സിന്ദൂരരേഖ 13

ദിവ്യ ടീച്ചർ നോക്കി ആദ്യം തന്നെ ഒന്ന് ഞെട്ടി എന്നിട്ട് മാലതി ടീച്ചറെ ആണ് ദിവ്യ ആദ്യം പരതി നോക്കിയത്. മാലതി ടീച്ചർ എങ്ങോട്ട് പോയി എന്ന് ദിവ്യ തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോഴേക്കും വൈശാഖൻ അകത്തേക്ക് നടന്നു വന്നു അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്ന് എഴുന്നേറ്റു നിന്നു.

വൈശാഖൻ :അയ്യോ ആരും എഴുന്നേൽക്കണ്ട ഇരുന്നോളൂ,, എന്താ ഇത് അറിയാല്ലോ എന്റെ വൈഫ്‌ ഇവിടെ തന്നെ അല്ലെ ഒന്ന് കണ്ടു ഒരു കാര്യം പറയാൻ വന്നതാ.

ദിവ്യ അറിയാതെ ഒന്ന് വെള്ളം ഇറക്കി pപോയി എന്ത് കള്ളം ഇയാളോട് പറയും. നാശം പിടിക്കാൻ മാലതി ടീച്ചർ കൈ കഴുകാൻ പോയിട്ട് വന്നിട്ടും ഇല്ല.

വൈശാഖൻ :അഞ്‌ജലി എവിടെ ടീച്ചർ,,????

ദിവ്യ :ആം അത് ഞാൻ കണ്ടില്ല.

വൈശാഖൻ :ങേ കണ്ടില്ലേ,, ഓഫീസ് റൂമിൽ ആണോ.?

പെട്ടെന്ന് മാലതി അങ്ങോട്ട്‌ കയറി വന്നു. അപ്പോഴാണ് ദിവ്യയ്ക്ക് ശ്വാസം നേരെ വീണത്. വൈശാഖൻ ചോദിച്ചത് കേട്ട് കൊണ്ടാകണം അതിനുത്തരം മാലതി ആണ് പറഞ്ഞത്.

മാലതി :ടീച്ചർ ഇന്ന് വന്നിട്ട് എവിടേക്കോ ധൃതിയിൽ പോകുന്ന കണ്ടു.

വൈശാഖൻ :എവിടേക്ക്?

മാലതി :അത് അറിയില്ല, ഞാൻ കരുതി വീട്ടിൽ എന്തെകിലും അത്യാവശ്യം ആയി തിരിച്ചു പോയത് ആയിരിക്കും എന്ന്.

വൈശാഖൻ :ഞാൻ ഫോൺ വിളിച്ചിട്ട് ആദ്യം അറ്റൻഡ് ചെയ്തു പിന്നെ കട്ട്‌ ചെയ്തു.

മാലതി അത് കേട്ട് മനസ്സിൽ ചിരിച്ചു. അവൾ നല്ല പോലെ കളിച്ചു സുഖിക്കുമ്പോൾ ആയിരിക്കും ഇയാൾ ഫോൺ ചെയ്തത് മിക്കവാറും.

വൈശാഖൻ :എന്താ ടീച്ചറെ ആലോചിക്കുന്നത്?

മാലതി :ഹേയ് ഒന്നുമില്ല ഞാനും കാൾ ചെയ്തിരുന്നു പക്ഷേ അറ്റൻഡ് ചെയ്തില്ല.

വൈശാഖൻ :അപ്പോൾ അവൾ എവിടെ പോയി?

മാലതി :അല്ല സാർ വീട്ടിൽ ഒന്ന് പോയി നോക്കിക്കുടെ.

വൈശാഖൻ :ഞാൻ ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് വീട്ടിൽ നിന്ന് ആണ് വരുന്നത്.

മാലതി :ഓഹ് അപ്പോൾ അവിടെ ഇല്ല അല്ലെ.

ദിവ്യയും മാലതിയും പരസ്പരം കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഒന്ന് നോക്കി.

വൈശാഖൻ :ശേ എന്നാലും അവൾ ഇത് എവിടെ പോയി?

അപ്പോഴാണ് അവിടെ ബുക്സ് സബ്മിറ്റ് ചെയ്യുവാൻ ഒരു കുട്ടി കയറി വന്നത്. വൈശാഖൻ സംസാരം കേട്ടത് കൊണ്ട് ആകണം ആ കുട്ടി വൈഷകനെ തന്നെ നോക്കി നിന്നു. എന്നിട്ട്

കുട്ടി :അഞ്‌ജലി ടീച്ചർ ആണോ?

വൈശാഖൻ കുട്ടിയെ അപ്പോഴാണ് ശ്രദ്ധിച്ചത്.

കുട്ടി :ടീച്ചർ രാവിലെ ഗേറ്റ് മുൻപിൽ വെച്ച് ഒരു വണ്ടിയിൽ കയറി പോകുന്നത് കണ്ടു.



വൈശാഖൻ :വണ്ടിയിലോ?

മാലതിയും ദിവ്യയും മുഖത്ത് കൈ വെച്ച് നിന്നു. ഈശ്വര താനും അപ്പോൾ അവിടെ മാറി നിൽക്കുന്നത് കുട്ടി പറയുമോ എന്നായിരുന്നു മാലതി പേടിച്ചത്.

വൈശാഖൻ :മോള് ടീച്ചറെ എപ്പോഴാ കണ്ടത്?

കുട്ടി :ടീച്ചർ രാവിലെ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ ഗ്രൗണ്ടിൽ നിൽപ്പുണ്ടായിരുന്നു. ടീച്ചർ അവിടെ ഒരു വണ്ടിയിൽ കയറി പോയി.

വൈശാഖൻ :മോള് കണ്ടോ അത് അഞ്‌ജലി ടീച്ചർ തന്നെ ആണോ?

കുട്ടി :അതെ ഈ ടീച്ചർ അവിടെ ഉണ്ടായിരുന്നുല്ലോ അപ്പോൾ

കുട്ടി മാലതിയെ ചൂണ്ടി കാണിച്ചു. മാലതി പെട്ട് എന്ന് ബോധ്യം ആയി.

മാലതി :അയ്യോ ഞാൻ അവിടെ ഉണ്ടായിരുന്നു പക്ഷേ ഞാൻ അടുത്ത് പോയില്ല. വണ്ടിയിൽ കയറി പോകുന്നത് കണ്ടു ഞാൻ കരുതി നിങ്ങളുടെ റിലേറ്റീവ് ആരെങ്കിലും ഉര്ജന്റ് ആയി വന്നു കൊണ്ട് പോകും ആണെന്ന്.

വൈശാഖൻ ആ പറച്ചിൽ അത്ര ബോധ്യം ആയില്ല. അവർ എന്തോ മറച്ചു വെച്ചു സംസാരിക്കും പോലെ തോന്നി. വൈശാഖൻ നേരെ കുട്ടിയുടെ മുഖത്തേക്ക് നോക്കി.

വൈശാഖൻ :മോള് അത് എന്ത് വണ്ടി ആണെന്ന് കണ്ടോ?

കുട്ടി :അതൊരു ചെറിയ വാൻ ആയിരുന്നു.

വൈശാഖൻ :വാനോ? ഓടിച്ച ആളെ മോള് കണ്ടിട്ടുണ്ടോ?

കുട്ടി :അത് ഞാൻ മുഖം കണ്ടില്ല.

അപ്പോഴാണ് മാലതിയ്ക്കും ദിവ്യയ്ക്കും ശ്വാസം നേരെ വീണത്. വൈശാഖൻ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു വന്നു.

വൈശാഖൻ :മോള് കണ്ടോ ആ വണ്ടി? അത് കണ്ടിട്ട് എങ്ങനെയാണ് പുതിയ പോലെയുള്ള വണ്ടി ആണോ പഴയത് ആണോ.?

കുട്ടി :പഴയ പോലെ ഉള്ള വണ്ടി ആണ്.

വൈശാഖൻ തന്റെ ഫോൺ കൈയിൽ എടുത്തു. അഞ്‌ജലിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു ഫോൺ റിങ് ചെയ്യാൻ തുടങ്ങി എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. അതെ സമയം അഞ്‌ജലിയും വിശ്വനാഥനും ലഞ്ച് കഴിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ അഞ്ജലി ഡിസ്പ്ലേ തന്റെ ഭർത്താവിന്റെ പേര് കണ്ടിട്ടും മൈൻഡ് ഒന്നും ഇല്ലാതെ ഫുഡ്‌ കഴിച്ചു കൊണ്ടേ ഇരുന്നു. വിശ്വനാധൻ ചോദിച്ചപ്പോൾ നിസാരമായി തന്റെ കിഴങ്ങൻ ഭർത്താവ് ആണെന്ന് അവൾ പറയുകയും ചെയ്തു. അത് പറഞ്ഞു അയാളും ചിരിച്ചു കൊണ്ട് ആണ് ഫുഡ്‌ കഴിച്ചത്. അഞ്‌ജലി ഫോൺ അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ വൈശാഖൻ ഒന്ന് തെല്ലു ഭയന്നു. ഈ നാട് അത്ര ശെരി അല്ലല്ലോ വല്ല കിഡ്നാപ്പ് വല്ലതും ആണോ. പക്ഷേ ഇടയ്ക്ക് കാൾ അറ്റൻഡ് ചെയ്തപ്പോൾ അവൾ അങ്ങനെ ഒന്നും പ്രകടം ആക്കിയില്ലല്ലോ? കിഡ്നാപ് ആണെങ്കിൽ തന്നെ എപ്പോഴേ ഒരു ഭീഷണി മുഴക്കി ഒരു കാൾ എത്തിയേനെ? ചോദ്യങ്ങൾ കൊണ്ട് അയാളുടെ തല പൊട്ടി തെറിക്കും പോലെ ആയി.
വൈശാഖൻ നേരെ കുട്ടിയുടെ അടുത്ത് ചെന്നു.

വൈശാഖൻ :മോള് വേറെ ആരെങ്കിലും വണ്ടിയിൽ കണ്ടിരുന്നോ?

കുട്ടി :ഇല്ല.

വൈശാഖൻ :ഉം മോള് ക്ലാസ്സിൽ പൊക്കോ.

കുട്ടി തിരിച്ചു ക്ലാസ്സിലേക്ക് പോയി.

വൈശാഖൻ :അല്ല നിങ്ങൾ ഒക്കെ എന്തോ എന്നോട് മറച്ചു പിടിക്കുന്നു?? എന്താണ് അത്.

ദിവ്യ :എന്താ സാർ?

മാലതി :ഞങ്ങൾ എന്തിന് മറച്ചു പിടിക്കണം സാർ.

വൈശാഖൻ :തിരിച്ചു പോയി എന്നാണ് നിങ്ങൾ പറഞ്ഞത് അത് എങ്ങനെ എന്ന് നിങ്ങൾ പറഞ്ഞില്ല. പക്ഷേ ആ കുട്ടി കൃത്യമായി തിരിച്ചു കയറി പോകുന്ന വണ്ടി സഹിതം പറഞ്ഞു. അതെ സമയം കുട്ടിയെ കാട്ടിൽ അരികെ നിങ്ങൾ അടുത്ത് ഉണ്ടായിട്ടും ഇതൊന്നും എന്നോട് പറഞ്ഞില്ല. കുട്ടി കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ആണ് അങ്ങനെ ഒരു വണ്ടിയിൽ കയറി പോയ കാര്യം വരെ നിങ്ങൾ സമ്മതിച്ചത് ശെരി അല്ലെ.

മാലതി :അതിന് വലിയ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല.

ദിവ്യ :സാർ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടാർന്നോ?

വൈശാഖൻ :ഉം.

ദിവ്യ :അപ്പോൾ ഒരിക്കലും ഒരു തട്ടി കൊണ്ട് പോകൽ ഒന്നും ആകില്ലല്ലോ. അങ്ങനെ ആണെങ്കിൽ ഫോൺ ട്രൈസ് ചെയ്യും എന്ന് കരുതി എപ്പോഴേ അത് സിം റിമോവ് ചെയ്യില്ലേ.

വൈശാഖൻ :മാലതി ടീച്ചർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,. ആ കുട്ടി പറയുന്നത് വെക്കുമ്പോൾ ആ വണ്ടി ഓടിച്ചത് ആരാണെന്നു ടീച്ചർ കണ്ടു കാണും അല്ലോ.

മാലതി :ഞാൻ കുറച്ചു ദൂരെ ആയിരുന്നു, അയാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ കരുതി നിങ്ങൾ റിലേറ്റീവ് ആരെങ്കിലും ആകും എന്ന് ഞാൻ അങ്ങോട്ട്‌ ചെല്ലും മുൻപേ അവർ പോയിരുന്നു.

വൈശാഖൻ :ഓക്കെ ഞാൻ അന്വേഷിച്ചോളാം. പക്ഷേ പിന്നെ നിങ്ങളുടെ ഉത്തരങ്ങളിൽ മാറ്റം ഒന്നും ഉണ്ടാകരുത്.

വൈശാഖൻ സ്റ്റാഫ്‌റൂമിന്റെ പുറത്തേക്കു ഇറങ്ങി.ജീപ്പ് പാർക്ക്‌ ചെയ്ത ഇടത്തേയ്ക്ക് നടന്നു. അയാൾ പോയി എന്ന് മനസ്സിൽ ആയപ്പോൾ മാലതി ഉടനെ അഞ്‌ജലിയെ കാൾ ചെയ്തു. അപ്പോഴേക്കും അഞ്‌ജലി ആഹാരം കഴിഞ്ഞു കൈ കഴുകാൻ പോകുക ആയിരുന്നു. വിശ്വനാഥൻ കൈ കഴുകാൻ പോയി കഴിഞ്ഞു ആണ് മൊബൈൽ ബെൽ റിങ് ചെയ്യാൻ തുടങ്ങിയത്. അഞ്‌ജലി മൊബൈൽ ഡിസ്പ്ലേ ഒന്ന് നോക്കി മാലതി ടീച്ചർ ആണെന്ന് മനസ്സിൽ ആയി. അഞ്‌ജലി കാൾ അറ്റൻഡ് ചെയ്തു.

മാലതി :ഹലോ,,

അഞ്‌ജലി :ആ ടീച്ചറെ പറ.

മാലതി :എന്ത് പറയാൻ,, ടീച്ചറുടെ ഹസ്ബൻഡ് ഇവിടെ വന്നിരുന്നു കുറച്ചു മുൻപ്.

അഞ്‌ജലി :അയ്യോ എന്നിട്ട്?

മാലതി :ആകെ കുളമായി.


അഞ്‌ജലി :അയ്യോ.

മാലതി :അതെ ടീച്ചറെ ഇവിടെ വന്നു കയറും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടെന്ന് വന്നപ്പോൾ എന്താ ചെയ്യുക എന്നറിയാതെ ഞാനും ദിവ്യ ടീച്ചറും നല്ല പോലെ പേടിച്ചു.

അഞ്‌ജലി :എന്നിട്ട്???

മാലതി :ഞാൻ പറഞ്ഞു വീട്ടിലേക്കു ആകും തിരിച്ചു പോകുന്നത് കണ്ടു എന്ന് പറഞ്ഞു. അത് അതിലും പണി ആയി അങ്ങേര് ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ചെയ്തിരുന്നോ.

അഞ്‌ജലി :അഹ് ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉണ്ടാരുന്നു കാലത്ത് ആണ് വന്നത്.

മാലതി :അവിടെ പണികിട്ടി അങ്ങേരും വീട്ടിൽ നിന്നാണ് വന്നത്. അത് കൊണ്ട് അത് ഏറ്റില്ല. പക്ഷേ സ്കൂളിലെ ഒരു കുട്ടി ടീച്ചർ വണ്ടിയിൽ കയറി പോകുന്ന കണ്ടു എന്ന് നല്ല പോലെ അങ്ങ് പറഞ്ഞു കൊടുത്തു അപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു എന്നും. പിന്നെ അയാൾ എന്റെ മുകളിൽ ആയിരുന്നു ചാട്ടം. കുറെ പോലീസ് മുറ ചോദ്യങ്ങളും പെരുമാറ്റവും.

അഞ്‌ജലി :അയ്യോ എന്നിട്ട് എന്തായി,,പ്രശ്നം ആണോ ഇശോ ഞാൻ ഇനി എന്താ ചെയ്യാ.

മാലതി :ഞാൻ പറഞ്ഞു റിലേറ്റീവ് ആരേലും ആണ് എന്ന് കരുതി ശ്രദ്ധിച്ചില്ല എന്ന്. പക്ഷേ പുള്ളിക്ക് നല്ല ഡൌട്ട് ഉണ്ട്. പിന്നെ ടീച്ചർ എന്താ ഫോൺ എടുക്കാഞ്ഞത്.

അഞ്ജലി :അത് അപ്പോൾ എടുക്കാൻ പറ്റാത്ത കണ്ടീഷൻ ആയിരുന്നു.

മാലതി :ഓഹ് കളി ആയിരിക്കും അല്ലെ. എന്നിട്ട് എത്ര തവണ ചെയ്തു?

അഞ്ജലി :ടീച്ചർ ആ കാര്യം പറയാതെ എന്നെ എങ്ങനെ എങ്കിലും രെക്ഷ പെടുത്താൻ വഴി പറ.

മാലതി :പ്ലീസ് എന്നാലും അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് അല്ലേ.

അഞ്‌ജലി :2

മാലതി :ഉം കൊള്ളാം ഉച്ച ആയപ്പോഴേക്കും രണ്ടു കഴിഞ്ഞോ.

അഞ്ജലി :എന്തെങ്കിലും ഒന്ന് പറ.

മാലതി :ഞാൻ ഒന്ന് ആലോചിക്കട്ടെ. ആലോചിച്ചു വിളിക്കാം പോരെ.

അഞ്‌ജലി :ഉം.

മാലതി ഫോൺ കട്ട്‌ ചെയ്തു. അപ്പോഴേക്കും വിശ്വനാഥൻ കൈ കഴുകി തിരിച്ചു വന്നു. അഞ്‌ജലിയുടെ മുഖത്തെ പരിഭവും പേടിയും കണ്ട് വിശ്വനാഥൻ ചോദിച്ചു.

വിശ്വനാധൻ :എന്ത് പറ്റി മോളെ? എന്താ ഇങ്ങനെ പേടിച്ചപോലെ ഇരിക്കുന്നത്?

അഞ്‌ജലി ഒന്ന് ചെറുതായി കരഞ്ഞു അവളുടെ കണ്ണുകൾ നല്ലപോലെ കലങ്ങിയ പോലെ ആയി.

അഞ്‌ജലി :ഏട്ടൻ എന്നെ തിരക്കി സ്കൂളിൽ ചെന്നു എന്ന്.

വിശ്വനാഥൻ :അതിനു എന്താ പ്രശ്നം. !!!എന്തെങ്കിലും കള്ളം പറഞ്ഞാൽ പൊരേ.

അഞ്‌ജലി :ഏട്ടനോട് ഏതോ കുട്ടി ഞാൻ ഒരു വണ്ടിയിൽ കയറി പോകുന്നത് കണ്ടു എന്ന് പറഞ്ഞു. കുറച്ചു മുൻപ് എന്നെ കുറെ തവണ വിളിച്ചത് അതിനു ആയിരുന്നു.


വിശ്വനാഥൻ :മോള് അപ്പോൾ ആ ഫോൺ അറ്റൻഡ് ചെയ്തിരുന്നേൽ ഇപ്പോൾ അവൻ സ്കൂളിൽ മോളെ അന്വേഷിച്ചു ചെല്ലുക ഇല്ലായിരുന്നു.

അഞ്‌ജലി :അത് ആദ്യം നമ്മൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ വിളിച്ചു അങ്ങനെ ഒക്കെ പറയുമ്പോൾ അറിയാതെ എങ്ങാനും ചേട്ടന്റെ സൗണ്ട് വല്ലതും അങ്ങോട്ട് പോയാൽ പിന്നെ അത് ഒരു ചോദ്യം ആകില്ലേ അതാ കട്ട്‌ ചെയ്തത് .

വിശ്വനാഥൻ :ഉം അതൊക്കെ വിട് മോളെ ഇനിയുള്ള കാര്യങ്ങൾ ചിന്തിക്ക്. മോള് ഇതും ആലോചിച്ചു പേടിച്ചു കുത്തി ഇരിക്കുക ഒന്നും വേണ്ട. നീ പറ വേണേൽ അവനെ രണ്ട് കൊടുത്തു ഹോസ്പിറ്റലിൽ ഇടാം.

അഞ്‌ജലി :അയ്യോ അതൊന്നും വേണ്ട.

വിശ്വനാധനൻ :എന്നാൽ നല്ല കല്ല് വെച്ച നുണകൾ പറയേണ്ടി വരും. പറയമോ?

അഞ്‌ജലി :അതിനു ഇപ്പോൾ എന്താ പറയുക.

വിശ്വനാഥൻ :അത് മോള് ഒരു ഇന്റർവ്യൂ ആയിട്ട് വന്നത് ആണെന്ന് കാച്ചിയെക്ക്. കമ്പനിയിൽ വിളിച്ചു ഞാൻ പറഞ്ഞേക്കാം ഇന്റർവ്യൂ ഉണ്ടായിരുന്നു എന്ന് ആരു വിളിച്ചാലും പറഞ്ഞേക്കാൻ.

അഞ്ജലി :അതൊക്കെ പറയാതെ പോയത് എന്തിനാണ് എന്ന് ചോദിച്ചാൽ.

വിശ്വനാഥൻ :അങ്ങനെ എല്ലാത്തിനും എനിക്ക് ഉത്തരം പറയാൻ പറ്റില്ല നിന്റെ മിടുക്കും കൂടി വേണം. പിന്നെ സ്കൂളിൽ ആരോടേലും പറഞ്ഞിട്ട് ഇന്റർവ്യൂനു പോകുമോ അതൊക്കെ വെച്ച് കാച്ചണം.

അഞ്ജലി :അപ്പോൾ രാവിലെ എന്നെ പിക് ചെയ്തത് ആരാണെന്നു ചോദിച്ചാൽ എന്ത് പറയും.

വിശ്വനാഥൻ :അത് നിന്റെ ഫ്രണ്ട് ആണെന്ന് എങ്ങാനും പറ. അല്ലെങ്കിൽ ഫ്രണ്ടിന്റെ ബ്രദർ ആണെന്ന് പറ ഇന്റർവ്യൂ ടൈം ലേറ്റ് ആയപ്പോൾ പിക് ചെയ്യാൻ വന്നതാണ് എന്ന് പറ.

അഞ്ജലി :ഇതൊക്കെ പറഞ്ഞാൽ വിശ്വസിക്കുമോ.?

വിശ്വനാഥൻ :വിശ്വസിക്കുന്നേൽ വിശ്വസിക്കട്ടെ അല്ലേലും അവന്റെ ഒന്നും കീഴിൽ താഴ്ന്നു കിടക്കേണ്ട കാര്യം ഇല്ല. ഇപ്പോൾ മോള് ശരീരം കൊണ്ട് എനിക്കും പ്രിയപ്പെട്ടവൽ ആണ്. സഹിക്കാൻ പറ്റില്ലെങ്കിൽ അവനെ അങ്ങ് കള മോളെ.

അഞ്‌ജലി :മോളെ ആലോചിച്ചു ആണ് ഞാൻ അങ്ങനെ ഒന്നും ചെയ്യാത്തത്.

വിശ്വനാഥൻ അപ്പോഴാണ് ശെരിക്കും മൃദുലയെ കുറിച്ച് ഓർത്തത് ആദ്യമേ അവളെ ആണ് ഉപ്പ് നോക്കിയത് എന്ന് ഇവൾക്ക് അറിയില്ലല്ലോ. വൈശാഖനുമായി അഞ്‌ജലി അടിയിട്ട് പിരിഞ്ഞാൽ പിന്നെ രണ്ടിനെയും തനിക്കു കിട്ടും അയാൾ മനസ്സിൽ ഓർത്തു.

അഞ്‌ജലി :എന്താ ആലോചിക്കുന്നത്.

വിശ്വനാഥൻ :മോള് അങ്ങനെ ഒന്നും ചിന്തിക്കേണ്ട മോള് വന്നാൽ മോളെ ഞാൻ എന്റെ കമ്പനിയിൽ നല്ല ഒരു ജോലി തെരും പിന്നെ വേണ്ടത് എല്ലാം.

അഞ്‌ജലിയുടെ ചുണ്ടുകളിൽ മെല്ലെ വിരലുകൾ കൊണ്ട് തൊട്ട് തഴുകി. ഒറ്റ നിമിഷത്തിൽ അഞ്‌ജലി അയാളുടെ അടിമ ആയത് പോലെ അങ്ങനെ അനങ്ങാതെ നിന്നു.

വിശ്വനാഥൻ :എന്തെ ഇഷ്ടം അല്ലെ.?

അഞ്‌ജലി :ഉം.

വിശ്വനാഥൻ :പ്രശ്നം ഉണ്ടാവുക ആണെങ്കിൽ. നീ നിന്റെ മോളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കു. അങ്ങനെ എങ്കിൽ അവളും നിന്റെ കൂടെ പോരില്ലേ അപ്പോൾ നിനക്കും സമാധാനം കിട്ടുമല്ലോ.

അഞ്ജലി :ഉം പ്രശ്നം കൂടുതൽ അയാൾ ചിലപ്പോൾ എനിക്ക് വീട് വിട്ട് ഇറങ്ങേണ്ടി വരും.

വിശ്വനാഥൻ :അങ്ങനെ ഉണ്ടാവുക ആണെങ്കിൽ നിന്നെ ഞാൻ നോക്കിക്കൊള്ളാം പോരെ.

അഞ്ജലി അയാളുടെ മുഖത്തേക്ക് നോക്കി അയാളുടെ മുഖത്തെ കാമുകനെ അവൾ നോക്കി കണ്ട് അവളെ മാറിലേക്ക് ചേർത്ത് നിർത്തി. നെറുകയിൽ ഒരുമ്മ കൊടുത്തു. അഞ്‌ജലി ഒരു കാമുകനെ ആണ് അയാളിൽ കണ്ടത് എങ്കിൽ അയാൾ കണ്ടത് അവളെ ഒരു കാമ കണ്ണുകളാൽ ആയിരുന്നു. അത് അഞ്‌ജലിയ്ക്ക് മനസ്സിലയില്ല. അഞ്‌ജലിയുടെ മുടിയിൽ തഴുകി അയാൾ അവളുടെ ചന്തിയിലേക്ക് കൈ ഇഴഞ്ഞു ചെന്നു സാരിക്ക് മുകളിൽ കൂടി ഒന്ന് അമർത്തി ഞെക്കി. അഞ്‌ജലി പെട്ടെന്ന് തല ഉയർത്തി അയാളെ നോക്കി.

അഞ്ജലി :ഇത്രയും ആയിട്ടും മതി ആയില്ലേ ചേട്ടാ.

വിശ്വനാഥൻ :എങ്ങനെ മതിയാവാനാ മോളെ നിന്നെ എത്ര ചെയ്താലും മുഴുക്കുന്നില്ല എനിക്ക്. നീ അവനെ കളഞ്ഞിട്ടു ഇറങ്ങി വാ എന്റെ കൂടെ ഞാൻ നിന്നെ നോക്കിക്കോളം ആരും അറിയാതെ.

അഞ്‌ജലി :അതെന്താ എല്ലാരും അറിഞ്ഞാൽ.

വിശ്വനാഥൻ :ഞാൻ ഒരു പാർട്ടിക്കാരൻ അല്ലേ അതൊക്കെ പിന്നെ പ്രതിപക്ഷം വച്ചേക്കുമോ.

അഞ്‌ജലി :ഉം..

വിശ്വനാഥൻ :അങ്ങനെ ആണെങ്കിൽ നിനക്ക് പുതിയ ഒരു ജീവിതം ഞാൻ തെരും പോരെ.

അഞ്‌ജലി അയാളുടെ നെഞ്ചിൽ കൈ വെച്ച് അയാളിലേക്ക് തല ചായ്ക്കാൻ വീണ്ടും ഒരുങ്ങി. അഞ്‌ജലി അപ്പോൾ ആണ് താൻ ഇത്രയും നേരം കൈകഴുകാതെ ആണ് അവിടെ നിന്നത് എന്ന് ഓർത്തത്. ആഹാരം കഴിച്ചു കഴിഞ്ഞു കാൾ വന്നത് അത് അറ്റൻഡ് ചെയ്തു മൈൻഡ് ഫുൾ മാറി പോയി.

അഞ്‌ജലി :അയ്യോ സോറി ചേട്ടാ, ഞാൻ കൈ കഴുകാൻ മറന്നു. പിന്നെ എന്നെ പെട്ടെന്ന് ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പറയുമോ സംഗീതയോടു.

വിശ്വനാഥൻ :പോകാൻ എന്താ ഇത്ര ധൃതി.

അഞ്‌ജലി :ഇനി എല്ലാം മറ്റൊരിക്കൽ ആകട്ടെ ചേട്ടാ പ്ലീസ്.

വിശ്വനാധൻ :ഓക്കേ ഞാൻ അവളെ വിളിച്ചു പറയാം.

അഞ്‌ജലി നേരെ പോയി ഹാൻഡ് വാഷ് ചെയ്തു. കുറച്ചു സമയത്തിനുള്ളിൽ തന്നെ സംഗീത വന്നു. ഉണ്ടായ കാര്യങ്ങൾ എല്ലാം സംഗീതയോട് അഞ്‌ജലി പറഞ്ഞു. അവൾ അഞ്‌ജലിയെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. വിശ്വനാഥനോട് ബൈ പറഞ്ഞു അഞ്‌ജലിയും പുറത്ത് ഇറങ്ങി സംഗീതയുടെ കൂടെ പോയി. അതെ സമയം എന്താണ് സംഭവിച്ചത് എന്നറിയാൻ വൈശാഖൻ അഞ്‌ജലിയുടെ നമ്പർ ട്രേസ് ചെയ്തു. അഞ്‌ജലിയുടെ നമ്പർ സിറ്റിയിൽ ആണ് ലൊക്കേഷൻ കാണിക്കുന്നത്. ചെവിയിൽ നിന്നു ഫോൺ വെച്ച ശേഷം അയാൾ കസേരയിൽ ഇരുന്നു ആലോചിച്ചു. ഡിപ്പാർട്മെന്റിൽ ആരോടും തത്കാലം ഒന്നും പറഞ്ഞില്ല. മൊബൈൽ ലൊക്കേഷൻ കാണിക്കുന്നത് കൊണ്ട് വൈകുന്നേരം വരെ വെയിറ്റ് ചെയ്യാം എന്ന് കരുതി. പെട്ടെന്ന് അയാൾ അബ്‌ദുള്ളയെ വിളിച്ചു.

വൈശാഖൻ :അതെ ചേട്ടൻ ഈ നാട്ടിൽ വന്നിട്ട് എത്ര കൊല്ലം ആയി.?

അബ്‌ദുള്ള :17കൊല്ലം ആയി സാർ. എന്താ സാർ കാര്യം.

വൈശാഖൻ :ഒന്നുമില്ല ചേട്ടാ,, ഇവിടെ ഈ പഴയ ഒമിനി വാൻ ഉപയോഗിക്കുന്നത് ആരൊക്കെ ഉണ്ടെന്ന് അറിയാമോ.

അബ്‌ദുള്ള :അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാൻ പറ്റുകില്ല സാർ.

വൈശാഖൻ :ചേട്ടാ ഈ നാട്ടിൽ വണ്ടികൾ അങ്ങനെ എല്ലാവർക്കും ഒന്നും ഇല്ലല്ലോ അതാ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അറിയാൻ ചോദിച്ചത്.

അബ്‌ദുള്ള :അത്രയ്ക്ക് അത്യാവശ്യം എന്താ സാർ ഒമിനി വാൻ വാങ്ങിക്കാൻ വല്ലതും ആണോ.

വൈശാഖൻ :ഉം അങ്ങനെ കരുതാം.

അബ്‌ദുള്ള :അങ്ങനെ ആണെങ്കിൽ നമ്മടെ ബിജുവിനെ വിളിച്ചു ചോദിക്ക് അവൻ അല്ലെ ഈ സ്റ്റേഷന്റെ സാരഥി. അവനോട് ചോദിച്ചാൽ ചിലപ്പോൾ ഒമിനി വാൻ തന്നെ തപ്പി തെരും.

വൈശാഖൻ :ഈ ബിജു ഇപ്പോൾ എത്ര കൊല്ലം ആയി ഇവിടെ വന്നിട്ട്. ???

അബ്‌ദുള്ള :ഒരു മൂന്നു കൊല്ലം ആയി കാണും സാർ.

വൈശാഖൻ :മതി അത് മതി. ഇവിടെ പരിചയം ഉള്ള ആള് വേണം.

അബ്‌ദുള്ള :ശെരി സാർ ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം.

അബ്‌ദുള്ള പുറത്തു പോയി ബിജുവിനെ അകത്തേക്ക് പറഞ്ഞു വിട്ടു. ബിജു കാര്യം എന്താണ് എന്നറിയാതെ ഉള്ളിലേക്ക് ചെന്നു.

ബിജു :സാർ, വിളിച്ചെന്നു പറഞ്ഞു.

വൈശാഖൻ :ആ ബിജു എനിക്ക് ഒരു ഹെല്പ് വേണം. താൻ അല്ലെ നമ്മുടെ ജീപ്പ് ഒക്കെ കൊണ്ട് നടക്കുന്നത്. അപ്പോൾ തനിക്കു ഒരു വിധം ഈ നാടും നാട്ടാരേം ഒക്കെ അറിയാല്ലോ.

ബിജു :ഉവ് സാർ.

വൈശാഖൻ :ഇവിടെ ഒമിനി വാൻ ആർക്കൊക്കെ ഉണ്ട് എന്ന് അറിയാമോ.

ബിജു:ഒമിനി അങ്ങനെ ഓർമ്മ കിട്ടുന്നില്ല സാർ. അല്ല ഉണ്ട് സാർ ഒരാൾക്ക് ഉണ്ട്.

വൈശാഖൻ :ആർക്കാണ്?

ബിജു :പക്ഷെ അത് കുറച്ചു പഴയ ഒരെണ്ണം ആണ്.

വൈശാഖൻ :പഴയത് തന്നെ ആണ് വേണ്ടത് ആരുടെ കൈയിൽ ആണ്.?

ബിജു :അത് ഞാൻ കണ്ടിട്ടുള്ളത് ഉമ്മറിന്റെ കൈയിൽ ആണ്.

വൈശാഖൻ :ഉമ്മർ. അത് അവൻ അല്ലെ ആ റൗഡി.

ബിജു :അതെ.

വൈശാഖൻ :പക്ഷേ ഞാൻ അവനെ എപ്പോളും ഒരു ഓട്ടോയിൽ ആണല്ലോ കണ്ടിട്ടുള്ളത്.

ബിജു :സാർ അത് അവൻ ഓടിക്കുന്നു എന്നെ ഉള്ളു വണ്ടി അവന്റെ അല്ല വിശ്വനാഥൻ സാറിന്റെയാ.

വൈശാഖൻ :ഏത് വിശ്വനാഥൻ?

ബിജു :എംപി വിശ്വനാഥൻ സാറിന്റെ,, പിന്നെ സാർ എന്താ ആ വണ്ടിയെ പറ്റി തന്നെ തിരക്കിയത്.

വൈശാഖൻ :ഹേയ് ഒന്നുമില്ല., താൻ അവനെ എപ്പോൾ ആണ് ആ വണ്ടിയിൽ കണ്ടിട്ടുള്ളത്.

ബിജു :സാറ് ജോയിൻ ചെയ്യും മുൻപ് സ്റ്റേഷൻ ചാർജ് ഒരു മാധവൻ നായർ ആയിരുന്നു. ഒരു നൈറ്റ്‌ പെട്രോളിംഗ് ടൈം ഞാനും സാറും കൂടി ആ വണ്ടി പിടിച്ചാരുന്നു.

വൈശാഖൻ :എന്നിട്ട് ?

ബിജു :സാറെ ആ വണ്ടിയിൽ സ്ത്രീകളെ കൊണ്ട് പോകൽ ആണ് പരുപാടി.

വൈശാഖൻ അത് കേട്ട് ഒന്ന് ഞെട്ടി.

വൈശാഖൻ :എവിടെ?

ബിജു :അത് വിശ്വനാഥൻ സാറിന് വേണ്ടി,.

വൈശാഖൻ :എന്ന് തനിക്ക് എങ്ങനെ മനസ്സിൽ ആയി.

ബിജു :അന്ന് അതിനെ പറ്റി ഉമ്മറുമായി മാധവൻ സാർ ചെറിയ ഒരു ശണ്ട ഉണ്ടായി. അതിന്റെ അടുത്ത ദിവസം ആണ് മാധവൻ സാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പക്ഷേ അന്ന് അവൻ പറഞ്ഞിരുന്നു ആ വണ്ടി അതിനു തന്നെ ആണ്.

വൈശാഖൻ ആകെ മനസ്സ് വല്ലാതെ പരിഭ്രമിച്ചു.

ബിജു :നാട്ടിൽ ആ വണ്ടിക്ക് ഒരു പേരുണ്ട് “കളി “വണ്ടി.

വൈശാഖൻ :എടൊ ക്രിമിനൽസിന്റെ ബോർഡിൽ അവന്റെ ഫോട്ടോ ഇല്ലല്ലോ.

ബിജു :അത് അറിയാമല്ലോ സാർ പിന്നെ അതാകും അടുത്ത പ്രശ്നം.

വൈശാഖൻ :ഉം ശെരി തന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ.

ബിജു :ഉണ്ട് സാർ.

വൈശാഖൻ :എന്റെ വാട്സ്ആപ്പിൽ ഒന്ന് സെന്റ് ചെയ്യ്.

ബിജു :സെൻറ് ചെയ്യാം സാർ ഇപ്പോൾ തന്നെ സെന്റ് ചെയ്യാം.

വൈശാഖൻ :താൻ ആ ജീപ്പിന്റെ താക്കോൽ ഇങ് തന്നേര്.

ബിജു താക്കോൽ എടുത്തു വൈശാഖന് കൊടുത്തു.

വൈശാഖൻ വേഗം പോയി വണ്ടിയിൽ കയറി. വണ്ടി വേഗം സ്കൂളിലേക്ക് വിട്ടു.സ്കൂളിന്റെ ഗ്രൗണ്ടിൽ വണ്ടി വന്നപ്പോൾ തന്നെ മാലതിയുടെ ഹൃദയം വീണ്ടും ഇടിക്കാൻ തുടങ്ങി. മാലതി പുറത്തേക്ക് നോക്കി നിന്നത് കൊണ്ട് വൈശാഖൻ മാലതിയെ കണ്ടു. മാലതി പെട്ടെന്ന് മുഖം വെട്ടിച്ചു മാറ്റി എങ്കിലും വൈശാഖൻ ആ ക്ലാസ്സ്‌ റൂമിന്റെ ഉള്ളിലേക്ക് നടന്നു ചെന്നു.

വൈശാഖൻ :എസ്ക്യൂസ്‌ മി മേടം.

മാലതി :യെസ്.

മാലതി ചെറിയ ഒരു പരിഭ്രമത്തോടെ വൈശാഖന്റെ മുന്നിലേക്ക് നടന്നു ചെന്നു.

മാലതി :എന്താണ് സാർ.

വൈശാഖൻ :കുറച്ചു മുൻപ് ഞാൻ വന്നപ്പോൾ ഒരു കുട്ടിയുമായി സംസാരിച്ചില്ലേ. ആ കുട്ടി ഏത് ക്ലാസ്സിൽ ആണ്..

മാലതി കണ്ണുകൾ ആ ക്ലാസ്സ്‌ റൂമിൽ തന്നെ പരതിയപ്പോൾ വൈശാഖന് ആ കുട്ടി ആ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് പിടികിട്ടി. അയാൾ ആ കുട്ടിയെ കണ്ടതും കൈ ആട്ടി അങ്ങോട്ട് വിളിച്ചു. ആ കുട്ടി അങ്ങോട്ട്‌ നടന്നു ചെന്നു. വൈശാഖൻ മൊബൈൽ കൈയിൽ എടുത്തു എന്നിട്ട് വാട്സ്ആപ്പ് ഓൺ ആക്കി ബിജു അയച്ച ഫോട്ടോ കുട്ടിയെ കാണിച്ചു.

വൈശാഖൻ :മോള് രാവിലെ പറഞ്ഞില്ലേ ഒരാൾ ടീച്ചറെ കൂട്ടി കൊണ്ട് പോയി എന്ന് അയാൾ ഈ ഫോട്ടോയിൽ കാണുന്ന ആളാണോ?

കുട്ടി :അതെ ഇയാൾ തന്നെ ആണ്.

കുട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒരു സന്തോഷം കിട്ടി എന്നാൽ തന്റെ ഭാര്യ എന്തിനു അവിടെ പോയി എന്നുള്ള ചോദ്യത്തിന് മുൻപിൽ അയാൾക്ക് വിഷമം തോന്നി.

വൈശാഖൻ :മോള് പോയി ബെഞ്ചിൽ ഇരുന്നോ.

വൈശാഖൻ നേരെ ടീച്ചറിന്റെ അടുത്ത് ചെന്നു. ഫോണിലെ പിക് മാലതിയെ കാണിച്ചു.

വൈശാഖൻ :ഇയാളെ മുൻപ് കണ്ടിട്ടേ ഇല്ല അല്ലെ, നാട്ടിലെ ഈ ക്രിമിനലിനെ ടീച്ചർക്ക് ഇത്രയും വര്ഷമായി ഇവിടെ താമസിച്ചിട്ടും അറിയില്ല അല്ലെ. കണ്ടിട്ട് അഞ്‌ജലിയുടെ റിലേറ്റീവ് പോലെ ഉണ്ട് അല്ലെ.

മാലതിയുടെ ചുണ്ടുകൾ വിറച്ചു.

മാലതി :അത് അത് സൂര്യപ്രകാശം മുഖത്ത് അടിച്ചത് കൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിൽ ആയില്ല.

വൈശാഖൻ :ഉം ആയിക്കോട്ടെ പുതിയ കഥകൾ പറഞ്ഞു തുടങ്ങിക്കോ.

അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ എടുത്തു ക്ലാസ്സ്‌ റൂമിന്റെ പുറത്തേക്ക് വന്നു. ജീപ്പിലേക്ക് കയറി ഇരുന്നു. അപ്പോഴും അയാൾ ആലോചനയിൽ ആയിരുന്നു. ബിജു പറയും പോലെ ഒക്കെ ആണോ യാഥാർത്ഥം. എന്നാലും തന്നോട് പോലും പറയാതെ അഞ്ജലി ഉമ്മറിന്റെ കൂടെ പോയി???…… !!!!ബിജുവിന്റെ വാക്കുകൾ അയാളെ നല്ല പോലെ കുത്തി നോവിച്ചു. എന്തായാലും വൈകുന്നേരം വരെ കാത്തിരിക്കാം എന്ന് കരുതി അയാൾ ജീപ്പ് വീണ്ടും സ്റ്റേഷനിലേക്ക് എടുത്തു. മാലതി ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു. അഞ്ജലിയെ വിളിക്കാനോ വേണ്ടയോ എന്തായാലും തനിക്ക് എന്താ അവൾ അനുഭവിക്കട്ടെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾ പോലെയും മാലതിയും ചിന്തിച്ചു. അതെ സമയം കാറിൽ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുക ആണ് അഞ്‌ജലിയും സംഗീതയും.

സംഗീത :വീട്ടിൽ ഇഷ്യു വല്ലതും ആകുമോ?

അഞ്ജലി :കള്ളം പറയാം അല്ലാതെ എന്ത് ചെയ്യാനാ.

സംഗീതയ്ക്ക് മനസ്സിൽ ചിരി വന്നു. കാർ വളരെ വേഗത്തിൽ വീട് ലക്ഷ്യം ആക്കി കുതിച്ചു….. 🚗!

തുടരും….

Comments:

No comments!

Please sign up or log in to post a comment!