വേശ്യായനം 3

വര്ഷം 1975, കോരിച്ചൊരിയുന്ന മഴയിൽ ഖാലിദ് ഇരുട്ടിന്റെ മറ പറ്റി നടന്നു നീങ്ങി. എങ്ങും പോലീസ് ചെക്കിങ് നടക്കുന്നു. റോഡുകളിലെല്ലാം പോലീസ് വാഹന പരിശോധന നടത്തുന്നു. അടിയന്തരാവസ്ഥക്കെതിരെ നക്സലാക്രമണ ഭീഷണിയുള്ളതിനാൽ ആരെയും പോലീസ് പരിശോധിക്കാതെ വിടുന്നില്ല. ഒരു വിധം ആൾതാമസമുള്ള സ്ഥലങ്ങളിൽ നിന്നും മാറി ഖാലിദ് ഒരു പൊട്ടിപൊളിഞ്ഞ വീട്ടിൽ എത്തിച്ചേർന്നു. ക്ഷീണം കാരണം അയാൾ അവിടെ കിടന്നു ഉറങ്ങി.

പിറ്റേ ദിവസം ഉറക്കമുണർന്ന ഖാലിദ് ഒരു കോയമ്പത്തൂർ ബസിൽ കയറിപ്പറ്റി. ഈ നാട്ടിൽ നിന്നും മാറി നിന്നാൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ കഴിയുമെന്ന് അയാൾ കരുതി. ബസിൽ ഉറക്കത്തിലേക്കു വഴുതിവീണ ഖാലിദ് ബസിന്റെ പെട്ടെന്നുള്ള നിർത്തലിൽ ഞെട്ടി ഉണർന്നു. പരിസരബോധം വരുന്നതിനു മുൻപേ ഒരു പറ്റം പോലീസുകാർ ബസിലേക്ക് ഇടിച്ചുകയറി. അവർ ഖാലിദിന്റെ മുൻ സീറ്റിൽ ഇരുന്ന മധ്യവയസ്കനായ ഒരു ആണിനേയും ഒരു ചെറുപ്പക്കാരി പെണ്ണിനെയും പിടിച്ചിറക്കി. തന്നെ പിടിക്കാൻ വന്നതാണെന്ന് കരുതിയ ഖാലിദ് തന്റെ കൈവശം ഉള്ള തോർത്ത് കൊണ്ട് മുഖം പൊത്തി തല കുനിച്ചിരുന്നു. ഇത് കണ്ടു സംശയം തോന്നിയ പോലീസ് അയാളെയും പൊക്കിക്കൊണ്ട് പോയി.

പോലീസ്‌സ്റ്റേഷനിൽ ഖാലീദിനെയും മറ്റു രണ്ടു പേരെയും പോലീസ് ജീപ്പിൽ നിന്നും വലിച്ചിറക്കി ഒരു സെല്ലിലേക്ക് തള്ളിയിട്ടു. ഖാലിദ് പേടിച്ചു ഒരു മൂലയിലേക്ക് മാറി നിന്നു. മറ്റു രണ്ടു പേരുടെയും മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. ഒരു കോൺസ്റ്റബിൾ ആ മധ്യവയസ്കനെ നാഭിക്കിട്ടു ആഞ്ഞു തൊഴിച്ചു. അയാൾ വയറു പൊത്തിപിടിച്ചു വെച്ച് വെച്ച് പുറകിലേക്ക് വീണു. വീണിടത്തിട്ടു അയാളെ ആ കോൺസ്റ്റബിൾ വീണ്ടും വീണ്ടും ചവിട്ടി. മറ്റൊരു കോൺസ്റ്റബിൾ ആ സ്ത്രീയെ മുടി കുത്തി പിടിച്ചു തല ചുവരിൽ കൊണ്ടിടിച്ചു. അവളുടെ തല പൊട്ടി ചോര ഒഴുകാൻ തുടങ്ങി. ഇത്രയൊക്കെ ആയിട്ടും അവൾ ഒരിക്കൽ പോലും കരഞ്ഞില്ല.

കോൺസ്റ്റബിൾ: എടി കൂത്തിച്ചി മോളെ, എവിടാടി നിന്റെ സംഘത്തിലെ മറ്റുള്ളവർ. വേഗം പറഞ്ഞാൽ നിനക്ക് കൊള്ളാം. അല്ലേൽ ഇവിടെയുള്ള എല്ലാവരും നിന്റെ ദേഹത്ത് ഇന്ന് കയറി നിരങ്ങും.

ഇത് കേട്ട് അവളുടെ മുഖത്ത് ഒരു പുച്ഛവും ദേഷ്യവും തെളിഞ്ഞു വന്നു. അവൾ ആ കോൺസ്റ്റബിളിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി. അയാൾക്ക്‌ അത് വലിയ അപമാനമായി. അയാൾ വലിയ ഒരു ലാത്തി കൊണ്ട് വന്നു അവളെ തലങ്ങും വിലങ്ങും തല്ലി. താഴെ വീണുകിടക്കുന്ന മധ്യവയസ്കന് അനക്കം ഒന്നും ഇല്ലായിരുന്നു. അത് കണ്ട കോൺസ്റ്റബിൾ തന്റെ ശ്രദ്ധ ഖാലിദിന്റെ നേരെയാക്കി.

നെഞ്ചത്ത് ഏറ്റ ചവിട്ടിൽ ഖാലിദ് നിലത്തു മലർന്നടിച്ചു വീണു. വീണു കിടക്കുന്ന അവന്റെ ശരീരത്തിൽ ലാത്തി തുരു തുരാ വീശി. മറ്റേ പോലീസുകാരൻ ആ സ്ത്രീയെ മുടികുത്തിപിടിച്ചെണീപ്പിച്ചു. എന്നിട്ടവളുടെ സാരി അഴിച്ചു മാറ്റി. ഒരു കോൺസ്റ്റബിൾ അവളുടെ പുറകിൽ ചെന്ന് കൈ രണ്ടും പുറകിലേക്ക് കൂട്ടിപ്പിടിച്ചു. മറ്റേ പോലീസുകാരൻ ലാത്തി കൊണ്ട് അവളുടെ വയറിൽ ആഞ്ഞടിച്ചു. ഓരോ അടിയിലും അവൾ വെച്ചു വെച്ചു വീഴാൻ പോയി.

പെട്ടെന്നാണ് എന്തോ പൊട്ടിത്തെറിക്കണ ശബ്ദം കേട്ടത്. സ്റ്റേഷൻ ആകെ പുക നിറഞ്ഞു. ഒരു കൂട്ടം ആളുകൾ സ്റ്റേഷനിലേക്ക് ഇരച്ചു കയറി പൊലീസുകാരെ എല്ലാം അടിച്ചു വീഴ്ത്തി. ചിലർ പോലീസ് സ്റ്റേഷനിലെ തോക്കുകൾ എല്ലാം പെറുക്കാൻ തുടങ്ങി. ആ സ്ത്രീയെ അടിക്കുന്ന പോലീസുകാരനെ വന്ന കൂട്ടത്തിലുള്ള ഒരാൾ വടിവാൾ കൊണ്ട് വെട്ടി വീഴ്ത്തി. ഖാലിദിനെ മര്ധിച്ചുകൊണ്ടിരിക്കുന്ന പോലീസുകാരനും വെട്ടേറ്റു വീണിരുന്നു. വെട്ടിയ ആളുടെ കയ്യിൽ നിന്നും ആ സ്ത്രീ വടിവാൾ വാങ്ങി പോലീസുകാരന് നേരെ നോക്കി. തികഞ്ഞ നിസ്സംഗതയോടെ അവൾ ആ പോലീസുകാരന്റെ കഴുത്തിന് ആഞ്ഞു വെട്ടി.

കൂട്ടത്തിൽ വന്ന ആൾ: അക്ക, വേഗം പോകാം, സമയം കുറവാണ്.

അവൾ വീണു കിടക്കുന്ന മധ്യവയസ്കനെ ശ്വാസം നോക്കി. അയാൾ മരിച്ചു കഴിഞ്ഞിരുന്നു. അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഒഴുകി വീണു. അവിടെ നിന്നും എണീറ്റ അവൾ അവളെ അക്ക എന്നുവിളിച്ച ആളോട് ഖാലിദിനെ പുറത്തേക്കു എടുക്കാൻ പറഞ്ഞു. ബാക്കി ഉള്ളവർ പോലീസ് സ്റ്റേഷനിലെ രണ്ടു ജീപ്പിൽ റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു. അവർ ഖാലിദിനെയും ജീപ്പിൽ കയറ്റി അവിടെ നിന്നും ഓടിച്ചു പോയി. പോകുന്നതിനു മുൻപ് അവർ പോലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ച് കത്തിച്ചു.

വഴിയിൽ ജീപ്പുപേക്ഷിച്ച അവർ കാട്ടിലേക്ക് നടന്നു കയറി. ആ സ്ത്രീയും ഖാലിദും ഓരോ ആളുകളുടെ സഹായത്തോടെ നടന്നു. ഖാലിദ് ആകെ തളർന്നിരുന്നു. എവിടെയാണെന്നോ എത്രനേരം നടന്നെന്നോ അവനു ഓർമയില്ല ഇടക്കെപ്പോളോ അവൻ ബോധം പോയി നിലത്തു വീണു.

കണ്ണ് തുറന്നു നോക്കുമ്പോൾ ഖാലിദ് ഒരു ടെന്റിൽ നിലത്തു പായയിൽ കിടക്കുകയാണ്. അവനു ദേഹമാസകലം വേദനയുണ്ടായിരുന്നു. പതുക്കെ എഴുന്നേറ്റു ടെന്റിനു വെളിയിൽ വന്നപ്പോൾ അവിടെ കുറെ കുറെ പേർ പല ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. എല്ലാവരും ഇരുണ്ട പച്ചനിറമുള്ള ഷർട്ടും പാന്റും ആണ് ധരിച്ചിരിക്കുന്നത്. പലരുടെയും തോളിൽ ഇരട്ടക്കുഴൽ തോക്കുണ്ടായിരുന്നു. ചിലർ അമ്പും വില്ലും ചിലർ വടിവാളും കരുതിയിരുന്നു.
കുറെ പേർ വിറകു വെട്ടുന്നു, ചിലർ ഭക്ഷണം ഉണ്ടാക്കുന്നു. ചിലർ പല തരം കസർത്തു ചെയ്യുന്നു.

പെട്ടെന്നാണ് ഒരു ടെന്റിനുള്ളിൽ നിന്നും അവൾ ഇറങ്ങി വന്നത്. പോലീസ് സ്റ്റേഷനിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ത രൂപത്തിലായിരുന്നു അവൾ. മുടി ഭംഗിയായി പുറകിൽ കെട്ടിവച്ചിരിക്കുന്നു. മുഖത്ത് ഒരു ആധികാരിക ഭാവം പ്രകടമായിരുന്നു. കണ്ണുകളിൽ ഒരു അസാധാരണ തിളക്കം ഖാലിദ് ശ്രദ്ധിച്ചു. അവളെ കണ്ടതും അവിടെയുള്ള എല്ലാവരും ആദരവോടെ മാറി നിന്നു. അവൾ മറ്റുള്ളവരെ പോലെ പച്ച ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. കാലിൽ പോലീസ് ബൂട്ട് ഉണ്ടായിരുന്നു. അരയിലെ ബെൽറ്റിൽ ഒരു റിവോൾവർ തൂങ്ങി കിടന്നു. ഇരുനിറത്തോട് കൂടിയ അവളുടെ ഷിർട്ടിനുള്ളിൽ വിങ്ങി നിൽക്കുന്ന മുലകളിലും ഒതുങ്ങിയ അരക്കെട്ടിലും ആണ് ഖാലിദിന്റെ കണ്ണുകളുടക്കിയത്.

ഖാലിദിന്റെ മുന്നിലെത്തിയ അവൾ കൈനീട്ടി സ്വയം പരിചയപ്പെടുത്തി.

കല്യാണി: ഞാൻ കല്യാണി. ഇവരെല്ലാം എന്നെ അക്ക എന്നു വിളിക്കും.

ആളുകൾ ഞങ്ങളെ നക്സലുകൾ എന്ന് വിളിക്കും. പാവപ്പെട്ടവന്റെ അധികാരത്തിനു വേണ്ടി പൊരുതുന്നവരാണ് ഞങ്ങൾ. അതിനു വേണ്ടി ജന്മിമാരുടെയും മുതലാളിമാരുടെയും ചോരചിന്താനും ഞങ്ങൾക്ക് മടിയില്ല. ഞങ്ങളുടെ ജീവൻ കൊടുത്തും ഞങ്ങൾ ഈ പോരാട്ടം തുടരും. നിങ്ങൾ എന്റെ കൂടെ വരൂ. ചിലതു നിങ്ങളെ കാണിക്കാനുണ്ട്.

ഖാലിദ്: ഞാൻ… എന്റെ പേര്…. ഖാലിദ്.

കല്യാണി: പേടിക്കേണ്ട. നമുക്കിവിടെ അടുത്തൊരിടം വരെ പോകാം.

മടിച്ചു മടിച്ചു ഖാലിദ് കല്യാണിക്കു പുറകെ നടന്നു. പാന്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന കല്യാണിയുടെ കൊതം ഖാലിദിന്റെ കുണ്ണക്ക് ചെറിയ ഇളക്കം ഉണ്ടാക്കി. അവളുടെ കൊതത്തിൽ കണ്ണും നാട്ടു അവൻ പുറകെ നടന്നു. ഇവൾക്കു തന്നെക്കാളും കുറച്ചു പ്രായക്കൂടുതൽ കാണും, പക്ഷെ അധികം പ്രായം ഇല്ല, ഒരു മുപ്പത്തിയഞ്ചു നാൽപതു വരുമായിരിക്കും. ഖാലിദ് മനസ്സിൽ കണക്കു കൂട്ടി.

കൊടും കാട്ടിലൂടെ നടന്നു അവർ ഒരു വെള്ളച്ചാട്ടത്തിനരികെ എത്തി.

വെള്ളച്ചാട്ടത്തിലേക്ക് എത്തിനോക്കിയ ഖാലിദ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ നേരെ റിവോൾവർ ചൂണ്ടി നിൽക്കുന്ന കല്യാണിയെ ആണ്.

കല്യാണി: നീ ആരാണ്. പോലീസ് നിന്നെ എന്തിനു പിടിച്ചു. നീ പോലീസ് ചാരനാണോ?  നീ എന്നോട് കള്ളം പറഞ്ഞാലും നിന്റെ കണ്ണുകളിൽ എനിക്ക് സത്യം വായിക്കാൻ കഴിയും. എന്തെങ്കിലും സംശയം എനിക്ക് തോന്നിയാൽ നിന്റെ ജീവിതം ഈ വെള്ളച്ചാട്ടത്തിൽ തീരും.

ഖാലിദിന്റെ വയറ്റിൽ തീയാളി.
തന്റെ ജീവിതം ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് അയാൾ ഉറപ്പിച്ചു. അയാൾ സ്വന്തം ജീവൻ രക്ഷിക്കാൻ അയാളുടെ ജീവിതകഥ മുഴുവൻ അവിടെ നിന്നുകൊണ്ട് കല്യാണിയെ പറഞ്ഞു കേൾപ്പിച്ചു.കല്യാണിയാകട്ടെ ഇമവെട്ടാതെ അയാളുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു അയാൾ പറയുന്നത് കേൾക്കുക ആയിരുന്നു.

ഏതാനും നിമിഷങ്ങൾ കല്യാണി ഖാലിദിന്റെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കി. ഖാലിദിന് ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെ അനുഭവപ്പെട്ടു. കല്യാണി തോക്കു തിരികെ പാന്റിൽ തിരുകി ഖാലിദിനെ നോക്കി ഒന്ന് ചിരിച്ചു. ഖാലിദിന് അപ്പോളാണ് ശ്വാസം നേരെ വീണത്. അയാൾ കൈകൾ കാൽമുട്ടിൽ വച്ച് നിന്ന് കിതച്ചു.

കല്യാണി ഖാലിദിന്റെ അടുത്തേക്ക് ചെന്ന് അവനെ എണീപ്പിച്ചു നിർത്തി. ഖാലിദിന്റെ കണ്ണുകളിലേക്കു നോക്കി പെട്ടെന്ന് അവന്റെ കുണ്ണയിൽ പാന്റിനു മുകളിലൂടെ ഉണ്ടയടക്കം ചേർത്ത് പിടിച്ചു. പെട്ടെന്നുള്ള പിടിയിൽ ഖാലിദിന്റെ കണ്ണ് തള്ളിപ്പോയി. വേദന കൊണ്ട് അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. കുണ്ണയിൽ നിന്നും പിടിവിട്ട കല്യാണി അവന്റെ കുണ്ണ പാന്റിനു പുറത്തുകൂടെ തടവി. കല്യാണിയുടെ ഈ പ്രവൃത്തിയിൽ ഖാലിദ് ആകെ അമ്പരന്നു, അവനു എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൻ കല്യാണിയുടെ ചുമലിൽ കൈ വച്ചു. കൈവച്ചതും കല്യാണി ചീറി.

കല്യാണി: പ്ഭാ, കൈയെടുക്കെടാ പട്ടീ. നീ എന്നെ തൊടാൻ മാത്രം ആയോ? ഇനി നീ എന്റെ മേൽ കൈവച്ചാൽ ആ കൈ ഞാൻ വെട്ടും. നീ ഞാൻ പറയുന്നത് കേട്ട് ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ നിനക്ക് നന്ന്.

ഇതും പറഞ്ഞു കല്യാണി ഖാലിദിന്റെ കുണ്ണ ഉണ്ടയടക്കം ഒന്ന് കൂടെ അമർത്തി. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.

കല്യാണി കുറച്ചു പിന്നോട്ട് മാറി.

കല്യാണി: അഴിക്കെടാ നിന്റെ പാന്റ്.

ഖാലിദ് ഒന്നും മിണ്ടാതെ അവന്റെ പാന്റ് അഴിച്ചു. ഷഡി ഇല്ലാത്തതിനാൽ അവന്റെ ബലം വെക്കാത്ത കുണ്ണ വെളിയിൽ തൂങ്ങികിടന്നു.

കല്യാണി ഒരു മരത്തിൽ പുറം ചാരി നിന്നു.

കല്യാണി: എന്താടാ നിന്റെ കുണ്ണക്കൊരു ബലം ഇല്ലാത്തതു. ഒന്ന് വാണമടിക്ക്, ഞാനൊന്ന് കാണട്ടെ.

ഖാലിദ് ഒന്നും മിണ്ടാതെ അവന്റെ കുണ്ണ പതുക്കെ തൊലിച്ചു വാണമടിച്ചു.

ഖാലിദിന്റെ കുണ്ണക്ക് കുറേശ്ശേ ബലം വച്ചു. അവൾ തന്റെ ഒരു കയ്യ് അവളുടെ പാന്റിനുള്ളിലേക്കു കടത്തി പൂറിൽ തടവി നിന്നു. ഇത് കണ്ട ഖാലിദ് തന്റെ വാണമടിക്കു വേഗം കൂട്ടി. കല്യാണി പാന്റിന്റെ ബട്ടൻസ് ഊരി നിലത്തിരുന്ന് തന്റെ വിരലിടൽ തുടർന്നു. ഖാലിദ് തന്റെ പേടിയും അമ്പരപ്പും കാരണം കുണ്ണ  കമ്പിയാക്കാൻ കഷ്ടപ്പെടുകയായിരുന്നു.
ഖാലിദിന്റെ ഈ വൈഷമ്യം കല്യാണിയെ കൂടുതൽ വികാരാവതിയാക്കി.

കല്യാണി: എടാ, ഇനി നീ ഇവിടെ കിടന്നു വാണമടിക്കു. നിന്റെ പാന്റ് ഊരിമാറ്റിയെക്ക്‌.

പാന്റ് ഊരി മാറ്റി കിടക്കുമ്പോൾ തന്നെ ഇന്ന് കല്യാണി പണ്ണും എന്ന് അവൻ ഉറപ്പിച്ചു. ആ ആകാംഷയിൽ അവൻ തന്റെ കുണ്ണ തൊലിച്ചു അടിച്ചു കിടന്നു. കല്യാണി എഴുന്നേറ്റു തന്റെ പാന്റും ഉള്ളിലിട്ടിരുന്ന നിക്കറും ഊരിമാറ്റി. അവളുടെ രോമക്കാട് നിറഞ്ഞ കരിംപൂർ കണ്ടപ്പോൾ ഖാലിദിന്റെ കുണ്ണ വെട്ടിവിറച്ചു. തന്റെ കൊഴുത്ത കൊതം ആട്ടിവന്ന അവൾ പക്ഷെ ഇരുന്നത് ഖാലിദിന്റെ മുഖത്താണ്. അവളുടെ മൂത്രത്തിന്റെയും പൂർത്തേനിന്റെയും മണം അവന്റെ മൂക്കിൽ അടിച്ചു കയറി. കല്യാണിയുടെ പൂറ്റിലെ രോമങ്ങൾ ഖാലിദിന്റെ മൂക്കിൽ ഇക്കിളിയിട്ടു.

കല്യാണി: നക്കെടാ , കാണട്ടെ നിന്റെ നാവിന്റെ ഗുണം. നിന്നെ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവുമൊന്നു അറിയട്ടെ.

ഖാലിദ് ആത്മാർത്ഥതയോടെ കല്യാണിയുടെ പൂറു നക്കി. കന്തിൽ അവന്റെ നാവു വൃത്തം വരച്ചു. പൂറിതളുകൾ ചപ്പി വലിച്ചു. അവളുടെ പൂറിന്നുള്ളിലേക്കു അവൻ നാവു കൂർപ്പിച്ചു കുത്തിക്കയറ്റി ഇറക്കി. കല്യാണി അവന്റെ തലക്കിരുവശവും കാലിട്ടു മുഖത്ത് അമർന്നിരുന്നു പുറകിലേക്കാഞ്ഞു അവന്റെ വായിൽ പൂറു ഉരച്ചു. കല്യാണിക്കു ഖാലിദിന്റെ നാവിന്റെ പണി ഇഷ്ടപ്പെട്ടു. അവൾ മുന്നോട്ടു നീങ്ങി തന്റെ കൊതം അവന്റെ വായിക്കു നേരെ മുകളിലാക്കി. കല്യാണിയുടെ ഉദ്ദേശം മനസ്സിലായ അവൻ അവളുടെ കൊതത്തിനു ചുറ്റും നാവു ചലിപ്പിച്ചു. അവളുടെ കൊതത്തിൽ നാക്കു കൂർപ്പിച്ചു നക്കി. കല്യാണിയുടെ പൂറു മൂക്കിലമർന്നു ഉണ്ടായ ശ്വാസംമുട്ടൽ വകവെക്കാതെ അവൻ തന്റെ ജോലിയിൽ ഏർപ്പെട്ടു. കല്യാണിക്കു തന്റെ പൂറിനുള്ളിൽ വിങ്ങി വരുന്നത് മനസ്സിലായി. അവൾ വേഗത്തിൽ തന്റെ പൂറു അവന്റെ വായിൽ ഉരച്ചു. ഒരു നീണ്ട മുരൾച്ചയോടെ അവൾക്കു രതിമൂർച്ഛ വന്നു. അവളുടെ പൂറ്റിലെ വെള്ളം ഖാലിദിന്റെ മൂക്കിലും വായിലും ഒലിച്ചിറങ്ങി. കല്യാണി അവന്റെ മുഖത്ത് നിന്ന് മാറിയപ്പോൾ അവകൈമുട്ടിൽ കുത്തി ഇരുന്നു കിതച്ചു കിതച്ചു ശ്വാസം വീണ്ടെടുത്തു.

കല്യാണിയും ഖാലിദും വസ്ത്രങ്ങൾ ധരിച്ചു തിരിച്ചു ക്യാമ്പിലേക്ക് ചെന്നു. അതിനുശേഷം ഖാലിദ് കല്യാണിയുടെ കൂട്ടത്തിലെ ആൾ ആയി. മിക്ക രാത്രികളിലും കല്യാണി അവനെ കൊണ്ട് തന്റെ പൂറും കൊതവും നക്കിപ്പിച്ചു. ഒരിക്കൽ പോലും ഖാലിദിനെ കല്യാണി അവളുടെ  ദേഹത്ത് തൊടാൻ സമ്മതിച്ചില്ല. ഓരോ തവണയും കളി കഴിഞ്ഞു കല്യാണി പോയാൽ ഖാലിദ് വാണമടിച്ചു കളയേണ്ടി വന്നു..

വളരെ വിരളമായി കല്യാണി അവന്റെ കുണ്ണ കയ്യിലെടുത്തു വാണമടിച്ചു കൊടുത്തു.ഖാലിദിന് കല്യാണിയോടുള്ള വിധേയത്തം കൂടി വന്നതേ ഉള്ളൂ. അവളുടെ ആധികാരിക സ്വഭാവം അവനെ വല്ലാതെ ആകർഷിച്ചു.

അടിയന്തരാവസ്ഥ കഴിഞ്ഞതോടെ കല്യാണിയുടെ സംഘത്തിനെ വേട്ടയാടൽ പോലീസ് കുറച്ചു. അവർ ഒരു സ്ഥലത്തും അധിക ദിവസം തങ്ങിയിരുന്നില്ല. കാടും കാട്ടിലെ ജീവിതവും അവർക്കു സുപരിചിതമായിരുന്നു. ചന്ദനം മുറിച്ചു വിറ്റു അവർ തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തി. കൂടാതെ കാട്ടിലെ കഞ്ചാവ് തോട്ടങ്ങൾ കൊള്ളയടിച്ചു കഞ്ചാവ് വിറ്റും അവർ കാശുണ്ടാക്കി.

വർഷങ്ങൾ കടന്നു പോയി. കല്യാണിയുടെ സംഘം നക്സൽ ഉപേക്ഷിച്ചു മറ്റു ബിസിനെസ്സുകളിലേക്കു ചേക്കേറിയിരുന്നു. അവർ മംഗലാപുരത്തു ഒരു ബംഗ്ളാവ് പണിതു. ഖാലിദായിരുന്നു അവരുടെ കാട്ടിലെ ബിസിനസ് നോക്കി നടത്തിയിരുന്നത്. ഏകദേശം അമ്പത്തഞ്ചു വയസ്സോടടുത്ത കല്യാണിക്കു സ്ഥിരമായി കാട്ടിൽ കഴിയുക ബുദ്ധിമുട്ടായി. എന്നാലും അവർ സ്ഥിരമായി ഖാലിദിനെ ബംഗാവിലേക്കു വിളിപ്പിച്ചു പൂറും കൊതവും നക്കിപ്പിക്കുമായിരുന്നു. കാട്ടിലെ ബിസിനസ് ഖാലിദ് ഏറ്റെടുത്തതോടെ അയാൾ തനിക്കു വേണ്ടി ഒന്ന് രണ്ടു പെണ്ണുങ്ങളെ എപ്പോളും കാട്ടിൽ കൂടെ താമസിപ്പിച്ചിരുന്നു. അങ്ങനെ ഒരുകാലത്തു ഒരു കഞ്ചാവ് തോട്ടം കൊള്ളയടിക്കുമ്പോളാണ് അതിന്റെ നടത്തിപ്പുകാരൻ ഖാലിദിന്റെ മുൻപിൽ പെട്ടത്. അത് ഇലഞ്ഞിക്കൽ രാമദാസന്റെ  പഴയ ഗുണ്ട സ്വാമി ആയിരുന്നു.

സ്വാമിയേ കണ്ടതും ഖാലിദിന് പഴയ ഓർമ്മകൾ തികട്ടി വന്നു. അതിനെല്ലാം കാരണം സ്വാമി ആണെന്നാണ് ഖാലിദ് ധരിച്ചു വച്ചിരുന്നത്. മർദനമേറ്റു മൃതപ്രായനായപ്പോൾ സ്വാമി എല്ലാ സത്യങ്ങളും ഖാലിദിനോട് പറഞ്ഞു. രാമദാസമേനോന്റെ പ്രതാപകാലത്തെ കുറിച്ചും, ഖാലിദിനെ ചതിച്ചതിനെ കുറിച്ചും, പിന്നീട് രാമദാസനുണ്ടായ നഷ്ടങ്ങളും സ്വാമി സ്വന്തമായി കഞ്ചാവ് ബിസിനസ് തുടങ്ങിയതും എല്ലാം. നാട്ടിൽ ബഹുമാന്യനായ രാമദാസമേനോന്റെ  യഥാർത്ഥ ജീവിതകഥ ഖാലിദിന്റെ ചോര തിളപ്പിച്ചു.

ഒരുപാട് വർഷങ്ങൾക്ക് ശേഷം കോരിച്ചൊരിയുന്ന ഒരു രാത്രി ഖാലിദ് വീണ്ടും നാട്ടിലെത്തി. ഇരുട്ടിന്റെ മറ പറ്റി അയാൾ ഇലഞ്ഞിക്കൽ തറവാട്ടിലെ ലക്ഷ്യമാക്കി നീങ്ങി.

വാതിലിൽ തുടച്ചയായ മുട്ടുകേട്ടാണ് രാമദാസമേനോൻ കതകിനടുത്തെത്തിയത്. മഴയിൽ വൈദ്യുതി പോയതിനാൽ ഒരു മെഴുകുതിരി തെളിച്ചാണ് അയാൾ കതകു തുറന്നതു. കതകു തുറന്നതും ഖാലിദ് മേനോന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കി. മേനോൻ വാതിൽപ്പടിയിൽ പിടഞ്ഞു വീണു ജീവൻ വെടിഞ്ഞു. അയാൾ മരിച്ചെന്നുറപ്പായപ്പോൾ ഖാലിദ് അവിടുന്നു കടന്നു കളഞ്ഞു

ഇനിയൊരിക്കലും നാട്ടിലേക്ക് വരില്ലെന്ന് ഖാലിദ് ഉറപ്പിച്ചു. തന്റെ പെങ്ങളെ ഇനി കണ്ടെന്നു വരില്ലെന്നും അയാൾക്ക് മനസ്സിലായി. ഖാലിദിന്റെ മനസ്സിൽ കാടും കല്യാണിയും ബിസിനസ്സും മാത്രമായിരുന്നു. അയാൾ അയാളുടെ ആ ലോകത്തേക്ക് തിരിച്ചു പോയി..

രാത്രി തുടർച്ചയായ മുട്ടുകേട്ടാണ് നസീബ വാതിൽ തുറന്നതു. വീട്ടു മുറ്റത്ത് രണ്ടു പോലീസുകാർ നിൽക്കുന്നു. നസീബയെ കണ്ടതും അവർ മുന്നോട്ടു വന്നു.

പോലീസ്: നിങ്ങൾ ഇലഞ്ഞിക്കൽ ആണോ ജോലി ചെയുന്നത്?

നസീബ: അതെ. എന്താണ് സർ കാര്യം?

പോലീസ്: അതൊക്കെയുണ്ട്, നിങ്ങൾ ഇന്ന് ഇപ്പോളാണ് വീട്ടിലേക്കു വന്നത്?

പോലീസുകാർ ചോദ്യങ്ങൾ തുടർന്നു. നസീബക്ക് ആകെ പന്തികേട് തോന്നി. പോലീസ് ഒന്നും വിട്ടു പറഞ്ഞില്ല. അവർ പോയതും നസീബ സലീനയെയും കൂട്ടി ഇലഞ്ഞിക്കലേക്കു വേഗം നടന്നു. അവിടെ ആൾക്കൂട്ടം കണ്ടതോടെ നസീബയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. അവൾ മുൻവശത്തെത്തിയപ്പോൾ മേനോന്റെ ശരീരം ആംബുലൻസിൽ കയറ്റുന്നതാണ് നസീബ കണ്ടത്. അവളുടെ കണ്ണിൽ ഇരുട്ട് കയറി.

അടക്കവും മറ്റും കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞു . കൃഷ്ണദാസ് കുറച്ചു ദിവസങ്ങൾക്കു ശേഷം തിരിച്ചു പോയി. വീട്ടിൽ ചന്ദ്രികയും ആതിരയും തനിച്ചായി. നസീബക്ക് തന്റെ ജീവിതം വഴി മുട്ടിയ പോലെ ആയി. തനിക്കു സംരക്ഷണം തന്ന ആൾ പോയി. ഇനി താനും മകളും എങ്ങനെ ജീവിക്കും? ആര് തങ്ങൾക്കു സംരക്ഷണം തരും? ഒരായിരം ചിന്തകൾ നസീബയുടെ മനസ്സിലൂടെ കടന്നു പോയി.

നാട്ടിലാർക്കും മേനോന്റെ കൊലപാതകം വിശ്വസിക്കാൻ കഴിഞ്ഞില്ല. പലർക്കും മേനോനെ അത്രക്ക് ഇഷ്ടമല്ലെങ്കിലും ആരും ഇങ്ങനെ ഒരു മരണം മേനോന് വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല.

പക്ഷെ ഒരാൾ അപ്പോൾ അതിയായി സന്തോഷിക്കുന്നുണ്ടായിരുന്നു. വര്ഷങ്ങളായി മേനോന്റെ അന്ത്യം ആഗ്രഹിച്ചിരുന്ന അയാൾക്ക് വീണു കിട്ടിയ സൗഭാഗ്യമായി ഈ മരണം മാറി.

തുടരും

Comments:

No comments!

Please sign up or log in to post a comment!