ്ഞു നിൽക്കുന്നു.

അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ആ അറയിൽ വ്യാപിച്ചു.

“ആ ലാമ്പ് ഓണാക്ക് ”

അനന്തു അഞ്ജലിയെ കുലുക്കിക്കൊണ്ട് പറഞ്ഞു.

പെട്ടെന്ന് സംയമനം വീണ്ടെടുത്ത അവൾ ലാമ്പിന്റെ സ്വിച്ച് ധൃതി പിടിച്ചു ഓണാക്കി.

അതിൽ നിന്നും നിലവറയിൽ വെളുത്ത പ്രകാശം ചൊരിയപ്പെട്ടു.

എല്ലായിടത്തും അവന്റെ കണ്ണുകൾ ഓടി നടന്നു.

പലയിടത്തും മാറാലയും പൊടി പടലങ്ങളും പിടിച്ചു കിടക്കുന്നു.

പഴമയുടെ ഗന്ധം അവിടമാകെ നിറഞ്ഞു നിക്കുന്നു.

ഒട്ടനവധി ചെമ്പു പാത്രങ്ങളും വിളക്കുകളും പഞ്ചലോഹ വിഗ്രഹങ്ങളും പൊടിയിൽ കുളിച്ചിരിക്കുന്നു.

പണ്ടത്തെ രാജസദസുകളിൽ ഉണ്ടായിരുന്ന മനോഹരങ്ങളായ രാജകീയ ഇരിപ്പിടങ്ങളും ഉപകരണങ്ങളും വസ്തുക്കളും ആയുധങ്ങളും മറ്റും അവിടെ അലസമായി കൂടി കിടക്കുന്നു.

ഈ കാഴ്ചകൾ അഞ്ജലിയുടെ മനസിനെ കീഴ്പ്പെടുത്തി.

അത്‌ ഭയത്തിലേക്ക് വഴിമാറി.

നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുന്നത് അവൾ തിരിച്ചറിഞ്ഞു.

എന്നാൽ അനന്തു ഇതൊക്കെ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

“ഇതൊക്കെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നതാ നന്ദുവേട്ടാ അതൊക്കെ കൈമാറി വന്നപ്പോ ആകെ നാശകോശമായി മാറി”

അഞ്ജലി പറഞ്ഞത് കേട്ടിട്ടും അനന്തു തലയാട്ടിയതെ ഉള്ളു.

“എവിടെയാ നീ അരുണിമയുടെ ചിത്രം കണ്ടേ?”

അനന്തു ആകാംക്ഷയോടെ ചോദിച്ചു.

അതുകേട്ടതും അവൾ അൽപ നേരം തന്റെ ചിന്തകളുമായി മൽപ്പിടുത്തം നടത്തി.

അവസാനം അത്‌ ഓർമ വന്നതും അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി പൂവ് മോട്ടിട്ടു.

“അവിടെയാ കണ്ടത്”

അഞ്ജലി ലാമ്പ് നീട്ടിയ ഭാഗത്തേക്ക്‌ അനന്തു സൂക്ഷിച്ചു നോക്കി.

ആ വെളിച്ചത്തിൽ അവനൊന്നും കാണാൻ കഴിഞ്ഞില്ല.

മാറാലയും അഴുക്കും മറ്റും പിടിച്ച അറയുടെ ഒരു മൂലയായിരുന്നു അത്‌.

അവിടെ മറ്റൊന്നും തന്നെ കാണാൻ അവന് സാധിച്ചില്ല.

നിരാശയോടെ അനന്തു ഒരു ദീർഘ നിശ്വാസം വിട്ടു.

“സോറി നന്ദുവേട്ടാ ഞാൻ കാരണം സങ്കടമായല്ലേ?”

അഞ്ജലി വിഷാദത്തോടെ പറഞ്ഞു.

അവന്റെ നോട്ടം നേരിടാനാവാതെ അവളുടെ തല താണു.

പ്രതീക്ഷയുടെ അങ്ങേയറ്റം കടന്നു വന്ന് ഇത്രത്തോളം കഷ്ടപ്പെട്ട ഒരുദ്യമം പാഴായി പോയതിന്റെ വേദനയായിരുന്നു അവൾക്ക്.

“സാരുല്ല പെണ്ണെ ചിലപ്പോ നിനക്ക് മാറിപോയതാകും നമുക്ക് പോകാം ”

അവന്റെ ശബ്ദത്തിലെ നിരാശയുടെ ധ്വനി വീണ്ടും അവളെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു.

അഞ്ജലിയെയും കൊണ്ട് പോകാനായി  തിരിഞ്ഞതും ഒരു മിന്നായം പോലെ ആ ലാമ്പിന്റെ ശുഭ്രപ്രകാശത്തിൽ എന്തിലോ അനന്തുവിന്റെ കണ്ണുടക്കി.

“മോളെ അങ്ങോട്ടേക്ക് ലൈറ്റ് അടിച്ചേ?”

അവന്റെ തിടുക്കം കണ്ടതും അഞ്ജലി ഒന്നും മനസിലാകാതെ ആ ദിശയിലേക്ക് ടോർച് തിരിച്ചു.

ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ കൃത്രിമ പ്രകാശം കാണിച്ചു തന്ന കാഴ്ച്ച കണ്ട് അനന്തുവിന്റെ കണ്ണുകൾ വിടർന്നു.

അവന്റെ ആകാംക്ഷ നിറഞ്ഞ നോട്ടം കണ്ട് അഞ്‌ജലിയും അങ്ങോട്ടേക്ക് തുറിച്ചു നോക്കി.

അവിടെയുള്ള കാഴ്ച്ച കണ്ട് അവളുടെ കണ്ണുകളും തിളങ്ങി.

അഞ്‌ജലിയേയും കൊണ്ട് അനന്തു പതിയെ ആ അറയുടെ ഭിത്തിയിലേക്ക് നടന്നടുത്തു.

മുന്നിലുള്ള തടസങ്ങൾ വകഞ്ഞു മാറ്റി മാറാലകൾ തുടച്ചു മാറ്റി അവർ അവിടേക്ക് വന്നു നിന്നു.

നിലവറയിലെ അസഹനീയമായ ഉഷ്ണം അവർ ഇരുവരെയും ഒരുപോലെ തളർത്തി.

വിയർപ്പിൽ കുളിച്ചതും ഇരു ശരീരങ്ങളും തമ്മിൽ ഒട്ടിച്ചേർന്നു.

വായു സഞ്ചാരത്തിന്റെ കുറവും ഇരുട്ടും അവർക്ക് മുന്നിൽ വലിയ കടമ്പ പോലെ നിന്നു.

അഞ്ജലിയുടെയും അനന്തുവിന്റെയും ദേഹത്തു നിന്നും ഒഴുകിയ വിയർപ്പ് തുള്ളികൾ നിലവറയിലെ അന്ധകാരത്തിലേക്ക് മറഞ്ഞു.

ആകെ നനഞ്ഞു കുതിർന്ന പോലെ.

അപ്പോഴും അനന്തുവിന്റെ കണ്ണുകൾ ആ ഭിത്തിയിൽ തന്നെയായിരുന്നു.

അവിടെ കൊത്തുപണികൾ ഒക്കെ ചെയ്തിട്ടുള്ള മനോഹരമായ ഒരു വാതിൽ ഉണ്ടായിരുന്നു.

രണ്ടു വാതിൽ പാളികൾ കൂടി ചേർന്നത്.

അതിനു ചുറ്റും എന്തൊക്കെയോ ശില്പങ്ങൾ വിഗ്രഹങ്ങൾ എന്നിവ കൃത്യതയോടെ കൊത്തി വച്ചിരിക്കുന്നു.

നാഗങ്ങളുടെ കൊത്തുപണികൾ ആണ് അധികവും.

ഇരു പാളികളുടെ മുകൾ തട്ടിൽ നിന്നും സർപ്പിള രീതിയിലുള്ള നാഗത്തിന്റെ ഉടൽ നിർമിതി താഴേക്ക് വന്ന ശേഷം വീണ്ടും ലംബാകൃതിയിൽ മുകളിലേക്ക് വന്നു ഇണ ചേരുന്ന പോലെ പരസ്പരം അതിന്റെ ആഗ്ര ഭാഗങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നു.

അത്‌ തുറക്കപ്പെട്ടിട്ട് വർഷങ്ങളായെന്ന് അനന്തുവിന് മനസിലായി.

അഞ്ജലി ഇത്രയും വലുപ്പമുള്ള വാതിൽ ഈ മനയിൽ ആദ്യമായി കണ്ടതിന്റെ അത്ഭുതത്തിൽ ആയിരുന്നു.

“നന്ദുവേട്ടാ എന്തൊക്കെയാ ഇത് ഒരുമാതിരി മണിച്ചിത്രത്താഴിൽ ഉള്ള പോലെ എനിക്കാകെ പേടി തോന്നുന്നു”

അഞ്ജലിയെ ഭയം ക്രമേണ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു.

എന്നാൽ അനന്തു അതൊന്നും ആയിരുന്നില്ല ശ്രദ്ധിച്ചത്.

അവന്റെ കണ്ണുകൾ അതിനെ സസൂക്ഷ്മമം വീക്ഷിച്ചുകൊണ്ടിരുന്നു.

അതിലൂടെ ആ മിഴികൾ ഓടി നടന്നു.

പെട്ടെന്ന് അവ വല്ലാതെ തിളങ്ങി.

എന്തോ കണ്ടെത്തിയെന്ന ഭാവമോടെ.

“യുറേക്കാ ”

അനന്തു നിലവറയിൽ നിന്നും ഉറക്കെ അട്ടഹസിച്ചു.

അതുകേട്ടു അഞ്ജലിയുടെ ഉള്ള ധൈര്യവും ചോർന്നു പോയി.

അവൾ ഭയത്തോടെ അനന്തുവിനെ ചേർത്തു പിടിച്ചു.

“നന്ദുവേട്ടാ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ?”

അവൾ വിട്ടു മാറാത്ത ഭയവുമായി അനന്തുവിനെ തുറിച്ചു നോക്കി.

“ഞാൻ കണ്ടുപിടിച്ചു പെണ്ണെ ഇതെന്താണെന്ന്?”

“എങ്കിൽ പറ നന്ദുവേട്ടാ എന്താ ഇത്”

അഞ്ജലി അനന്തുവിന്റെ കണ്ടുപിടുത്തം എന്താണെന്ന് അറിയാൻ അക്ഷമയോടെ ചെവി കൂർപ്പിച്ചു.

“അഞ്ജലി ഇത് നാഗബന്ധനം ആണ്.

ഒരു പൂട്ട് ആണ്.

അതും വളരെ അപൂർവമായത്”

“അതെന്താ അങ്ങനെ ”

അഞ്ജലി ഒന്നും മനസിലാകാതെ കിതപ്പോടെ അവനെ നോക്കി.

“വളരെ നിഗൂഢമായ നിർമിതി ആണിത്.

ശബ്ദ വീചികൾ വച്ചാണ് നാഗപ്പൂട്ട് തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്നത്”

“ശബ്ദ വീചികളോ അതെന്താ?”

അഞ്ജലി ഒന്നും മനസിലാവാതെ താടിക്ക് കൈ കൊടുത്തു.

“എന്ന് വച്ചാൽ ഒരു വ്യക്തിയുടെ പ്രത്യേക രീതിയിലുള്ള ശബ്ദം പൂട്ടിനുള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും.

ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യും.

എന്നാൽ മറ്റൊരാളുടെ ശബ്ദം ആണേൽ അതു മറുവശത്തൂടെ പുറത്തെത്തും ഇതാണ് നാഗബന്ധനം.

അനന്തു പറഞ്ഞു നിർത്തി.

“ഹോ ഇതൊക്കെ ആരാ കണ്ടു പിടിച്ചേ?”

അഞ്ജലി അങ്ങേയറ്റം ആകാംക്ഷയോടെ ചോദിച്ചു.

അവൾക്ക് ഇതിൽ കുറച്ചു ഇന്റെരെസ്റ്റ്‌ കേറി തുടങ്ങിയിരുന്നു.

“അത്‌ അറിയില്ല അഞ്ജലി പക്ഷെ ഇതൊക്കെയാണ് കേരളത്തിന്റെ തനതായ തച്ചു ശാസ്ത്രം”

“ശോ കേട്ടിട്ട് രോമാഞ്ചം വരുന്നു അല്ലാ ഇതൊക്കെ നന്ദുവേട്ടന് എങ്ങനെ അറിയാം?”

അഞ്ജലി അവന് നേരെ അടുത്ത സംശയമെറിഞ്ഞു.

“എനിക്ക് ഇതൊക്കെ പറഞ്ഞു തന്നത് എന്റെ അച്ഛച്ചനാ പെണ്ണെ ആളൊരു തത്വജ്ഞാനി ആയിരുന്നു പണ്ഡിതനും”

“ആണോ?”

“അതേലോ പിന്നെ വേറൊരു കാര്യം ഉണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലറയെ കുറിച്ച് കേട്ടിട്ടുണ്ടോ?”

“ഉണ്ടോന്നോ ഇഷ്ട്ടം പോലെ”

“ഹാ ആ നിലവറയുടെ പൂട്ടും ഇതും ഒന്നു തന്നെയാണ്”

“അത്‌ കേട്ടതും അഞ്ജലി ഞെട്ടി.

വിശ്വാസം വരാതെ അവനെ സൂക്ഷിച്ചു നോക്കി.

“നന്ദുവേട്ടാ സത്യാണോ?”

“സത്യമാണ് അഞ്ജലി പക്ഷെ എന്നോട് അച്ഛച്ചൻ പറഞ്ഞത് നാഗബന്ധനം ലോകത്ത് ഒരിടത്തേയുള്ളു അത്‌ പത്മനാഭക്ഷേത്രത്തിൽ ആണെന്നാ”

“അതെങ്ങനെ ശരിയാകും ഒരിടത്തെ അതുള്ളുവെങ്കിൽ ഇവിടെ അതെങ്ങനെ വന്നു?”

അഞ്ജലി ആകെ മാനസിക സമ്മർദ്ദത്തിലായി.

ഒരു യോദ്ധാവിനെ പോലെ തന്റെ ചിന്തകളോട് അവൾ പട വെട്ടിക്കൊണ്ടിരുന്നു.

“നിന്റെ ചോദ്യത്തിൽ കഴമ്പുണ്ട് പെണ്ണെ.

അച്ഛച്ചൻ പറഞ്ഞ ഒരു കാര്യം ഞാനോർക്കുന്നു.

നാഗപ്പൂട്ട് ഉണ്ടാക്കിയ ആള് ആരാണെന്ന് അറിയില്ലെന്ന്.

അങ്ങനാണേൽ ആ ശില്പി തന്നാവും ഇവിടെയും രഹസ്യമായി ഈ പൂട്ട് നിർമിച്ചത്

അല്ലേൽ?”

“അല്ലെങ്കിൽ?”

അഞ്ജലി നെറ്റി ചുളിച്ചു.

അനന്തു പറയാൻ പോകുന്ന കാര്യം ശ്രവിക്കാൻ അവൾ ചെവി കൂർപ്പിച്ചു.

“അല്ലെങ്കിൽ ഇത് വല്ല ഡ്യൂപ്ലിക്കേറ്റും ആയിരിക്കും.

അമേരിക്കക്കാർ എന്ത് സാധനം കണ്ടു പിടിച്ചാലും ചൈനക്കാർ അതിന്റെ അസ്സൽ ഡ്യൂപ്ലിക്കേറ്റ് ഇറക്കൂലെ അതുപോലെ ”

അവൻ പറഞ്ഞത് കേട്ട് അവൾക്കും ആകെ സംശയമായി.

“അപ്പൊ നമ്മളിതെങ്ങനെ തുറക്കും?”

അഞ്ജലിയുടെ ചോദ്യത്തിന് അനന്തു അറിയില്ലെന്ന് മറുപടി പറഞ്ഞു.

അവർ നാഗപൂട്ടിന് കീഴെ തറയിൽ ഇരുന്നു.

ആജാനുബാഹുവായ വാതിൽ പാളികൾ അവർക്ക് മുന്നിൽ തലയുയർത്തി നിന്നു.

സഹികെട്ടു അവർ അവിടെയിരുന്നു.

ആ വാതിൽ തുറക്കുന്നതിനെ പറ്റി അവർക്കൊരു ധാരണയുമുണ്ടായിരുന്നില്ല.

പെട്ടെന്ന് അനന്തു എണീറ്റ്‌ ആ വാതിൽ മുഴുവനായും പരിശോധിച്ചു തുടങ്ങി.

അവന്റെ കണ്ണുകൾ അതിന്റെ മൂക്കിനും മൂലയ്ക്കും ഒഴുകി നടന്നു.

കൈകൾ ആ വാതിലിൽ തഴുകി.

അത്‌ ഇരുമ്പ് കൊണ്ടുള്ള നിർമ്മിതിയായിരുന്നു.

അഞ്ജലിയെയും കൊണ്ട് അവൻ നാഗബന്ധനത്തിന് സമീപമെത്തി.

അഞ്ജലി അനന്തുവിന്റെ ഓരോ നീക്കങ്ങളും ഇമ ചിമ്മാതെ കാണുകയായിരുന്നു.

അവന്റെ കാട്ടികൂട്ടലുകൾ കണ്ട് അവൾക്ക് ചിരി പൊട്ടി.

“അല്ലാ സേതുരാമായ്യർ CBI വല്ലതും കണ്ടുപിടിച്ചോ?”

“CBI യ്ക്ക് പറ്റുമോന്ന് അറിഞ്ഞൂടാ പക്ഷെ സാം അലക്സിന് പറ്റും”

“ഏത്?”

“മെമ്മറീസിലെ സാം അലക്സ്‌ ”

അനന്തു അഭിമാനത്തോടെ പറഞ്ഞു.

“ആര് പറഞ്ഞു?സേതുരാമയ്യർക്കേ പറ്റൂ”

അഞ്ജലി വാശി പിടിച്ചു.

“ശോ ഇപ്പൊ അതൊന്നുമല്ലല്ലോ നമ്മുടെ വിഷയം ഈ വാതിൽ എങ്ങനേലും തുറക്കണം”

“എങ്ങനാ തുറക്കണ്ടേ?”

“ഈ പൂട്ടിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു പാസ്സ്‌വേർഡ്‌ പറയണം”

“ഓഹ് ഹൈടെക് ഹൈടെക് “

അഞ്ജലി അവനെ കളിയാക്കി.

“ഹാ അങ്ങനെയും പറയാം പെണ്ണെ”

“അപ്പൊ പാസ്സ്‌വേർഡ്‌ എന്താ നന്ദുവേട്ടാ?”

“എന്തേലും പേരോ മറ്റോ ആയിരിക്കും”

അനന്തു അർധോക്തിയിൽ പറഞ്ഞു നിർത്തി.

“അത്രേയുള്ളൂ സിമ്പിൾ ”

അഞ്ജലി മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകൾ കോതി വച്ചു പുച്ഛത്തോടെ അവനെ നോക്കി.

ഇതൊക്കെയെന്തോന്ന് എന്ന മട്ടിൽ.

അനന്തു ചിരി കടിച്ചു പിടിച്ചു നിന്നു.

നാഗപൂട്ടിലേക്ക് മുഖം അടുപ്പിച്ചു അഞ്ജലി ഉറക്കെ പറഞ്ഞു.

“അഞ്ജലി”

സ്വന്തം പേര് പറഞ്ഞു കഴിഞ്ഞ് അഞ്ജലി പ്രതീക്ഷയോടെ തലയുയർത്തി നോക്കി.

പക്ഷെ അവിടെ ഒരു മാറ്റവും സംഭവിച്ചില്ല.

“അഞ്ജലി വിജയൻ”

വാതിൽ തുറക്കാത്ത ദേഷ്യവും ചമ്മലും കൂടിയായപ്പോൾ അവൾക്ക് വിറഞ്ഞു കയറി.

ഇതൊക്കെ കണ്ട് അനന്തു പരിസരം മറന്ന് ചിരി തുടങ്ങി.

“ഓഹ് എന്നാ സാറിന്റെ പേര് പറഞ്ഞു നോക്കാം ”

അഞ്ജലി കുറച്ചു ജാഡയൊക്കെ ഇട്ട് വാശി പുറത്ത് പറഞ്ഞു.

അപ്പോഴും അനന്തു ചിരി നിർത്തിയിരുന്നില്ല.

“അനന്തു”

അഞ്ജലി ആ പേര് പറഞ്ഞു കഴിഞ്ഞതും പെട്ടെന്ന് ഒരു ശബ്ദം കേട്ടു.

എന്തോ വീണ പോലെ.

അഞ്ജലി ഭയന്ന് വിറച്ചുകൊണ്ട് അനന്തുവിനെ ചുറ്റി പിടിച്ചു.

“നന്ദുവേട്ടാ ഇതാ പാസ്സ്‌വേർഡ്‌ ശബ്ദം കേട്ടില്ലേ വാതിൽ തുറക്കുന്നതിന്റെ?”

അഞ്ജലി വർധിത ആവേശത്തോടെ പറഞ്ഞു.

“എടി പോത്തേ അതു കണ്ടോ?”

അനന്തു കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ അഞ്ജലി തുറിച്ചു നോക്കി.

അത്‌ കണ്ടതും ആ ഉണ്ടക്കണ്ണുകൾ മിഴിച്ചു വന്നു.

അവിടുണ്ടായിരുന്ന ഒരു മേശയുടെ മുകളിൽ പരതി കളിക്കുന്ന വലിപ്പമുള്ള ഒരു ഗൗളി.

അത്‌ ചിലച്ചുകൊണ്ട് മേശയുടെ മറു ഭാഗത്തേക്ക്‌ മറഞ്ഞു.

അത്‌ കണ്ടതും അഞ്‌ജലിക്ക് ആകെ ചമ്മലായി.

ഇതുപോലെ അവൾ ആരുടെ മുന്നിലും ഇതുവരെ നാണം കെട്ടിട്ടുണ്ടായിരുന്നില്ല.

അനന്തു ചിരി അടക്കിക്കൊണ്ട് പറഞ്ഞു.

“ആ പല്ലി താഴെ വീണത് ഞാൻ കണ്ടിന് ആ ശബ്ദമാ നീ കേട്ടത്”

അവൻ പറഞ്ഞത് കേട്ട് അഞ്ജലി അവനെ ഇറുക്കി പിടിച്ചു.

അവൾക്ക് തന്റെ ചമ്മലടക്കാനായിരുന്നു പാട്.

പിന്നീടവിടെ ഒരു യുദ്ധമായിരുന്നു.

പാസ്സ്‌വേർഡുകളുമായുള്ള യുദ്ധം.

“തേവക്കാട്ട്, മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, ദേശം, വിജയൻ, ഷൈല, തെക്കിനി”

ഇതൊക്കെ കേട്ട് അനന്തു താടിക്ക് കൈ കൊടുത്തിരുന്നു പോയി.

അവൾ കണ്ടു പിടിക്കുന്ന പാസ്സ്‌വേർഡുകൾ കേട്ട് അവന് തല കറങ്ങി.

“ഹോ മതിയഞ്ജലി ഒന്നു നിർത്ത്”

സഹികെട്ട അനന്തു ഉറക്കെ പറഞ്ഞു.

പക്ഷെ അഞ്ജലി നിർത്താൻ തയാറായിരുന്നില്ല.

വീണ്ടും അവൾ തുടർന്നു.

“ബിരിയാണി”

“ബിരിയാണിയോ?”

“ഹാ അതേ നന്ദുവേട്ടാ ബിരിയാണി എനിക്ക് ഭയങ്കര ഇഷ്ട്ടാ”

“അതിനു?”

അനന്തു ഒന്നും മനസിലാവാതെ അവളെ തുറിച്ചു നോക്കി.

“അപ്പൊ അത്‌ പാസ്സ്‌വേർഡ്‌ ആയിരിക്കുവോ എന്ന് തോന്നി”

“ബിരിയാണി എങ്ങനെ പാസ്സ്‌വേർഡ്‌ ആകും?”

“ഒരുപക്ഷെ ഈ വാതിൽ ആക്കിയ ആൾക്ക് ബിരിയാണി ഇഷ്ട്ടാണെങ്കിലോ?”

അഞ്ജലി എന്തോ കാര്യമായി കണ്ടു പിടിച്ച പോലെ പറഞ്ഞു.

അനന്തു ഗത്യന്തരമില്ലാതെ അവളെ തൊഴുതു.

ഒരു നിമിഷം കഴിഞ്ഞതും പൊടുന്നനെ അനന്തുവിന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി.

ഇരുമ്പു കൂടം കൊണ്ട് അടി കിട്ടിയ പോലെ അവൻ മുഖം പൊത്തിയിരുന്നു.

അഞ്ജലി വെപ്രാളത്തോടെ അവനെ കുലുക്കി വിളിച്ചു.

പക്ഷെ അതൊന്നും അവന്റെ കാതിൽ പതിയുന്നില്ലായിരുന്നു.

പൊടുന്നനെ കണ്ണിലാകെ ഇരുട്ട് കയറി കാഴ്ച്ച ശക്തി നഷ്ട്ടമായി.

കാതിൽ ഒരു നനുത്ത കുളിര് അനുഭവപ്പെട്ടു.

അതോടൊപ്പം ഒരശരീരിയും.

“ഹ് ഹ് സ് സ് സ് സാ……….. ഹ്”

കാതിൽ അനുഭവപ്പെട്ട ശീൽക്കാരം അവന്റെ കർണപുടങ്ങളെ തകർക്കാൻ തക്ക ശേഷിയുള്ളതായിരുന്നു.

അതിനു കൂട്ടായി തലപൊട്ടിപ്പുളയുന്ന വേദനയും.

നിസഹായതയോടെ അനന്തു കുനിഞ്ഞിരുന്നു.

അവന്റെ ദേഹം വിറച്ചു കൊണ്ടിരുന്നു.

അഞ്ജലി ഒന്നും മനസിലാവാതെ അവനെ ചുറ്റി പിടിച്ചു കിടന്നു.

അവനെ കുലുക്കി വിളിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷെ സാധിക്കുന്നില്ല.

ചെറിയ മൂളിച്ച പോലെയായിരുന്നു അഞ്ജലിയുടെ ശബ്ദം അവന്റെ കാതിൽ പതിഞ്ഞത്.

അനന്തുവിന്റെ തല ബലമായി പിടിച്ചു അഞ്ജലി മടിയിലേക്കെടുത്തു വച്ചു.

അവന്റെ മുടിയിഴകിൽ അവളുടെ വിരലുകൾ ഓടി നടന്നു.

ആ സ്പർശനം അല്പം ആശ്വാസം അനന്തുവിന് പകർന്നു നൽകി.

അവന്റെ നെറ്റിയിൽ അഞ്ജലി നേർത്ത ചുംബനം നൽകി.

ആ ചുംബനത്തിന് വല്ലാത്തൊരു ശക്തിയായിരുന്നു.

അതിലൂടെ അവന്റെ ശരീരമാകെ തണുപ്പ് പ്രവാഹിച്ചു.

മനസ് ഒന്ന് തണുത്തതും അനന്തു പതിയെ എണീറ്റിരുന്നു.

ചെറിയൊരു ക്ഷീണം അവനുണ്ടായിരുന്നു.

എങ്കിലും അത്‌ കാര്യമാക്കിയില്ല.

“നന്ദുവേട്ടാ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്താ പറ്റിയെ?”

അഞ്ജലി ചോദ്യ ശരങ്ങൾ ഓരോന്നായി അവനിലേക്ക് എയ്തു.

“എനിക്ക് അങ്ങനെ ഇടക്കൊക്കെ വരുന്നതാ എല്ലാം പിന്നെ പറയാം ”

അഞ്ജലി അതിനെ കുറിച്ച് കൂടുതലായി   ചോദിക്കാൻ തുനിഞ്ഞെങ്കിലും തല്ക്കാലം വായടച്ചു.

തലക്കനം ഒന്നു കുറഞ്ഞതും അനന്തു കണ്ണു ചിമ്മി തുറന്നു.

മുന്നിൽ തെളിഞ്ഞത് നാഗബന്ധനം ആണ്.

അതു കണ്ടതും അവന്റെ കണ്ണുകൾ രക്തമായമായി മാറി.

മുഖം ക്രോധം കൊണ്ടു വിറഞ്ഞു.

പേശികൾ വലിഞ്ഞു മുറുകി.

അനന്തുവിന്റെ പല്ലിറുമ്മൽ കേട്ട് തിരിഞ്ഞു നോക്കിയ അഞ്ജലി കണ്ടത് ക്രോധം കൊണ്ട് വിറഞ്ഞു കയറുന്ന അവന്റെ തന്നെ മുഖമായിരുന്നു.

അത്‌ രക്തമയമായിരുന്നു.

അതു കണ്ട് അവളും ഭയന്ന് വിറച്ചു.

നാഗബന്ധനത്തിൽ ആയിരുന്നു അവന്റെ തിളങ്ങുന്ന നീല കണ്ണുകളുടെ ദൃഷ്ടി പതിഞ്ഞത്.

പതിയെ മുഖം അങ്ങോട്ട് കൊണ്ടു വന്നു ചുണ്ടുകൾ അടുപ്പിച്ചുകൊണ്ട് അനന്തു പറഞ്ഞു

“ഹ് ഹ് സ് സ് സ് സാ……….. ഹ്”

അവനിൽ നിന്നും ഉച്ഛരിക്കപ്പെട്ട ശബ്ദ വീചികൾ നാഗബന്ധനത്തിനുള്ളിലേക്ക് കടന്നു.

നിമിഷങ്ങൾക്കകം ആ വലിയ ഇരുമ്പ് വാതിലിൽ ഒരനക്കം കേട്ടു.

അതു കേട്ട് അഞ്ജലിയും അനന്തുവും കണ്ണും കണ്ണും നോക്കിയിരുന്നു.

ഇതൊക്കെ എങ്ങനെ എന്ന ഭാവത്തിൽ ആയിരുന്നു അവൾ.

ആശ്ചര്യമായിരുന്നു സ്ഥായിഭാവം.

പൊടുന്നനെ ഇരു വാതിലിൽ നിന്നും സർപ്പ ഉടലിലൂടെ നാഗത്തെ പോലെ നീളമുള്ള ഒരു രൂപം ഇഴഞ്ഞു വന്നു.

വാതിലിന്റെ മുകളിൽ നിന്നും താഴേക്ക് അത്‌ ഇഴഞ്ഞു വന്നുകൊണ്ടിരുന്നു.

അഞ്ജലി അത്‌ കണ്ടതും ഭയന്ന് നിലവിളിച്ചുകൊണ്ട് അനന്തുവിനെ ചുറ്റി പിടിച്ചു.

എന്നാൽ അവൻ അക്ഷമയോടെ അതു നോക്കി കാണുകയായിരുന്നു.

വാതിലിന്റെ അടിയിലേക്ക് ഇഴഞ്ഞു വന്ന ആ രണ്ടു രൂപങ്ങൾ പരസ്പരം കെട്ടു പിണഞ്ഞുകൊണ്ട് ഇണ ചേരുന്ന പോലെ മുകളിലേക്ക് ഇഴഞ്ഞു വന്നു.

നാഗബന്ധനത്തിന് അടിയിലുള്ള പൊത്തിലേക്ക് ഇരു നാഗ രൂപങ്ങളും പരസ്പരം ഇഴഞ്ഞു വന്നു.

ആ പൊത്തിനുള്ളിൽ വച്ചു അവ പരസ്പരം ചുംബിച്ചു.

പൊടുന്നനെ ഉള്ളിൽ എന്തൊക്കെയോ കറങ്ങുന്നതും ഉരസുന്നതുമായ അലയൊലികൾ അവരുടെ കാതിൽ പതിഞ്ഞു.

അത്‌ നിന്നതും വാതിലിലുള്ള പരിച പോലെ വലുപ്പമുള്ള ഒരു വൃത്തം ഒരു തവണ പ്രദക്ഷിണം ചെയ്തു.

അതിനു ശേഷം വലിയ ശബ്ദത്തോടെ നാഗബന്ധനം തുറക്കപ്പെട്ടു.

നാഗബന്ധനത്തിന് മുകളിൽ ഉണ്ടായിരുന്ന പരസ്പരം ചേർന്നു നിന്ന നാഗങ്ങളുടെ രൂപം പതുക്കെ പിന്നിലേക്ക് വലിഞ്ഞു തുടങ്ങി.

വാതിൽ തുറക്കപ്പെട്ടു എന്നതിന്റെ സൂചനയാണ് അതെന്ന് അനന്തുവിന് മനസിലായി.

മുന്നിൽ നടക്കുന്ന അത്ഭുതപ്രതിഭാസങ്ങൾ കണ്ണു നിറച്ചു കാണുകയായിരുന്നു അഞ്ജലി.

ആകാംക്ഷ അവളെയും കീഴ്പ്പെടുത്തി കളഞ്ഞു.

നാലു കണ്ണുകളും ഒരുപോലെ വല്ലാതെ വെട്ടി തിളങ്ങി.

“നന്ദുവേട്ടാ ഏട്ടൻ സൂപ്പറാ എങ്ങനാ ഇത് തുറന്നെ?”

അഞ്ജലി അമ്പരപ്പോടെ അവനെ ഉറ്റു നോക്കി.

“എനിക്ക് അറിഞ്ഞൂടാ അഞ്‌ജലിക്കുട്ടി എന്തോ ഭാഗ്യം എന്നെ പറയാൻ പറ്റൂ”

“എന്നാലും ആ പാസ്‌വേഡ് നന്ദുവേട്ടൻ പറഞ്ഞത് അതെങ്ങനെ?”

“ആവോ എനിക്കറിയില്ല ”

അനന്തു കൈ മലർത്തി.

“എന്നാലും പറ നന്ദുവേട്ടാ എങ്ങനെ പാസ്സ്‌വേർഡ്‌ കിട്ടിയേ?”

അഞ്ജലി ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ വിരലുകൊണ്ട് ചൊറിഞ്ഞു.

“സത്യായിട്ടും എനിക്കറിഞ്ഞൂടാ പെണ്ണെ

പെട്ടെന്ന് ആരോ എന്തോ ഒരശരീരി പോലെ പറഞ്ഞതാ

അതാ പെട്ടെന്ന് വയ്യാണ്ടായേ

എനിക്കിടക്കൊക്കെ ഇങ്ങനെ വരാറുണ്ട്.”

“ഇതെന്തോന്ന് വല്ല അസുഖമാണോ?”

അഞ്‌ജലിയ്ക്ക് സംശയം തോന്നി.

“അറിഞ്ഞൂടാ ഇടക്കൊക്കെ അങ്ങനെ അശരീരി പോലെ എന്തൊക്കെയോ തോന്നാറുണ്ട്

അന്നേരം തല പൊട്ടി പുളയുന്ന വേദനയാ

ജീവൻ പോകുന്ന പോലെ ”

അനന്തു തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു.

“പോട്ടെ നന്ദുവേട്ടാ സാരമില്ല എന്നാലും എന്റെ സംശയം ഇതൊന്നുവല്ല ഈ വാതിൽ എങ്ങനെ തുറന്നു?”

അവൾ ചിന്തിതയായി.

“അതിനു കാരണം ഈ വാതിലിന്റെ പാസ്‌വേഡ് അവസാനമായി ആക്കിയത് ദേവൻ അമ്മാവൻ ആണ്.

ഈ രഹസ്യമുറി ചിലപ്പോ പുള്ളി ഉപയോഗിച്ചതാവും”

“അതെങ്ങനെ ഉറപ്പിക്കാൻ പറ്റും?”

“പറ്റും കാരണം ഒരിക്കൽ സീതമ്മായി പറഞ്ഞത് എനിക്ക് ഓർമയുണ്ട്.

ദേവൻ അമ്മാവന്റെ അതേ രൂപവും കണ്ണുകളും ശബ്ദവുമാ എനിക്കെന്ന്”

“അതും ഇതും തമ്മിലെന്ത് ബന്ധം?”

അക്ഷമയോടെ അഞ്ജലി ആരാഞ്ഞു.

“ബന്ധമുണ്ട് എന്റെയും ദേവൻ അമ്മാവന്റെയും ശബ്ദം ഒരേ പോലെയായതുകൊണ്ടാ ഈ വാതിൽ തുറക്കപ്പെട്ടത് അതിനർത്ഥം പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്തത് അമ്മാവൻ ആണെന്ന് മനസിലായോ?”

“ഓഹോ ഇത് കൊള്ളാലോ എന്തൊക്കെയാണോ ഇവിടെ നടക്കുന്നെ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല”

“നീയറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് പെണ്ണെ”

“അതെന്താ നന്ദുവേട്ടാ പറയ്?”

അഞ്ജലിയുടെ ആവശ്യപ്രകാരം അനന്തു തന്റെ ചരിത്രം മുഴുവൻ അഞ്ജലിയോടായി പറഞ്ഞു തുടങ്ങി.

വീട്ടിലെ അച്ഛച്ചൻറെ തകരപ്പെട്ടിയിൽ നിന്നും മന്ത്ര ശക്തിയുള്ള താലിയോല ലഭിച്ചതും അതിലെ വശീകരണ മന്ത്രം ഇന്ദു ചേച്ചിയിലും സ്നേഹയിലും പ്രയോഗിച്ചതും അതിൽ സ്നേഹയുമായി ശരീരം പങ്കിട്ടതും ദേവൻ അമ്മാവന്റെ മുറിയിൽ നിന്നും കിട്ടിയ ഡയറിയും അതിൽ അടയാളപ്പെടുത്തിയ കാര്യങ്ങൾ തന്നെ തന്റെ ജീവിതത്തിൽ സംഭവിച്ചതും ഇടയ്ക്കിടെ കേൾക്കുന്ന ഓരോ അശരീരികളും ഒക്കെ ഓരോന്നായി ഒരു കുറ്റസമ്മതം പോലെ അനന്തു പറഞ്ഞു തീർത്തു.

എല്ലാം കേട്ടു കഴിഞ്ഞതും അഞ്‌ജലിക്ക് തല കറങ്ങുന്ന പോലെ തോന്നി.

ആകെ കൂടെ ഒരു പെരുപ്പ് പോലെ.

“കള്ള കാഫിർ എന്തൊക്കെയാ ചെയ്തു വച്ചേ ഇതെന്റെ നന്ദുവേട്ടൻ തന്നാണോ?”

അഞ്ജലി അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മി.

“ഔഹ് വിട് പെണ്ണെ ”

അനന്തു നിസ്സഹായതയോടെ അവളെ നോക്കി.

“വിടൂല മോനെ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ എന്റെ നന്ദുവേട്ടൻ

അപ്പൊ സാറിന്റെ കന്യകാത്വം ഒക്കെ നേരത്തെ നഷ്ടപ്പെട്ടതാണല്ലേ?”

അഞ്ജലി കപട ഗൗരവത്തോടെ അവനെ തുറിച്ചു നോക്കി.

അതു കേട്ടതും അനന്തു ചൂളിപ്പോയി.

അവളെ നേരിടാനാവാതെ അവന്റെ മുഖം താഴ്ന്നു പോയി.

അവളുടെ മുന്നിലിരുന്ന് ഉരുകി തീരുകയായിരുന്നു.

സകല പാപങ്ങൾക്കും കുറ്റങ്ങളേറ്റ് പറഞ്ഞു പശ്ചാത്തപിക്കുന്ന ആ മനസിനെ കണ്ടില്ലെന്ന് നടിക്കാൻ അഞ്ജലിയുടെ ലോല മനസിന് കഴിഞ്ഞില്ല.

അനന്തുവിനെ തന്റെ മാറോട് ചേർത്തണച്ചുകൊണ്ട് വാത്സല്യം തുളുമ്പുന്ന വാക്കുകളോടെ അവൾ പറഞ്ഞു തുടങ്ങി.

“എന്റെ നന്ദുവേട്ടൻ ഇന്നലെ വരെ എങ്ങനായിരുന്നുവെന്ന് എനിക്കറിയണ്ട

പക്ഷെ ഇപ്പൊ തൊട്ട് പുതിയ ഒരാളായി ഏട്ടൻ മാറണം

മനസിൽ മറ്റു ദുർചിന്തകൾ ഒന്നും പാടില്ല

അരുണിമ ചേച്ചി മാത്രമായിരിക്കണം ആ മനസിൽ

പിന്നെ സ്നേഹ ചേച്ചിയോടും ഇന്ദു ചേച്ചിയോടും മാപ്പ് പറയണം.”

“ഉം ”

അനന്തു തലയാട്ടി.

“അതുപോലെ കല്യാണി ചേച്ചിയുടെയും ദേവൻ അമ്മാവന്റെയും പുനർജ്ജന്മം ആണോ നിങ്ങളെന്നും അറിയണം”

“ഏയ്‌ ഇക്കാലത്തു അങ്ങനൊക്കെ സംഭവിക്കുവോ അഞ്‌ജലിക്കുട്ടി എനിക്ക് വിശ്വാസം വരുന്നില്ല”

“പക്ഷെ നമുക്ക് ചുറ്റും ആവിശ്വാസനീയമായ കാര്യങ്ങളല്ലേ നടക്കുന്നെ അതിൽ വിശ്വസിച്ചേ പറ്റൂ”

“ആഹാ കൊള്ളാലോ എന്റെ അഞ്‌ജലിക്ക് പെട്ടെന്ന് ഭയങ്കര പക്വത വന്നല്ലോ”

അനന്തുവിന്റെ മുഖത്തു സന്തോഷം കളിയാടി.

“ഹാ എന്റെ ചെക്കന് വേണ്ടിയല്ലേ അപ്പൊ എനിക്ക് ഇതുപോലത്തെ ട്രാൻസ്‌ഫോർമേഷൻ ഒക്കെ നടത്തണ്ടേ ”

“ഓഹോ നീയാര് അന്യനിലെ വിക്രമോ?”

“ഹേയ് അതുക്കും മേലെ”

അഞ്ജലി കൈ ചുഴറ്റി ആക്ഷൻ കാണിച്ചു.

അതു കണ്ട് അനന്തു പൊട്ടിചിരിയോടെ അവളെ ഇറുകെ പുണർന്നു.

“അല്ല നന്ദുവേട്ടാ ആ ഡയറി ആദ്യം വായിക്കുമ്പോ തന്നെ എന്തുകൊണ്ട് സംശയം വന്നില്ല?

വായിച്ചത് തന്നെയാണ് നന്ദുവേട്ടന്റെ ജീവിതത്തിൽ സംഭവിക്കുന്നതെന്ന്?”

“അവിടാണ് ഏറ്റവും വലിയ കോമഡി ഈ ഡയറിയിൽ വായിച്ച കാര്യം പിറ്റേന്ന് ഞാൻ മറന്നു പോകും അങ്ങനൊരു സംഭവം എന്റെ ഓർമയിൽ പോലും കാണില്ല.

“ഇതിനൊക്കെ ഒരു വഴിയുണ്ട് ആ ഡയറി ഫുള്ളും ഒറ്റയടിക്ക് വായിച്ചു തീർക്കണം അപ്പൊ ഏറെകുറെ സംശയം തീർന്നു കിട്ടും”

അഞ്ജലി പ്രതീക്ഷയോടെ പറഞ്ഞു.

“അവിടാണ് അടുത്ത കോമഡി അഞ്‌ജലിക്കുട്ടി ഞാൻ ആ ഡയറിയിൽ നിന്ന് ഏതേലും കുറച്ചു സീക്വൻസ് വായിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നുകിൽ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീഴും

അല്ലേൽ നെഞ്ചിലേക്ക് ഒരു പിടപ്പ് കേറി വരും

ശരീരമാകെ തളർന്നു പോകുന്ന പോലെ

കൂടാതെ ശ്വാസം മുട്ടലും

അതോടെ ഞാൻ ആ പണി നിർത്തും

അതാണ് പതിവ്”

“ഹ്മ്മ് ഇതു കൊള്ളാലോ എന്തൊക്കെയോ നിഗൂഢതകളുണ്ട് നന്ദുവേട്ടനെ ചുറ്റിപ്പറ്റി ഈ നാട്ടിലേക്കുള്ള വരവ് അത്‌ വെറുതെയല്ല എനിക്കുറപ്പാ”

അഞ്ജലിയുടെ മുഖം ഗൗരവതരമായി.

“കണ്ടു പിടിക്കണം എല്ലാം പക്ഷെ നാളെ നന്ദുവേട്ടൻ ഞങ്ങളെ വിട്ടു പോകുവല്ലേ?”

അതു പറയുമ്പോഴേക്കും കനത്ത വിഷാദം അവളെ പിടിമുറുക്കിയിരുന്നു.

“ഞാൻ പോയാലും ഇടക്ക് വരും എന്റെ അഞ്‌ജലിക്കുട്ടിയെ കാണാൻ.

അതും കൂടി കേട്ടതോടെ ഒരു വിങ്ങലോടെ അഞ്ജലി അനന്തുവിന്റെ മാറിൽ പറ്റി ചേർന്നു കിടന്നു.

പക്ഷെ ആ തേങ്ങലിന് അൽപ്പായുസ്സെ ഉണ്ടായിരുന്നുള്ളു.

അവന്റെ ലാളനങ്ങളിൽ അതും അലിഞ്ഞില്ലാണ്ടായി.

“വാതിൽ തുറക്കാം”

അനന്തു അനുവാദത്തിനായി കാത്തിരുന്നു.

അഞ്ജലി സമ്മതമെന്ന മട്ടിൽ തലയാട്ടി.

ആ വലിയ ഇരുമ്പ് വാതിൽ അനന്തു പണിപ്പെട്ടു സർവ ശക്തിയുമെടുത്തു തള്ളി തുറന്നു.

വലിയൊരു മുരൾച്ചയോടെ ഇരു വാതിൽ പാളികളും പയ്യെ തുറക്കപ്പെട്ടു.

അവിടെയും കൂരിരുട്ട് മാത്രമാണ് അവരെ ഒരുമിച്ച് വരവേറ്റത്.

അഞ്ജലിയെ കൈകളിൽ കോരിയെടുത്ത് അവൻ നെടുവീർപ്പെട്ടു.

അഞ്ജലി കയ്യിലുള്ള ലാമ്പ് ഓണാക്കി ആ ഇരുളിലേക്ക് നീട്ടിപിടിച്ചു.

ആ വാതിൽ പിന്നിട്ട് അവർ ഉള്ളിൽ കണ്ട അറയിലേക്ക് കയറി.

അതിനു ജാലകം ഉണ്ടായിരുന്നില്ല.

തികച്ചും ശാന്തമായ ഒരു അറ.

ഇരുട്ടിനെ കൂട്ടു പിടിച്ചു അത്‌ പതുങ്ങിയിരുന്നു.

ഇത്രയും വർഷങ്ങൾ ആരുടേയും കണ്ണിൽ പെടാതെ.

അറയിൽ കയറിയതും ഭിത്തിയിൽ ഒരുപാട് ചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.

ആരോ വരച്ചു വച്ച ജീവസ്സുറ്റ ചിത്രങ്ങൾ.

ആർക്കുവേണ്ടിയോ കാത്തിരുന്ന പോലെ.

ആദ്യം കണ്ട ചിത്രത്തിലേക്ക് അവരുടെ കണ്ണുകൾ പതിഞ്ഞു.

റോഡിൽ കൂടി പോകുന്ന ഒരു ബുള്ളറ്റ്.

അതിൽ ഒരു പുരുഷനെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു സ്ത്രീ.

പുറം തിരിഞ്ഞിരിക്കുന്നതിനാൽ അവരുടെ മുഖം വ്യക്തമല്ല.

അഞ്‌ജലിക്ക് അതു കണ്ടിട്ട് ഒന്നും മനസിലായില്ല.

പക്ഷെ അനന്തുവിന് ആ ചിത്രം മുൻപരിചയമുള്ള പോലെയാണ് തോന്നിയത്.

പണ്ടെപ്പോഴോ കണ്ടു മറന്ന പ്രതീതി.

അതിലെ ബുള്ളറ്റും ഇപ്പൊ തന്റെ കയ്യിലിരിക്കുന്ന ബുള്ളറ്റും ഒരേതാണെന്ന സംശയം അവനിൽ ബലപ്പെട്ടു.

പിന്നെ കണ്ട ചിത്രം ഒരു വലിയ മറച്ചുവട്ടിൽ ഒരു പുരുഷന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുന്ന സ്ത്രീ.

ഇതിലും അവരുടെ മുഖം വ്യക്തമല്ല.

പക്ഷെ ആ പെണ്ണ് ഒരു ഹാഫ് സാരീ ആയിരുന്നു ഉടുത്തിരുന്നത്.

ആ പുരുഷൻ ഷർട്ടും മുണ്ടും ആണെന്ന് വ്യക്തം.

മൂന്നാമത്തെ ചിത്രം കണ്ടതും അവർ ഇരുവരുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു.

അതു കണ്ടിട്ടും അഞ്‌ജലിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“നോക്കിയേ നന്ദുവേട്ടാ അത്‌ നന്ദുവേട്ടനും അരുണിമ ചേച്ചിയും അല്ലെ?”

അവളുടെ ആവേശം മൊത്തം ആ അലർച്ചയിൽ ഉണ്ടായിരുന്നു.

ഹ്മ്മ് ശരിയാ പെണ്ണെ പക്ഷെ അത്‌ ഞങ്ങളല്ല ദേവനും കല്യാണിയും ആണ്.

അനന്തു അവളെ തിരുത്തി.

“എന്നാലും ഇതെങ്ങനെ നന്ദുവേട്ടാ

എന്തൊരു സാമ്യമാ നിങ്ങൾ രണ്ടുപേരും

ദേ നോക്കിയേ കല്യാണി ചേച്ചി അരുണിമ ചേച്ചിയെ പോലെ തന്നെയുണ്ട്

അതേ ചിരിയും പൂച്ചക്കണ്ണുകളും

ഹോ എന്തൊക്കെയാണോ ഇവിടെ നടക്കുന്നെ”

“ഉവ്വാ ഇതൊക്കെ കണ്ടിട്ട് എനിക്ക് തല പെരുക്കുന്ന പോലെയാ തോന്നുന്നേ”

“എന്നാലും എന്റെ സംശയം നിങ്ങൾ രണ്ടു പേരും പുനർജ്ജന്മം ആണെന്നാ സിനിമയിൽ കാണുന്ന പോലെ”

“ഏത് സിനിമ?”

അനന്തു അവളെ പാളി നോക്കി.

“മയിൽപ്പീലിക്കാവ് കണ്ടിട്ടില്ലേ?

പിന്നെ ധീരയും

മയിൽപ്പീലിക്കാവിൽ ചാക്കോച്ചനും ജോമോളും ഡബിൾ റോളാ

അവര് പുനർജനിക്കുന്നുണ്ട്”

അഞ്ജലി ചിരിയോടെ പറഞ്ഞു.

“ഓഹ് ഞാൻ അത്‌ കണ്ടിട്ടില്ല ഇതുവരെ”

അനന്തു ചുമൽ കൂച്ചി.

“പക്ഷെ എനിക്കൊരു സംശയം ഉണ്ട് നന്ദുവേട്ടാ ”

അഞ്ജലി കാര്യമായി എന്തോ കണ്ടു പിടിച്ച പോലെ ഭയങ്കര ഗൗരവം മുഖത്തേക്ക് വാരി വിതറി.

ഒരു അപസർപ്പകയെ പോലെ അവളുടെ കണ്ണുകൾ തിളങ്ങി.

“എന്താ നിന്റെ സംശയം?”

ആ സിനിമയിൽ തിലകൻ ചേട്ടനാണ് ജോമോളെ കൊല്ലുന്നത്

ആ വീട്ടിലെ തല മൂത്ത കാരണവർ ആയിരുന്നു അദ്ദേഹം

അതുപോലെ ഇനി നമ്മുടെ മുത്തശ്ശൻ എങ്ങാനുമാണോ നിങ്ങളെ കൊന്നത്

മുത്തശ്ശനല്ലേ മനയിലെ കാരണവർ ”

അഞ്ജലി ചിന്താവിഷ്ടയായ ശ്യാമളയായി മാറി.

“ദേ ഒരൊറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലോ

അവളുടെ ഒടുക്കത്തെ സംശയം ”

അനന്തു കോപത്തോടെ അവളെ നോക്കി.

“സോറി നന്ദുവേട്ടാ എങ്കിൽ അത്‌ വിട് നമുക്ക് ധീരയിലെ കഥ പറയാം

അതിൽ റാം ചരണും കാജലും ഇതുപോലെ പുനർജനിക്കുന്നുണ്ട്”

“ഹോ കഥ പറയണ്ട പെണ്ണെ ഞാനത് കണ്ടിട്ടുണ്ട്”

“ആണോ അപ്പൊ മറ്റേ ഗുണ്ടയും നിങ്ങളെ പോലെ പുനർജനിച്ചിട്ടുണ്ടാകും”

“കഴിഞ്ഞോ?”

അനന്തു മീശ പിരിച്ചുകൊണ്ട് അവളെ തുറിച്ചു നോക്കി.

ആ നോട്ടം കണ്ടതും അവൾ ചൂളിപ്പോയി.

“എന്താ നന്ദുവേട്ടാ എന്റെ ബുദ്ധി കൂടിപ്പോയോ?”

ഹേയ് കുറഞ്ഞില്ലെങ്കിലെ ഉള്ളു നീയാ പാവം മുത്തശ്ശനെ കൊലയാളി ആക്കിയില്ലേ? “

“നന്ദുവേട്ടാ കേസ് അന്വേഷണത്തിന്റെ ഭാഗമായി നമുക്ക് മുന്നിൽ വരുന്നവരെയെല്ലാം നമ്മൾ സംശയിക്കണം”

“ഓഹ് നീയാര് ലേഡി ഷെർലോക് ഹോംസോ?”

“യെസ് മാൻ ”

അഞ്ജലി അല്പം ജാഡയോടെ ഇരുന്നു.

“ഈ പെണ്ണിന്റെയൊരു കാര്യം”

അനന്തു ചിരിച്ചുകൊണ്ട് അടുത്ത ചിത്രത്തിലേക്ക് നോക്കി

പക്ഷെ ആ ചിത്രത്തിന്റെ ഉള്ളടക്കം അവരെ ഒരുപോലെ നിരാശരാക്കി.

ഒരു തൊട്ടിൽ ആയിരുന്നു അതിൽ വരച്ചു വച്ചിട്ടുണ്ടായിരുന്നത്.

ആ ചിത്രത്തിന്റെ അർത്ഥം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവർക്ക് മനസിലായില്ല.

അവസാനം ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവർ ആ അറയിൽ തിരച്ചിൽ ആരംഭിച്ചു.

ഒരു പ്രത്യേകത എന്തെന്നാൽ ആ അറ മനയിലെ മറ്റുള്ള മുറികളെ അപേക്ഷിച്ചു വളരെ വൃത്തിയുള്ളതായിരുന്നു.

അനാവശ്യ പൊടിപടലങ്ങളോ മാറാലകളോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

അവിടെ അറയുടെ ഒരു മൂലയ്ക്ക് ഒരു വലിയ ഇരുമ്പ് പെട്ടി മാത്രമാണ് തിരച്ചിലിനൊടുവിൽ അവർക്ക് കാണാൻ സാധിച്ചത്.

അഞ്ജലിയെ ആ പെട്ടിക്ക് സമീപം അനന്തു ഇരുത്തി.

രണ്ടുപേരുടെയും കണ്ണുകൾ അതിനെ ചൂഴ്ന്നെടുക്കുവായിരുന്നു.

അഞ്ജലി അത്‌ തുറക്ക് എന്ന അർത്ഥത്തിൽ അവന് നേരെ കണ്ണു ചിമ്മി.

അവൻ ശരിയെന്നു തലയാട്ടിയ ശേഷം അതിന്റെ കൊളുത്ത് ഊരി മാറ്റി.

“വേഗം തുറക്ക് നന്ദുവേട്ടാ ഇതിലും വല്ല വശീകരണ മന്ത്രം ആണെങ്കിലോ എനിക്ക് ധൃതിയായി ”

അഞ്ജലി അക്ഷമയോടെ ഇരുന്ന ഇരുപ്പിൽ ആടിക്കൊണ്ടിരുന്നു.

“ഉം നോക്കിയിരുന്നോ ഇപ്പൊ കിട്ടും”

അനന്തു അവളെ കളിയാക്കി.

അതിനു ശേഷം ആ പെട്ടി അവൻ വലിച്ചു തുറന്നു.

അതേ സമയം അവർ ഇരുവരുടെയും കണ്ണുകൾ അതിലേക്ക് പാറി വീണു.

കുറെ സാമഗ്രികൾ അതിൽ സംഭരിച്ചു വച്ചിട്ടുണ്ടായിരുന്നു.

അഞ്ജലി അത്ഭുതത്തോടെ അവ ഓരോന്നായി കയ്യിലേക്കെടുത്തു നോക്കി.

പണ്ടത്തെ ഇല്ലന്റ് മോഡലിലുള്ള കുറെ കത്തുകൾ

നീല നിറമുള്ള ഒരു ബ്ലൗസും പാവാടയും

പൊട്ടിയ കുപ്പിവള കഷ്ണങ്ങൾ

കരിമണി മാല, വെള്ളി പാദസരം

പിന്നെ ഒരു താലിയും

ഇത്രയും വസ്തുക്കളെയായിരുന്നു ഈ ഇരുമ്പ് പെട്ടി ഇത്രയും കാലം പൊന്നു പോലെ സംരക്ഷിച്ചത്.

അഞ്ജലി ആ കത്തുകളുടെ കമനീയ ശേഖരമെടുത്തു വായിച്ചു നോക്കാൻ തുടങ്ങി.

അനന്തു ആ വസ്തുക്കളിലൂടെ തന്റെ കൈ വിരലുകൾ ഓടിക്കുകയായിരുന്നു.

മനസിൽ എന്തോ ഒരു വിങ്ങൽ പോലെ.

തന്റെ വേണ്ടപ്പെട്ട ആരുടെയോ ആണ് ഇതൊക്കെയെന്ന് മനസിനുള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നു.

നഷ്ട്ടപ്പെട്ടു എന്ന് കരുതിയതൊക്കെ തിരിച്ചു കിട്ടിയ പോലെ.

കലുഷമായ അവന്റെ മനസിൽ ചിന്തകളുടെ പെരുമഴ പെയ്തിറങ്ങി.

വിരലുകളിൽ എന്തോ ചുറ്റി പിണഞ്ഞപ്പോഴാണ് അനന്തു ചിന്തകളിൽ നിന്നും തിരിച്ചു വന്നത്.

കയ്യിൽ കുടുങ്ങിക്കിടക്കുന്ന കരിമണിമാല.

ഇപ്പോഴും അതിന്റെ തിളക്കത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.

ആ മാല പെട്ടിയിൽ തന്നെ നിക്ഷേപിച്ച് അനന്തു ആ താലിമാല കയ്യിലെടുത്തു.

ആ നിമിഷം അവന്റെ മനസിനെ വിരഹം കീഴ്പ്പെടുത്തി.

ഒരായിരം മുള്ളുകൾ ഒരുമിച്ചു തറഞ്ഞു കയറുന്ന വേദനയിൽ അവൻ പിടഞ്ഞു.

ശ്വാസം തൊണ്ടക്കുഴിയിൽ കുടുങ്ങി കിടന്നു.

നെഞ്ചിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

അറിയാതെ അനന്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അപ്പോഴും ആ താലിയിൽ തന്നെയായിരുന്നു അവന്റെ കണ്ണ്.

ആ അശ്രുകണങ്ങൾ ധാരയായി കയ്യിലെ താലിയിലേക്ക് ഇറ്റു വീണു.

ചുടു കണ്ണുനീരിന്റെ സ്പർശനമേറ്റതും ആ താലി നാഗത്തെ പോലെ പിടഞ്ഞു.

കത്തുകളിൽ നിന്നും തലയുയർത്തിയും അനന്തുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളാണ് അഞ്ജലി പൊടുന്നനെ കണ്ടത്.

“അയ്യോ നന്ദുവേട്ടാ എന്തായിത് എന്താ പറ്റിയെ?”

അഞ്ജലി വിളിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ ഒരു സ്വപ്നത്തിലെന്ന പോലെ അവൻ നിന്നു.

അതു കണ്ടതും അവൾക്ക് ഭയമായി.

“നന്ദുവേട്ടാ………….”

അഞ്ജലി ഉറക്കെ അവനെ കുലുക്കി വിളിച്ചു.

പൊടുന്നനെ സ്വപ്നത്തിൽ നിന്നെന്ന പോലെ അവൻ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നു.

“എന്താ അഞ്ജലി?”

“നന്ദുവേട്ടാ എന്താപറ്റിയെ?എന്തിനാ എന്റെട്ടൻ കരഞ്ഞേ?”

അഞ്ജലി നിറ കണ്ണുകളോടെ അത്‌ ചോദിച്ചപ്പോഴാണ് അനന്തു തന്റെ കണ്ണുകളിൽ തൊട്ടു നോക്കിയത്.

അവിടെ നനവ് തിരിച്ചറിഞ്ഞതും അവൻ ഞെട്ടി.

“ഞാനെപ്പോഴാ പെണ്ണെ കരഞ്ഞേ?”

അനന്തു അന്ധാളിപ്പോടെ ചോദിച്ചു.

“ഞാൻ നോക്കുമ്പോ നന്ദുവേട്ടൻ ഈ താലിയിലേക്ക് നോക്കി കരയുവായിരുന്നു. എന്താ പറ്റിയെ എന്തിനാ കണ്ണു നിറഞ്ഞെ?”

അഞ്ജലിയുടെ ചോദ്യത്തിന് അൽപ നേരം അവൻ മൗനം പാലിച്ചു.

അഞ്ജലിയുടെ കണ്ണുകൾ അപ്പോഴും അവനിലായിരുന്നു.

“എനിക്കറിയില്ല അഞ്ജലിക്കുട്ടി ഈ താലി കണ്ടപ്പോ മനസിൽ ഒരു വിങ്ങലാ തോന്നിയെ

നെഞ്ചിനുള്ളിൽ ഒരു വേദന പോലെ

നഷ്ട്ടപെട്ടത് തിരിച്ചു കിട്ടിയ ഫീലായിരുന്നു എനിക്ക്

അതിനിടക്ക് കണ്ണുകൾ നിറഞ്ഞത് പോലും ഞാനറിഞ്ഞില്ല.

അനന്തു തന്റെ നിസ്സഹായത വെളിപ്പെടുത്തി.

“സാരമില്ല നന്ദുവേട്ടാ ഇനി അതൊന്നും ചിന്തിക്കണ്ട നമുക്ക് ബാക്കി നോക്കാം”

അഞ്ജലി അനന്തുവിനെ പ്രോത്സാഹിപ്പിച്ചു.

അല്പം ഉഷാറ് കിട്ടിയതും അനന്തു പെട്ടിയിലേക്ക് കണ്ണു തിരിച്ചു.

പക്ഷെ മ്ലാനമായിരുന്നു ആ മുഖഭാവം.

പെട്ടിയിലുള്ള നീല ബ്ലൗസ് അവൻ കയ്യിലെക്കെടുത്തു.

സ്വല്പം പഴയ മോഡൽ ആയിരുന്നു അത്‌.

അത്‌ നോക്കുന്തോറും എന്തൊക്കെയോ വയ്യായ്മയും മറ്റും അവന് തോന്നി.

ആ ബ്ലൗസ് അവൻ നെഞ്ചോട് ചേർത്തു വച്ചു.

കൂടിയ നെഞ്ചിടിപ്പ് ക്രമേണ കുറഞ്ഞു വന്നു

അതോടെ അല്പം ആശ്വാസം അവന് കിട്ടി തുടങ്ങി.

പിന്നീട് എന്തോ പ്രേരണയാൽ ആ ബ്ലൗസ് മുഖത്തേക്ക് അടുപ്പിച്ചു നാസിക ചേർത്തു വച്ചു.

നാസികയിലൂടെ ആവാഹിച്ചെടുത്ത മണം അനന്തുവിനെ വല്ലാതെ മത്തു പിടിപ്പിച്ചു.

തലച്ചോറിനെ ഉന്മേഷിപ്പിച്ചു.

സിരകളിൽ കൂടി രക്തയോട്ടം വേഗത്തിലായി മാറി ൽ.

കണ്ണുകൾ വിടർന്നു.

തനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ അവൻ തിരിച്ചറിഞ്ഞു.

“അതേ മണം”

“എന്താ?”

അഞ്ജലി ഒന്നും മനസിലാവാതെ അവനെ നോക്കി.

ബ്ലൗസിലേക്ക് മുഖം പൂഴ്ത്തിയ അനന്തുവിനെയാണ് അവൾ കണ്ടത്.

“ഞാൻ അന്ന് പറഞ്ഞില്ലേ അരുണിമയുടെ മണം ഇതിലും അതേ മണമാ അവളുടെ വിയർപ്പിന്റെ ഗന്ധം”

“പ്രാന്തായോ നന്ദുവേട്ടാ ”

അഞ്ജലി തലക്ക് കൈകൊടുത് അവനോട് ചോദിച്ചു.

“ഞാൻ ഭ്രാന്ത് പറയുന്നതല്ല അഞ്‌ജലിക്കുട്ടി എന്നെ വിശ്വസിക്ക്”

അനന്തുവിന്റെ നിസ്സഹായത നിറഞ്ഞ കണ്ണുകൾ അവളെ വിഷമിപ്പിച്ചു.

“വാ നന്ദുവേട്ടാ നമുക്ക് പോകാം ഇനിം ഇവിടെ നിന്നാൽ ശരിയാവില്ല ”

അഞ്ജലി സാധനങ്ങളൊക്കെ എടുത്തു ഭദ്രമായി പെട്ടി പൂട്ടി വച്ചു തന്റെ കയ്യിൽ പിടിച്ചു.

അനന്തു ഒന്നും മിണ്ടാതെ അവളെയും കൊണ്ട് ആ അറയുടെ വെളിയിലിറങ്ങി.

അതിനു ശേഷം പിരിയൻ ഗോവണിയിലൂടെ കയറി വന്നു.

നിലവറ പുറത്തു നിന്നും പൂട്ടി പുറത്തേക്കിറങ്ങി വരുമ്പോഴാണ് ലക്ഷ്മി അവരെ കയ്യോടെ പിടി കൂടിയത്.

“അഞ്ജലി എവിടെ പോയതാ നീ?”

അവളുടെ ചീറൽ കേട്ട് അവൾ ഭയന്നു.

“ഞാൻ നന്ദുവേട്ടന്റെ കൂടെ വന്നതാ”

“എവിടേക്ക്?”

“ഈ മുറി വരെ”

“കണ്ണീക്കണ്ടവന്മാരുടെ കൂടെ നീ പോകുവോടി പ്രായപൂർത്തിയായ പെണ്ണാ നീയ് ഒരുത്തനെയും വിശ്വസിക്കരുത് ഇല്ലെങ്കിൽ നിന്റെ അമ്മയോട് എനിക്ക് പറയേണ്ടി വരും”

ലക്ഷ്മി ഒരു താക്കീത് പോലെ അഞ്ജലിയോട് പറഞ്ഞു.

അവൾ അത്‌ കേട്ട് തലയാട്ടിയതല്ലാതെ ഒന്നും ഉരിയാടിയില്ല.

അനന്തുവിനെ നോക്കി ദാഹിപ്പിക്കുന്ന രീതിയിൽ നോട്ടമെറിഞ്ഞ ശേഷം ലക്ഷ്മി പുറത്തേക്ക് പോയി.

ലക്ഷ്മി പോയെന്ന് ഉറപ്പ് വരുത്തിയതും അഞ്ജലി കൊഞ്ഞനം കുത്തി.

അതു കണ്ടതും അനന്തുവിന് ചിരിപൊട്ടി.

അവളെയും കൊണ്ട് അവൻ നേരെ മുറിയിലേക്ക് നടന്നു . . . . ഈ സമയം ഒരു ദീർഘയാത്രയൊക്കെ കഴിഞ്ഞു വന്നതിന്റെ ക്ഷീണത്തിൽ അരുണിമ തന്റെ മുറിയിലെ ബെഡിൽ കിടന്നുറങ്ങുകയായിരുന്നു.

ബൾബിൽ നിന്നുള്ള പ്രകാശം ആ മുറിയിൽ പ്രവഹിക്കുന്നുണ്ട്.

കയ്യിലുള്ള നെബുലൈസർ ഇപ്പോഴും കാണാം.

ഉറക്കത്തിനിടയിലും ആ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ വിരിയുന്നുണ്ട്.

വളരെ അവ്യക്തമായവ.

അതോടൊപ്പം ഇടക്കിടെ അവൾ പൂണ്ടടക്കം ഞെട്ടുന്നു.

വല്ലാതെ തണുപ്പ് തോന്നിയതിനാൽ ഉറക്കത്തിനിടയിലും അവൾ ചുരുണ്ടു കിടന്നു.

ഏതോ സ്വപ്നത്തിലാണെന്ന് വ്യക്തം.

പതിയെ കൂമ്പിയടഞ്ഞ ആ മിഴിക്കോണുകളിലൂടെ നീരുറവ പ്രവഹിച്ചു തുടങ്ങി.

അപ്പോഴും അവൾ ഗാഢമായ മയക്കത്തിൽ ആയിരുന്നു.

പക്ഷെ അതിനു പ്രതിഫലമെന്നോണം അവളുടെ അധരങ്ങൾ പതിയെ മന്ത്രിച്ചു.

“ദേവേട്ടൻ…… ദേവേട്ടൻ”

അരുണിമയെ ചോറുണ്ണാൻ വേണ്ടി വിളിക്കാൻ വന്നതായിരുന്നു ആശ.

അപ്പോഴാണ് കട്ടിലിൽ കിടന്ന് വിറങ്ങലിച്ചുകൊണ്ട് പിറുപിറുക്കുന്ന തന്റെ മകളെ അവർ കണ്ടത്.

പതിയെ അരുണിമയ്ക്ക് സമീപം അവർ ഇരുന്നു.

അപ്പോഴും നാമജപം പോലെ അരുണിമ ദേവൻ എന്ന നാമം ഉരുവിടുന്നുണ്ടായിരുന്നു.

“മോളെ ആരു എണീക്ക് ചോറ് കയിക്കണ്ടേ വാ”

ആശ മകളെ കുലുക്കി വിളിച്ചു.

സ്വപ്നത്തിൽ നിന്നും ഞെട്ടി പിടഞ്ഞെനീറ്റ അരുണിമ ചുറ്റും തല ചരിച്ചു നോക്കി.

അപ്പോഴാണ് തന്റെ മകളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ആ അമ്മയുടെ ശ്രദ്ധയിൽ പെട്ടത്.

“മോളെ എന്തിനാ ന്റെ കുട്ടി കരയണേ? എന്താണ്ടായേ? ”

ആശ സംഭ്രമത്തോടെ അവളുടെ കണ്ണുകൾ ഒപ്പി.

“ഞാൻ കരഞ്ഞില്ലമ്മേ ”

അരുണിമ പയ്യെ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.

“ഉവ്വ് ന്നിട്ടാണല്ലോ ന്റെ കുട്ടി ദേവേട്ടാന്ന് പറഞ്ഞിറ്റ് കരഞ്ഞേ”

ആശ അവളുടെ നെറുകയിൽ പതിയെ തഴുകി.

“എന്തോ സ്വപ്നം കണ്ടമ്മേ അതാവും ചിലപ്പോ”

അരുണിമ അമ്മയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

ആശ തെല്ലു സങ്കടത്തോടെ തന്റെ മകളുടെ പാറി കിടക്കുന്ന മുടിയൊക്കെ കോതിവച്ചു.

കണ്ണുകൾ ഒക്കെ തുടച്ചു മാറ്റി കവിളിൽ പതിയെ പിച്ചി.

“ന്റെ കുട്ടീടെ സങ്കടം മാറാൻ ഞാൻ നേർച്ച നേരണുണ്ട് പിന്നൊരു പൂജിച്ച ഏലസ് അമ്മ കെട്ടി തരാട്ടോ”

“എന്റമ്മേ നിങ്ങ കെട്ടി തന്ന ചരട് കാരണം മനുഷ്യന് ശ്വാസം മുട്ടുവാ അതു മാത്രം കെട്ടിയിട്ട് എനിക്ക് രണ്ടു കിലോ കൂടി അറിയോ”

“ന്റെ കുട്ടി ദൈവദോഷം പറയല്ലേ ”

ആശ സങ്കോചത്തോടെ മൊഴിഞ്ഞു.

“ഞാൻ സത്യാവസ്ഥ പറഞ്ഞതാ ആശാമ്മേ”

അരുണിമ നിസ്സഹായതയോടെ അവരെ നോക്കി.

“വേഗം എണീറ്റ്‌ മുഖം കഴുകി ചോറുണ്ണാൻ വാ അമ്മ വിളമ്പി വയ്ക്കാം കേട്ടോ”

ആശ പതിയെ അവിടുന്ന് എണീറ്റുപോയി.

അരുണിമ ചോറുണ്ണാനായി എഴുന്നേറ്റു കട്ടിലിലിരുന്നു.

അപ്പോൾ അവളുടെ മനസിലൂടെ ഓടിയ സംശയം ഇതായിരുന്നു.

ആരാണ് ദേവേട്ടൻ? . . . . പിറ്റേ ദിവസം ദുഃഖം ഘനീഭവിച്ച പ്രഭാതത്തെയാണ് തേവക്കാട്ട് മന വരവേറ്റത്.

ഉത്സവപൂരിതമായിരുന്ന ആ വീട് ഇന്ന് പൂരം കൊടിയേറിയ പറമ്പ് പോലെ ശൂന്യമായി കിടന്നു.

എല്ലാവരുടെ കണ്ണുകളിലും വിഷാദം തളം കെട്ടി കിടന്നു.

എന്നാൽ ലക്ഷ്മിയും ശിവജിത്തും മാത്രം പതിവിന് വിപരീതമായി ഇന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു.

രാവിലെ പത്തു മണിയോടു കൂടി പ്രഭാത ഭക്ഷണത്തിനു ശേഷം മാലതിയും മക്കളും തേവക്കാട്ട് മനയോട് വിട പറയാൻ തയാറായി നിന്നു.

ബാഗുകളൊക്കെ പാക്ക് ചെയ്ത് അവർ പോകാൻ തയാറായി.

മനയുടെ പൂമുഖത്തേക്ക് ഇറങ്ങി വന്ന മാലതി അമ്മ കാർത്യായനിയുടെയും അച്ഛൻ ശങ്കരന്റെയും അനുഗ്രഹം വാങ്ങി.

കാർത്യായനി നൊമ്പരത്തോടെ കണ്ണുകൾ ഒപ്പിക്കൊണ്ടിരുന്നു.

ശങ്കരനും മറിച്ചായിരുന്നില്ല അവസ്ഥ.

സീതയും ബാലരാമനും എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴറി.

വിജയനും ഷൈലയും അഞ്‌ജലിയും അവിടെയുള്ള സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു.

ലക്ഷ്മി ഉള്ളിലൂറുന്ന ചിരിയോടെ പുറത്ത് ഭാവ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവിടൊരു തൂണിൽ ചാരിയിരുന്നു.

ഈ സമയം മീനാക്ഷി അങ്ങോട്ടേക്ക് വന്നു

മാലതിയുടെ കാലിൽ വീണു.

“അയ്യോ എന്താ മീനുമോളെ ഇത്?”

“സോറി ആന്റി ഞാൻ കാരണമല്ലേ ഇതൊക്കെയുണ്ടായേ?എന്നെ ശപിക്കല്ലേ ആന്റി അയാം സോറി”

മീനാക്ഷി മുഖം പൊത്തി വിതുമ്പി.

അത്‌ മാലതിയെ സങ്കടപെടുത്തി.

അയ്യേ മീനു മോള് കരയുവാണോ?നീ ആന്റിടെ ചുന്ദരിക്കുട്ടിയല്ലേ… ആന്റിക്ക് സങ്കടം ഒന്നുമില്ലാട്ടോ സത്യം… ഇനിയെന്റെ മോള് കരയല്ലേ”

മാലതി അവളെ ആശ്വസിപ്പിച്ചു.

അതിനു ശേഷം മീനാക്ഷി അനന്തുവിന് മുൻപിൽ വന്നു നിന്നു.

ഒരു കുറ്റവാളിയെ പോലെ അവളുടെ തല താഴ്ന്നു.

“സോറി അനന്തു എല്ലാത്തിനും…എന്നോട് ദേഷ്യം തോന്നരുത് കേട്ടോ”

അവളുടെ ദുഃഖം നിഴലിക്കുന്ന വാക്കുകൾ അവന്റെ കാതിൽ പതിഞ്ഞു.

അതുകേട്ടതും അനന്തുവിനും സങ്കടം തോന്നി.

കാരണം മീനാക്ഷിയോട് ഒരു തരി വെറുപ്പ് പോലും അവനിതുവരെ തോന്നിയിരുന്നില്ല.

“സാരമില്ല മീനാക്ഷി എനിക്ക് വെറുപ്പൊന്നുമില്ലട്ടോ ”

അനന്തുവിന്റെ ആശ്വാസ വാക്കുകൾ അവൾക്ക് മഞ്ഞു പെയ്യുന്ന പ്രതീതി സമ്മാനിച്ചു.

മനയിലെ കുട്ടിപ്പട്ടാളങ്ങളോടും മറ്റു അമ്മാവന്മാരോടും അമ്മായിമാരോടും യാത്ര ചോദിച്ച ശേഷം അവർ പോകാനായി തയാറായി.

മുത്തശ്ശി കയ്യിലണിഞ്ഞിരുന്ന ഒരു മോതിരം എടുത്ത് ശിവയുടെ വിരലിൽ അണിയിച്ചു.

മകളും പേരമക്കളും തന്നെ വിട്ടു പോകുന്നതിൽ ആ മാതൃ ഹൃദയം വല്ലാതെ വിതുമ്പി.

അനന്തു പോകുന്നതിലായിരുന്നു അവരെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിരുന്നത്.

ദേവൻ അവരെ വിട്ടു പോകുന്ന പോലെയായിരുന്നു.

അത്രയ്ക്കും ഹൃദയഭേദകമായ വേദന ആയിരുന്നു അവർക്ക്.

മുത്തശ്ശൻ അനന്തുവിനെ ചേർത്തു പിടിച്ചു.

അദ്ദേഹത്തിന്റെ സ്നേഹത്തിൽ അവൻ അലിഞ്ഞില്ലാതായി.

അവനും ഏറെക്കുറെ പൊട്ടികരയുമെന്ന അവസ്ഥയിൽ ആയിരുന്നു.

“മുത്തശ്ശാ അവനെ ഞാൻ കൊണ്ടു പോയിക്കോട്ടെ?”

മുറ്റത്ത് നിർത്തിയിട്ടിട്ടുള്ള ബുള്ളറ്റിലേക്ക് ചൂണ്ടി കാണിച്ച് അനന്തു ചോദിച്ചു.

“മോനെ നീ കൊണ്ടു പൊയ്ക്കോടാ..നീ ഞങ്ങടെ ദേവനാ…ദേവന് ഞങ്ങൾ തന്ന സമ്മാനം”

മുത്തശ്ശൻ പറഞ്ഞതു കേട്ട് അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ ഒന്നുകൂടി പുണർന്നു.

അതിനു ശേഷം കസേരയിൽ ഇരിക്കുന്ന മുത്തശ്ശിയ്ക്ക് സമീപം വന്നിരുന്നു.

“മുത്തശ്ശി”

“ഞങ്ങളെ വിട്ടു പോകുവല്ലേ?ഞാൻ പിണക്കാ “

കർത്യായനി മുഖം വീർപ്പിച്ചു മറ്റെങ്ങോട്ടോ നോക്കി.

“എന്റെ മുത്തശ്ശി അമ്മയുടെ തീരുമാനമല്ലേ… എനിക്ക് എതിർക്കാനാവില്ലല്ലോ മുത്തശ്ശിക്ക് അറിയുന്നതല്ലേ അമ്മയുടെ വാശി”

കാർത്യായനി അതു കേട്ടതും അനന്തുവിനെ കെട്ടിപിടിച്ചു ഇരു കവിലുകളിലും തെരു തെരെ ചുംബിച്ചു.

അവരുടെ സ്നേഹ പ്രകടനം കണ്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

ഇതൊക്കെ കണ്ടുകൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരിക്കുവായിരിക്കുന്നു അഞ്ജലി.

അനന്തു അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ നെറ്റിയിൽ സ്വന്തം നെറ്റി ചേർത്തു മുട്ടിച്ചു.

അപ്പോൾ നാണത്തിൽ കുതിർന്ന പുഞ്ചിരി അവളുടെ അധരങ്ങളിൽ മോട്ടിട്ടു.

പക്ഷെ തന്റെ ഹൃദയ തന്ത്രികൾ മീട്ടിക്കൊണ്ടിരുന്ന വിരഹ ഗാനം മറ്റാരും കേൾക്കാതെ അഞ്ജലി സമർത്ഥമായി മറച്ചു പിടിച്ചു

അനന്തു വിഷാദത്തോടെ അവളിൽ നിന്നും വിട്ടകന്നു.

അപ്പോഴാണ് സീത പലഹാരങ്ങളടങ്ങിയ ഒരു ബാഗ് അകത്തളത്തിൽ വച്ചത് എടുക്കാൻ മറന്നു പോയത് ഓർത്തത്.

അനന്തുവിനെയും വിളിച്ചുകൊണ്ട് അവർ മനയുടെ ഉള്ളിലേക്ക് കടന്നു പോയി.

സാധങ്ങളൊക്കെ കാറിന്റെ ഡിക്കിയിലേക്ക് ഓരോന്നായി ഡ്രൈവർ എടുത്തു വച്ചു കൊണ്ടിരുന്നു.

പോടുന്നനെ ഒരാൾ തേവക്കാട്ട് മനയുടെ പടിപ്പുര കടന്ന് നടന്നു വരികയാണ്.

കാഷായ വസ്ത്രധാരിയായ അദ്ദേഹത്തിന്റെ ചുമലിൽ ഒരു തോൾ സഞ്ചി കിടപ്പുണ്ടായിരുന്നു.

വിയർപ്പിൽ കുതിർന്ന കാഷായ വസ്ത്രം അദ്ദേഹത്തിന്റെ ദേഹത്തോട് ഒട്ടി ചേർന്നു നിൽപ്പുണ്ടായിരുന്നു.

കൈകളിലും കഴുത്തിലും രുദ്രാക്ഷ മണികളുടെയും കമനീയ ശേഖരങ്ങൾ മാലകളായും കാപ്പുകളായും അണിഞ്ഞിട്ടുണ്ടായിരുന്നു.

നീണ്ടു കിടക്കുന്ന പഞ്ഞി പോലുള്ള താടിയുടെ ആഗ്രം അദ്ദേഹത്തിന്റെ മാറിനെ ചുംബിച്ചു കൊണ്ടിരുന്നു.

നീണ്ടു കിടക്കുന്ന മുടിയിഴകൾ പുറകിലേക്ക് വൃത്തിയായി ചീകിയൊതുക്കിയിരുന്നു.

നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയെങ്കിലും മുഖത്തു ദിവ്യത്വം വിളങ്ങി നിന്നു.

മനയുടെ മുറ്റത്തെത്തിയതും അവിടെ കണ്ട ആൾക്കൂട്ടം കണ്ട് ആ രൂപത്തിന്റെ നടത്തം മന്ദഗതിയിലായി.

ആൾക്കൂട്ടത്തിലെ ഓരോരുത്തരിലും ആ കണ്ണുകൾ ചികഞ്ഞു കൊണ്ടിരുന്നു.

പെട്ടെന്നാണ് കാർത്യായനി മുറ്റത്തു കൂടെ നടന്നു വരുന്ന ആളെ കണ്ടത്.

ഇളം വെയിലത്തു നടന്നു വരുന്ന ആളെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.

സംശയത്തോടെയെങ്കിലും ആ രൂപത്തെ അവർ ഒരു നിമിഷം ഉറ്റു നോക്കി.

പെട്ടെന്ന് ആ മുഖത്തു ഭാവങ്ങൾ മിന്നി മറിഞ്ഞു.

എന്തോ കണ്ടു പിടിച്ച പോലെ.

“നോക്കിയേ ഏട്ടാ ഇതാരാ വരണേന്ന്”

കാർത്യായനിയുടെ ഒച്ചപ്പാട് കേട്ട് എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് പാറി വീണു.

മുറ്റത്തു വന്നു നിൽക്കുന്ന ആളെ കണ്ടതും ശങ്കരന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“യതീന്ദ്രൻ”

തേവക്കാട്ട് ശങ്കരന്റെ ഒരേയൊരു അനുജൻ.

ബാലരാമൻ ഒരു ഞെട്ടലോടെ അതിലുപരി സന്തോഷത്തോടെ അദ്ദേഹത്തെ പോയി പുണർന്നു.

“ഇളയച്ഛ ”

സ്നേഹാദ്രമായിരുന്നു ആ വിളി.

അതിൽ യതീന്ദ്രൻ അലിഞ്ഞില്ലാതായി.

“മോനെ ബാലരാമ സുഖമാണോ നിനക്ക്? ”

അദ്ദേഹം വിശേഷം തിരക്കി.

“സുഖം ഇളയച്ഛ വരൂ വന്ന കാലിൽ പുറത്തു നിൽക്കാതെ ”

ബാലരാമൻ അദ്ദേഹത്തെ ക്ഷണിച്ചു.

“ഹ്മ്മ് ”

ഒരു മൂളലിൽ മറുപടിയൊതുക്കി ചിരിയോടെ അദ്ദേഹം പൂമുഖത്തേക്ക് കയറി വന്നു.

അവിടെ കയ്യും കെട്ടി ഗൗരവത്തോടെ നിക്കുന്ന ശങ്കരനെ കണ്ട് യതീന്ദ്രന് അല്പം ഭയം തോന്നി.

ഒരു സിംഹത്തെ പോലെ തന്റെ വന്യത പുറപ്പെടുവിച്ചു അദ്ദേഹം നിന്നു

ശങ്കരന് സമീപത്തേക്ക് യതീന്ദ്രൻ വന്നു നിന്നു.

“ഏട്ടാ എന്നോട് ക്ഷമിക്ക് അനിയന്റെ അറിവില്ലായ്മയായി കണ്ട് പൊറുക്കൂലേ?”

യതീന്ദ്രന്റെ പറച്ചിൽ കേട്ട് ശങ്കരന് സഹിക്കാനായില്ല.

അദ്ദേഹം തന്റെ സഹോദരനെ ഗാഢമായി പുണർന്നു.

ജ്യേഷ്ട്ടനുജന്മാരുടെ സ്നേഹ പ്രകടനം കണ്ട് എല്ലാവരും കിളി പോയ പോലായിരുന്നു.

മിക്കവരുടെ കണ്ണുകളിലും അദ്ദേഹം ഒരു അജ്ഞാതനായിരുന്നു.

ഒരു അപരിചിതൻ.

“യതീ എവിടായിരുന്നു കഴിഞ്ഞ 23 വർഷങ്ങളായിട്ട്

ഞങ്ങളൊക്കെ എന്തോരം വിഷമിച്ചിട്ടുണ്ടെന്ന് അറിയോ നിനക്ക് വേണ്ടി.

ദേ നോക്കിയെ കിളവനായിപ്പോയി ഇവൻ..

ഇപ്പൊ കണ്ടാൽ എന്റെ ചേട്ടൻ ആണെന്നെ പറയൂ”

ശങ്കരന്റെ അഭിപ്രായം കേട്ട് യതി പൊട്ടിച്ചിരിച്ചു.

“ഏട്ടാ ഇവിടുന്ന് പോയതിന് ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുവായിരുന്നു.

ഒരുപാട് ക്ഷേത്രങ്ങൾ,ബുദ്ധ വിഹാരങ്ങൾ പള്ളി മുറ്റങ്ങൾ എന്നിവിടങ്ങളിൽ ഭിക്ഷ തെണ്ടിയും പട്ടിണി കിടന്നും ജീവിച്ചു.

“അമ്പലങ്ങളൊക്കെ കേറിയിറങ്ങി അവസാനം ശ്രീബുദ്ധനെ പോലെ ബോധോധയം വന്നപ്പോ പിന്നീട് ഒരു സന്യാസി കൂട്ടത്തിലായിരുന്നു വാസം”

ഒരു സഞ്ചാരിയും സന്യാസിയുമാണ് ഇപ്പൊ ഞാൻ.

ഹിമാലയം ആണ് ലക്ഷ്യം.”

യതീന്ദ്രൻ പറയുന്നത് ഓരോരുത്തരും ശ്രദ്ധാ പൂർവ്വം കേട്ടിരുന്നു.

ഒരു സന്യാസി ശ്രേഷ്ഠനാണ് വന്നിട്ടുള്ളതെന്ന് അറിഞ്ഞതും എല്ലാവരിലും ബഹുമാനം തലപൊക്കി തുടങ്ങി.

“എങ്കിലും നീ ഞങ്ങളോട് ചെയ്തത് ക്രൂരത തന്നെയാ.

ഒരു രാത്രിയിൽ ആരും അറിയാണ്ട് ഇറങ്ങി പോയിട്ട് ഇപ്പൊ വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരിക്കുവാ.

ചൂരലെടുത്തു ഒരു അടി കൊടുക്കുവാ വേണ്ടേ ”

ഇത്രയും നേരം മിണ്ടാതിരുന്ന കാർത്യായനി തന്റെ മൗനം കൈ വെടിഞ്ഞുകൊണ്ട് പറഞ്ഞു.

“എന്നോട് ക്ഷമിക്ക് ഏട്ടത്തിയമ്മേ ആ ഒരു ദുർബല നിമിഷത്തിൽ ദേവന്റെ മരണം അറിഞ്ഞതും എല്ലാം കൈവിട്ടു പോയ പോലെയായിരുന്നു

ഉൾനെഞ്ചിലെ നീറ്റൽ കനലായി പുകഞ്ഞു തുടങ്ങിയതും സഹിക്ക വയ്യാതെ ഇറങ്ങി പോയതാ”

അദ്ദേഹത്തിന്റെ നഷ്ട്ട ബോധം നിറഞ്ഞ വാക്കുകൾ അവരെയും തെല്ലോന്ന് വേദനിപ്പിച്ചു.

പക്ഷെ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചത് യതീന്ദ്രൻ തന്നെയായിരുന്നു.

“ഇവിടെന്താ ഒരു ആൾക്കൂട്ടം?”

“ഹാ യതീ വിട്ടു പോയി ഇതാരാണെന്ന് മനസ്സിലായോ?”

മാലതിയെ ചൂണ്ടി കാണിച്ചുകൊണ്ട് ശങ്കരൻ ചോദിച്ചു.

“ഇല്ല മനസിലായില്ല ആരാ ഏട്ടാ ഇത്?”

യതീന്ദ്രന്റെ ചോദ്യം വന്നതും ശങ്കരൻ പൊട്ടി ചിരിച്ചു.

“എടോ ഇത് നമ്മുടെ മാലതിയാ”

ശങ്കരൻ പറഞ്ഞത് കേട്ട് ആവിശ്വസനീയതയോടെ യതി അവളെ തുറിച്ചു നോക്കി.

മാലതി കുഞ്ഞു പുഞ്ചിരിയോടെ ഇളയച്ഛനെ നോക്കി നിന്നു.

“മോളെ മാലതി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

ഇത് നീയായിരുന്നോ?

പണ്ട് എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ അതും നീർക്കോലി പോലെ

ഇപ്പൊ തടിച്ചിയായി നീ ”

ഇളയച്ഛന്റെ വാക്കുകൾ കേട്ട് മാലതിക്ക് ചമ്മലായി.

മിക്കവാറും ഇനിയും പഴങ്കഥകൾ പറഞ്ഞു തന്നെ നാറ്റിച്ചിട്ടേ ഇളയച്ഛൻ അടങ്ങു.

അവൾ ആത്മഗതം പറഞ്ഞു.

“സുഖമാണോ മോളെ നിനക്ക്?”

“സുഖമാണ് ഇളയച്ഛ”

“അപ്പൊ നിന്റെ ഭർത്താവ്,മക്കൾ?

അതു കേട്ടതും മാലതി ഒന്നു നെടുവീർപ്പെട്ടു.

“ഏട്ടൻ 5 വർഷം മുന്നേ മരിച്ചു…രണ്ടു മക്കളുണ്ട്”

“എന്നിട്ട് അവരെവിടെ?”

അദ്ദേഹത്തിന്റെ കണ്ണുകൾ ചുറ്റിനും പരതി.

“മോളെ ശിവാ വാ”

മാലതി തന്റെ മകളെ കൈകാട്ടി വിളിച്ചു.

ശിവപ്രിയ മാലതിയ്ക്ക് സമീപം വന്നു നിന്നു.

“ഇതാ ഇളയച്ഛ എന്റെ ഇളയ മകൾ”

ശിവയെ യതീന്ദ്രന്റെ സമീപം മാലതി പറഞ്ഞു വിട്ടു.

ശിവയെ കണ്ടതും അദ്ദേഹത്തിൻറെ മുഖത്തു വാത്സല്യം കളിയാടി.

അവളെ തന്റെ നെഞ്ചോട് ചേർത്തു പുണർന്നു.

ഒരച്ഛന്റെ കരുതൽ പോലെ.

“ശിവ മോള് ഏട്ടത്തിയമ്മയെ പോലെ തന്നാണല്ലേ കാണാൻ ”

യതി അവരോടായി ചോദിച്ചു.

“അതേ ഇളയച്ഛ അമ്മയുടെ അതേ കട്ടാ”

ബാലരാമൻ അദ്ദേഹത്തിന്റെ ചുമലിൽ പറ്റി പിടിച്ചു കിടക്കുന്ന തോൾ സഞ്ചി വാങ്ങിച്ചു കൊണ്ട് പറഞ്ഞു.

“ഹ്മ്മ് സന്തോഷം…എവിടെ മൂത്തയാളെവിടെ?”

യതി അവിടെയുള്ള ആൺ പ്രജകളെ ചുഴിഞ്ഞു നോക്കി.

“മോനെ ആനന്തൂ ഇത്രടം വരെ വാ ”

മാലതി അകത്തേക്ക് നോക്കി വിളിച്ചു കൂവി.

അവരെ കാണാഞ്ഞിട്ട് വീണ്ടും അവൾ അലറി വിളിച്ചു.

പക്ഷെ യതീന്ദ്രൻ അവളെ തടഞ്ഞു.

“മാലതി സമയമുണ്ടല്ലോ വിശദമായി അവരെ പിന്നീട് കാണാം അകത്തേക്ക് വാ”

“അയ്യോ ഇളയച്ഛ ഞങ്ങൾ പോകാനായി ഇറങ്ങുവായിരുന്നു ”

മാലതി സങ്കോചത്തോടെ പറഞ്ഞു.

“നീയെങ്ങോട്ടാ പോകുന്നെ ഈ ബാഗോക്കെ ആയി”

“ഞങ്ങൾ പട്ടണത്തിലേക്ക് പോകുവാണ്… അവിടെയായിരുന്നു ഞങ്ങൾ…കുറച്ചു ദിവസം മുൻപേ വന്നതാ….ഇപ്പൊ പോകാൻ സമയമായി ഇളയച്ഛ” ” എങ്കിലും മാലതി നീ ഇപ്പൊ പോയാൽ അതും ഭൂമി പൂജ അടുത്തിരിക്കുന്ന സമയത്ത്”

യതി ഒന്നു പറഞ്ഞു നിർത്തി അവളെ നോക്കി.

“അപ്പൊ ഇളയച്ഛൻ ഭൂമി പൂജയ്ക്കായി വന്നതാണോ?”

മാലതി സംശയത്തോടെ അദ്ദേഹത്തെ നോക്കി.

“അതേ മോളെ കൂടെ എല്ലാവരെയും കാണാമെന്നു വച്ചു ഇത്തവണ ആരാ ഏട്ടാ ഭൂമി പൂജയ്ക്ക്?”

യതീന്ദ്രന്റെ നോട്ടം മാലതിയിൽ നിന്നും ശങ്കരനിലേക്ക് തിരിഞ്ഞു.

“ബാലരാമന്റെ മകനാടാ ശിവജിത്ത്”

“എന്നിട്ട് ആളെവിടെ കണ്ടില്ലല്ലോ?”

“ജിത്തൂ ഇങ്ങോട്ട് വാ ”

കുറച്ചപ്പുറം മാറി നിക്കുന്ന ശിവജിത്തിനെ നോക്കി ബലരാമൻ കൈകാട്ടി വിളിച്ചു.

അവൻ അങ്ങോട്ടേക്ക് ഓടി വന്നു.

“ഇതാ ഇളയച്ഛ എന്റെ മകൻ ശിവജിത്ത്”

തന്റെ മകനെ പിടിച്ചു ബാലരാമൻ അദ്ദേഹത്തിന് മുന്നിൽ നിർത്തി.

“ഹ്മ്മ് മിടുക്കൻ ബാലരാമന്റെ അതേ രൂപം ഭാവം….ദേവിയുടെ അരുളിപ്പാട് ആവും അല്ലെ?”

യതീന്ദ്രൻ അവരെ നോക്കി.

“അതേ ഇളയച്ഛ”

“ദേവിക്ക് തെറ്റു പറ്റില്ല…ഹ്മ്മ് നല്ലത്…മോന് എല്ലാം അറിയുന്നതല്ലേ..അവരെ പരാജയപ്പെടുത്താൻ മനസ് കൊണ്ടും ശരീരം കൊണ്ടും തയാറല്ലേ?”

“അതേ വല്യച്ഛ ഞാൻ തയാറാണ്…ആ കുടുബത്തെ മുച്ചൂട് മുടിക്കും ഞാൻ.. ഇതെന്റെ പ്രതിജ്ഞയാ”

“ബലേഭേഷ് മിടുക്കൻ അതാവണം തേവക്കാട്ടിലെ ഓരോ ആൺ തരികളും”

ശിവജിത്തിന്റെ ചുമലിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ സമയത്താണ് അനന്തുവും സീതയും അങ്ങോട്ട് കടന്നു വന്നത്.

അവന്റെ കയ്യിൽ വലിയൊരു ബാഗ് ഉണ്ടായിരുന്നു.

സീതയെ കണ്ടതും യതീന്ദ്രൻ പുഞ്ചിരി തൂകി.

സീത ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി മറുപടിയായി ഒന്നു പുഞ്ചിരിച്ചു.

അവർക്ക് പുറകെ വരികയായിരുന്ന അനന്തുവിൽ യതിയുടെ കണ്ണുകൾ ഒരു നിമിഷം തറഞ്ഞു നിന്നു.

കണ്മുന്നിൽ വന്നു നിൽക്കുന്ന ആളുടെ രൂപം കണ്ട് അദ്ദേഹത്തിന് തല പെരുത്തു.

കണ്ണുകൾ വിടർന്നു.

അവ തിളക്കത്തോടെ നിന്നു.

താൻ പകൽ സ്വപ്നം കാണുകയാണോ?

അതോ ഇതു തന്റെ തോന്നലാണോ?

ദേവൻ തന്റെ കൺമുന്നിൽ വന്നു നിൽക്കുന്നു.

അതേ മുഖം അതേ ചിരി.

അതേ ഒളിമിന്നുന്ന നീല കണ്ണുകൾ.

യതീന്ദ്രൻ കണ്ണുകൾ ചിമ്മി തുറന്നു.

ഇപ്പോഴും അതിന്റെ നോട്ടം തന്നിൽ ആണ്.

“ഏട്ടാ ഇത് ”

അല്പം സംഭ്രമത്തോടെ യതി ശങ്കരനെ പാളി നോക്കി.

“ഇളയച്ഛ ഇതെന്റെ മൂത്ത മകനാ അനന്തു”

മാലതി പറഞ്ഞ വാക്കുകൾ കേട്ട് ആവിശ്വസനീയതയോടെ അദ്ദേഹം നിന്നു.

ഇപ്പോഴും തന്റെ കാതുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.

“അതേ യതി ഇത് മാലതിയുടെ മോനാ”

ശങ്കരൻ അതിനെ സധൂകരിക്കുന്ന പോലെ പറഞ്ഞു.

യതീന്ദ്രൻ പതുക്കെ മുന്നോട്ട് വന്ന് അനന്തുവിന്റെ ചുമലിൽ പിടിച്ചു.

ശേഷം അവന്റെ മുഖത്തൂടെ ആ കൈകൾ ഓടി നടന്നു.

അപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.

ഓരോ സ്പർശനത്തിലും ആ കൈകളുടെ വിറയൽ അനന്തുവിന് അനുഭവിക്കാൻ പറ്റി.

എന്തോ ഒരു ശൂന്യത പോലെ.

അനന്തു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.

“ദേവൻ……………..”

യതീന്ദ്രൻ അവനെ വാരി പുണർന്നു.

അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞു ആ സന്യാസി ശ്രേഷ്ഠന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

അപ്പോഴും അനന്തു വല്ലാത്ത മൗനത്തിൽ ആയിരുന്നു.

ഒന്നും മിണ്ടാനും പറയാനും പറ്റാത്ത അവസ്ഥ.

സംയമനം വീണ്ടെടുത്ത് യതി തന്റെ ജ്യേഷ്ട്ടനെ പാളി നോക്കി.

“അവനെ കണ്ടപ്പോൾ ഞങ്ങളും ഇങ്ങനെ തന്നായിരുന്നു…ദേവന് പകരമായി ഇവിടുത്തെ ദേവി തന്നതാ ഇവനെ…ഞങ്ങടെ കൊച്ചുമോനെ ഞങ്ങളിൽ നിന്നും പറിച്ചു മാറ്റല്ലേ മാലതി…ഞാൻ വേണമെങ്കിൽ മോൾടെ കാലു പിടിക്കാം ”

ശങ്കരൻ നിരാശയോടെ കേണു.

സ്വന്തം അച്ഛൻ തന്റെ മുന്നിൽ നിന്നും കൈകൂപ്പിക്കൊണ്ട് കരയുന്നത് ആ മകളെ സംബന്ധിച്ചു മരണത്തിന് തുല്യമായിരുന്നു.

താൻ കാരണം ആരുടെ മുന്നിലും താഴാത്ത അച്ഛന്റെ തല ഇന്ന് തനിക്ക് മുന്നിൽ താഴ്ന്നു.

അതും തന്റെ നിർബന്ധ ബുദ്ധിയും അനാവശ്യ വാശിയും കാരണം.

“അച്ഛാ എന്നോട് ക്ഷമിക്ക് ഞാൻ അപ്പോഴത്തെ വാശിക്ക്”

മാലതി അപ്പോഴേക്കും ഏറെക്കുറെ വിതുമ്പാൻ തുടങ്ങിയിരുന്നു.

കുറ്റബോധം അവളെ അലട്ടിക്കൊണ്ടിരുന്നു.

“മാലതി നിങ്ങൾ ഇവിടുന്ന് ഒരിക്കലും പോകാൻ പാടില്ല

കുറച്ചു മുന്നേ ആയിരുന്നേൽ ഞാൻ ചിലപ്പോ സമ്മതിച്ചേനെ

പക്ഷെ ഇനി ഒരിക്കലും സമ്മതിക്കില്ല

23 വർഷങ്ങൾ കഴിഞ്ഞു വന്നതാണ് ഞാൻ

നിനക്ക് എന്ത് സംഭവിച്ചെന്നും എവിടായിരുന്നുവെന്നും എനിക്ക് അറിയില്ല

പക്ഷെ നിങ്ങളുടെ ഇപ്പോഴത്തെ വരവ് അതൊരിക്കലും വെറുതെയല്ല എന്നെന്റെ മനസ് പറയുന്നു”

അവസാനം ആ വാചകം പറയുമ്പോൾ യതിയുടെ കണ്ണുകൾ അനന്തുവിൽ തന്നെയായിരുന്നു.

ഈ നിഗൂഢതയ്ക്ക് ഒരു പരിഹാരം കണ്ടെത്തണം.

അനന്തു എന്നത് ഇപ്പൊ തന്നെ സംബന്ധിച്ചു അതൊരു പ്രഹേളിക തന്നെയാണ്.

ഈ സമസ്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം.

തനിക്ക് ആവശ്യമായവ കണ്ടെത്തണം.

യതിയുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.

പക്ഷെ ഇതൊന്നും മനസിലാക്കാതെ അനന്തു അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

തിരിച്ചു പോകാനുള്ള തന്റെ തീരുമാനത്തെ തിരുത്തിക്കുറിച്ച് കൊണ്ട് മാലതി അനന്തുവിനെയും ശിവയെയും കൊണ്ട് മനയിലേക്ക് കടന്നു.

23 വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന തന്റെ അനുജനെ സൽക്കരിക്കാൻ ശങ്കരൻ ഉത്തരവിട്ടു.

ഇന്ന് തേവക്കാട്ട് മനയിൽ കാര്മേഘങ്ങൾ ഒഴിഞ്ഞു മാറി ആനന്ദത്തിന്റെ പ്രകാശം പരന്നു.

ഇന്ന് മനയിലെ ജനങ്ങൾ ഉത്സവാഘോഷത്തിൽ ആണ്.

ഇളയച്ഛനെ കാണാൻ ലക്ഷ്മി മുറിയിൽ നിന്നും പുറത്തേക്ക് വന്നു.

ഒരുപാട് നേരം അവർ ഇരുവരും സംസാരിച്ചു.

ദേവനെ പോലെ തന്നെ ലക്ഷ്മിയും അവർക്കൊരു തീരാവേദനയാണെന്ന് അപ്പോഴാണ് യതി തിരിച്ചറിയുന്നത്.

ഇപ്പോഴും ദേവനെ കാത്ത് ജീവിക്കുന്ന ഒരു പൊട്ടി പെണ്ണ്.

സ്നേഹം കൊണ്ട് അവൾ എല്ലാവരെയും കീഴ്പ്പെടുത്തി കളഞ്ഞു.

യതിക്ക് അവളോട് അഭിമാനവും ബഹുമാനവും തോന്നി.

വിജയനും ഷൈലയും അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മുൻകൈ എടുത്തു.

മാലതി ആന്റി തീരുമാനം പിൻവലിച്ചതിൽ അഞ്ജലി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.

എന്നും അനന്തുവിനോട് തല്ലു കൂടി നടക്കാമെന്ന് ഓർത്തപ്പോൾ തന്നെ അവൾക്ക് സ്വയം കുളിരു കോരി.

എന്നാൽ ശിവജിത്ത് മാത്രം ഒരു ഭ്രാന്തനെ പോലെ തന്റെ കാറിൽ കയറി എങ്ങോട്ടേക്കോ വച്ചു പിടിച്ചു.

കോപം നിയന്ത്രിക്കാനാവാതെ.

അനന്തു ഇനി തന്റെ കൺവെട്ടത്ത് ഉണ്ടാകുമല്ലോ എന്നോർത്തപ്പോഴാണ് മീനാക്ഷിയുടെ കലുഷമായ മനസിന് അല്പം ആശ്വാസം തോന്നിയത്.

ഭൂമി പൂജയ്ക്ക് മുൻപ് തന്നെ അവനെ ക്കൊണ്ട് തന്നോട് ഇഷ്ടമാണെന്നു പറയിക്കാൻ അവൾക്ക് വാശിയായി.

എല്ലാവരുടെയും മുൻപിൽ വച്ചു തന്നെ അപമാനിച്ചതിനുള്ള പ്രതികാരം താൻ വീട്ടും.

തന്റെ കാൽക്കീഴിൽ ഒരു പട്ടിയെ പോലെ അനന്തു കിടക്കും.

തന്റെ കാലു നക്കി തുടച്ചു വൃത്തിയാക്കും.

ഐ വിൽ ടേക് ഇറ്റ് ആസ് എ ചാലഞ്ച്.

മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു കൊണ്ട് മീനാക്ഷി ഗണ്യമായി ഉയർന്ന തന്റെ കോപം അടക്കാൻ പാടുപെട്ടു.

പൊടുന്നനെ ബെഡിൽ കിടന്ന ഐഫോൺ വിറയലോടെ ശബ്ദിച്ചു.

മീനാക്ഷിയുടെ കണ്ണുകൾ ഡിസ്പ്ലേയിലേക്ക് പാറി.

അതിൽ എഴുതി കാണിച്ച പേര് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.

“രാധിക”

ധൃതിയിൽ ആ കാൾ കണക്ട് ചെയ്ത് ഫോൺ അവൾ കാതോരം ചേർത്തു.

“ഡി രാധൂ”

“മോളെ മീനുക്കുട്ടി ”

മറു വശത്തു നിന്നും മനോഹരമായ കിളി നാദം പൊട്ടി ഒഴുകിയെത്തി.

“പറയെടി”

“എന്തായി നിന്റെ പ്രാണനാഥൻ പോയോ?”

“ഏയ്‌ ഇല്ലെടി അപ്പോഴേക്കും പുതിയ കാരക്ടർ മനയിലേക്കെത്തി..അതുകൊണ്ട് അവരുടെ പോക്ക് ക്യാൻസൽഡ് ”

മീനാക്ഷി ആ സന്തോഷ വിവരം രാധികയെ അറിയിച്ചു.

“അപ്പൊ ചിലവുണ്ട് മോളെ”

“നടത്താഡീ”

“ഹ്മ്മ് എങ്ങനുണ്ട് നിന്റെ സ്വന്തം ചേട്ടന്റെ റെസ്പോൺസ്?”

ആ വെട്ടു പോത്തോ?ഇതുവരെ ഞാൻ ജിത്തൂവേട്ടന്റെ മുന്നിൽ പോയി പെട്ടിട്ടില്ല.. ഒളിച്ചു നടക്കുവാ..എങ്ങാനും എന്നെ അങ്ങേരുടെ കയ്യിൽ കിട്ടിയാൽ വധിച്ചു കളയും”

“ഉയ്യോ എങ്കിൽ നിന്നെ ദൈവം തന്നെ കാക്കട്ടെ”

“ഹ്മ്മ് എന്തായി ഞാൻ പറഞ്ഞ കാര്യം?”

പെട്ടെന്നെത്തോ ഓർത്ത പോലെ മീനാക്ഷി തിരക്കി.

“അതൊക്കെ റെഡിയാ നിനക്കെപ്പോ വേണംന്ന് പറഞ്ഞാ മതി”

രാധിക മറുപുറത്ത് അല്പം ഗൗരവത്തിലായി.

ഡീ ഇതൊക്കെ ഈ കാലത്ത് നടക്കുവോ? ”

“നടക്കും…ഞാനല്ലേ പറയുന്നേ..ഇതും കൊണ്ട് ഞാനെത്രയെണ്ണത്തിനെ വളച്ചിട്ടുണ്ടെടി”

രാധികയുടെ കള്ള ചിരി മീനാക്ഷിയുടെ കാതിൽ പതിഞ്ഞു.

“അമ്പടി കള്ളി അപ്പൊ ഇങ്ങനാണല്ലേ നീ ഇടക്കിടക്ക് സ്കൂളീന്ന് മുങ്ങണത്.

മീനാക്ഷിയുടെ അതിശയം ആ വാക്കുകളിൽ അകമ്പടിയായി ഉണ്ടായി.

“അല്ലാതെ പിന്നെങ്ങനാന്നാ നിന്റെ വിചാരം?

എനിക്ക് മനസിൽ തോന്നിയവനെ ഞാൻ വശീകരിച്ചെടുത്തു കൊണ്ടു പോകും

എന്റെ കടി തീരുന്നവരെ ഞാനവന് കാലകത്തി കൊടുക്കും

പിന്നൊഴിവാക്കി അടുത്തവനെ ചാക്കിട്ടു പിടിക്കും”

രാധികയുടെ കുണുങ്ങിയുള്ള ചിരി അവിടെ മുഴങ്ങി.

“ഓഹ് എന്തെളുപ്പത്തിലാ പറയുന്നേ….. ഒരുമാതിരി കടേന്ന് സാധങ്ങളൊക്കെ പർച്ചേസ് ചെയ്യുന്ന പോലെ”

“മോളെ നീ അധികം പുച്ഛിക്കല്ലേ….

എത്രയെണ്ണം പുറകെ നടന്നു നിന്റെ ഉപ്പ് നോക്കാൻ…

അതും നല്ല ചൊങ്കന്മാര്…

എന്നിട്ട് നീ അടുപ്പിച്ചോ ഒന്നിനെയെങ്കിലും?

ഹോ നിനക്ക് പകരം ഞാനെങ്ങനുമായിരുന്നേൽ ഒരേ സമയം രണ്ടു ചെറുക്കന്മാരുടെ കൂടെ അർമാദിച്ചേനെ”

“എടി ഇതെന്തൊരു കാമപ്രാന്താ ഇതിനൊരു അന്ത്യമില്ലേ?”

“ഇല്ല മോളെ ഞാനും എന്റെ കഴപ്പും ഇച്ചിരി മുറ്റിയതാ ”

രാധികയുടെ പൊട്ടിച്ചിരി മീനാക്ഷിക്ക് അപ്പോഴും കേൾക്കാമായിരുന്നു.

“ഹ്മ്മ് നീ എത്രതെണ്ണത്തിന്റെ കൂടെ വേണേലും കിടന്നോ നോ പ്രോബ്ലം പക്ഷെ എനിക്ക് അനന്തുവിനെ മതി”

“ഓഹ് അവളുടെയൊരു അനന്തു അവനാരാടി കാമദേവനോ?”

രാധിക ദേഷ്യം പിടിച്ചു.

“ഹാ ഒരു കുഞ്ഞു കാമദേവനാ മോളെ”

എങ്കിൽ നീയാ ചെക്കന്റെ ഫോട്ടോ വാട്സ്ആപ്പ് ചെയ്യ് ഞാനൊന്നു നോക്കട്ടെ”

“അയക്കാടി..ഞാൻ പറഞ്ഞ കാര്യം എന്തായി?”

“ഹ്മ്മ് ഞാൻ പറഞ്ഞില്ലേ റെഡിയാണെന്ന് അവനെ നിനക്ക് വശീകരിച്ചെടുത്താൽ പോരെ ”

“അതുമതി”

“ഹാ ശരി നീയൊരു കാര്യം ചെയ്യ്

ഒരു മന്ത്രം ഉണ്ട് വശ്യ കാര്യ സാധ്യത്തിനാ

ആ മന്ത്രം കൃത്യം 21 ദിവസം മുടക്കം വരാതെ ഡെയിലി 108 തവണ ചൊല്ലണം

പിന്നെ കാര്യങ്ങളൊക്കെ നിസാരം”

“എടീ ഇതൊക്കെ ഉള്ളതാണോ?”

മീനാക്ഷി സംശയം പ്രകടിപ്പിച്ചു.

“അതേടി ഇതും കൊണ്ടല്ലേ ഞാൻ ഓരോ ചെക്കന്മാരെ വളച്ചെടുത്തു സുഖിക്കുന്നത്

എന്റെ കാലു വരെ ഇവന്മാര് നക്കി തരും”

ഇറോട്ടിക് ആയിട്ടുള്ള കാര്യം എത്തിയതും രാധികയുടെ ശബ്ദം ഉഷാറായി.

“നീ പറ ഞാനെന്താ ചെയ്യണ്ടേ?”

“ഹ്മ്മ് പറയാം അതിനു മുൻപ് നീയൊരു കാര്യം മനസിലാക്കണം

ഇതൊരു മന്ത്രമാണ്

സാധാരണക്കാർക്ക് ഈ മന്ത്രം സ്വായത്തമാക്കാൻ സാധിക്കില്ല

പക്ഷെ ഈ മന്ത്രം എന്റെ അച്ഛന്റെ കയ്യിൽ നിന്നുമാണ് ഞാൻ സിദ്ധിച്ചത്

കാരണം അച്ഛൻ മന്ത്ര തന്ത്രങ്ങളിൽ ഒക്കെ അഗ്രഗണ്യനാണ്

അതുകൊണ്ട് തന്നെ എന്നിൽ നിന്നും നിനക്ക് ഈ മന്ത്രം സിദ്ധിക്കാം എന്റെ അനുവാദത്തോടെ”

രാധിക ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

അവളുടെ കിതപ്പ് മറുപുറത്ത് കേൾക്കാമായിരുന്നു.

“നീ ഒരു മാതിരി ഹൈപ്പ് കൂട്ടി എന്റെ ബിപി കൂട്ടല്ലേ ഒന്നു തെളിച്ചു പറ”

മീനാക്ഷി അക്ഷമതയോടെ മൊഴിഞ്ഞു.

“എടി മീനു എന്ന് വച്ചാൽ നീ സാധാരണക്കാരി ആണേൽ ഈ മന്ത്രം ജപിക്കുവാൻ ആദ്യമേ സ്നാനം ചെയ്യണം

അതിനു ശേഷം ബെഡ്‌റൂമിന്നോ പൂജാമുറിന്നോ ഇത് ജപിക്കാം

ഇത് ജപിക്കുന്ന വേളയിൽ മറ്റാരും കേൾക്കാൻ പാടില്ല

തികച്ചും ഏകാഗ്രമായിരിക്കണം

പിന്നെ ജപിക്കുന്നതിന് മുൻപ് കിഴക്ക് മുഖമായി പുൽപ്പായ വിരിച്ചു അതിൽ ഇരിക്കണം

രുദ്രാക്ഷ മണിമാല മാത്രേ ദേഹത്തു ധരിക്കാൻ പാടുള്ളു

ഇങ്ങനെ കുറച്ചു ചിട്ടവട്ടങ്ങളുണ്ട്”

“ശോ ഇത് കുറെയുണ്ടല്ലോ?”

മീനാക്ഷിയുടെ മടി രാധിക തിരിച്ചറിഞ്ഞു.

“ഹാ അതെനിക്കറിയാം നിനക്ക് പറ്റൂലാന്ന്

അതാണ് ഞാൻ പറഞ്ഞത് മന്ത്രം സ്വയത്തമാക്കിയ ആളിൽ നിന്നും നേരിട്ട് സിദ്ധിക്കണം

അപ്പൊ ഇതുപോലെ നിനക്ക് കഷ്ട്ടപെടണ്ട”

രാധിക അമർത്തി ചിരിച്ചു.

“അതുമതി മോളെ എങ്കിൽ നീ ഇപ്പൊ തന്നെ പഠിപ്പിച്ചിച്ചു താ”

“ഒന്നടങ്ങ് പെണ്ണെ അത്‌ ഫോണിൽ കൂടെ പറയാനൊന്നും പറ്റില്ല

നേരിട്ട് വേണം പറയാൻ

ഞാൻ 2 ദിവസം കഴിഞ്ഞ് അങ്ങോട്ടിറങ്ങാം”

“ആഹ് ശരി ഞാൻ പിന്നെ വിളിക്കാം ബൈ”

“ബൈ ഡാ”

മീനാക്ഷി ഫോൺ കട്ട് ചെയ്തു.

അതിനു ശേഷം മാലതിയുടെ ഫോണിൽ നിന്നും ആരുമറിയാതെ അടിച്ചു മാറ്റിയ അനന്തുവിന്റെ ഒരു പിക് അവൾക്കയച്ചു കൊടുത്തു.

എന്നിട്ട് ഫോൺ ബെഡിലേക്കെറിഞ്ഞു അവൾ നിലകണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.

വിശ്വാസം വരാതെ തിരിഞ്ഞും മറിഞ്ഞും സ്വന്തം സൗന്ദര്യം വിലയിരുത്തി നോക്കി.

ടൈറ്റ് ഉള്ള ചുരിദാർ ആയതുകൊണ്ട് തന്റെ മുന്നഴകും പിന്നഴകും മീനാക്ഷിയ്ക്ക് വ്യക്തമായി കാണാമായിരുന്നു.

എങ്കിലും ഒന്നുകൂടി നെഞ്ചു തള്ളിച്ചു മാറിടത്തിന്റെ വലിപ്പം കൂട്ടാൻ നോക്കി.

ഒതുങ്ങിയ അരക്കെട്ടിന്റെ ഘടന പരിശോദിച്ചു.

ഷേപ്പ് ഒത്ത തന്റെ വയറിലൂടെ കൈകൾ ഓടിച്ചു നോക്കി.

യോഗ സ്ഥിരമായി ചെയ്‌യുന്നത് കൊണ്ട് ഇങ്ങനൊരു ഉപകാരമുണ്ടായതിന് അവൾ മനസാലെ മുത്തശ്ശനെ സ്മരിച്ചു.

മനയിലെ കുട്ടികളെല്ലാം യോഗയോ അല്ലേൽ അയോധന കലകളിൽ ഏതേലുമൊന്ന് നിർബന്ധമായും പഠിക്കണമെന്നത് അവിടുത്തെ അലിഖിത നിയമമായിരുന്നു.

ഒന്നുകൂടി മനസ് നിറച്ചു തന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം മീനാക്ഷി ബാത്‌റൂമിലേക്ക് കയറി.

ഈ സമയം രാധിക റൂമിലിരുന്ന് ഫോണിൽ മുടങ്ങി പോയ ബ്ലൂ ഫിലിം ദർശനം വീണ്ടും പുനരാരംഭിച്ചു.

അതു കാണുന്തോറും അവളുടെ വികാരങ്ങൾ മൂർച്ഛിച്ചു വന്നു.

ശ്വാസഗതി വേഗത്തിലായി.

സീലിംഗ് ഫാനിൽ നിന്നുമുള്ള ശക്തിയേറിയ കാറ്റിനു പോലും അവളുടെ മേനിയിൽ പൊട്ടി മുളച്ച വിയർപ്പ് കണങ്ങളെ അടക്കി നിർത്താൻ സാധിച്ചില്ല.

അരക്കെട്ട് വരെ ആലസ്യത്തോടെ പരന്നു കിടക്കുന്ന പുതപ്പിനു മുകളിലേക്കുള്ള കാഴ്ച്ച.

ഒരു മത്സ്യ കന്യകയെ പോലെ വളഞ്ഞു കിടന്ന് ശയിക്കുന്ന ഒരു സുന്ദരി.

പിങ്ക് ബ്രായിൽ വീർപ്പ് മുട്ടി നിൽക്കുന്ന മുലകുംഭങ്ങൾ.

ശ്വാസത്തിനനുസരിച്ച് ഉയർന്നു താണു.

പുതപ്പിന്റെ അറ്റത്തെ പിഞ്ഞിയ നൂലിഴകൾ മയിൽപ്പീലി പോലെ അവളുടെ കൊഴുത്ത അണിവയറിനെ ഉരുമ്മിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ അത്‌ അവളെ ഇക്കിളിപ്പെടുത്തി.

ഇരു നിറമെങ്കിലും ആ കൊഴുത്ത കൈകൾ പോലും ആരെയും വശീകരിക്കാൻ പോന്ന വിധമായിരുന്നു.

“ക്ണിം ക്ണിം”

ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ഈർഷ്യയോടെ രാധിക തന്റെ കേശം മാറിനു മുകളിലൂടെ കോതിയിട്ട ശേഷം വാട്സ്ആപ്പ് തുറന്നു.

മീനാക്ഷിയുടെ മെസ്സേജ് കണ്ടതും സംശയത്തോടെ അവൾ അത്‌ തുറന്നു നോക്കി.

മനോഹരമായി നീലകണ്ണുകളായിരുന്നു അവളുടെ കണ്ണുകളിൽ ആദ്യം പതിഞ്ഞത്.

നീല ഷർട്ടും നീല കരയുള്ള വെള്ള മുണ്ടും ധരിച്ച സുന്ദരനായ ഒരു യുവാവ്.

ചിലപ്പോ അതിലുമുപരി എന്ന് പറയേണ്ടി വരും.

അത്രക്കും വെട്ടി തിളങ്ങുന്ന സൗന്ദര്യം.

ആ കണ്ണുകൾക്ക് പോലും വല്ലാത്ത വശ്യ ശക്തി.

അതി മനോഹരമായ പുഞ്ചിരി.

മുല്ലപ്പൂ നിറമുള്ള ദന്തങ്ങൾ

ഒതുങ്ങിയ നാസികതുമ്പ്

നെറ്റിയിലേക്ക് ഉതിർന്നു കിടക്കുന്ന കോലൻ മുടിയിഴകൾ

മീനാക്ഷിയെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല.

തനിക്കാണ് തെറ്റ് പറ്റിയത്

ഇതൊരു കൊച്ചു ഗന്ധർവ്വൻ തന്നെയാണ്.

ആരു കണ്ടാലും മൂക്കുംകുത്തി വീണു പോകും ഈ ഒരൊറ്റ നോട്ടത്തിൽ

താൻ പോലും വീണുപോയി.

ഇത്രയും സുന്ദരനായ ഒരു പുരുഷനെ തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.

ആ കൈകൾക്കുള്ളിൽ കിടന്നു ഞെരിയാൻ കൊതി തോന്നുന്നു.

അവന്റെ കരലാളനങ്ങളേറ്റു പൂത്തു തളിർക്കാൻ തന്റെ ഉടൽ വെമ്പൽ കൊള്ളുന്നു.

ആ ചുണ്ടുകൾ നൈവേദ്യമായി തരുന്ന ചുംബനങ്ങളേറ്റു വാങ്ങാൻ ശരീരത്തിലെ ഓരോ അണുവും പോർവിളി കൂട്ടുന്നു.

തന്റെ ഇരു ഗോളങ്ങളെ പിടിച്ചുടയ്ക്കാനും നാഭിയിൽ ആ പരുപരുത്ത നാവ് കാട്ടുന്ന കുസൃതിയിൽ ഇക്കിളിക്കൊണ്ട് പുളയാനും മനസ് കാമിക്കുന്നു

തന്റെ മദനപൊയ്കയിലെ തേൻ ശേഖരത്തെ തുള്ളി വിടാതെ വറ്റിച്ചു കുടിച്ച് ആ പൗരുഷത്തെ ഒരു കാട്ടു മൃഗത്തിന്റെ വന്യതയോടെ തന്നിൽ കോർത്തെടുക്കുവാനും ഒരു വേശ്യയെ പോലെ ആ അരക്കെട്ട് കൊണ്ട് തന്നെ മൃഗീയമായി ഭോഗിച്ചു കീഴ്പ്പെടുത്താനും എന്നിലെ കാമാസക്തിയെ തണുപ്പിക്കാനും നിന്നിലെ പുരുഷന് മാത്രമേ സാധിക്കൂ

രാധിക അരക്കെട്ടിനു മുകളിൽ ഉണ്ടായിരുന്ന പുതപ്പ് വായുവിലേക്ക് വലിച്ചെറിഞ്ഞു.

പാന്റീസ്‌ ഊരി മാറ്റി ആ തുടയിടുക്കിലെ നാനവിലേക്ക് വഴു വഴുപ്പിന്റെ ആഴങ്ങളിലേക്ക് അവളുടെ വിരലുകൾ നിധി വേട്ടയ്ക്കെന്ന പോലെ സഞ്ചരിച്ചു.

മൊബൈൽ സ്‌ക്രീനിൽ പുഞ്ചിരിച്ചു നിൽക്കുന്ന അനന്തുവിൽ ആയിരുന്നു അവളുടെ കണ്ണുകൾ അപ്പോഴും.

അവനെ അവ കാർന്നു തിന്നുകൊണ്ടിരുന്നു.

പതിയെ തുടങ്ങിയ തുടയിടുക്കിലെ അവളുടെ കയ്യുടെ ചലനം ക്രമേണ ത്വരിത ഗതിയിലായി.

അതിനനുസരിച്ചു രാധികയുടെ വികാരം ഉച്ചസ്ഥായിയിലായി.

അനന്തുവെന്ന പൂർണചന്ദ്രനാൽ അവളുടെ കാമത്തെ വേലിയേറ്റം പോലെ ആകർഷിച്ചുകൊണ്ടിരുന്നു.

മുഖഭാവങ്ങൾ മാറി മറിഞ്ഞു കൊണ്ടിരുന്നു.

മുഖം കോടിയ പോലെയായി.

ഉള്ളിൽ ആർത്തിരമ്പുന്ന കാമപർവതം ഏതു നിമിഷവും പൊട്ടി തെറിക്കാണെന്നവണ്ണം തയാറായി നിന്നു.

അനന്തുവിനെ മനസിൽ കണ്ടു കൊണ്ട് അവൻ തന്നെ ഭോഗിക്കുന്ന പോലെ രാധിക സ്മരിച്ചു.

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അനുഭൂതിയും വികാരവും അവളുടെ ഓരോ രോമരാജികളെ തൊട്ടുണർത്തി.

വിരലുകളുടെ സ്ഥാന ചലനത്തിന് അനുസരിച്ച് അവളുടെ മേനി വെട്ടി വിറച്ചു.

തന്റെ അടങ്ങാത്ത കാമത്തെ അടക്കാൻ വന്ന അനന്തുവിനെ മനസാ സ്മരിച്ചുകൊണ്ട് രാധികയുടെ സ്വയംഭോഗം മുന്നേറിക്കൊണ്ടിരുന്നു.

പെട്ടെന്ന് ഡാം പൊട്ടിയ പോലെ അവളുടെ തുടയിടുക്കിൽ നിന്നും അനുസ്യൂതമായ ജലപ്രവാഹം ഉണ്ടായി.

അവളിലെ കാമപർവതം നിബന്ധനകൾ ഭേദിച്ചു പൊട്ടിയൊഴുകി.

അതിലൂടെ രാധികയുടെ കാമസത്ത് ഒഴുക്കിക്കൊണ്ടിരുന്നു.

ഉടലൊന്നു വെട്ടിവിറച്ചുകൊണ്ട് അവൾ വില്ല് പോലെ വളഞ്ഞു കിടന്നു.

ഇത്രയും സുഖം രാധിക ജീവിതത്തിലാദ്യമായി അനുഭവിക്കുകയയിരുന്നു.

മനസ് കൊണ്ട് അവൾ അനന്തുവിന്റെ കാമുകിയായി കഴിഞ്ഞിരുന്നു.

അഭൗമ അനുഭൂതി അനുഭവിച്ചതിന്റെ ആനന്ദത്തിൽ വാടിയ ചെമ്പിൻ തണ്ട് പോലെ അവൾ ബെഡിൽ കിടന്നു.

അപ്പോഴും അനന്തുവിൽ തന്നെയായിരുന്നു അവളുടെ കണ്ണുകൾ.

കുറുക്കനെ പോലെ ആ കണ്ണുകൾ തിളങ്ങി.

എന്തോ കാര്യ സാധ്യത്തിനായി. . . . . നദിക്കരയിലെ പർണശാലയിൽ സന്ധ്യ മയങ്ങി ഇരുട്ട് വീണു തുടങ്ങി.

സന്യാസിമാരും അവരുടെ ശിഷ്യത്വം സ്വീകരിക്കുന്നവരും ആൺ പെൺ ഭേദമന്യേ ആ മഠമാകെ ചിരാതുകൾ കൊണ്ട് ഭീപാലങ്കാരമാക്കുകയാണ്.

അന്നത്തെ പൂജയ്ക്ക് വേണ്ടി.

മിക്കവരും നിർദ്ദേശങ്ങൾക്കായി സ്വാമിനി മായമോഹിനിയെ സമീപിച്ചുകൊണ്ടിരുന്നു.

അവർക്ക് സമീപം സ്വാമിനിയുടെ പ്രിയപ്പെട്ട ശിഷ്യനും ഉണ്ടായിരുന്നു.

അവിടുത്തെ അലങ്കാരങ്ങൾ സ്വാമിനി ഇടയ്ക്കിടെ വിലയിരുത്തിക്കൊണ്ടിരുന്നു.

ആ ദീപപ്രഭയിൽ അവരുടെ സൗന്ദര്യം ഇരട്ടിയായി മാറി.

കാഷായ വസ്ത്രത്തിൽ എത്ര ഒളിപ്പിച്ചിട്ടും അവരുടെ ആകരവാടിവും അവയവ മുഴുപ്പും തെളിഞ്ഞു കാണുന്നുണ്ട്.

ഒരു കുട്ടിയാനയെ പോലെ ആ തടിച്ചു കൊഴുത്ത ദേഹം നടക്കുമ്പോഴും ഉരുളുകയാണെന്ന് തോന്നും.

“സ്വാമിനി ഇപ്പോഴും മനസിൽ ഒരുപാട് സമസ്യകൾ കുന്നു പോലെ കൂടി കിടക്കുന്നു”

“പറയൂ ശിഷ്യ അവയെന്തൊക്കെയാണ്? നാം ഓരോന്നായി പരിഹരിച്ചു തരാം”

സ്വാമിനി അതിനു ബദലായി പറഞ്ഞു.

“സ്വാമിനി അങ്ങ് പറഞ്ഞത് ആ യുവാവ് ദേവൻ എന്നയാളുടെ പുനർജ്ജന്മം ആണെന്ന്

പക്ഷെ ഇപ്പൊ തോന്നുന്നു അഥർവ്വനുമായി അവന് എന്തോ ബന്ധം ഉണ്ടെന്ന്

അതിലെ സത്യാവസ്ഥ എന്ത്?

അതുപോലെ ദക്ഷിണയിൽ നിന്നും വമിക്കുന്ന കാമപ്പൂവിന്റെ ഗന്ധം അതിന്റെ ഉറവിടം എവിടെയാണ്?

അതുപോലെ അഥർവ്വന്റെ പുനർജ്ജന്മം ഉണ്ടാകുമെന്നല്ലേ ആ നാഗസന്യാസിമാർ വിശ്വസിക്കുന്നത് അപ്പൊ അതാരാണ്?

ഇനി അങ്ങ് പറഞ്ഞപോലെ അഥർവ്വന്റെ പുനർജന്മം ഉണ്ടെങ്കിൽ അവർക്ക് ഇവരുമായി ബന്ധമുണ്ടെൽ 4 പുനർജന്മങ്ങൾക്ക് പകരം 5 പുനർജ്ജന്മങ്ങൾ സംഭവിച്ചിട്ടുണ്ടാവില്ലേ?”

ശിഷ്യൻ തനിക്ക് നേരെ നീട്ടി തന്ന ചോദ്യ ശേഖരം കേട്ട് ലളിതമായ ഒരു പുഞ്ചിരിയാണ് സ്വാമിനിയിൽ നിന്നുമുണ്ടായത്.

“എല്ലാത്തിനും കഥാന്ത്യത്തിൽ ഒരുത്തരമുണ്ടാകും ശിഷ്യാ

അഥർവ്വനെ കുറിച്ച് നാമന്ന് പറഞ്ഞു തുടങ്ങിയപ്പോൾ പ്രകൃതിക്ക് ഉണ്ടായ ഭവ മാറ്റങ്ങൾ നീയും നേരിട്ട് ദർശിച്ചിരുന്നതല്ലേ

അതുകൊണ്ട് അത്‌ ആത്മഹത്യാപരമായ തീരുമാനം ആയിപ്പോകും

ഒന്നുറപ്പിച്ചു പറയാം ഈ കഥയിൽ എനിക്കുമൊരു കർത്തവ്യം ഉണ്ട്

താങ്കൾ പറഞ്ഞ ആ യുവാവ് ദേവനിലേക്കുള്ള പരകായ പ്രവേശം സാധ്യമാക്കിയതിന് ശേഷം ഇവിടെ ഒരിക്കൽ നമ്മെ തേടി വരും

നമുക്ക് അതിനായി കാത്തിരിക്കാം

പക്ഷെ ഒന്നു മാത്രം വ്യക്തമായി പറയാം

ഇത് കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്

വീരശൂര പരാക്രമി ആയിരുന്ന കാനനത്തിൽ അധിവസിച്ചിരുന്ന ഒരു യോദ്ധാവിന്റെ കഥ

ബ്രഹ്മഗിരി മലനിരകളുടെ താഴ്വരയിൽ വസിച്ചിരുന്ന കാനന പുത്രന്റെ കഥ

വൈരജാതരുടെ കഥ

അവരുടെ അധിപനായിരുന്ന അഥർവ്വന്റെ കഥ”

അത്‌ പറയുമ്പോഴേക്കും സ്വാമിനിയുടെ മുഖത്തു വല്ലാത്ത ഭക്തിയും ബഹുമാനവും കളിയാടി.

ആരാണ് അഥർവ്വൻ?

അവരുമായുള്ള അനന്തുവിന്റെ ബന്ധം എന്ത്?

ദക്ഷിണയും അരുണിമയും പുനർജനിച്ചതെന്തിന്?

അമാലിക എന്ന വശ്യ സുന്ദരിയുടെ പ്രതികാര കഥയെന്ത്?പുനർജ്ജന്മം എന്തിന്?

എല്ലാ നിഗൂഢതകളും പതിയെ അഴിഞ്ഞു തുടങ്ങും

അതിനുള്ള സമയം ആഗതമാകുന്നു.

(തുടരും )

Nb: കഴിഞ്ഞ പാർട്ടിൽ കുറെ പേര് ചോദിച്ചിരുന്നു അഥർവ്വന്റെ കഥ ഫ്ലാഷ്ബാക്ക് ആയിട്ട് ഉണ്ടോ എന്ന്………. അഥർവ്വന്റെ കഥ വളരെ വലുതാണ്…….. ചുരുങ്ങിയ പാർട്ടുകളിൽ അത്‌ എഴുതി തീർക്കാനാവില്ല…… അഥർവ്വന്റെ കഥ സീസൺ 2 ൽ ആയിരിക്കും കേട്ടോ…….. സീസൺ 1 ൽ ദേവന്റെയും അനന്തുവിന്റെയും കഥ……… അനന്തുവിന്റെ കൈ വശമുള്ള വശീകരണ മന്ത്രം ഇതിൽ ഉൾപെടുത്താൻ കഴിഞ്ഞില്ല….. വരുന്ന പാർട്ടിൽ ശ്രമിക്കാട്ടോ……

UpComing story / 🔱കരിനാഗം 🔱 / Coming Soon

എല്ലാവരുടെയും സപ്പോർട്ട് വേണം……

സ്നേഹത്തോടെ ചാണക്യൻ………..!!!!!

Comments:

No comments!

Please sign up or log in to post a comment!