വേശ്യായനം 8

ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.

ഈ അധ്യായത്തിലെ കുറെ സംഭാഷണങ്ങൾ ഇന്ഗ്ലീഷിലാണ്. അത് മുഴുവൻ തർജ്ജമ ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം മലയാളത്തിലാണ് എഴുതുന്നത്. ചില വാക്കുകളുടെ ശരിയായ അർഥം കിട്ടുവാൻ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചിട്ടുണ്ട്.

വർഷം 1985, കൃഷ്ണദാസ് വിമാനത്തിലെ തണുപ്പിൽ പുറത്തെ മേഘപാളികളിലേക്ക് നോക്കിയിരുന്നപ്പോൾ ചിന്തകളിൽ ഇലഞ്ഞിക്കൽ തറവാട് തെളിഞ്ഞു വന്നു. വീടിനെ കുറിച്ചുള്ള ഗൃഹാതുരത്തേക്കാൾ അവനു ഓര്മ വന്നത് അച്ഛനോടുള്ള വെറുപ്പാണ്. സമൂഹത്തിൻ്റെ മുന്നിൽ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മുഖം മൂടിയണിഞ്ഞു നടക്കുന്ന അച്ഛൻ്റെ യഥാർത്ഥ ചെയ്തികൾക്ക് കൃഷ്ണദാസും സാക്ഷിയായിട്ടുണ്ട്.  കുടിയാന്മാരോടുള്ള ക്രൂരതകളും പരസ്ത്രീ ബന്ധവും എല്ലാം അമ്മ എങ്ങനെ ഇയാളെ സഹിക്കുന്നുവെന്ന് ഇപ്പോളും കൃഷ്ണദാസിന് മനസ്സിലായില്ല. അമ്മ എപ്പോളും മനസ്സ് മരവിച്ച പോലെയാണ് പെരുമാറുക. ഒരുപക്ഷെ ‘അമ്മ അച്ഛൻ്റെ ക്രൂരതകളോട് പ്രതികരിക്കുന്നത് ഇങ്ങനെയായിരിക്കും. ആതിരയുടെ കാര്യമാണ് കഷ്ടം. ഒരു പൊട്ടിപ്പെണ്ണ്. അച്ഛൻ പ്രതാപം നോക്കി അവളെ എവിടെയെങ്കിലും കെട്ടിച്ചു വിടും. അവളുടെ ജീവിതവും ഏതെങ്കിലും ഒരു അടുക്കളയിൽ എരിഞ്ഞു തീരും. ഏതായാലും അച്ഛൻ്റെ സ്വഭാവം ആവാതിരുന്നാൽ മതിയായിരുന്നു.  കൃഷ്ണദാസിൻ്റെ ചിന്തകൾ അവനെ കടൽ കടക്കാൻ പ്രേരിപ്പിച്ച സംഭവത്തിലെത്തി.

സ്‌കൂളിൽ പോകുന്ന കാലത്തേ കൃഷ്ണദാസിന് ശരീര സൗന്ദര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു. അടുത്തുള്ള കളരിയിൽ ദിവസവും അതിരാവിലെ പോകും. വർഷങ്ങളായുള്ള പരിശീലനം ശരീരത്തിലും പ്രകടമായി ത്തുടങ്ങി. കളരി നടത്തിയിരുന്നത് ദിവാകരനാശാൻ ആയിരുന്നു. അയാളുടെ കുടിലിന് സമീപം ഒരു ചായ്പ്പു കെട്ടിയാണ് പരിശീലനം നടത്തിയിരുന്നത്. കുറച്ചു പേരെ അവിടെ വന്നിരുന്നുള്ളൂ. അതും സ്ഥിരമായി വരുന്നവർ കുറവായിരുന്നു. സ്ഥിരോത്സാഹിയായ കൃഷ്ണദാസിനോട് ദിവാകരന് വലിയ വാത്സല്യമായിരുന്നു. അയാൾക്ക് മക്കളില്ലാത്തതും ഒരു കാരണമായിരുന്നു. അയാളുടെ ഭാര്യ ലതക്കും കൃഷ്ണദാസിനെ വലിയ കാര്യമായിരുന്നു. ഏകദേശം നാല്പതിനടുത്ത് പ്രായമുള്ള സ്ത്രീയായിരുന്നു അവർ.

ഒരു ദിവസം കളരി കഴിഞ്ഞ് പോകാൻ തയ്യാറാകുമ്പോൾ ദിവാകരൻ കൃഷ്ണദാസിൻ്റെ അടുത്ത് ചെന്നു.

ദിവാകരൻ: കുഞ്ഞേ, എനിക്ക് ഈ കളരി അധികം നടത്തികൊണ്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഈ കിട്ടുന്നത് കൊണ്ട് ഒന്നിനും തികയുന്നില്ല. ഈ വീട് കണ്ടില്ലേ. ആകെ ചോർന്നൊലിക്കുന്നത്. പട്ടണത്തിൽ ഒരു ജോലി ശരിയാക്കിത്തരാം എന്ന് ഒരു ബന്ധു ഉറപ്പു തന്നിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് മാറിയാലോ എന്നാലോചിക്കുകയാണ്.

കൃഷ്ണദാസ്: ദിവാകരേട്ടൻ എങ്ങും പോകേണ്ട. വീടെല്ലാം നമുക്ക് ശരിയാക്കാം. അച്ഛനോട് പറഞ്ഞു ഇവിടെ എവിടെയെങ്കിലും തന്നെ നല്ല ജോലി തരപ്പെടുത്താം . എനിക്ക് കുറച്ചു ദിവസത്തെ സമയം തരൂ.

ദിവാകരൻ:  അതൊന്നും വേണ്ട കുഞ്ഞേ. അതൊക്കെ വലിയ ബുദ്ധിമുട്ടാവും. പിന്നെ മേനോനദ്ദേഹത്തിനും വലിയ താല്പര്യം കാണില്ല.

കൃഷ്ണദാസ്: അതെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം. ഇപ്പൊ പോകട്ടെ,

കൃഷ്ണദാസ് വീട്ടിൽ ചെന്ന് അച്ഛനോട് ഈ കാര്യം അവതരിപ്പിച്ചു. കുറച്ച് നേരം ആലോചനയിൽ മുഴുകിയ മേനോൻ ദിവാകരനോട് അയാളെ വന്നു കാണാം പറയാൻ പറഞ്ഞേൽപ്പിച്ചു. പറഞ്ഞ പ്രകാരം ദിവാകരൻ മേനോനെ കാണാൻ ചെന്നു. കൂടെ ലതയെയും കൂട്ടി.

രാമദാസമേനോൻ: കൃഷ്ണൻ എന്നോട് എല്ലാം പറഞ്ഞിരുന്നു.  അവൻ പറഞ്ഞാൽ പിന്നെ അരുതെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് വീട് നന്നാക്കാൻ ഒരു സംഖ്യ ഇവിടുന്നു തരാം. പിന്നെ മില്ലിൽ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവിടെ ജോലിക്ക് കയറിക്കൊള്ളൂ. (ഒന്ന് നിർത്തിയിട്ട്) , കാര്യം ഇതൊക്കെയാണെങ്കിലും കാശിൻ്റെ കാര്യമല്ലേ. കാര്യസ്ഥൻ ഒരു കടലാസു തരും. അത് ഒന്ന് ഒപ്പിട്ട് കൊടുത്തേക്ക്. കൃഷ്ണൻ പറഞ്ഞ കാര്യമായാണ് കൊണ്ട് പലിശയൊന്നും വേണ്ട.

ഇത്രയും സംസാരിക്കുമ്പോളെല്ലാം മേനോൻ്റെ കണ്ണുകൾ പലപ്പോഴും ലതയെ ഉഴിഞ്ഞു. അവളുടെ ഒതുങ്ങിയ ശരീരവും കരിമഷിയെഴുതിയ കണ്ണുകളും നിറഞ്ഞ മുലകളും ഒതുങ്ങിയ അരക്കെട്ടും അയാൾ പറ പ്രാവശ്യം കണ്ണുകൾ കൊണ്ട് ഭോഗിചച്ചു.

ദിവാകരൻ: കാശ് എത്രയും വേഗം ഞാൻ മടക്കി തന്നു കൊള്ളാം. വളരെ നന്ദിയുണ്ട്.

രാമദാസമേനോൻ: അതൊന്നും സാരമില്ല. കാര്യസ്ഥൻ കാശുമായി വീട്ടിൽ വരും. അപ്പോൾ കടലാസുകൾ ഒപ്പിട്ടു കൊടുത്താൽ മതി.

അവർ നന്ദി പറഞ്ഞിറങ്ങി. കാര്യസ്ഥൻ ദിവാകരൻ്റെ  വീട്ടിൽ ചെന്ന് കാശ് കൈമാറി. എഴുത്തും വായനയും അധികം വശമില്ലാത്ത ദിവാകരൻ കൃഷ്ണദാസാനിലുള്ള വിശ്വാസം കാരണം കാര്യസ്ഥൻ പറഞ്ഞ സ്ഥലങ്ങളിലെല്ലാം വിരലടയാളം പതിപ്പിച്ചു.

പിറ്റേന്ന് കൃഷ്ണദാസ് ദിവാകരനെ കണ്ടപ്പോൾ അയാൾ വലിയ സന്തോഷത്തിലായിരുന്നു. ആയാളും ലതയും കൃഷ്ണദാസിനോട് അവരുടെ നന്ദിയറിയിച്ചു.  ദിവാകരൻ മഴക്കാലം തുടങ്ങുന്നതിനു മുൻപേ വീടെല്ലാം ശരിയാക്കി. മില്ലിൽ ജോലിക്കും കയറി.
കൃഷ്ണദാസിനെ അയാൾ കളരിക്ക് പുറമെ കുറച്ചു മർമ വിദ്യകളും ഉഴിച്ചിലും പഠിപ്പിച്ചു. കുറച്ച് മാസങ്ങൾക്കു ശേഷം കോരിച്ചൊരിയുന്ന ഒരു രാത്രി ദിവാകരൻ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ട് കേട്ടു. ലത ചെന്ന് വാതിൽ തുറന്നപ്പോൾ സ്വാമിയും മേനോനും അകത്തേക്ക് കയറി. ദിവാകരൻ പെട്ടെന്ന് കഴിക്കുന്നിടത്തു നിന്നും എണീറ്റ് കൈ കഴുകി വന്നു.

ദിവാകരൻ: അങ്ങുന്ന് എന്താ ഈ നേരത്ത്. ഒന്ന് ആളെ വിട്ടിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ.

മേനോൻ: ആ.. ആവശ്യം എന്റേതല്ലേ (മേനോൻ്റെ കണ്ണുകൾ അപ്പോൾ ലതയെ തിരയുകയായിരുന്നു).  ദിവാകരൻ തന്നിരിക്കുന്ന പണം ഇത് വരെ തിരിച്ചടച്ചു തുടങ്ങിയിട്ടില്ല.

ദിവാകരൻ: അയ്യോ അങ്ങുന്നേ… വീടെല്ലാം ഇപ്പോഴാണ് നന്നാക്കിയത്. മില്ലിൽ നിന്നും കൂലി കിട്ടിത്തുടങ്ങുന്നേ ഉള്ളൂ. ഉടനെ തിരിച്ചടക്കാൻ തുടങ്ങാം.

മേനോൻ: (ലത അടുക്കള വാതിലിൽ മറഞ്ഞു നിന്ന് അവരുടെ സംസാരം ശ്രദ്ധിക്കുന്നത് മേനോൻ കണ്ടു). അതെങ്ങനാ ശരിയാകുന്നേ… നീ ഒപ്പിട്ടു കൊടുത്ത കരാർ പ്രകാരം എൻ്റെ കാശ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഈ വീടും സ്ഥലവും എന്റേതാവും. നീ ഇതുവരെ ഒന്നും തിരിച്ചടച്ചിട്ടും ഇല്ല.

ദിവാകരൻ: അങ്ങുന്നേ….. അങ്ങനെയല്ലല്ലോ അന്ന് പറഞ്ഞത്. ഇപ്പൊ അങ്ങുന്നു മാറ്റിപ്പറയരുത്. കടലാസു ഒരു ഉറപ്പിന് മാത്രമാണെന്നല്ലേ അങ്ങുന്നു അന്ന് പറഞ്ഞത്.

മേനോൻ: കരാറിൽ ഒപ്പിട്ടതല്ലേ ദിവാകരാ ഉറപ്പ്. ഇതിപ്പോ കോടതിയിൽ പോയാലും ഞാനേ ജയിക്കൂ. ഇനി നീ വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. (ഒന്ന് നിർത്തിയിട്ട്) പിന്നെ നിൻ്റെ കെട്ടിയവൻ വിചാരിച്ചാൽ എന്തെങ്കിലും നടക്കും.

ദിവാകരൻ: (ഒന്ന് ഞെട്ടിയിട്ട്) അങ്ങുന്ന് എന്താ ഉദ്ദേശിച്ചത്?

മേനോൻ: ദിവാകരാ, നിൻ്റെ കെട്ടിയവളോട് എനിക്ക് കുറച്ച് താല്പര്യം ഉണ്ട്. നീ ഒന്ന് കണ്ടറിഞ്ഞു നിന്നാൽ നിനക്ക് ഗുണം ചെയ്യും… ഈ കടങ്ങളൊക്കെ ഞാൻ മറക്കാം. എന്താ….

മേനോൻ മുഴുമിപ്പിക്കുന്നതിനു മുൻപേ ദിവാകരൻ മുന്നോട്ടാഞ്ഞു.

ദിവാകരൻ: എടാ നായേ…. തോന്ന്യവാസം പറയുന്നോ…നിന്നെ ഇന്ന് ഞാൻ….

ദിവാകരൻ മേനോനെ തല്ലാൻ അടുത്തെത്തിയപ്പോളേക്കും മേനോൻ്റെ പുറകിൽ നിന്നിരുന്ന സ്വാമി മുന്നോട്ട് വന്ന് അയാളുടെ വയറ്റിൽ കഠാരയിറക്കി. സ്വാമി കഠാര ഊരിയെടുത്തപ്പോൾ മേനോൻ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.

മേനോൻ: ചെറ്റേ.. എന്നോട് ശബ്ദമുയർത്താൻ നീ വളർന്നോ?

അപ്പോളേക്കും വാതിലിൽ മറഞ്ഞിരുന്ന ലത അടുക്കളയിൽ നിന്നും ഒരു കൊടുവാളുമായി അലറിക്കൊണ്ട് ഓടി വന്നു.
മേനോൻ ഒരു കൈ കൊണ്ട് അവളുടെ കൊടുവാളേന്തിയ കൈ പിടിച്ച് മറു കൈ കൊണ്ട് അവളുടെ മുടി കുത്തി പിടിച്ച് തല ചുമരിനിടിച്ചു. ലതക്ക് തല ആകെ കറങ്ങുന്ന പോലെ തോന്നി. അവളുടെ നെറ്റി പൊട്ടി ചോരയൊലിച്ചു. അവൾ നിലത്ത് തല കറങ്ങി വീണു.

മുഖത്ത് വെള്ളം വീണപ്പോളാണ് അവൾക്ക് ബോധം വന്നത്. ലത അപ്പോൾ ഒരു ജനാലക്കരികെ തൂങ്ങി നിൽക്കുകയായിരുന്നു. അവളുടെ കൈകൾ ഉയർത്തി ജനാല കമ്പിയിൽ കെട്ടി വച്ചിരുന്നു. മുന്നിൽ വയറുപൊത്തിപ്പിടിച്ച് കിടക്കുന്ന ദിവാകരനെ കണ്ട് അവൾ വാവിട്ടു കരഞ്ഞു. മേനോൻ അവളുടെ അടുത്തേക്ക് ചെന്ന് രണ്ടു കൈ കൊണ്ടും അവളുടെ ബ്ലൗസ് വലിച്ച് കീറി. അവളുടെ മുലകളെ ഞെരിച്ച് മുലക്കണ്ണുകൾ വായിലാക്കി ഊമ്പി വലിച്ചു. ലതയുടെ കരച്ചിൽ ഉറക്കെയായപ്പോൾ അവളുടെ തന്നെ മുണ്ട് ഊരി വായ കെട്ടി. ലത അപ്പോൾ അരക്കു താഴെ ഉടുതുണിയില്ലാതെ കൈകളിൽ തൂങ്ങി നിന്നു. മേനോൻ അവളുടെ പൂർ രോമമടക്കം കൂട്ടിപ്പിടിച്ചു. ലതയുടെ കന്ത് നന്നായി ഞെരടി പൂറ്റിനുള്ളിൽ രണ്ടു വിരൽ കയറ്റി പണ്ണി. മുലക്കണ്ണിലുള്ള നക്കലും തള്ളവിരൽ കന്തിൽ ഉരച്ചു കൊണ്ട് രണ്ടു വിരൽ കയറ്റിയുള്ള പണ്ണലും കാരണം ലതയുടെ പൂറു കുറേശ്ശേ ചുരത്താൻ തുടങ്ങി. മേനോൻ മുണ്ട് വകഞ്ഞു കുണ്ണ പുറത്തേക്കെടുത്തു. അയാൾ അവളുടെ ഒരു കാൽ പൊക്കിപ്പിടിച്ച് കമ്പിയായി കൊടിമരം പോലെ നിൽക്കുന്ന അയാളുടെ കുണ്ണ ഒന്ന് തൊലിച്ച് പൂറ്റിലേക്ക് ഒറ്റ തള്ളിനു കയറ്റി. ലത അറിയാതെ വിരലിൽ ഒന്ന് പൊങ്ങി. കുണ്ണ മുഴുവൻ പൂറു വിഴുങ്ങിയതോടെ അയാൾ ഇറക്കിയടിച്ചു തുടങ്ങി. ഉയർത്തി കെട്ടിവച്ച കൈകളിൽ തൂങ്ങിയാടിയ ലതയുടെ പൂറ്റിലേക്ക് കുണ്ണ കയറിയിറങ്ങി. മേനോൻ കുണ്ണപ്പാൽ മുഴുവൻ ലതയുടെ പൂറ്റിൽ നിറച്ച ശേഷം കുണ്ണ ഊരിയെടുത്തു. ലതയുടെ പൂറ്റിൽ നിന്നും കുണ്ണപ്പാൽ തുടയിലൂടെ  ഒലിച്ചിറങ്ങി.  ലത തളർന്ന് കൈകളിൽ തൂങ്ങിക്കിടന്നു.

മേനോൻ മുണ്ടിൻ്റെ അറ്റം കൊണ്ട് കുണ്ണ തുടച്ച് തിരിച്ച് മുണ്ടിനകത്താക്കി. അയാൾ പുറത്തേക്കിറങ്ങിയപ്പോൾ സ്വാമി തല ചൊറിഞ്ഞു കൊണ്ട് പുറകെ ചെന്നു.

മേനോൻ: നീ എന്തുവേണേൽ ചെയ്തോ. ശബ്ദം പുറത്ത് കേൾക്കരുത്. എല്ലാം കഴിഞ്ഞു അവളെ കെട്ടിത്തൂക്കിയേക്ക്. വെള്ളമടിച്ച് ഉപദ്രവിച്ച ഭർത്താവിനെ ഭാര്യ കുത്തിക്കൊന്ന് ആത്മഹത്യ ചെയ്തു. ഇതാണ് നാളെ പുറത്തറിയേണ്ട വാർത്ത. മനസ്സിലായോ?

സ്വാമി: അങ്ങുന്ന് പോയാട്ടെ. എലാം ഞാൻ ശരിയാക്കാം.

മേനോൻ അവിടുന്ന് പോയി. സ്വാമി തിരികെ വീട്ടിലേക്ക് കയറി. അവൻ ലതയുടെ അടുത്ത് ചെന്ന് അവളുടെ കവിളിൽ പിടിച്ച് ചുണ്ടിൽ അമർത്തി ഉമ്മ വച്ചു.


അയാളുടെ വായിലെ കഞ്ചാവിൻ്റെ നാറ്റം മൂക്കിലേക്കടിച്ചു കയറിയപ്പോൾ ലത അയാളുടെ മുഖത്തു ആഞ്ഞു തുപ്പി. സ്വാമി മുഖത്തെ തുപ്പൽ തുടച്ച് അവളുടെ മുഖമടച്ച് വീശി അടിച്ചു. ലതക്ക് ചുറ്റും കറങ്ങുന്ന പോലെ തോന്നി. സ്വാമി അവളുടെ പൂറ്റിൽ അമർത്തി പിടിച്ചു. മേനോൻ അടിച്ചൊഴിച്ചതും ലതയുടെ പൂറു ചുരത്തിയതും അയാളുടെ കയ്യിലായി. അയാൾ കൈ അവളുടെ തലയിൽ തേച്ച് അവളുടെ കയ്യിലെ കെട്ടഴിച്ചു. വേച്ചു വേച്ചു നിന്ന ലതയെ അയാൾ അവിടെയുള്ള ഒരു മേശയിലേക്ക് തള്ളിയിട്ടു. അവളുടെ പുറകിൽ നിന്ന് കാലകത്തി അവളുടെ കൊതത്തിലേക്ക് അയാളുടെ കുണ്ണ തള്ളി. അവശയായ അവൾ വീണ്ടും ആർക്കാൻ  നോക്കി. പക്ഷെ വായിലെ തുണി കാരണം ശബ്‍ദം പുറത്തു വന്നില്ല. സ്വാമി അവളുടെ കൊതത്തിൽ അതിവേഗം കുണ്ണ കയറ്റിയിറക്കി. ലതക്ക് അവളുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. സ്വാമി അവളുടെ കൊതത്തിൽ നിറച്ചൊഴിച്ച ശേഷം കുണ്ണ വെളിയിലെടുത്ത് ലതയുടെ വായിൽ കെട്ടി വച്ച മുണ്ട് ഊരി അവളുടെ കഴുത്തിൽ മുറുക്കി.

പിറ്റേ ദിവസം കൃഷ്ണദാസ് എണീറ്റത് ദിവാകരൻ്റെയും  ലതയുടെയും ദുരന്ത വാർത്ത അറിഞ്ഞാണ്. അവനു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ദിവാകരൻ ഒരിക്കലും മദ്യപിക്കാത്ത ആളാണ്. ലതക്ക് അങ്ങേരെ ജീവനും. പിന്നെ ഇതെങ്ങനെ സംഭവിച്ചെന്ന് എത്ര ആലോചിച്ചിട്ടും അവനു മനസ്സിലായില്ല.

അത് മനസ്സിലാവാൻ കൃഷ്ണദാസിന് കുറച്ച് ആഴ്ചകൾ എടുത്തു. ഒരു ദിവസം സ്വാമി കഞ്ചാവിൻ്റെ ലഹരിയിൽ അയാളുടെ കൂട്ടാളിയോട് സംസാരിക്കുന്നത് കൃഷ്ണദാസ് യാദൃശ്ചികമായി കേട്ടു. സ്വന്തം അച്ഛൻ്റെ യഥാർത്ഥ സ്വഭാവം മനസ്സിലായ അവനു ലോകം മുഴുവൻ കീഴ്മേൽ മറിയുന്ന പോലെ തോന്നി.

അതിനു ശേഷം കൃഷ്ണദാസ് അവൻ്റെ അച്ഛനെ നിരീക്ഷിക്കാൻ തുടങ്ങി. അച്ഛൻ്റെ ഓരോ ചെയ്തികളും അവനു മുന്നിൽ തെളിഞ്ഞു വന്നു. ആളുകൾ പരസ്യമായി മേനോനെ പുകഴ്ത്തി സംസാരിക്കുമെങ്കിലും ഉള്ളിന്റെയുള്ളിൽ അയാളോട്ടുള്ള ദേഷ്യം കൃഷ്ണദാസ്സിനു മനസ്സിലായി തുടങ്ങി. അയാളുടെ പരസ്ത്രീബന്ധങ്ങൾക്ക് പലപ്പോളും കൃഷ്ണദാസ് ധൃക്‌സാക്ഷിയായി. ജാനകിയെ കുളപ്പുരയിൽ വച്ച് കുനിച്ച് നിർത്തി പണ്ണുന്നത് അവൻ പലപ്പോളും കണ്ടു. അവൻ മനസ്സിൽ വച്ചാരാധിച്ച അച്ഛനെന്ന വിഗ്രഹം തകർന്നടിഞ്ഞപ്പോൾ കൃഷ്ണദാസിന് ഇലഞ്ഞിക്കലിൽ ശ്വാസം മുട്ടി. അവൻ അവിടുന്നു നാട് വിട്ടു പോകാൻ പലപ്പോളും ആഗ്രഹിച്ചു.

എങ്ങനെയെങ്കിലും അവിടെ നിന്നും മാറണം എന്നു വിചാരിച്ചിരിക്കുമ്പോളാണ് കൃഷ്ണദാസിന്റെ സ്കൂൾ സഹപാഠി ജോൺ നാട്ടിൽ വന്നത്. അമ്മയുടെ വീട്ടിൽ നിന്നു  സ്കൂൾ പൂർത്തിയാക്കിയ ജോൺ അവന്റെ അച്ഛനമ്മമാരുടെ കൂടെ ഇഗ്ലണ്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീട്ടു അവിടെ തുടർന്നു പഠിച്ച അവൻ ഇപ്പോൾ മുത്തശ്ശിയുടെ അടക്കത്തിനു നാട്ടിൽ വന്നതാണ്.

കൃഷ്ണദാസിനോട് അവൻ അവിടെ പഠിക്കാനുള്ള ഏർപ്പാട്ടു ശരിയാക്കാം എന്ന് ഉറപ്പു നൽകി തിരികെ പോയി. മേനോനും അതിനോട് താല്പര്യമായിരുന്നു.

മകൻ ലണ്ടനിൽ പോയി പഠിച്ചു വന്നാൽ ഉയർന്ന തറവാട്ടിൽ നിന്നും അവനു സംബന്ധവും മറ്റു അഭിവൃധികളും അയാൾ മനസ്സിൽ കണ്ടു. ഇൻഗ്ലണ്ടിലെ ഒരു കോളേജിൽ അഡ്‌മിഷനും  സ്റ്റുഡന്റ് വിസയും ശരിയായപ്പോൾ തന്നെ അവൻ വീട് വിട്ടിറങ്ങി.

ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ വിമാനം ഇറങ്ങാനുള്ള അന്നൗൺസ്‌മെന്റ് കേട്ടപ്പോളാണ് കൃഷ്ണദാസ് ഓർമകളിൽ നിന്നും തിരിച്ചു വന്നത്. എയർപോർട്ടിൽ ജോൺ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്ഗ്ലണ്ടിലെ മരം കോച്ചുന്ന തണുപ്പും പൊടി മഴയും കൃഷ്ണദാസിന് പുതുമയായിരുന്നു.

ജോൺ: അവസാനം നീ എത്തി അല്ലേ. ഞാൻ വിചാരിച്ചു അവസാന നിമിഷം നീ കാലു മാറുമെന്ന്.

കൃഷ്ണദാസ്: എടാ, അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാ മതി എന്നായിരുന്നു എനിക്ക്. ഇനി ഏതായാലും ഇവിടെത്തന്നെ.

ജോൺ: ശരി ശരി, വേഗം പോകാം. അമ്മയും അപ്പനും വീട്ടിൽ കാത്തിരുപ്പുണ്ട്. നിനക്ക് നല്ല വിശപ്പ് കാണുമല്ലോ?

കൃഷ്ണദാസ്:  ഉണ്ട് മോനെ, നല്ല ഉറക്കവും വരുന്നുണ്ട്. പക്ഷെ ആദ്യം ഒന്ന് നന്നായി കുളിക്കണം.

ജോൺ: ഹ ഹ.. നിൻ്റെ നാട്ടിലെ മൂന്നു നേരം കുളിയൊന്നും ഇനി നടക്കില്ല. ഇവിടുത്തെ തണുപ്പിൽ ഒരു നേരം പോലും കുളിക്കാൻ തോന്നില്ല. പിന്നെ പെർഫ്യൂം ഒക്കെ അടിച്ചു അഡ്ജസ്റ് ചെയ്യാം.

കൃഷ്ണദാസ്:  ശരി ശരി… പോകാം. എനിക്ക് നീ ഒരു ചെറിയ റൂം ശരിയാക്കി തരണം, പിന്നെ ഒരു പാർട്ട് ടൈം ജോലിയും. നിങ്ങളെ കുറേക്കാലം ബുദ്ധിമുട്ടിക്കാൻ പറ്റില്ല.

ജോൺ: പോടേയ്.. അതൊക്കെ പിന്നെ. ഇപ്പൊ വീട്ടിൽ പോകാം.

വീട്ടിലെത്തിയ അവരെ ജോണിൻ്റെ അമ്മയും അപ്പനും ഹൃദ്യമായി സ്വീകരിച്ചു. ക്രമേണ കൃഷ്ണദാസ് അവിടത്തെ രീതികളുമായി പൊരുത്തപ്പെട്ടു.

കോളേജിലെ പ്രവർത്തന രീതികളും അവനു ഹൃദ്യമായി.

ഉച്ച വരെ മാത്രം ക്ലാസുകൾ ഉള്ളതിനാൽ കൃഷ്ണദാസ് പാർട്ട് ടൈം ജോലി അന്വേഷിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു ജിമ്മിൽ ഉള്ള ഒഴിവിനെ കുറിച്ച് വന്ന പരസ്യം അവൻ ശ്രദ്ധിച്ചു. ആ ജോലിക്ക് ശ്രമിക്കാൻ കൃഷ്ണദാസ് അവിടേക്ക് ചെന്നു.

ജിമ്മിലെത്തിയ കൃഷ്ണദാസ് അവിടെയുള്ള റിസെപ്ഷനിസ്റ്റിനോട് കാര്യം പറഞ്ഞപ്പോൾ അവനെ മാനേജരുടെ അടുത്തേക്ക് വിട്ടു. തുടക്കത്തിൽ മാനേജർ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും കൃഷ്ണദാസിൻ്റെ കായികക്ഷമതയും അഭിരുചിയും അയാളുടെ മനസ്സ് മാറ്റി. അങ്ങനെ കൃഷ്ണദാസ് ആ ജിമ്മിൽ ജോലി  ആരംഭിച്ചു.

കുറച്ചു കാലങ്ങൾ കൊണ്ട് ജിമ്മിലെ ജോലിയും മറ്റു ചെറുകിട ജോലികൾ കൊണ്ടും കൃഷ്ണദാസിന് ഒരു ചെറിയ റൂം വാടകക്ക് സംഘടിപ്പിക്കാനായി. തൈമ്സ് നദിയുടെ കരയിൽ നദിയിലേക്ക് ഉന്തി നിൽക്കുന്ന ആ കൊച്ചു അപാർട്മെന്റ്  അവന് വളരെ ഇഷ്ടപ്പെട്ടു. തൈമ്സ് നദിയിലേക്ക് തള്ളി നിൽക്കുന്ന ബാൽക്കണിയിൽ സമയം ചിലവഴിക്കാൻ അവനു വളരെ ഇഷ്ടമായിരുന്നു.

വർഷങ്ങൾ കടന്നു പോയി. പഠനം കഴിഞ്ഞു ഒരു നല്ല ജോലി കിട്ടിയിട്ടും അവൻ ജിമ്മിൽ പോക്ക് തുടർന്നു. അവിടുത്തെ മാനേജർക്കും അത് താല്പര്യമായിരുന്നു.

ഒരു ദിവസം ജിമ്മിൽ ജോലിക്കെത്തിയപ്പോൾ ആളുകൾ ഉള്ളിൽ കൂട്ടം കൂടി നിൽക്കുന്നതാണ് കണ്ടത് . ആൾക്കൂട്ടത്തിനുള്ളിൽ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.

“എന്ത് പറ്റി… ആർക്കെങ്കിലും അപകടം പറ്റിയോ” ചോദിച്ചു കൊണ്ട് അവൻ വേഗം ചെന്നു.

അപ്പോളാണ് ആൾക്കൂട്ടത്തിനു നടുവിൽ ഇരുന്നു കരയുന്ന പെൺകുട്ടിയെ അവൻ ശ്രദ്ധിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ അവൻ്റെ  ഹൃദയമിടിപ്പ് കൂടി. ഇത്രയും സുന്ദരിയായ പെൺകുട്ടിയെ അവൻ അത് വരെ കണ്ടിട്ടില്ലായിരുന്നു.

“ഇവൾ ഇന്ന് ജോയിൻ ചെയ്തതാ. കാലുളുക്കി വീണു. നല്ല വീക്കം ഉണ്ട്.” കൂട്ടത്തിലൊരാൾ പറഞ്ഞു.

കൃഷ്ണദാസ് അവിടെയിരുന്നു അവളുടെ കാലു പരിശോധിച്ചു. കാൽക്കുഴ തടവി പെട്ടെന്ന് അവൻ ഒന്ന് തിരിച്ചു. പെൺകുട്ടി വേദന കൊണ്ട് നിലവിളിച്ചു. കൂട്ടം കൂടിയവർ അവനെ തെറി വിളിക്കാൻ തുടങ്ങി.

അപ്പോളാണ് പെൺകുട്ടി കാലു വീണ്ടും ശ്രദ്ധിച്ചത്. അവളുടെ വേദന മാറിയിരുന്നു. അവൾ അത്ഭുതപ്പെട്ടു. അവൾ ആളുകളോട് കൃഷ്ണദാസിനെ തെറി വിളിക്കുന്നത് നിർത്താൻ പറഞ്ഞു.

“എൻ്റെ വേദന മാറി. നിങ്ങൾ ഇതെങ്ങിനെ സാധിച്ചു. ഡോക്ടർ ആണോ?”

“ഏയ്, ഡോക്ടറൊന്നും അല്ല, കുറച്ചു ഫിസിയോ തെറാപ്പി പഠിച്ചിട്ടുണ്ട്” കളരിയെന്ന പേര് പറയാതെ അവൻ പറഞ്ഞു.

“പക്ഷെ നടക്കാനൊന്നും ആയിട്ടില്ല. കുറച്ചു ദിവസം വിശ്രമിക്കണം. കാറുണ്ടെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടാക്കാം”  അവൻ തുടർന്ന് പറഞ്ഞു.

“അതൊന്നും വേണ്ട. എൻ്റെ വീട്ടിൽ നിന്നും ആരെങ്കിലും വരും. അതുവരെ ഞാൻ ഇവിടെ ഇരുന്നു കൊള്ളാം” . എൻ്റെ പേര് എമിലി” അവൾ കൈ നീട്ടി.

കൃഷ്ണദാസ് അവൻ്റെ പേര്  പറഞ്ഞ് കൈ കൊടുത്തു.

ആ സംഭവത്തിന് ശേഷം കൃഷ്ണദാസും എമിലിയും തമ്മിലുള്ള അടുപ്പം സൗഹൃദത്തിലൂടെ വളർന്ന് പ്രണയമായി പന്തലിച്ചു.  ഒന്നിച്ചുള്ള കറക്കവും സിനിമ കാണലും പതിവായി. ഇരുവരും പിരിയാൻ പറ്റാത്ത വിധം അടുത്തു. ഇരുവരും കൃഷ്ണദാസിന്റെ അപ്പാർട്മെന്റിൽ പലപ്പോഴും ഒത്തു ചേർന്നു. പല രാത്രികളും എമിലി അവൻ്റെ കൂടെ ഒരു പുതപ്പിനുള്ളിൽ ഇണ ചേർന്ന് കിടന്നു.

രാവിലെ ഉറക്കമുണർന്ന കൃഷ്ണദാസ് അവൻ്റെ അരികിൽ കിടന്നുറങ്ങുന്ന എമിലിയെ ശ്രദ്ധിച്ചു. അവളുടെ നിഷ്കളങ്കമായ മുഖം കണ്ടിട്ട് സ്വന്തം ഭാഗ്യത്തെ കുറിച്ച് ചിന്തിച്ചു. ഇംഗ്ലണ്ടിലേക്ക് വന്നത് എന്ത് കൊണ്ടും അവന് ഗുണം മാത്രമേ ചെയ്തുള്ളൂ. അവളുടെ സ്വര്ണനിറമുള്ള മുടികളിൽ വിരലോടിച്ച് അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു. എമിലി ഒന്ന് കൂടെ അവനോട് ഒട്ടിക്കിടന്നു. അവൻ അവൻ്റെ കൈകൾ അവളുടെ നഗ്ന മേനിയിലൂടെ ഓടിച്ചു.  അവളുടെ മുലകൾക്ക് മുകളിലൂടെ അവൻ്റെ കൈകൾ ഓടിയപ്പോൾ അവളുടെ ശരീരത്തിലെ രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് അവൻ കണ്ടു. അവൻ്റെ കൈകൾ അവളുടെ ചന്തിക്ക് മുകളിലൂടെ ഒഴുകി പൂറിൽ തൊട്ടു. അവൾ തിരിഞ്ഞു കിടന്നു അവൻ്റെ ചുണ്ടിൽ ചുംബിച്ചു. രണ്ടു പേരും ചുണ്ടുകൾ വലിചൂമ്പി കെട്ടിപിടിച്ചു കിടന്നു.

എമിലി കൈകൾ താഴ്ത്തി കൃഷ്ണദാസിൻ്റെ കുണ്ണയിൽ പിടിത്തമിട്ടു. അവൻ്റെ ചുണ്ടുകൾ വലിച്ചു കുടിക്കുമ്പോൾ അവൾ അവൻ്റെ കുണ്ണ തൊലിച്ചു കൊണ്ടിരുന്നു. കൃഷ്ണദാസ് അവളുടെ കന്ത് തടവി പൂറ്റിൽ വിരൽ കയറ്റി. അവളുടെ പൂറ് നനഞ്ഞു കുതിർന്നപ്പോൾ അവൾ അവനെ വലിച്ചു അവളുടെ മുകളിലേക്കിട്ടു. എമിലിയുടെ കാലിനിടയിലേക്ക് അമർന്ന കൃഷ്ണദാസ് അവളുടെ പൂറിലേക്ക് അവൻ്റെ കുണ്ണ പതിയെ കയറ്റി. അവൾ പാതി കൂമ്പിയ കണ്ണുകളുമായി അവൻ്റെ കുണ്ണ പൂറിൽ ഏറ്റു വാങ്ങി. പരസ്പരം കെട്ടിപ്പിടിച്ചു താളത്തിൽ അവൻ്റെ കുണ്ണ അവളുടെ വഴുവഴുത്ത പൂറ്റിൽ കയറിയിറങ്ങി. എമിലി അവൻ്റെ പുറത്തു അള്ളിപ്പിടിച്ചു. കൃഷ്ണദാസിൻ്റെ പുറത്ത് അവളുടെ നഖക്ഷതമേറ്റ് രക്തം പൊടിഞ്ഞു. അവൻ്റെ കുണ്ണ പൂർവാധികം ശക്തിയോടെ അവളുടെ പൂറ്റിൽ മർദ്ദനം തുടർന്നു. എമിലിയിൽ നിന്നും സുഖത്തിൻ്റെ ഞെരക്കങ്ങൾ പുറത്തു വന്നു. കൃഷ്ണദാസിൻ്റെ അടിയുടെ വേഗം കൂടുന്നതിനനുസരിച്ചു അവളുടെ ഉള്ളിലും ഒരു രതിമൂർച്ഛ രൂപമെടുക്കുന്നത് അവളറിഞ്ഞു. അവൾ അവനെ ശക്തമായി ഇറുക്കി. രണ്ടുപേർക്കും വന്നത് ഒരുമിച്ചായിരുന്നു.  കൃഷ്ണദാസ് അവൻ്റെ കുണ്ണപ്പാല് മുഴുവൻ അവളുടെ പൂറ്റിൽ നിക്ഷേപിച്ചു. അതും അവളുടെ പൂർ ചുരത്തിയതും ചേർന്ന് അവളുടെ പൂറ്റിലൂടെ ഒലിച്ചിറങ്ങി ബെഡ്‌ഡിൽ പരന്നു.

രണ്ടു പേരും കുറച്ചു നേരം കൂടെ കെട്ടിപ്പിടിച്ചു കിടന്നു. കൃഷ്ണദാസിന്റെ ചുമലിൽ തലവച്ചു നഗ്നരായി വിരലുകൾ കോർത്തു കിടക്കുമ്പോൾ അവൻ പറഞ്ഞു.

“എമിലി, എനിക്ക് ഇനി നീയില്ലാതെ പറ്റില്ല. നമുക്ക് എത്രയും വേഗം വിവാഹം കഴിക്കണം”.

അവൾ അവൻ്റെ കവിളിൽ പതുക്കെ ചുംബിച്ചിട്ട് എണീറ്റ് വസ്ത്രങ്ങൾ  ധരിച്ചു.

“നിനക്കെന്നെ ഇഷ്ടമല്ലേ? അവൻ വീണ്ടും ചോദിച്ചു.

“ഞാൻ നിങ്ങളെ മാത്രമേ കല്യാണം കഴിക്കൂ, പക്ഷേ ….” അവൾ പറഞ്ഞു.

“പിന്നെന്താ ‘പക്ഷെ’ എമിലി…. വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ”

“പ്രശ്നം എൻ്റെ കുടുംബമാണ്. എന്നെ കല്യാണം കഴിക്കാൻ എൻ്റെ കുടുംബം സമ്മതിക്കണം. എൻ്റെ മുത്തച്ഛൻ്റെ സമ്മതം വേണം”. അവൾ പറഞ്ഞു.

“അതിനെന്താ. അവർക്കു ഇന്ത്യക്കാരെ ഇഷ്ടമല്ലേ…”  കൃഷ്ണദാസ് ചോദിച്ചു.

“ഏയ്, അതല്ല… എൻ്റെ മുത്തച്ഛൻ ആ കാര്യത്തിൽ വളരെ നല്ല ആളാണ്.. പക്ഷെ..” അവൾ വീണ്ടും പറഞ്ഞു.

“ഇനിയും പക്ഷെ ഉണ്ടോ. എന്താണെങ്കിലും പറയൂ.”

‘കൃഷ്ണദാസ് ബാല്കണിയിലേക്ക് വരൂ. അവിടെ വച്ച് പറയാം”

കൃഷ്ണദാസ് ഫ്രഷ് ആയി ബാൽക്കണിയിലേക്ക് ചെന്നപ്പോൾ എമിലി അവിടെ ഒരു കസേരയിൽ ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവൾ അവനു നേരെയും ഒരു കപ്പ് ചായ നീട്ടി. അവൻ അതിൽ നിന്നും ഒരു സിപ്പെടുത്തിട്ട് ചോദിച്ചു.

“ഇനി പറ.. എന്താ തൻ്റെ പ്രശ്നം.”

“ഇത്ര നാളായിട്ടും കൃഷ്ണദാസിന് എൻ്റെ മുഴുവൻ പേര് അറിയുമോ” അവൾ ചോദിച്ചു.

“എനിക്ക് പേരല്ല, നിന്നെയാ ഇഷ്ടപ്പെട്ടത്. പേര് എന്തായാലെന്താ. ” അവൻ പറഞ്ഞു.

“അങ്ങനെയല്ല. എൻ്റെ മുഴുവൻ പേര് എമിലി സിസിലിയാനോ എന്നാണു. കൃഷ്ണദാസ് സിസിലിയാനോ എന്ന പേര് കേട്ടിട്ടില്ലേ”. അവൾ ചോദിച്ചു.

“എപ്പോളും ന്യൂസിൽ ഒക്കെ വരുന്ന ആ ക്രൈം ഫാമിലി ആണോ’ അവൻ ആശ്ചര്യപ്പെട്ടു.

“അത് തന്നെ. എൻ്റെ മുത്തച്ഛൻ ആന്റണി സിസിലിയാനോ ആണ് അതിൻ്റെ തലവൻ. ഞങ്ങളുടെ ഫാമിലി അറിയപ്പെടുന്നത് സിസിലിയാനോ ഫാമിലി എന്നാണു. മുഴുവൻ യൂറോപ്പിലെയും ഏറ്റവും വലിയ മാഫിയ ഫാമിലി”.      അവൾ പറഞ്ഞു.

ഇത് കേട്ട് കൃഷ്ണദാസ് ഞെട്ടി. അവൻ ഇത്തരമൊരു വാർത്ത തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എമിലിയോടുള്ള പ്രണയം അവനു എല്ലാത്തിലും വലുതായിരുന്നു.

“എന്തായാലും ഞാൻ നിൻ്റെ  മുത്തച്ഛനോട് വിവാഹാഭ്യർത്ഥനയുമായി വരുന്നുണ്ട്. മൂപ്പർ എന്നെ തട്ടിക്കളഞ്ഞില്ലേൽ നിന്നെ ഞാൻ കെട്ടും.” അവൻ പറഞ്ഞു.

“അയ്യോ. മുത്തച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല. ഞാൻ അടുത്തു തന്നെ ഒരു ദിവസം കൃഷ്ണദാസിനെ ഡിന്നറിനു വിളിക്കാം. കൃഷ്ണദാസിന്  എൻ്റെ ഫാമിലിയെ ഇഷ്ടപ്പെടില്ലെന്നാ ഞാൻ കരുതിയത്. അതാ ഇത്ര ദിവസം ഞാൻ ഇതൊക്കെ പറയാതിരുന്നത്.” എമിലി ആശ്വാസത്തോടെ പറഞ്ഞു.

കൃഷ്ണദാസ് എണീറ്റ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിലെ ചായക്കപ്പ് വാങ്ങി മേശയിൽ വച്ചു.

“നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എമിലി. നിൻ്റെ കുടുംബമൊന്നും എനിക്ക് ഒരു വിഷയമല്ല. ഇനി അത് എൻ്റെ കൂടെ കുടുംബമാണ്” ഇതും പറഞ്ഞ് അവൻ അവളെ പൊക്കിയെടുത്ത് കട്ടിലിലേക്ക് നടന്നു.

“ഇതെന്താ.. ഇന്ന് വേറെ പണിയൊന്നും ഇല്ലേ.. ഇതെത്രാമത്തെ റൗണ്ടാ”? അവൾ കുണുങ്ങി.

“ഇന്നത്തെ പണി മുഴുവൻ നിൻ്റെ മേലാണ്” ഇതും പറഞ്ഞ് എമിലിയെ അവൻ കട്ടിലിലേക്കിട്ട് അവളുടെ ദേഹത്തേക്ക് കയറി.

എമിലിയുടെ കൂടെ അവളുടെ വീട്ടിലേക്ക് എത്തിയപ്പോൾ കൃഷ്ണദാസ് അത്ഭുതപ്പെട്ടു. വീടെന്നു പറയുന്നതിനേക്കാൾ കൊട്ടാരം എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്ന് അവൻ ചിന്തിച്ചു. അവൾ അവനെ നേരെ മുത്തച്ഛൻ്റെ അടുത്തേക്ക് കൊണ്ടുപോയി.  അവളുടെ മുത്തച്ഛൻ്റെ ഓഫീസ് റൂം തന്നെ ഒരു വീടിൻ്റെ വലുപ്പമുണ്ടായിരുന്നു. അവിടെ ഒരു വലിയ ലെതർ കസേരയിൽ അവളുടെ മുത്തച്ഛൻ ഒരു സാഗർ വലിച്ചിരുപ്പുണ്ടായിരുന്നു.

മുത്തച്ഛനെ കണ്ടതും എമിലി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

“ഇതാണ് നീ പറഞ്ഞ ആൾ, അല്ലേ”, ആന്റണി ചോദിച്ചു.

“അതെ മുത്തച്ഛാ, ഇതാണ് കൃഷ്ണദാസ്, ഞാൻ ഇഷ്ടപ്പെടുന്ന ആൾ”  അവൾ പറഞ്ഞു.

“നീ പോയി ഡിന്നർ ശരിയായോ എന്ന് നോക്ക്, ഞാൻ ഇവനെ ഒന്ന് പരിചയപ്പെടട്ടെ” ആന്റണി പറഞ്ഞു.

“ശരി മുത്തച്ഛാ.” ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.

“നമുക്ക് ഒന്ന് നടന്നിട്ടു വരാം” ആന്റണി എണീറ്റ് ഒരു തൊപ്പി തലയിലിട്ട് ഊന്നു വടി എടുത്തു.

അവർ രണ്ട് പേരും പുറത്തിറങ്ങി ഗാര്ഡനിലൂടെ നടന്നു. അവർക്ക് കുറച്ചു പുറകിലായി തോക്കേന്തിയ അംഗരക്ഷകരും ഉണ്ടായിരുന്നു.

“സർ, ഞാൻ കൃഷ്ണദാസ്. ഇന്ത്യയിലെ കേരളത്തിൽ…..” കൃഷ്ണദാസ് ഇത്ര പറഞ്ഞപ്പോളേക്കും ആന്റണി നിർത്താൻ ആംഗ്യം കാണിച്ചു.

“കേരളത്തിൽ നിന്ന്, ഇലഞ്ഞിക്കൽ എന്നാണു വീട്ടു പേര്, വീട്ടിൽ അച്ഛൻ, അമ്മ പിന്നെ ഒരു അനിയത്തി, അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ആളാണ്, ഒരു ചെറിയ ഫ്യൂഡൽ പ്രഭു. ധാരാളം സ്വത്തും സ്ഥലവും ഉണ്ട്, പക്ഷെ നീ എന്ത് കൊണ്ടോ വീട്ടിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഇവിടെ പഠിക്കാൻ വന്നു, പിന്നെ തിരിച്ചു പോയില്ല. ഇവിടെ ജോൺ എന്ന അടുത്ത കൂട്ടുകാരൻ. പിന്നെ ജിമ്മിൽ ജോലി ചെയ്യുന്നു” ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ, ആന്റണി ചോദിച്ചു?

കൃഷ്ണദാസ് ആകെ അമ്പരന്നു. ഇതൊക്കെ ഇയാൾക്ക് എങ്ങനെ മനസ്സിലായി ?

“ഞെട്ടേണ്ട, എൻ്റെ പേരക്കുട്ടി ഇഷ്ടപ്പെടുന്ന ആളിൻ്റെ മുഴുവൻ ചരിത്രമറിയാതെ ഇതൊക്കെ ഇത്രകാലം കൊണ്ട് നടക്കാൻ ഞാൻ സമ്മതിക്കുമെന്ന് തോന്നുണ്ടോ? നീ കുഴപ്പക്കാരനല്ല എന്നുറപ്പുള്ളതു കൊണ്ടാണ്.. അല്ലേൽ ഞാനൊന്ന് വിരൽ ഞൊടിച്ചാൽ പിന്നെ നീ ഈ ഭൂമുഖത്തു  നിന്നേ അപ്രത്യക്ഷമാകും.” ആന്റണി പറഞ്ഞു.

“നമുക്ക് ഇവിടെ കുറച്ചിരിക്കാം” ആന്റണി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. കൃഷ്ണദാസ് അയാൾക്കരികേ ഇരുന്നു.

“നിനക്ക് ഞങ്ങളുടെ കുടുംബ ബിസിനെസ്സിനെ കുറിച്ചറിയാമോ” ആന്റണി ചോദിച്ചു.

“കുറച്ചൊക്കെ” അവൻ മറുപടി പറഞ്ഞു.

“യൂറോപ്പ് മുഴുവൻ ഡ്രഗ്സ് സപ്ലൈ ചെയ്യുന്നത് ഞങ്ങളാണ്. പിന്നെ ഏഷ്യയിൽ നിന്നും മറ്റും ആളുകളെ കടത്തുന്നതും ഞങ്ങളാണ് കൺട്രോൾ ചെയ്യുന്നത്.  കൂടാതെ ആയുധങ്ങൾ അങ്ങനെ പലതും. പല തീവ്രവാദി ഗ്രൂപ്പുകളും ഞങ്ങളുടെ കയ്യിൽ നിന്നാണ് ആയ്യധം വാങ്ങുന്നത്” ആന്റണി പറഞ്ഞു നിർത്തി.

“അപ്പോൾ പോലീസുമായി പ്രശ്നമൊന്നുമില്ലേ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു

ഉറക്കെയുള്ള ഒരു ചിരിയായിരുന്നു അതിനു മറുപടി.

“”ഈ ലോകത്തിന് ഒരു ബാലൻസ് ആവശ്യമാണ്. ഞങ്ങൾ ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? റഷ്യൻസ്, ചൈനീസ്, അർമേനിയൻ, കറാച്ചി മാഫിയകൾ ഈ ബിസിനെസ്സ് കണ്ട്രോൾ ചെയ്യും. കൊളംബിയൻ കാർട്ടൽ നേരിട്ട് ഇവിടെ മയക്ക് മരുന്ന് ഇറക്കും. ഇന്റർപോളിനും മറ്റു പോലീസ് ഫോഴ്‌സിനും അവരെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല. അപ്പോൾ അവർക്കാവശ്യം നമ്മൾ ഈ ബിസിനെസ്സിൽ നില നിൽക്കുക എന്നതാണ്” ഇതും പറഞ്ഞ് ആന്റണി സിഗാർ ഒന്നാഞ്ഞു വലിച്ചു.

“എമിലിയുടെ അച്ഛൻ പീറ്റർ ഇറ്റലിയിൽ പോയതാണ്. അവനാണ് എൻ്റെ മൂത്ത മകൻ, അവൻ്റെ അനിയൻ ആണ് അമേരിക്കയിൽ നമ്മളുടെ ബിസിനെസ്സ് നോക്കുന്നത്.  പീറ്ററാണ് എനിക്ക് ശേഷം അടുത്ത ഗോഡ് ഫാദർ. അവനു ശേഷം എമിലി” ആന്റണി പറഞ്ഞു നിർത്തി.

“അത് കൊണ്ട് തന്നെ എമിലിയെ കല്യാണം കഴിക്കുന്നതിനു ചില നിബന്ധനയൊക്കെയുണ്ട്”.

കൃഷ്ണദാസ് ആകെ സന്ദേഹത്തിലായി. ഈ സംഭാഷണം എങ്ങോട്ടാണ് പോകുന്നതെന്ന് അവൻ അത്ഭുതപ്പെട്ടു.

“എമിലിയെ നിനക്ക് കല്യാണം കഴിക്കണമെങ്കിൽ നീ ഞങ്ങളുടെ കുടുംബത്തിൽ ചേരണം, കുടുംബമെന്ന് പറഞ്ഞാൽ നമ്മുടെ ബിസിനെസ്സിലും. നീ ആലോചിച്ചു തീരുമാനിക്കണം. ഒരിക്കൽ ചേർന്നാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല.”

അന്നത്തെ ഡിന്നറിനു ശേഷം കൃഷ്ണദാസ് ആകെ വിഷമത്തിലായി. ഒടുവിൽ എമിലിയോടുള്ള അഗാധമായ സ്നേഹം കാരണം അവൻ സമ്മതിച്ചു. ആന്റണി ഒരിക്കൽ കൂടി അവനെ വിളിപ്പിച്ചു.

“എനിക്ക് നിങ്ങളുടെ വിവാഹം പെട്ടെന്ന്  നടത്തണം.എനിക്ക് ഇനി അധിക കാലം ഇല്ല. കാൻസർ എപ്പോൾ വേണമെങ്കിലും എൻ്റെ ജീവനെടുക്കാം. അതിനു മുൻപ് നിങ്ങൾ വിവാഹിതരാകണം” അയാൾ കൃഷ്ണദാസിനോട് പറഞ്ഞു.

കൃഷ്ണദാസിനും അതിനു സമ്മതമായിരുന്നു. അപ്പോളാണ് നാട്ടിൽ നിന്നും അച്ഛൻ കൊല്ലപ്പെട്ട വിവരം അവൻ അറിഞ്ഞത്. അമ്മയെയും അനിയത്തിയേയും കുറിച്ച് വേവലാതിപ്പെട്ട അവൻ പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു.

നാട്ടിൽ ക്രിയകൾക്കു ശേഷം അച്ഛൻ വരുത്തിയ കടങ്ങളെക്കുറിച്ചു കൃഷ്ണദാസിന് ബോധ്യം വന്നു. അവൻ തിരികെ ഇംഗ്ലണ്ടിൽ എത്തി കടം വീട്ടാനുള്ള കാശ് അയക്കാൻ തീരുമാനിച്ചു. അവൻ അമ്മയോടും അനിയത്തിയോടും എമിലിയെ കുറിച്ചോ അവളുടെ കുടുംബത്തെ കുറിച്ചോ ഒന്നും പറഞ്ഞില്ല. സമയമാകുമ്പോൾ പറയാം എന്ന് കരുതി.

തിരികെ ഇംഗണ്ടിൽ എത്തിയ അവനെ വരവേറ്റത് എമിലി ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആയിരുന്നു. കൃഷ്ണദാസ് എത്രയും പെട്ടെന്ന് അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

എമിലിയെ പ്രൊപ്പോസ് ചെയ്യാൻ ഒരു മോതിരം വാങ്ങി. എമിലി അപ്പാർട്മെന്റിൽ എത്തിയപ്പോൾ  ബാൽക്കണിയിൽ കാത്തു നിൽക്കുന്ന അവൻ്റെ അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് നടന്നു വന്നു. അവളെ പ്രൊപ്പോസ് ചെയ്യാൻ അവൻ മോതിരം പോക്കറ്റിൽ നിന്നെടുത്ത് മുട്ടുകാലിൽ നിൽക്കാൻ കുനിഞ്ഞപ്പോൾ അവൻ്റെ തലയ്ക്കു മുകളിലൂടെ ഒരു വെടിയുണ്ട ചീറിവന്ന് എമിലിയുടെ നെഞ്ചിൽ തറച്ചു. എമിലി വെട്ടേറ്റ പോലെ നിലത്തു വീണു. അവളുടെ നെഞ്ചിൽ നിന്നും ചോര ഒഴുകി. പെട്ടെന്നുള്ള ഞെട്ടലിൽ തിരിഞ്ഞ കൃഷ്ണദാസിന്റെ ചുമലിൽ അടുത്ത വെടിയേറ്റു ബാൽക്കണിയിൽ നിന്നും താഴെ പുഴയിലേക്ക് വീണു.

തുടരും…..

Comments:

No comments!

Please sign up or log in to post a comment!