വശീകരണ മന്ത്രം 11

അനന്തുവും ശിവയും മാലതിയും തേവക്കാട്ട് മനയിൽ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികഞ്ഞു.

ഇനി 3 ആഴ്ചകൾ മാത്രമാണ് ഭൂമിപൂജയ്ക്കായി ശേഷിക്കുന്നത്.

പരമ്പരാഗതമായി കിട്ടിയ ഒരു തകര പെട്ടിയിൽ നിന്നും ലഭിച്ച അപൂർവമായ വശീകരണ മന്ത്രം അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു.

വീടിനടുത്തുള്ള ഒരു സ്ത്രീയെ വായിനോക്കിയിരുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ നിന്നും കഥ മുന്നോട്ട് പോകുന്നതിനനുസരിച്ചു നായകന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.

പുനർജന്മവും മിത്തും ഇതിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്.

അതായത് വശീകരണ മന്ത്രം ലഭിക്കുന്ന ഒരു യുവാവും അതിലൂടെ ഒരുപാട് സ്ത്രീകളെ വശീകരിക്കുന്നതും സാമ്പത്തികമായി ഉന്നതിയിൽ എത്തിച്ചേരുന്നതുമായിരുന്നു എന്റെ മനസിൽ.

ഇതായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്ന വശീകരണ മന്ത്രംത്തിന്റെ ഇതിവൃത്തം.

പക്ഷെ മൂന്ന് പാർട്ട്‌ കഴിഞ്ഞതു മുതൽ ഒരുപാട് മാറ്റങ്ങൾ കഥയിലേക്ക് ഞാൻ കൊണ്ടു വന്നു.

എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഭാഗമായ പുനർജന്മവും ഇതിലേക്ക് കൂട്ടി ചേർത്തു.

ഈ കഥക്ക് മൂന്ന് ഭാഗങ്ങളാണ്.

അതായത് അനന്തുവിന്റെ കഥ, ദേവന്റെ കഥ പിന്നെ അഥർവ്വന്റെ കഥ.

ഇതു കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്.

ഈ കഥയുടെ ആദ്യ ഭാഗമായ അനന്തുവിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.

അതു കുറച്ചു ഭാഗങ്ങൾ കൂടി വന്നു കഴിയുമ്പോൾ അതിനു തിരശീല വീഴുന്നതാണ്.

പിന്നീട് അനന്തുവിലൂടെ ദേവന്റെ കഥയാവും  സംഭവ്യമാകുക.

ഈ കഥയുടെ പ്രധാനപ്പെട്ട രണ്ടാം ഭാഗം കഥയുടെ മർമ്മ ഭാഗമായ ഭൂമി പൂജയ്ക്ക് ശേഷം കഥ മൂന്നാം ഭാഗത്തിലേക്ക് കടക്കും.

അഥർവ്വന്റെ കഥയിലേക്ക്.

അഥർവ്വന് ഈ കഥയിൽ റോൾ എന്താണെന്ന് ഭൂമി പൂജ കഴിഞ്ഞു നിങ്ങൾക്ക് മനസിലാവും.

ഇതൊരു വലിയ കഥയാണ്.

ആരെയും ബോറടിപ്പിക്കാതെ എല്ലാവർക്കും വായനാസുഖം നൽകിക്കൊണ്ട് എന്റെ കഥ മുന്നോട്ട് പോകട്ടെ.

എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

തേവക്കാട്ട് മനയിലേക്കുള്ള യതീന്ദ്രന്റെ വരവ് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ആനന്ദത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

മനയിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് ഇപ്പോഴും.

അദ്ദേഹത്തിന്റെ വരവ് വളരെ നിഗൂഢമാണ്.

ആ വരവിനു പിന്നിൽ എന്തൊക്കെയോ അർത്ഥതലങ്ങൾ ഉണ്ട്.

വഴിയേ അതൊക്കെ മറ നീക്കി പുറത്തു വരട്ടെ.



ഈ സമയത്ത് ഒരു സന്യാസി ശ്രേഷ്ഠന്റെ ആഗമനം എങ്ങനെ ഗുണം ചെയ്യുമെന്ന് കണ്ടു തന്നെ അറിയാം.

ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ ദേശം ഗ്രാമത്തിലും കുന്താളപുരത്തും തുടങ്ങി.

ഇരു ഗ്രാമങ്ങളിലും കൊയ്ത്തൊക്കെ തകൃതിയായി നടക്കുന്നു.

ഭൂമി പൂജ വെറുമൊരു ഉത്സവം മാത്രമല്ല മറിച്ച് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചു അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വികാരമാണ്.

ലോകത്ത് നടന്നിട്ടുള്ള മിക്ക യുദ്ധങ്ങളും ഒന്നുകിൽ മണ്ണിനു വേണ്ടിയോ പെണ്ണിന് വേണ്ടിയോ സമ്പത്തിനു വേണ്ടിയോ ആണ്.

ഇവിടെയും അതിനു മാറ്റമില്ല.

ദേവി കാളി അനുഗ്രഹിച്ചു നൽകിയ പള്ളിവാളും ചിലമ്പും സ്വന്തമാക്കാനുള്ള ഇരു കുടുംബങ്ങളുടെ നെട്ടോട്ടം.

അവരെ പിന്തുണക്കുന്ന രണ്ടു ചേരികളും.

മാസാവസാനം സംക്രമത്തിന് തന്നെ ഭൂമി പൂജ നടത്തപ്പെടും.

മുപ്പത് ഭൗമ ദിനങ്ങൾ തികയുന്ന നാൾ തന്നെയാണ് ദുർ മന്ത്രവാദിനിയായ അമാലികയുടെ വരവ്.

ശത്രു സംഹാരം തന്നെയാണ് ആ ത്രിപുര സുന്ദരിയുടെ ലക്ഷ്യം അല്ലെങ്കിൽ നിയോഗം.

ഈ ചുരുങ്ങിയ കാലത്തിനിടയിൽ അനന്തു ദേവനിലേക്കുള്ള പരകായ പ്രവേശനം നടത്തിയില്ലെങ്കിൽ മരണം സുനിശ്ചിതമാണ്.

അതിനു അനന്തുവിന് കഴിയട്ടെ എന്ന് തന്നെ പ്രത്യാശിക്കാം.

അല്ലെങ്കിൽ അവിടെ വച്ചു വശീകരണ മന്ത്രം എന്ന കഥയ്ക്ക് അന്ത്യം സംഭവിക്കും തീർച്ച.

അപ്പൊ കഥയിലേക്ക് കടക്കാം.

. . . . രാവിലെ തന്നെ ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് അനന്തു കണ്ണു തുറന്നു നോക്കിയത്.

തലേന്ന് രാത്രി വൈകി ഉറങ്ങിയതിന്റെ മന്ദത അപ്പോഴും അവന്റെ കൺപോളകളെ തളർത്തുന്നുണ്ടായിരുന്നു.

കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് അവൻ ഒരു കോട്ടുവാ ഇട്ടു.

അതിനുശേഷം കണ്ണുകൾ വലിച്ചു തുറന്നു.

തൊട്ടു മുൻപിൽ കുനിഞ്ഞു നിൽക്കുന്ന അനിയത്തി ശിവയായിരുന്നു രാവിലത്തെ കണി.

കുളിച്ചു സുന്ദരിയായി ഒരു ഓറഞ്ച് കളർ പട്ടു പാവാടയൊക്കെ ഉടുത്ത് നനവുള്ള കാര്കൂന്തൽ മാറിന് കുറുകെ മേടഞ്ഞിട്ടുകൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

ഒരു കൊച്ചു ദേവി തന്നെ.

മുത്തശ്ശിയുടെ സൗന്ദര്യം അതുപോലെ തന്നെ അവൾക്ക് കനിഞ്ഞു കിട്ടിയിട്ടുണ്ട്.

ആഹാ സുന്ദരിയായിട്ടുണ്ടല്ലോ കാണാൻ ദേവിയെ പോലുണ്ട്.

അനന്തുവിന്റെ പുകഴ്ത്തൽ കേട്ട് ശിവയ്ക്ക് നാണം തോന്നി.

അവൾ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവനു സമീപം ബെഡിൽ ഇരുന്നു.

രാവിലെ തന്നെ സ്വന്തം ചേട്ടന്റെ വായിൽ നിന്നും പുകഴ്ത്തൽ കിട്ടിയതിന്റെ ആനന്തലബ്ധിയിൽ ആയിരുന്നു അവൾ.


“എന്നൊക്കെ പറയണെങ്കിലെ കാണുന്നവൻ കണ്ണു പൊട്ടനായിരിക്കണം…………….ഇതൊരുമാതിരി വെള്ളരി കണ്ടതിലെ കണ്ണെറ് കോലം പോലെ ”

അനന്തുവിന്റെ കളിയാക്കൽ ഉച്ചത്തിലായിരുന്നു.

അതുകേട്ടതും എവിടുന്നൊക്കെയാ ദേഷ്യം വിറഞ്ഞു കയറിയതെന്ന് ശിവയ്ക്ക് പോലും അറിഞ്ഞൂടായിരുന്നു.

അനന്തുവിന്റെ താടിക്ക് തട്ടിയിട്ട് അവൾ ചാടിയെണീറ്റു ഡോറിന് സമീപത്തേക്ക് ഓടി.

എന്നിട്ട് അവിടെ ബ്രേക്ക് പിടിച്ച പോലെ നിന്ന ശേഷം പുറം തിരിഞ്ഞു അനന്തുവിനെ നോക്കി.

കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പറഞ്ഞു.

“പോടാ പട്ടി”

അതുകേട്ടു അവൻ ചാടിയെണീക്കുമ്പോഴേക്കും അവൾ സ്ഥലം കാലിയാക്കിയിരുന്നു.

ചെറു ചിരിയോടെ അവൻ എണീറ്റ് ഫ്രഷ് ആയി.

അതിനു ശേഷം നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.

പക്ഷെ അവിടെ വേലക്കാരികളായ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്.

അപ്പോഴാണ് മനയിലെ സ്ത്രീ പുരുഷ ജനങ്ങളും കുട്ടി പട്ടാളങ്ങളും അമ്പലത്തിലേക്ക് എന്തോ വിശേഷ പൂജയ്ക്ക് കുറച്ചു മുന്നേ പോയെന്ന് അവൻ മനസിലാക്കിയത്.

വേലക്കാരികളായ ചേച്ചിമാരോട് പരിചയം സ്ഥാപിച്ച ശേഷം അവൻ ഭക്ഷണം കഴിച്ചു.

അതിനു ശേഷം മനയുടെ പുറത്തുകൂടി ഉലാത്തിക്കൊണ്ടിരുന്നു.

അവിടുത്തെ ഗജവീരൻ ഇന്നും കൂപ്പില് തടി പിടിക്കാനായി പോയെന്ന് അറിഞ്ഞപ്പോ അവനു നഷ്ടബോധം തോന്നി.

അവിടെ ആരുമില്ലാത്തതിനാൽ അനന്തുവിന് വല്ലാതെ ബോറടിച്ചു.

അപ്പോഴാണ് ഇന്ന് അരുണിമയുമായി ചെക്കപ്പിന് പോകേണ്ട ദിവസമാണെന്ന് ഓർത്തത്.

അന്ന് പോയി കണ്ടതിനു ശേഷം പിന്നീട് താനങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.

അവളെ ഒന്നു കാണണമെന്നുണ്ട്.

പക്ഷെ ആ പൂതനയുടെ ചൂടൻ സ്വഭാവം മാത്രം സഹിക്കാൻ പറ്റുന്നില്ല.

എന്തൊരു ദേഷ്യമാണോ ആവോ?

ഇങ്ങനെയുമുണ്ടോ ഒരു പെണ്ണ്?

പക്ഷെ ആ പൂച്ചകണ്ണിയെ തനിക്ക് ഇഷ്ട്ടാണ്.

ഒത്തിരി ഒത്തിരി ഇഷ്ട്ടാണ്.

കാട്ടു പോത്തിനെ പോലെ കുത്താൻ വരുന്ന അവളോട് എങ്ങനെ തന്റെ പ്രണയം അറിയിക്കും.

മിക്കവാറും അവളെന്റെ കൂമ്പ് ഇടിച്ചു വാട്ടും.

അതോർത്തപ്പോ തന്നെ അനന്തുവിന് മുട്ടിടിക്കാൻ തുടങ്ങി.

അല്പ നേരത്തെ ചിന്തക്ക് ശേഷം അവൻ സ്വന്തം മുറിയിലേക്ക് പോയി.

നിലവറയിൽ നിന്നും കിട്ടിയ പെട്ടിയിലെ കത്തും പിന്നെ ദേവന്റെ ഡയറിയുമെടുത്ത് അവൻ അഞ്ജലിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി.

അവൻ പ്രതീക്ഷിച്ച പോലെ തന്നെ മുറിയിൽ അഞ്ജലി തന്റെ ചിത്രങ്ങൾക്ക് നിറങ്ങൾക്കൊണ്ട് ജീവൻ പകരുകയായിരുന്നു.


അപ്പോഴാണ് അനന്തു കേറി വരുന്നത് അവൾ കണ്ടത്.

“നന്ദുവേട്ടാ വാട്ട്‌ എ സർപ്രൈസ്?”

അഞ്ജലിയുടെ കണ്ണുകൾ തിളങ്ങി.

“ഞാൻ കേറി വരുന്നതിന് എന്തിനാ ഇത്രയും സസ്പെൻസ്?”

“അതുപിന്നെ ഓരോ തവണയും നന്ദുവേട്ടനോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ എന്നെ സംബന്ധിച്ചു ഒരുപാട് വിലപ്പെട്ടതാണ് ”

അഞ്‌ജലി ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

“എങ്കിൽ പിന്നെ നിന്നെയിന്ന് വെറുപ്പിച്ചിട്ട് തന്നെ കാര്യം”

അനന്തു അവിടുള്ള ബെഡിലേക്ക് മലർന്നു കിടന്നു.

അവൾ തന്റെ വീൽ ചെയർ അവനു നേരെ തിരിച്ചു വച്ചു.

“എന്താ നന്ദുവേട്ടാ ഇന്ന് പ്ലാൻ?”

അഞ്ജലിയുടെ ചോദ്യം കേട്ടതും അനന്തു ഒന്നു നെടുവീർപ്പെട്ടു.

“അരുണിമയെ കാണാൻ പോകണം…………..അവളുടെ ചെക്കപ്പിന്”

“ഓഹ് ഞാനതു മറന്നു………..പറഞ്ഞ പോലെ നന്ദുവേട്ടൻ ആ ചേച്ചീനെ ബുള്ളെറ്റ് വച്ചു ഇടിച്ചു തെറിപ്പിച്ചില്ലേ?”

വായ് പൊത്തിക്കൊണ്ട് അവൾ ചിരി തുടങ്ങി.

“ദേ പെണ്ണെ എന്നെക്കൊണ്ട് പറയിപ്പിക്കല്ല്………….അവൾ തന്നെയാ റോങ്ങ്‌ സൈഡിൽ കൂടെ വന്നത്……….എന്നിട്ട് എന്റെ മെക്കിട്ടാ കേറുന്നേ?”

“അതുപിന്നെ നന്ദുവെട്ടനല്ലേ അതിന്റെ ഉത്തരവാദിത്വം……….. അതുകൊണ്ടാവും…………പറയായിരുന്നില്ലേ നന്ദുവേട്ടന് തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാണെന്ന്”

അഞ്ജലിയുടെ പറച്ചിൽ കേട്ട് അനന്തുവിന് ചിരി വന്നു.

“ഉവ്വാ എങ്കിൽ കാണാമായിരുന്നു എന്റെ മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്നത്………….അപ്പൊ അവളുടെ ശൂരത്വവും കലിപ്പുമൊക്കെ എനിക്ക് കാണാൻ പറ്റുവോ?”

“ഓഹോ എന്തൊരു ത്യാഗം…………ഇവിടുത്തെ കൊച്ചു മോനാണെന്ന് പറഞ്ഞാൽ ചേച്ചി നന്ദുവേട്ടന്റെ പുറകെ നടന്നേനെ”

“ഹ്മ്മ് ഇപ്പൊ നടന്നത് തന്നെ…………അങ്ങനാണേൽ അവൾക്ക് എന്നോട് ബഹുമാനം എന്ന ഒരൊറ്റ വികാരമേ ഉണ്ടാകൂ………….മറ്റൊന്നും തോന്നില്ല………….അതുകൊണ്ടാ ഞാനത് മറച്ചു വച്ചത്”

“അപ്പൊ എന്തായാലും ഒരിക്കെ ചേച്ചി ഈ സത്യമൊക്കെ അറിയില്ലേ?”

അഞ്ജലി തന്റെ സംശയം പ്രകടിപ്പിച്ചു.

“അതപ്പോഴല്ലേ അന്നേരം നോക്കാം”

“ഹ്മ്മ് ”

അഞ്ജലി ഒന്നു മൂളി.

അതിനു ശേഷം അവന്റെ കയ്യിലുള്ള കത്തുകൾ എടുത്തു വായിച്ചു തുടങ്ങി.

ഒന്നു രണ്ടു കത്തുകൾ വായിച്ചപ്പോൾ തന്നെ അവൾക്ക് മടുപ്പ് തോന്നി.

“നന്ദുവേട്ടാ ഈ കത്തൊക്കെ വായിച്ചോ? ഇതിൽ നിന്നുമെന്തൊക്കെയാ മനസിലായെ?

അഞ്‌ജലിയിൽ ആകാംക്ഷ നുരഞ്ഞു പൊന്തി.


“അത്‌ കല്യാണി ദേവൻ അമ്മാവന് അയച്ച കത്തുകളാണ്………….അവരുടെ പ്രണയ ദൂതുകൾ……………മിക്കതിലും അവരുടെ പ്രേമ സല്ലാപങ്ങൾ തന്നെയാണ്…………മറ്റൊന്നുമില്ല”

ഉത്തരത്തിൽ കറങ്ങുന്ന സീലിംഗ് ഫാനിൽ കണ്ണു നട്ടുകൊണ്ട് അവൻ പറഞ്ഞു.

“എങ്കിൽ പിന്നെ ഞാൻ അമ്മാവന്റെ ഡയറി വായിച്ചു നോക്കാം………….അതിൽ നിന്നും എന്തേലും കിട്ടാതിരിക്കില്ല”

അഞ്ജലിയുടെ പറച്ചിൽ കേട്ട് അനന്തു ബെഡിൽ വച്ച ഡയറി എടുത്ത് അവൾക്ക് കൊടുത്തു.

വീൽ ചെയറിലേക്ക് ചാരിയിരുന്നുകൊണ്ട് അവൾ ഡയറിയുടെ താളുകൾ ഓരോന്നായി മറിച്ചു തുടങ്ങി.

ഈ സമയം ബെഡിൽ കിടന്നിരുന്ന അനന്തുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി.

പൊടുന്നനെ അവനെ മയക്കം പിടി മുറുക്കി.

കണ്ണുകളിൽ രക്തം കിനിയുന്നതിനാൽ കാഴ്ച പകുതി നഷ്ടപ്പെട്ടിരിക്കുന്നു.

മങ്ങിയ കാഴ്ച്ചയിലും അനന്തു കണ്ടു വലിയൊരു തീനാളം.

അതിനു നല്ല വലിപ്പുമുണ്ട്.

അതിൽ നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി ഉറക്കെ മുഴങ്ങുന്നു.

അതു കേട്ടതും പാതി ബോധത്തോടെ അനന്തു എണീറ്റു ഓടാൻ നോക്കി.

ആ പെൺകുട്ടിയെ രക്ഷപെടുത്താൻ.

പക്ഷെ അവന്റെ കൈകാലുകൾ ആരോ ബന്ധിച്ചിരിക്കുന്നു.

ഒരടി ചലിക്കാനാവാതെ ഹൃദയഭേദകമായ ആ കാഴ്ച്ച അവൻ നിസ്സഹായതയോടെ കണ്ടു നിന്നു.

ആ ബന്ധനത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചപ്പോഴൊക്കെ അതു കൂടുതലായി മുറുകിക്കൊണ്ടിരുന്നു.

അവൻ ഞെരുങ്ങിക്കൊണ്ട് നിലത്തു വീണു.

പെട്ടെന്ന് തീയണഞ്ഞു.

ആ കത്തി കരിഞ്ഞ രൂപം ഒരു പിടച്ചിലോടെ അവനു മുൻപിൽ വന്നു വീണു.

പാതി കത്തി കരിഞ്ഞ ആ മുഖത്തു നിന്നും പുക പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.

അതിന്റെ പൂച്ചക്കണ്ണുകൾ ഒരു ഗോട്ടി പോലെ പുറത്തേക്ക് തള്ളി വന്നു.

കത്തി കരിയാത്ത മുഖത്തിന്റെ ഒരു ഭാഗം കണ്ടതും അനന്തുവിന്റെ നെഞ്ചോന്ന് കാളി.

അതിനു അരുണിമയുടെ രൂപമായിരുന്നു.

തന്നെ നിസ്സഹായതയോടെ നോക്കിക്കൊണ്ട് ആ രൂപം അവസാനമായി ഒന്നു പിടച്ചു.

ആ ശരീരത്തിൽ അവശേച്ചിരുന്ന ജീവന്റെ അവസാനത്തെ കണികയും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.

അതു കണ്ടതും അവന്റെ മിഴികൾ നിറഞ്ഞൊഴുകി.

ശരീരം മരവിച്ചു.

തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ അവൻ നിലവിളിച്ചു.

“അരുണിമാ……………”

അലർച്ചയോടെ അനന്തു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

അഞ്ജലി ആ അലർച്ച കേട്ട് ഞെട്ടി വിറച്ചു.

അവൻ ശ്വാസം വലിച്ചെടുത്തുകൊണ്ട് കിതപ്പോടെ ചുറ്റും നോക്കി.

അവന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ആയിരുന്നു.

സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതും ആശ്വാസത്തോടെ അവൻ നെഞ്ചിൽ കൈ വച്ചു.

“നന്ദുവേട്ടാ എന്താ പറ്റിയെ?”

അഞ്ജലിയുടെ സംഭ്രമം കണ്ട് അനന്തുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അഞ്ജലിയുടെ കരങ്ങൾ അവന്റെ കരങ്ങളെ മുറുകെ കവർന്നു.

അതു പതിയെ അവന്റെ നെഞ്ചിടിപ്പ് കുറച്ചു കൊണ്ടു വന്നു.

ഒന്നു ശ്വാസം വലിച്ചു വിട്ട ശേഷം അവൻ അവളെ പാളി നോക്കി.

“വീണ്ടും ഓരോ ചീത്ത സ്വപ്‌നങ്ങൾ തന്റെ സമാധാനത്തെ കാർന്നു തിന്നുന്നു.”

അനന്തുവിന്റെ മറുപടി കേട്ട് അഞ്ജലി ഒന്നും മിണ്ടാതെയിരുന്നു.

അവൾക്കും എന്തു പറയണമെന്ന് ഒരു നിശ്ചയമുണ്ടായിരുന്നില്ല.

പരസ്പരം ഒന്നും മിണ്ടാതെ അവർ ഇരുന്നു.

അവർക്കിടയിക്കുള്ള മൗനത്തെ ഭജിച്ചത് അഞ്ജലി തന്നെയായിരുന്നു.

“അല്ല നന്ദുവേട്ടാ ഈ ഡയറിക്ക് എന്തോ ഒരു കുഴപ്പമുണ്ട്?”

“എന്ത് കുഴപ്പം?”

അനന്തു ഒന്നും മനസിലാവാതെ പുരികം കൂർപ്പിച്ചു അവളെ നോക്കി.

“ഈ ഡയറിൽ നിന്നാണ് ദേവൻ അമ്മാവന്റെയും കല്യാണിയുടെയും കാര്യങ്ങൾ അറിഞ്ഞതെന്നല്ലേ പറഞ്ഞെ………….പക്ഷെ ഞാൻ നോക്കിയിട്ട് ഒന്നും മനസിലാകുന്നില്ലല്ലോ?”

“നീ ശരിക്കും നോക്ക് അഞ്ജലി…………..ആദ്യത്തെ രണ്ടു മൂന്ന് പേജ് കഴിയുമ്പോ കല്യാണിയുടെ ചിത്രം കാണാൻ പറ്റും……………പിന്നെ തൊട്ടാ ഓരോ കാര്യങ്ങൾ അതിൽ എഴുതിയിട്ടുള്ളത്”

അനന്തുവിന് ക്ഷമ നശിച്ചു.

ഇപ്പോഴും ആ സ്വപ്നം കണ്ടതിന്റെ ഹാങ്ങോവറിൽ ആയിരുന്നു അവൻ.

“ദേ നന്ദുവേട്ടാ ഞാനൊരു കുത്ത് വച്ചു തരും……………വെറുതെ ആളെ കളിയാക്കുന്നോ? ഈ ഡയറിയിലെ ഓരോ പേജും ബ്ലാങ്ക് ആണ്………….ഒന്നും അതിൽ കാണുന്നില്ല”

അഞ്ജലി കലിപ്പോടെ ആ ഡയറി അവനു നേരെ നീട്ടി.

അവൾ പറഞ്ഞത് കേട്ട് അനന്തു ഞെട്ടലോടെ ചാടിയെണീറ്റു.

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ ആ ഡയറി പിടിച്ചു വാങ്ങി.

അതിനു ശേഷം അതിലെ ഓരോ പേജുകളും സങ്കോചത്തോടെ മറിച്ചു നോക്കി.

പക്ഷെ അത്‌ അഞ്ജലി പറഞ്ഞ പോലെ ആയിരുന്നില്ല.

കല്യാണിയുടെ ചിത്രങ്ങളും തുടർന്ന് ദേവനെഴുതിയ കാര്യങ്ങളും അതിൽ തെളിഞ്ഞു വന്നു.

“പക്ഷെ അഞ്ജലി എനിക്കെല്ലാം കാണാല്ലോ?”

അനന്തു സംശയത്തോടെ പറഞ്ഞു നിർത്തി.

അതു കേട്ടതും അഞ്‌ജലിയും ഒന്നു ഞെട്ടി.

അവൾ അവന്റെ കയ്യിൽ നിന്നും ഡയറി പിടിച്ചു വാങ്ങി മറിച്ചു നോക്കി.

ധൃതിയിൽ ആ കൈവിരലുകൾ ഓരോ പേജിനെയും തഴുകി കടന്നു പോയി.

“ഞാൻ പറഞ്ഞത് ശരിയാ നന്ദുവേട്ടാ…………..പുതിയ ഒരു ബുക്ക്‌ വാങ്ങിയ പോലെയുണ്ട്…………..എല്ലാ പേജും കാലിയാണ് കണ്ടില്ലേ?”

അഞ്ജലി ഒരു കാലിയായ പേജ് എടുത്തു അവനു നേരെ കാണിച്ചു.

പക്ഷെ അനന്തു നോക്കിയപ്പോൾ ആ പേജിൽ ദേവൻ തന്റെ വൃത്തിയായ കൈപ്പടയിൽ എഴുതി വച്ചിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.

ഇതെന്തൊരു മറിമായം അവളെ ആവിശ്വസിക്കാനാവില്ല.

തന്റെ കണ്മുൻപിൽ നടക്കുന്നതൊക്കെ സത്യമോ അതോ മിഥ്യയോ?

അനന്തുവിനു ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

അവൻ തല ചൊറിഞ്ഞുകൊണ്ട് മുരണ്ടു.

തന്റെ നിരാശ മൊത്തം മുടിയിഴകൾ ക്കിടയിൽ നഖങ്ങൾ താഴ്ത്തി ചൊറിഞ്ഞു കൊണ്ടു തീർത്തു.

അനന്തുവിന്റെ പരാക്രമം കണ്ട് അഞ്ജലി ഒന്നു ഭയന്നു.

“സത്യമാ നന്ദുവേട്ടാ………….എന്റെ അമ്മ സത്യം…………..ഞാൻ പറഞ്ഞത് ശരിയാ എനിക്ക് ആ ഡയറിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ല”

അഞ്ജലി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി.

“എനിക്ക് മനസിലായി അഞ്ജലി………..വീണ്ടുമൊരു നിഗൂഢത കൂടി…………..മുന്നോട്ട് പോകുന്തോറും കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണല്ലോ ”

അനന്തു അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

“എല്ലാം ശരിയാവും നന്ദുവേട്ടാ………….ഓരോന്നിനും ഓരോ ടൈം ഉണ്ടെന്നല്ലേ”

“ഹ്മ്മ് ”

അനന്തു ഒന്നു മൂളി.

വീണ്ടും അവർ ഇരുവരും നിശബ്ദതയുടെ മൂടുപടം അണിഞ്ഞു.

“നന്ദുവേട്ടാ എനിക്കൊരു ഡൌട്ട്”

അതെന്താണെന്ന് അറിയാൻ അനന്തു അഞ്ജലിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“നന്ദുവേട്ടന്റെ ഹാൻഡ്റൈറ്റിങ്ങും ദേവൻ അമ്മാവന്റെ ഹാൻഡ്റൈറ്റിങ്ങും സെയിം ആണോന്ന് നോക്കിയേ?”

അവളുടെ അലർച്ച കേട്ട് അനന്തു കയ്യിലുള്ള ഡയറിയുടെ താളിലേക്ക് സൂക്ഷിച്ചു നോക്കി.

അതു നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.

ആ നീലകണ്ണുകൾ വല്ലാതെ തിളങ്ങി.

“നീ പറഞ്ഞത് ശരിയാ അഞ്‌ജലിക്കുട്ടി……………ഞങ്ങടെ ഹാൻഡ് റൈറ്റിംഗ്സ് തമ്മിൽ നല്ല സാമ്യം ഉണ്ട് ”

അഞ്‌ജലിക്ക് ബാക്കിയെന്താണ് പറയാനുള്ളതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവൻ അവളെ നോക്കി.

“വെറുതെ എന്തോ തോന്നിയപ്പോ ചോദിച്ചതാ നന്ദുവേട്ടാ…………..കൂടുതലായിട്ട് ഒന്നുമില്ല”

അവന്റെ പ്രതീക്ഷ കത്തി നിൽക്കുന്ന കണ്ണുകൾ കണ്ടപ്പോ ഈയൊരു മറുപടി പറയാനാണ് അവൾ ആഗ്രഹിച്ചത്.

അത്‌ കേട്ടു കഴിഞ്ഞതും അനന്തുവിന്റെ മുഖം വാടി.

അവൻ ഒന്നും മിണ്ടാതെ വീണ്ടും സീലിംഗ് ഫാനിൽ കണ്ണും നട്ടു കിടന്നു.

“നന്ദുവേട്ടാ”

“എന്താ പെണ്ണെ?”

അനന്തു അവളെ മുഖം വെട്ടിച്ചു നോക്കി.

“എന്നെ നന്ദുവേട്ടന്റെ അടുത്ത് കിടത്തുമോ?”

അവളുടെ കൊഞ്ചൽ കേട്ട് അനന്തുവിന്റെ അധരങ്ങളിൽ പുഞ്ചിരി തെളിഞ്ഞു.

അവൻ എണീറ്റു വന്ന് അഞ്ജലിയെ കൈകളിൽ കോരിയെടുത്തു.

എന്നിട്ട് കട്ടിലിൽ പതിയെ കിടത്തി.

അതിനു ശേഷം അനന്തു അവളുടെ ചാരെ ചേർന്നു കിടന്നു.

അഞ്ജലി അവിടെയുള്ള ഡയറിയെടുത്തു അനന്തുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.

“നന്ദുവേട്ടാ ബാക്കി കഥ വായിക്ക്…………..എനിക്കും അറിയണം അവരുടെ പ്രണയ കഥ”

അവളുടെ ഉത്സാഹം കേട്ട് അനന്തു ചെറു ചിരിയോടെ മുൻപ് വായിച്ചു തീർത്ത പേജ് എടുത്തു.

അതിനു ശേഷം അടുത്ത പേജ് പതിയെ മറിച്ചു . . .

. തേൻ നദിയെ മറി കടന്ന് ദേശം ഗ്രാമത്തിൽ എത്തിയതും ദേവനിൽ നിന്നും ഒരു നെടുവീർപ്പുണ്ടായി.

ബുള്ളറ്റ് വളരെ സാവധാനമാണ് പൊക്കോണ്ടിരിക്കുന്നത്.

വണ്ടി വളരെ യാത്രികമായി ആണ് പോകുന്നത്.

ദേവന്റെ ചിന്ത ഇവിടെങ്ങുമായിരുന്നില്ല.

അത്‌ കല്യാണിയിലും മുത്തുമണിയിലുമായിരുന്നു.

ഒരേ പോലെയിരിക്കുന്ന രണ്ടു പേർ.

അവരുടെ കണ്ണുകൾ പോലും വളരെ സാമ്യം.

ഒരു അച്ചിൽ വാർത്തെടുത്ത പോലെ.

എങ്കിലും ഇങ്ങനുണ്ടോ ഒരു സമാനത.

വിശ്വസിക്കാനാവുന്നില്ല.

ദേവന്റെ മനസിൽ ചിന്തകൾ കൂടാരം പണിതു കൊണ്ടിരുന്നു.

അതിനു ശേഷം അവൻ മനയിലേക്ക് വേഗതയിൽ പോയി.

ഇന്ന് ഉച്ചക്ക് ശേഷം തോട്ടത്തിൽ നാളികേരം പറിക്കുന്നതിനാൽ അങ്ങോട്ട് പോകണമെന്ന് അച്ഛന്റെ നിർദ്ദേശമുണ്ട്.

അതിനാൽ അവൻ പെട്ടെന്ന് തന്നെ മനയിലേക്ക് എത്തി ചേർന്നു.

എങ്ങും നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ.

ആകെ കൂടെ ഒരു മരവിപ്പ് പോലെ.

തലക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നിയതും അവൻ അവിടെയുള്ള ബാത്‌റൂമിലേക്ക് കുളിക്കാനായി കയറി.

ഒരു കുളിയൊക്കെ കഴിഞ്ഞു അരയിൽ തോർത്ത്‌ ചുറ്റിക്കൊണ്ട് ദേവൻ മുറിയിലേക്ക് വന്നു.

അലമാരയിൽ നിന്നും മുണ്ടും ഷർട്ടും തപ്പുന്നതിനിടെ ഒരു മണി കിലുങ്ങുന്ന ശബ്ദം അവന്റെ റൂമിലേക്ക് ഒഴുകിയെത്തി.

അതുകേട്ടതും എന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവൻ വാതിലിന് സമീപത്തേക്ക് നടന്നു.

പെട്ടെന്ന് ആരോ മുറിയിലേക്ക് ഓടി കയറി.

ആഗതൻ വന്ന വരവിൽ തന്നെ ദേവന്റെ നെഞ്ചിലിടിച്ചു പിറകിലേക്ക് മറിഞ്ഞു വീഴാനായി തുടങ്ങി.

അപ്പോഴേക്കും ദേവന്റെ ഉരുക്കു കൈകൾ ആളുടെ അരയിലൂടെ ചുറ്റിയിരുന്നു.

ദേവൻ കണ്ണിമ ചിമ്മി തുറന്നു.

തന്റെ കയ്യിൽ താങ്ങി നിൽക്കുന്ന ലക്ഷ്മി.

അവളുടെ വാലിട്ടെഴുതിയ മിഴികളിൽ ആയിരുന്നു അവന്റെ കണ്ണുകളുണ്ടാക്കിയത്.

അവ കൂമ്പിയടഞ്ഞിരുന്നു.

അടഞ്ഞ കൺപോളകളിൽ കൃഷ്ണമണികൾ തുള്ളി കളിക്കുന്നത് അവൻ കണ്ടു നിന്നു.

ഹാഫ് സാരിയിലൂടെ കാണുന്ന അണിവയറിന്റെ നേർത്ത ചാലിൽ ആയിരുന്നു ദേവന്റെ കരം പതിഞ്ഞത്.

ആ സ്പർശനത്തിൽ മതി മറന്നുകൊണ്ട് അവൾ പുളഞ്ഞു.

പെണ്ണിന്റെ ഇളക്കം കണ്ടതും ദേവൻ ആ കൈ അവളുടെ അരക്കെട്ടിലൂടെ ഊരിയെടുത്തു.

താങ്ങ് നഷ്ടപ്പെട്ടതും ചക്ക വീഴുന്ന പോലെ അവൾ കുണ്ടിയും കുത്തി തറയിൽ വീണു.

“ഔഹ് ദേവേട്ടാ…………..എന്റെ നടു ”

ലക്ഷ്മി കണ്ണും നിറച്ചുകൊണ്ട് അവനെ നോക്കി.

നടുവിലൂടെ അവൾ സ്വന്തം കൈകൊണ്ട് ഉഴിയുന്നുണ്ട്.

“എന്തിനാ ഇപ്പൊ ഇങ്ങോട്ട് തള്ളി കേറി വന്നേ…………നിന്റെ നടുവിനെന്തു പറ്റി?”

“എന്നെ തള്ളി താഴെയിട്ടതും പോരാ എന്നിട്ട് കളിയാക്കുന്നോ?”

അവൾ ദേവനെ തറപ്പിച്ചു നോക്കി.

“ഒരു ബോധവുമില്ലാതെ ഇങ്ങോട്ട് ഓടിക്കയറിയതാരാ?ഞാനാണോ ?”

ദേവൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

“എന്റെ പോന്നു ദേവേട്ടാ………….നിങ്ങളെ ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ഞാനിങ്ങോട്ട് ഓടി വന്നത്”

ലക്ഷ്മി പതുക്കെ എണീറ്റു നിന്നു.

“അതു കൊള്ളാം രണ്ടു ദിവസം മുന്നെയല്ലേ നീ ഇവിടുന്ന് പോയത്………….അന്ന് കണ്ടത് പോരെ?”

“പോരാ ദേവേട്ടാ…………..എന്റെ ദേവേട്ടനെ എത്ര കണ്ടിട്ടും എനിക്ക് മതിയാവുന്നില്ല”

അവളുടെ പ്രേമാദ്രമായ സ്വര വീചികൾ അവന്റെ കാതിൽ പതിഞ്ഞു.

പക്ഷെ അത്‌ ശ്രദ്ധിക്കാതെ അവൻ ഊട്ടു പുരയിലേക്ക് നടന്നു.

ലക്ഷ്മിയും തുള്ളി ചാടിക്കൊണ്ട് അവനെ അനുഗമിച്ചു.

അവിടെയുള്ള മേശയിൽ അവൻ ഇരുന്നു.

ദേവന് ഭക്ഷണം വിളമ്പാൻ മേശപ്പുറത്ത് നിരത്തി വച്ചപ്പോഴാണ് അവിടെ പരുങ്ങി കളിക്കുന്ന ലക്ഷ്മിയെ കാർത്യായനി കണ്ടത്.

“ലക്ഷ്മി മോളെ ഇങ്ങോട്ട് വാ”

കാർത്യായനിയുടെ സ്നേഹപൂർവമുള്ള ക്ഷണം അവൾക്ക് നിരസിക്കാനായില്ല.

മുന്താണീയുടെ അറ്റം വിരലിൽ ചുറ്റി പിടിപ്പിച്ചു നാണം കുണുങ്ങി കൊണ്ട് അവൾ അങ്ങോട്ട് നടന്നടുത്തു.

“ദാ ഈ ചോറും കറികളും നിന്റെ ദേവേട്ടന് വിളമ്പിക്കൊടുക്ക്”

കാർത്യായനിയുടെ ആവശ്യം കേട്ടതും സ്വർഗം കീഴടക്കിയ പ്രതീതിയായിരുന്നു അവൾക്ക്.

തെളിഞ്ഞ മുഖമോടെ ഒരു ഭാര്യയുടെ കർത്തവ്യമെന്ന പോലെ ലക്ഷ്മി ദേവന് ചോറും കറികളും പതിയെ വിളമ്പി.

എന്നാൽ ദേവാനോ തിടുക്കപ്പെട്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവിടുന്ന് പുറത്തേക്കിറങ്ങി.

അവിടെ മതിലിനോട് ചേർന്ന് ഒരു വശത്തായി അല്പം പണിക്കാർ ചേർന്ന് നിലത്തു കിളിക്കുന്നുണ്ട്.

ഭൂമി പൂജയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിനായുള്ള ഗോദയുടെ നിർമാണം.

അവിടെ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് യതീന്ദ്രനും ശങ്കരനും നിൽപ്പുണ്ട്.

ഉച്ച വെയിലിന്റെ ആക്കത്തിന് അല്പം കുറവുണ്ട്.

ദേവൻ പതിയെ അങ്ങോട്ട് നടന്നു വന്നു.

“ഹാ നീ ഭക്ഷണം കഴിച്ചോടാ?”

യതിയുടെ ചോദ്യം അവനെ തേടിയെത്തി.

“കഴിച്ചു ഇളയച്ഛ”

“ഡാ മോനെ നീ നമ്മുടെ തെങ്ങുംതോട്ടത്തിൽ ചെല്ല്…………..അവിടെ നാളികേരം പറിക്കാൻ ആൾ വന്നിട്ടുണ്ട്………..നിന്റെയൊരു ശ്രദ്ധ വേണം കേട്ടല്ലോ”

ശങ്കരൻ ഗൗരവത്തോടെ ആവശ്യപ്പെട്ടു.

“ഞാൻ ശ്രദ്ധിക്കാം അച്ഛാ”

“ഹ്മ്മ് ”

അദ്ദേഹം മറുപടിയായി ഒന്നു മൂളി.

അതിനു ശേഷം തോട്ടത്തിലേക്ക് പോകാനായി അവൻ പടിപ്പുരയിലേക്ക് നടന്നു.

“ദേവേട്ടാ ഞാനും വന്നോട്ടെ?”

തന്റെ കണ്മഷി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ചുകൊണ്ട് ലക്ഷ്മി ചോദിച്ചു.

“വന്നോടി പെണ്ണെ”

ദേവന്റെ സമ്മതം കിട്ടിയതും സന്തോഷത്തോടെ അവൾ അവന്റെ കയ്യും പിടിച്ചു നടന്നു.

ദേവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും അവൾ ആസ്വദിച്ചു.

അവന്റെ ഓരോ വിരൽ സ്പർശനങ്ങളും അവളുടെ വികാരങ്ങളെ തഴുകിയുണർത്തി.

ശരീരമാകെ കുളിര് അനുഭവപ്പെട്ടു.

ഹോ തനിക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത്.

ദേവേട്ടന്റെ സാമീപ്യം തന്നെ മറ്റൊരു ലോകത്തിൽ എത്തിക്കുന്നു.

ആ നെഞ്ചിലെ ചൂടും ചൂരും അറിയാൻ തന്റെ മേനിയിലെ ഓരോ അണുവും ആത്മാർഥമായി ആഗ്രഹിക്കുന്നു.

ആ കയ്യിൽ നിന്നും ഒരു തങ്കത്താലി കഴുത്തിൽ അണിയാൻ മനസ് വല്ലാതെ കേഴുന്നു.

ദേവേട്ടന്റെ വിരലുകളിൽ നിന്നുമുള്ള ഓരോ സ്പർശങ്ങൾക്കും ചുണ്ടുകളിൽ നിന്നുമുതിരുന്ന ചുംബനങ്ങൾക്കുമായി തന്റെ മേനി കൊതിക്കുന്നു.

ദേവേട്ടന്റെ കീഴിൽ ഞെരിഞമർന്ന് പുളകം കൊള്ളുവനായി അവൾ വികാര വായ്പ്പോടെ അവനെ നോക്കി.

പക്ഷെ ഇതൊന്നും ദേവൻ ശ്രദ്ധിച്ചിരുന്നില്ല.

പറമ്പിലെ പണി തീർത്ത ശേഷം ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു തറവാട്ടിലേക്ക് അവൻ നടന്നു.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മാലതി വന്ന ശേഷം എല്ലാവരും മനയിൽ വെടി പറഞ്ഞിരിക്കുകയായിരുന്നു.

അന്ന് മുഴുവൻ തിരക്കായതിനാൽ ദേവന് മനയിലേക്ക് എത്തി ചേരാൻ സാധിച്ചിരുന്നില്ല.

ബാലരാമന്റെ കൂടെ അച്ഛൻ ഏൽപ്പിച്ച ജോലികൾ പൂർത്തികരിച്ച ശേഷം അവൻ രാത്രിയോടെ മനയിലെത്തി.

ഭക്ഷണത്തിനു മുൻപായി അവർ ഔട്ട്‌ഹൌസിൽ ഒന്നു കൂടി.

ശങ്കരനും യതീന്ദ്രനും ദേവനും ബാലരാമനും വിജയനും അവിടെ കൂടി.

മേശയുടെ മുകളിൽ ഇരിക്കുന്ന വിദേശമദ്യം അത്‌ അൽപ്പാൽപ്പമായി ഒഴിച്ചു കുടിക്കുകയായിരുന്നു ശങ്കരൻ.

കസേരയിൽ കാലിന്മേൽ കാൽ കേറ്റി വച്ചു അദ്ദേഹം ചിന്തയിലാണ്ടു.

എല്ലാവർക്കും മദ്യം വിളമ്പുന്ന ജോലി ദേവനായിരുന്നു.

ഭൂമി പൂജ തന്നെയായിരുന്നു അവരുടെ ചർച്ചാ വിഷയം.

“ഒരുക്കങ്ങളൊക്കെ എവിടം വരെയെത്തി യതി?”

മദ്യം ചെറുതായി തലക്ക് പിടിച്ചതും ശങ്കരൻ യതീന്ദ്രനോടായി ചോദിച്ചു.

“എല്ലാം തുടങ്ങി ഏട്ടാ…………നന്നായി പോകുന്നുണ്ട്…………..തിരുവമ്പാടിക്കാർ ഇത്തവണ രണ്ടും കല്പിച്ചാ………..ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിട്ടുണ്ട്”

“അതിലൊന്നും കാര്യമില്ല ഇളയച്ഛ…………..നമ്മുടെ ദേവനെ തൊടാൻ അവിടുത്തെ ഒരു പോങ്ങനും ഒരിക്കലും കഴിയില്ല ”

തന്റെ അനിയനിലുള്ള ആത്മവിശ്വാസം ബലരാമൻ പ്രകടിപ്പിച്ചു.

“അതൊക്കെ ശരിയാ ബാലരാമാ……….പക്ഷെ നന്നായി ഇനിയും പരിശീലിക്കണം………..ഇത്തവണ നമ്മുക്ക് തന്നെ ദേവിയുടെ പള്ളി വാളും ചിലമ്പും സ്വന്തമാക്കണം………..അവന്മാരെ ഇവിടുന്ന് തന്നെ ഓടിക്കണം”

യതീന്ദ്രൻ ഉഷാറോടെ ഒരെണ്ണം വീശിക്കൊണ്ട് പറഞ്ഞു.

“ഹ്മ്മ് എതിർഭാഗത്ത് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്………….ബോംബെന്ന് രഘുവരനും മക്കളും ഒക്കെ വന്നിട്ടുണ്ട്”

“ഉവ്വോ അപ്പൊ ഇത്തവണ അവർ രണ്ടും കല്പിച്ചാണല്ലേ?”

ശങ്കരൻ ഒന്നിരുത്തി ചോദിച്ചു.

“അതേ അച്ഛാ ”

ബാലരാമനാണ് അതിനു മറുപടി പറഞ്ഞത്.

അപ്പോഴാണ് ദേവൻ ഒന്നു ഞെട്ടിയത്.

അപ്പൊ തിരുവമ്പാടി രഘുവരന്റെ മകളാണ് തന്റെ പ്രണയിനിയുടെ മുഖ സദൃശ്യമുള്ള മുത്തുമണിയെന്ന് ദേവന് മനസിലാക്കി.

സ്വാഭാവികമായും മുത്തുമണിയിൽ നിന്നും അവന്റെ ചിന്താമണ്ഡലം കല്യാണിയിലേക്ക് ഒഴുകിയെത്തി.

എത്രയൊക്കെ ശ്രമിച്ചിട്ടും ആ പൂച്ചക്കണ്ണിയെ മറക്കുവാൻ അവനു സാധിക്കുന്നില്ലായിരുന്നു.

അങ്ങനെ ചിന്തിക്കുന്നത് പോലും മരണത്തിന് തുല്യമായി അവനു തോന്നി.

എന്റെ കല്യാണിക്കുട്ടി…………ഒന്നിനെയും ഭയമില്ലാത്ത തനിക്ക് പോലും നിന്റെ മുന്നിൽ എത്തുമ്പോൾ വല്ലാത്തൊരു വിറയൽ അനുഭവപ്പെടുന്നു.

നിന്നെ വിട്ടു കൊടുക്കാൻ തനിക്ക് സാധിക്കില്ല പെണ്ണെ.

ഈ ദേവൻ ആദ്യമായി ഒരു പെണ്ണിനെ സ്നേഹിക്കുന്നു.

അത്‌ നീയാകുന്നു.

ഇനി നിന്നെ വേറാർക്കും താൻ നൽകില്ല.

എതിർക്കുന്നവനെയൊക്കെ താൻ വെട്ടി വീഴ്ത്തിയെന്നിരിക്കും.

തന്റെ പ്രണയ സാഫല്യം കല്യാണിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.

നീയില്ലാതെ ദേവനൊരു ജീവിതമില്ല എന്റെ പ്രിയപ്പെട്ട കല്യാണിക്കുട്ടി.

അവസാനമായി കണ്ണുകൾ അടഞ്ഞു ചിതയിലേക്ക് എടുക്കും വരെ കല്യാണി എന്ന മന്ത്രം മാത്രമായിരിക്കും ഞാനുരുവിടുക.

ദേവൻ ആത്മഗതം പറയുകയാണ്.

പക്ഷെ കല്യാണിക്കുട്ടി എന്ന പദം മാത്രം അവന്റെ വായുടെ അതിർത്തികളെ ഭേദിച്ചു പുറത്തേക്ക് വന്നു.

“കല്യാണിക്കുട്ടിയോ ആരാടാ അത്‌?”

ബാലരാമന്റെ നോട്ടം തന്റെ നേർക്കാണെന്നെന്ന് അറിഞ്ഞതും ദേവൻ വല്ലാതെ വീർപ്പുമുട്ടി.

എന്തു പറയുമെന്നറിയാതെ അവൻ കുഴങ്ങി.

സ്വന്തം നാവിനെ അവൻ പഴിച്ചു.

“അത്‌ ബാലരാമേട്ടാ ഞാനൊരു നോവലിലെ കാര്യം ഓർത്തതാ”

“ഓഹ് അതിലുള്ളതാണോ കല്യാണി?”

“ഹാ അതേ ”

ദേവൻ തലയാട്ടി.

ബലരാമൻ സംശയമകന്ന മനസോടെ മദ്യ സേവ തുടർന്നു.

പിന്നീട് അവർ നടത്തിയത് ഭൂമിപൂജയ്ക്ക് ശേഷം ലക്ഷ്മിയുമായുള്ള ദേവന്റെ കല്യാണത്തെ പറ്റിയായിരുന്നു.

അത്‌ കേട്ടതും മനം മടുത്ത അവൻ മനയിലേക്ക് നടന്നു.

അത്തരം ചർച്ചകൾക്ക് ചെവി കൊടുക്കാതെ.

പിറ്റേന്ന് രാവിലെ ഒരു മുണ്ടും ഷർട്ടും അണിഞ്ഞു അവൻ തന്റെ പ്രിയപ്പെട്ട ബുള്ളറ്റുമായി തറവാട്ടിൽ നിന്നുമിറങ്ങി.

കല്യാണിയുടെ വീടായിരുന്നു ലക്ഷ്യം.

അവളുടെ കൈ വിരൽ ഇന്ന് വൈദ്യനെ കാണിക്കേണ്ട സമയമായി.

അതിനാൽ അവൾക്ക് അരികിൽ എത്താൻ തിടുക്കപ്പെട്ട് അവൻ വണ്ടിയോടിച്ചു.

പരന്നു കിടക്കുന്ന പാടത്തിനോട് ചേർന്നുള്ള മൺറോഡിൽ അവൻ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി.

അതിനു ശേഷം മിററിൽ നോക്കി മുടിയൊക്കെ ഒന്നു ചീകി വച്ച ശേഷം വരമ്പിലൂടെ നടന്നു തുടങ്ങി.

ഈ സമയം കല്യാണി തന്റെ പ്രിയപ്പെട്ട മണിക്കുട്ടിക്ക് തീറ്റ കൊടുക്കുന്ന പ്രവൃത്തിലായിരുന്നു.

അവളുടെ പൊന്നോമന ആട്ടിൻക്കുട്ടിയായിരുന്നു മണിക്കുട്ടി.

ദൂരെ നിന്നും പാടവരമ്പിലൂടെ നടന്നു വരുന്ന ദേവനെ കണ്ട് കല്യാണിയുടെ അച്ഛനും അമ്മയും ഭവ്യതയോടെ നിന്നു.

ദേവൻ ആ വീട്ടു മുറ്റത്തെത്തിയതും ആ ദമ്പതികൾ അവനെ നോക്കി തൊഴുതു.

അപ്പോഴാണ് ദേവനെ കല്യാണി ശ്രദ്ധിക്കുന്നത്.

അവൾ വേഗം തന്റെ മടിയിലുള്ള മണിക്കുട്ടിയെ നിലത്തു വച്ച ശേഷം അവനെ നോക്കി പുഞ്ചിരിയോടെ തൊഴുതു.

ആ പൂച്ചക്കണ്ണുകൾ ഒരു നിമിഷം വിടർന്നു വന്നു.

ദേവനെ കണ്ട മാത്രയിൽ മുഖം ചുവന്നു തുടുത്തു.

ആ ചെഞ്ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവനെ കൊല്ലാതെ കൊല്ലുകയായിരുന്നു.

പക്ഷെ അവൾ തൊഴുതു നിൽക്കുന്നത് കണ്ടപ്പോഴേ ദേവന് വിറഞ്ഞു കയറി.

അവൻ കോപത്തോടെ അവളെ നോക്കി.

അതു കണ്ടതും പരിഭ്രമത്തോടെ അവൾ കൈകൾ താഴ്ത്തി പിടിച്ചു.

“അച്ഛാ അമ്മേ ഞാൻ കല്യാണിയെ കൂട്ടി കൊണ്ടു പോകാൻ വന്നതാ വൈദ്യനെ കാണിക്കാൻ”

“അയ്യോ അങ്ങുന്നേ ഞങ്ങള് കൊണ്ടു പൊക്കോളാം…………അങ്ങുന്നിനു അത്‌ ബുദ്ധിമുട്ടാവില്ലേ?”

അവർ വെപ്രാളത്തോടെ തങ്ങളുടെ സന്ദേഹം പങ്കു വച്ചു.

അതു കേട്ടതും കല്യാണിയുടെ തുടുത്ത മുഖം പൊടുന്നനെ മ്ലാനമായി.

“ഒരിക്കലുമില്ല കല്യാണിയെ കൊണ്ടു പോകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ”

“അങ്ങുന്നിന്റെ ഇഷ്ടം പോലെ”

അവളുടെ അച്ഛൻ അതിനു സമ്മതമെകിയത്തും നഷ്ടപ്പെട്ടുപോയ പ്രസരിപ്പ് വീണ്ടുമവളെ തേടിയെത്തി.

അതു കേട്ടതും ദേവൻ അവളെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.

അവൾ ഉടനെ തന്നെ വീടിനുള്ളിലേക്ക് ഓടിപ്പോയി.

അൽപ നേരം അവരുമായി സംസാരിച്ചു കൊണ്ടിരുന്നു ദേവൻ.

കൃഷിയാണ് അവരുടെ പ്രധാന വരുമാനം.

വർഷങ്ങൾക്ക് മുന്നേ ഇങ്ങോട്ട് തെക്കൻ കേരളത്തിൽ നിന്നും കുടിയേറിയ കുടുംബം ആയിരുന്നു അവരുടെ മുൻതലമുറക്കാർ.

അദ്ദേഹം തന്റെ വർഷങ്ങളായ അധ്വാനം കൊണ്ട് മണ്ണിൽ പൊന്നു വിളയിച്ചുകൊണ്ടിരിക്കുന്നു.

കല്യാണി ഒരു പാവാടയും ബ്ലൗസുമിട്ട് അങ്ങോട്ടേക്ക് ഓടി വന്നു.

വളരെ മുഷിഞ്ഞതായിരുന്നു അവയൊക്കെ.

ഈ പെണ്ണിന് ഇതുമാത്രെയുള്ളോ?

ദേവൻ ശങ്കിച്ചു.

ഏതായാലും തല്ക്കാലം വേറൊന്നും ചിന്തിക്കാതെ അവൻ കല്യാണിയെയും കൊണ്ട് തിരികെ നടന്നു.

പാടവരമ്പിലൂടെ വരുമ്പോഴായിരുന്നു ദേവന്റെ ചോദ്യം.

‘ഇപ്പൊ വേദന കുറവുണ്ടോ കല്യാണി? ”

“ഉണ്ട് അങ്ങുന്നേ”

അവൾ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.

“കല്യാണി……..…… ”

ദേവന്റെ നീട്ടിയുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.

അവളുടെ പുറകിലായാണ് ദേവൻ നടന്നിരുന്നത്.

“ദയവ് ചെയ്ത് എന്നെ അങ്ങുന്നേ എന്ന് വിളിക്കുന്നത് ഒന്നൊഴിവാക്കാമോ…………. എന്നെ ദേവേട്ടാ എന്ന് വിളിച്ചൂടെ”

ദേവൻ പ്രതീക്ഷയോടെ അവളെ നോക്കി.

“അയ്യോ അങ്ങുന്നേ ഞങ്ങൾക്ക് അതിനുള്ള അധികാരമൊന്നുമില്ല…………മനയിലെ ആരേലും അറിഞ്ഞാൽ പിന്നെ ഞങ്ങളെ ജീവനോടെ വച്ചേക്കില്ല”

കല്യാണിയുടെ ഉണ്ടകണ്ണുകൾ ഭയം കൊണ്ട് മിഴിച്ചു വന്നു.

“എന്നാൽ ഞാൻ പറഞ്ഞത് കേട്ടാൽ മതി…………..എന്നെ ദേവേട്ടൻ എന്ന് വിളിച്ചാൽ മതി………….അങ്ങനെ കേൾക്കുന്നതാ എനിക്കിഷ്ട്ടം ”

ആജ്ഞയുടെ സ്വരത്തിൽ അവൻ പറഞ്ഞു.

“അത്‌ അങ്ങുന്നേ….”

കല്യാണി എന്തോ പറയാൻ തുണിഞ്ഞതും ദേവൻ അവളെ കടുപ്പിച്ചൊന്ന് നോക്കി.

“അല്ല…..ദ്……ദെവ്…..ദേവേട്ടൻ ”

ഒരു ഉത്കണ്ഠയോടെ അവൾ പറഞ്ഞൊപ്പിച്ചു.

“മിടുക്കി ”

താൻറെ മീശ പിരിച്ചു വച്ചുകൊണ്ട് അവൻ പറഞ്ഞു.

അതിനു ശേഷം ദേവൻ മുൻപിൽ കേറി നടന്നു.

ചുണ്ടിൽ ഒരു മൂളി പാട്ടോടെ.

കല്യാണി അവനെ അനുഗമിച്ചു.

ബുള്ളറ്റിൽ കയറിയപ്പോൾ അന്ന് സംഭ്രമിച്ചപോലെ ഇന്ന് അവൾ അതിനു അടിമപ്പെട്ടില്ല.

അല്പം ആയാസത്തോടെ അവൾ അവന്റെ പുറകിൽ കയറിയിരുന്നു.

ദേവൻ ഒരാധികാര ഭാവത്തോടെ കല്യാണിയുടെ കൈ പിടിച്ചു തന്റെ വയറിന്റെ ചുറ്റി വച്ചു.

അതിൽ നിന്നും താഴെ വീഴാതിരിക്കാൻ ഗതികേട് കൊണ്ട് അനുസരണയോടെ അവൾ അവനെ മുറുകെ ചുറ്റി വരിഞ്ഞു.

കിക്കർ അമർത്തി ചവിട്ടിക്കൊണ്ട് അവൻ ബുള്ളെറ്റ് ഓണാക്കി.

അതിനു ശേഷം വൈദ്യരുടെ ശാലയിലേക്ക് അവർ യാത്രയായി.

കല്യാണിയുമൊത്തുള്ള രണ്ടാമത്തെ ബുള്ളറ്റ് യാത്ര.

ദേവൻ അത്‌ നന്നായി ആസ്വദിക്കുകയാണ്.

മിററിൽ കൂടി കാണുന്ന അവളുടെ പ്രതിബിംബത്തിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ.

ഈ യാത്ര വളരെ അവിസ്മരണീയമായ ഒന്നാണെന്ന് അവന് തോന്നിപോയി.

ദേവന്റെ പുറകിൽ ഇരുന്നുള്ള യാത്ര കല്യാണിയും നന്നായി ആസ്വദിച്ചു തുടങ്ങി.

ഒപ്പം അവന്റെ ബുള്ളറ്റ് എന്ന പടകുതിരയെയും അവൾ സ്നേഹിച്ചു തുടങ്ങി.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ വൈദ്യരുടെ വീട്ടിലെത്തി.

പുരാതനമായ ഒരു നാലു കെട്ട് ആയിരുന്നു അത്‌.

ദേവനെ കണ്ടപാടേ അദ്ദേഹം ചികിത്സകൾ പാതി വഴിക്ക് നിർത്തി അവനു അടുത്തേക്ക് ഓടി വന്നു.

“അങ്ങുന്നേ എന്തുണ്ടായേ പറയൂ “

വൈദ്യരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടതും അവൻ കല്യാണിയുടെ നേർക്ക് നീട്ടി.

“അത്‌ സാരമില്ല വൈദ്യരെ………..ഇപ്പൊ നടക്കുന്ന ചികിത്സ മുടക്കേണ്ട…………അത്‌ അതിന്റെ വഴിക്ക് നടക്കട്ടെ…………ഞങ്ങള് കാത്തിരിക്കാം ”

ദേവൻ ഒരു ചിരിയോടെ പറഞ്ഞു.

അതിനു ശേഷം അവിടെയൊരു മൂലയ്ക്ക് പോയിരുന്നു.

കൂടെ കല്യാണിയും.

വൈദ്യർ എന്തൊക്കെയോ സൗകര്യങ്ങൾ അവനു വേണ്ടിയിരുക്കി.

ഇരിക്കാൻ കസേര,കുടിക്കാൻ വെള്ളം,അല്ലേൽ ചായ.

ഇത്തരം ഓഫറുകൾ അവൻ സ്നേഹപൂർവം നിരസിച്ചു.

നിലവിലുള്ള രോഗിയെ ചികിൽസിച്ച ശേഷം വൈദ്യർ കല്യാണിയെ പരിശോധിച്ചു തുടങ്ങി.

മരുന്നൊക്കെ സമയത്ത് കഴിച്ചോയെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു.

അവളുടെ കൈ വിരൽ ഒന്നു കൂടി പരിശോധിച്ച ശേഷം അദ്ദേഹം ആ വിരലിനെ സ്വതന്ത്രമാക്കി.

അതിനു ചുറ്റിയിരുന്ന കെട്ടുകളും മറ്റും വൈദ്യർ പയ്യെ അഴിച്ചു മാറ്റി.

വിരലിലുള്ള കെട്ടുപാടുകൾ അഴിഞ്ഞു വീണതും ആശ്വാസത്തോടെ കല്യാണി നെടുവീർപ്പെട്ടു.

അവൾ തിരിച്ചും മറിച്ചും തന്റെ വിരലുകൾ സസൂക്ഷ്മം നോക്കി.

പയ്യെ അവ അനക്കി നോക്കി.

ദേവൻ പതിയെ മുന്നോട്ട് വന്ന് അവളുടെ വിരലുകളിൽ പതിയെ തലോടി.

“വേദനയുണ്ടോ ഇപ്പൊ?”

അവന്റെ ചോദ്യം കേട്ടതും കല്യാണി ചെറു പുഞ്ചിരിയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി.

ഒരു കുഞ്ഞിനെ പോലെ തന്നെ പരിചരിക്കുന്ന ദേവന്റെ സ്നേഹം അവൾ ആ തലോടലിലൂടെ തിരിച്ചറിഞ്ഞു.

തെല്ലൊരു നിമിഷം അവന്റെ സ്നേഹത്തിനായി കല്യാണി കാംക്ഷിച്ചു.

തന്റെയുള്ളിൽ പൊട്ടി മുളയ്ക്കുന്ന പ്രേമം എന്ന വികാരത്തെ അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അതിനെ സമർത്ഥമായി മറച്ചു പിടിച്ചുകൊണ്ട് അവനു നേരെ മിഴിക്കോണുകളെറിഞ്ഞു.

ദേവൻ അവളെ പാളി നോക്കിയതും കല്യാണി പെട്ടെന്ന് നോട്ടം മാറ്റി.

അവർ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു.

തമ്മിൽ കൂട്ടിമുട്ടിയ നിമിഷങ്ങളിൽ അവരുടെ മിഴികൾ പരസ്പരം തെന്നി മാറി.

ഇരുവരും തന്റെ പങ്കാളിയുടെ കണ്ണുകളിൽ നോക്കാൻ വെപ്രാളപ്പെടുന്ന പോലെ.

വൈദ്യരുടെ സമയോചിതമായ നിർദേശങ്ങൾ കേട്ട ശേഷം ദേവൻ കല്യാണിയെയും കൊണ്ട് അവിടെ നിന്നുമിറങ്ങി.

തിരിച്ചു പോയത് വളരെ സാവധാനത്തിലായിരുന്നു.

അത്രയും പതുക്കെ ആയിരുന്നു ദേവൻ ബുള്ളറ്റ് ഓടിച്ചിരുന്നത്.

കല്യാണിയുടെ കൂടെയുള്ള അനുനിമിഷങ്ങൾ ആവോളം ആസ്വദിക്കുക അതായിരുന്നു അവന്റെ ഉദ്ദേശം.

“കല്യാണി”

“എന്താ ദേവേട്ടാ?”

“എന്താ എന്നെ വിളിച്ചേ? ഒന്നുകൂടി ഞാൻ കേൾക്കട്ടെ ”

ദേവൻ അത്ഭുതപരതന്ത്രനായി.

കേട്ടത് വിശ്വസിക്കാനാവത്തെ അവൻ ഒന്നൂടി തന്റെ കാതുകളിൽ കൂർപ്പിച്ചു.

“എന്താ ദേവേട്ടാ”

കല്യാണിയുടെ മധുരമായ ശബ്ദം അവന്റെ കർണങ്ങളെ വല്ലാതെ ആനന്ദിപ്പിച്ചു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന സുഖം പോലെ.

ഈയൊരു വിളി കേൾക്കാൻ ഒരുപാടായി അവൻ കാത്തിരിക്കുന്നു.

അതു കേട്ടപ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു അവന്.

എന്റെ പെണ്ണിന്റെ ഈയൊരു വിളിക്കല്ലേ താൻ ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്നത്.

അവസാനം അതു കേട്ടപ്പോൾ ആ മധുര ശബ്ദം നുകർന്നപ്പോൾ മനസ് നിറഞ്ഞു.

ഇനി പതിയെ അവളെ തന്റെ പ്രണയം പറഞ്ഞു മനസിലാക്കിപ്പിക്കണം.

അതു തന്റെ ദൗത്യമാണ്.

വളരെ ദുർഘടം പിടിച്ച ദൗത്യം.

തന്റെ സ്നേഹത്തിന്റെ ആഴം അവൾ തിരിച്ചറിയണം.

നല്ലൊരു അവസരത്തിനായി താൻ കാത്തിരിക്കുന്നു

ദേവന്റെ മനസിലൂടെ പലവിധ ചിന്തകൾ കടന്നു പോയി.

അങ്ങനെ ചിന്തിച്ചു ചിന്തിച്ചു അവസാനം അതേ പാടവരമ്പത്ത് അവർ എത്തിച്ചേർന്നു.

ഇത്തവണ ബുള്ളറ്റിൽ നിന്നിറങ്ങുമ്പോൾ കല്യാണിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല.

ബുള്ളറ്റ് അവിടെ തണൽ നോക്കി ഒതുക്കി വച്ചുകൊണ്ട് ദേവൻ അവൾക്കൊപ്പം വരമ്പിലൂടെ നടന്നു.

വേഗം വീട്ടില് എത്തി ചേരാനുള്ള വ്യഗ്രതയായിരുന്നു കല്യാണിക്ക്.

അതുകൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ ധൃതിയിൽ അവൾ നടന്നുകൊണ്ടിരുന്നു.

അങ്ങനെ നടക്കവേ ദേവൻ അവളെ നീട്ടിയൊന്ന് വിളിച്ചു.

ആ വിളി കേട്ട മാത്രയിൽ അവൾ നടത്തം തുടരവേ വെട്ടി തിരിഞ്ഞു നോക്കി.

അങ്ങനെ തിരിയവേ അവൾ ചവിട്ടിയിരുന്ന വരമ്പിന്റെ അരികിലെ മണ്ണിടിഞ്ഞു.

കാൽക്കീഴിൽ മണ്ണ് നഷ്ടപ്പെട്ടതും അവൾ ബാലൻസ് നഷ്ട്ടപ്പെട്ട് വീഴുവാൻ തുടങ്ങി.

അപ്പോഴേക്കും ദേവൻ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് താങ്ങിയിരുന്നു.

അവളെ സുരക്ഷിതമായി പിടിച്ചുവെന്ന് ഉറപ്പിച്ച ശേഷം അവൻ കല്യാണിയെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

അവന്റെ ദൃഢമായ മാറിൽ അവൾ പറ്റി ചേർന്നു കിടന്നു.

അരക്കെട്ടിലെ അവന്റെ പിടുത്തം അവളെ തരളിതയാക്കി.

അധരങ്ങൾ വിറ കൊണ്ടു.

എങ്കിലും അവനിൽ നിന്നും കുതറി മാറാൻ വൃഥാ ശ്രമിച്ചു.

പക്ഷെ ദേവൻ അപ്പോഴേക്കും പിടുത്തം മുറുക്കിക്കൊണ്ട് അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു.

അതു കിട്ടിയതും കല്യാണി ഷോക്കടിച്ച പോലെ ഞെട്ടി.

തന്റെ ശരീരത്തിലൂടെ വിദ്യൂത് പ്രവാഹം നടന്ന പോലെ അവൾക്ക് തോന്നി.

മേനിയിലെ രോമരാജികൾ ഓരോന്നായി എണീറ്റു നൃത്തം ചെയുന്ന പോലെ.

ദേവനെ നേരിടാൻ അവൾ നന്നേ ബുദ്ധിമുട്ടി.

നാണം കൊണ്ട് അവളുടെ കവിളുകൾ അരുണാഭമായി.

ഇതു തന്നെ യഥാർത്ഥ നേരം എന്ന് മനസിലാക്കിയ ദേവൻ അവളുടെ പൂച്ചക്കണ്ണുകളിൽ നോക്കിക്കൊണ്ട് മൊഴിഞ്ഞു.

“കല്യാണി എനിക്ക് ഒത്തിരി ഇഷ്ട്ടാണ് നിന്നെ…………ഞാൻ നിന്നെ പ്രേമിക്കുന്നു”

ആർദ്രമായി അവളുടെ കാതിൽ ആ സ്വരങ്ങൾ പതിഞ്ഞതും അവളിൽ ഒരു കൊള്ളിയാൻ മിന്നി.

അപ്പോഴവളെ കീഴ്പ്പെടുത്തിയ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് കല്യാണിക്ക് പോലും നിശ്ചയമില്ലായിരുന്നു.

ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ പെട്ടെന്നു കേട്ടതിന്റെ നടുക്കത്തിലായിരുന്നു അവൾ.

ആവിശ്വസനീയമാം വണ്ണം അവളുടെ പൂച്ചക്കണ്ണുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്തു.

ബാർബീ ഡോൾ പോലെ കിന്നാരം പൊത്തി കളിക്കുന്ന അവളുടെ കണ്ണുകളിൽ ചുംബിക്കുവാൻ ദേവന്റെ മനസ് വെമ്പി.

പതിയെ സംയമനം വീണ്ടെടുത്ത അവൾ ദേവനെ തള്ളി മാറ്റിക്കൊണ്ട് തന്റെ കുടിലിലേക്ക് ഓടി.

തിരിഞ്ഞു നോക്കാതെയുള്ള അവളുടെ പോക്ക് അവനെ തെല്ലൊന്നു വിഷമിപ്പിച്ചു.

എങ്കിലും പെട്ടെന്ന് തന്റെ പ്രണയാഭ്യർത്ഥന കേട്ടതിന്റെ നടുക്കം ആയിരിക്കും അവൾക്കെന്ന് അവനുറപ്പായിരുന്നു.

പതിയെ ചിരിച്ചുകൊണ്ട് അവൻ ബുള്ളറ്റിനു സമീപത്തേക്ക് നടന്നു വന്നു.

അതിനു ശേഷം ബുള്ളറ്റ് ഒന്നു കറക്കിയെടുത്ത് അവൻ മന ലക്ഷ്യമാക്കി ഓടിച്ചു.

ഒരു സ്വപ്ന സഞ്ചാരിയെ പോലെ.

അപ്പോഴും മനസ് ഒന്നു മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു. . . “കല്യാണി… കല്യാണി… കല്യാണി…” . . . .

വായിച്ചു കഴിഞ്ഞതും അനന്തു ഡയറി പതുക്കെ അടച്ചു വച്ചു.

അതിനു ശേഷം അഞ്ജലിയെ തിരിഞ്ഞു നോക്കി.

അവൾ മിഴികളടച്ചു പിടിച്ചു കഥ കേൾക്കുകയായിരുന്നു.

അനന്തുവിൽ നിന്നും അനക്കങ്ങളൊന്നും കേൾക്കാതായത്തോടെ അവൾ വിമ്മിഷ്ടത്തോടെ കണ്ണുകൾ വലിച്ചു തുറന്നു.

കഥ കേൾക്കുന്നതിന് ഭംഗം വന്ന നിരാശയോടെ കണ്ണുകൾ തുറന്നു നോക്കിയതും അഞ്ജലി കാണുന്നത് തന്നെ നോക്കി പുഞ്ചിരി തൂകുന്ന അനന്തുവിനെയാണ്.

“എന്തുപറ്റി നന്ദുവേട്ടാ?എന്തിനാ നിർത്തി കളഞ്ഞേ?”

അവൾ ഉദ്വേഗത്തോടെ ചോദിച്ചു.

“പതിവ് പോലെ തന്നെ പെണ്ണെ………..ശ്വാസം മുട്ടൽ തുടങ്ങി………….ആകെയൊരു വീർപ്പുമുട്ടൽ പോലെ”

“അപ്പൊ തല്ക്കാലത്തേക്ക് ഇവിടെ വരെ നന്ദുവേട്ടൻ വായിച്ചാൽ മതിയെന്ന് ഏതോ ഒരു അജ്ഞാത ശക്തി തീരുമാനിച്ചിരിക്കണം”

“അതാരാ?”

അനന്തു ഒന്നും മനസിലാകാതെ അവളെ തുറിച്ചു നോക്കി.

“ദേവൻ അമ്മാവൻ തന്നെ അല്ലാതാരാ?”

അഞ്ജലിയുടെ മറുപടി കേട്ടതും അനന്തു ഒന്നു നെടുവീർപ്പെട്ടു.

“ശോ നല്ല രസത്തിൽ കേട്ടു വരികയായിരുന്നു…………..ഇനി എന്തു സംഭവിച്ചുവെന്നറിയാതെ ഒരു സമാധാനമില്ല”

അഞ്ജലി പറഞ്ഞത് കേട്ടതും അനന്തുവിനും അത്‌ ശരിയാണെന്ന് തോന്നി.

വല്ലാതെ ഇഴുകി ചേർന്നു പോയി അവരുടെ പ്രണയകഥയിൽ എന്തിനെന്നറിയാതെ.

ഡയറി നെഞ്ചോട് ചേർത്ത് വച്ചു അവൻ കണ്ണുകളടച്ചു കിടന്നു.

മനസ് ആകെ അസ്വസ്ഥമായ പോലെ.

എന്തിനായിരിക്കും കല്യാണി ദേവൻ അമ്മാവനിൽ നിന്നും ഓടിപ്പോയത്?

ചിന്തകൾ മനസിനെ മഥിച്ചുകൊണ്ടിരിക്കുന്നു.

നെഞ്ചിൽ എന്തോ സ്പർശനം തിരിച്ചറിഞ്ഞതും അനന്തു കണ്ണു തുറന്നു നോക്കി.

അഞ്ജലി അവന്റെ നെഞ്ചിൽ വിരലുകൊണ്ട് കിള്ളിക്കൊണ്ടിരിക്കുവാണ്.

മിഴികളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുസൃതിത്തരം കണ്ടപ്പോഴേ അവന് ചിരിപ്പൊട്ടി.

അഞ്‌ജലിക്ക് തന്നോടെന്തോ പറയാനുണ്ടെന്ന്.

“എന്താണ് മാഡം വേണ്ടത് പറയ് ”

അനന്തു അവളോടായി പറഞ്ഞു.

“അത്‌ നന്ദുവേട്ടാ എന്നെ കുളപ്പടവിൽ കൊണ്ടു പോകുവോ?”

അഞ്ജലിയുടെ ആവശ്യം അവന് ഒരിക്കലും നിരാകരിക്കാൻ കഴിയുമായിരുന്നില്ല.

അവൻ സമ്മതമെന്ന മട്ടിൽ തലയാട്ടിയതും അഞ്ജലിയുടെ നനുത്ത അധരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

പെണ്ണിന്റെ സ്നേഹ ചുംബനം കിട്ടിയതിന്റെ ഹാങ്ങോവറിൽ അനന്തു അഞ്ജലിയെയും കൊണ്ട് കുളക്കരയിലേക്ക് പോയി.

കഴിഞ്ഞ ദിവസം വെള്ളം തേകിയതിനാൽ കുളം കണ്ണാടി പോലെ തിളങ്ങുന്നുണ്ട്.

പടവിൽ അനന്തുവിന്റെ മടിയിൽ ഇരിക്കുകയായിരുന്നു അഞ്ജലി.

ആള് കാര്യമായിട്ട് എന്തോ ചിന്തയിലാണെന്ന് മുഖഭാവം കണ്ടപ്പോഴേ അനന്തുവിന് മനസിലായി.

പക്ഷെ അവളായിട്ട് തന്നെ അത്‌ മുൻകൈയെടുത്തു പറയട്ടെയെന്ന് അവനും കരുതി.

പടവിന്റെ ഒരറ്റത്തു ഒരു പെൺകുട്ടി തന്റെ തുണികൾ നനച്ചിടുന്ന തിരക്കിൽ ആയിരുന്നു.

അവിടേക്ക് വന്ന അഞ്ജലിയെയും അനന്തുവിനെയും അവൾ ശ്രദ്ധിച്ചതേയില്ല.

ഒരു ബ്ലൗസും നേര്യതും ആയിരുന്നു അവളുടെ വേഷം.

“ആരാ അഞ്ജലി ഇതു”

അനന്തുവിന്റെ ചോദ്യം കേട്ടതും അവൾ തലപൊന്തിച്ചു നോക്കി.

“സീത അമ്മായിടെ റിലേറ്റീവ് ആണ്…………..മീനാക്ഷി ചേച്ചീടെ കൂട്ടുകാരിയാ”

“ആണോ ഞാനിതുവരെ കണ്ടിട്ടില്ല”

“ഹ്മ്മ് കാണാതിരിക്കുന്നതാ നല്ലത്…………….ഒടുക്കത്തെ ജാടയാ കെട്ടിലമ്മയാന്നാ വിചാരം”

അഞ്ജലി അവളെ ഒന്നു പുച്ഛിച്ചു.

അനന്തു ആ പെൺകുട്ടിയെ ഒന്നുകൂടി നോക്കി.

അവൾ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

“അതേയ് നന്ദുവേട്ടാ”

“എന്താ അഞ്‌ജലിക്കുട്ടി?”

“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുവോ?”

“എന്ത് ആഗ്രഹം?”

അനന്തു അവളെ പുരികം കൂർപ്പിച്ചു നോക്കി.

“അത്‌ എനിക്ക്….എനിക്ക്…..”

അഞ്ജലി മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങി.

“പറ അഞ്‌ജലിക്കുട്ടി ”

അനന്തു അവളെ പ്രോത്സാഹിപ്പിച്ചു.

“ആ വശീകരണ മന്ത്രത്തിന്റെ ഡെമോ കാണിക്കുമോ?”

“ഡെമോയോ ”

അനന്തു അവളെ കണ്ണു മിഴിച്ചു നോക്കി.

“അതേ നന്ദുവേട്ടാ…………എനിക്ക് ആ മന്ത്രം എങ്ങനാ ഉപയോഗിക്കുന്നതെന്ന് കാണിച്ചു തരുമോ പ്ലീസ്”

അഞ്ജലി അവനെ വിടാതെ പിടിച്ചു അപേക്ഷിച്ചു.

അവളുടെ കൗതുകം ഓരോ നിമ്മിഷവും കൂടിക്കൊണ്ടിരുന്നു.

പക്ഷെ എന്ത് പറയണമെന്നറിയാതെ അനന്തു കുഴങ്ങി.

ഇതുവരെ ഒരു കാര്യത്തിനും അവളോട് പറ്റില്ലെന്ന് പറഞ്ഞിട്ടില്ല.

അവളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുത്തിട്ടേയുള്ളൂ.

പക്ഷെ ഇതു കുറച്ചു കടന്ന കൈ ആയിപ്പോയില്ലേ?

അനന്തുവിന്റെ ചിന്തകൾ കാട് കടന്നു.

അവൻ നിസ്സഹായതയോടെ അവളെ നോക്കി.

“സാരമില്ല നന്ദുവേട്ടാ………….ഈ പൊട്ടിപെണ്ണ് എന്തൊക്കെയോ ആഗ്രഹിച്ചു പോയി………….. അല്ലേലും എന്നെ പോലെ വയ്യാത്തവരുടെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കില്ലല്ലോ………….അത്‌ വെറും ആഗ്രഹങ്ങളായി തന്നെ അവശേഷിക്കും”

അവസാനം ഒരു ഇമോഷണൽ ബ്ലാക്ക്മൈലിങ് ആയിരുന്നു അവളുടെ ലക്ഷ്യം.

അനന്തുവിനെ അവൾ ഒളിക്കണ്ണിട്ടു നോക്കി.

ഈ ഒരു പ്ലാനിലെങ്കിലും അവൻ വീഴുമെന്ന് അവൾക്ക് അവസാന പ്രതീക്ഷയുണ്ടായിരുന്നു.

അനന്തു ഒന്നും മിണ്ടാതെ കുളത്തിലേക്ക് കണ്ണും നട്ടിരിക്കുകയിരുന്നു.

അഞ്ജലി പറഞ്ഞ കാര്യങ്ങളോർത്തുകൊണ്ട്.

“ശരി സമ്മതിച്ചു ഞാൻ കാണിച്ചു തരാം”

അനന്തു ഗത്യന്തരമില്ലാതെ സമ്മതം മൂളി.

ആളുടെ സമ്മതം കിട്ടിയതും അഞ്ജലി ഒന്നു ഉഷാറായി.

അവൾ അവന്റെ മടിയിൽ ഞെളിഞ്ഞിരുന്നു.

“നന്ദുവേട്ടാ മീനാക്ഷി ചേച്ചീടെ കൂട്ടുകാരിയെ വളച്ചു കാണിക്ക്…………അപ്പൊ ഞാൻ വിശ്വസിക്കാം”

“അയ്യോ അതൊന്നും പറ്റില്ല…………..വല്ല പ്രശ്നം ആയാലോ?”

അനന്തു വെപ്രാളത്തോടെ പറഞ്ഞു.

“എന്റെ നന്ദുവേട്ടാ ഈ ചേച്ചി മറ്റേതാ”

“മറ്റേതോ?”

അനന്തു ഒന്നും മനസിലാവാതെ അവളെ തുറിച്ചു നോക്കി.

“ആന്നേ മറ്റേതെന്നു പറഞ്ഞാൽ ലെസ്ബിയൻ……..ദത് തന്നെ”

അഞ്ജലി എന്തോ വലിയ കാര്യം കണ്ടു പിടിച്ച പോലെ പറഞ്ഞു.

“ചുമ്മാ അവളെ കുറിച്ച് അനാവശ്യം പറയാതെ?നിനക്കിതൊക്കെ എങ്ങനറിയാം?”

അനന്തു അതിശയത്തോടെ ചോദിച്ചു.

“അത്‌ പണ്ട് അവർ രഹസ്യം പറയുന്നത് കേട്ടതാ നന്ദുവേട്ടാ…………….ഈ ചേച്ചി ഒരാണിനെ പോലും അടുപ്പിക്കില്ല………….മുഖത്തു പോലും നോക്കുല………….നമുക്ക് മന്ത്രം ഈ ചേച്ചിയിൽ പ്രയോഗിക്കാം…………… എങ്കിലേ എനിക്കിതിന്റെ ആധികാരികത വിശ്വസിക്കാൻ പറ്റൂ”

അഞ്ജലിയുടെ തത്വം പറച്ചിൽ കേട്ട് അനന്തു ആ നിമിഷം ഞെട്ടി.

ഏതായാലും ഇതിൽ നിന്നും അവളിനി പിന്നോട്ടില്ല.

ഒരു കൈ നോക്കുക തന്നെ.

അവൻ ആത്മഗതം പറഞ്ഞു.

അതിനു ശേഷം ആ പെണ്ണിനെ സസൂക്ഷ്മമം നോക്കി.

അവൾ കാര്യമായ തുണി നനയ്ക്കലിൽ ആണ്.

“അഞ്ജലി നീയാ പെണ്ണിനെ വിളിക്കണം……….. കുറച്ചു സെക്കന്റ്‌ അവളുടെ കണ്ണുകൾ എന്റെ കണ്ണിലായിരിക്കുന്ന രീതിയിൽ എന്തേലും ചെയ്യണം കേട്ടോ”

“ഡൺ നന്ദുവേട്ടാ ”

അഞ്ജലി തമ്പ്സപ് ഉയർത്തി കാട്ടി.

അനന്തു തലയാട്ടിയതും അഞ്ജലി ആ പെണ്ണിന് നേരെ തിരിഞ്ഞു.

ഈ സമയം അനന്തുവിന്റെ മനസിൽ അപൂർവമായ ത്രലോക്യ വശീകരണ മന്ത്രം ഉടലെടുത്തു.

“രമ്യ ചേച്ചി”

അഞ്ജലിയുടെ വിളി കേട്ട് തുണി നനയ്ക്കലിനിടെ രമ്യ തലയുയർത്തി നോക്കി.

കനപ്പിച്ചെഴുതിയ കരിമഷിക്കണ്ണുകൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു.

മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ ചെയ്യുന്ന ജോലി ഭാരം തുറന്നു കാട്ടുന്നു.

തടിച്ച കീഴ്ച്ചുണ്ട് ഒറ്റ നോട്ടത്തിൽ ആരെയും മോഹിപ്പിക്കുന്നതായിരുന്നു.

നേർത്ത സ്വർണ മാല വെണ്ണക്കൽ കഴുത്തിൽ അങ്ങനെ ചുറ്റി പിണഞ്ഞു കിടക്കുന്നു.

മാറിടങ്ങളുടെ കനത്ത ഭാരം ബ്ലൗസിനു പുറത്തുള്ള മുഴുപ്പിലൂടെ ആർക്കും മനസിലാക്കാൻ പോന്നതായിരുന്നു.

ഒറ്റമുണ്ട് പൊക്കിളിനു മുകളിൽ ഉടുത്തതിനാൽ അണിവയറിന്റെ നേർത്ത ദർശനം മാത്രം.

കണങ്കാലിലെ സ്വർണ പാദസരത്തിൽ ചുംബിച്ചിറങ്ങി സയൂജ്യ മടങ്ങി പോകുന്ന ഓളങ്ങളുടെ കാഴ്ച്ച അതി മനോഹരം.

ആകെ കൂടെ ഒരു കൊച്ചു സുന്ദരി തന്നെയാണ് രമ്യ.

“എന്താ അഞ്‌ജലിക്കുട്ടി ”

രമ്യ മറുപടി പറഞ്ഞു.

“ചേച്ചി ഇതെന്റെ മുറ ചെറുക്കനാ…………..നന്ദുവേട്ടൻ”

അനന്തുവിനെ തൊട്ടു കാണിച്ചു കൊണ്ട് അഞ്ജലി അഭിമാനത്തോടെ പറഞ്ഞു.

അഞ്ജലി പറയുന്നത് കേട്ട് രമ്യയുടെ കണ്ണുകൾ അനന്തുവിലേക്ക് നീണ്ടു.

അതു മാത്രം മതിയായിരുന്നു അവന്.

തന്റെ കൃഷ്ണമണികളുമായി രമ്യയുടെ മിഴികൾ കോർത്തതും അനന്തു

പൊടുന്നനെ മനസിൽ തൃലോക്യ വശീകരണ മന്ത്രം മൊഴിഞ്ഞു.

“ഓം ക്ലിം ജനകെ സ്വാഹാ”

ഒരൊറ്റ തവണ മനസിൽ മന്ത്രം ഉരുവിട്ടതും അനന്തു കണ്ണുകൾ ചിമ്മി തുറന്നു.

അഞ്ജലി അപ്പോഴും രമ്യയുമായി കത്തിയടി ആയിരുന്നു.

അനന്തുവിന്റെ മുഖത്തു വന്ന മാറ്റം ശ്രദ്ധിച്ചതും രമ്യയുമായുള്ള വർത്തമാനം നിർത്തിക്കൊണ്ട് അഞ്ജലി എന്തായെന്ന അർത്ഥത്തിൽ അവനെ നോക്കി.

അവൻ തലയാട്ടിയതും അവൾ ഉത്സാഹത്തോടെ അനന്തുവിനെ ചുറ്റി പിടിച്ചു.

“ഇനി എന്താ ചെയ്യണ്ടേ നന്ദുവേട്ടാ?”

അഞ്ജലിയുടെ വാക്കുകളിൽ ആവേശം നിറഞ്ഞിരുന്നു.

“വെയിറ്റ് ആൻഡ് സീ ”

രമ്യയെ ചൂണ്ടി കാണിച്ചുകൊണ്ട് അനന്തു പറഞ്ഞു.

അഞ്ജലി രമ്യയെ കണ്ണും നട്ടിരുന്നു.

അവളുടെ ആവേശം കണ്ട് അവന് പൊട്ടിച്ചിരിക്കാൻ തോന്നി.

പൊടുന്നനെ അവിടമാകെ ഒരു സൗരഭ്യം നിറഞ്ഞു.

അനന്തു ഞെട്ടിപ്പോയി.

അതേ ഗന്ധം.

ദിവസങ്ങൾക്കു മുന്നേ അച്ഛച്ചന്റെ മുറിയിൽ നിന്നും കിട്ടിയ ട്രങ്ക് പെട്ടിയിലെ താളിയോലയുടെ അതേ മണം.

എന്തൊരു അത്ഭുതമാണിത്.

ആവിശ്വസനീയം.

അനന്തു കണ്ണു മിഴിച്ചു ചുറ്റും നോക്കി.

രമ്യയുടെ കരിമഷി കണ്ണുകൾ ഇടക്കിടക്ക് തന്നിലേക്ക് നീളുന്ന പോലെ.

അനന്തു തന്നെയാണ് അത്‌ കണ്ടു പിടിച്ചത്.

തുണി നനയ്ക്കുന്നതിനു പോലും ഒരു ലാസ്യ ഭാവം കൈവരിച്ചിരിക്കുന്നു.

ചുണ്ടിൽ ഒരു മൂളി പാട്ടോടെ താളത്തിൽ അവൾ തുണി നനയ്ക്കുന്നു.

മിഴിക്കോണുകളിൽ നിന്നും കുസൃതി ഒളിപ്പിച്ച നോട്ടം തന്നിലേക്ക് നീളുന്നത് നിസ്സഹായതയോടെ അനന്തു തിരിച്ചറിഞ്ഞു.

കഴുകിക്കൊണ്ടിരുന്ന തുണി അലക്കി പിഴിഞ്ഞ ശേഷം രമ്യ പതുക്കെ തന്റെ ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്നായി അഴിച്ചു തുടങ്ങി.

അവ ഓരോന്നായി അഴിയ്ക്കുന്ന നേരം അവളുടെ നിതബത്തിന് മാത്രമായുള്ള ഒരു താള ചലനം അനന്തുവും അഞ്‌ജലിയും ഒരുപോലെ ശ്രദ്ധിച്ചിരുന്നു.

ഹൂക്കുകൾ മൊത്തമായി ഊരി മാറ്റിയതും ചുവന്ന ബ്രായിൽ പൊതിഞ്ഞ അവളുടെ മുഴുത്ത മാർക്കുടങ്ങൾ അവിടെ അനാവൃതമായി.

അനന്തുവിന് നേരെ കടക്കണ്ണേറിഞ്ഞു കൊണ്ട് അവൾ ചുവന്ന ബ്രായുടെ കൊളുത്ത് അപ്രതീക്ഷിതമായി ഊരി.

ബന്ധനത്തിൽ നിന്നും മോചനം ലഭിച്ച ആ മുഴുത്ത ഗോളങ്ങൾ ഇന്നാ പിടിച്ചോ എന്ന മട്ടിൽ തുളുമ്പി നിന്നു.

വെള്ളം നിറച്ച വാട്ടർ ബലൂൺ പോലെ അവ താഴേക്ക് തൂങ്ങി നിൽക്കുന്നു.

അതിന്റെ അറ്റത്തു കല്ലിച്ചു നിൽക്കുന്ന അവളുടെ പിങ്ക് നിറമുള്ള ഞെട്ടുകൾ.

ഓർക്കപ്പുറത്തു ഈ കാഴ്ച കണ്ട് അഞ്ജലിയുടെ രണ്ടു കണ്ണുകളും മിഴിച്ചു പുറത്തേക്ക് തള്ളി വന്നു.

അവൾക്ക് വല്ലാത്ത ചമ്മലായിപ്പോയി.

ആ ഇളനീർകുടങ്ങളുടെ മുഴുപ്പ് കണ്ട് അഞ്ജലി വാ പൊളിച്ചിരുന്നു.

അനന്തു ഉള്ളിൽ ചിരിച്ചു കൊണ്ട് അവളുടെ വായ് പൊത്തി പിടിച്ചു.

അപ്പോഴാണ് അവൾക്ക് സ്വബോധം വരുന്നത്.

അനന്തുവിനെ നോക്കിയ ശേഷം അവൾ കഷ്ടപ്പെട്ട് ഉമിനീരിറക്കി.

അപ്പോഴാണ് അനന്തുവിന്റെ കാര്യം അവൾക്ക് ഓർമ വന്നത്.

അഞ്ജലി പെട്ടെന്ന് തന്നെ അവന്റെ കണ്ണുകൾ പൊത്തി പിടിച്ചു.

“ശോ അഞ്ജലി ഇതെന്തുവാ കാണിക്കുന്നേ………..എനിക്ക് കണ്ണു കാണുന്നില്ല”

അനന്തു അവളുടെ കൈ പിടിച്ചു മാറ്റാൻ നോക്കി.

“അയ്യടാ നന്ദുവേട്ടൻ ഓസിന് സീൻ പിടിക്കുവാണല്ലേ?”

അഞ്ജലി കെറുവോടെ അനന്തുവിന്റെ ഇരു കണ്ണുകളും അമർത്തി പിടിച്ചു.

“എണീറ്റു പോ നന്ദുവേട്ടാ…………”

അഞ്ജലി കാറികൂവി.

“എങ്ങോട്ട്?”

“നേരെ പോ”

“കുളത്തിലേക്കോ?”

“അല്ല കോത്താഴത്തിലേക്ക്…………ഈ നന്ദുവേട്ടന്റെ കാര്യം”

“എടീ പോത്തേ എനിക്ക് കാണുന്നില്ല…….കൈ മാറ്റ് ”

“അത്‌ സാരമില്ല നന്ദുവേട്ടാ…………തെക്കോട്ടു പോ”

“എന്തിന് എന്നെ കുഴിയിൽ കിടത്താനോ?”

“ഓഹ് അല്ലെന്റെ മനുഷ്യാ……………നേരെ പുറകിലേക്ക് തെക്കോട്ട് പോ”

അഞ്ജലി അവന്റെ ഒക്കത്തിരുന്ന് കുലുങ്ങി.

അനന്തു പരിഭ്രമത്തോടെ പടികൾ ഓരോന്നായി കയറി തുടങ്ങി.

അഞ്ജലി കണ്ണുകൾ മുറുകെ പിടിച്ചതിനാൽ ആകെ മൊത്തം ഇരുട്ടായിരുന്നു അനന്തുവിന്.

അവരുടെ പരക്കം പാച്ചിൽ കണ്ട് രമ്യക്ക് പോലും ചിരിപൊട്ടി.

എങ്കിലും അവളുടെ കണ്ണുകൾ അനന്തുവിൽ തന്നെയായിരുന്നു.

അഞ്ജലിയെയും കൊണ്ട് എങ്ങനൊക്കെയോ അവൻ മനയുടെ മുറ്റത്തെത്തി.

അപ്പോഴേക്കും അമ്പലത്തിൽ പോയവർ തിരികെ എത്തി ചേർന്നിട്ടുണ്ടായിരുന്നു.

അഞ്ജലിയെ മുറിയിൽ കൊണ്ടു ചെന്നാക്കിയ ശേഷം അനന്തു നേരെ സ്വന്തം മുറിയിലേക്ക് പോയി ഒന്നു കുളിച്ചു.

ഒരു ജീൻസും കറുത്ത കുർത്തയും അണിഞ്ഞുകൊണ്ട് അവൻ ബുള്ളറ്റിന്റെ താക്കോലും കയ്യിൽ കറക്കി ക്കൊണ്ട് ഇറങ്ങി വന്നു.

അപ്പോൾ ശങ്കരനും ബാലരാമനും യതീന്ദ്രനും പൂമുഖത്ത് ഇരുന്ന് വെടി വർത്തമാനം പറയുകയായിരുന്നു.

അപ്പോഴാണ് അനന്തു അങ്ങോട്ടേക്ക് കടന്നു വന്നത്.

“മോനെ എങ്ങോട്ടാ?”

മുത്തശ്ശൻ അവനെ സ്നേഹത്തോടെ വിളിച്ചു.

“ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോകുവാ മുത്തശ്ശാ”

“ആണോ പോയിട്ട് വാ”

മുത്തശ്ശൻ അവനെ പോകാനായി അനുവദിച്ചു.

“ആനന്തൂ…………. ”

യതീന്ദ്രൻ അവനെ നീട്ടി വിളിച്ചു.

“എന്താ വല്യച്ഛ?”

“പോയി വന്നിട്ട് നമുക്ക് ഒരു സ്ഥലം വരെ പോകണം………….അനന്തുവിന് എന്റെ കൂടെ വരാൻ പറ്റുമോ?”

‘അതിനെന്താ ഞാൻ കൊണ്ടു പോകാലോ ”

അനന്തു സന്തോഷത്തോടെ തലയാട്ടി.

“ഹ്മ്മ് ശരി ഇപ്പൊ പോയിട്ട് വാ”

ബാലരാമനെ നോക്കി ചിരിച്ചു കാണിച്ച ശേഷം നിമിഷനേരം കൊണ്ട് ബുള്ളറ്റുമായി അവൻ പടിപ്പുര കടന്നിരുന്നു.

ബുള്ളറ്റ് ദൂരേക്ക് എത്തിയതും യതീന്ദ്രൻ പറഞ്ഞു തുടങ്ങി.

“എന്തൊരു അത്ഭുതമാണല്ലേ?ദേവന്റെ അതേ രൂപം,ഭാവം,ശബ്ദം………….ശരിക്കും അവൻ പുനർജനിച്ച പോലെയുണ്ട്”

യതി പറഞ്ഞ കാര്യത്തോട് യോജിക്കുന്ന വിധത്തിൽ എല്ലാരും തലയാട്ടി.

ഈ വയസ്സാംകാലത്ത് ദേവി ഞങ്ങക്ക് തന്ന ഭാഗ്യമാണവൻ എന്റെ ദേവന്റെ വിടവ് നികത്താൻ അവനെ എന്റെ മകളുടെ വയറ്റിൽ ഒരിക്കൽക്കൂടി ജനിപ്പിച്ചില്ലേ അവനെ കണ്ടുകൊണ്ട് എനിക്കും അവൾക്കും സന്തോഷത്തോടെ മരിക്കാം ശങ്കരൻ നെടുവീർപ്പോടെ ചാരു കസേരയിലിരുന്നു .

. ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അനന്തു അരുണിമയുടെ വീടിനരികെ എത്തി.

ബുള്ളറ്റ് തണലുള്ള ഒരിടത്ത് വച്ച ശേഷം അരുണിമയുടെ വീട്ടിലേക്ക് നടന്നു.

പോകണോ വേണ്ടയോ എന്ന് അവൻ ആയിരം തവണയെങ്കിലും മനസിൽ കണക്ക് കൂട്ടി നോക്കി.

പക്ഷെ കൃത്യമായ ഉത്തരം അവനും ലഭിച്ചില്ല.

കുറച്ചു നേരം അവനവിടെ തന്നെ ചുറ്റി പറ്റി നിന്നു.

അതിനു ശേഷം ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തിരിച്ചറിവ് വന്നതും നേരെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.

വരുന്നത് നേരിടാം എന്ന ധൈര്യമോടെ.

ചെറിയൊരു കയറ്റം കയറി എത്തിയത് അരുണിമയുടെ വീട്ടിലേക്ക് ആയിരുന്നു.

അവളെ കാണാൻ മനസ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും അതിലുപരി ചങ്കിലെ പിടപ്പ് കൂടുന്നത് അവൻ അറിഞ്ഞു.

അടഞ്ഞു കിടക്കുന്ന വാതിലിൽ അവൻ തുടരെ കൊട്ടി.

“വരുവാ ”

ഉള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദം പുറപ്പെട്ടു.

അത്‌ അരുണിമയുടെ അമ്മയാണെന്ന് അനന്തുവിന് മനസിലായി.

വാതിൽ വലിച്ചു തുറന്ന് ആശ പുറത്തേക്ക് തല നീട്ടി.

“ആരിത് അനന്തുമോനോ?കേറിവായോ ”

വാതിൽ മുഴുവനായും തുറന്നിട്ട് ആശ അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.

അനന്തു ചെറു ചിരിയോടെ ഉള്ളിലേക്ക് കയറി വന്നു.

“ഇരിക്ക് മോനെ ”

ആശ അവിടെയുള്ള ഒഴിഞ്ഞ കസേരയുടെ നേർക്ക് കൈ ചൂണ്ടി.

അനന്തു അവിടെ പതിയെ അമർന്നിരുന്നു.

“അമ്മേ ഇന്ന് അരുണിമയെയും കൊണ്ട് ചെക്കപ്പിന് പോകേണ്ട ദിവസമാ………….ഡോക്ടറിനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്”

അനന്തു തന്റെ ആഗമനോദേശം എന്താണെന്നു അവിടെ വെളിപ്പെടുത്തി.

“ആണോ മോനെ?ഞാൻ ആരു മോളെ വിളിക്കാം കേട്ടോ………..മോനിവിടെ ഇരിക്കേ…………… അത് കഴിഞ്ഞ് ചായയിടാം”

ആശ മുന്താണിയുടെ അറ്റം കൊണ്ട് മുഖത്തെ വിയർപ്പൊക്കെ ഒപ്പി.

അതിനുശേഷം നേരെ അടുക്കളയിലേക്ക് പോയി.

അൽപ നേരം കഴിഞ്ഞതും ഈറൻ കൈകളോടെ ഹാളിലേക്ക് അരുണിമ പ്രത്യക്ഷപ്പെട്ടു.

മുടിയൊക്കെ ഉച്ചിയിൽ വട്ടത്തിൽ കെട്ടിവച്ചു വല്ലാത്ത ഒരു കോലത്തിലായിരുന്നു അവൾ.

കണ്ണിലൊക്കെ ക്രോധം എരിയുന്നുണ്ട്.

പതിവ് സ്ഥായി ഭാവമായ ഭദ്രകാളിക്ക് ഒരു മാറ്റവുമില്ല.

അനന്തു അവളുടെ വരവ് കണ്ടതും ആ ഇരുപ്പിൽ നിന്നും ചാടിയെണീറ്റു.

“ഡോ ഇപ്പോഴാണോ താൻ വരുന്നേ?എന്നെയിവിടെ നട തള്ളിയ പോലെ പോയതാ…………പിന്നെ മുങ്ങി നടക്കുവായിരുന്നല്ലേ ”

അരുണിമ കലിപ്പിൽ അവനോട് ചോദിച്ചു.

“അയ്യോ ഇല്ല അരുണിമ………..കുറച്ചു തിരക്കിലായിപ്പോയി അതാ വരാൻ പറ്റാത്തിരുന്നേ? പിന്നെ എപ്പോഴും അ വന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു”

അനന്തു തന്റെ ഭാഗം ന്യായീകരിച്ചു.

“ഹാ ശരിയാ……….എപ്പോഴും വന്നു കേറാൻ ഇതു തന്റെ ഭാര്യ വീടൊന്നുമല്ലല്ലോ………….എപ്പോഴും ഈ ബഹുമാനം കാണണം കേട്ടല്ലോ?”

ഒരു താക്കീത് പോലെ അവൾ പറഞ്ഞു.

“ഉവ്വ്”

“ഹാ താൻ ഇവിടിരിക്ക്………….ഞാൻ പോയി റെഡിയായിട്ട് വരാം”

“ഇപ്പൊ വേദന കുറവുണ്ടോ?”

അനന്തു ഒരു സുഖാന്വേഷണത്തിന് തുടക്കമിട്ടു.

“ഹ്മ്മ് ”

ഒന്നു മൂളിയ ശേഷം അവൾ അകത്തേക്ക് പോയി.

അപ്പോഴാണ് അനന്തുവിന് ശ്വാസം നേരെ വീണത്.

എന്തൊരു കോലമാണോ ആവോ പെണ്ണിന്?

കുളിച്ചിട്ട് കുറെ ദിവസമായിയെന്നു തോന്നുന്നു.

മുഖമൊക്കെ വരണ്ടുണങ്ങി ആ ഐശ്വര്യമൊക്കെ എങ്ങോ പോയ പോലെ.

അസൽ ഭദ്രകാളി.

അനന്തു പതിയെ ചിരിച്ചു.

“താനെന്താടോ തനിയെ ചിരിക്കുന്നേ? ഇനി ഇതിന് അര കിറുക്ക് ആണോ ദൈവമേ?”

അനന്തുവിനെ നോക്കിക്കൊണ്ട് അരുണിമ ഉറക്കെ പറഞ്ഞു.

അപ്പോഴാണ് തനിക്ക് പറ്റിയെ അക്കിടി അവന് മനസിലായത്.

അനന്തു ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചി.

അരുണിമ തന്റെ അടുത്ത് വന്നു നിന്നത് അവൻ ശ്രദിച്ചിരുന്നില്ല.

ഏതായാലും അവനെ അധികം മുഷിപ്പിക്കാതെ അവൾ വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞു ഒരു കറുത്ത ചുരിദാർ അണിഞ്ഞുകൊണ്ട് മുടിയൊക്കെ കൊതിയൊതുക്കി ഹാളിലേക്ക് വന്നു.

ആ സമയം അനന്തു ആശമ്മയുമായി ഭയങ്കര കത്തിയടിയിൽ ആയിരുന്നു.

അത്‌ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.

“ആഹാ രണ്ടാളും ഭയങ്കര വാർത്തമാനമാണല്ലോ?”

കാതിലെ ജിമിക്കി ഒന്നുകൂടി മുറുക്കിക്കൊണ്ട് അവൾ അങ്ങോട്ട് കടന്നു വന്നു.

കണ്ണൊക്കെ എഴുതി വിടർത്തിയിട്ട മുടിയുമായി അരുണിമ വന്നു നിന്നപ്പോൾ നഷ്ട്ടപ്പെട്ട ഐശ്വര്യം അവൾക്ക് വീണ്ടും തിരിച്ചു കിട്ടിയെന്ന് അവന് തോന്നിപ്പോയി.

ആ മുല്ലപ്പൂ ദന്തങ്ങളെ മറയ്ക്കുന്ന അവളുടെ ചെഞ്ചുണ്ടുകളോട് അവന് പരിഭവം തോന്നി.

ഒന്നു ചിരിക്കാൻ അവ വല്ലാതെ ബുദ്ധിമുട്ടുന്ന പോലെ.

എന്തിനാണ് പെണ്ണെ നീയീ ഗൗരവത്തിന്റെ മൂടുപടം അണിയുന്നത്?

അനന്തുവിന്റെ കണ്ണ് തന്നിലാണെന്ന് അറിഞ്ഞതും പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ആസ്വദിക്കുകയായിരുന്നു അവൾ.

അനന്തുവിനെ കാണുമ്പോൾ മാത്രം തോന്നുന്ന ഒരു തരം വികാരം തന്നെ മൂടുന്നു.

ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്?

അവൾ ആശങ്കയിലായി.

എങ്കിലും അവളുടെ അധരങ്ങളിൽ ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി വിടർന്നു.

അനന്തു തന്റെ ചിരി കണ്ടെന്നു മനസിലായതും അവൾ വീണ്ടും ഗൗരവത്തിന്റെ കുപ്പായം എടുത്തണിഞ്ഞു.

“പോകാം ”

അരുണിമ അവനെ നോക്കി.

“ഹ്മ്മ് പോകാം ”

ചായ ഗ്ലാസ് ആശമ്മയുടെ കയ്യിൽ കൊടുത്ത് അവൻ എണീറ്റു.

ശേഷം വീടിനു മുറ്റത്തേക്കിറങ്ങി.

അവനെ അനുഗണിച്ചുകൊണ്ട് അരുണിമയും.

ആശ അവർ ഇരുവരെയും യാത്രയാക്കി.

ബുള്ളറ്റ് നിർത്തിയ ഇടത്തേക്ക് അവർ ഒരുമിച്ചു നടന്നു.

പക്ഷെ അവർക്കിടയിൽ മൗനം മാത്രമായിരുന്നു.

അധികം സംസാരങ്ങൾ ഒന്നുമുണ്ടായില്ല.

അനന്തു വേഗം പോയി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് ആക്‌സിലറ്ററിൽ രണ്ടു തിരി തിരിച്ചു.

അവൻ അരുണിമയെ തിരിഞ്ഞു നോക്കി.

“നാട്ടുകാരെ മൊത്തം അറിയിക്കണോ?”

ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഗത്യന്തരമില്ലാതെ അവൾ അവനെ തുറിച്ചു നോക്കി.

അപ്പോഴേക്കും അനന്തു പൂച്ചകുട്ടിയെ പോലെ അടങ്ങിയിരുന്നു.

അവൾ പിറകിൽ കയറിയതും അവൻ ബുള്ളറ്റ് മുന്നോട്ടേക്ക് എടുത്തു.

ആശുപത്രിയിലേക്ക് അന്നൊരിക്കെ പോയതിനാൽ വഴി അവന് കാണാപാഠമായിരുന്നു.

പതിവിന് വിപരീതമായി തന്റെ ചുമലിൽ അരുണിമയുടെ കൈത്തലം പതിഞ്ഞതും അനന്തുവിന് ശരീരമാകെ വിദ്യൂത് പ്രവാഹം നടക്കുന്ന പോലെ തോന്നി.

ഒപ്പം ശരീരത്തെ കുളിരണിയിക്കുന്ന ഒരു തണുപ്പും.

മിറററിൽ കൂടി ഇടയ്ക്കിടെ കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് അറിയാതെയാണെങ്കിലും അവന്റെ കണ്ണുകൾ പാഞ്ഞു.

നല്ലൊരു യാത്രയ്ക്ക് ശേഷം അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് എത്തി.

ബുള്ളറ്റ് പാർക്കിങ്ങിൽ വച്ച ശേഷം അനന്തു അരുണിമയുമായി ഡോക്ടറിന്റെ കൺസൽറിംഗ് റൂമിലേക്ക് പോയി.

ബലരാമൻ നേരത്തെ വിളിച്ചു പറഞ്ഞതിനാൽ ആരെയും കാത്തിരിക്കേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.

ആശുപത്രിയിൽ ചിലവഴിക്കുന്നതിനിടെ തനിക്ക് നേരെ നീളുന്ന സംശയ മുനകൾ അവൻ കണ്ടില്ലെന്നു നടിച്ചു.

അരുണിമയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്ന് ആ മുഖഭാവം വിളിച്ചോതി.

വിദഗ്ധ പരിശോധനയ്ക്ക് ശേഷം കൈയ്യിലെ നെബുലൈസർ അഴിക്കണമെന്ന് ഡോക്ടറുടെ നിർദേശം വന്നു.

ഇനി മറ്റു പ്രശ്നങ്ങൾ ഒന്നും വരില്ലെന്നും ഇപ്പോഴുള്ള മരുന്നുകൾ തന്നെ തുടർന്നോളാൻ ഡോക്ടർ അറിയിച്ചു.

അവരോട് നന്ദി പറഞ്ഞുകൊണ്ട് അവർ പുറത്തിറങ്ങി.

മെഡിക്കലിൽ നിന്നും മരുന്ന് വാങ്ങിയ ശേഷം അനന്തു അരുണിമയുടെ അടുത്തു ചെന്നു.

മരുന്ന് അവൾക്ക് കൈമാറിയ ശേഷം അനന്തു പാർക്കിങ്ങിൽ പോയി ബുള്ളറ്റും എടുത്തു കൊണ്ടു വന്നു.

അതിനു ശേഷം അവർ ആശുപത്രിയിൽ നിന്നും തിരിച്ചു.

ബുള്ളറ്റിൽ ഇരിക്കുമ്പോൾ പോലും അരുണിമ ആകെ ചിന്തയിൽ ആയിരുന്നു.

എന്തിനാണ് അനന്തുവിനെ താൻ ഇങ്ങനെ സ്വയം അകറ്റി നിർത്തുന്നത്?

അവൻ തന്റെ ആരൊക്കെയോ ആണെന്ന് അവനെ കണ്ടു മുട്ടും മുന്നേ സ്വപ്നങ്ങളിലൂടെ താൻ അറിഞ്ഞതല്ലേ?

അവന് വേണ്ടിയല്ലേ താൻ കാത്തിരുന്നത്?

അതും വർഷങ്ങളായിട്ട്?

പക്ഷെ തനിക്ക് അനന്തുവിനെ കാണുമ്പോൾ വല്ലാത്തൊരു ദേഷ്യവും വെറുപ്പും മാത്രം തോന്നുവാ.

അതോടൊപ്പം ഉള്ളു നിറച്ചും പെരുത്ത് സ്നേഹവും.

അനന്തു തന്റെയാണെന്നും തനിക്ക് വേണ്ടി പിറന്നതാണെന്നും ആരോ തന്റെ ഉള്ളറകളിൽ നിന്നും മൊഴിയുന്നുണ്ട്.

അനന്തുവിന് തന്നോടുള്ള താല്പര്യവും താൻ മനസിലാക്കിയിട്ടുണ്ട്.

പക്ഷെ എന്തിനാണ് തനിക്കിത്ര ദേഷ്യം, ക്രോധം?

ക്ഷോഭം വന്നു കഴിഞ്ഞാൽ തനിക്ക് ആത്മനിയന്ത്രണം നഷ്ട്ടപെടുന്നു.

എത്ര തവണ ശ്രമിച്ചു ഈ ക്രോധത്തെ സ്വയം നിയന്ത്രണവിധേയമാക്കാൻ.

പക്ഷെ തനിക്ക് സാധിക്കുന്നില്ല.

എപ്പോഴും യാത്ര ചെയ്യുമ്പോൾ അരുണിമയുടെ മനസ് ഇങ്ങനായിരിക്കും.

ഓരോ ചിന്തകൾക്ക് പിന്നാലെയാണ്.

അവൾ സ്വയം ആത്മഗതം പറഞ്ഞു കൊണ്ട് തന്റെ വീട്ടിലേക്ക് എത്താൻ കൊതിച്ചു.

പക്ഷെ അനന്തുവുമൊത്തുള്ള ഈ നിമിഷങ്ങൾ ജന്മാന്തരങ്ങളായി അനുഭവവേദ്യമാകുന്നതാണെന്നു പോലും അവൾക്ക് തോന്നിപ്പോയി.

ചിന്തകൾക്കധീനമായ മനസും അടങ്ങാത്ത ക്രോധവും അല്പം കുശുമ്പും പകയും വിദ്വേഷവും ഒക്കെ കൂടി കലർന്നതാണ് താൻ.

വികാരങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു അപൂർവ ജീവി.

അവൾ പുച്ഛത്തോടെ ആത്മനിരൂപണം നടത്തിക്കൊണ്ടിരുന്നു.

അനന്തു തട്ടി വിളിച്ചപ്പോഴാണ് വീട്ടില് എത്തിയ കാര്യം അവൾ അറിയുന്നത്.

സംയമനം വന്നതും അവൾ ബുള്ളറ്റിൽ

നിന്നും ചാടിയിറങ്ങി.

“ഡോ”

അരുണിമ അവനെ നീട്ടി വിളിച്ചു.

അതു കേട്ട അനന്തു അവളെ പാളി നോക്കി.

“തന്റെ ഫോൺ നമ്പർ തായോ”

“എന്തിനാ?”

“താൻ ഇനിയും ഇതുപോലെ മുങ്ങിയാലോ………… അപ്പൊ എനിക്ക് തന്നെ വിളിച്ചു പേടിപ്പിക്കാനാ ”

അരുണിമ കള്ളചിരിയോടെ അവനെ നോക്കി.

“അതിനെന്താ തരാലോ ”

അനന്തു ഉത്സാഹത്തോടെ തലയാട്ടി.

അരുണിമ ഫോണിന്റെ ലോക്ക് മാറ്റി അനന്തുവിന് കൈ മാറി.

അവൻ അതു വാങ്ങി സ്വന്തം നമ്പർ അതിൽ ഡയൽ ചെയ്ത ശേഷം ഫോൺ തിരികെ അരുണിമയ്ക്ക് തന്നെ കൈ മാറി.

അനന്തുവിന്റെ നമ്പർ സേവ് ചെയ്ത അവൾ മുന്നിൽ നടന്നു തുടങ്ങി.

പിന്നാലെ അനന്തുവും.

“എങ്ങനുണ്ട് തന്റെ കാര്യസ്ഥപണിയൊക്കെ?”

അരുണിമ അവനോട് കുശലം ചോദിച്ചു.

“നന്നായി പോകുന്നു അരുണിമ……… .സുഖ ജീവിതം”

“ഓഹ് എത്രയുണ്ട് ശമ്പളമൊക്കെ?”

“മാസം ഒരു പതിനഞ്ച് കിട്ടും ”

അനന്തു ചിരിയോടെ അതിനുത്തരം നൽകി.

“നല്ലതന്നെ പൈസ അനാവശ്യമായി ഒന്നും ചിക്കവാക്കാതെ നോക്കണം കേട്ടോ……….അച്ഛനെയും അമ്മയേയും ഒക്കെ നന്നായി നോക്കണം ”

അതു പറയുമ്പോഴേക്കും അരുണിമയുടെ ശബ്ദം ഇടറിയിരുന്നു.

“നോക്കാം അരുണിമ ”

അനന്തു അവൾക്ക് ഉറപ്പ് നൽകി.

“ഹാ ചോദിക്കാൻ വിട്ടു………..ആശുപത്രിയിൽ എങ്ങനാ കാര്യങ്ങളൊക്കെ സ്മൂത്ത്‌ ആയി നടന്നത്………..ഇയാൾ മുന്നേ അവിടെ ടോക്കൺ എടുത്തിരുന്നോ?

അരുണിമ അവനെ സംശയത്തോടെ ഉറ്റു നോക്കി.

“ഇല്ലല്ലോ എല്ലാം ബലരാമൻ അമ്മാവ്……..അല്ല ബലരാമൻ അങ്ങുന്നിന്റെ സഹായമാ……….അരുണിമയുടെ കാര്യം നല്ലോണം നോക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു”

“ആണോ അതു കൊള്ളാലോ…………ബാലരാമൻ അങ്ങുന്നിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്………….നല്ല ആളാണെന്നൊക്കെ………….അതുപോലെ സ്വഭാവവും…………അവിടുത്തെ വലിയ അങ്ങുന്നിന്റെ മകളും മക്കളും പുതുതായി മനയിൽ വന്നിട്ടുണ്ടല്ലേ?”

“ആഹ് വന്നിട്ടുണ്ട്………..പട്ടണത്തിൽ നിന്നാ അവരും”

അരുണിമ തന്നെ കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് അനന്തുവിന് മനസിലായി.

“ഹ്മ്മ് ഇത്തവണ ഉത്സവമൊക്കെ പൊടി പൊടിക്കാനാവും…………താൻ കണ്ടിട്ടുണ്ടോ ഇവിടുത്തെ ഉത്സവമൊക്കെ?”

അരുണിമ അവനോട് ചോദിച്ചു.

“ഞാനീ നാട്ടിൽ പുതിയതാ”

“അപ്പൊ തനിക്ക് ഭാഗ്യം ഉണ്ട്…………. ഇത്തവണ ഉത്സവമൊക്കെ കാണാം”

അനന്തു അതു കേട്ട് തലയാട്ടി.

ഇന്ന് കാളിയുടെ സ്വഭാവം കാണിക്കാതെ നല്ല രീതിയിൽ അവൾ തന്നോട് മിണ്ടുന്നതിൽ അനന്തു സന്തോഷവാനായിരുന്നു.

പരമാവധി അവളുമായി അടുക്കുക എന്നത് തന്നെയായിരുന്നു അവന്റെ പരമാർത്ഥ ലക്ഷ്യം.

“അരുണിമ”

“ഹ്മ്മ്?”

എന്തേ എന്ന അർത്ഥത്തിൽ അവൾ കനപ്പിച്ചൊന്നു മൂളി.

“തനിക്ക് ഇരട്ട സഹോദരി വല്ലതും ഉണ്ടോ?”

അനന്തു പറയുന്നത് കേട്ട് അരുണിമ നടത്തം നിർത്തി അവനെ തറപ്പിച്ചൊന്നു നോക്കി.

അനന്തു ചോദിച്ചത് അബദ്ധമായി പോയോ എന്ന പേടിയിൽ അവളുടെ മുന്നിൽ നിന്നുരുകി.

നേരത്തെ ദക്ഷിണയെ കാണുമ്പോൾ അരുണിമയെയാണ് ഓർമ വരുന്നതെങ്കിൽ ഇന്നത് അരുണിമയെ കാണുമ്പോൾ ദക്ഷിണയെയാണ്.

“എനിക്ക് അങ്ങനൊരു ഇരട്ട സഹോദരിയില്ല………..എനിക്ക് ആകെയൊരു അനിയത്തിയെയുള്ളൂ……….അവളെയാണ് നീ വീട്ടില് വച്ചു കണ്ടിട്ടുള്ളത്”

അരുണിമ തന്റെ ഭാഗം ന്യായീകരിച്ചു.

“ഒന്നുല്ല വെറുതെ ചോദിച്ചതാ”

“ഉറപ്പാണല്ലോ അല്ലെ?”

അരുണിമ ഇടുപ്പിൽ കൈ വച്ചു അവനെ സൂക്ഷിച്ചു നോക്കി.

അവളുടെ പുരികം കൂർപ്പിച്ചുള്ള ആ നോട്ടം കണ്ടപ്പോ തന്നെ അവളെ ഇറുകെ പുണർന്നു ആ ചെഞ്ചുണ്ടുകളിൽ മുത്തം വയ്ക്കാൻ അവന് തോന്നി.

പക്ഷെ അനന്തു സംയമനം പാലിച്ചിരുന്നു.

കൂടുതൽ നേരം അവളെ കണ്ടു നിന്നാൽ തന്റെ കണ്ട്രോൾ പോകുമെന്ന് അവനുറപ്പായിരുന്നു.

അതോണ്ട് അനന്തു ഒന്നും മിണ്ടാതെ നടന്നു തുടങ്ങി.

അരുണിമ അതു കണ്ടതും അവനെ മറി കടന്നു വേഗത്തിൽ നടന്നു തുടങ്ങി.

പൊടുന്നനെ കാലൊന്നു വഴുതിയതും അരുണിമ പിന്നിലേക്ക് വീഴാനായി ആഞ്ഞു.

അതു മുൻകൂട്ടി കണ്ടതും അനന്തു അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് താങ്ങി പിടിച്ചു.

അവന്റെ കരവാലയത്തിനുള്ളിൽ അവൾ സുരക്ഷിതയായി മാറി.

വല്ലാത്തൊരു സുരക്ഷിതത്വ ബോധം അവൾക്ക് അനന്തുവിൽ നിന്നും അനുഭവപ്പെട്ടു തുടങ്ങി.

എന്തിനേറെ പറയണം അനന്തുവിന്റെ നെഞ്ചിടിപ്പ് വരെ അവൾക്ക് ശ്രവിക്കാൻ പറ്റി.

അരുണിമയെ അവൻ മുറുകെ പിടിച്ചിരുന്നു.

അവന്റെ കൈകൾക്ക് പോലും വല്ലാത്ത ശക്തിയാണെന്ന് അവൾക്ക് തോന്നിയിരുന്നു.

അപ്പോഴും അനന്തുവിന്റെ കണ്ണുകൾ അവളെ ഉഴിയുകയായിരുന്നു.

പെട്ടെന്ന് വീഴാൻ പോയപ്പോഴുണ്ടായ ഭയം അവളെ നന്നേ കീഴ്പ്പെടുത്തിയിരുന്നു.

അതിനാൽ തന്നെ അവൾ കിതക്കുന്നുണ്ട്.

ഇടയ്ക്കിടെ കൂമ്പിയടഞ്ഞു പോകുന്ന അവളുടെ മിഴികളിൽ നേർത്തൊരു ചുംബനമർപ്പിക്കാൻ അവന് കൊതി തോന്നി.

അനന്തു എന്തോ പറയുവാനായി വായ തുറന്നു.

പക്ഷെ അവന്റെ വായിൽ നിന്നും വീണത് ഇതായിരുന്നു.

“കല്യാണി ഐ ലവ് യൂ……..ഞാൻ നിന്നെ പ്രണയിക്കുന്നു”

അനന്തു പറഞ്ഞത് കേട്ട് നിമിഷ നേരത്തേക്ക് അവളുടെ പൂച്ചക്കണ്ണുകൾ വെട്ടി തിളങ്ങി.

അത്രയും മാത്രേ അതിനു ആയുസ് ഉണ്ടായിരുന്നുള്ളു.

പൊടുന്നനെ അവളുടെ മുഖത്തേക്ക് വന്യമായ കോപം ഇരച്ചു കയറി.

കണ്ണുകൾ രക്തമയമായി.

അനന്തുവിൽ നിന്നും കുതറി മാറിയ അവൾ  അവന്റെ കവിളിനു നേരെ കൈ വീശി.

“പ്ഠക്”

പടക്കം പൊട്ടുന്ന പോലെ അരുണിമയിൽ നിന്നും കവിളിൽ ഒരു തല്ല് ഓർക്കപ്പുറത്തു വാങ്ങിയ ഞെട്ടലിൽ ആയിരുന്നു അനന്തു.

അവളുടെ കൈക്കരുത്ത് അപ്പോഴാണ് അവനറിയുന്നത്.

തലക്ക് ചുറ്റും പലവിധ നക്ഷത്രങ്ങൾ വലം വയ്ക്കുന്ന പോലെ അവന് തോന്നി.

അത്യധികം കോപത്തോടെ അവനെ തള്ളി മാറ്റിക്കൊണ്ട് അരുണിമ സ്വന്തം വീട്ടിലേക്ക് ഓടികയറി പോയി.

അനന്തു ഒന്നും മനസിലാവാതെ കവിളും തിരുമ്മിക്കൊണ്ട് നിന്നു.

ഇപ്പൊ എന്തൊക്കെയാ നടന്നതെന്ന് അവനൊന്നും മനസിലായില്ല.

നടന്ന സംഭവങ്ങൾ അവൻ ഒരിക്കൽ കൂടി റീവൈൻഡ് ചെയ്തു.

അപ്പോഴാണ് അരുണിമയെ പ്രൊപ്പോസ് ചെയ്തത് ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞത്.

“ഹോ ഇതെന്തൊരു മറിമായം.

വിശ്വസിക്കാനാവുന്നില്ല.

അരുണിമയോട് വേറെന്തോ പറയാൻ വന്ന എന്റെ വായിൽ നിന്നും വീണത് ഐ ലവ് യൂ.

ഛെ ഏതു നേരത്താണോ ആ പരട്ട ഡയറി വായിക്കാൻ തനിക്ക് തോന്നിയത്.

അരുണിമ എന്തു വിചാരിക്കുമാവോ?

ആ പന്ന ഡയറി വായിച്ചില്ലായിരുന്നേൽ ഒരു പ്രശ്നങ്ങളും ഉണ്ടാവില്ലായിരുന്നു.

ദേവൻ കല്യാണിയെ പ്രൊപ്പോസ് ചെയ്ത പോലെ ഞാനും ചെയ്തതാണെന്നു തോന്നുന്നു.

അതല്ലേ താൻ അവളെ കല്യാണി എന്ന് അഭിസംബോധന ചെയ്തത്.

ഇപ്പോഴും താൻ ആ ഡയറിയെ ചുറ്റിപറ്റിയാണുള്ളത്.

എന്തൊരു മ്ലേച്ഛം.

അനന്തുവിന് സ്വയം പുച്ഛം തോന്നി.

തന്റെ ഇമേജ് മൊത്തം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതിന്റെ മനോവ്യഥയിൽ ആയിരുന്നു അവൻ.

കൂടുതലൊന്നും പറയാതെ അനന്തു തിരിച്ചു നടന്നു.

അപ്പോഴും കവിളിൽ അവൾ ബാക്കി വച്ചു പോയതിന്റെ ശേഷിപ്പായി വേദനയും മരവിപ്പുമാണ് ഉണ്ടായിരുന്നത്.

പെണ്ണിന്റെ കൈക്കരുതിന്റെ ചൂട് ആദ്യമായി ഇന്നാണ് അവനറിയുന്നത്.

അവൾ തന്നെ അടിച്ചതിന്റെ വേദനയല്ല മറിച്ചു അവൾക്കു മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ നിരാശയായിരുന്നു അനന്തുവിന്.

മനസ് തുറന്നു എന്നെങ്കിലുമൊരിക്കൽ അവളോടായി താൻ പറയാൻ വച്ചിരുന്ന കാര്യം അറിയാതെ മന്ത്രിച്ചു പോയി.

എന്തൊരു നീചനാണ് താൻ.

അവളെ നഷ്ടപ്പെടുത്തിയപ്പോ സമാധാനമായോ?

തനിക്ക് ആരോട് എന്താ എങ്ങനാ എന്നൊന്നും പെരുമാറാൻ അറിയില്ലേ?

അവളെ വേദനിപ്പിച്ചതെന്തിനാ?

അത്‌ തനിക്ക് താങ്ങാനാവില്ലെന്ന് അറിഞ്ഞൂടെ?

അവൾക്ക് മുന്നിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടില്ലേ?

സ്വന്തം മനസാക്ഷിയെ അവൻ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

മനയിലേക്കുള്ള യാത്രയിലുടനീളം അവൻ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.

എന്തൊക്കെയോ വിഷമങ്ങൾ അവനെ കീഴ്പ്പെടുത്തി.

മനസ് ആകെ കലുഷിതമായിരുന്നു.

ഡ്രൈവിംഗ് പോലും പലപ്പോഴും തെറ്റിപ്പോയി.

അവസാനം എങ്ങനൊക്കെയോ മനയിലേക്ക് അവൻ തിരികെയെത്തി.

മുറ്റത്ത് ഗോദയുടെ പണി തകൃതിയായി നടക്കുന്നുണ്ട്.

ബലരാമൻ അമ്മാവനിൽ നിന്നും യതീന്ദ്രൻ വല്യച്ഛൻ അതിന്റെ ചുമതല വാങ്ങിയെന്ന് തോന്നുന്നു.

പൊരി വെയിലത്ത് പണിക്കരുടെ കൂടെ നിന്ന് അദ്ദേഹം പണികളൊക്കെ കാര്യമായി നിരീക്ഷിക്കുന്നു,

വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

അനന്തുവിനെ കണ്ടതും യതീന്ദ്രൻ പുഞ്ചിരിച്ചു.

അതിനു മറുപടിയായി അനന്തുവും ഒരു പുഞ്ചിരി സമ്മാനിച്ചു.

ശേഷം മനയിലേക്ക് അവൻ കയറിപ്പോയി.

ശിവയോടൊപ്പം ഭക്ഷണം കഴിച്ച ശേഷം അനന്തു നേരെ മാലതിയുടെ അടുത്തേക്ക് പോയി.

ഏറെ നേരം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു

മനസിലെ ആസ്വസ്ഥകൾ അകറ്റി ഒന്നു പാകപ്പെടുത്തിക്കൊണ്ടിരുന്നു.

അതിനു ശേഷം അവൻ നേരെ സ്വന്തം മുറിയിലേക്കാണ് പോയത്.

അവിടെ ബെഡിൽ കിടക്കുന്ന ദേവൻ അമ്മാവന്റെ ഡയറി കണ്ടതും അനന്തുവിന് എവിടുന്നൊക്കെയാണ് കോപം ഇരമ്പി വന്നതെന്ന് ഒരു നിശ്ചയമില്ലായിരുന്നു.

അത്‌ കയ്യിലെടുത്തു അവൻ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു.

അത്രയ്ക്ക് കോപം അവനെ കീഴ്പ്പെടുത്തിയിരുന്നു.

നല്ല ക്ഷീണമുള്ളതുകൊണ്ട് കിടന്ന കിടപ്പിലെ അവൻ നല്ലൊരു മയക്കത്തിലേക്ക് വഴുതി വീണു. . . . . അനന്തു നല്ല ഉറക്കത്തിൽ ആണ്ടിരിക്കുന്ന സമയം.

പൊടുന്നനെ അവന്റെ മുറിയുടെ വാതിലുകൾ കിരു കിരാ ശബ്ദത്തോടെ മലർക്കനെ തുറക്കപ്പെട്ടു.

ഒരു സുന്ദരിയായ യുവതി ആ മുറിയിലേക്ക് മന്ദം മന്ദം കടന്നു വന്നു.

മുറിയാകമാനം അവളുടെ കണ്ണുകൾ പരതി നടന്നു.

ബെഡിൽ മലർന്നു കിടക്കുന്ന അനന്തുവിൽ ആ കണ്ണുകൾ ഉടക്കി.

അവ രണ്ടും കാമം കൊണ്ട് കത്തി ജ്വലിക്കുകയായിരുന്നു.

അനന്തുവിന് സമീപത്തേക്ക് ആ രൂപം പതിയെ നടന്നു വന്നു.

ഒരു ഷോർട്സ് മാത്രം ഇട്ടു കിടക്കുകയായിരുന്നു അവൻ.

അവന്റെ നഗ്നമായ ദൃഢമായ നെഞ്ചിൽ അവൾ കണ്ണുകൾക്കൊണ്ട് ഉഴിഞ്ഞു.

നെഞ്ചിനിരുവശത്തും കൂടാതെ അരക്കെട്ടിലുമായി വികസിച്ചു നിൽക്കുന്ന പേശികൾ കണ്ട് അവൾക്ക് കുളിരു കോരി.

സ്വയം നിയന്ത്രിക്കാനാവാതെ അവൾ മുന്നോട്ടാഞ്ഞു അനന്തുവിന്റെ തിരു നെറ്റിയിൽ ആ റോസിതൾ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

ചുംബനം കിട്ടിയതും ഗാഢമായ ഉറക്കത്തിൽ പോലും അവന്റെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി ഒളി മിന്നി.

അതു ദർശിച്ചതും ആ രൂപത്തിന്റെ മിഴികൾ വീണ്ടും തിളങ്ങി.

അവയിൽ പ്രേമത്തിന്റെ ഒരു തരിമ്പ് പോലും ശേഷിച്ചിരുന്നില്ല.

പരിപൂർണമായ കാമാഗ്നി മാത്രമായിരുന്നു.

അനന്തുവിനെ മേലാസകാലം കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു അവൾ അവന് സമീപം ബെഡിൽ അമർന്നിരുന്നു.

അവളുടെ നിതംബഭാരം താങ്ങാനാവാതെ ബെഡ് താഴ്ന്നു.

പതിയെ അവൾ കൈ നീട്ടി ആ വിരലുകൾകൊണ്ട് അനന്തുവിന്റെ നെഞ്ചിൽ തലോടി തുടങ്ങി.

അവന്റെ ശരീര സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

അവളുടെ ഓരോ സ്പർശങ്ങളും അബോധമനസിലൂടെ അവൻ അറിയുന്നുണ്ടായിരുന്നു.

അവനിൽ നിന്നും നേർത്തൊരു ഞെരുക്കം വന്നതും ആ രൂപം ഒന്നു ഞെട്ടി.

അവൾ അനങ്ങാതെ അനന്തുവിനെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

അവന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടില്ലെന്നു തിരിച്ചറിഞ്ഞതും അവൾ സധൈര്യം വീണ്ടും അവനെ തൊട്ടു തലോടിക്കൊണ്ടിരുന്നു.

പതിയെ അവന്റെ നെഞ്ചിലുഴിഞ്ഞുകൊണ്ട് അടിവയറിലേക്ക് എത്തി.

അവിടമാകെ കൊതിതീരെ ഉഴിഞ്ഞ ശേഷം അവളുടെ വിരലുകൾ ഷോർട്സിന് മുകളിൽ അവന്റെ ലിംഗത്തിൽ സ്ഥാനം പിടിച്ചു.

തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ അവളിൽ നിന്നും ഒരു മന്ദഹാസം ഉതിർന്നു.

അതിനു ശേഷം അവൾ വശ്യമായി പുഞ്ചിരിച്ചു കൊണ്ട് ആ ഷോർട്സ് താഴേക്ക് വലിച്ചു.

അവന്റെ ബോക്സിറിലെ മുഴുപ്പിലായിരുന്നു അവളുടെ കണ്ണുകൾ അത്രയും.

ആ ഇന്നറും കൂടി ഊരി മാറ്റിയ ശേഷം അവൾ ഒരു നാഗത്തെ പോലെ അനന്തുവിലേക്ക് പടർന്നു കയറി.

ഗാഢമായ ഉറക്കത്തിലും അനന്തു ഇതൊന്നും അറിഞ്ഞിരുന്നില്ല.

അവനിലേക്ക് പടർന്നു കയറിയ ശേഷം അനന്തുവിനെ ഉണർത്താതെ അവൾ അണിഞ്ഞിരുന്ന ഒറ്റ മുണ്ട് പതിയെ അഴിച്ചുമാറ്റി.

മുണ്ട് താഴേക്ക് ഊർന്നു വീണതും അവളുടെ സംഗമഭൂമിയും വികാര കേന്ദ്രവും എല്ലാം ഒരു യുദ്ധതിനെന്ന പോൽ മുറ വിളി കൂട്ടി.

ബ്ലൗസ്സിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാർക്കുടങ്ങളെ സ്വയം ഞെക്കി പിഴിഞ്ഞുകൊണ്ട് അവൾ അനന്തുവിന്റെ ലിംഗതിനു മുകളിൽ നിതംബപാളികൾ അമർത്തി വച്ചിരുന്നു.

അവളുടെ ഗുദത്തിലേക്ക് അവന്റെ ലിംഗം അതിർ വരമ്പുകൾ ഭേദിച്ചു എത്തിയതും അവളിൽ നിന്നും ശക്തമായ നിശ്വാസമുതിർന്നു.

അപ്പോഴും അവളിലെ കാമഗ്നി ആളി കത്തുകയായിരുന്നു.

അനന്തുവിന്റെ നെഞ്ചിൽ അമർത്തി പിടിച്ചു അവൾ പതിയെ തന്റെ അരക്കെട്ട് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു തുടങ്ങി.

അവളുടെ നിതംബഭാരം താങ്ങാനാവാതെ അവൻ മയക്കത്തിലും ഞെരുങ്ങിക്കൊണ്ടിരുന്നു.

തന്റെ ഇരയെ കീഴ്പ്പെടുത്താൻ പോകുന്ന വന്യതയോടെ അവൾ തന്റെ അരക്കെട്ടിനു പതിയെ വേഗത കൂട്ടി.

കാമം കൊണ്ട് അവളുടെ മുഖം വലിഞ്ഞു മുറുകി.

രക്തത്തിന് പകരം കാമം സിരകളിലൂടെ ഓടി തുടങ്ങി.

തന്റെ ഉദ്യമം വിജയകരമായി തുടക്കം കുറിച്ചെന്ന തിരിച്ചറിവിൽ അവൾ അന്ധമായി അലറി.

പൊടുന്നനെ വായുവിലൂടെ വന്ന ഒരു മിന്നൽ പിണർ അവളിൽ വന്നു പതിച്ചു.

ഉടനെ ഷോക്കേറ്റ പോലെ അവൾ അനന്തുവിൽ നിന്നും തെറിച്ചു നിലത്തേക്ക് വീണു.

ഒരു മിന്നൽ പ്രവാഹം നടന്ന പോലെ അവൾ നിലത്തു കിടന്നു പിടയുന്നുണ്ടായിരുന്നു.

സ്വന്തം ശരീരത്തിൽ നിന്നും പുകയും ദുർഗന്ധവും വമിച്ചപ്പോൾ അവൾ വെപ്രാളത്തോടെ ചാടിയെണീറ്റു.

ശരീരമൊട്ടാകെ അമർത്തി തുടച്ചുകൊണ്ട് അവൾ തന്റെ മുണ്ട് എടുത്തുടുത്ത് സംഭ്രമത്തോടെ വെളിയിലേക്ക് പാഞ്ഞു.

അപ്പോഴും അനന്തു നിദ്രയിൽ തന്നെയായിരുന്നു.

ഒന്നും അറിയാതെ തന്റെ ക്ഷീണത്തെ അവൻ ഉറക്കത്തിലൂടെ തീർത്തു കൊണ്ടിരുന്നു. . . . . -ഹിമാചൽ പ്രദേശ്- . . ഗുഹാ കവാടത്തിനു മുന്നിൽ വെള്ളച്ചാട്ടത്തിന് കീഴെ ഒരു സ്ത്രീ കല്ലിൽ ഇരുന്നുകൊണ്ട് ധ്യാനത്തിൽ ആണ്ടിരുക്കുന്നു.

അപ്പോഴും ആ മുഖത്തു രക്തപ്രസാദം ഉണ്ട്.

അധരങ്ങളിൽ പുഞ്ചിരിയും.

മറ്റാരുമായിരുന്നില്ല അത്‌ അമാലിക തന്നെയായിരുന്നു.

ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രത്നം.

തൃലോക സുന്ദരി.

അവൾ ധ്യാനത്തിലിരിക്കെ തന്റെ ദിവ്യദൃഷ്ടിയിൽ അനന്തുവിനെ ഒരുവൾ പ്രാപിക്കുവാനായി കാമത്തോടെ സമീപിച്ചത് അവൾ തിരിച്ചറിഞ്ഞു.

അത്യന്തികം ക്രോധത്തോടെ അവൾ തന്റെ ഉള്ളം കൈ വായുവിൽ ഉയർത്തി പിടിച്ചതും അതിൽ നിന്നുമൊരു മിന്നൽ പ്രകാശം ഏതോ ദിക്കിലേക്ക് യാത്രയായി.

അത്‌ വന്നു പതിച്ചതാകട്ടെ അനന്തുവിനെ കയ്യേറ്റം ചെയത ആ സ്ത്രീയിലും.

അവൾ പ്രാണരക്ഷാർത്ഥം ഓടി മറയുന്നത് ചിരിയോടെ കണ്ടു നിന്ന അമാലിക പതിയെ തന്റെ മിഴികൾ വലിച്ചു തുറന്നു.

മുന്നിൽ ഓളം വെട്ടുന്ന സ്ഫടിക സമാനമായ ജലശയമാണ് അവൾക്ക് ദർശിക്കാനായത്.

അതിലേക്ക് വന്നു പതിക്കുന്ന നയന മനോഹരമായ വെള്ളച്ചാട്ടവും.

പതിയെ അവളുടെ അധരങ്ങൾ മൊഴിഞ്ഞു.

“നിന്നിൽ പ്രാപിക്കാൻ വരുന്ന ഒരു നാരിയെയും ഞാൻ വാഴിക്കില്ല ആഥർവ്വാ…………നീ എന്റേതാകുന്നു…………..നിന്നെ പ്രാപിക്കാനും ആത്മ നിർവൃതി അടയാനും അന്ത്യത്തിൽ നിന്നെ വധിക്കാനുമാണ് നാം നൂറ്റാണ്ടുകൾക്ക് ശേഷം പുനർജന്മം കൊണ്ടത്…………..അതിലൂടെ മാത്രമേ നാം മോക്ഷം നേടുകയുള്ളു…………..നമ്മുടെ ആഗമനത്തിനായി നീ ക്ഷമയോടെ കാത്തിരുന്നാലും”

അമാലികയുടെ വാക്കുകൾ ദിഗന്തങ്ങൾ കുലുങ്ങുമാറുച്ചത്തിൽ മുഴങ്ങി.

പതിവിന് വിപരീതമായി ഇന്നവൾക്ക് അട്ടഹാസമുണ്ടായിരുന്നില്ല.

ശാന്തമായിരുന്നു മുഖ ഭാവം.

തന്റെ ധ്യാനവസ്ഥ കൈവിട്ടു അവൾ പതിയെ എണീറ്റു.

ഒരു കാനന പുത്രിയെ പോലെ അവൾ ധരിച്ചിരുന്നത് പുലിത്തോൽ ആയിരുന്നു.

മാറിനെയും തുടയിടുക്കിനെയും മാത്രം മറച്ചിരുന്നു അത്‌.

അമാലികയുടെ ബാക്കി ശരീര സൗന്ദര്യം മിഴിവോടെ എടുത്തു കാണുന്നുണ്ട്.

കൊഴുത്ത കൈ കാലുകളും അണി വയറിലെ വട്ട കിണർ പൊക്കിൾ ചുഴിയും ആരെയും മതിഭ്രമത്തിൽ ആഴ്ത്തു മായിരുന്നു.

പാദം വരെ പുഴ പോലെ നീണ്ടു കിടക്കുന്ന കേശ ഭാരം തന്നെയായിരുന്നു അവളിലെ അഴകിലെ മകുടോദാഹരണം.

മുന്നഴക്കിനു സമാനമായ പിന്നഴകും അവളെ ഒരു രതിദേവതയെ പോലെ തോന്നിപ്പിച്ചു.

കരിമഷിയുടെ അകമ്പടിയില്ലെങ്കിലും വശ്യത തുളുമ്പുന്ന ഉണ്ടക്കണ്ണുകളും തൊണ്ടിപഴം പോലത്തെ അധരങ്ങളും ആരെയും ഒറ്റ നോട്ടത്തിൽ കാമബാണം കൊണ്ട് എയ്തു വീഴ്ത്തുമായിരുന്നു.

ഒറ്റ വാക്കിൽ അപ്സരസ്.

അഥവാ സർപ്പ സൗന്ദര്യം.

പതിയെ ആ ജലശയത്തിനടുത്തേക്ക് നടന്നെത്തിയ അവൾ കൂടുതലൊന്നും ചിന്തിക്കാനിട വരുത്താതെ അതിലേക്ക് ഒരു മത്സ്യ കന്യകയെ പോലെ എടുത്തു ചാടി.

അവളെ ആ ജലാശയം ആവേശത്തോടെ തന്നിലേക്ക് സ്വീകരിച്ചു. . . . . -തിരുവമ്പാടി മന- . . . . മനയിലെ വടക്കിനി ഭാഗത്തിലൂടെ നടക്കുകയായിരുന്നു ദക്ഷിണ.

തന്റെ പുസ്തകങ്ങളൊക്കെ അടുക്കി പെറുക്കി വെക്കാൻ പറ്റിയ ഒരു റൂം ആയിരുന്നു അവളുടെ ഉദ്ദേശം.

ഇവിടെ ബാൽക്കണി സെറ്റപ്പ് ഇല്ലാത്തതിനാൽ കിളി വാതിൽ സെറ്റപ് ഉള്ള ഒരു മുറിയായിരുന്നു അവളുടെ ലക്ഷ്യം.

കണ്ണാടി പോലെ മിനുസമുള്ള പ്രതലത്തിലൂടെ നടക്കുന്നതിനിടെ ഒരു അടഞ്ഞ മുറിയിൽ നിന്നും എന്തൊക്കെയോ ഞരുക്കങ്ങൾ അവൾ കേട്ടു.

അതിനെ മറികടന്നു അവൾ പോകാൻ തുണിഞ്ഞതും വീണ്ടും അത്‌ ശ്രവിക്കുവാനിടയായി.

അവിടെ തറഞ്ഞു നിന്ന ദക്ഷിണ ആ വാതിലിനു സമീപത്തേക്ക് നടന്നടുത്തു.

പൊടുന്നനെ ആ വാതിൽ പാളികൾ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.

അവൾ ഒന്നു ഞെട്ടി.

എങ്കിലും സംയമനത്തോടെ ദൈവത്തെ വിളിച്ചുകൊണ്ടു നെഞ്ചിൽ കൈവച്ചു അവൾ അതിന്നുള്ളിലേക്ക് കയറി.

അതിലൂടെ മുന്നോട്ട് ഒരു ഇടനാഴിലൂടേ നടന്ന് അവൾ മറ്റൊരു വാതിലിന്റെ മുന്നിലെത്തി.

അത്‌ അടഞ്ഞു കിടക്കുകയായിരുന്നു.

എന്തോ ഒരു ഉൾപ്രേരണ പോലെ അവൾ ആ വാതിലിനു നേരെ കൈ നീട്ടിയതും അവളുടെ വിരൽ സ്പർശനമേൽക്കുന്നതിനു മുന്നേ അതും വലിയ ശബ്ദത്തോടെ തുടക്കപ്പെട്ടു.

ദക്ഷിണ അതിശയത്തോടെ ആ റൂമിനുള്ളിലേക്ക് കയറി.

വല്ലാത്തൊരു പഴമയുടെ ഗന്ധം ആയിരുന്നു അവിടെ.

ആ മുറി ഉപയോഗിക്കാതെ ഒരുപാട് കാലപ്പഴക്കം ആയെന്ന് അവൾക്ക് തോന്നി.

മുറിയാകെ പൊടി പിടിച്ചു കിടക്കുന്നു.

പലതരം വിളക്കുകളുടെ ശ്രെണി അവിടെ പൊടിയിൽ കുളിച്ചു നിക്കുന്നു.

ആകപ്പാടെ പേടിപ്പിക്കുന്ന അന്തരീക്ഷം.

എന്തോ ചത്തതിന്റെ ദുർഗന്ധം കൂടി അവിടെ വ്യാപിച്ചിട്ടുണ്ട്.

പൊടുന്നനെ ആ മുറിയുടെ മൂലയ്ക്ക് ഭിത്തിയിൽ ഒരു ആണിയിൽ അല്പം ചെരിവോടെ തൂങ്ങി പിടിച്ചു കിടക്കുന്ന ചിത്രത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.

ആ ചിത്രത്തിലുള്ള ആളെ ദക്ഷിണയ്ക്ക് മുൻപരിചയമുള്ള പോലെ തോന്നി.

വിറയ്ക്കുന്ന കാലടികളോടെ അവൾ ആ ചിത്രത്തിന് മുന്നിൽ എത്തി.

താൻ ഉടുത്തിരുന്ന ഹാഫ് സാരിയുടെ മുന്താണീ കൊണ്ട് അവൾ ആ ചിത്രത്തിലെ അഴുക്ക് മൊത്തം തുടച്ചു മാറ്റി.

പൂർണമായും വൃത്തിയായതും ഒന്നുകൂടി അവൾ അതിലേക്ക് നോക്കി.

ദക്ഷിണയുടെ കണ്ണുകൾ വിടർന്നു.

ഭയത്തോടെ രണ്ടു ചുവട് അവൾ പിറകിലേക്ക് വച്ചു.

തന്റെ തന്നെ പൂർണകായ ചിത്രം കണ്ട് അവൾ ഞെട്ടിത്തരിച്ചിരുന്നു.

ദക്ഷിണയ്ക്ക് തന്റെ മിഴികളെ താൻ കാണുന്ന കാഴ്ചകളെ അവിശ്വസിക്കാൻ സാധിച്ചില്ല.

തന്റെ ചിത്രം ആരോ പകർത്തി വച്ച പോലെ.

ഒരു വ്യത്യാസം പോലുമില്ല.

തന്റെ അതേ രൂപം,ഭാവം,ചിരി.

എന്തൊരു അത്ഭുതം.

ഇതാരുടെ ചിത്രമാണ്?

ദക്ഷിണ സങ്കോചത്തോടെ ആലോചിച്ചുകൊണ്ടിരുന്നു.

അപ്പോഴും അവൾക്ക് ഒരുത്തരം പിടി കിട്ടിയിരുന്നില്ല.

എങ്കിലും ആലോചനകളിൽ മുഴുകിയിരിക്കെ ഒരു നേർത്ത തെന്നൽ തന്നെ വന്നു പൊതിയുന്നത് അവൾ അറിഞ്ഞു.

അത്‌ തന്റെ പിൻകഴുത്തിൽ നേർത്ത ചുംബനം നൽകുന്ന പോലെ.

ദക്ഷിണ ഭയന്നു വിറച്ചുകൊണ്ട് ശില പോലെ നിന്നു.

ഒന്നും ഉരിയാടാനാവാതെ.

ജനലുകളില്ലാത ഈ റൂമിൽ കാറ്റ് എങ്ങനെ വന്നുവെന്ന ചിന്തയായിരുന്നു അവൾക്ക്.

പെട്ടെന്ന് മുന്നിലുള്ള ചിത്രത്തിലെ തന്റെ രൂപം ഒന്നനങ്ങിയ പോലെ അവൾക്ക് തോന്നി.

സംശയം തെളിയിക്കാൻ വീണ്ടും അവൾ ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരുന്നു.

ആ ചിത്രത്തിലെ പുഞ്ചിരിച്ചു നിൽക്കുന്ന തന്റെ രൂപത്തിന് പതിയെ എന്തൊക്കെയോ മാറ്റങ്ങൾ വന്നു തുടങ്ങി.

പുഞ്ചിരി മാറി പകരം പകയും വിദ്വേഷവും വന്നു നിറഞ്ഞു.

ക്രൂരമായ പുഞ്ചിരി ആ അധരങ്ങളിൽ ഉടലെടുത്തു.

മുഖത്തിന്റെ ഒരു വശം പൊള്ളലേറ്റ പോലെ വികൃതമായി മാറി.

ആ കാഴ്ച കണ്ടതും ദക്ഷിണ ഭയന്നു വിറച്ചുകൊണ്ട് പുറം തിരിഞ്ഞോടി.

അവളുടെ ഹൃദയം രാജധാനി എക്സ്പ്രെസ് പോലെ വേഗതയിൽ മിടിച്ചു കൊണ്ടിരുന്നു.

നിർത്താതെ അവൾ കണ്ണിൽ കണ്ട വഴികളിലൂടെ ഓടിയോടി അവസാനം ഹാളിൽ എത്തി ചേർന്നു.

അതിനു ശേഷം സ്വന്തം റൂമിലേക്ക് അവൾ ഓടിപ്പോയി.

ഇതുപോലത്തൊരു മനയിൽ വഴി തെറ്റിയാൽ ആകെ പെട്ടു പോകുമെന്നു അപ്പോഴാണ് ദക്ഷിണ മനസിലാക്കുന്നത്.

സ്വന്തം മുറിയിൽ എത്തിയപ്പോഴേക്കും അവൾ നന്നേ കിതച്ചിരുന്നു.

അണച്ചുകൊണ്ട് അവൾ അവിടെയുള്ള ബെഡിൽ പോയിരുന്നു.

കിതപ്പ് കാരണം അവളുടെ മാറിടം താളത്തിനനുസൃതമായി പൊങ്ങി താഴുന്നുണ്ട്.

കിതപ്പിന് നേരിയ ശമനം വന്നതും അവൾ അവിടെ നിന്നും എണീറ്റു മുന്നിലുള്ള കസേരയിൽ അമർന്നിരുന്നു.

അപ്പോഴും അവൾക്ക് മുന്നേ കണ്ട കാഴ്ചകളെ ആവിശ്വസിക്കാൻ കഴിഞ്ഞില്ല.

വളരെ ഭയാനകരമായ അനുഭവം ആയിരുന്നു അത്‌ അവളെ സംബന്ധിച്ചിടത്തോളം.

അവിടെയുള്ള ടവൽ എടുത്തു അവൾ മുഖം തുടച്ചു വൃത്തിയാക്കി.

മുഖത്തെ വിയർപ്പ് കാണികകളെ ആ ടവൽ വലിച്ചെടുത്തു.

ആശ്വാസത്തോടെ അവൾ കസേരയിൽ ചാഞ്ഞിരുന്നു.

അപ്പോഴാണ് മുന്നിലെ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നത്.

ദക്ഷിണ അല്പം പരിഭ്രമത്തോടെ സ്വന്തം മുഖം അതിൽ നോക്കിക്കണ്ടു.

പൊടുന്നനെ അവളുടെ കണ്ണുകൾ ഭയന്നു പിടഞ്ഞു.

കണ്ണാടിയിലുള്ള ദക്ഷിണയുടെ പ്രതിബിംബത്തിന്റെ മുഖത്തു പയ്യെ ഒരു പുച്ഛച്ചിരി വിടർന്നു.

ആ ചിരിയെ അധരങ്ങളിൽ ആവാഹിച്ചു കൊണ്ട് ആ രൂപത്തിന്റെ കണ്ണുകൾ ചുവന്നു വന്നു.

മുഖത്തിന്റെ നേർപകുതി മുന്നത്തെ പോലെ തന്നെ പൊള്ളലേറ്റതു പോലെയായി മാറി.

മുടിയിഴകൾ പാറി പരന്നു രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന തന്റെ തന്നെ സ്വന്തം പ്രതിബിംബം കണ്ട് ഇരുന്നയിരുപ്പിൽ അവളുടെ മുട്ടു കാലിടിച്ചു തുടങ്ങി.

ഭയം ഒരു കൊള്ളിയാൻ പോലെ നെഞ്ചിൽ മിന്നിയതും ആർത്ത നാദത്തോടെ അവൾ അവിടെ നിന്നുമെണീറ്റു ബെഡിലേക്ക് ചാടികയറി.

അവിടെയുള്ള പുതപ്പ് എടുത്തു ഒരു കവചം പോലെ സ്വന്തം ശരീരത്തെ മൂടിയ ശേഷം അവൾ വിറച്ചു കൊണ്ട് കിടന്നു.

പുതപ്പിനു കീഴെ കിടക്കുമ്പോഴും ആ രൂപം തന്റെ മേലേക്ക് ചാടി വീഴുമോയെന്ന ഭയം അവളെ വിരിഞ്ഞു മുറുക്കി.

തല്ക്കാലം ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അവൾ കണ്ണുകൾ മുറുകെ പൂട്ടി വച്ചു വിറച്ചുകൊണ്ട് കിടന്നു.

കണ്മുന്നിൽ കണ്ടതൊന്നും മിഥ്യയല്ല യാഥാർഥ്യമാണെന്ന് അവളുടെ ബോധ മനസ് അവളോട്‌ പറഞ്ഞുകൊണ്ടിരുന്നു.

ഒരു പൂച്ചകുഞ്ഞിനെ പോലെ അവൾ ചുരുണ്ടു കൂടി കിടന്നു.

അഗാധമായ ഭയം അവളെ കീഴ്പ്പെടുത്തിയതും അവളുടെ ഉടൽ ആലില പോലെ വിറച്ചു കൊണ്ടിരുന്നു.

വിയർപ്പ് തുള്ളികൾ അവളുടെ നെറ്റിതടത്തിൽ നിര നിരയായി തൂങ്ങി കിടന്നു.

നെട്ടെല്ലിലൂടെ വിയർപ്പ് ചാലിട്ട് ഒഴുകിയതും അസ്വസ്ഥതയോടെ അവൾ പുതപ്പ് അല്പം പൊന്തിച്ചു കണ്ണുകൾ പുറത്തേക്കിട്ടു.

റൂമിനു ചുറ്റും അവളുടെ കണ്ണുകൾ തിരഞ്ഞു.

ആസ്വഭാവികമായ ഒന്നും അവിടെ കണ്ടെത്താനായില്ല.

എങ്കിലും ആ മേശപ്പുറത്തെ സ്റ്റാൻഡിൽ ഉള്ള മിററിൽ അവൾ നോക്കി.

അവിടെയും ഒന്നും കാണാൻ കഴിഞ്ഞില്ല.

മനസിലേക്ക് അല്പം ആശ്വാസ കാണികകൾ എത്തി ചേർന്നതും ദക്ഷിണ പുതപ്പ് അല്പം ധൈര്യം സംഭരിച്ചു ഉയർത്താൻ നോക്കി.

പെട്ടെന്ന് അവിടെ ഒരു മൂളിപ്പാട്ട് കേട്ടു തുടങ്ങി.

ഒരു സ്ത്രീയുടെ ശബ്ദത്തിൽ

കുയിലിന്റെ നാദം പോലെ.

അത്രയ്ക്കും മനോഹരമായിരുന്നു അത് ശ്രവിക്കുവാൻ.

അതു കേട്ടതും ഉള്ള ധൈര്യം കൂടി ദക്ഷിണക്ക് നഷ്ടപ്പെട്ടു.

പുതപ്പിലേക്ക് ഊളിയിട്ടുകൊണ്ട് അവൾ അർജുനൻ ഫൽഗുണൻ പാർദ്ധൻ ചൊല്ലി തുടങ്ങി.

പക്ഷെ വീണ്ടും അവിടെ ആ മൂളിപ്പാട്ട് അവിടെ മുഴങ്ങി.

പഴയ മലയാളം പാട്ടാണ് അതിന്റെ പിന്നിലുള്ളതെന്നു അവൾക്ക് തോന്നി.

ആ ഈണം അവൾക്ക് നന്നേ പരിചയമുള്ള പോലെയായിരുന്നു.

മുൻപേപ്പോഴോ കേട്ടു മറന്ന പോലെ.

“മുത്തു മണി തൂവൽ തരാം

അല്ലിതളിരാട തരാം

നറുപൂവിതളിൽ മധുരം പകരാം

ചെറു പൂങ്കാറ്റായി മെല്ലെ താരാട്ടാം”

പഴയ ആ മലയാളം പാട്ടിന്റെ വരികൾ അവളുടെ ബോധ തലത്തിൽ നിന്നും നാവിൽ തുമ്പിലേക്ക് അപ്പോഴേക്കും ഓടിയെത്തിയിരുന്നു.

ആരാണ് മൂളി പാട്ട് പാടുന്നതെന്നറിയാൻ അവളിൽ ആകാംഷ ഉണ്ടായി.

പക്ഷെ വെളിയിലേക്ക് തലയിട്ട് നോക്കാൻ അവളിലെ മനസാക്ഷി അനുവദിച്ചില്ല.

ഏറെ ഹൃദ്യമായ ആ മൂളിപ്പാട്ടിൽ ആ താരാട്ട് പാട്ടിൽ ദക്ഷിണ അങ്ങനെ ലയിച്ചു കിടന്നു.

ആ പാട്ട് തന്നെ മാനസികമായി കിഴപ്പെടുത്തുന്ന പോലെ അവൾക്ക് തോന്നി.

പൊടുന്നനെ ആ പാട്ട് നിലച്ചു.

റൂമിൽ എങ്ങും കനത്ത നിശബ്ദത വേട്ടയാടി.

ഒരു പ്രതികരണവും കേൾക്കാതായതോടെ വീണ്ടും അല്പം ധൈര്യം സംഭരിച്ചു അവൾ പുതപ്പിന് വെളിയിലേക്ക് തലയിട്ട് നോക്കി.

എങ്ങും കനത്ത നിശബ്ദത മാത്രം.

നേരിയ ഭയത്തോടെ അവൾ പുതപ്പ് മുഴുവനായും എടുത്തു മാറ്റി.

ഇത്രയും കട്ടിയുള്ള പുതപ്പിൽ അമർന്നു കിടന്നതിന്റെ ബാക്കി പത്രം അവളിൽ അവശേഷിച്ചിരുന്നു.

സ്ഥാനം മാറി കിടക്കുന്ന സാരിയുടെ വിടവിലൂടെ ദക്ഷിണയുടെ വയറിന്റെ നല്ലൊരു ഭാഗം കാണാമായിരുന്നു.

ഇരുത്തത്തിനനുസൃതമായി സൃഷ്ടിക്കപ്പെട്ട മടക്കിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരിക്കുന്നു.

ശംഖഴകുള്ള കഴുത്തിലൂടെ ഊർന്നിറങ്ങിയ തുള്ളികൾ അവളുടെ ബ്ലൗസിനുള്ളിൽ പൊതിഞ്ഞിരിക്കുന്ന രണ്ടു ഗോളങ്ങൾക്കിടയിൽ അഭയം പ്രാപിച്ചു.

വിയർത്തൊട്ടിപിടിച്ച ബ്ലൗസ്സിൽ അങ്ങിങായി വിയർപ്പ് പറ്റിപിടിച്ചതിന്റെ നനവ് മാത്രം അവശേഷിച്ചിരുന്നു.

ഇരു കക്ഷങ്ങളും വിയർപ്പിനാൽ ഒരുപോലെ നനഞ്ഞു കുതിർന്നിരുന്നു.

അവളുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളുടെ എളിയ ദർശനം അവിടെ വെളിവായി.

തന്റെ സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രങ്ങളുടെ ചാപല്യത്തെ പഴിച്ചു കൊണ്ട് അവൾ അത്‌ സ്വയമേവ നേരെയാക്കിയിട്ടു.

അവളുടെ പൂച്ചകണ്ണുകൾ മുറിയിലാകമാനം ഓടി നടന്നു.

അതിനു ശേഷം സംഭ്രമത്തോടെ അവൾ ആ കണ്ണാടിക്ക് സമീപത്തേക്ക് നടന്നു.

ഭയം കാരണം അവളുടെ ഓരോ കാലടികളും വിറച്ചു.

പക്ഷെ അങ്ങോട്ട് തന്നെ പോകണമെന്ന് ആരോ തന്റെ ഉള്ളിൽ നിന്നു പറയുന്ന പോലെ അവൾക്ക് തോന്നി.

ധൈര്യം ആവോളം സംഭരിച്ചു പതിയെ ആ സ്റ്റാൻഡിനു സമീപത്തേക്ക് നടന്നെത്തിയ ദക്ഷിണ മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണാടിയിലേക്ക് തുറിച്ചു നോക്കി.

കണ്ണാടിയിൽ പുഞ്ചിരിക്കുന്ന തന്റെ പ്രതിബിംബം അതുകണ്ടതും ശ്വാസം നിലച്ച പോലെ അവൾക്ക് തോന്നി.

ഒന്നും ഉരിയാടാനാവാതെ വായ് പൊത്തി പിടിച്ചു അവൾ ഭയന്നു വിറച്ചു.

അവൾക്ക് എങ്ങോട്ടേലും ഓടിയൊളിക്കണമെന്ന് തോന്നി.

പക്ഷെ കാലുകൾ അനക്കാൻ കഴിയുന്നില്ലായിരുന്നു.

മഞ്ഞിൽ പുതഞ്ഞ പോലെ അത്‌ മരവിച്ചങ്ങനെ നിന്നു.

ദക്ഷിണയുടെ കണ്ണുകൾ ഭയം മൂലം ചിമ്മി തുറന്നുകൊണ്ടിരുന്നു.

തന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്ന പോലെ അവൾക്ക് തോന്നി.

ആകപ്പാടെ ഒരു തരിപ്പും കുളിരും.

“ദക്ഷിണ………. ”

കണ്ണാടിയിലെ പ്രതിബിംബം തന്റെ പേര് നീട്ടി വിളിക്കുന്നത് കണ്ട് അവൾ ഒന്നുകൂടി ഭയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി ചേർന്നു.

“എ….എന്റെ….പ്….പേർ….പേര് എങ്ങനെ?

വിറച്ചുകൊണ്ടിരിക്കെ അവൾക്ക് പറഞ്ഞത് സ്വയം മുഴുവിക്കാനായില്ല.

അപ്പോഴേക്കും അവളുടെ വാക്കുകളെ ഭയം കീഴ്പ്പെടുത്തി കളഞ്ഞു.

“എനിക്കറിയാം ദക്ഷിണ കാരണം നീയാണ് ഞാൻ………..ഞാനാണ് നീയും”

അതും പറഞ്ഞുകൊണ്ട് അവളുടെ അതേ രൂപം അട്ടഹസിക്കുവാൻ തുടങ്ങി.

“നോ….. നീ ഞാനല്ല…………എനിക്ക് വല്ല ഹാലൂസിനേഷനും തോന്നിക്കാണും…………ഇതൊക്കെ ജസ്റ്റ്‌ ഒരു ഡ്രാമ മാത്രമാണ് ”

ഭയത്തിനിടയിലും ദക്ഷിണ പല്ലുകൾ ഞെരിച്ചു കൊണ്ട് പറഞ്ഞു.

ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ അവൾ തീർത്തും വെറുത്തിരുന്നു.

“അല്ല ദക്ഷിണ നമ്മൾ രണ്ടും രണ്ടല്ല…………ഒന്നാണ്………….ഒരേ സത്വം ഒരേ ആത്മാവ് ഒരേ മനസഃക്ഷി ഒരേ ചിന്തകൾ ഒരേ കണ്ണുകൾ ഒരേ…..”

“സ്റ്റോപ്പ്‌ ഇറ്റ് “

ദക്ഷിണ സ്വന്തം പ്രതിബിംബത്തിനോട്‌ ഷൗട്ട് ചെയ്തു.

ആ രൂപം പറഞ്ഞ കാര്യങ്ങൾ സമ്മതിക്കുവാൻ അവളുടെ മനസാക്ഷി അനുവദിച്ചില്ല.

“ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾക്ക് ചെവി കൊടുക്കാൻ എനിക്ക് നേരമില്ല…………വിൽ യൂ പ്ലീസ് സ്റ്റോപ്പ്‌ ദിസ് ബുൾഷിറ്റ്.”

ദക്ഷിണ കണ്ണാടിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചീറി.

“നെവർ ദക്ഷിണ………… ബി കൂൾ…………ഞാൻ നീയാണെന്ന് മനസിലാക്കുക………..എനിക്ക് വേണ്ടിയാണ് നീ ജന്മമെടുത്തതെന്ന് മനസിലാക്കുക…………എന്റെ ലക്ഷ്യങ്ങാളാണ് നിന്റെ ലക്ഷ്യങ്ങളെന്ന് മനസിലാക്കുക…………ഞാൻ നഷ്ടപ്പെടുത്തിയതെന്തോ അത്‌ നിന്നിലൂടെ ഞാൻ നേടുമെന്ന് മനസിലാക്കുക……..”

“Damn ഇറ്റ് ”

ദക്ഷിണ കോപത്തോടെ മേശയിൽ മുഷ്ടി ചുരുട്ടിയിടിച്ചു.

അവൾക്ക് ഇപ്പൊ പഴയതു പോലെ ഭയമോ മറ്റൊന്നോ ഒന്നുമില്ലായിരുന്നു.

എങ്ങനേലും ഈ സമസ്യയിൽ നിന്നും രക്ഷതേടാൻ അവളുടെ മനസ് വെമ്പി.

“ദക്ഷിണ ഒന്നു ശ്രവിക്കൂ…………..ഞാൻ നിന്റെ പൂർവ കാല ജന്മമാണ് നീയോ എന്റെ പുനർജന്മമവും………….സമയം ആഗതമാകുമ്പോൾ ഞാൻ നിന്നിൽ പൂർവ ജന്മ സ്‌മൃതികളോടെ ഉടലെടുക്കും………..അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു…………..ഇനിയീ കണ്ണാടി ചില്ലുകളിൽ നീയെന്നെ മാത്രമേ ദർശിക്കൂ…………ദക്ഷിണ ഇപ്പോൾ ഞാൻ പോകുന്നു…………… നീ എന്നെ ഭയപ്പെടരുത്”

അത്രയും പറഞ്ഞുകൊണ്ട് ആ രൂപം കണ്ണാടിയിൽ നിന്നും മറഞ്ഞു.

ഇപ്പൊ ദക്ഷിണയുടെ നിർവികാരത നിറഞ്ഞ സ്വന്തം മുഖമായിരുന്നു കണ്ണാടിയിൽ പ്രതിഫലിച്ചത്.

ദക്ഷിണ ഭയമറ്റ മനസോടെ അവിടെയുള്ള ചെയറിൽ അമർന്നിരുന്നു.

അല്പം മുന്നേ നടന്നതൊന്നും വിശ്വസിക്കാനാവാതെ മേശയിൽ കൈമുട്ട് താങ്ങായി വച്ചു കൈക്കുമ്പിളിൽ അവൾ തൻറെ മുഖം ഒളിപ്പിച്ചു വച്ചു.

ഒരാശ്വാസത്തിനെന്ന വണ്ണം . . . . ഒരു ഇരവും പകലും നീണ്ടു നിന്ന ഗവേഷണങ്ങൾക്ക് ശേഷം രുദ്രൻ തിരുമേനി തന്റെ അറയിൽ നിന്നും പുറത്തിറങ്ങി.

കയ്യിലുള്ള താലിയോലയിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞു.

എന്തോ കണ്ടെത്തിയ സന്തോഷം ആ മുഖത്തു കളിയാടുന്നുണ്ട്.

അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ ആ താളിയോലകൾ ഞെരിഞ്ഞമർന്നു.

അവ ആ ഉള്ളം കയ്യിൽ കിടന്ന് ശ്വാസം മുട്ടി.

വൈരജാതനായ അഥർവ്വനെ സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന രേഖകൾ താലിയോലയിൽ നിന്നും കണ്ടെത്തി.

രുദ്രൻ തിരുമ്മേനി അതിനെ മനസിലിട്ട് മഥിക്കുകയായിരുന്നു.

അപ്പോഴാണ് ഒരു അലർച്ച അദ്ദേഹത്തിന്റെ കാതുകളിൽ വന്നു പതിച്ചത്.

സംഭ്രമത്തോടെ അദ്ദേഹം മുഖമുയർത്തി നോക്കിയതും കണ്ടത് ദക്ഷിണ വാലിന്മേൽ തീ പിടിച്ച പോലെ ഓടുന്നതായിരുന്നു.

അതു ദർശിച്ച മാത്രയിൽ അദ്ദേഹം നെഞ്ചും തടവിക്കൊണ്ട് തന്റെ ഊന്നു വടി നിലത്തു ആഞ്ഞു കുത്തിക്കൊണ്ട് മുന്നോട്ടേക്ക് നടന്നു.

എന്തോ അപകടം ദക്ഷിണ മോൾക്ക് സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ മനസ് പറഞ്ഞു.

പെട്ടെന്നൊരു ഉൾപ്രേരണയിൽ ദക്ഷിണക്ക് പിറകെ പോകാതെ അവളിറങ്ങി ഓടിയ റൂമിലേക്ക് അദ്ദേഹം ഓടിച്ചെന്നു.

അവിടെ സംശയസ്‌പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.

പെട്ടെന്നു ഉള്ളിലായി ഇടനാഴിയുടെ ഒരു കോണിൽ മറ്റൊരു മുറി ദർശിച്ചതും അദ്ദേഹം അങ്ങോട്ടേക്ക് ഓടിപിടഞ്ഞെത്തി.

ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടത് കണ്ട് സങ്കോചത്തോടെ രുദ്രൻ തിരുമേനി ആ മുറിയിലേക്ക് കയറി.

അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു.

മുറിയുടെ ഭീതിയിലുള്ള മുത്തുമണിയുടെ ഛായാചിത്രത്തിന് സംഭവിച്ച മാറ്റങ്ങൾ കണ്ട് അദ്ദേഹം ഉൾക്കിടിലത്തോടെ ആ ചിത്രത്തിനു സമീപത്തേക്ക് നടന്നടുത്തു.

ആ ചിത്രത്തിലെ മുത്തുമണിയുടെ മുഖത്തിന്റെ നേർപകുതി പൊള്ളലേറ്റ പോലെ കിടപ്പുണ്ട്.

അവളുടെ പൂച്ചക്കണ്ണുകളിൽ പകയും ക്രോധവും സമ്മിശ്രമായ ഒരു വികാരം തെളിഞ്ഞു നിന്നു.

ആ ചിത്രത്തിലെ മുത്തുമണിയുടെ കണ്ണുകൾ ഇമ ചിമ്മുന്നു.

ജീവനുള്ളത് പോലെ.

ആ മായകാഴ്ച കണ്ട് രുദ്രൻ തിരുമേനിക്ക് വിശ്വസിക്കാനായില്ല.

അദ്ദേഹത്തിന്റെ മനസിലെ ചില സംശയങ്ങൾ ശരി വെക്കുന്ന തരത്തിൽ അടിവരയിടുന്ന കാഴ്ചകൾ ആയിരുന്നു അപ്പൊ സംഭവിച്ചുകൊണ്ടിരുന്നത്.

“വല്ല്യച്ഛ”

മുത്തുമണിയുടെ ശബ്ദം കാതിൽ പതിഞ്ഞതും രുദ്രൻ തിരുമേനിയൊന്ന് ഞെട്ടി.

അദ്ദേഹം കണ്ണുകൾ പൂട്ടി വച്ചു എന്തോക്കെയോ മന്ത്രങ്ങൾ ജപിച്ചു തുടങ്ങി.

അപ്പോഴും ആ മുറിയാകെ അസ്സഹനീയമാം വിധം കുളിര് അനുഭവപ്പെട്ടത് അദ്ദേഹത്തെ വല്ലാതെ കുഴക്കി.

മന്ത്രോച്ചാരണം കഴിഞ്ഞതും രുദ്രൻ തിരുമേനി പ്രതീക്ഷയോടെ കണ്ണുകൾ തുറന്നു നോക്കി.

അവിടെ മുത്തുമണിയുടെ ഛായചിത്രം ഇപ്പൊ പഴയതു പോലെ തന്നെയുണ്ട്.

ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

അതു കണ്ടതും അദ്ദേഹം ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

അതിനു ശേഷം രുദ്രൻ തിരുമേനി റൂമിനു വെളിയിലേക്കിറങ്ങി.

ചിന്താഭാരമേറിയ മനസോടെ അദ്ദേഹം വീണ്ടും തന്റെ അറിയിലേക്ക് പോയി. .. . . . തേവക്കാട്ട് മനയിൽ നിന്നും യാത്ര തിരിച്ച ആ വിലകൂടിയ കാർ ഓടിച്ചു കൊണ്ടിരുന്നത് ബാലരാമൻ ആയിരുന്നു.

കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ സീതയും.

യാത്രയിലുനീളം അവർ മൗനം പാലിച്ചു.

ദേശം നാല്കവല കഴിഞ്ഞതും സീത തന്നെ മുൻകൈയെടുത്തു ആ മൗനത്തിന് വിരാമമിട്ടു.

“എങ്കിലും എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ബാലരാമേട്ടാ…………അനന്തൂട്ടനെ പോലെ ആ മോളും ഉണ്ടെന്ന്…………..എന്തൊക്കെ അത്ഭുതങ്ങൾ ആണല്ലേ നമുക്ക് ചുറ്റും സംഭവിക്കുന്നത്……….ഞാൻ വല്ലാത്ത ആകാംക്ഷയിലാ ഇപ്പോഴും”

സീതയുടെ വാക്കുകളിൽ ആശ്ചര്യം തുളുമ്പി നിന്നു.

“വിശ്വസിക്കാതെ പറ്റില്ലല്ലോ സീതേ……….. അനന്തുവിനെ നമ്മൾ നേരിട്ട് കണ്ടില്ലേ………..അതുപോലെ ആ കുട്ടിയേയും കാണും”

ഭാര്യയുടെ വാക്കുകളെ ശരിവച്ചുകൊണ്ട് അദ്ദേഹം ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി ചേർന്നു.

അവിടെ ഒരു പുഴ ഒഴുകുന്നതിന്റെ കരയിൽ അവർ വണ്ടി കൊണ്ടു ചെന്നു നിർത്തി.

അതിനു ശേഷം അവർ ഇരുവരും കാറിൽ നിന്നും പതിയെ ഇറങ്ങി.

ചാവി കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു ബാലരാമൻ മുന്നേ നടന്നു.

പിറകെ സീതയും.

ഒരൂഹം വച്ചു ബാലരാമൻ എത്തേണ്ട വീട് കണ്ടു പിടിച്ചിരുന്നു.

അവർ നേരെ എത്തിച്ചേർന്നത് അരുണിമയുടെ വീട്ടിലും.

വീടിനു മുന്നിൽ നിന്നുകൊണ്ട് ബാലരാമൻ അകത്തേക്ക് നോക്കി വിളിച്ചു.

“ആരൂല്ലെ ഇവിടെ? ”

അദ്ദേഹത്തിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങിയതും ആരുടെയോ കാലൊച്ചകൾ അവരെയും തേടിയെത്തി.

മുറ്റത്തേക്കിറങ്ങി വന്ന ആശ വന്നിരിക്കുന്ന അഥിതികളെ കണ്ട് ആദ്യം ഒന്നു അമ്പരന്നു.

അതിനു ശേഷം തൊഴുകൈയ്യോടെ അവർ പിടച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

“അങ്ങുന്നേ ന്തൊരു അതിശയാ ഇതു………. എനിക്ക് വിശ്വസിക്കാൻ കഴിയണില്ല്യ………….ഞങ്ങളെ വീട്ടിലേക്ക് വായോ”

ആശക്ക് വെപ്രാളം കാരണം എന്തൊക്കെയാ പറയുന്നതെന്ന് ഒരു ബോധമില്ലായിരുന്നു.

അവരുടെ ക്ഷണം സ്വീകരിച്ചു ബാലരമനും സീതയും ആ വീട്ടിലേക്ക് കയറി.

പിറകെ ആശയും.

പെട്ടെന്ന് ആശ അവിടെയുണ്ടായിരുന്ന നല്ലൊരു തുണി എടുത്തുകൊണ്ടു വന്നു കസേരകൾ വൃത്തിയിൽ തുടക്കാൻ തുടങ്ങി.

പക്ഷെ അപ്പോഴേക്കും സീത ശാസനയോടെ അതിനെ എതിർത്തു.

അതിനു ശേഷം അവർ ആ കസേരകളിൽ ഇരുന്നു.

വീടൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത് കണ്ട് ആശക്ക് വല്ലാതെ ചളിപ്പ് തോന്നി.

തന്റെ രണ്ടു പ്രിയപ്പെട്ട മാനസ പുത്രിമാരെ അവർ മനസാലെ സ്മരിച്ചു.

“പേരെന്താന്നാ പറഞ്ഞെ?”

ആശയെ ചൂണ്ടി കാണിച്ചുകൊണ്ട് സീത ചോദിച്ചു.

“ന്റെ പേര് ആശാന്നാ”

തന്റെ സ്വതസിദ്ധമായ പുഞ്ചിരി വെളിവാക്കിക്കൊണ്ട് ആശ പറഞ്ഞു കൊടുത്തു.

“അതെ സീതേ………..ആശ നമ്മുടെ സ്കൂളിൽ കഞ്ഞിവെപ്പാ………..കെട്ടിയോൻ രാജൻ കള്ളു ചെത്താ തൊഴിൽ…………മനയിലെ പൂജകളിൽ ഇടക്ക് നല്ല പനങ്കള്ള് ഒക്കെ കൊണ്ടു തരുന്നത് അവനാ”

ബാലരാമൻ സീതയോടായി പറഞ്ഞു.

“പറഞ്ഞ പോലെ രാജനെവിടെ?”

ബാലരാമൻ അതു ചോദിച്ചതും ആശ മണ്ടത്തരം പറ്റിയെ പോലെ തന്റെ കൈത്തതലം നെറ്റിയിൽ മുട്ടിച്ചു.

ശേഷം വേഗം തന്നെ മറ്റൊരു മുറിയിലേക്ക് കയറി പോയി.

അവിടെ ഉറങ്ങുകയായിരുന്ന തന്റെ കെട്ടിയോനെ പിടിച്ച പിടിയാലേ വലിച്ചു കൊണ്ടു വന്നു.

ബലരാമനെ കണ്ടതും രാജൻ അത്യധികം ബഹുമാനത്തോടെ അവരെ വണങ്ങി.

“രാജാ സുഖം തന്നെയല്ലേ?”

“സുഖം തന്നെ അങ്ങുന്നേ”

രാജൻ ബഹുമാനത്തോടെ മൊഴിഞ്ഞു.

“ആശേ വേഗം ചായ വെക്ക് ”

രാജൻ അവളെ നോക്കി കണ്ണൂരുട്ടിയതും ആശ ധൃതിയിൽ അടുക്കളയിലേക്ക് ഓടുവാനായി തുനിഞ്ഞു.

പക്ഷെ അപ്പോഴേക്കും സീത അവളെ തടഞ്ഞിരുന്നു.

“അതൊന്നും വേണ്ട ആശേ………..നിങ്ങളെ കാണാൻ വന്നതാ ഞങ്ങള്……….പെട്ടെന്ന് തന്നെ തിരിച്ചു പോണം…………ബാലരാമേട്ടന് വേറൊരാളെ അർജെന്റ് ആയി കാണാനുണ്ട്”

സീത പറഞ്ഞത് കേട്ടിട്ട് ആശ ആകെ നടുക്കടലിൽ പെട്ട അവസ്ഥയിലായി.

ചായ വെക്കണമെന്നുമുണ്ട് അവരാണേൽ നിഷേധിക്കുകയും ചെയ്യുന്നു.

ആശയുടെ മാനസികാവസ്ഥ കണ്ട് സീത അവളുടെ രക്ഷയ്ക്ക് വന്നു.

“എവിടെ മക്കള്?ഞങ്ങള് അരുണിമ മോളെ കാണാൻ വന്നതാ”

സീതയുടെ പറച്ചിൽ കേട്ട് തന്റെ മകളെ ഇവർക്കെങ്ങനെ പരിചയമെന്ന് ആശക്ക് തോന്നിയെങ്കിലും തത്കാലം അവരെ വിളിക്കുവാൻ അവർ നിശ്ചയിച്ചു.

“ഇവിടിരുന്നോട്ടോ മക്കള് പൊഴേൽ നനക്കാൻ പോയിരിക്ക്യ………….ഞാൻ ചെന്ന് വിളിച്ച് വരാ”

സീത തലയാട്ടിയതും ആശ നേരെ പുഴയിലേക്ക് വച്ചു പിടിച്ചു.

ഈ സമയം ബാലരാമൻ രാജനോട് കള്ളു ചെത്തുന്നതിനെ കുറിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.

പക്ഷെ സീത അതിനു ചെവി കൊടുത്തില്ല.

ഈ സമയം മക്കളെ പിടിച്ച പിടിയാലേ ആശ അവർക്ക് മുന്നിലേക്ക് ഹാജരാക്കി.

അലസമായി കെട്ടിവച്ച മുടിയുമായി സോപ്പ്കാരത്തിന്റെ വഴുവഴുപ്പ് കയ്യിലേന്തിക്കൊണ്ട് അരുണിമ നിൽക്കുന്നത് കണ്ട് സീത ആന്തലോടെ എണീറ്റു നിന്നു.

അവളുടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിൽ ആയിരുന്നു സീതയുടെ നോട്ടം ചെന്നു പതിച്ചത്.

അവളുടെ മുഖം കൂടുതൽ ദൃഢമായി തന്റെ മനസിൽ ആഴത്തിൽ പതിപ്പിക്കുമ്പോഴും സീതയുടെ ചുണ്ടുകൾ മന്ത്രിച്ചു.

“കല്യാണി”

കല്യാണി എന്ന പദം കേട്ടതും അരുണിമയിൽ ആകപ്പാടെ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി.

വല്ലാത്തൊരു കുളിരും വിറയലും അവൾക്ക് അനുഭവപ്പെട്ടു.

സീതയിൽ തന്നെയായിരുന്നു അവളുടെ കണ്ണുകളും.

ഈ സമയം സീത പതിയെ അവൾക്കരികിലേക്ക് നടന്നു വന്നു.

അതിനു ശേഷം അരുണിമയെ ഒന്നുകൂടി നോക്കി നിന്നു.

തുടർന്നു അവളുടെ മുഖത്ത് അനുസരക്കേടോടെ പറ്റി പിടിച്ച മുടിയിഴകളെ ശാസനയുടെ സ്വരത്തിൽ സീത കോതിയൊതുക്കി വച്ചു.

അരുണിമയുടെ കവിളിൽ പതിയെ പിച്ചി.

സീതയുടെ ആ പ്രവൃത്തി അവൾക്ക് നന്നേ ഇഷ്ട്ടായി.

കൂടാതെ അരുണിമയ്ക്ക് അരികിൽ നിൽക്കുന്ന കുറുമ്പിയെയും വാത്സല്യത്തോടെ സീത നോക്കി.

“ഇതാ എന്റെ മക്കള് ”

ആശ അവരെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.

അവരുടെ പറച്ചിലിൽ നിന്നും മനസിലായെന്ന അർത്ഥത്തിൽ അവർ തലയാട്ടി.

ആശ പറഞ്ഞത് കേട്ട് അരുണിമയും അവളുടെ അനിയത്തിയും അവരെ ഒന്നാകെ വണങ്ങി.

” അയ്യോ മക്കളെ അതൊന്നും വേണ്ടാട്ടോ”

സീത അവരെ സ്നേഹപൂർവ്വം തടഞ്ഞു.

സീതയുടെ വിനയവും പെരുമാറ്റവും അരുണിമയ്ക്ക് നന്നേ ബോധിച്ചു.

“മോളെ കൈയ്ക്ക് ഇപ്പൊ എങ്ങനുണ്ട്?കുറവുണ്ടോ?

“കുറവുണ്ടമ്മേ ”

അറിയാതെ അമ്മ എന്ന പദം ഉച്ചരിച്ചതും അരുണിമ ഞെട്ടലോടെ വായ് പൊത്തി.

തേവക്കാട്ട് കുടുംബത്തിലെ മരുമകളെ അമ്മയെന്നു വിളിച്ചതിന് വേറെ പൊല്ലാപ്പുണ്ടാകുമോ എന്നവൾ ഭയന്നു.

“അയ്യോ അറിയാതെ വിളിച്ചു പോയതാണേ……….ക്ഷമിക്കണേ ”

അരുണിമ കൈകൾ കൂപ്പി തൊഴുതി.

“അതൊന്നും സാരമില്ല മോളെ…………ഞാനും ഒരമ്മ തന്നാ………….എന്നെ അങ്ങനെ തന്നെ വിളിച്ചോട്ടോ “

സീത വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി.

അരുണിമ ആത്മനിർവൃതിയോടെ കണ്ണുകൾ അടച്ചു പിടിച്ചു നിന്നു.

“മോളെ അനന്തു അറിയാതെ വന്നു ഇടിച്ചു പോയതാ……….. മോൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായേൽ ഞങ്ങള് അവന് വേണ്ടി ക്ഷമ ചോദിക്കുവാ കേട്ടോ”

സീതയുടെ ക്ഷമാപണം കേട്ടതും അരുണിമ നിഷേധാർത്ഥത്തിൽ തലയാട്ടിക്കോണ്ട് അരുതെന്ന അർത്ഥത്തിൽ വിലക്കി.

“അയ്യോ അമ്മേ എന്റെ ഭാഗത്താ തെറ്റ്………….ഞാനാ റോങ്ങ് സൈഡിലൂടെ വണ്ടിയോടിച്ചത് അനന്തുവിന്റെ ഭാഗത്തു ഒരു തെറ്റുമില്ല”

അരുണിമ അവനെ ന്യായീകരിച്ചു.

“അറിയാം മോളെ……….എന്തേലും ആവശ്യമുണ്ടെൽ ഞങ്ങളെ തന്നെ വിളിക്കണേ ”

ബലരാമൻ അവളോടായി പറഞ്ഞു.

അതുകേട്ടതും നിറഞ്ഞ മനസോടെ അവൾ തലയാട്ടി.

അനന്തുവുമൊത്തുണ്ടായിട്ടുള്ള മധുര തര നിമിഷങ്ങളും മറ്റും ഉള്ളിലൂറുന്ന പുഞ്ചിരിയോടെ അവൾ ഓർക്കുകയായിരുന്നു.

കൂടാതെ അല്പം മുന്നേ തന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞതു വരെ.

അതോർത്തപ്പോഴേക്കും നാണത്തിന്റെ ചെറു കണികകൾ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

തൽഫലമായി ഒരു പുഞ്ചിരി അവളുടെ അധരങ്ങളിൽ ഉടലെടുത്തു.

അനന്തു തന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് ഇഷ്ടമാണെന്നു പറഞ്ഞ നിമിഷം അവൾ വീണ്ടും അയവിറക്കുകയായിരുന്നു.

ആ നീലക്കണ്ണുകളുടെ നോട്ടം തന്റെ ആഴങ്ങളിലേക്കാണ് ഓരോ നിമിഷവും പതിഞ്ഞുകൊണ്ടിരുന്നത്.

ആദ്യ സമാഗമത്തിൽ തന്നെ ആദ്യാനുരാഗം തോന്നിയ പുരുഷൻ.

ഇപ്പോഴും തന്റെ ഹൃദയം ഓരോ നിമിഷം മിടിക്കുന്നത് പോലും അവന് വേണ്ടിയാണ്.

തനിക്ക് വേണ്ടി ജന്മം കൊണ്ടവൻ.

പക്ഷെ ഇഷ്ട്ടം തുറന്നു പറഞ്ഞതിന് ശേഷമുള്ള തന്റെ പെരുമാറ്റം കടുത്തതായിപോയി.

എന്തോ ആ സമയം അതിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ തനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അടങ്ങാത്ത കോപം ആ നിമിഷം തന്നെ കീഴ്പ്പെടുത്തി.

ഇപ്പൊ ഒരായിരം വട്ടം മനസാലെ അനന്തുവിന്റെ കാലുകളിൽ വീണു കഴിഞ്ഞു.

താൻ ഓരോ നിമിഷവും പശ്ചാത്തപിച്ചുകൊണ്ട് തന്റെ പാപ ഭാരം ഒഴുക്കി കളയാൻ വെമ്പുന്ന മനസുമായി ഭ്രാന്തിയെ പോലെ അലയുകയാണ്.

ഇതിൽ നിന്നും തനിക്ക് മോചനമില്ലേ?

മിഴിക്കോണുകളിൽ കുമിഞ്ഞു കൂടിയ നീർക്കണങ്ങൾ സീത കാണാതെ അവൾ മറച്ചു പിടിച്ചു.

അവരുമായി അൽപ സമയം ചിലവഴിച്ച ശേഷം അവർ തിരികെ മടങ്ങി.

പോകുന്നതിനിടെ സീതയുടെ കണ്ണുകൾ ഒരിക്കൽ കൂടി അരുണിമയെ തേടിയെത്തി.

അരുണിമയെ മാത്രം. . . . -തേവക്കാട്ട് മന – . . . മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ ഓടി നടക്കുകയായിരുന്നു ലക്ഷ്മി.

അവളുടെ മനസ് ആകെ സംഘർഷഭരിതമായിരുന്നു.

ആകപ്പാടെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അവസ്ഥ.

ഉള്ളം കയ്യിൽ വില കൂടിയ മൊബൈൽ ഫോൺ ഭദ്രമായി പിടിച്ചിട്ടുണ്ട്.

അൽപ സമയം കഴിഞ്ഞതും അവളുടെ ഫോണിലേക്ക് ഒരു കാൾ തേടിയെത്തി

അതു കണ്ടതും അവളുടെ കണ്ണുകൾ മൃഗീയമായി തിളങ്ങി.

ആവേശത്തോടെ അവൾ കാൾ എടുത്തു.

“എന്തായി കാര്യങ്ങളൊക്കെ OK ആണോ?”

അവളുടെ ശബ്ദത്തിൽ വർധിത വീര്യം നിലനിന്നിരുന്നു.

മറുവശത്തു നിന്നും എന്തോ മൊഴിഞ്ഞതും അവളുടെ അധരങ്ങളിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.

“Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ…….. പേര് അനന്തു………നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്…………കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ…………കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്”

ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട്‌ ചെയ്തു.

അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.

അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.

ഒപ്പം കൊലച്ചിരിയും.

(തുടരും)

സ്നേഹത്തോടെ ചാണക്യൻ………!!!!!

Comments:

No comments!

Please sign up or log in to post a comment!