സ്വർഗ്ഗ ദ്വീപ് 3

ആമുഖം:

ഈ അദ്ധ്യായത്തിൽ കഥക്ക് കൂടുതൽ പ്രാധാന്യം നൽകിയത് കൊണ്ട് ലൈംഗികവേഴ്‌ച്ചകൾ ഒന്നും തന്നെ ഇല്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഈ കഥ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [3]:

വക്കീൽ ലിമോസിൻ കാണിച്ച് തന്ന് തിരിഞ്ഞ് നടക്കുമ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. ആദിയയോടും ആദിരയോടും പറയാനായി നൽകിയ സന്ദേശം മുൻകൂട്ടി ആലോചിക്കാതെ അപ്പോൾ മനസ്സിൽ തോന്നിയ ഒന്ന് ആണ്. അഥവാ അവർ എന്നെ തിരിച്ചറിഞ്ഞാൽ തന്നെ പഴയ കാര്യങ്ങൾ ഒന്നും വിട്ട് പറയാതിരിക്കാൻ ആണ് ആ സന്ദേശം നിൽകിയത്. “എനിക്ക് പെങ്ങമ്മാർ ഉണ്ടായിരുന്നെന്ന് ഞാൻ മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ച് പോവുകയാണ്”, എന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ തമ്മിൽ കാണുമ്പോൾ ആർക്കും ഇതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല എന്ന കാര്യം വ്യെക്തം ആവും. “ഞാൻ അവരെ നാളെ ആദ്യമായി കാണാൻ കാത്തിരിക്കുക ആണ്”, എന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ മുൻപേ കണ്ടിട്ടുണ്ട് എന്നത് ആരോടും പറയരുത് എന്ന ഒരു രഹസ്യ സന്ദേശവും അതിൽ ഒളിഞ്ഞിരിക്കുന്നു. അഥവാ അവർ രണ്ടു പേരും തന്നെ ഓർത്തിരിക്കുന്നില്ലെങ്കിൽ ആദ്യമായി പെങ്ങമ്മാരെ കാണാൻ കൊതിക്കുന്ന ഒരു ആങ്ങളയുടെ സ്നേഹ സന്ദേശമായി അത് മാറുകയും ചെയ്യും.

ആദിത്യന് പെട്ടെന്ന് അങ്ങനെ ഒരു സന്ദേശം കൊടുക്കാൻ തോന്നിയ മനസാന്നിധ്യത്തെ ഓർത്ത് അഭിമാനം തോന്നി, മനസ്സിന് ഇപ്പോൾ ഒരൽപം ആശ്വാസം കിട്ടുന്നുണ്ട്.

“മിസ്റ്റർ വർമ്മ”

കാറിന്റെ അടുത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ആദിത്യൻ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു. “ഹായ്?”.

“ഞാൻ എലിസബത്ത് താങ്കളുടെ ഇന്നത്തെ ഡ്രൈവർ”, എലിസബത്ത് മുടി ബോബ് കട്ട് ചെയ്ത ഒരു മുപ്പതിന് അടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു. സാധാരണ ലിമോസിൻ ഡ്രൈവർമാർ ധരിക്കുന്നത് പോലെ ഒരു കറുത്ത കോട്ടും, വെള്ള ഷർട്ടും, കറുത്ത ടൈയും, പിന്നെ ഒരു കറുത്ത കൂർത്ത തൊപ്പിയും ആയിരുന്നു അവളുടെ വേഷം.

“ഹായ് എലിസബത്ത്, എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി”.

അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. “ശെരി ആദിത്യൻ സാർ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്?”.

ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ആദ്യം ഒരു സിഗരറ്റ് വാങ്ങിക്കണം പിന്നെ എനിക്ക് ലഭിച്ച ലിസ്റ്റിലുള്ള കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട്”.



അവൾ തല ആട്ടി വണ്ടിയുടെ പിന്നിലുള്ള ഡോർ തുറന്നു. ആദിത്യൻ പുറകിലുള്ള ലെതർ സീറ്റിലേക്ക് കയറി ഇരുന്ന് ഡോർ അടച്ചു. എലിസബത്ത് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതിന് ശേഷം വണ്ടി മുൻപോട്ട് എടുത്തു.

ആദ്യത്തെ സിഗരറ്റ് ആദിത്യന് ഒരു കുറ്റബോധത്തോട് കൂടി ഉള്ള സുഖം ആയിരുന്നു നൽകിയത്. അത്കൊണ്ട് തന്നെ പകുതി വലിച്ച് നിർത്തി നിലത്തേക്ക് ഇട്ട് സിഗരറ്റ് ചവിട്ടി കെടുത്തി. അടുത്ത മൂന്ന് മണിക്കൂർ വളരെ വേഗം കടന്ന് പോയി.

എലിസബത്ത് അവനെ ഒരു കടയിൽ നിന്ന് മറ്റൊരു കടയിലേക്ക് കൊണ്ടു പോയി കൊണ്ടിരുന്നു. ആദിത്യൻ ഇതുവരെ ഉപയോഗിച്ച് കൊണ്ട് ഇരുന്നതിനേക്കാൾ വില കൂടിയ ബിസിനസ്സ് സ്യുട്ടുകളും, ഡിസൈനർ ഉടുപ്പുകളും, ഡിസൈനർ ലഗേജുകളും ലിസ്റ്റിൽ ഉള്ള പ്രകാരം വാങ്ങി. ഇതെല്ലം ഒരു ചൈത്ര എന്ന് പേരുള്ള ഒരു സ്ത്രീ എഴുതി ഉണ്ടാക്കിയ ലിസ്റ്റ് ആണ്. ഓരോ സാധനത്തിന്റെയും ബ്രാൻഡ് വരെ കൃത്യമായി ഉണ്ടായിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യം ആണ്.

ആദിത്യന് ആദ്യമെല്ലാം തന്റെ ഉടുപ്പുകൾ വേറൊരാളുടെ നിർദേശ പ്രകാരം വാങ്ങുന്നതിൽ കുറച്ച് അസ്വസ്ഥത ഉണ്ടായിരുന്നു എങ്കിലും പോകെ പോകെ അവരുടെ നിർദേശങ്ങൾ പ്രകാരം ഉള്ള ഉടുപ്പുകൾ തനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് അവന് മനസ്സിലായി. ആദ്യത്തെ മൂന്ന് കടകളിൽ അവൻ ഉടുപ്പുകൾ എല്ലാം ഇട്ട് നോക്കി ആണ് എടുത്തത്. അതിന് ശേഷം വെറുതെ അളവ് ശെരിയാണോ എന്ന് പരിശോധിച്ച് അവനെ അനുഗമിച്ചിരുന്ന സെയിൽസ് അസ്സിസ്റ്റന്റിന് കൈമാറി. ഡിസൈനർ ഉടുപ്പുകൾ ധരിച്ച് ഒരു ലിമോസിനിൽ കടകൾക്ക് മുൻപിൽ വന്ന് ഇറങ്ങുന്ന ആൾ ആയത് കൊണ്ട് മുഴുവൻ കടകളിലും അവന് പ്രേത്യക പരിഗണന ലഭിച്ചു. ഉച്ച വരെ കടകൾ കയറി ഇറങ്ങി ഉടുപ്പുകൾ എല്ലാം വാങ്ങി.

ഉച്ച നേരം ആയപ്പോഴേക്കും ആദിത്യൻ ആകെ അവശനായി. അപ്പോഴാണ് ഇന്ന് മുഴുവൻ ഒന്നും കഴിച്ചിട്ടില്ല എന്ന് അവൻ ഓർത്തത്. അവർ ഉച്ച ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിർത്തി. എലിസബത്തും കൂടെ കഴിക്കാൻ വരണം എന്ന് ആദിത്യൻ വാശി പിടിച്ചു. ഭാഷണത്തിന് ഇടയിൽ അവർ ഒരു ലിമോസിൻ ഡ്രൈവറുടെ സിറ്റിയിൽ ഉള്ള ജീവിത ചര്യയെ കുറിച്ച് സംസാരിച്ചു.

“ഒരു ലിമോസിൻ ഡ്രൈവർ എന്ന നിലയിൽ എലിസബത്ത് ജീവിതത്തിൽ പലതും കണ്ട് കാണും”, ആദിത്യൻ ചോദിച്ചു.

“താങ്കൾക്ക് വിശ്വസിക്കാൻ കഴിയാത്ത അത്ര”, എലിസബത്ത് പറഞ്ഞു.

“അത് എന്തൊക്കെ ആണ്?”, ആദിത്യൻ ചോദിച്ചു. ഭക്ഷണത്തിന്റെ വില എത്രയെന്ന് നോക്കാതെ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിന്റെ കൂടെ ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിൽ സംസാരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അവൻ ശെരിക്കും ആസ്വദിച്ചു.


“ശെരി, കുറച്ച് ദിവസങ്ങക്ക് മുൻപ് ഞാൻ ഈ മൂന്ന് ബിസിനസ്സുകാരെ ഒരു റെസ്റ്റോറന്റിൽ നിന്ന് പിക് ചെയ്തു. അവർ മൂന്ന് പേരും ഒരു ബിസിനസ്സ് ഡീൽ ലഭിച്ചതിൽ വളരെ സന്ദോഷത്തിലും ആവേശത്തിലും ആയിരുന്നു”.

ആദിത്യൻ തല ആട്ടി കൊണ്ട് മുൻപിൽ ഇരുന്ന ബർഗറിൽ നിന്ന് ഒരു കഷ്ണം കഴിച്ചു.

“അതിൽ ഒരാൾ ഡ്രൈവറെയും പാസ്സഞ്ചറേയും വേർതിരിക്കുന്ന ടിന്റഡ് ഗ്ലാസ്സ് വിൻഡോയിൽ കൊട്ടി. ഞാൻ ഗ്ലാസ്സ് വിന്ഡോ താഴ്ത്തിയപ്പോൾ അയാൾക്ക് പെൺകുട്ടികളെ കളിയ്ക്കാൻ കിട്ടുന്ന ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞു”.

ആദിത്യൻ ഇത് കേട്ട് കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറിയപ്പോൾ അവൻ ചുമച്ച് കൊണ്ട് പറഞ്ഞു. “വെറുതെ, ഒറ്റയടിക്ക് അങ്ങനെ പറഞ്ഞോ?”.

മുഖത്തേക്ക് വീണു കിടന്നിരുന്ന മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി തല ആട്ടികൊണ്ട് എലിസബത്ത് പറഞ്ഞു. “ശെരിക്കും, ഒറ്റയടിക്ക്, ഇത് കേട്ടപ്പോൾ എനിക്ക് മൂന്ന് കാര്യങ്ങൾ അപ്പോൾ ചെയ്യാൻ പറ്റും. ഒന്ന് അവരെ അവിടെ ഇറക്കി വിടാം അപ്പോൾ എനിക്ക് ടിപ്പ് കിട്ടില്ല ചിലപ്പോൾ എന്റെ ജോലി തന്ന പോയി എന്നും വരാം. രണ്ട് വെല്ല കഞ്ചാവ് അടിച്ച് ബോധമില്ലാതെ നടക്കുന്ന വേടികളെ തപ്പാം പക്ഷെ അവർക്ക് എന്തോക്കെ രോഗങ്ങൾ ഉണ്ടെന്ന് പറയാൻ പറ്റില്ല. പിന്നെ മൂന്നാമത്തെ ഓപ്ഷൻ”.

“എന്താ മൂന്നാമത്തെ ഓപ്ഷൻ?”. ആദിത്യൻ ചോദിച്ചു.

“എന്റെ റൂംമേറ്റിനെ വിളിച്ച് അവളുടെ കുറച്ച് എസ്കോർട്ടുകളായ കൂട്ട്കാരികളെ സംഘടിപ്പിക്കുക”. എലിസബത്ത് പറഞ്ഞു.

“നിന്റെ റൂംമേറ്റ് ഒരു എസ്കോർട്ട് ആണോ?”, ആദിത്യൻ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.

“അതെ, അവൾ നല്ല കാശും ഉണ്ടാക്കുന്നുണ്ട്”, ഒരു പുരികം ഉയർത്തി ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു. “അവൾ ആഴ്ച്ചയിൽ ഒരു ദിവസമേ ഈ പണി എടുക്കുകയുള്ളു എങ്കിലും എന്നെകാൾ കൂടുതൽ പണം അവൾ ഉണ്ടാക്കുന്നുണ്ട്”.

“എന്ത് ശരിയെന്ന് മനസ്സ് പറയുന്നോ അത് ചെയ്യുക”, ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.

“ശരിയാണ്. ഞാൻ അവളെ വിളിച്ച് ഇവരുടെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. അവൾ അപ്പോൾ തന്നെ കുറച്ച് കൂട്ടുകാരികളെ വിളിച്ച് കാര്യങ്ങൾ ശെരിയാക്കി”, അവൾ ഒന്ന് നിർത്തി മുൻപിൽ ഇരുന്ന പെപ്സി കുടിച്ചു.

“അപ്പോൾ നിങ്ങൾ പോയി ആ പെൺകുട്ടികളെ എല്ലാം പിക് ചെയ്തോ?”, ഒരു മടിയും ഇല്ലാതെ എലിസബത്ത് ഇങ്ങനെ ഉള്ള കാര്യങ്ങൾ പച്ചക്ക് പറയുന്നത് കേട്ട് ആശ്ചര്യത്തോടെ ആദിത്യൻ ചോദിച്ചു.

“അതെ”, അവൾ തല ആട്ടി.
“മൂന്ന് ആണും അഞ്ച്‌ പെണ്ണും ഒരു ലിമോസിനിന്റെ പുറകിൽ മൂന്ന് മണിക്കൂർ നേരം കളിച്ച് തകർത്തു. അത്രയും നേരം കളികൾ നീട്ടി കൊണ്ട് പോയ ആ മൂന്ന് ആണുങ്ങളെയും ശരിക്കും സമ്മതിക്കണം”.

ആദിത്യൻ ചിരിച്ച് കൊണ്ട് ബിയർ ബോട്ടിൽ ഉയർത്തി ചീയേർസ് പറഞ്ഞു. “ആ മൂന്ന് ബിസിനസ്സ്കാർക്ക് വേണ്ടി”.

“അവർ കളിച്ച ആ അഞ്ച്‌ പെൺകുട്ടികൾക്ക് വേണ്ടി”, അവന്റെ ബിയർ ബോട്ടിലിനോട് കുടിച്ച് കൊണ്ട് ഇരുന്ന പെപ്സി മുട്ടിച്ച് ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു.

“അത് കഴിഞ്ഞ് ലിമോസിൻ നിങ്ങൾക്ക് വൃത്തി ആക്കേണ്ടി വന്നില്ലേ?”, ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.

എലിസബത്ത് തോൾ കൂച്ചി കൊണ്ട് പറഞ്ഞു.”അത് വേറെ ആരുടെയോ ജോലി ആണ്. എന്തായാലും അത് ഈ ലിമോസിൻ അല്ല ഇത് പുതു പുത്തൻ ആണ്. ഇത് താങ്കൾ എങ്ങനെ ഒപ്പിച്ചു എന്ന് എനിക്ക് അറിയില്ല എന്തായാലും എനിക്ക് ഈ പുതിയ ലിമോസിൻ വളരെ ഇഷ്ടം ആയി”.

“അപ്പോൾ ഇങ്ങനെ കാറിൽ എപ്പോഴും ഉണ്ടാകാറുണ്ടോ?”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

“എന്ത്?, ലിമോസിനിന്റെ പുറകിലെ പരുപാടിയോ?”.

“അതെ”.

“ചിലപ്പോൾ, ചില ദിവസങ്ങളിൽ എല്ലാം വളരെ അടിപൊളി ആയിരിക്കും പിന്നെ കുറച്ച് നാളത്തേക്ക് ഒന്നും ഉണ്ടാവില്ല. ഞാൻ പല തരത്തിൽ ഉള്ള ആളുകളെ ലിമോസിനിന്റെ പുറകിൽ കണ്ടിട്ട് ഉണ്ട്. കമിതാക്കൾ വെറുതെ സിറ്റിയിലൂടെ വണ്ടി ഓടിപ്പിച്ച് ടിന്റഡ് ഗ്ലാസിന് പുറകിൽ ഉള്ള കാമ കൂത്തുകൾ. പ്രായമായ ഭാര്യ ഭർത്താക്കന്മാർ വിവാഹ വാർഷികത്തിന് ആഡംബരം കാണിക്കാൻ വേണ്ടി ലിമോസിൻ ഉപയോഗിക്കുന്നത്. ഒറ്റക്ക് ഇരുന്നിട്ട് സ്വയം ഭോഗം ചെയ്യുന്ന ആൾക്കാർ. വണ്ടിയുടെ പുറകിൽ കൂടെ ഇരുന്ന് കാമുകന് കുണ്ണ കുലുക്കി കൊടുക്കുന്ന പെൺകുട്ടികൾ. അങ്ങനെ അങ്ങനെ . . .”.

“ഞാൻ ഇതുവരെ അറിയാത്ത ഒരു പുതിയ ലോകം കണ്ടത് പോലെ ഉണ്ട്”. ആദിത്യൻ അത്ഭുതത്തോടെ പറഞ്ഞു.

“താങ്കൾ ഇടക്ക് ശ്രെദ്ധിച്ച് നോക്കിയാൽ മതി, എങ്ങനെ ആണ് ബാക്കി പകുതി ആൾകാർ ജീവിക്കുന്നത് എന്ന് മനസ്സിലാവും”, എലിസബത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്ത്?, വീട്ടിൽ പോകുന്ന വഴിക്ക് ലിമോസിനിന്റെ പുറകിൽ സ്വയം ഭോഗം ചെയ്യുന്നതോ. അത് എന്തായാലും എനിക്ക് ചേർന്ന രീതി അല്ല”, ആദിത്യൻ ഒരു പരിഹാസ്സ ചിരിയോടെ പറഞ്ഞു.

“താങ്കൾ കുറച്ച് നല്ല എസ്കോർട്ടുകളെ വിളിക്കണം എന്നിട്ട് ലിമോസിനിന്റെ പുറകിൽ ഒരു ത്രീസം നടത്തണം, അടിപൊളി ആയിരിക്കും”.

“നിനക്ക് വട്ടാണ്”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“നിങ്ങൾ എപ്പോൾ എങ്കിലും ലിമോസിനിന്റെ പുറകിൽ ഒരു ത്രീസം ചെയ്തിട്ട് ഉണ്ടോ?”.

“എന്ത്?, ഞാനോ?, എനിക്ക് എസ്കോർട്ടിനെ വിളിക്കേണ്ട ആവശ്യം വന്നിട്ടില്ല”, അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. “എസ്കോർട്ടിന് നല്ല കാശ് എണ്ണി കൊടുക്കേണ്ടി വരും”.

“നിനക്ക് വേറെ എന്തെങ്കിലും കഴിക്കാൻ വേണോ?”, ബർഗർ കഴിച്ച് തീർത്ത് കൊണ്ട് ആദിത്യൻ ആ സംസാര വിഷയം മാറ്റാനായി ചോദിച്ചു.

“നമുക്ക് കോഫി പറഞ്ഞാലോ?”, എലിസബത്ത് ചോദിച്ചു.

“എനിക്ക് വേണ്ട, ഞാൻ ഫുൾ ആണ്. നിങ്ങൾ പറഞ്ഞോ”, ആദിത്യൻ പറഞ്ഞു.

“താങ്കൾ എന്റെ വലത് വശത്ത് ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ താങ്കളെ തന്നെ ശ്രെദ്ധിക്കുന്നത് കണ്ടോ?”, എലിസബേത് ചോദിച്ചു.

“തമാശ പറയല്ലേ”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“തമാശ അല്ല ശെരിക്കും”, എലിസബത്ത് വളരെ ഗൗരവത്തിൽ പറഞ്ഞു.

ആദിത്യൻ ബിയർ ബോട്ടിൽ കുടിക്കുന്നത് പോലെ എടുത്ത് എലിസബത്ത് പറഞ്ഞ ഭാഗത്തേക്ക് ഒന്നും അറിയാത്ത പോലെ നോക്കി. ആ പെൺകുട്ടികൾ ആദിത്യൻ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ച് തല കുനിച്ച് ഇരുന്ന് ചെറുതായി ചിരിക്കാൻ തുടങ്ങി.

“താങ്കൾക്ക് വേണ്ടി അവരെ ലിമോസിനിന്റെ പുറകിൽ ഞാൻ എത്തിക്കണോ?”, എലിസബത്ത് ചോദിച്ചു.

“നിങ്ങൾ എന്റെ പിമ്പിനെ പോലെയാ സംസാരിക്കുന്നത്”, ആദിത്യൻ പെട്ടെന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.

“താങ്കൾക്ക് പിമ്പും ഉണ്ടോ?”, അവൾ അവനെ ഒന്ന് വാരി കൊണ്ട് ചോദിച്ചു. “ഞാൻ കാര്യമായി പറഞ്ഞത് ആണ്. താങ്കളെ കാണാൻ തരക്കേടില്ല പിന്നെ താങ്കളുടെ ഉടുപ്പുകൾ താങ്കളെ ഒന്ന്കൂടെ സുന്ദരൻ ആകുന്നുണ്ട്. വെളിയിൽ പാർക്ക് ചെയ്ത ഒരു ലിമോസിനിന്റെ ഡ്രൈവറുമായി താങ്കൾ സംസാരിച്ച് ഇരിക്കുക ആണ്. ഇപ്പോൾ അവർക്ക് താങ്കളെ ഇഷ്ടമായിട്ട് ആണ് നോക്കി ഇരിക്കുന്നത്. താങ്കൾ അവരുടെ ബില്ല് അടച്ച് ഒരു കുപ്പി ഷാമ്പെയിൻ വാങ്ങി എന്റെ കയ്യിൽ തന്ന് വിട്ടാൽ ഞാൻ അവരെ ലിമൊസീനിനു പുറകിൽ ഒരു യാത്രക്കായി കൂട്ടി കൊണ്ട് വരാം”.

“ഇതൊക്കെ ശെരിക്കും ജീവിതത്തിൽ നടക്കുന്ന കാര്യം ആണോ?”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

“നടക്കും, എന്റെ കുറെ കസ്റ്റമറുകൾക്ക് ഞാൻ ഇങ്ങനെ പെൺകുട്ടികളെ ഒപ്പിച്ച് കൊടുത്തിട്ട് ഉണ്ട്”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇതെല്ലാം എന്റെ ഒരു സർവിസിന്റെ ഭാഗം ആയി കണ്ടാൽ മതി എന്റെ രാജാവേ”.

“നിങ്ങൾക്ക് എന്താണ് എന്നെ കൊണ്ട് അവരെ കളിപ്പിക്കാൻ ഇത്ര ആഗ്രഹം?”, ആദിത്യൻ അവളെ നോക്കി കൊണ്ട് ചോദിച്ചു. “ഇവർ അല്ലെങ്കിൽ എസ്കോർട്ടുകളെ വിളിച്ച് ത്രീസം. എന്താ നിന്റെ ഉദ്ദേശം?”, ആദിത്യൻ ബിയർ ബോട്ടിലിൽ നിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് ചോദിച്ചു.

“എനിക്ക് ആളുകൾ കളിക്കുന്നത് നേരിട്ട് കാണാൻ വളരെ ഇഷ്ട്ടമാണ്. ഞാൻ അങ്ങനെ ഒരു ലൈംഗിക വൈകൃതത്തിന് അടിമ ആണ്. എനിക്ക് അത് പറയാൻ ഒരു മടിയും ഇല്ല”, എലിസബത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ ബിയർ കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് എലിസബത്ത് ഇത് പറഞ്ഞത്. ബിയർ അവന്റെ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി. എലിസബേത് ഇത് കണ്ട് അവനെ നോക്കി മുഖം പൊത്തി ചരിച്ച് കൊണ്ട് ഇരുന്നു.

“നിനക്ക് പറ്റിയ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്”, അവൻ ചുമ മാറിയപ്പോൾ അവളോട് പറഞ്ഞു. “അവന്റെ പേര് ജോളി എന്നാണ്. നിന്റെ സ്വഭാവത്തിന് കട്ടക്ക് ചേരുന്ന പാർട്ടിയ”.

“അങ്ങനെയോ?”, അവൾ ചോദിച്ചു. “എന്താ അവന്റെ മൊബൈൽ നമ്പർ”.

“ഞാൻ അവനെ കുറച്ച് ദിവസ്സം ഇട്ട് വട്ട് കളിപ്പിക്കും”, ജോളിയുടെ നമ്പർ ആദിത്യനിൽ നിന്ന് വാങ്ങി മൊബൈലിൽ സേവ് ചെയ്ത ശേഷം ഒരു വന്യമാ ചിരി ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു.

“എന്തായാലും അവനെ ഒന്ന് ചുറ്റിക്കണം. അവൻ ഒരു കോമിക് ബുക്ക് ആർട്ടിസ്റ്റ് ആണ്. പെണുങ്ങളുടെ ശരീര ഭാഗങ്ങളെ കുറിച്ച് വർണിക്കാൻ അവന് ഒരു പ്രേത്യേക കഴിവാണ്. നിങ്ങൾക്ക് അവനെക്കുറിച്ച് ഒരു ഏകദേശ രൂപം കിട്ടി കാണുമല്ലോ”, ആദിത്യൻ ചോദിച്ചു.

“കൊള്ളാം, കേട്ടിടത്തോളം അവനെ ചുറ്റിക്കാൻ നല്ല രസമായിരിക്കും”, അവൾ പറഞ്ഞു.

പത്ത് മിനിട്ടുകൾക്ക് ശേഷം അവർ റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. എലിസബേത് ആ രണ്ട് പെൺകുട്ടികളെ കൂടെ കൂട്ടാൻ ആദിത്യനെ നിർബന്ധിച്ച് കൊണ്ട് ഇരുന്നു. സാധാരണ ഇങ്ങനെ ഒരു അവസരം വന്നാൽ അവൻ അതിന് സമ്മതിക്കുമായിരുന്നു പക്ഷെ ഇന്നത്തെ വെളിപ്പെടുത്തലുകൾ അവനെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പെങ്ങളുടെ കൂടെ ഒരു രാത്രി മുഴുവൻ രതി ക്രീഡയിൽ ഏർപ്പെട്ടൂ മറ്റൊരു പെങ്ങളിൽ നിന്ന് ലാപ് ഡാൻസ് ലഭിച്ചു. എന്തായാലും അറിഞ്ഞ് കൊണ്ട് അടുത്ത ഒരു പ്രേശ്നത്തിൽ ചെന്ന് ചാടാൻ അവന് ഒട്ടും താല്പര്യ ഇല്ല.

ബാക്കിയുള്ള കുറച്ച് മണിക്കൂറുകൾ തള്ളി നീക്കാനായി ആദിത്യൻ നേരെ അവന്റെ അപ്പാർട്ട്മെന്റിലേക്ക് പോയി. പുതിയതായി വാങ്ങിയ ഡിസൈനർ പെട്ടികളിൽ തുണികളും അത്യാവശ്യ സാധനങ്ങളും അടുക്കി വൈക്കാൻ എലിസബത്തും അവന്റെ സഹായത്തിന് കൂടി. ഒരു മണിക്കൂർ കൊണ്ട് എല്ലാ സാധങ്ങളും പല പെട്ടികളിലാക്കി അവർ ലിമോസിനിലേക്ക് കയറ്റി വച്ചു. ഡിക്കിയിൽ കൊള്ളാവുന്നതിലും അധികം സാധനങ്ങൾ ഉണ്ടായത് കൊണ്ട് കുറച്ച് പെട്ടികൾ ലിമൊസീനിനുള്ളിൽ സീറ്റിൽ വയ്‌ക്കേണ്ടി വന്നു. ഇതുവരെ ആഡംബര ജീവിതം നയിക്കാത്തത് കൊണ്ട് സീറ്റിൽ പെട്ടികൾ ഉള്ളത് ആദിത്യന് ഒരു പ്രേശ്നമായി തോന്നിയില്ല.

ഇതിനിടയിൽ സ്വസ്ഥമായി പെരുമാറാനുള്ള സൗകര്യത്തിനായി എലിസബത്ത് ജാക്കറ്റ് അഴിച്ച് മാറ്റിയപ്പോൾ അവളുടെ ഷോൾഡർ ഹോയിസ്റ്ററിൽ ഒരു പിസ്റ്റൾ കണ്ട് ആദിത്യൻ അതിശയം കൂറി. അവന്റെ ഭാവമാറ്റം കണ്ട് അവൾ ഒരു ഡ്രൈവറിന് പുറമെ ഒരു സെക്യൂരിറ്റി ഗുർഡ് കൂടിയാണ് എന്ന് വെളിപ്പെടുത്തി, ഇന്ന് രണ്ട് ജോലിയും ഒരുമിച്ച് ചെയുക ആണെന്നും ആദിത്യനോട് പറഞ്ഞു. ആദിത്യന് ഇത് ഒരു തമാശ ആയി തോന്നി തന്റെ ആദ്യത്തെ സെക്യൂരിറ്റി ഗുർഡ് ഒരു സ്ത്രീ ആണ്. അവൾ കുറച്ച് മുൻപേ തനിക്ക് രണ്ട് പെൺകുട്ടികളെ ഒപ്പിച്ച് തരാൻ നോക്കി എന്ന് മാത്രമല്ല എന്തെങ്കിലും മോശമായ നീക്കം അവൾക്ക് നേരെ നടത്തിയാൽ തന്നെ കൊല്ലാൻ വരെ പ്രാപ്തി ഉള്ളവൾ ആണ് അവൾ.

അവൻ അച്ഛനെയും അമ്മയെയും വിളിച്ച് കുറച്ച് ദിവസത്തേക്ക് അവന്റെ കാര്യങ്ങളെ കുറിച്ച് ആരോടും ഒന്നും പറയരുത് എന്ന് പറഞ്ഞു. അവൻ കുറച്ച് ദിവസത്തേക്ക് മനു വർമ്മയുടെ പ്രൈവറ്റ് ദ്വീപിലേക്ക് അവന്റെ പെങ്ങമ്മാരെ കാണാൻ പോവുകയാണ് എന്നും പറഞ്ഞു. ആദിത്യൻ മനോബലം വീണ്ടെടുത്ത് പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോകുന്നത് അവന്റെ മാതാപിതാക്കൾക്ക് ആശ്വാസം നൽകി.

അവർ രണ്ട് ദിവസത്തിന് ഉള്ളിൽ അവനെ വിളികാം എന്നും ആദിത്യന് എന്ത് ആവശ്യം വന്നാലും അവരെ വിളിച്ചാൽ മതി അവൻ എവിടെ ആണെങ്കിലും അവൻ ഉള്ള ഇടത്ത് ഓടി എത്താം എന്നും അവർ പറഞ്ഞു. അവൻ ഫോൺ വച്ചതിന് ശേഷം എലിസബത്തിന്റെ കൂടെ ഐയർപോർട്ടിലേക്ക് പോയി.

ഫ്ലൈറ്റ് ക്രു വന്ന് ആദിത്യന്റെ പെട്ടികൾ പ്രൈവറ്റ് ജെറ്റിലേക്ക് എടുത്ത് കയറ്റി കഴിഞ്ഞപ്പോൾ അവൻ എലിസബത്തിനോട് യാത്ര പറഞ്ഞ് നല്ലൊരു ടിപ്പും കൊടുത്തു. അവൻ എക്സിക്യൂട്ടീവ് പ്രിവിലേജ് എയർലൈൻസ് കെട്ടിടത്തിൽ ഉള്ള ചെറിയ ലൗഞ്ചിലേക്ക് പോയി.

അവൻ വാതിൽ തുറന്ന് റിസപ്ഷനിൽ നിൽക്കുന്ന ആളുടെ അടുത്തേക്ക് ചെന്നു.

“മിസ്റ്റർ വർമ്മ?”, റിസപ്ഷനിൽ ഉള്ള ഒരു പ്രായം ചെന്ന മനുഷ്യൻ ആദിത്യനോട് ചോദിച്ചു.

“അതെ”.

“നിങ്ങളുടെ പാസ്പോർട്ട് ഒന്ന് കാണിക്കാമോ?”.

“തീർച്ചയായും”, ആദിത്യൻ പാസ്പോർട്ട് അയാൾക്ക് നൽകി. ഒന്ന് സൂക്ഷിച്ച് നോക്കിയതിന് ശേഷം അയാൾ പാസ്പോർട്ട് തിരിച്ച് നൽകി.

“താങ്കളുടെ ജെറ്റ് പത്ത് മിനിട്ടുകൾക്ക് അകം പുറപ്പെടാൻ തയ്യാർ ആകും. താങ്കൾക്ക് അത്രയും നേരം ലൗഞ്ചിൽ കാത്തിരിക്കാം”.

ആദിത്യൻ തല ആട്ടി കൊണ്ട് ലൗഞ്ചിലേക്ക് കയറി. അവനെ കണ്ടപ്പോൾ ലൗഞ്ചിൽ സോഫയിൽ ഇരുന്നിരുന്ന ഒരു സ്ത്രീ എഴുനേറ്റ് നിന്നു. അവൾ മുടി കഴുത്ത് വരെ വെട്ടി ബോബ് കട്ട് ചെയ്തിരുന്നു. അവൾക്ക് വളരെ തീക്ഷണമായ കണ്ണുകൾ ഉണ്ടായിരുന്നു. ഒരു ഗ്രേ നിറത്തിലുള്ള ശരീരത്തിനോട് ഒട്ടി കിടക്കുന്ന ബിസിനസ്സ് സ്യുട്ട് ആണ് അവൾ അണിഞ്ഞിരുന്നു. ആ ബിസിനസ്സ് സ്യുട്ടിലൂടെയും അവളുടെ നല്ല വടിവൊത്ത ശരീരം എടുത്ത് കാണാമായിരുന്നു. അവൾ കാണാൻ പയറ്റിതെളിഞ്ഞ വലിയ ഒരു ബിസിനസ്സ്‌ കാരിയെ പോലെ ഉണ്ടായിരുന്നു.

“മിസ്റ്റർ വർമ്മ?”, അവൾ അവന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.

“ആദിത്യൻ”, കൈ പൊക്കി കാണിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.

“ഞാൻ പ്രിയ. അഡ്വക്കേറ്റ് പ്രഭാകരൻ എന്നെ കുറിച്ച് പറഞ്ഞിരിക്കും അല്ലോ?”.

ആദിത്യൻ തല ആട്ടി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. കൈ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു. “അദ്ദേഹം പറഞ്ഞിരുന്നു നിങ്ങൾ എന്നെ സഹായിക്കാൻ വരും എന്ന്. എന്താ അത് ശെരി അല്ലെ?”.

“ശെരി ആണ്, സാർ”, പ്രിയ തല ആട്ടി സോഫയിലേക്ക് ഇരിക്കാൻ ക്ഷേണിച്ചു. അവൾ അവന്റെ അടുത്ത് വന്ന് ഇരുന്നു. “ഞാൻ കഴിഞ്ഞ ഒൻപത് വർഷമായി മനു വർമയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി ജോലി നോക്കുന്നു. താങ്കളുടെ കൂടെ എന്റെ പ്രഥമ ജോലി താങ്കൾക്ക് നേർവഴി കാട്ടി തരുക എന്നുള്ളത് ആണ്. താങ്കളുടെ കാര്യങ്ങളിൽ മധ്യസ്ഥൻ ആവുക എന്നുള്ളതും, താങ്കളുടെ ദൈനം ദിന കാര്യങ്ങൾ ശ്രദ്ധിക്കുക എന്നുള്ളതും, പിന്നെ താങ്കൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദൂരീകരിക്കുക എന്നുള്ളതും ആണ്”.

“അപ്പോൾ നമ്മൾ കുറെനേരം ഒരുമിച്ച് ജോലി ചെയ്യേണ്ടി വരും അല്ലെ?”, ആദിത്യൻ ശ്രദ്ധയോടു കൂടി ചോദിച്ചു.

“അതെ, സാർ”.

“നമ്മൾ ഒരുമിച്ച് എല്ലായിപ്പോഴും ജോലി ചെയ്യുക ആണെങ്കിൽ, നിങ്ങൾ എന്നെ ആദിത്യ എന്ന് വിളിച്ചാൽ മതി”.

“ശെരി, സാർ”.

അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് അവൻ ശ്രദ്ധിച്ചു.

“എങ്കിൽ ഞാൻ ആദിത്യൻ എന്ന് വിളിക്കാം, പക്ഷെ ആളുകളുടെ മുൻപിൽ ഞാൻ നിങ്ങളെ സാർ എന്നെ വിളിക്കു”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ അപ്പോൾ ഉള്ള തിളക്കം ആദിത്യൻ ശ്രദ്ധിച്ചു.

“നിങ്ങൾക്ക് എന്താണോ ശെരി എന്ന് തോന്നുന്നത് അത് പോലെ ചെയ്യുക”, ആദിത്യൻ പറഞ്ഞു. “അപ്പോൾ പ്രിയ എന്റെ അസിസ്റ്റന്റ് ആയി എങ്ങനെ എത്തി പെട്ടു. മുകളിൽ നിന്ന് നല്ല പണി കിട്ടിയത് ആയിരിക്കും അല്ല?”.

“ഞാൻ സത്യം പറഞ്ഞോട്ടെ, ആദിത്യ”, അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു തുടങ്ങി.

“തീർച്ച ആയും”, ആദിത്യനും അതാണ് വേണ്ടിയിരുന്നത്. വക്കീൽ പറഞ്ഞ പോലെ ഇവളെ തന്റെ നല്ലതിന് വേണ്ടി ആണ് നിയമിച്ച് ഇരിക്കുന്നത് എങ്കിൽ അവളിൽ നിന്ന് ഒരു സത്യസന്ധമായ മറുപടി അവൻ പ്രതീക്ഷിക്കുന്നു.

“നിങ്ങൾ മൂന്ന് പേരിൽ ഞാൻ താങ്കളെ ആണ് തിരഞ്ഞെടുത്തത്. താങ്കൾക്ക് ബിസിനസ്സിൽ നല്ല പരിജ്ഞാനം ഉണ്ട്. അത് എന്റെ ജോലി ഒന്നുകൂടെ എളുപ്പം ആക്കും. ഞാൻ പറഞ്ഞ് തരുന്നത് താങ്കൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റും. ചില പെൺകുട്ടികളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ് പ്രേത്യേകിച്ചും അത് മറ്റൊരു പെണ്ണിൽ നിന്ന് ആകുമ്പോൾ”.

“ചില സമയങ്ങളിൽ പെണ്ണും പെണ്ണും ചേരില്ല എന്ന് പറയുന്നത് പോലെ അല്ലെ?”, ആദിത്യൻ സത്യസന്ധമായി ചോദിച്ചു. അവന് ജോലി സ്ഥലങ്ങളിൽ ഉള്ള കുതികാൽ വെട്ടുകൾ നല്ലപോലെ അറിയാം.

പ്രിയ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. “ചില സന്ദർഭങ്ങളിൽ എന്റെ സൗന്ധര്യം കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി കിട്ടിയത് എന്ന ഭാവത്തിൽ ആളുകൾ എന്നോട് പെരുമാറാറുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ എന്റെ കഴിവ് കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി നിലനിർത്താൻ പറ്റുന്നത് എന്ന് ഞാൻ അവർക്ക് എല്ലാം തെളിയിച്ച് കൊടുത്തിട്ടും ഉണ്ട്. ഇനി വരുന്ന കുറച്ച് ദിവസങ്ങളിലോ ആഴ്ച്ചകളിലോ മനു വർമ്മയുടെ ബിസിനസ്സ്സിന്റെ മുഖഛായ തന്നെ മാറാൻ പോവുകയാണ്, എന്നാൽ കഴിയുന്ന വിധം അത് ഒരു കുഴപ്പങ്ങളും ഇല്ലാതെ നല്ല ഉയർച്ചയിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.

“അപ്പോൾ എന്റെ കൂടെ ജോലി ചെയുന്നത് എന്റെ പെങ്ങമ്മാരുടെ കൂടെ ജോലി ചെയ്യുന്നതിനേക്കാൾ എളുപ്പം ആയിരിക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു?”, ആദിത്യൻ ചോദിച്ചു. അവന് അവളുടെ സത്യസന്ധമായ മറുപടിയിൽ അവളോട് മതിപ്പ് തോന്നി എന്നാലും അവന് ഉള്ളിൽ കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു.

“അതും ഒരു കാരണം ആണ്”, പ്രിയ തല ആട്ടി. “ഞാനും മനു വർമ്മയും ഈ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ ഒൻപത് വർഷമായി വളരെ അടുത്ത് ഇടപഴകി പ്രവർത്തിച്ച് കൊണ്ട് ഇരുന്നത് ആണ്. നിങ്ങളുടെ മൂന്ന് പേരുടെയും ഫയലുകൾ പടിച്ചതിൽ നിന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ താങ്കൾ ആണ് ഏറ്റവും അനുയോജ്യനായ വ്യക്ത്തി. ഞാനും അത് കൊണ്ട് തന്നെ ആണ് താങ്കളുടെ കൂടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത്”.

“അപ്പോൾ അതാണ് കാര്യം?”, ആദിത്യൻ പറഞ്ഞു.

“അതെ”.

ആദിത്യൻ തല ആട്ടി. “വക്കീൽ പറഞ്ഞു എനിക്ക് നിങ്ങളെ വിശ്വസിക്കാം എന്ന്. നിങ്ങൾ ജോലിയിൽ വളരെ പ്രാവിണ്യം ഉള്ളവൾ ആണ് എന്നും നിങ്ങൾ എനിക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ച്ത് എന്താണ് എന്ന് നിങ്ങൾക്ക് വല്ല രൂപവും ഉണ്ടോ?”.

“അത് താങ്കൾ എന്റെ അടുത്ത് എന്നെ വിശ്വസിച്ച് തുറന്ന് സംസാരിക്കാൻ വേണ്ടി പറഞ്ഞത് ആണ്. അങ്ങനെ തുറന്ന് സംസാരിച്ചാൽ എനിക്ക് താങ്കളെ നല്ല രീതിയിൽ സഹായിക്കാൻ പറ്റും മാത്രമല്ല എന്റെ ജോലി ഒന്നുക്കൂടെ എളുപ്പം ആവുകയും ചെയ്യൂ”, പ്രിയ അദ്ബുധത്തോടെ ചോദിച്ചു. “അദ്ദേഹം എന്നെ കുറിച്ച് അങ്ങനെ പറഞ്ഞോ?”.

ആദിത്യൻ തല ആട്ടികൊണ്ട് ചുറ്റും നോക്കി. അവന് ഒന്ന് പുകവലിക്കാൻ ആഗ്രഹം തോന്നി. “എനിക്ക് ഒരു പുക വലിക്കണം എന്നുണ്ടെങ്കിൽ ഞാൻ പുറത്ത് പോവേണ്ട ആവശ്യം ഉണ്ടോ?”.

“താങ്കൾ പുക വലിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു”, പ്രിയ തല ചെരിച്ച് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു കൗതുക ഭാവം ഉണ്ടായിരുന്നു.

“നിർത്തിയത് ആയിരുന്നു ഇന്ന് പക്ഷെ വീണ്ടും തുടങ്ങി. ഇന്നത്തെ ദിവസം എന്നെ ആകെ പിടിച്ച് ഉലച്ച് കളഞ്ഞു”.

“എനിക്ക് മനസ്സിലായി, താങ്കൾ ഇപ്പോൾ ഓക്കേ അല്ലെ?”.

“ഞാൻ നല്ല പിരിമുറുക്കത്തിൽ ആണ് ഉള്ളത്. മറ്റാരുടെയോ ജീവിതം സിനിമയിൽ കാണുന്നത് പോലെ ഉണ്ട്. ഒറ്റ വെത്യാസം മാത്രം ആ സിനിമ എന്റെ ജീവിതം തന്നെ ആണ്”, ആദിത്യൻ പറഞ്ഞു. അവൻ അവിടെ നിന്ന് എഴുനേൽക്കാൻ വേണ്ടി ഒന്ന് അനങ്ങി പക്ഷെ പ്രിയ തന്റെ കൈ അവനെ എഴുനേൽക്കാൻ സമ്മതിക്കാതെ അവന്റെ കാലിൽ വച്ചതിന് ശേഷം അവൾ എഴുനേറ്റു.

“ഞാൻ താങ്കൾക്ക് ഒരു ആഷ്ട്രേ കൊണ്ടുവന്ന് തരാം. താങ്കൾക്ക് ഇവിടെ ഇരുന്ന് തന്നെ പുക വലിക്കാം”.

“ലൗഞ്ചിനുള്ളിൽ പുക വലിക്കാം എന്നോ?”, ആദിത്യന് ശെരിക്കും ആശ്ചര്യം ആയി. അവൾ കുറച്ച് സമയങ്ങൾക്ക് ഉള്ളിൽ ഒരു ആഷ്ട്രേയുമായി തിരിച്ച് അവന്റെ അരികിൽ വന്നു.

“താങ്കൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ?, ബിയർ?, കോക്ക്ടെയിൽ?, കോഫി?, സോഡാ?”.

“എനിക്ക് ഒന്നും വേണ്ടാ. നിങ്ങൾക്ക് വേണമെങ്കിൽ ആവാം”, ആദിത്യൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു.

“പിന്നെ താങ്കളുടെ ഷോപ്പിംഗ് എങ്ങനെ ഉണ്ടായിരുന്നു?”, പ്രിയ ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് അവനരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.

“വളരെ വിചിത്രമായിരുന്നു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഒരു ലിമോസിനിൽ ഡിസൈനർ ഉടുപ്പുകളും ധരിച്ച് ഒരു കടയിൽ വന്ന് കയറുന്നവന് കിട്ടുന്ന സർവീസ് എനിക്ക് സാധാരണ സമയങ്ങളിൽ കിട്ടുന്ന സെർവീസിനേക്കാൾ വളരെ നിലവാരം കൂടിയത് ആയിരുന്നു”.

“ഇനിയുള്ള ദിവസങ്ങൾ താങ്കൾക്ക് ഇതിലും വിചിത്രമായിരിക്കു”, പ്രിയ മുന്നറിപ്പ് നൽകി. “ചൈത്ര താങ്കൾക്ക് വേണ്ടിയുള്ള ടെയിലേർഡ് സ്യുട്ട് തൈയിപ്പിക്കാൻ വേണ്ടി അളവെടുക്കുന്നത് വരെ കാത്തിരിക്ക്”.

“അവരാണ് ഉടുപ്പ് വാങ്ങാനുള്ള ലിസ്റ്റ് തയ്യാറാക്കിയത്, അല്ലെ?”.

“അതെ, ചൈത്രക്ക് ആളുകളെ നോക്കി അവർ ഏത് ഉടുപ്പിൽ ധരിച്ചാൽ കൂടുതൽ ഭംഗി ഉണ്ടാവും എന്ന് മനസ്സിലാക്കാൻ ഒരു പ്രേത്യക കഴിവാണ്”, പ്രിയ എന്തോ ആലോജിച്ച് തന്റെ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.

“പക്ഷെ . . .”, അവൾക്ക് എന്തോ കൂടുതൽ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ ചോദിച്ചു.

“അവർ ഒരു അഹങ്കാരിയും തലവേദനയും ആണ്. മനുഷ്യ കുലം ഭൂമിയിൽ ജീവിക്കുന്നത് ഫാഷന് വേണ്ടി ആണ് എന്ന് വിശ്വസിക്കുന്നവൾ ആണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അവരുടെ കൂടെ ജോലി ചെയ്യാൻ നല്ല രസം ആയിരിക്കും”, ആദിത്യൻ പറഞ്ഞു.

“ഭാഗ്യത്തിന് ചൈത്രയുടെ ഇടപെടൽ അധികം ഉണ്ടാകാറില്ല”. അവൾ പറഞ്ഞു.

“അപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം. ഞാൻ എന്തൊക്കെ തെറ്റുകൾ ആണ് തിരുത്തേണ്ടത്?”, എല്ലാം ചോദിച്ച് മനിസ്സിലാക്കാം എന്ന ചിന്തയോടെ ആദിത്യൻ ചോദിച്ചു.

“സമയ നിഷ്ഠ പാലിക്കുന്നത് താങ്കൾക്ക് ഒരു പ്രെശ്നം ആയേക്കാം. ഒരു ദിവസം ഇരുപത്തിനാല് മണിക്കൂർ മാത്രമേ ഉള്ളു. എല്ലാവർക്കും താങ്കളുടെ കുറച്ച് സമയം വേണം എന്ന് പറയും പക്ഷെ ഞാൻ അറിയാതെ ആർക്കും സമയം അനുവദിക്കരുത്”, പ്രിയ മുന്നറിയിപ്പ് നൽകി കൊണ്ട് പറഞ്ഞു.

“ശെരി, അങ്ങനെ ആവട്ടെ. എനിക്ക് ഇതിന് മുൻപ് അസ്സിസ്റ്റന്റ്മാർ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് എനിക്ക് ഇതിനെ കുറിച്ച് ഒന്നും അധികം ധാരണ ഇല്ല”, ആദിത്യൻ തുറന്ന് പറഞ്ഞു.

“താങ്കൾ പതിയെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കും എന്ന് എനിക്ക് തീർച്ച ഉണ്ട്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “വേറെ എന്താ പറയാനുള്ളത്?. താങ്കൾക്ക് എന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് ബുദ്ധിമുട്ടാകുമോ അല്ലെങ്കിൽ പൊട്ടത്തരം ആണോ എന്ന് കരുതി എന്നോട് ഒന്നും ചോദിക്കാതെ ഇരിക്കരുത്. ഒരു കാര്യം തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ചോദിക്കാൻ ഒരു മടിയും കാണിക്കണ്ട. താങ്കൾ ഓരോ ദിവസം കഴിയുമ്പോളും വളരെ കൂടുതൽ കാര്യങ്ങൾ അറിയുകയും അതിൽ ചിലത് മറന്ന് പോയി എന്നും വരാം. അതുകൊണ്ട് കാര്യങ്ങൾ താങ്കളെ വീണ്ടും വീണ്ടും ഓർമപ്പെടുത്താൻ വേണ്ടി ആണ് ഞാൻ ഇവിടെ ഉള്ളത്”.

“ഉഗ്രൻ, എന്റെ സ്വന്തം വിക്കിപീഡിയ”, ആദിത്യൻ പറഞ്ഞു.

“വിക്കിപീഡിയ?, അതെനിക്ക് ഇഷ്ടമായി. പിന്നെ എന്താ?. എന്നോട് സത്യസന്ധമായി ഇരിക്കുക. എന്തെങ്കിലും താങ്കൾക്ക് ഇഷ്ട്ടപ്പെടാതെ ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയുക ചിലപ്പോൾ ഞാൻ താങ്കളുടെ ഇഷ്ടത്തിന് കാര്യങ്ങൾ സമ്മതിക്കും അല്ലെങ്കിൽ നമ്മൾ അതിനെ കുറിച്ച് തർക്കിക്കും എന്നിട്ട് ഞാൻ പറയുന്നത് താങ്കൾ ശെരിയാണ് എന്ന് അംഗീകരിക്കും”, അവൾ ചറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.

“വളരെ എളുപ്പം ഉള്ള കാര്യം ആണല്ലോ?”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അല്ലായിരിക്കാം, പോകെ പോകെ നമുക്ക് അത് ശെരിയാക്കി കൊണ്ട് വരാം. അവസാനമായി ഇപ്പോഴത്തേക്ക് ഒരു കാര്യം കൂടി.”, അവൾ ഒന്ന് നിർത്തി കൊണ്ട് പറഞ്ഞു. “ദയവായി എന്നോട് കള്ളം പറയരുത്. താങ്കൾ എന്നോട് കള്ളം പറഞ്ഞാൽ എനിക്ക് എന്റെ ജോലി ശെരിക്ക് ചെയ്യാൻ പറ്റില്ല. അത് ചിലപ്പോൾ താങ്കൾക്ക് തന്നെ ദോഷകരം ആയി ബാധിച്ചു എന്നും വരാം”.

“ഞാൻ കള്ളം പറഞ്ഞാൽ നിങ്ങൾ എന്നെ ശിക്ഷിക്കുമോ?”, ആദിത്യൻ ഒരു വിഡ്‌ഢിച്ചിരി ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല, പക്ഷെ താങ്കൾക്ക് അങ്ങനെ പോകാനാണ് താല്പര്യം എങ്കിൽ അതിന് പറ്റിയ വേറെ ആൾക്കാർ അവിടെ ഉണ്ട് ഞാൻ ശെരിയാവില്ല. ഞാൻ എന്താണ് പറഞ്ഞ് വന്നരുന്നത് എന്നാൽ താങ്കൾക്ക് എന്തെങ്കിലും പ്രേമബന്ധം ഉണ്ടങ്കിൽ എന്നോട് പറയണം. അത് തങ്ങളുടെ പേർസണൽ കാര്യം ആണ് എങ്കിൽ പോലും നാളെ അത് ഒരു പ്രെശ്നം ആയി മാറുക ആണെങ്കിൽ എനിക്ക് അത് ഒതുക്കി തീർക്കാൻ മുൻകൂട്ടി അറിയുന്നത് സഹായകം ആകും”, പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.

“ഓഹ് ശെരി, എനിക്ക് അങ്ങനെ ഒരു പ്രേമബന്ധവും ഇല്ല. അപ്പോൾ ആ തലവേദനയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടു”.

“ലക്ഷകണക്കിന് കാര്യങ്ങൾ പ്രെശ്നം ആയി വരാവുന്നതിൽ ഞാൻ ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു”, പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു.

ആ സമയത്ത് വാതിലിൽ കൊട്ടിയശേഷം റിസപ്ഷനിസ്റ്റ് അകത്തേക്ക് വന്നിട്ട് പറഞ്ഞു. “നിങ്ങളുടെ ജെറ്റ് ബോർഡിങ്ങിന് വേണ്ടി കാത്തിരിക്കുന്നു, ശുഭ യാത്ര”.

“നന്ദി, ജോൺ”, എഴുനേറ്റ് വാതിലിന്റെ അടുത്തേക്ക് തിരിഞ്ഞ് കൊണ്ട് പ്രിയ പറഞ്ഞു.

ആദിത്യനും ജോണിനോട് നന്ദി പറഞ്ഞു.

“നമുക്ക് അങ്ങോട്ട് ഇറങ്ങാം?”, ജെറ്റിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പ്രിയ പറഞ്ഞു.

ആദിത്യൻ ചിന്തിച്ചു രാജ്യത്തിന് പുറത്ത് പോകാൻ ഉദ്ദേശിക്കുക ആണെങ്കിൽ ആഡംബരമായ പ്രൈവറ്റ് ജെറ്റ് തന്നെ ആണ് നല്ലത്. വലിയ ലെതർ ചാരുകസേരകൾ, വലിയ ടീവി, ഡിവിഡി പ്ലയെർ, ഗെയിംസ്, ഡ്രിങ്ക്സ്, ഉഗ്രൻ ഭക്ഷണം, അടിപൊളി ഇന്റർനെറ്റ് കണക്ഷനും. ഷവറുള്ള ബാത്റൂമുകൾ, അടുക്കളയിൽ കോഫി ഉണ്ടാക്കുന്ന ഒരു മെഷീൻ. ആഡംബരം ഒരു ഇരുമ്പ് ലോഹ കുഴലിൽ മുപ്പതിനായിരം അടി ഭൂമിക്ക് മുകളിൽ.

“ജെറ്റ് ശെരിക്കും അടിപൊളി ആയിട്ട് ഉണ്ട്”, കസേരയിൽ ഇരുന്ന് കൊണ്ട് ആദിത്യൻ പറഞ്ഞു.

“ആഡംബര ജെറ്റിൽ താങ്കൾ ആദ്യമായി പോവുക ആണോ?”, അവന്റെ മറുവശത്തുള്ള വേറൊരു കസേരയിൽ ഇരുന്ന് കൊണ്ട് പ്രിയ ചോദിച്ചു.

“സാധാ ഫ്ലൈറ്റിൽ എക്കണോമി ക്ലാസ്സിൽ മാത്രമേ യാത്ര ചെയ്തിട്ടുള്ളു”, ആദിത്യൻ പറഞ്ഞു.

“ഇനി മുതൽ മിക്കവാറും താങ്കൾ പറക്കുന്നത് എല്ലാം ആഡംബര ജെറ്റുകളിൽ ആയിരിക്കും. സീറ്റ് ബെൽറ്റ് ഇട് ഏതാനും നിമിഷങ്ങക്ക് ഉള്ളിൽ നമ്മൾ പുറപ്പെടും”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ശെരി”, ആദിത്യൻ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് ആലോജിച്ചു. ഇന്നത്തെ ദിവസം തുടങ്ങിയത് ഓഫീസിൽ പണി തിരക്കോടെ ആയിരുന്നു. അവൻ പ്രോജക്ടിന്റെ ബഡ്ജറ്റ് എങ്ങനെ നിയന്ധ്രിക്കാം എന്നും ഫൈനാൻഷ്യൽ റിപ്പോർട്ടിങ്ങിലെ പ്രേശ്നങ്ങളെയും കുറിച്ച് ഒരു ലഘു രേഖ തയ്യാറാക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. ഇപ്പോൾ താൻ ഒരു പ്രൈവറ്റ് ജെറ്റിൽ കരീബിയയിൽ ഉള്ള ഒരു പ്രൈവറ്റ് ദ്വീപിലേക്ക് തന്റെ പെങ്ങമ്മാരെ കാണാൻ പോയി കൊണ്ട് ഇരിക്കുകയാണ്.

ആദിയയുടെയും ആദിരയുടെയും ചിന്ത വന്നതും അവൻ പെട്ടെന്ന് അസ്വസ്ഥൻ ആയി തല കുടഞ്ഞ് കൊണ്ട് ഒന്ന് മുരണ്ടു.

“എന്തെങ്കിലും പ്രെശ്നം ഉണ്ടോ, ആദിത്യ?”, പ്രിയ ചോദിച്ചു. “ജെറ്റിൽ പോകുന്നതിൽ താങ്കൾക്ക് പേടി ഉണ്ടോ?”.

“എന്ത്?, ഇല്ല. പറക്കുന്നതിൽ എനിക്ക് ഒരിക്കലും പേടി തോന്നിയിട്ട് ഇല്ല”. അവൻ ഗോവയിൽ വച്ച് ഉണ്ടായ കാര്യങ്ങൾ അവളോട് പറയണോ എന്ന് ചിന്തിച്ചു. അവളെ കുറച്ച് കൂടെ മനസ്സിലാക്കിയതിന് ശേഷം പറയാം എന്ന് തീരുമാനിച്ചു. അന്ന് അവനും അവന്റെ പെങ്ങമ്മാരും മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇത് ആരോടും പറയേണ്ട ആവശ്യം ഇല്ലായിരുന്നു പക്ഷെ ഇത് അങ്ങനെ അല്ല അവരുടെ അഞ്ച് കൂട്ടുകാർക്കും ഇതിനെ കുറിച്ച് അറിയാം.

പ്രിയ തല നേരെ വച്ച് കസേരയിലേക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു. “ഞാൻ പണ്ട് പ്ലെയിനിൽ കയറുന്നത് വളരെ പേടിച്ചിരുന്നു. യാത്രകൾ ചെയ്ത് ശീലമായപ്പോൾ അത് ഒരു പ്രേശ്നമേ അല്ലാതെ ആയി”.

ആ സമയത്ത് ജെറ്റിന്റെ പൈലറ്റ് അവരുടെ മുൻപിൽ വന്ന് തന്റെ പേര് റിച്ചാർഡ് എന്നാണ് എന്ന് പരിചയപ്പെടുത്തി. അദ്ദേഹം ലൈഫ് ജാക്കറ്റിനെ കുറിച്ചും ഇപ്പോളത്തെ കാലാവസ്ഥയെ കുറിച്ചും ഫ്ലൈറ്റ് സമയത്ത് തന്നെ എത്തും എന്നും പാഞ്ഞു.

അദ്ദേഹം കോക്പിറ്റിലേക്ക് കയറി വാതിൽ അടച്ച് നിമിഷങ്ങൾക്ക് അകം ജെറ്റ് ചലിച്ച് തുടങ്ങി. ജെറ്റിന്റെ വേഗത കാരണം ആദിത്യൻ ഒന്നുകൂടെ കസേരയിലേക്ക് അമർന്ന് പോയി. ജെറ്റ് റൺവെയിൽ നിന്ന് വായുവിലേക്ക് ഉയർന്നു. അവൻ ചെറിയ ജനാലയിലൂടെ താഴേക്ക് നോക്കി. കാറുകളുടെ

ഹെഡ്‍ലൈറ്റുകളുടെയും സ്ട്രീറ്റ് ലൈറ്റുകളുടെയും മനോഹരമായ ദൃശ്യം വളരെ ചെറുതായി അവന് താഴെ കാണാൻ കഴിഞ്ഞു.

ജെറ്റ് ഒന്ന് നിരപ്പായി പറക്കാൻ തുടങ്ങിയപ്പോൾ പ്രിയ സീറ്റ് ബെൽറ്റ് ഊരി എഴുനേറ്റ് കൊണ്ട് ആദിത്യനോട് ചോദിച്ചു. “ഒരു ഡ്രിങ്ക് കഴിക്കുന്നു?”.

ആദിത്യൻ തോൾ കുലുക്കി കൊണ്ട് പറഞ്ഞു. “ശെരി കുടിക്കാം”.

“താങ്കൾ ഒന്ന് സമാധാനമായി ഇരിക്ക്. നമ്മൾ ഇവിടെ കുറച്ച് അധികം സമയം ഉണ്ടാവും. താങ്കൾക്ക് ഒരു മോജിറ്റോ ഉണ്ടാക്കി കൊണ്ട് വരട്ടെ?”.

ആദിത്യൻ ശെരി എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് സീറ്റ് ബെൽറ്റ് അഴിച്ചു. താഴേക്ക് കുനിഞ്ഞ് രാവിലെ വാങ്ങിയ പുതിയ ബൂട്ട് അഴിച്ച് കസേരയുടെ അടിയിലേക്ക് വച്ചു. അവൻ ഫോൺ പോക്കറ്റിൽ നിന്ന് വെളിയിൽ എടുത്ത് ഇമെയിൽ നോക്കാൻ തുടങ്ങി. പ്രിയ അപ്പോൾ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് ഡ്രിങ്ക് ഉണ്ടാക്കുക ആയിരുന്നു.

അരവിന്ദിൽ നിന്ന് ഒരു ഇമെയിലും ഉണ്ടായിരുന്നില്ല പക്ഷെ ജോളിയിൽനിന്ന് ഒന്ന് ഉണ്ടായിരുന്നു അവൻ അത് തുറന്ന് വായിക്കാൻ തുടങ്ങി.

എടാ മൈരേ,

അരവിന്ദ് പറഞ്ഞു നീ ഒരു ബിസിനസ്സ് മീറ്റിന് ഒരു ആഴ്ച്ചത്തേക്ക് പോയിരിക്കുക ആണെന്ന്. എന്ത് മൈരാ ടാ?. നമ്മൾ ഈ ആഴ്ച്ച അവസാനം വെണ്ണ പൂറുകൾ തപ്പാൻ പോകാം എന്ന് പറഞ്ഞിരുന്നത് അല്ലെ. എന്തായാലും എവിടെയാണ് മയിരേ നീ. നിന്റെ ഡയറക്ടർമാർ എത്ര കുണ്ണകൾ നിന്നെ കൊണ്ട് മൂഞ്ജിപ്പിക്കും?.

ജോളി.

ആദിത്യൻ തല ആട്ടി ചിരിച്ചു. ഇങ്ങനെ ഒക്കെ സംസാരിക്കും എങ്കിലും ജോളി ഒരു നല്ല സുഹൃത്താണ്. അവൻ മറുപടി അയച്ചു.

പൂറിമോനെ, തിരക്കാണ്, കുറെ ജോലി ചെയ്ത് തീർക്കാൻ ഉണ്ട്. ഞാൻ ഇത് നന്നായി ചെയ്താൽ ഉടനെ സ്ഥാനക്കയറ്റം ലഭിക്കും. ഒരു അൻപതിനായിരം ഒരുവർഷം കൂടുതൽ കിട്ടും. അത് കൊണ്ട് എത്ര ബിയർ വാങ്ങാം എന്ന് ആലോജിച്ച് നോക്ക്. ഞാൻ കുറച്ച് ദിവസത്തിന് ഉള്ളിൽ നിന്നെ വിളിക്കാം. ഞാൻ ഇല്ലാത്ത സമയത്ത് എന്റെ അപ്പാർട്മെന്റിൽ കയറി പോകരുത്. കഴിഞ്ഞ പ്രാവശ്യം നശിപ്പിച്ച ബെഡ്ഷീറ്റ് നീ ഇതുവരെ വാങ്ങിത്തന്നിട്ടില്ല. നിന്റെ മൊബൈൽ നമ്പർ ഒരു ചരക്ക് ലിമോസിൻ ഡ്രൈവറിന് കൊടുത്തിട്ടുണ്ട്. നിങ്ങൾ നല്ല ചേർച്ച് ആയിരിക്കും.

ആദിത്യ.

പ്രിയ ഒരു ട്രേയിൽ ഒരു ജഗ്ഗും രണ്ട് ഗ്ലാസ് മജിറ്റോയും ആയി വന്നു. അതിലുള്ള നാരങ്ങയുടെ മണം ട്രെ മുൻപിലുള്ള മേശയിൽ വയ്ക്കുന്നതിന് മുൻപേ ആദിത്യന് കിട്ടി.

“ഇമെയിൽ?”, പ്രിയ ചോദിച്ചു.

“അതെ, എന്റെ കൂട്ടുകാരൻ ജോളി”.

“താങ്കൾ അവനോട് കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ?”, അവന്റെ എതിർവശത്ത് ഇരിക്കുമ്പോൾ അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് പ്രിയ ചോദിച്ചു.

“ഇല്ല, ഒരു ആഴ്ചത്തെ ബിസിനസ്സ് ട്രിപ്പ് ആണെന്നും ചിലപ്പോൾ എനിക്ക് ഒരു സ്ഥാന കയറ്റം വരെ ലഭിച്ചേക്കാം എന്നും പറഞ്ഞു”, ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.

അവൾ തോൾ ആട്ടി കൊണ്ട് ഡ്രിങ്കിൽ നിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു. “എനിക്ക് ഈ ഡ്രിങ്ക് വളരെ ഇഷ്ടമാണ്”.

ആദിത്യൻ അവന്റെ ഡ്രിങ്കിൽനിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു. “കൊള്ളാം, നന്നായിട്ടുണ്ട്”.

“ദ്വീപിലുള്ള പേയിസ്ട്രി ഷെഫ് ഒരു മജിറ്റോ സോർബറ്റ് ഉണ്ടാക്കും അത് ഇതിലും ഉഗ്രൻ ആണ്”.

“അപ്പോൾ ദ്വീപിനെ കുറിച്ച് പറയു. അവിടം എങ്ങനെ ആണ്?”, ആദിത്യൻ ചോദിച്ചു.

“അത് ഒരു സ്വർഗ്ഗമാണ്. ചൂടുള്ള കാലാവസ്ഥ ആണ് പക്ഷെ വൈകുന്നേരം ആകുമ്പോൾ ഒരു തണുത്ത കാറ്റ് ദ്വീപിലൂടെ അടിച്ച് തുടങ്ങും. അവിടത്തെ വായുവും നല്ല ശുചിത്വം ഉള്ളത് ആണ്. അവിടെ വെള്ള മണൽത്തരികൾ വിരിച്ച ബീച്ചുകൾ ഉണ്ട്. പളുങ്ക് പോലെയുള്ള നീല നിറത്തിൽ ഉള്ള വെള്ളം ഉണ്ട്. അവിടെ കടലോരത്ത് പന മരങ്ങൾ കാറ്റിന്റെ ശക്തിയിൽ ആടി ഉലഞ്ഞ് കൊണ്ടിരിക്കും. താമസ സൗകര്യങ്ങൾ വളരെ ആഡംബരപൂർവം ആണ്. അതിലെ പ്രധാന വീട് ഒരു ജാപ്പനീസ് ആർക്കിടെക്ച്ചറിൽ ഒരു ബീച്ച്ഹട്ട് ഉൾപ്പെടുത്തിയ പോലെ ആണ്”.

“ഒരു സ്ഥല കച്ചവടക്കാരൻ പറയുന്നത് പോലെ ഉണ്ട്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവിടെ വന്ന ഒരു ഗസ്റ്റ് ആ സ്ഥലത്തെ ഇങ്ങനെ ആണ് വിവരിച്ചത് അത് മനസ്സിൽ തങ്ങി പോയി. പിന്നെ വേറെ എന്താ?. അവിടെ വേറെ പല തരത്തിൽ ഉള്ള സൗകര്യങ്ങൾ ഉണ്ട്. ഒരു ജിം, സ്വിമ്മിങ്‌പുളുകൾ, ഒരു ക്ലബ്, റെക്കോർഡിങ് സ്റ്റുഡിയോ, ഹെലിപാഡുകൾ, പിന്നെ ഒരു ബോട്ട് ജെട്ടിയും. അവിടെ കടലിൽ റൈഡിന് പോകാൻ വേണ്ടി രണ്ട് സ്പീഡ് ബോട്ടുകളും ഉണ്ട്. ബിസിനസ്സുകൾ എല്ലാം അവിടെ തന്നെ ഇരുന്ന് നടത്തികൊണ്ട് പോകാനുള്ള എല്ലാ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. പിന്നെ ടെന്നീസ് കോർട്ടുകളും, മെഡിക്കൽ ക്ലിനിക്കും, കുറെ ഗസ്റ്റുകൾക്ക് താമസിക്കാനുള്ള വീടുകളും ഉണ്ട്”.

“ദ്വീപ് അപ്പോൾ വളരെ വലുതായിരിക്കും അല്ലോ”, ആദിത്യൻ ചോദിച്ചു.

“ദ്വീപ് കണ്ടാൽ അത്ഭുതപ്പെടുന്ന ഒന്നാണ് പക്ഷെ അത്രക്ക് വലുത് അല്ല. മറ്റു ദ്വീപുകളെ വച്ച് തട്ടിച്ച് നോക്കുമ്പോൾ അത് ഒരു ചെറിയ ദ്വീപാണ്. രണ്ട് മലകൾക്ക് നടുവിൽ ആണ് ദ്വീപിലുള്ള സൗകര്യങ്ങൾ എല്ലാം പണിത് ഉയർത്തിയത്. പടിഞ്ഞാറ്‌ വശത്തതാണ് പ്രധാന വീട് സ്ഥിതി ചെയുന്നത്. കിഴക്ക് വശത്തതാണ് ഗുസ്റ്റുകൾക്ക് ഉള്ള താമസ സൗകര്യം ഉള്ളത്. തെക്കേ വശത്ത് കടൽ തീരങ്ങൾ ആണ്. വടക്ക് വശത്ത് കുന്നുകൾ ആണ്. പ്രധാന വീട്ടിൽ നിന്ന് സൂര്യസ്തമനം കാണാൻ ഒരു പ്രേത്യേക ഭംഗി ആണ്”.

“ദ്വീപിൽ എത്ര ആൾകാർ ഉണ്ട്?”.

“സെർവിങ് സ്റ്റാഫ്, കിച്ചൻ സ്റ്റാഫ്, മൈന്റനെൻസ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, ഡോക്ടർസ്, ട്രെയിനെർസ്, സെക്യൂരിറ്റി . . . .”.

“അപ്പോൾ ഒരുപാട് ആൾകാർ ഉണ്ടല്ലേ?”, ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു. അവൻ വിജാരിച്ചു അവൾ ഒരു പത്ത് പേർ ഉണ്ട് എന്നാണ് പറയാൻ പോകുന്നത് എന്ന്.

“എനിക്ക് തോന്നുന്നത് ഏകദേശം ഒരു തൊണ്ണൂറ് ആൾകാർ എങ്കിലും ഒരേ സമയത്ത് അവിടെ ഉണ്ടാവും, പക്ഷെ അവർ അവിടെ സ്ഥിരമായി ഉണ്ടാവാർ ഇല്ല. നാല് മാസം ജോലി പിന്നെ രണ്ട് മാസം അവധി അങ്ങനെ ആണ് അവിടത്തെ ജോലിക്കാരുടെ ജോലി സമയം നിശ്ചയിച്ച് ഇരിക്കുന്നത്. എൽദോ മാത്രമാണ് അവിടെ തന്നെ താമസിച്ച് ജോലി നോക്കുന്നത്.”, പ്രിയ പറഞ്ഞു.

“ആരാ എൽദോ?”.

“ദ്വീപിന്റെ മാനേജർ ആണ് എൽദോ. അയാൾ ഈ ദ്വീപ് ഉണ്ടാക്കാൻ വർഷണങ്ങൾക്ക് മുൻപേ മനു വർമ്മയുടെ കൂടെ ഉണ്ടായിരുന്നതാണ് പിന്നെ അതിന്റെ നവീകരണത്തിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അവിടെ തന്നെ കൂടി. മനു വർമ്മ അയാൾക്ക് അവിടെ തന്നെ താമസിക്കാൻ ഇടം നൽകി. അയാൾ ദ്വീപിലെ കാര്യങ്ങൾ എല്ലാം ഒരു കുറവും വരാതെ നന്നായി നോക്കുന്നുണ്ട്”.

“അത് കൊള്ളാമല്ലോ”, ആദിത്യൻ ഡ്രിങ്കിൽ നിന്ന് ഒരു സിപ്പ് കൂടെ എടുത്ത് കൊണ്ട് പറഞ്ഞു. “ഞാൻ അവിടെ എത്തിക്കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത്?”.

പ്രിയ ഡ്രിങ്ക് മേശയുടെ മുകളിൽ വച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾ അവിടെ എത്തിക്കഴിഞ്ഞാൽ എൽദോ താങ്കളെ മാസ്റ്റർ വർമ്മ എന്നോ മാസ്റ്റർ ആദിത്യ എന്നോ വിളിക്കും. ദ്വീപിൽ ഉള്ള സ്റ്റാഫുകൾ അത് അനുകരിക്കാൻ വേണ്ടി ആണ് അയാൾ അങ്ങനെ ചെയുന്നത്. താങ്കളെ സ്റ്റാഫുകൾ എല്ലാം തുടക്കം മുതലേ വിലയിരുത്തൻ തുടങ്ങും. താങ്കളുടെ അച്ഛന്റെ പേര് നിലനിർത്താൻ വേണ്ടി താങ്കൾ നല്ലോണം പരിശ്രമിക്കേണ്ടി വരും”.

“എന്ത് ചെയ്ത്?”, ആദിത്യൻ ചോദിച്ചു.

“ബിസിനസ്സുകളെ കുറിച്ചുള്ള കാര്യങ്ങൾ പഠിച്ചും, താങ്കളുടെ പ്രീതിച്ഛായ മെച്ചപ്പെടുത്തിയും, പിന്നെ . . .”

ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് ഇടയിൽ കയറി പറഞ്ഞു. “നിങ്ങൾ എന്താണ് പറഞ്ഞ് വരുന്നത്? എന്റെ പ്രീതിച്ഛായ മെച്ചപ്പെടുത്തൽ?”.

“ഫോർബ്‌സ് മാഗസിനിൽ ഒരു ലേഖനം ഉണ്ടായിരുന്നു ഇപ്പോൾ ലോകത്തിൽ ആയിരത്തി എണ്ണൂറ് കോടിശ്വരന്മാർ ഉണ്ട്. മനു വർമ്മ മരിച്ചപ്പോൾ അതിന്റെ എണ്ണം ഒന്ന് കുറഞ്ഞു പക്ഷെ ഇപ്പോൾ അത് മൂന്നെണ്ണം കൂടി. താങ്കൾ ഇപ്പോൾ എല്ലാവരാലും തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തി ആയി മാറി ഇരിക്കുക ആണ്. താങ്കൾ പോകുന്ന ഇടത്തെല്ലാം പത്രക്കാരും ചാനലുകാരും താങ്കളുടെ ഫോട്ടോയും വിഡിയോയും പിടിക്കാൻ പുറകെ തന്നെ ഉണ്ടാവും”, പ്രിയ തോൾ ഉയർത്തി കൊണ്ട് പറഞ്ഞു. “ഉറപ്പായും കുറച്ച് കാലത്തേക്ക് എങ്കിലും ഉണ്ടാവും”.

“വക്കീൽ പ്രഭാകരൻ അതിനെ കുറിച്ച് പറഞ്ഞിരുന്നു”, ആദിത്യൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.

“അത് കൊണ്ട് ഞങ്ങൾക്ക് താങ്കളുടെ മുഖഛായ കത്ത് സൂക്ഷിച്ചെ പറ്റു, മനു വർമ്മയുടെ മകൻ എങ്ങനെ ഇരിക്കണം എന്ന് ആളുകൾ ഒരു മുൻ ധാരണ ഉണ്ടാവും താങ്കൾ അങ്ങനെ മാറിയേ പറ്റു. താങ്കൾക്ക് ആത്മവിശ്വസം ഉണ്ടാവണം, രസികൻ ആയിരിക്കണം, സമർത്ഥൻ ആയിരിക്കണം. ചൈത്രയെ പോലുള്ള സ്റ്റൈലിസ്റ്റുകൾ താങ്കൾ എന്ത് ധരിക്കണം എന്നുള്ളത് ശ്രേദ്ധിച്ച്കൊളളും, താങ്കളുടെ മുടിയുടെ സ്റ്റൈൽ, അങ്ങനെ ഒക്കെ. പക്ഷെ താങ്കളുടെ ശരീരഘടന ശെരിയാക്കാൻ താങ്കൾ കുറച്ച് കഷ്ട്ടപ്പെട്ടെ പറ്റു”.

“എന്ത്?”, ആദിത്യൻ ഒന്ന് മുരണ്ടു. താൻ തടിയൻ ആണ് എന്നല്ലേ ഇവർ പറഞ്ഞതിന്റെ അർഥം. അവൻ അത്യാവശ്യം നല്ല ശരീരഘടന ഉള്ളവൻ ആണ്. ശരീര വ്യായാമത്തിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസ്സം കൂട്ടുകാരുടെ കൂടെ വോളിബാൾ കളിക്കുകയും ചെയ്യും.

“ഞാൻ താങ്കളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല, ആദിത്യ”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇപ്പോൾ താങ്കൾ ഒരു ബീച്ചിൽ ഷർട്ടില്ലാതെ ഇരിക്കുക ആണെങ്കിൽ താങ്കളുടെ വയർ പുറത്തേക്ക് തള്ളി കുടവയർ പോലിരിക്കും, നേരെ നിൽകുമ്പോൾ കുടവയർ ഇല്ലെങ്കിൽ പോലും. പത്രക്കാർക്ക് അങ്ങനെ ഒരു ഫോട്ടോ കിട്ടിയാൽ അടുത്ത ദിവസത്തെ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ ആ ഫോട്ടോ ആയിരിക്കും. അത് കൊണ്ട് താങ്കളുടെ ശരീരം വളരെ പെട്ടെന്ന് ഒന്ന് കൂടെ മെച്ചപ്പെടുത്തി എടുക്കേണ്ടത് ഉണ്ട്”.

“ദ്വീപിൽ പത്രക്കാർ ഉണ്ടാകുമോ?”, ആദിത്യൻ പെട്ടെന്ന് ചോദിച്ചു.

“ഇല്ല, പക്ഷെ താങ്കൾ തിരിച്ച് വരുമ്പോൾ പത്രക്കാർ ഉണ്ടാവും അത് ഉറപ്പാണ്. അതുകൊണ്ട് താങ്കളുടെ ഫോട്ടോകളിൽ താങ്കൾ നന്നായി ഇരിക്കേണ്ടത് അത്യാവശ്യം ആണ്. അതാണ് ഞാൻ താങ്കളുടെ മുഖഛായ മെച്ചപ്പെടുത്തണം എന്ന് പറഞ്ഞത്”.

“അപ്പോൾ ജിമ്മിൽ പോയി ശരീരം മെച്ചപ്പെടുത്താൻ പരിശ്രമിക്കണം, അല്ലെ?”.

“അതെ, അത് ഒരു തുടക്കം മാത്രം ആണ്”, പ്രിയ പറഞ്ഞു. “ദ്വീപിൽ ജൂഡ് എന്ന് പേരുള്ള ഒരു ട്രെയ്നർ ഉണ്ട് അയാൾ വേഗത്തിൽ താങ്കളുടെ ശരീരം മെച്ചപ്പെടുത്താൻ ഉള്ള വ്യായാമങ്ങൾ പറഞ്ഞ് തരും”.

“ശെരി”, ആദിത്യൻ പറഞ്ഞു. അവന് ഒരു ആഴ്ച്ച കൊണ്ട് ശരീരം മെച്ചപ്പെടുത്താം എന്നതിൽ തീരെ വിശ്വാസം പോരാ എങ്കിലും ദ്വീപിൽ എത്തി ട്രെയ്നറോട് സംസാരിച്ചിട്ട് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാം എന്ന് അവൻ വിജാരിച്ചു. “വേറെ എന്തെല്ലാം അവിടെ പ്രതീക്ഷിക്കാം?”.

“താങ്കൾ കുറെ വീഡിയോ കോൺഫറെൻസിങ് നടത്തേണ്ടി വരും, കുറെ രേഖകൾ വായിക്കേണ്ടതായും അതിനോട് അനുബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതായും വരും, കുറെ അധികം ജോലികൾ ചെയ്ത് തീർക്കേണ്ടതായും വരും. ചുരുക്കി പറഞ്ഞാൽ താങ്കൾ രാവിൽ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ ഞാൻ ഉണ്ടാക്കുന്ന സമയ ക്രമത്തിൽ നീങ്ങേണ്ടി വരും”.

“ഓഹ്”, ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. കൂടുതൽ അറിഞ്ഞപ്പോൾ സ്വർഗ്ഗ ദ്വീപ് എന്നുള്ളത് ഒരു നരക യാതന ആയിരിക്കും എന്ന് അവന് തോന്നി.

“ചില സമയങ്ങളിൽ താങ്കൾക്ക് എന്നോട് വളരെ ദേഷ്യം തോന്നാം കാരണം ഞാൻ താങ്കളെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ വേണ്ടി നിർബന്ധിച്ച് കൊണ്ട് ഇരിക്കും. ആ ദേഷ്യം ഞാൻ പ്രതീക്ഷക്കുന്നതും ആണ്, എനിക്ക് അത് മനസ്സിലാവുകയും ചെയ്യും. ഞാൻ ഇത് ഇപ്പോഴേ പറയുന്നത് എന്തിനാണെന്ന് വച്ചാൽ ചില സമയങ്ങളിൽ ഞാൻ താങ്കളെ ബുദ്ദിമുട്ടിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി ആണ്”.

“കേട്ടിട്ട് വളരെ മനോഹരമായി തോന്നുന്നു”, ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.

“താങ്കളുടെ സമയ ക്രേമം ഒരു പത്ത് മിനിറ്റ് വൈകി അതിന്റെ കൂടെ വീണ്ടും ഒരു പത്ത് മിനിറ്റ് വേറെയേന്തെങ്കിലും കാരണങ്ങളാൽ വൈകി കഴിഞ്ഞാൽ താങ്കൾ നോക്കി നിൽക്കെ താങ്കളുടെ കിടക്കാനുള്ള സമയം രണ്ട് മണിക്കൂർ വൈകും. അതായത് താങ്കൾക്ക് ലഭിക്കേണ്ട ഉറക്കത്തിൽ ഒരു ദിവസം രണ്ട് മണിക്കൂർ കുറയും. ഇപ്പോൾ കാര്യങ്ങൾ മനസ്സിലായോ?”.

“മനസ്സിലായി, അത് കുറച്ച് നാൾ അങ്ങനെ തുടർന്നാൽ . . .”.

“അത് തന്നെ. അങ്ങനെ വന്നാൽ താങ്കളുടെ ചിന്താ ശക്തി കുറയും, താങ്കൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റും, താങ്കൾക്ക് ആകെ പ്രാന്ത് പിടിച്ച്ചത് പോലെ ആകും. ഇതിന് എല്ലാത്തിനും കാരണം ആകുന്നത് മീറ്റിംഗിന് ശേഷം താങ്കൾ അവരെ സന്തോഷിപ്പിക്കാൻ അവരുടെ കൂടെ വെറുതെ സംസാരിച്ച് ഇരുന്നത് കൊണ്ട് ആകാം”, പ്രിയ അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “അപ്പോൾ, താങ്കൾക്ക് അതുപോലെ എന്തെങ്കിലും പ്രേശ്നങ്ങൾ വന്നാൽ. അത് എന്നെയും ബാധിക്കും, അത് എന്റെ പ്രേശ്നമായി തീരും. ഞാൻ രാവിലെ താങ്കൾ എഴുനേൽക്കുന്നതിന് മുൻപ് എഴുന്നേൽക്കും താങ്കൾ കിടന്നതിന് ശേഷമേ എനിക്ക് കിടക്കാൻ പറ്റുകയുള്ള അത് കൊണ്ട് നമ്മൾ സമയ ക്രേമം പാലിക്കുക എന്നത് അത്യാവശ്യം ആയ കാര്യമാണ്”.

“ശെരി”, ആദിത്യൻ തല ആട്ടി. “ഞാൻ കുഴപ്പം ഒന്നും ഉണ്ടാക്കില്ല എന്ന് എനിക്ക് ഉറപ്പ് തരാൻ പറ്റില്ല പക്ഷെ ഞാൻ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാക്കാതിരിക്കാൻ ശ്രെമിക്കാം”.

“എനിക്കും അതാണ് വേണ്ടത്”, പ്രിയ ആദിത്യന്റെ മുഖത്ത് നോക്കി നല്ല ഒരു ചിരി ചിരിച്ചു.

അവർ ജെറ്റിൽ ഉള്ള ടീവിയിൽ ഒരു സിനിമ കണ്ടുകൊണ്ട് ഇരുന്നപ്പോൾ പ്രിയ അവനോട് അവന്റെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് ചോദിച്ചു. അവന്റെ കുട്ടിക്കാലത്തെ കുറിച്ചും, അവന്റെ കാമുകിമാരെ കുറിച്ചും, അവന്റെ സ്കൂളിനെ കുറിച്ചും, അവന്റെ വിനോദങ്ങളെ കുറിച്ചും ചോദിച്ചു. ചില നേരങ്ങളിൽ അവന് പ്രിയ തന്റെ ജീവിതം ചൂഴ്ന്ന് എടുക്കുക ആണെന്ന് തോന്നി. അവൻ അവളെ കുറിച്ച് അറിയാൻ അതെ ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു പക്ഷെ അവൾ ആ ചോദ്യങ്ങൾ തിരിച്ച് അവനിലേക്ക് തന്നെ അവന് പോലും മനസ്സിലാവാത്ത രീതിയിൽ തിരിച്ച് കൊണ്ട് വന്നു. കുറച്ച് സമയങ്ങൾ കഴിഞ്ഞപ്പോൾ അവന് അവളോട് തന്നെ കുറിച്ച് സംസാരിക്കാൻ ഒരു മടി ഇല്ലാതെ ആയി.

വെളുപ്പിനെ ഒരുമണി ആയപ്പോൾ നമുക്ക് കിടക്കാം എന്ന് പറഞ്ഞ് പ്രിയ ബാത്‌റൂമിൽ പോയി ഉടുപ്പ് മാറി വന്നു. അവൾ ഒരു ജോഗിങ് പാന്റും ഒരു ടീഷർട്ടും ആണ് ധരിച്ചിരുന്നത്. അതിൽ അവൾ നേരത്തെ ഇട്ടിരുന്ന ബിസിനസ്സ് സ്യുട്ട് മറച്ചിരുന്ന ശരീര വടിവുകൾ എടുത്ത് കാണിച്ചു.

“ഹമ്മോ, ഇവൾ ശെരിക്കും ഒരു അടിപൊളി ചരക്കാണ്”, അവൾ കസേരയുടെ ചാര് നിന്ന് കൊണ്ട് പുറകിലേക്ക് അമർത്തി ഒരു കട്ടിൽ പോലെ ആകുബോൾ ആദിത്യൻ മനസ്സിൽ ചിന്തിച്ചു. അവന്റെ കണ്ണുകൾ അവളുടെ തെറിച്ച് നിൽക്കുന്ന നിതംബങ്ങളിലേക്ക് പോയി, അവളുടെ ആലില വയറിലേക്ക് പോയി, അവളുടെ മുഴുത്ത മുലകളിലേക്ക് പോയി. “നീ വെറും തെണ്ടി ആവല്ലേ. ഇന്നത്തെ കാര്യങ്ങൾ അറിഞ്ഞതിന് ശേഷവും നിനക്ക് ഇത് വേണോ. അവൾ കാണാൻ നല്ല ഭംഗി ആണെങ്കിൽ പോലും അവൾ നിന്റെ പുതിയ അസിസ്റ്റന്റ് ആണ്”. ആദിത്യന്റെ മനസ്സ് അവനോട് പറഞ്ഞു.

“താങ്കൾ ഉടുപ്പ് മറുന്നില്ല?”, ആദിത്യനെ ചിന്തകളിൽ നിന്ന് ഉണർത്തി കൊണ്ട് പ്രിയ ചോദിച്ചു.

“എന്താ?, എന്റെ എല്ലാ തുണികളും പുറകിലുള്ള ലഗേജിൽ ആണ്”, തന്റെ ഒരു വീട്ടിലിടുന്ന വസ്ത്രവും ഐപാഡും കൈയിൽ കരുതിയിരുന്നെങ്കിൽ എന്ന് ആദിത്യൻ ആഗ്രഹിച്ചു. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ ഉറക്കം വരാത്ത നേരത്ത് അവന് ഐപാഡിൽ എന്തെങ്കിലും വായിച്ച് ഇരിക്കാമായിരുന്നു. അവന്റെ തലയിൽ കുറെ കാര്യങ്ങൾ ഓടികൊണ്ട് ഇരിക്കുകയാണ് ഉറക്കം വരാനുള്ള ലക്ഷണമേ കാണുന്നില്ല.

“താങ്കൾക്ക് ലഗേജ് എടുക്കാൻ പുറകിലേക്ക് ഇവിടെ നിന്നും പോകാം”, ബാത്റൂമിന് അടുത്ത് ചുമരിലുള്ള ഒരു വാതിൽ കാണിച്ച് കൊണ്ട് പ്രിയ പറഞ്ഞു. അവൾ അതിലെ ബട്ടൺ അമർത്തി വാതിൽ തുറന്നു. അവൻ അകത്ത് കയറി അവന്റെ ഐപാഡും വീട്ടിൽ ധരിക്കുന്ന വസ്ത്രവും ഉള്ള പെട്ടി കണ്ട് പിടിച്ചു.

അവൻ മാറാനുള്ള വസ്ത്രവും ഐപാഡും എടുത്ത് പുറത്ത് ഇറങ്ങി വാതിൽ അടച്ചു. ബാത്‌റൂമിൽ പോയി വസ്ത്രങ്ങൾ മാറി വന്ന് ഐപാഡ് എടുത്ത് എന്തെങ്കിലും വായിക്കാൻ വേണ്ടി കസേരയിലേക്ക് ഇരുന്നു.

എത്രശ്രേമിച്ചിട്ടും അവന് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. സാധാരണ ഐപാഡ് എടുത്ത് എന്തെങ്കിലും വായിച്ചിരുന്നാൽ അവന് പെട്ടെന്ന് ഉറക്കം വരുന്നത് ആണ്. ക്യാപ്റ്റൻ റിച്ചാർഡ് അകത്ത് വന്ന് പ്രിയയെ എഴുന്നേൽപ്പിച്ച് മുപ്പത് മിനിറ്റിനുള്ളിൽ ലാൻഡ് ചെയുന്നത് ആയിരിക്കും എന്ന് പറഞ്ഞപ്പോൾ ആദിത്യൻ തനിക്ക് ഇത് വരെ ഉറക്കം വരാത്തത് ഓർത്ത് അതിശയിച്ച് പോയി.

“താങ്കൾ ഉറങ്ങിയിരുന്നോ?”, പ്രിയ എഴുനേറ്റ് നേരെ ഇരുന്ന് മൂരിനിവർന്ന് കൊണ്ട് ചോദിച്ചു.

“ഇല്ല”, ആദിത്യൻ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. “കുറെ കാര്യങ്ങൾ ഇവിടെ ഓടികൊണ്ട് ഇരിക്കുകയാണ്”.

“താങ്കൾക്ക് ഉറക്കം വരുമ്പോൾ എന്നോട് പറയു. ഞാൻ താങ്കൾക്ക് ഉറങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കണ്ടെത്താൻ ശ്രെമിക്കാം”, പ്രിയ ഒരു കോട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു. “ഞാൻ ആദ്യം കുളിക്കാൻ കയറിക്കോട്ടെ?”.

“ശെരി”, ആദിത്യൻ ഐപാഡ് വായിക്കാൻ നോക്കി പിന്നെ മനസ്സ് മാറി ഭക്ഷണം വൈക്കുന്നിടത്ത് പോയി കോഫി ഉണ്ടാക്കാൻ നോക്കി. കോഫി മെഷീനിൽ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി വന്നപ്പോളേക്കും പ്രിയ കുളിച്ച് കഴിഞ്ഞ് അവന്റെ അരികിൽ വന്നു. അവൾ ഒരു തവിട്ട് നിറത്തിൽ ഉള്ള പാന്റും ഒരു വെള്ള ഷർട്ടും അതിന്റെ മുകളിൽ ഒരു വെള്ള കൈ ഇല്ലാത്ത കോട്ടും ആണ് ധരിച്ചിരുന്നത്.

“താങ്കൾ കോഫി ഉണ്ടാക്കുക ആയിരുന്നോ?”, മുടി ഒരു ടവൽ വച്ച് തുടച്ച് കൊണ്ട് അവൾ ചോദിച്ചു.

“അതെ, കോഫി ഉണ്ടാക്കേണ്ടത് എങ്ങനെ എന്ന് ഞാൻ ഇപ്പോൾ കണ്ട് പിടിച്ചതെ ഉള്ളു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “നിങ്ങൾക്ക് ഏത് തരം കോഫി ആണ് വേണ്ടത്?”.

“യെക്സ്‌പ്രെസോ, താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ?”.

ആദിത്യൻ തല ആട്ടി കോഫി ഉണ്ടാക്കാൻ തുടങ്ങി ആ സമയം കൊണ്ട് പ്രിയ മുടി തോർത്തി കഴിഞ്ഞു. അവൻ രണ്ട് പേർക്കും വേണ്ടിയുള്ള കോഫി ഉണ്ടാക്കി കഴിയുബോളെക്കും പ്രിയ ഒരു പാത്രത്തിൽ കുറച്ച് സ്നാക്സ് എടുത്ത് വച്ചു.

“ബ്രീക്ഫസ്റ്റ് റെഡി ആയി”, അവൾ ക്യാബിനിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു.

ആദിത്യൻ അവളുടെ കൂടെ ഇരുന്ന് ഒരു ചെറി മഫിൻ കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ അവൻ ആലോചിച്ചു തന്റെ ജീവിതം എന്ത് വിചിത്രമായി ആണ് മാറിയത്. ഇവിടെ ഞാൻ ഒരു പ്രൈവറ്റ് ജെറ്റിൽ ഒരു കാണാൻ സുന്ദരി ആയ തന്റെ പുതിയ അസ്സിസ്റ്റന്റിന്റെ കൂടെ ഇരുന്ന് യാത്ര ചെയുന്നു. അവൾ ഒരു കൈ കൊണ്ട് മൊബൈലിൽ ഇമെയിൽ നോക്കുന്നു മറ്റേ കൈ കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ട് ഇരിക്കുന്നു.

“ഈ വിചത്ര സംഭവങ്ങൾ ഇന്നലത്തെ കൊണ്ട് തീരില്ല എന്നാ തോന്നുന്നത്?”, അവൻ മുറുമുറുത്തു.

“എന്താ ആദിത്യ?, ഞാൻ കേട്ടില്ല”.

“ഒന്നുമില്ല, ഞാൻ ആലോജിച്ചത് കുറച്ച് ഉറക്കെ ആയി പോയതാ”.

അവൻ ഭക്ഷണം കഴിച്ച് കോഫി കുടിച്ച് കഴിഞപ്പോൾ കുളിക്കാൻ തീരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു. അവൻ പെട്ടെന്ന് കുളിച്ച് പുറത്ത് ഇറങ്ങിയപ്പോൾ പ്രിയ അവന് ഇടാനുള്ള ഉടുപ്പുകൾ എടുത്ത് വച്ചിരുന്നു. ഒരു കടും നീല നിറത്തിലുള്ള ജീൻസ്‌, ഒരു കറുത്ത ബൂട്ട്, ഒരു കറുത്ത ലൂസായ ഷർട്ട്, ഒരു ലെതർ ബെൽറ്റ്, പിന്നെ ഒരു സൺഗ്ലാസും.

അവൻ അത് എടുത്ത് ബാത്‌റൂമിൽ പോയി ഉടുപ്പ് മാറ്റി തിരിച്ച് വന്ന് കസേരയിൽ ഇരുന്നു.

“നല്ല സമയം, നമ്മൾ ലാൻഡ് ചെയ്യാൻ പോവുകയാണ്”, അവൾ മൊബൈലിൽ തന്നെ ശ്രേധിച്ച് കൊണ്ട് ആദിത്യനോട് പറഞ്ഞു. അവൾ മുടി ഒരു പോണിടെയ്ൽ ആയി കെട്ടി വച്ചിരുന്നു. മേക്കപ്പ് എല്ലാം അണിഞ്ഞ് അവളുടെ സാധനങ്ങൾ എല്ലാം ഒതുക്കി പാക്ക് ചെയ്ത വച്ചിരുന്നു.

ആദിത്യൻ സീറ്റ്ബെൽറ്റ് ഇട്ടു. അവന് ഒരു പുകവലിക്കണം എന്ന് തോന്നി. “ജെറ്റിൽ നിന്ന് ഇറങ്ങാൻ കാത്തിരിക്കുകയാ ഒരു പുക വലിക്കണം”.

“താങ്കൾക്ക് ഇതിനകത്ത് ഇരുന്ന് വലിക്കായിരുന്നല്ലോ. ഇത് ഒരു പ്രൈവറ്റ് ജെറ്റ് ആണ് താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ശെരിയാ, പക്ഷെ നിങ്ങൾ വലിക്കില്ലല്ലോ, പാസ്സീവ് സ്‌മോക്കിങ് ആരോഗ്യത്തിന് ഹാനികരം ആണ്”, അവൻ ചൂണ്ടി കാട്ടി.

“ഞാൻ പുറത്ത് പാർട്ടി ചെയ്യുബോൾ പുക വലിച്ച് കൊണ്ടേ ഇരിക്കും”, പ്രിയ പറഞ്ഞു. “താങ്കൾ വലിച്ചോ എനിക്ക് പ്രെശ്നം ഇല്ല”.

ആദിത്യൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു. ജെറ്റ് താഴേക്ക് ഇറങ്ങുന്നത് അവൻ ജനലിലൂടെ നോക്കി. പ്രിയ ഇപ്പോളും മൊബൈലിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുക ആണ്.

അവൾ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഓർത്ത് അവൻ ഒന്ന് മുരണ്ടു. എന്റെ അടുത്ത് കള്ളം പറയരുത്, നിനക്ക് എന്ത് വേണമെങ്കിലും എന്റെ അടുത്ത് പറയാം. എന്നെ വിശ്വസിച്ച് എന്തും എന്നോട് പറയാം. അവളെ എത്രെ മാത്രം വിശ്വസിക്കാം എന്ന് അവൻ ആലോജിച്ചു. ആദിയ/ഷംന യുടെയും ആദിര/ഷാനു വിന്റേയും കാര്യങ്ങൾ പറയാൻ പറ്റുമോ. അവന് ആരോടെങ്കിലും പറയാൻ പറ്റുമോ അവൻ ഒരു പെങ്ങളുടെ കൂടെ ലാപ് ഡാൻസ് ചെയ്തു മറ്റൊരു പെങ്ങളുടെ കൂടെ രീതി ക്രീഡയിൽ ഏർപ്പെട്ടു എന്ന് അവർ പെങ്ങമ്മാരാണെന്ന് അന്നേരം അറിയില്ലെങ്കിൽ പോലും.

അവൻ അപ്പോൾ മാറ്റ് അഞ്ചു പേരെ കുറിച്ച് ആലോജിച്ചു. അവർ വഴി ഇത് പുറം ലോകം അറിഞ്ഞാൽ. ചിന്താ ഭാരത്താൽ അവൻ മേൽ ചുണ്ട് കടിച്ചു.

“പ്രിയ”, അവൻ മടിച്ച് മടിച്ച് അവളെ വിളിച്ചു.

“പറയു”, അവൾ മൊബൈലിൽ നിന്ന് മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തെ ഗൗരവ ഭാവം കണ്ട് അവൾ നെറ്റി ചുളിച്ചു.

“നിങ്ങൾ . . . നിങ്ങളെ വിശ്വസിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നില്ലേ. എന്തെങ്കിലും ഒരു പ്രെശ്നം ഉണ്ടാകുന്നതിന് മുൻപ് അത് നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞല്ലോ. നിങ്ങൾക്ക് ആ പ്രെശ്നം അധികം വലുതാവാതെ തീർക്കാൻ വേണ്ടി”.

“അതെ”.

“എന്നാൽ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ പോവുകയാണ് പക്ഷെ . . .”

“ആദിത്യ, താങ്കൾ എന്ത് കാര്യം എന്നോട് പറഞ്ഞാലും അത് നമ്മൾ രണ്ട് പേർക്കും ഇടയിൽ നില്കും”, അവൾ വളരെ ഗൗരവത്തിൽ പറഞ്ഞു. “എന്താ കാര്യം അത്രക്ക് മോശം ആണോ?”.

“ഇത് ശെരിക്കും പ്രെശ്നം ആണ്”, അവൻ കുറച്ച് സമയണത്തിന് ശേഷം പറഞ്ഞു.

“ഷെരി താങ്കൾ കാര്യം പറ”, പ്രിയ മൊബൈൽ മടിയിൽ വച്ച് തിരിഞ്ഞ് അവനെ നോക്കി ഇരുന്നു.

“മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു വേനൽ അവധികാലത്ത് ഞാനും എന്റെ രണ്ട് കൂട്ടുകാർ ജോളിയും അരവിന്ദും കൂടെ ഗോവയിൽ പോയി. അവിടെ വച്ച് ഞങ്ങൾ ഈ നാല് പെൺകുട്ടികളെ കണ്ടു അവരുമായി ചങ്ങാത്തത്തിൽ ആയി. അവരെ രാത്രി ഒരു പാർട്ടിയിൽ കാണാം എന്ന് പറഞ്ഞ് ഞങ്ങൾ വേറെ വഴിക്ക് പോയി. ഞങ്ങൾ എന്നിട്ട് ഒരു സ്ട്രിപ്പ് ക്ലബ്ബിൽ പോയി. ജോളിയുടെ നിർബന്ധ പ്രകാരം ആയിരുന്നു അത്”.

“ശെരി”, പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു.

“ഞാൻ ആ സ്ട്രിപ്പ് ക്ലബ്ബിൽ ഒരു പെൺകുട്ടിയ കണ്ടു അവൾ ഞാൻ അതിന് മുൻപ് സംസാരിച്ചിരുന്ന നാല് പെൺകുട്ടികളിൽ ഒരാളെ പോലെ ഉണ്ടായിരുന്നു”.

“ശെരി ബാക്കി പറ”.

“അത് കൊണ്ട് ഞാൻ അവളിൽ നിന്ന് ഒരു ലാപ് ഡാൻസ് വാങ്ങി . . . .”

“എന്നിട്ട് എന്ത് പറ്റി?”, പ്രിയ ചോദിച്ചു.

“ഒന്നും സംഭവിച്ചില്ല. അത് ഒരു . . . .ഉഗ്രൻ ലാപ് ഡാൻസ് ആയിരുന്നു”, ആദിത്യൻ ഇത് പറഞ്ഞപ്പോൾ അവന്റെ മുഖം തുടുത്തു.

“ശെരി, പിന്നെ എന്തായിരുന്നു പ്രെശ്നം?”.

“ഞാൻ കാര്യത്തിലേക്ക് വരുവാണ്. ഞങ്ങൾ അവിടെ നിന്ന് പാർട്ടിക്ക് പോയി. ഞാനും ഷംന എന്ന് പറഞ്ഞ പെൺകുട്ടിയും നല്ലോണം അടുത്തു. അവർ നാല് പേരും ഞങ്ങൾ മൂന്ന് പേരും അവരുടെ വീട്ടിലേക്ക് പോയി. അന്ന് രാത്രി ഞാൻ ഷംനയുടെ കൂടെ ചിലവഴിച്ചു”.

“ശെരി, എന്തെകിലും പോലീസ് പ്രെശ്നം വല്ലതും ആയോ?”.

“ഇല്ല, അങ്ങനെ ഒന്നും ഇല്ല. അത് എനിക്ക് ഒരു മറക്കാൻ പറ്റാത്ത രാത്രി ആയിരുന്നു. എന്റെ ജീവിതത്തിലെ തന്നെ ഒരു നല്ല രാത്രി”, ആദിത്യൻ പറഞ്ഞു. “ഇനി പ്രെശ്നം പറയാം”.

പ്രിയ അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ ആകാംഷയോടെ കാത്തിരുന്നു.

“ഇന്നലെ അഡ്വക്കേറ്റ് പ്രഭാകരൻ എനിക്ക് രണ്ട് ഫോട്ടോ കാണിച്ച് തന്നു. രണ്ട് . . .”

പ്രിയ കൈ കൊണ്ട് വായ് പൊത്തി. “ദൈവമേ”, അവൾ പറഞ്ഞു.

ആദിത്യൻ തല ആട്ടി വിറങ്ങലിച്ച് ഇരുന്നു. “സ്ട്രിപ്പറിന്റെ പേര് ഷാനു പക്ഷെ അവളുടെ ശെരിക്കും പേര് ആദിര. ഞാൻ രാത്രി ചിലവഴിച്ച പെൺകുട്ടിയുടെ പേര് ഷംന പക്ഷെ അവളുടെ ശെരിക്കും പേര് ആദിയ”.

“അപ്പോൾ തങ്ങൾക്ക് അറിയില്ലായിരുന്നു?”.

“ഇല്ല എനിക്ക് അന്നേരം അറിയില്ല”, ആദിത്യൻ മറുപടി പറഞ്ഞു. “ഞാൻ ഒരു വെക്കേഷൻ പോയി രണ്ട് സ്ട്രിപ്പറുടെ അടുത്ത് നിന്ന് ലാപ് ഡാൻസ് വാങ്ങി. ബീച്ചിൽ നിന്ന് കണ്ടുമുട്ടിയ സുന്ദരിയായ ഒരു പെൺകുട്ടിയുടെ കൂടെ രാത്രി ചിലവഴിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ അറിയുകയാണ് അവർ . . . .”, ആദിത്യൻ പാതിയിൽ നിർത്തി.

“ശെരി”, പ്രിയ കുറച്ച് ആലോജിച്ചതിന് ശേഷം പറഞ്ഞു. “താങ്കൾ എന്നെ ഈ കാര്യം പറയാൻ വിശ്വസിച്ചതിൽ ഞാൻ അഭിനന്ദിക്കുന്നു, ആദിത്യ”, അവൾ അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ തല ഒന്ന് കുടഞ്ഞു. “ശെരിക്കും നിർഭാഗ്യകരം”.

“അതെ”, അവൻ അതിനോട് അനുകൂലിച്ചു.

“താങ്കളുടെ കൂട്ടുകാർക്ക് അറിയാം പിന്നെ അവളുടെ കൂട്ടുകാർക്കു അറിയാം”.

“അതെ”, ആദിത്യൻ തല ആട്ടി. “താങ്കളെ കുറിച്ച് പാത്രത്തിൽ വന്നാൽ അവർ എല്ലാം താങ്കളെ തിരിച്ചറിയും”.

“ശെരി, നമുക്ക് ഇത് ശെരി ആകാം”, പ്രിയ പെട്ടെന്ന് പറഞ്ഞു. “ഇത് ഒളിച്ച് വയ്ക്കാൻ നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാം. ഇത് ഒളിച്ച് വയ്ക്കുന്നത് ആണ് അവർക്ക് നല്ലത് എന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുക”.

“ഹേയ്, അവർക്ക് മോശമായി ഒന്നും സംഭവിക്കാൻ പാടില്ല”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.

“അങ്ങനെ ഒന്നും ചെയ്യില്ല”, പ്രിയ പറഞ്ഞു. “ശെരിയായ കാര്യം ചെയ്യുന്നതിന് നമ്മൾ അവർക്ക് പാരിതോഷികങ്ങൾ നൽകുന്നു. നമ്മൾ പറയുന്നത് അവർ അനുസരിക്കുക ആണെങ്കിൽ നമ്മൾ അവർക്ക് നല്ലൊരു ജീവിതം കെട്ടി പടുക്കാൻ സഹായിക്കുന്നു. വർഷത്തിൽ ഒരിക്കൽ ഒരു വിനോദ യാത്രയോ അവരുടെ കുട്ടികൾക്ക് സ്കോളർഷിപ്പുകളോ നൽകുന്നു. പിന്നെ താങ്കൾ ഗോവയിൽ പോയതിന്റെ റെക്കോർഡുകൾ നമ്മൾ മായ്ച്ച് കളയുന്നു”.

“ഓഹ്, ശെരി. ഇതെല്ലം ആരും അറിയാതെ ചെയ്യാൻ പറ്റുമോ?”.

“പാറ്റും”, അവൾ തല ആട്ടി. “അപ്പോൾ കാര്യങ്ങൾ കൃത്യമായി പറ. താങ്കളുടെ കൂടെ ജോളിയും അരവിന്ദും ഉണ്ടായിരുന്നു”.

“അതെ”.

“ആദിയയുടെ കൂടെ മൂന്ന് കൂട്ടുകാരികൾ”.

“അതെ”.

“താങ്കൾക്ക് അവരുടെ പേര് അറിയാമോ?”.

“അവർ കള്ള പേര് ആണ് പറഞ്ഞത്, ഒരു നയൻ, ആദിയയും അവളും നല്ല അടുത്ത കൂട്ടുകാർ ആണെന്ന് തോനുന്നു. ഒരു കറുത്ത പെൺകുട്ടി ആനി. പിന്നെ ഒരു മെലിഞ്ഞ പെൺകുട്ടി നവ്യ”, അവൻ പറഞ്ഞു.

“അപ്പോൾ ഇതെല്ലം കള്ള പേരുകൾ ആണ്”.

ആദിത്യൻ തല ആട്ടി. “കണ്ടിട്ട് അവർ എല്ലാം നല്ല അടുത്ത കൂട്ടുകാർ ആണെന്ന് തോനുന്നു. ആദിയയോട് ചോദിച്ചാൽ അവരെ കുറിച്ച് അറിയാം”.

“എനിക്ക് അവർ ആരാണ് എന്ന് കണ്ട് പിടിക്കാൻ പറ്റും”, പ്രിയ ഉറപ്പിച്ച് പറഞ്ഞു.

“ഓഹ്, അവർ ബോബെയിൽ ബിസിനസ്സ് കോളേജിൽ ഒരുമിച്ച് ആയിരുന്നു. ഏത് കോളേജിലാണെന്ന് എനിക്ക് ഓർമ ഇല്ല”.

പ്രിയ തല ആട്ടി. “ശെരി, എനിക്ക് കുറച്ച് ഫോൺ കോൾ ചെയ്യാനുണ്ട്. അവരെ കുറിച്ച് അറിയാനും കാര്യങ്ങൾ ഒതുക്കാനും. താങ്കൾ ഇതിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. ഇത് പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ ഒതുക്കി തീർക്കാൻ എനിക്ക് പറ്റും. ഇപ്പോൾ അവർ ആരാണെന്ന് അറിയണം നമുക്ക് സമയം തീരെ കുറവാണ്”.

ആദിത്യൻ തല ആട്ടികൊണ്ട് കസേരയിലേക്ക് ചാഞ്ഞു. അവന് ഈ കാര്യങ്ങൾ എല്ലാം ഒരാളോട് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. അവൻ പ്രതീഷിച്ചത് പോലെ അവളിൽ നിന്ന് പൊട്ടിത്തെറിയോ വെറുപ്പൊ ഒന്നും കണ്ടില്ല.

“ഹായ്, ഇത് ഞാനാ പ്രിയ”, അവൾ ഫോൺ ചെവിയിൽ വച്ച് കൊണ്ട് പറയുന്നത് കേട്ടു. “ഒരു അത്യാവശ്യ പണി ഉണ്ട്, മൂന്ന് പേരെ കുറിച്ച് അറിയണം. എല്ലാ പണ്ട്രണ്ടു മണിക്കൂറും എനിക്ക് അവരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടണം സ്ഥലം ബോംബെ. ബോംബെ യൂണിവേഴ്സിറ്റിയിൽ ബിസിനസ്സ് ഒരു വർഷത്തിനു മൂന്ന് വർഷത്തിനു മുൻപ് പടിച്ചു. ആദിയ വർമ്മയുടെ കൂട്ടുകാരികൾ വയസ്സ് ഇരുപത്തിമൂന്ന്. അവൾ രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ് ആ കോഴ്സ് ഇടക്ക് വച്ച് നിർത്തി. കള്ള പേരുകൾ ആണ് അറിയാവുന്നത് പക്ഷെ അവർ മിസ്സ് വർമ്മയുടെ കൂട്ടുകാരികൾ ആണ്. ആദ്യത്തെ കുട്ടിയുടെ പേര് പറഞ്ഞത് നയൻ. രണ്ടാമത്തത് ഒരു കറുത്ത കുട്ടിയാണ് പേര് ആനി. മൂന്നാമത്തത് ഒരു മെലിഞ്ഞ കുട്ടിയാണ് പേര് നവ്യ. എല്ലാവർക്കും ഇരുപത്തിമൂന്ന് വയസാണ്. എനിക്ക് ഇത്രയേ അറിയൂ”.

അവൾ തല ചെരിച്ച് ശ്രേദ്ധയോടെ ഫോണിലൂടെ കേൾക്കുന്നത് ആദിത്യൻ കണ്ടു.

“ഓക്കേ, അത് നല്ലതാ . . . . ശെരി. ശെരി . . .ശെരി. അവരുടെ എല്ലാ വിവരങ്ങളും ഇപ്പോൾ തന്നെ ഈമെയിലിലേക്ക് അയച്ച് തരു”, ആദിത്യൻ അവളെ നോക്കുന്നത് കണ്ട് അവൾ ചിരിച്ചു. ആദിത്യൻ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഇരുന്നു. ഇത്രയും കുറച്ച് കാര്യങ്ങൾ വച്ച് അവർ എങ്ങനെ ഇത്ര പെട്ടെന്ന് ആ പെൺകുട്ടികളെ കണ്ട് പിടിക്കും.

“ശെരി, അത് എന്റെ ഈമെയിലിലേക്ക് അയക്കു. ഒരു ജോലി കൂടി ഉണ്ട് ആദിത്യ വർമ്മയുടെ കൂട്ടുകാർ ഒരു ജോളിയും ഒരു അരവിന്ദും. അതും എന്റെ ഈമെയിലിലേക്ക് തന്നെ അയക്കു. ഞാൻ രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിക്കാം”, അവൾ ഫോൺ വച്ച് ആദിത്യന്റെ നേരെ തിരിഞ്ഞു.

“നമുക്ക് ആ മൂന്ന് പെൺകുട്ടികളുടെ പേര് കിട്ടി. നയൻ ആ കുട്ടിയുടെ ശെരിയായ പേരാണ് പക്ഷെ മാറ്റ് രണ്ട് പേരുടെ പേരും കള്ള പേരാണ്”, പ്രിയ ആദിത്യനോട് പറഞ്ഞു.

“നിങ്ങൾ എങ്ങനെയാ ഇത്ര പെട്ടെന്ന് അത് കണ്ട് പിടിച്ചത്?”, അവൻ പെട്ടെന്ന് ചോദിച്ചു. “നിങ്ങൾ ഫോണിൽ അഞ്ചു മിനിറ്റ് മാത്രമേ സംസാരിച്ചുള്ള”.

“ഓഹ്, ഞാൻ വിളിച്ച പ്രൈവറ്റ് ഡിറ്റക്റ്റീവ് ആദിയയുടെ ഫേസ്ബുക് അക്കൗണ്ട് നോക്കി. വേനൽ അവധിക്ക് ഗോവയിലുള്ള ഫോട്ടോയിൽ ടാഗ് ചെയ്ത പെൺകുട്ടികളുടെ വിവരങ്ങൾ കണ്ട് പിടിച്ചു”.

“ഓഹ്”, ആദിത്യൻ പറഞ്ഞു. “അത്ര എളുപ്പം ആയിരുന്നോ?”.

“ചില സമയങ്ങളിൽ അത്രയേ വേണ്ടു”, പ്രിയ പറഞ്ഞു. “എന്തായാലും അവർ എനിക്ക് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അയച്ച് തരും. അതിൽനിന്ന് ഇവരെ എങ്ങനെ പാട്ടിലാക്കാം എന്ന് നമുക്ക് കണ്ട് പിടിക്കാം”.

“ഹമ്മോ”, ആദിത്യൻ പറഞ്ഞു. ആ മൂന്ന് പെൺകുട്ടികളെ കണ്ട് പിടിക്കാൻ പ്രിയ കാഴ്ച്ച വച്ച വേഗതയും പ്രാഗൽഭ്യവും ആദിത്യനെ അതിശയിപ്പിച്ചു.

പ്രിയ ജനലിലൂടെ പുറത്തേക്ക് നോക്കിയ ശേഷം ആദിത്യന് നേരെ തിരിഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു. “ഗുഡ്ഇലോപ്പിലേക്ക് സ്വാഗതം, ആദിത്യ”.

അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി ജെറ്റ് ഒരു റൺവേയിലേക്ക് ഇറങ്ങി കൊണ്ട് ഇരിക്കുക ആണ്. അവന്റെ വലത് വശത്ത് കുറച്ച് വീടുകളും ഇടത് വശത്ത് നീല നിറത്തിൽ ഉള്ള വിശാലമായ കരീബീയൻ കടലും കാണാം. സൂര്യൻ ഉദിച്ച് വരുന്നതേ ഉള്ളു ആ പ്രഭയിൽ താഴെ ഉള്ളത് എല്ലാം ഒരു സ്വർണ പട്ട് വിരിച്ചത് പോലെ തോന്നിച്ചു.

“വൗ”.

“ഉഗ്രൻ അല്ലെ?”, അവൾ പറഞ്ഞു.

ജെറ്റ് ലാൻഡ് ചെയ്തതിന് ശേഷം ഒരു കെട്ടിടത്തിന്റെ അടുത്ത് കൊണ്ട് നിർത്തി. അവിടെ ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പിന് അരുകിൽ വളരെ ഗൗരവമായ മുഖ ഭാവത്തോടെ രണ്ട് പേർ കറുത്ത സ്യൂട്ട് അണിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. ഒരു എയർപോർട്ട് ഒഫീഷ്യൽ അവരുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു മിക്കവാറും പാസ്പോർട്ട് പരിശോധിക്കാൻ വേണ്ടി ആയിരിക്കും.

“അതാണ് നമ്മുക്ക് പോകാനുള്ള വണ്ടി”, പ്രിയ പറഞ്ഞു. “അവർ നമ്മളെ ബോട്ട് വരെ എത്തിക്കും”.

“ബോട്ട്?”.

“അതെ, അതാണ് നമ്മളെ ദ്വീപിലേക്ക് എത്തിക്കുന്നത്”, അവൾ പറഞ്ഞു. “അത് ഒരു ഉഗ്രൻ ബോട്ട് ആണ്”.

ആദിത്യൻ ക്യാപ്റ്റൻ റിച്ചാർഡിന് കൈ കൊടുത്ത് കൊണ്ട് നന്ദി പറഞ്ഞു. അവൻ പ്രിയയെ അനുഗമിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു. രണ്ട് സ്റ്റാഫുകൾ അവരുടെ പെട്ടികൾ ജെറ്റിൽനിന്ന് വണ്ടിയിലേക്ക് കയറ്റി കൊടുത്തു. എയർപോർട്ട് ഓഫിസർ അവരുടെ പാസ്സ്പോർട്ടുകൾ പരിശോധിച്ച ശേഷം തിരികെ നൽകി. നിമിഷങ്ങൾക്ക് അകം അവർ അവിടെ നിന്ന് യാത്ര ആയി.

റോഡുകൾ ഏറെക്കുറെ വിജനം ആയിരുന്നു. വെളുപ്പാൻ കാലം ആയത് കൊണ്ട് അങ്ങനെ ആരും റോഡിൽ ഉണ്ടായിരുന്നില്ല. അഞ്ചു മിനിറ്റുകൾക്ക് ശേഷം അവർ ഒരു തുറമുഖത്തേക്ക് തിരിഞ്ഞു. ആ തുറമുഖത്ത് നിന്ന് ഉള്ള കാഴ്ചകൾ ആദിത്യനിൽ സന്ദോഷം ഉളവാക്കി. അവിടെ നിന്ന് നോക്കുമ്പോൾ ഉള്ള നീല വെള്ളത്തിന്റെ മനോഹാരിതയും ചെറിയ മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളും അവന് വളരെ ഏറെ ഇഷ്ടമായി.

വണ്ടി ഒരു സ്ഥലത്ത് ഒതുക്കി സെക്യൂരിറ്റികൾ പുറത്ത് ഇറങ്ങി അവർക്ക് വേണ്ടി ഡോർ തുറന്ന് കൊടുത്തു. അവന് ഇതെല്ലാം വിചിത്രമായി തോന്നി. ഇന്ന് വരെ അവനെ ഇത്പോലെ സംരക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല.

“അഹ്, അതാണ് ക്യാപ്റ്റൻ വാൾട്ടർ”, പ്രിയ പറഞ്ഞു. ആദിത്യൻ പ്രിയ നോക്കുന്ന ഭാഗത്തേക്ക് നോക്കി. അവിടെ ഗൗരവ ഭാവത്തിൽ ഒരു ആൾ നീല ജീൻസും വെള്ള മുകളിൽ കുറച്ച് ബട്ടൺ ഇടാത്ത ഷർട്ടും ഇട്ട് അവരുടെ നേരെ വരുന്നുണ്ടായിരുന്നു.

“പ്രിയ”, ഒരു മുഴങ്ങുന്ന ശബ്ദത്തിൽ അയാൾ വിളിച്ചു.

“ഗുഡ് മോർണിംഗ് ക്യാപ്റ്റൻ, ബോട്ട് റെഡി അല്ലെ?”.

“നിങ്ങൾ കയറി കഴിഞ്ഞാൽ അപ്പോൾ തന്നെ പോകാം”, അയാൾ പറഞ്ഞു. അയാൾ ആദിത്യനെ നോക്കി വിലയിരുത്തി. “ഇത് അദ്ദേഹം ആണോ?, മുഖഛായ ഒക്കെ ഉണ്ട്”.

“ആദിത്യ വർമ്മ”, ഒരു കൈ അയാൾക്ക് നേരെ നീട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.

“ക്യാപ്റ്റൻ വാൾട്ടർ”, ആദിത്യന്റെ കൈയിൽ മുറുക്കെ പിടിച്ച് കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ കൈ കൊടുക്കൽ വളരെ ശക്തിയുള്ളത് ആയിരുന്നു. “എന്റെ കൂടെ വരൂ”.

അയാൾ തിരിഞ്ഞ് നടന്നതും ആദിത്യൻ കൈ തിരുമ്മാൻ തുടങ്ങി പ്രിയ ഇത് കണ്ട് ചിരിക്കുക ആയിരുന്നു. അവർ രണ്ടും ക്യാപ്റ്റന്റെ പുറകെ ഒരു മരം കൊണ്ട് ഉണ്ടാക്കിയ കടൽ പാലത്തിന് മുകളിലൂടെ നടന്നു. അതിന്റെ അറ്റത്ത് ആദിത്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു ബോട്ട് കണ്ടു.

അത് സാധാരണ യാത്ര ബോട്ട് പോലെ അല്ല ഉണ്ടായിരുന്നത് പക്ഷെ രണ്ട് ബോട്ടുകൾക്ക് മുകളിൽ ഉണ്ടാക്കിയ ഒരു ചങ്ങാടം പോലെ ഉണ്ടായിരുന്നു. അത് രണ്ട് സ്പീഡ് ബോട്ടുകൾ വെൽഡ് ചെയ്ത് പിടിപ്പിച്ചിട്ട് അതിന്റെ ബോഡി ഉണ്ടാക്കാൻ ഫെറാറിക്ക് കൊടുത്തത് പോലെ ഉണ്ടായിരുന്നു. ആ രണ്ട് ബോട്ടുകളുടെ മുകളിൽ ഒരു വലിയ ക്യാബിൻ അതിൽ താഴെ നിന്ന് മുകളിലേക്ക് ചെരിച്ച് തുറക്കാൻ പറ്റുന്ന ജനാലകൾ ഉണ്ടായിരുന്നു. ഈ ക്യാബിനിനു മുകളിൽ ഒരു ചെറിയ ഇരിക്കാൻ പറ്റുന്ന ഇടം ഉണ്ടായിരുന്നു. മുഴുവൻ ബോട്ടും ഒരു മെറ്റാലിക് ചാര നിറം അടിച്ചിരുന്നു. ബോട്ട് അതിവേഗം ഓടിക്കാൻ പറ്റിയ ഒന്നാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകുമായിരുന്നു.

“ഇതിന് ഞാൻ പേര് ഇട്ടിരിക്കുന്നത് ബെർഡി എന്നാണ്”, ക്യാപ്റ്റൻ വാൾട്ടർ പറഞ്ഞപ്പോൾ ആദിത്യൻ ചിരിച്ചു. “എന്താ ചിരിച്ചത്?”.

“ഒന്നും ഇല്ല, ക്യാപ്റ്റൻ”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “ഞാൻ ഈ ബോട്ടിന് ഇത്തിരി ഭയങ്കരം ആയ പേര് ഉണ്ടാവും എന്ന് വിജാരിച്ചു. കാണാൻ ഇത്രയും ഗംബീര്യമായ ബോട്ട് അല്ലെ”.

“താങ്കൾക്ക് എന്റെ ബെർഡിയെ അറിയില്ല”, ക്യാപ്റ്റൻ വാൾട്ടർ ചിരിച്ചു.

പ്രിയയും ആദിത്യനും ബോട്ടിലേക്ക് കയറി. രണ്ട് സെക്യൂരിറ്റി കാരും കുറച്ച് സമയങ്ങൾക്ക് ശേഷം അവരുടെ ബാഗുമായി ബോട്ടിൽ കയറി. ആദിത്യനും പ്രിയയും ക്യാബിനിൽ ഉള്ള സോഫയിൽ സ്ഥാനം പിടിച്ചപ്പോൾ ബോട്ടിലെ രണ്ട് സഹായികൾ സെക്യൂരിറ്റികളെ ക്യാബിനിന്റെ അകത്തേക്ക് കൊണ്ടുപോയി.

“താങ്കൾക്ക് കടൽ യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ?, ആദിത്യ”, പ്രിയ ചോദിച്ചു.

“അറിയില്ല”, അവൻ പറഞ്ഞു. “ഞാൻ കടലിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല”.

“ശെരി, താങ്കൾ ഈ ഗുളിക കഴിക്ക്”, അവളുടെ ബാഗിൽ നിന്ന് ഒരു വെളുത്ത കുപ്പി എടുത്ത് ഗുളിക ആദിത്യന് നേരെ നീട്ടികൊണ്ട് പ്രിയ പറഞ്ഞു. ഒരു ഗുളിക എടുത്ത് കഴിച്ച് കൊണ്ട് പ്രിയ പറഞ്ഞു. “ഇത് ശർദിക്കാതെ ഇരിക്കാനുള്ള മരുന്നാണ്”.

“ഇത് നിങ്ങളുടെ ആണോ?”.

“അതെ”, അവൾ തല ആട്ടി. “എനിക്ക് ബോട്ടിൽ കയറിയാൽ അത് കഴിച്ചെ പറ്റു”.

“ഈ ബോട്ട് ഒരു സംഭവം ആണ്”, പ്രിയ ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ പറഞ്ഞു. “ഇത് ഓടിച്ച് തുടങ്ങുബോൾ ഇരിക്കുന്നത് ആണ് നല്ലത്”.

“നമുക്ക് മുകളിലേക്ക് പോയാലോ?”, ആദിത്യൻ ചോദിച്ചു. അവന് ഈ ബോട്ട് വളരെ ഇഷ്ടമായി. മുകളിൽ കയറി അത് മുഴുവനായി നോക്കി കാണാൻ അവന് കൊതിയായി.

“ശെരി”, പ്രിയ തല ആട്ടി. അവർ ക്യാബിനിന്റെ പുറകിലേക്ക് പോയി മുകളിലേക്കുള്ള പടികൾ കയറി.

“യാത്ര സുഖകരം ആക്കാൻ വന്നതാണോ?”, മുകളിൽ എത്തിയപ്പോൾ ക്യാപ്റ്റൻ വാൾട്ടർ ചോദിച്ചു. അയാൾ ബോട്ട് നിയന്ദ്രിക്കാൻ ഉള്ള ഒരു വലിയ സാമഗ്രികളുടെ മുൻപിൽ ഇരിക്കുക ആണ്. അയാളുടെ ഒരു കൈയിൽ സ്റ്റീയറിങ് വീലിലും മറ്റൊരു കൈയിൽ ഒരു വലിയ ലിവറും ഉണ്ടായിരുന്നു. “നമ്മൾ യാത്ര തുടങ്ങാൻ പോവുകയാണ്”.

“ആദിത്യന് നിങ്ങൾ ഇത് സ്റ്റാർട്ട് ചെയ്യുമ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയണം, ക്യാപ്റ്റൻ”, പ്രിയ പറഞ്ഞു. അവളുടെ സംസാരത്തിൽ ഒരു കുസൃതി ആദിത്യൻ തിരിച്ചറിഞ്ഞു.

ക്യാപ്റ്റൻ ചിരിച്ച് കൊണ്ട് സൈഡിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. “എല്ലാം റെഡി അല്ലെ?”. അനുകൂലമായ മറുപടി സഹായികളിൽ നിന്ന് കിട്ടിയപ്പോൾ ഒന്ന് മുരണ്ട്‍ കൊണ്ട് ക്യാപ്റ്റൻ വാൾട്ടർ മുൻപിലുള്ള ബട്ടൺ അമർത്തി. ബോട്ട് സ്റ്റാർട്ട് ആവുന്നത് ആദിത്യൻ അറിഞ്ഞു. അതിന്റെ ശക്തിയിൽ ആദിത്യന്റെ കാലിലൂടെ ഒരു വിറയൽ മുകളിലേക്ക് കയറി.

“ഹമ്മോ”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഇനിയും രസകരം ആവാൻ പോകുന്നതേ ഉള്ളു”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഇനിയും എന്താ?”.

ക്യാപ്റ്റൻ മുൻപിലുള്ള ലിവർ ഒരു ഇഞ്ച് മുൻപോട്ടു നീക്കി ബോട്ട് പതിയെ നീങ്ങിത്തുടങ്ങി കുറച്ച് ദൂരം മുൻപോട്ട് നീങ്ങി ബാക്കി മീൻ പിടിക്കുന്ന ചെറിയ ബോട്ടുകളിനിന്ന് കുറച്ച് അകലെ എത്തി. സ്റ്റീയറിങ് തിരിച്ച് കടലിലേക്ക് ലക്‌ഷ്യം വച്ചു.

“മുറുക്കെ പിടിച്ച് ഇരുന്നോ, കുട്ടികളെ”, ക്യാപ്റ്റൻ വാൾട്ടർ അവരോട് പറഞ്ഞു. എന്നിട്ട് ആ ലിവർ മുൻപിലേക്ക് ആക്കാൻ പറ്റുന്നതിന്റെ മുക്കാൽ ഭാഗത്തോളം അമർത്തി വച്ചു.

ബോട്ട് മുരണ്ട്‍ കൊണ്ട് മുന്നില്ലേക്ക് കുതിക്കുന്നതിന്റെ ശക്തിയിൽ ആദിത്യൻ കസേരയിലേക്ക് അമർന്ന് പോയി. ഒരു നിമിഷത്തെക്ക് ബോട്ട് മറിയാൻ പോവുകയാണെന്ന് അവൻ വിജാരിച്ചു പക്ഷെ അത് അതി ശക്തിയോടെ മുനില്ലേക്ക് കുതിച്ചു. ബോട്ട് കുതിച്ച് കടലിലൂടെ പായുമ്പോൾ കാറ്റ് ചെവിയുടെ സൈഡിലൂടെ പോകുന്നത് ഒരു മൂളൽ ആയി ആദിത്യന് കേൾക്കാമായിരുന്നു. അവൻ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ബോട്ടിന്റെ പുറകിൽ നിന്ന് വെള്ളം സ്പ്രെപോലെ രണ്ടാൾ പൊക്കത്തിൽ തെറിച്ച് വീഴുക ആയിരുന്നു.

“ഹമ്മോ കൊള്ളാം”, ആദിത്യൻ ചിരിച്ചു. അവന്റെ മുഖഭാവങ്ങൾ കണ്ട് പ്രിയ അവനെ നോക്കി ചിരിച്ചു. “ഈ ബോട്ട് അത്യുഗ്രൻ തന്നെ”.

മുഖത്ത് കാറ്റ് അടിക്കുന്നതും ആസ്വദിച്ച് അവർ ഒരു പത്ത് മിനിറ്റ് മുകളിൽ തന്നെ ഇരുന്നു. ആദിത്യൻ കോട്ടുവാ ഇടുന്നത് കണ്ട് പ്രിയ അവനെയും കൊണ്ട് താഴേക്ക് ഇറങ്ങി. അവർ താഴെ വന്ന് ക്യാബിനിൽ ഉള്ള സോഫയിൽ ഇരുന്നപ്പോൾ ബോട്ടിലെ സഹായികളിൽ ഒരാൾ ചായയും ജ്യൂസും രണ്ട് ജാറുകളിൽ കൊണ്ടുവന്ന് ടേബിളിൽ വച്ചു. അവൻ അതിൽനിന്ന് ചായ ഒരു കപ്പിലേക്ക് പകർന്നു.

“എനിക്ക് താങ്കളോട് സെക്യൂരിറ്റിയെ കുറിച്ച് സംസാരിക്കണം, ആദിത്യ”, പ്രിയ പറഞ്ഞു.

“പറയു”, ആദിത്യൻ തല ആട്ടി. ദ്വീപിൽ എന്തായാലും സെക്യൂരിറ്റി ഉണ്ടാവും എന്ന് അവന് മനസ്സിലായി അതിനെ കുറിച്ച് അറിയാൻ അവന് ആകാംഷ ആയി.

“ഈ നിമിഷം മുതൽ പല രീതിയിൽ താങ്കൾ ഒരു നോട്ടപ്പുള്ളി ആയിരിക്കും”, ആദിത്യനെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രിയ പറഞ്ഞു.

“നോട്ടപ്പുള്ളി?”, ആദിത്യൻ കണ്ണുകൾ ചിമ്മിക്കൊണ്ട് ചോദിച്ചു.

“അതെ, പല രീതിയിൽ. താങ്കളുടെ മൂല്യം ഇപ്പോൾ വളരെ കൂടുതൽ ആണ് അതുകൊണ്ട് തന്നെ തട്ടികൊണ്ട് പോകാനും, പറ്റിക്കപ്പെടാനും, പത്രക്കാർ പുറകെ വരാനും, സ്ത്രീകൾ താങ്കളെ പാട്ടിലാക്കാനും, പാർട്ടിക്കാർ താങ്കളെ വശത്തതാക്കാനും സാധ്യത ഉണ്ട്. ചുരുക്കി പറഞ്ഞാൽ താങ്കളുടെ പണവും സ്വാധീനത്തിനും വേണ്ടി പലരും താങ്കളെ വശത്താക്കാൻ പല രീതിയിൽ ശ്രേമിക്കും”.

പ്രിയയെ നീരസപ്പെടുത്തി കൊണ്ട് ആദിത്യൻ ചിരിച്ചു. പ്രിയ ഇങ്ങനെ ഒരു പ്രീതികരണം അല്ല അവനിൽ നിന്ന് പ്രതീക്ഷിച്ചത്. അവൾ പറഞ്ഞതിലെ ഒരു കാര്യം കേട്ട് ആദിത്യൻ ചിരിച്ച് പോയതാണ്.

അവന്റെ ജീവിതകാലം മുഴുവൻ അവൻ പെൺകുട്ടികളുടെ പുറകെ പോയ ചരിത്രം മാത്രമേ ഉള്ളു അതിൽ ഭൂരിഭാഗം സമയം വിജയിക്കുകയും ഇല്ല. അവന് ഒന്നോ രണ്ടോ കാമുകിമാർ ഉണ്ടായിരുന്നു ഒന്നും അധികം കാലം ഉണ്ടായിരുന്നില്ല. അവന് ആദിയയെ അല്ലാതെ മറ്റൊരാളെയും കൂടുതൽ കാലം കാമുകിയായി വേണമെന്ന് തോന്നിയിട്ടും ഇല്ല. ഇത് വരെ ഒരു പെൺകുട്ടിയും അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞ് അവന്റെ അടുത്ത് വന്നിട്ടില്ല.

“ശെരി, ആദിത്യ.താങ്കൾക്ക് ഒരു ആളെ എത്രത്തോളം മനസ്സിലാക്കാൻ പറ്റും?”, പ്രിയ കൈകൾ കെട്ടി ഇരുന്ന് അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു.

“ഞാൻ കാണുന്ന ഒരു ആളെ എത്രത്തോളം മനസ്സിലാക്കും എന്നാണോ ചോദിച്ചത്?”.

“അല്ല, ഞാൻ ഉദേശിച്ചത് മറ്റുള്ളവർ താങ്കളെ എങ്ങനെ കാണുന്നു എന്നതാണ്. താങ്കൾ താങ്കളെ വിലയിരുത്തുന്നതും മറ്റുള്ളവർ താങ്കളെ എങ്ങനെ വിലയിരുത്തുന്നു എന്നും ആണ്”.

“എനിക്കറിയില്ല, ഞാൻ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ട് ഇല്ല. പ്രിയ ഉദ്ദേശിക്കുന്നത് എന്റെ പ്രതിഭിംബം മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നാണോ?”.

“കുറച്ചൊക്കെ ആണ്, താങ്കൾക്ക് മനസ്സിലാക്കാൻ ഞാൻ ഒരു ഉദാഹരണം പറയാം. ഈ യാത്രയിൽ താങ്കളെ തേടി വരുന്നത് എന്തും താങ്കൾ കൈ നീട്ടി സ്വീകരിക്കുക ആണ് എന്ന് വിജാരിക്കുക”.

“ശെരി”, ആദിത്യന്റെ മുഖത്തെ ചിരി മാറി ഗൗരവത്തിൽ പറഞ്ഞു.

“എവിടെ നിന്നോ ഒരുത്തൻ വന്നു, മനു വർമ്മയുടെ ആസ്തികളുടെ ഒരു അവകാശി. അവൻ കാണാൻ മനു വർമ്മയെ പോലെ ഇരിക്കുന്നു. സ്റ്റൈലിസ്റ്റിന്റെ അടുത്ത് കൂടി പോയി വന്ന് കഴിഞ്ഞാൽ അവൻ കാണാൻ സുന്ദരൻ ആയി മാറുകയും ചെയ്യും. അവൻ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് ഡിഗ്രി എടുത്തവൻ ആണ് അതുകൊണ്ട് തന്നെ അവൻ സമർത്ഥനും ആണ്. ആർക്കും അവനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. ശ്രെദ്ധിക്കുന്നുണ്ടല്ലോ അല്ലെ?”.

ആദിത്യൻ തലയാട്ടി കൊണ്ട് അവൾ പറയുന്നത് കേട്ടു.

“അപ്പോൾ താങ്കൾ, ധനികൻ ആണ്, പൊക്കം ഉണ്ട്, ഇരുണ്ട നിറം, നല്ല ശരീരം, നല്ല ഉടുപ്പുകൾ അണിഞ്ഞ് കാമുകിമാർ ഇല്ലാത്ത ഒരാൾ. അവന് സ്പോർട്സ് കാർ ഉണ്ട്, ഹെലികോപ്റ്ററുകൾ ഉണ്ട്, ബോട്ടുകൾ ഉണ്ട്, പിന്നെ ആവശ്യത്തിൽ അധികം പണവും ഉണ്ട്. അതുകൊണ്ട് അവന് ഇഷ്ടമുള്ളത് എന്തും ചെയാം എവിടെ വേണമെങ്കിലും പോകാം. അവൻ കൂടെ കൂട്ടുന്നവർക്ക് അവരുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ആയിരിക്കും അത്. ശെരി അല്ലെ?”.

“അതെ, പക്ഷെ ഞാൻ അങ്ങനെ ഒരാൾ അല്ല?”, ആദിത്യൻ ചൂണ്ടി കാട്ടി.

“അങ്ങനെ ആണ് ആൾകാർ താങ്കളെ വിലയിരുത്തുക”, പ്രിയ പെട്ടെന്ന് പറഞ്ഞു. “ആണുങ്ങൾക്ക് താങ്കളോട് അസൂയ ആയിരിക്കും, പെണ്ണുങ്ങൾ താങ്കളിൽ ആകൃഷ്ടർ ആവും, താങ്കൾ ലോകം മുഴുവൻ ഉള്ള മാഗസിനുകളുടെ കവർ ഫോട്ടോയിൽ വരും”.

ഇത് കേട്ടതോടെ മുൻപേ ഗുളിക കഴിച്ചത് ആണെങ്കിലും ആദിത്യന്റെ വയർ ഉരുണ്ട മറിയാൻ തുടങ്ങി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “ക്ഷെമിക്കണം, പ്രിയ, പക്ഷെ ഞാൻ സുന്ദരൻ അല്ല. എനിക്ക് പെൺകുട്ടികളെ വശത്താക്കാൻ അറിയില്ല. ഞാൻ ആണ് എപ്പോഴും പെൺകുട്ടികളുടെ പുറകെ പോയിരുന്നത്”.

“ഭാവിയിൽ, താങ്കളെ നോക്കി കളിയാക്കിയിരുന്ന പല പെൺകുട്ടികളും താങ്കളെ വശത്താക്കാൻ താങ്കളുടെ പുറകെ വരും”, പ്രിയ പറഞ്ഞു.

“എന്തു കൊണ്ട്?”.

“അവർക്ക് എന്തൊക്കെ ആഗ്രഹിക്കാമോ അതെല്ലാം താങ്കളുടെ കയ്യിൽ ഉണ്ട്”, പ്രിയ തോൾ വെട്ടിച്ച് കൊണ്ട് ഒരു സത്യം സ്ഥാപിക്കുന്ന പോലെ പറഞ്ഞു. “കുട്ടികൾ ഉണ്ടായാൽ അവർക്ക് ഭാവിയിൽ വേണ്ടതെല്ലാം താങ്കളെ കൊണ്ട് ചെയ്ത് കൊടുക്കാൻ പറ്റും എന്ന ഒറ്റ കാരണത്താൽ ചില പെൺകുട്ടികൾ താങ്കളുടെ കൂടെ കിടക്ക പങ്കിടാൻ തയ്യാർ ആവും. ഇത് ഒരു ജനിതക പ്രേരണ ആണ് എന്ന് ശാസ്ത്രം നിരൂപിച്ചിട്ടുണ്ട്”.

“ഞാൻ വിജാരിച്ചത് അത് പണക്കാരുടെ ആത്മവിശ്വാസം കണ്ട് കൊണ്ടാണ് എന്നാണ്”, ആദിത്യൻ പറഞ്ഞു.

“ഒരു പേര് പറഞ്ഞ സെയിൽസ് മാനും ഇതേ ആത്മവിശ്വാസം ഉണ്ട്”, പ്രിയ ചൂണ്ടി കാട്ടി. “മാത്രമല്ല താങ്കൾ ഈ പറയുന്ന ആത്മവിശ്വാസം താങ്കൾക്ക് പ്രേതീക്ഷിക്കുന്നതിലും വേഗം ഉണ്ടാവുകയും ചെയ്യും”.

ആദിത്യൻ നെറ്റി തടവി കൊണ്ട് ആലോജിച്ചു. “അപ്പോൾ പ്രിയ പറയുന്നത് ശെരി ആണെങ്കിൽ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ഏത് പെൺകുട്ടിയെയും കിട്ടും?”.

“കൂറേ ഒക്കെ”, പ്രിയ പറഞ്ഞു. “അവിടെ ആണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്. താങ്കൾ ആഗ്രഹിക്കുന്ന പെൺകുട്ടികളെ താങ്കൾക്ക് എളുപ്പമായി കിട്ടുകയാണെങ്കിൽ, താങ്കളിൽ നിന്ന് വഴുതി മാറുന്ന പെൺകുട്ടികൾ താങ്കളെ കൂടുത ആകർഷിക്കും. ശെരി അല്ലെ?. അതിന് അർഥം താങ്കളെ കൗശലത്താൽ ആകർഷിക്കാൻ പറ്റും. താങ്കൾ അവരുടെ പുറകെ പോകും അതിന്റെ പുറകെ താങ്കളുടെ വീഡിയോ ഇന്റർനെറ്റിൽ വരും അതിലുള്ള പെൺകുട്ടി പ്രീശസ്ത ആവും. അല്ലെങ്കി കുട്ടി ഉണ്ടാവാം പിന്നെ ജീവിത കാലം മുഴുവൻ അമ്മയുടെയും കുഞ്ഞിന്റെയും ചെലവിനായി വർഷാ വർഷം ലക്ഷങ്ങൾ ചിലവാക്കേണ്ടി വരും. താങ്കൾക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായോ?”.

“മനസ്സിലാവുന്നുണ്ട്”, ആദിത്യൻ പറഞ്ഞു. “എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല പെൺകുട്ടികൾ എന്റെ പുറകെ വരും എന്ന്. ഇതൊക്കെ കുറച്ച് കടന്ന് ചിന്തിക്കുന്നത് ആയി തോന്നുകയാണ് വിചിത്രമായ ദിവസങ്ങളിൽ പോലും ഇങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല”.

“ഇത് വരാനിരിക്കുന്ന പല പ്രീതിസന്ധികളിൽ ഒന്ന് മാത്രമാണ്. തട്ടിക്കൊണ്ട് പോവുന്നവർ, പറ്റിച്ച് പണം തട്ടി എടുക്കുന്നവർ, പത്രക്കാർ, താങ്കൾ കുടിക്കുന്ന ഡ്രിങ്കിൽ മയക്ക് മരുന്ന് ചേർക്കുന്നവർ, താങ്കളുടെ ജീവിതം താങ്കൾ വിജാരിക്കുന്നതിനെകാളും വളരെ കരുതലോടെ ഇനി മുന്നോട്ട് ശ്രേധിക്കേണ്ടത് ആണ്”.

“അപ്പോൾ പ്രിയ പറയുന്നത് ശെരി ആണെങ്കിൽ എനിക്ക് വേണ്ടത് എന്തും ചെയ്യാനുള്ള പണം എന്റെ കൈയിൽ ഉണ്ട് പക്ഷെ എനിക്ക് വേണ്ടത് എന്തും ചെയ്യാൻ പറ്റില്ല ശെരി അല്ല?”, ആദിത്യൻ ചോദിച്ചു.

“അതെ കുറെയൊക്കെ, ശരിയാണ്”, പ്രിയ പറഞ്ഞു.

“ഇന്നലെ വരെ എനിക്ക് വേണ്ടത് എന്തും ചെയ്യാമായിരുന്നു പക്ഷെ എന്റെ കൈയ്യിൽ അതിനുള്ള പണം ഇല്ലായിരുന്നു”, ആദിത്യൻ പറഞ്ഞു.

“അതെ”.

“അപ്പോൾ പണം ഉണ്ടായിട്ട് എന്ത് കാര്യം?”, ആദിത്യൻ ചോദിച്ചു.

“വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത കാര്യങ്ങൾ ആണ് വേണ്ടത് വ്യത്യസ്ത പ്രചോദനങ്ങളും”, പ്രിയ വിവരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യ ബോധം വന്നാൽ താങ്കൾക്ക് അതിന് വേണ്ടി പ്രയത്നിക്കാം. ഇപ്പോൾ ഓരോ ദിവസവം പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോവുക എന്നത് മാത്രം ശ്രേദ്ധിച്ചാൽ മതി”.

ആദിത്യൻ കുറച്ച് സമയം ഇരുന്ന് ചിന്തിച്ചതിന് ശേഷം ചോദിച്ചു.

“അപ്പോൾ എനി മുന്നോട്ട് എങ്ങനെ ആണ്?”.

“സെക്യൂരിറ്റി വശങ്ങൾ?, താങ്കൾക്ക് ഒരു ബോഡിഗാർഡ് ഉണ്ടാവും, ചില

സമയങ്ങളിൽ കുറെ. താങ്കൾ എവിടെയാണ് എന്താണ് ചെയ്യുന്നത് എന്ന് അനുസരിച്ച് ഇരിക്കും ഇത്. എന്തായാലും ഒരാൾ താങ്കളുടെ കൂടെ തന്നെ ഉണ്ടാവും താങ്കളെ സംരക്ഷിക്കാനും എന്തെങ്കിലും പ്രെശ്നം കാണുകയാണെങ്കിൽ താങ്കളെ മുൻകൂട്ടി അറിയിക്കാനും. അവൻ ഒരു ആപത്ത് മുൻകൂട്ടി കണ്ട് തങ്ങളുടെ സുരക്ഷക്കായി എന്തെങ്കിലും പറഞ്ഞാൽ അവൻ പറയുന്നത് പോലെ അനുസരിക്കണം”.

“അപ്പോൾ ആരാണ് എന്റെ ബോഡിഗാർഡ്?”, ആദിത്യൻ ചോദിച്ചു.

“അത് താങ്കൾ ആരെ നിയമിക്കുന്നു എന്നത് അനുസരിച്ച് ഇരിക്കും. ഞങ്ങൾ തങ്ങളുടെ എളുപ്പത്തിനായി പര്യാപ്തരായ ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി വച്ചിട്ട് ഉണ്ട്. എന്തായാലും അത് ഇപ്പോൾ അത്യാവശ്യം ഉള്ള കാര്യം അല്ല. ദ്വീപ് ഒരു സുരക്ഷിത താവളം ആണ് അവിടെ സെക്യൂരിറ്റികൾ ഉണ്ട്. അവരെ മറികടന്ന് ഒരു പ്രേശ്നവും താങ്കളുടെ നേരെ വരില്ല”.

“അത് കൊണ്ട് ആണോ ഈ ബോട്ട് ഇത്ര ഉഗ്രൻ ആയിട്ട് ഉള്ളത്?”, ആദിത്യൻ കുറച്ച് സമയം ചിന്തിച്ച് കൊണ്ട് ചോദിച്ചു.

ആദിത്യന് കാര്യങ്ങൾ തിരിച്ചറിയാൻ പറ്റുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ പ്രിയ ആഹ്ലാദിച്ചു. “വെള്ളത്തിൽ യാത്ര ചെയുമ്പോൾ നമ്മൾ സുരക്ഷിതർ അല്ല. ഈ ബോട്ടിന്റെ വേഗത പ്രേശ്നങ്ങളിൽ നിന്ന് വളരെ ദൂരം പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ സഹായിക്കും. അഥവാ ഒഴിഞ്ഞ് മാറാൻ പറ്റിയില്ലെങ്കിൽ ഈ ബോട്ടിന്റെ ക്യാപ്റ്റനും സഹായിക്കളം പൂർവ്വ നേവി SEAL ജോലിക്കാർ ആണ്. ഏത് പ്രേധിസന്ധിയെയും നേരിടാൻ അവർ പര്യാപ്തരും ആണ്”.

“ഓഹ്”, ആദിത്യൻ പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള കാര്യം ആണ് ആദിത്യൻ കുറച്ച് നേരം അതിനെ കുറിച്ച് ആലോജിച്ചു. പ്രിയ പറഞ്ഞത് ശെരിയാണെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ പൂർവ ജീവിതത്തിലേക്ക് മടങ്ങി പോവുകയാണെങ്കിൽ കൂടി ഞാൻ ഒരു നോട്ട പുള്ളി ആയിരിക്കും. ആദിത്യന്റെ ജീവിതം ശെരിക്കും ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു. ഇനി ഒരു തിരിച്ച് പോക്ക് ആഗ്രഹിച്ചാൽ കൂടി സാധ്യം അല്ല.

അവന് ഈ മാറ്റങ്ങൾ എല്ലാം നല്ലതിനാണോ എന്ന് ഇപ്പോഴും ഒരു ഉറപ്പും ഇല്ല. എന്നാൽ എല്ലാം നല്ലതിന് ആയിരിക്കും എന്ന് അവൻ പ്രതീക്ഷിക്കുന്നു.

ഇപ്പോൾ ജനാലകളിലൂടെ അവന് ദ്വീപ് കാണാൻ പറ്റുന്നുണ്ട്. അവൻ ദ്വീപ് ശെരിക്ക് കാണാൻ വേണ്ടി ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റു. ദ്വീപ് കാണാൻ അതിമനോഹരം ആയിരുന്നു പന മരങ്ങളും വെള്ള മണൽ തരികളുള്ള ബീച്ചുകളും അവന് കാണാൻ സാധിച്ചു. ദ്വീപിൽ ഉയർന്ന് നിൽക്കുന്ന കുന്നുകളുടെ കാഴ്ച്ച മനസ്സിന് ആനന്ദം ഉളവാക്കുന്നത് ആയിരുന്നു. ദ്വീപിൽ പണിതുയർത്തിയ കെട്ടിടങ്ങൾ അവിടത്തെ പ്രകൃതിയോട് ഇണങ്ങി ചേരുന്ന തരത്തിൽ ആയിരുന്നു.

“ഇത് ഞാൻ വിജാരിച്ചതിലും മനോഹരം ആണ്”, ആദിത്യൻ പറഞ്ഞു.

“എനിക്ക് മനസ്സിലാകും”, പ്രിയ പറഞ്ഞു. “എനിക്ക് ഇവിടം വളരെ ഇഷ്ടം ആണ്”.

ബോട്ട് കടവിലേക്ക് അടുക്കുംതോറും ആദിത്യന്റെ വയർ വീണ്ടും ഉരുണ്ട് മറിയാൻ തുടങ്ങി. ബോട്ടിലെ സഹായികൾ ബോട്ട് കടവിലുള്ള ഒരു മരത്തടിയിൽ വലിച്ച് കെട്ടി. കടവിൽ കുറച്ച് ആളുകൾ അവനെ കാത്ത് നിൽക്കുന്നത് കണ്ട് ആദിത്യൻ ഒരു ദീർഘ ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിട്ടു.

“ദ്വീപ് മാനേജറുടെ പേര് എന്തായിരുന്നു?”, ആദിത്യൻ ചോദിച്ചു.

“എൽദോ”, പ്രിയ പറഞ്ഞു. “അവിടെ നിൽക്കുന്ന വെളുത്ത മുടിയും കറുത്ത ഷർട്ടും ഉള്ള ആൾ. അയാൾ എപ്പോളും കറുത്ത ഷർട്ട് മാത്രമേ ധരിക്കുകയുള്ളു”.

“എന്തുകൊണ്ട്?”, ആദിത്യൻ സംസാരം തുടരാൻ വേണ്ടി വെറുതെ ചോദിച്ചു.

“അറിയില്ല ഞാൻ കാണുബോൾ എല്ലാം അയാൾ ഇങ്ങനെ ആണ്”, പ്രിയ പറഞ്ഞു.

“അപ്പോൾ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?”.

പ്രിയ ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “താങ്കൾ എൽദോയെ പരിചയപ്പെടും. അയാൾ താങ്കളെ പ്രധാന വീട്ടിലേക്ക് കൊണ്ട് പോകും താങ്കളുടെ സ്യുട്ട് റൂം കാണിച്ച് തരും. കുറച്ച് സമയം ദ്വീപിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കും. ഈ സമയം കൊണ്ട് താങ്കളുടെ സാധങ്ങൾ എല്ലാം താങ്കളുടെ റൂമിൽ എത്തിയിട്ട് ഉണ്ടാവും. താങ്കളുടെ പെങ്ങമ്മാർ എത്തിച്ചേരുന്നതിന് മുൻപായി താങ്കൾക്ക് എട്ട് മണിക്കൂർ സമയം ഉണ്ട്”.

“അവർ രണ്ടു പേരും വരുന്നുണ്ടോ?”, വക്കീൽ അവരുടെ അടുത്ത് എന്തൊക്കെ പറഞ്ഞു കാണും എന്ന് ചിന്തിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു.

“ഓഹ്, ഞാൻ അത് പറഞ്ഞില്ല അല്ലെ?”, പ്രിയ ക്ഷേമാപണത്തോടെ പറഞ്ഞു. “ക്ഷെമിക്കണം ആദിത്യ, അവർ രണ്ടു പേരും വരുന്നുണ്ട്”.

“ശെരി”, അവരെ കാണാൻ പോകുന്നു എന്ന് അറിഞ്ഞതിൽ അവന് സന്ദോഷം ഉണ്ട് എന്നാൽ പഴയ കാര്യങ്ങൾ ഓർത്ത് കുറച്ച് ഭയവും ഉണ്ട്.

“ആദിത്യ, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ”, പ്രിയ അവന്റെ അടുത്തേക്ക് വന്ന് പതുക്കെ ചോദിച്ചു.

“പറയൂ”.

“അത് ഇനിയും സംഭവിക്കാൻ പാടില്ല എന്ന് താങ്കൾക്ക് അറിയാലോ അല്ലെ?”, അവൾ ഒച്ച തീരെ കുറച്ച് ചോദിച്ചു. “ഞാൻ ഉദ്ദേശിച്ചത് താങ്കളെയും ആദിയയെയും കുറിച്ചാണ്”.

“എനിക്കറിയാം”, ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. “എന്നെ വിശ്വാസിക്ക് എനിക്ക് നല്ലപോലെ അറിയാം. അല്ലെങ്കിൽ തന്നെ ഇത് ആകെ ഉരുണ്ട് മറിഞ്ഞ് ഒരു തലവേദന പിടിച്ച അവസ്ഥ ആണ്”.

“നല്ലത്, എനിക്ക് . . . . താങ്കൾ അത് മനസ്സിലാക്കി എന്ന് ഉറപ്പ് വരുത്തണം ആയിരുന്നു”.

“എനിക്ക് ശെരിക്കും മനസ്സിലായി”. ആദിത്യൻ പറഞ്ഞു.

“ശെരി, എന്നാൽ നമുക്ക് പുറത്തേക്ക് ഇറങ്ങാം”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “സ്വർഗ്ഗ ദ്വീപിലേക്ക് സ്വാഗതം. താങ്കളുടെ ബാക്കിയുള്ള സമയ ക്രമങ്ങൾ നമുക്ക് പിന്നീട് തീരുമാനിക്കാം”.

“ശെരി”, ആദിത്യൻ തോൾ കൂച്ചി കൊണ്ട് പറഞ്ഞു.

(തുടരും …..)

സ്നേഹപൂർവ്വം അതുല്യൻ.

Comments:

No comments!

Please sign up or log in to post a comment!