ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

ഭാഗം 12 മെമ്മറീസ്

Fashion Designing in Mumbai Part 12 bY അനികുട്ടന്‍ | Previous Parts

കണ്ണുകള്‍ തുറക്കുമ്പോള്‍ ഒരപ്പൂപ്പന്‍താടി പോലെ ഞാന്‍ പറന്നു നടക്കുന്നു. ഇരുട്ടും വെളിച്ചവും മാറി മാറി കണ്ണില്‍ പതിക്കുന്നുവോ. എനിക്ക് ശരീരം ഇല്ലെന്ന തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

കണ്ണുകള്‍ വീണ്ടും അടയുന്നു.

…………………………………………………………………………………………………………..

പിന്നീട് ഞാന്‍ കണ്ടത് ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.

പതിയെ അതില്‍ കൊത്തി വച്ചിരുന്ന അക്ഷരങ്ങളും.

KIRAN KAUR

എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി.

………………………………………………………………………………………………………………..

ഞാന്‍ എവിടെയാണ്.? സ്വര്‍ഗത്തിലോ നരകത്തിലോ? കണ്ണുകളിലേക്കു മഞ്ഞയും ചുവപ്പും പ്രകാശങ്ങള്‍ അടിച്ചു കയറുന്നു.

………………………………………………………………………………………………………………………….

ഞാന്‍ എവിടെയാണ്? സ്വര്‍ഗത്തിലാണോ? ചുറ്റും വെളുത്ത പുക…അവയ്ക്കിടയില്‍ മയിലുകള്‍ നൃത്തം ചെയ്യുന്നുവോ?

……………………………………………………………………………………………………………………………

ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.

……………………………………………………………………………………………………………………………………………

ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍……എവിടെയാണ്? ചുറ്റും ഇരുട്ടാണല്ലോ ഈശ്വരാ….എനിക്കെന്താ ഭാരമില്ലാത്തത്? എന്ത് നിശബ്ധമാണിവിടം?

ഞാനുറക്കെ വിളിച്ചു.

പെട്ടെന്ന് വിദൂരതയില്‍ ഒരു പ്രകാശം, ആദ്യം നേര്‍ത്ത ഒരു വര പോലെ. പിന്നെ ഇരു വശത്തേക്കും അത് വലുതായി. അതിനിടയില്‍ നിന്നും ഒരു നിഴല്‍ അടുത്ത് വരുന്നു. ഏതോ പെണ്‍കുട്ടിയാണ്.

……………………………………………………………………………………………………………………….

ഇപ്പോള്‍ എനിക്ക് ചുറ്റും തലപ്പാവണിഞ്ഞ കുറെ ആള്‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. വെളുത്ത താടിയുള്ള ഒരു മനുഷ്യന്‍ എന്തൊക്കെയോ എന്‍റെ കണ്ണില്‍ നോക്കി ചോദിക്കുന്നു. ഇയാള്‍ എന്തിനാണ് ഒച്ചയില്ലാതെ സംസാരിക്കുന്നത്?

എവിടെ നിന്നാണ് ഈ സുഗന്ധം? ഇത്രയും സ്വര്‍ഗീയ സുഗന്ധം ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ എവിടെയോ കിടക്കുകയാണ്.

എന്‍റെ മുന്നില്‍ നീലയും പച്ചയും ചുവപ്പും നിറമുള്ള ചില്ലുകള്‍ കൊണ്ട് അലങ്കരിച്ച ജനാല. ഏതോ കൊട്ടാരത്തില്‍ ആണെന്ന് തോന്നുന്നു.

പക്ഷെ എന്തിനാണ് എന്നെ ബന്ധിച്ചിരിക്കുന്നത്? ഈ കൊട്ടാരത്തിനുള്ളില്‍ തളച്ചിടാന്‍ തക്ക എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത്?

എനിക്ക് അനങ്ങാന്‍ ആകുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം.

…………………………………………………………………………………………………………………………………….

ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.

………………………………………………………………………………………………………………………………………

ആരാണ് എന്‍റെ ചെവിക്കരികില്‍ ഇത്ര ഉച്ചത്തില്‍ ഊത്ത് ഊതുന്നത്? ചെവി പൊട്ടി പൊളിയുന്നു.. ഏയ് ആരെങ്കിലും അതൊന്നു എടുത്തു മാറ്റുമോ? ഞാന്‍ ഉറക്കെ അലറി.

……………………………………………………………………………………………………………………………………..

ആരാണ് ഞാന്‍? എത്ര നാളായി ഈ മുറിയില്‍? എനിക്ക് അനങ്ങാന്‍ പറ്റാത്തത് പോലെ തന്നെ എന്‍റെ ചിന്തകള്‍ക്കും ചലിക്കാന്‍ ആകാത്തത് എന്ത് കൊണ്ടാണ്?

………………………………………………………………………………………………………………………………….

ആരാണീ ഹൂറി? എന്തിനിവള്‍ എന്നെ പരിചരിക്കുന്നു? ഈ മുഖം എവിടെയോ കണ്ടു മറന്ന പോലെ?

അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി എന്തോ ചോദിച്ചു. ഞാന്‍ വ്യക്തമായി കേട്ടു. പക്ഷെ എന്ത് ഭാഷയാണ് അത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഞാന്‍ അവളോട് നീയെന്താ സംസാരിക്കുന്നത് എന്ന് ചോദിച്ചു.

അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഓടിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വന്നു. ആ വെളുത്ത താടിയുള്ള, തലപ്പാവണിഞ്ഞ മനുഷ്യന്‍. അയാള്‍ എന്‍റെ കണ്ണുകളില്‍ പിടിച്ചുവോ? എന്തൊക്കെയോ ചോദിക്കുന്നു. എന്ത് ഭാഷയാ ഇത്? എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ചോദിച്ചു.

അയാള്‍ താടി തടവി മുകളിലേക്ക് ഉയര്‍ന്നു. ആരുടെയോ കൈകള്‍ പിടിച്ചു നോക്കി. ആ പെണ്‍കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു. കരഞ്ഞു കൊണ്ട് അവള്‍ എല്ലാം കേട്ടു.

എപ്പോഴൊക്കെയോ ആരൊക്കെയോ വന്നു. എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്നാല്‍ ആ താടിക്കാരന് അപ്പൂപ്പനെയും ആ പെണ്‍കുട്ടിയെയും മാത്രം മിക്കവാറും കാണും.

ഇതിനിടയില്‍ ഞാന്‍ മനസ്സിലാക്കി. എനിക്ക് ഒരു ശരീരം ഉണ്ടെന്നും അത് എനിക്കറിയാന്‍ പറ്റാത്ത വിധം തളര്‍ന്നു കിടക്കുകയാണെന്നും….

……………………………………………………………………………………………………………..

എന്‍റെ നെറ്റിയില്‍ ചൂടുള്ള എന്തോ വീഴുന്ന പോലെ.
തലയ്ക്കുള്ളില്‍ ഒരു പെരുപ്പ്. എവിടെയൊക്കെയോ തണുപ്പ് മാറി ചൂടുള്ള എന്തോ ഒലിച്ചു കയറുന്ന പോലെ. ഞാന്‍ മേലേക്ക് നോക്കി. ഒന്നും ഇല്ല. പക്ഷെ ഞാന്‍ ഇരിക്കുകയാണ്. അല്ല ആരോ എന്നെ താങ്ങി ഇരുത്തിയിരിക്കുകയാണ്. ആ സുഗന്ധം. അതെവിടുന്നാണ്? എന്‍റെ ചെവിയില്‍ ചൂട് കാറ്റ് പതിക്കുന്നുണ്ടോ?

കണ്ണുകള്‍ മങ്ങുന്നു…ചെവികളില്‍ കാറ്റ് ശക്തിയായി വീശുന്നു. ഒരു ട്രെയിന്‍റെ ഒച്ച എവിടെയോകമ്പികുട്ടന്‍.നെറ്റ് കേള്‍ക്കുന്നു. അല്ല ഞാന്‍ ട്രെയിനില്‍ ആണ്. ആരുടെയോ മടിയില്‍ ഞാനിരിക്കുകയാണ്. അമ്മയുടെ മടിയില്‍ ആണോ? ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?

ആരോ എന്നെ ഇറുകി പുണരുന്നുണ്ടോ? അമ്മയല്ല. അമ്മയുടെ മുഖം പോലും എനിക്കോര്‍മ്മ വരുന്നില്ല. ആരാണ് എന്നെ ഇങ്ങനെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്.

ആരുടെയോ ഹൃദയ താളം എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ? എന്താണ് ട്രെയിന്‍റെ ശബ്ദം കേള്‍ക്കാത്തത്.? ശില്‍പ അവള്‍ എവിടെ പോയി?

“ശി……ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍……ശില്‍…..പ………..”

പെട്ടെന്നൊരു തേങ്ങല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

എന്നെ ആരാണ് പിടി വിട്ടു താഴേക്കിട്ടത്? ഞാന്‍ ആഴത്തിലേക്ക് വീഴുകയാണോ? അങ്ങകലെ ഒരു മുഖം…..ആ പെണ്‍കുട്ടിയുടെ. അവള്‍ അകന്നന്നകന്നു പോകുന്നതായി എനിക്ക് തോന്നി.

“ശില്‍പ……….”

കണ്ണുകളില്‍ ഇരുട്ട് കയറിയോ?

………………………………………………………………………………………………………

ആ താടിക്കാരന്‍ അപ്പൂപ്പന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എന്തൊക്കെയോ എനിക്ക് മനസ്സിലാകുന്നുമുണ്ട്. പക്ഷെ അയാള്‍ എന്താണ് ചോദിക്കുന്നത്? അറിയില്ല.

പിന്നീട് എപ്പോഴൊക്കെയോ അയാള്‍ എന്തൊക്കെയോ ചോദിച്ചു. ആ പെണ്‍കുട്ടിയും. എനിക്ക് അവളെ എവിടെയോ കണ്ടു മറന്ന പരിചയം. പക്ഷെ ..

ആരാണിവരൊക്കെ? ആരാണ് ഞാന്‍?

ഇടയ്ക്കിടെ അവള്‍ എന്‍റെ അടുത്ത് വന്നിരിക്കും. എന്നെ ചുംബിക്കും. ചിലപ്പോള്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയും. എനിക്ക് ഭക്ഷണം കോരി തരുന്നതും അവള്‍ തന്നെ.

ആരാണിവള്‍? എന്‍റെ ആരാണ്? ഭാര്യ ആണോ? പക്ഷെ ഓര്‍മയില്‍ എവിടെയും അവളെ തെരയാന്‍ എനിക്ക് പറ്റിയില്ല. നീളന്‍ കയ്യുള്ള ചുരിദാര്‍ ധരിച്ച തലയില്‍ ഷാള്‍ അണിഞ്ഞ കുട്ടി. ഇനി ആ താടിക്കാരന്‍റെ മകള്‍ ആയിരിക്കുമോ?

സംശയങ്ങള്‍ അവസാനിച്ചതേയില്ല.

ഞാന്‍ അന്തരീക്ഷത്തില്‍ ഒരു അപ്പൂപ്പന്‍താടിയായി പറക്കുകയാണ്. കാറ്റിന്‍റെ ഗതിക്കനുസരിച്ച് ആടിയും പാടിയും ഞാന്‍ രസിക്കുകയാണ്.
പെട്ടെന്ന് എന്‍റെ മുന്നില്‍ ഒരു മതില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. കാക്കി നിറത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ അതില്‍ തട്ടി തടഞ്ഞു. മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കാറ്റിന്‍റെ ചലനങ്ങള്‍ എന്നെ ഒരു വശത്തേക്ക് തള്ളി. ആ കാക്കി മതിലില്‍ നിന്നും അകന്നു പോകുമ്പോള്‍ ഞാന്‍ കണ്ടു സ്വര്‍ണ പലകയില്‍ കൊത്തി വച്ചിരിക്കുന്ന ആ പേര്.

KIRAN KAUR

ആ പേര് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? എനിക്ക് തിരിച്ചു ആ കാക്കി മതിലിനരികിലേക്ക് പറക്കണം എന്ന് തോന്നി. പക്ഷെ കാറ്റിനെതിരെ പറക്കാന്‍ എനിക്ക് ആകുന്നില്ല. ഞാന്‍ അകന്നകന്നു പോകുകയാണ്. ഇല്ല. ആ പേരിനു എന്നോട് എന്തോ ബന്ധമുണ്ട്. എങ്ങനെയും അതിനരുകിലെത്തിയെ പറ്റൂ….

ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു ചലിക്കാന്‍ നോക്കി. കഴിയുന്നില്ല. കാറ്റിന്‍റെ ശക്തി അത്രയ്ക്കാണ്. ഞാന്‍ ശ്വാസം അടക്കി മുന്നോട്ടു തള്ളി. ഇല്ല. കാറ്റിനെ തോല്‍പ്പിക്കാന്‍ എനിക്കാകുന്നില്ല.

ഞാന്‍ എന്‍റെ കരങ്ങളിലേക്ക് നോക്കി. ഒരായിരം കരങ്ങള്‍ ഉണ്ടെനിക്ക്. പക്ഷെ അപ്പൂപ്പന്‍താടി പോലെ വാടി തളര്‍ന്ന നേര്‍ത്ത കരങ്ങള്‍. ഇവ കൊണ്ട് ഞാനെങ്ങനെ മുന്നോട്ടു പോകാനാണ്?

പറ്റും. നിനക്ക് പറ്റും. ആ കരങ്ങളെ ചേര്‍ത്ത് ഒരൊറ്റ കരമായി നീ ശ്രമിക്കുക. ആരോ കാതില്‍ പറഞ്ഞു.

ആ….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു പാഞ്ഞു. കാറ്റിന്‍റെ പിടിയില്‍ നിന്നും കുതറി മാറിയ ഞാന്‍ ആ കാക്കിക്ക് നേരെ പാഞ്ഞു ചെന്നു.

ആ സ്വര്‍ണ പലകയിലെ പേരില്‍ മുഖമമര്‍ത്തി ഞാന്‍ നിന്നു. വല്ലാത്ത ചൂട്…

അത് മതിലൊന്നുമല്ല. ഉയര്‍ന്നു താഴുന്ന ജീവനുള്ള ശരീരം. നല്ല പത് പതുത്ത മാറിടങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ നിന്നും ഉയരുന്ന മാദക ഗന്ധം എന്‍റെ മൂക്കില്‍ തുളഞ്ഞു കയറുന്നതെന്തേ?

പതിയെ ആ സ്വര്‍ണ പലകയും അതിലെ അക്ഷരങ്ങളും മാഞ്ഞു പോയി. കാക്കി നിറം മാത്രം….പക്ഷെ ആ തുടിക്കുന്ന ഹൃദയത്തിന്‍റെ ചൂട് എന്‍റെ മൂക്കില്‍ തട്ടുന്നുണ്ട്. ആ ഗന്ധവും.

“ശില്പാ…….ശില്പാ…..എന്‍റെ ശില്പാ…..”

“ബാബാ……ബാബാ…… “ ആരോ വിളിക്കുകയാണ്.

എനിക്ക് മുഖം ഉയര്‍ത്തി നോക്കണം എന്നുണ്ട്. കഴിയുന്നില്ല. ഞാന്‍ ഒരു അപ്പൂപ്പന്‍ താടി അല്ലേ. എന്‍റെ കരങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു.
അതെ ഒരായിരം കരങ്ങളും ഇനി ഒന്ന് ചലിക്കാന്‍ പോലും ആകാത്ത വിധം തളര്‍ന്നു കഴിഞ്ഞിരുന്നു.

ആരോ എന്നെ ആ ചുടു മാറില്‍നിന്നും പിടിച്ചു താഴേക്കെറിഞ്ഞത് പോലെ തോന്നി. ആ മാറു വിട്ടു ഞാന്‍ തറയിലേക്കു വീണു.

കണ്ണുകള്‍ തുറക്കുമ്പോള്‍ ആ വെള്ള താടിക്കാരന്‍, അപ്പൂപ്പന്‍താടി പോലെയുള്ള താടി അനക്കി കൊണ്ട് ചോദിച്ചു

“അനിക്കുട്ടാ….അനിക്കുട്ടാ…..അനികുട്ടന് ഞാന്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ? “

“ഹ്മം…… “

“അല്ഹം ദു ലില്ലാ…….. നീ കാത്തു. അനികുട്ടന് എവിടെയാണെന്നറിയാമോ? “

“ആരാണ് അനിക്കുട്ടന്‍? “ ഞാന്‍ പകച്ചു അയാളെ നോക്കി.

“നിന്‍റെ പേരാണ് അനികുട്ടന്‍. “

“അനികുട്ടന്‍….ഇല്ല. എന്‍റെ പേര് അതല്ല…… “

“പിന്നെ എന്താണ് മോന്‍റെ പേര്? “

“എന്‍റെ പേര്…..എന്‍റെ പേര്……. “ ഞാന്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. ഇല്ല. എനിക്കറിയില്ല. എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.

“എനിക്കു ഓര്‍ക്കാന്‍ പറ്റുന്നില്ല “

“ഹം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇനി മുതല്‍ നിന്‍റെ പേര് അനിക്കുട്ടന്‍ എന്നാണു. അല്ല നേരത്തെയും നിന്‍റെ പേര് അനിക്കുട്ടന്‍ എന്ന് തന്നെ ആയിരുന്നു. ഒരു അപകടത്തില്‍ നിന്‍റെ ഓര്‍മ്മകള്‍ നശിച്ചതാണ്. സാരമില്ല. നമുക്ക് ശരിയാക്കാം. “

“മോളെ…..ഒന്നിങ്ങു വന്നെ…. “

കാക്കി കളര്‍ ഫുള്‍ കൈ ചുരിദാറണിഞ്ഞ ആ സുന്ദരി എന്‍റെ മുന്‍പിലേക്ക് വന്നു. അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ആ മുഖം കാണാന്‍ എന്ത് ചേലാണ്. പെട്ടെന്ന് അവളുടെ തലയില്‍ നിന്നും ഷാള്‍ ഊര്‍ന്നു വീണു.

ഈ മുഖം ?..എവിടെയോ ?… അല്ല. കുറച്ചു നാളായി ഞാന്‍ കാണുന്ന മുഖം ആണിതു.

“ഇവളെ അറിയുമോ? “

“……………….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍…എനിക്ക്…….എവിടെയോ കണ്ടിട്ടുണ്ട്….അല്ല…ഞാന്‍ കുറെ നേരമായി കണ്ടു കൊണ്ടിരിക്കുകയല്ലേ….എന്നെ ഓമനിക്കുകയും ഭക്ഷണം തരികയും ചെയ്യുന്ന ഇവള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. പക്ഷെ… ആരാണ്? “

“…………….ങ്ങീ…….. “ അവള്‍ പൊട്ടിക്കരഞ്ഞു.

ബാബ പെട്ടെന്ന് അവളെ വിളിച്ചു മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു. അവള്‍ കണ്ണുകള്‍ തുടച്ച ശേഷം പുറത്തേക്കു പോയി.

ബാബ എനിക്കരികില്‍ ഇരുന്നു.

“മോനെ….നിന്‍റെ ജീവിതത്തില്‍ വലിയ ദുരന്തം ആണ് സംഭവിച്ചത്. എനിക്കറിയാവുന്നത് ഞാന്‍ പറയാം. നിനക്ക് എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.

രണ്ടു മാസങ്ങള്‍ക്ക് മുന്നേ ഒരു ദിവസം പുലര്‍ച്ചെ ഞാന്‍ പള്ളിയില്‍ സുബഹി നമസ്കരിക്കരിക്കാനിറങ്ങിയതാ. പോകുന്ന വഴിയില്‍ ശരീരമാസകലം ചതഞ്ഞു നൂല്‍ ബന്ധമില്ലാതെ കിടന്ന നിന്നെ ഞാനാ ഇവിടെ എത്തിച്ചത്. ഏതാണ്ട് രണ്ടു ആഴ്ച കഴിഞ്ഞിട്ടാണ് നീ കണ്ണുകള്‍ തുറന്നത് തന്നെ. തലക്കും നട്ടെല്ലിനും പിന്നെ നിന്‍റെ ലൈംഗിക അവയവത്തിനും പറ്റിയ ക്ഷതങ്ങള്‍ മാരകമായിരുന്നു. നീ രക്ഷപ്പെടാന്‍ ഒരു ശതമാനം പോലും ചാന്‍സ് ഇല്ലായിരുന്നു.

ശരീരമാസകലം തളര്‍ന്നു കിടന്ന നീ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അദ്ഭുതം തന്നെ ആണ്. പരമ കാരുണ്യവാനായ റബ്ബിന്റെ കരുണയോ അതോ ആ പെണ്‍കുട്ടിയുടെ സ്നേഹമോ നിന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നു.

ആ പറയാന്‍ മറന്നു. ഞാന്‍ ഒരു സൂഫി വൈദ്യന്‍ ആണ്. ഇത് പോലെയുള്ള പല ആള്‍ക്കാരെയും ചികിത്സിച്ചു ഭേദമാക്കുന്ന ഒരു സ്ഥലമാണ് ഇത്. ഞങ്ങളുടേത് പരമ്പരാഗതമായ ഒരു ചികിത്സാ രീതിയാണ്.

നിന്നെ തല്ലി ചതച്ചു റോഡില്‍ തള്ളിയപ്പോള്‍ അവര്‍ ചിന്തിച്ചു കാണില്ല ദൈവത്തിന്‍റെ കരുതല്‍ നിനക്കൊപ്പം കാണുമെന്നു. അല്ലെങ്കില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി എനിക്ക് പള്ളിയിലേക്ക് അത് വഴി നടന്നു വരാന്‍ തോന്നിയത് എന്താണ്? നിന്നെ എന്‍റെ മുന്നില്‍ തന്നെ എത്തിക്കാന്‍ കൊതിച്ച ആ ശക്തി ഏതാണ്? ഇവിടെ തന്നെ നിന്നെ ചികിത്സിക്കണമെന്നു എന്ത് കൊണ്ട് ആ ശക്തി തീരുമാനിച്ചു? “

“ബാബാ…..എന്താ…എനിക്കറിയില്ല…..എനിക്കൊന്നും ഓര്‍മയില്ല. “

“ഞാന്‍ പറയാം. നിന്നെ ഇവിടെ കൊണ്ട് വന്നു ഞങ്ങള്‍ ചികിത്സിച്ചു. ആഴ്ചകളോളം നീ ഒരു ജീവച്ഛവമായി കിടന്നു. കണ്ണുകള്‍ പോലും തുറക്കാതെ. പക്ഷെ എന്തോ ഒരു ശക്തി എന്നോട് പറയുന്നുണ്ടായിരുന്നു നീ തിരികെ ജീവിതത്തിലേക്ക് വരുമെന്ന്.

ഒരു ദിവസം തികച്ചും യാദ്രിശ്ചികമായി അവള്‍ ഓടി വന്നു പറഞ്ഞപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്, ദൈവം എത്ര മഹാനാണെന്ന്. നിന്‍റെ പ്രണയത്തെ നിന്നോട് ചേര്‍ത്തു വെയ്ക്കാന്‍ ദൈവം കളിച്ച നാടകം ആയിരുന്നോ അത്?….

അതെ അവള്‍ നിന്‍റെ പ്രണയിനി ആണ്. അവളുടെ അച്ഛന്‍ ഇവിടെ മാസങ്ങളായി ചികിത്സയിലാണ്. ഏതോ ഒരു പ്രേരണയാല്‍ അവള്‍ ഒരു ദിവസം ഈ മുറിയിലേക്ക് കടന്നു വന്നു.

നിന്നെ കണ്ട മാത്രയില്‍ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ ഓടി വന്നു എന്നോട് പറഞ്ഞു.

ഞാന്‍ വന്നു നോക്കുമ്പോള്‍ അന്നാദ്യമായി നിന്‍റെ കണ്ണുകള്‍ തുറന്നിരുന്നു. അതില്‍ പ്രതീക്ഷയുടെ മിന്നലാട്ടം ഞാന്‍ കണ്ടു. യാ ഹുദാ…നീ എത്ര മഹാനാണ്.

പക്ഷെ പിന്നീട് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും നീ പ്രതികരിച്ചില്ല.

പിന്നീട് ഞാന്‍ അവളോട് കാര്യങ്ങളൊക്കെ തിരക്കി. അങ്ങനെയാണ് നിന്നെ കുറിച്ച് അറിഞ്ഞത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ വച്ചാണത്രേ നിങ്ങള്‍ പരിചയപ്പെട്ടത്. ആ യാത്രയില്‍ നിങ്ങള്‍ ഹൃദയം കൈ മാറി എന്നും എന്നാല്‍ ഇടയ്ക്കു വച്ചു നിങ്ങള്‍ക്ക് ട്രെയിന്‍ നഷടപ്പെട്ടെന്നും അവള്‍ പറഞ്ഞു. എങ്ങനെയും നിങ്ങള്‍ മുംബൈയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അവള്‍ യാത്ര തുടര്‍ന്നത്. പക്ഷെ അവളുടെ അച്ഛന് അസുഖം കൂടിയത് കാരണം അവര്‍ക്ക് മംഗലാപുരത്ത് ഇറങ്ങേണ്ടി വന്നു. കുറച്ചു നാള്‍ അവിടെ ഒരു ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. പിന്നീട് ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്. “

“ബാബാ….എനിക്ക് ഓര്‍മ വരുന്നില്ല………പക്ഷെ അവളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. എന്‍റെ ഓര്‍മയില്‍ എവിടെയോ അവളുടെ നിശ്വാസം ഉണ്ട്.. ആ ഹൃദയം ഇടിപ്പും എങ്ങോ ഞാന്‍ കേട്ട് മറന്ന പോലെ. പക്ഷെ…… അവളുടെ പേരെന്താണ് ബാബാ…? “

“അനീ. നിനക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലേ? കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് നീ വ്യക്തമായി അവളുടെ പേര് വിളിച്ചു. അതോടു കൂടിയാണ് ഞങ്ങള്‍ക്ക് നിന്നെ തിരികെ കൊണ്ട് വരാന്‍ പറ്റുമെന്ന വിശ്വാസം വന്നത്. “

“ഇല്ല. ബാബാ…എനിക്ക് ഒന്നും ഓര്‍മയില്‍ ഇല്ല….ഒന്നും… “

“ഇല്ലേ…ഒന്ന് ചലിക്കാന്‍ പോലും ആകാതെ കിടന്ന നീ തലയുയര്‍ത്തി അവളുടെ മാറില്‍ ചാരി ഇരുന്നു ശില്പേ. എന്ന് വിളിക്കുന്നത് ഞാന്‍ കണ്ടതാണ്. അവളുടെ സ്നേഹത്തിന്‍റെ ശക്തി നിന്നെ പുനര്‍ജീവിപ്പിച്ചു. “

ഞാന്‍ കൈകള്‍ ഉയര്‍ത്താന്‍ നോക്കി . ഇല്ല പറ്റുന്നില്ല.

അത് മനസ്സിലാക്കിയിട്ടാകണം ബാബ പറഞ്ഞത്,

“മോനെ…അന്നേരം ഏതോ പ്രേരക ശക്തിയാല്‍ നിന്‍റെ തളര്‍ന്നു കിടന്ന ഞരമ്പുകള്‍ ശക്തി സംഭരിച്ചു നിനക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയതാണ്. എന്തോ ഒരു ഓര്‍മ്മ നിന്നെ അങ്ങനെ പ്രേരിപ്പിച്ചു. പക്ഷെ അത് താല്‍കാലികമായ ഒരു അവസ്ഥ മാത്രം ആണ്. എങ്കിലും ഇനി നിനക്ക് പെട്ടെന്ന് ചലിക്കാനാകും. ആ ഓര്‍മ്മ ഇനിയും വരുകയാണെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍………. “

“ഹ്മം…ശില്‍പ……അങ്ങനെ ഒരു പേര് എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല ബാബാ….. “

“ഹ്മം… “

അദ്ദേഹം എന്‍റെ കണ്ണുകളിലേക്കു നോക്കി.

“നീ കുറച്ചു നേരത്തെ എന്തെങ്കിലും സ്വപ്നം കാണുകയോ മറ്റോ ചെയ്തോ? എങ്കില്‍ അതൊന്നു ഓര്‍ത്തു നോക്കിക്കേ…. ചിലപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

ഞാന്‍ വീണ്ടും ആലോചിച്ചു. എന്തോ ഒന്ന് പുക പോലെ. ആ പുകയുടെ നിറം പാതി മാറി ഒരു കാക്കി നിറം. അതില്‍ ഒരു സ്വര്‍ണ നിറത്തിലുള്ള പലക കറങ്ങുന്നു. അതില്‍ ഒരു പേര് കൊത്തി വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് വായിക്കാന്‍ കഴിയുന്നതിനു മുന്നേ അത് പുകയ്ക്കുള്ളില്‍ മറയുന്നു.

ഞാന്‍ ബാബയോട് പറഞ്ഞു.

“ഹ്മം… ആ പേര് വായിക്കാന്‍ പറ്റുന്നുണ്ടോ നിനക്ക്. അത് ശില്‍പ ആണോ എന്ന് നോക്കിയേ… “

ഞാന്‍ വീണ്ടും ഓര്‍മകളിലേക്ക് ഊളിയിട്ടു. ഇല്ലാ ഇപ്പോഴും അത് പുക മറയ്ക്കുള്ളില്‍ തന്നെ. പതുക്കെ ആ പുകയുടെ കട്ടി കുറഞ്ഞു. കാക്കി നിറത്തിലുള്ള ഒരു മതില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതിലെ സ്വര്‍ണ നിറത്തിലുള്ള നെയിം ബോര്‍ഡില്‍ രണ്ട് അക്ഷരങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. K.K

ബാബ എല്ലാം കേട്ട് ആലോചിച്ചിരുന്നു..

“ഹ്മം.. തല്‍കാലം ഇത് ആരോടും പറയണ്ട. നീ ഉറങ്ങിക്കോ… “

കുറെ കഴിഞ്ഞപ്പോള്‍ ആണ് അവള്‍ വന്നത്.. എന്‍റെ മുഖത്തേക്ക് അവള്‍ പ്രതീക്ഷയോടെ നോക്കി. ആ കണ്ണുകളിലേക്കു നോക്കി ആരാണ് നീ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയില്ല.

“ശില്പേ…. “ ഞാന്‍ വിളിച്ചു.

ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു.

കുറെ നേരം എന്‍റെ നെഞ്ചില്‍ കിടന്നു അവള്‍ കരഞ്ഞു. അവളെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കണമെന്നുണ്ട് എനിക്ക്. പക്ഷെ. എന്‍റെ കരങ്ങള്‍ അതിപ്പോള്‍ എന്‍റെ സ്വന്തമല്ലല്ലോ….

പതിയെ അവളുടെ കരച്ചില്‍ നേര്‍ത്തു വന്നു. അവള്‍ ഉറങ്ങിയെന്നു തോന്നുന്നു. ആ നെഞ്ചിന്‍റെ മിടിപ്പ് എനിക്ക് കേള്‍ക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നുണ്ട്. അവളുടെ ചുടു നിശ്വാസം എന്‍റെ കാതില്‍ മുഴങ്ങുന്നു. അവളുടെ ചൂട് എന്‍റെ ശരീരം ഏറ്റു വാങ്ങുന്നു. ശരിയാണ്. ഇവള്‍ എന്‍റെ എല്ലാം ആണ്.

ചരിഞ്ഞു കിടന്നതിനാലാകണം അവളുടെ കുറച്ചു ഭാഗമേ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നുള്ളൂ.. അതോ എനിക്ക് അത്രയുമേ അറിയാന്‍ പറ്റുന്നുള്ളോ?

അവള്‍ക്കൊപ്പം ആ സുഖ നിര്‍വൃതിയില്‍ ലയിച്ചു ഞാനും ഉറങ്ങിപ്പോയി.

എന്‍റെ നട്ടെല്ലില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. അവള്‍ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. അവളുടെ ശരീരത്തിന്‍റെ ഭാരം എനിക്കറിയാന്‍ കഴിയുന്നുണ്ട്. അവളുടെ ഓരോ കോശവും എന്‍റെ ശരീരത്തില്‍ അമരുന്നതായി എനിക്ക് തോന്നി.

………………………………………………………………………………………………………………….

കുറച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം അവള്‍ എന്‍റെ വസ്ത്രങ്ങള്‍ മാറ്റുകയായിരുന്നു. പാവം ഒറ്റയ്ക്ക് എത്ര ബുദ്ധിമുട്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഞാന്‍ പതിയെ അരക്കെട്ട് ഉയര്‍ത്തി കൊടുത്തു. ആദ്യത്തെ ശ്രമത്തില്‍ നടന്നില്ല. പക്ഷെ കട്ടിലില്‍ കയ്യൂന്നി ശ്രമിച്ചപ്പോള്‍ ചെറുതായി അരക്കെട്ട് ഉയര്‍ത്താന്‍ എനിക്ക് കഴിഞ്ഞു.

എന്‍റെ തുണികള്‍ മാറ്റി വേറെ ധരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവള്‍ അദ്ഭുതത്തോടെ എന്നെ നോക്കിയത്. അവളുടെ മുഖത്ത് ഒരായിരം പൂര്‍ണ ചന്ദ്രന്‍ തെളിഞ്ഞത് പോലെ ഒരു തിളക്കം.

“അനീ……….നിനക്ക് ………”

സന്തോഷം കൊണ്ട് അവളുടെ തൊണ്ടയിടറി.. അവള്‍ എഴുന്നേറ്റ് ഓടി.

തിരികെ വന്നത് ബാബക്ക് ഒപ്പം ആയിരുന്നു. അവര്‍ വന്നപ്പോഴേക്കും ഞാന്‍ കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നിരുന്നു. തലയില്‍ നിന്നും എന്തോ ഒലിച്ചു നട്ടെല്ലില്‍ എത്തിയതും അത് അവിടെ നിന്നും എന്‍റെ കൈ കാലുകളിലേക്ക് അതിവേഗം പടര്‍ന്നു കയറുന്നതും ഞാനറിഞ്ഞു.

ബാബ വന്നു എന്നെ പരിശോധിച്ചു. “യാ അള്ളാ…… നീയെത്ര മഹാന്‍….. അനീ. മോനെ ഇത്ര പെട്ടെന്ന് നിനക്ക് എണീക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല.”

പിന്നെ അദ്ദേഹം പറഞ്ഞത് പോലൊക്കെ ഞാന്‍ ചെയ്തു. കാല് മാത്രം എന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ കിടന്നു.

അന്ന് രാത്രി ശില്‍പ എനിക്കൊപ്പം കിടന്നു. ഒരു പക്ഷെ ബാബ പറഞ്ഞിട്ടാകണം. ഒരു ചന്ദന കളര്‍ ചുരിദാര്‍ അണിഞ്ഞു മാലാഖയെ പോലെ അവള്‍ എന്‍റെ നെഞ്ചില്‍ പറ്റിപ്പിടിച്ചു കിടന്നപ്പോള്‍ ഈ കിടപ്പ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

“ശില്പാ…..ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ? “

“ങ്ങും….. “

“നിനക്ക് വിഷമം ആകുമോ? “

“ങ്ങും, “

“എടീ നീ എന്തേലും ഒന്ന് പറ. “

“അനി ജസ്റ്റ് ആസ്ക്. “

“ശില്‍പ. ശരിക്കും നമ്മള്‍ എങ്ങനെയാ കണ്ടു മുട്ടിയെ? എനിക്ക് അത് ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

അവള്‍ എന്‍റെ നെഞ്ചില്‍ നിന്നും തല ഉയര്‍ത്തി എന്നെ നോക്കി.

“സത്യമായിട്ടും ഒരു ട്രെയിന്‍റെ ഇരമ്പലും ചെവിയിലേക്ക് അടിച്ചു കയറുന്ന കാറ്റും എന്‍റെ ഓര്‍മ്മയില്‍ ഉണ്ട്. നിന്‍റെ മുഖവും. പക്ഷെ നീ ഇങ്ങനെ ആയിരുന്നില്ല. ഒരു മോഡേണ്‍ ലുക്ക് ആണെന്ന് ഒരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍…ഞാന്‍ വല്ലാത്ത കണ്ഫ്യുഷനില്‍ ആണ്. “

അവള്‍ എന്‍റെ കണ്ണുകളില്‍ തന്നെ നോക്കി.

എന്നിട്ട് പറഞ്ഞു തുടങ്ങി. എന്നെ കണ്ടത് തൊട്ടു പിരിയും വരെ ഉള്ള കാര്യങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒന്നും വിടാതെ.

“അപ്പോള്‍ ഞാന്‍ കേരളത്തില്‍നിന്നും വന്നതാണ് അല്ലേ. അവിടെ എവിടെയാകും എന്‍റെ വീട്. വീട്ടില്‍ ആരൊക്കെ ഉണ്ടാകും? “

എനിക്കൊരു അച്ഛനും അമ്മയും ഉണ്ടെന്നു അവള്‍ എന്നോട് പറഞ്ഞു. പിന്നെയും ഞാന്‍ എന്നെ പറ്റി എന്തൊക്കെയോ അവളോട് ചോദിച്ചു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവളെ പറ്റി ചോദിച്ചു.

“എന്‍റെ അച്ഛന്‍ അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ആക്സിഡന്‍റ് പറ്റിയതാ. തലക്കു ക്ഷതം പറ്റി. ഈ ബാബയുടെ അടുത്ത് ചികിത്സയില്‍ ആയിരുന്നു. ബാബയാ പറഞ്ഞെ നാട്ടില്‍ അച്ചന്‍റെ ഗ്രാമത്തില്‍ പോയി കുറച്ചു ദിവസം ചെലവിടാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. സ്ഥിരമായി പോകാറുള്ളത് പോലെ ഞങ്ങള്‍ ട്രെയിനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോയി. പക്ഷെ അവിടെ വച്ചും അച്ഛന് ഓര്‍മ ഒന്നും തിരിച്ചു വന്നില്ല. എങ്ങോ നോക്കി ഒരേ ഇരിപ്പ്. ഇടയ്ക്ക് എന്നേം അമ്മയേം നോക്കും. എന്തോ പറയാന്‍ ശ്രമിക്കും. പിന്നെയും അതെ പടി. തിരികെ വരുമ്പോഴാണു അനിയെ കണ്ടത്. അന്ന് അനിയെ മിസ് ആയ ശേഷം അച്ഛനില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍ കണ്ടു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ. ഏതാണ്ട് മംഗലാപുരം എത്തുന്നതു വരെ ഉറങ്ങാതെ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. പിന്നെ പെട്ടെന്ന് ജെന്നി വന്നു വീണു. അങ്ങനെയാണ് ഞങ്ങള്‍ അവിടെ ഇറങ്ങിയത്. അച്ഛനെ ഹോസ്പിറ്റലില്‍ ആക്കി. അനിക്ക് ഓര്‍മ്മയുണ്ടോ ഡോ. സൂസന്‍. അവരാണ് എല്ലാ സഹായോം ചെയ്തത്. രണ്ടു ദിവസം അവിടെ ചികിത്സയില്‍ ആയിരുന്നു. പിന്നെ അവരാണ് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഒരു പക്ഷെ അത് നന്നായി. അനിക്ക് ട്രെയിന്‍ നഷ്ടപെട്ടില്ലായിരുന്നെങ്കില്‍,. അച്ഛന് അസുഖം കൂടിയില്ലായിരുന്നെങ്കില്‍ നമ്മളെല്ലാരും അന്നത്തെ ആക്സിടന്റില്‍ മരിച്ചേനെ. “

“ആക്സിടന്ടോ?”

പിന്നെ അവള്‍ അന്നത്തെ കൊങ്കണ്‍ ദുരന്തത്തെ പറ്റി പറഞ്ഞു. എനിക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

ഞാന്‍ വെറുതെ അവളെ തന്നെ നോക്കി കിടന്നു.

“ആ ഇന്നത്തെ പത്രത്തില്‍ അതെ പറ്റി ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ പത്രം എടുത്തു കൊണ്ട് വരാം. അനിക്ക് ചിലപ്പോള്‍ എന്തെങ്കിലും ഓര്‍മ വന്നാലോ?”

അവള്‍ ഓടി പോയി പത്രവുമായി വന്നു. എന്നെ പിടിച്ചു എഴുന്നേല്‍പ്പിച്ചിരുത്തി.

അവള്‍ ആ വാര്‍ത്ത എന്‍റെ നേരെ നീട്ടി. വിറയ്ക്കുന്ന കരങ്ങള്‍ കൊണ്ട് ഞാന്‍ ആ വാര്‍ത്തകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി. ദുരന്തത്തിന്‍റെ തീവ്രത കാണിക്കുന്ന ഫോട്ടോ. മരണമടഞ്ഞ ചിലരെപ്പറ്റിയുള്ളക;മ്പി;കു;ട്ട;ന്‍’നെ;റ്റ് ലേഖനം. പക്ഷെ എനിക്ക് ഒന്നും ഓര്‍മ വരുന്നില്ല. ഞാന്‍ നിരാശയോടെ പത്രം തിരികെ കൊടുത്തു.

അവള്‍ അത് മടക്കാന്‍ തുടങ്ങുമ്പോഴാണ് പത്രത്തിന്‍റെ പുറകു വശത്തെ ആ കാക്കി നിറത്തെ ഞാന്‍ ശ്രദ്ധിച്ചത്. ഉയര്‍ന്നു നില്‍ക്കുന്ന കാക്കി മാറിടത്തില്‍ പതിച്ചിരിക്കുന്ന സ്വര്‍ണ നെയിം ബോര്‍ഡ്. എന്‍റെ തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍ പാഞ്ഞു. ഞാന്‍ ആ പേപര്‍ വാങ്ങി നോക്കി. അതെ പേര്.

KIRAN KAUR IPS

ആ പേപര്‍ നിവര്‍ത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശില്‍പ എന്നെ സഹായിച്ചു. അവിടെ തെളിഞ്ഞു വന്ന മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. ഇല്ല …ശരിക്കും ഓര്‍മ കിട്ടുന്നില്ല. പക്ഷെ ആ പേരും നെയിം ബോര്‍ഡും ആ കാക്കിക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മാറിടങ്ങളും എന്‍റെ അവസാന ഓര്‍മയാണ്. ഇവര്‍ക്ക് അറിയാം എനിക്ക് എന്ത് സംഭവിച്ചെന്നു.

“എന്താ അനീ….? എന്ത് പറ്റി? ഇവരെ അറിയുമോ? “

“ങേ…….ഇല്ല. …പക്ഷെ …..എവിടെയോ…..ഒരോര്‍മ്മ പോലെ…… “

എനിക്ക് വല്ലാതെ തല വേദന എടുത്തു. പതിവില്ലാതെ എന്‍റെ ലിംഗം വേദനിക്കുന്ന പോലെ തോന്നി. ഞാന്‍ കയ്യെത്തി അതില്‍ പിടിക്കാന്‍ ശ്രമിച്ചു.

ഇത് കണ്ടു ശില്‍പ പെട്ടെന്ന് എന്നെ പിടിച്ചു കിടത്തി.

“എന്താ അനി? മൂത്രം ഒഴിക്കണോ? “

“ഇല്ല. പക്ഷെ എനിക്ക് അവിടെ വല്ലാതെ വേദനിക്കുന്നു. “

അവളുടെ മുഖം കൂടുതല്‍ വിടര്‍ന്നു.. “ഞാന്‍ ബാബയെ വിളിക്കാം.

“വേണ്ട. അത് കുറച്ചു കഴിയുമ്പോള്‍ മാറിക്കോളും. “

“അതല്ല അനി. ബാബ പറഞ്ഞത് അനിക്ക് ഇനി ഒരിക്കലും അവിടെ യാതൊന്നും അറിയാന്‍ പറ്റില്ലെന്നാ…ഇപ്പോള്‍ വേദന എടുക്കുന്നു എന്ന് പറഞ്ഞില്ലേ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ബാബയെ വിളിക്കാം. “

“വേണ്ട ശില്പേ. നീ ഇവിടെ ഇരിക്ക്. ബാബ ഉറങ്ങിക്കാണും. നാളെ രാവിലെ ആകട്ടെ. “

അവള്‍ക്ക് ഇരിക്ക പൊറുതി ഇല്ല.

പിന്നെ കുറച്ചു നേരം ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്‍റെ കൂടെ കിടന്നു.

“ആ……….എനിക്ക് കലശലായ വേദന. എന്തോ കുത്തിക്കയറുന്ന പോലെ. “

എന്താ അനീ…..? “

“ശില്‍പ. പ്ലീസ്.. നീയൊന്നു നോക്കുമോ….എന്‍റെ ലിംഗത്തില്‍ എന്തോ കടിക്കുന്നത് പോലെ. “

അവള്‍ ചാടി എണീറ്റ് എന്‍റെ മുണ്ട് മാറ്റി നോക്കി. അവള്‍ ലിംഗത്തില്‍ തൊട്ടപ്പോള്‍ കറന്‍റ് അടിക്കുന്ന പോലെ തോന്നി എനിക്ക്. അവള്‍ അതിനെ മറിച്ചും തിരിച്ചും നോക്കി.

“ഇതില്‍ ഒന്നും ഇല്ല. അവള്‍ എന്നെ നോക്കാതെ പറഞ്ഞു. “

അവളുടെ ചുടു നിശ്വാസം ഏറ്റപ്പോള്‍ എന്‍റെ ലിംഗത്തില്‍ നിന്നും വേദന കുറയുന്ന പോലെ ഒരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

“ഹൂ!…… “

“എന്താ അനീ? “

“ശില്പാ നിന്‍റെ ശ്വാസം പതിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം. നീ ഒന്ന് ഊതി തരുമോ? “

അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ എന്‍റെ കുട്ടനില്‍ നനുത്ത ചൂടുള്ള അവളുടെ നിശ്വാസ വായു തഴുകാന്‍ തുടങ്ങി. എന്ത് നൈര്‍മല്യം. എന്ത് സുഖം ….. എന്‍റെ കുട്ടനില്‍ നിന്നും വേദന കടന്നു പോയി അവിടെ ഒരു ആലസ്യത്തിന്‍റെ സുഖം വരുന്നത് ഞാനറിഞ്ഞു. കണ്ണുകള്‍ അടച്ചു ഞാന്‍ ഏതോ മായിക ലോകത്തേക്ക് വഴുതി വീണു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നനവ് അനുഭവപെട്ട് ഞാന്‍ കണ്ണ് തുറന്നു നോക്കി. അവള്‍ പതിയെ എന്‍റെ മകുടി വായില്‍ ആക്കി നുണയുന്നു. അവന്‍ നല്ല വണ്ണം ഉദ്ധരിച്ചിട്ടുണ്ട്.

പെട്ടെന്ന് അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി. ഞാന്‍ നോക്കുന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ പിന്‍വലിച്ചു.

“അനീ ഞാന്‍,,,,,അറിയാതെ….. “

“ഹൂ! ശില്‍പ……പ്ലീസ്…നല്ല സുഖം….വീണ്ടും ചെയ്യൂ……. “

അവള്‍ കുട്ടനു നേരെ മുഖം കൊണ്ട് വന്നു. വലതു കൈ കൊണ്ട് വന്നു അവനെ പിടിച്ചു ഉഴിഞ്ഞിട്ടു പറഞ്ഞു

“അനീ ഇത് അന്ന് കണ്ടതിനേക്കാള്‍ വളര്‍ന്നിരിക്കുന്നു…….ഇട്സ് ടൂ ബിഗ്. “

അവളുടെ നനുത്ത ചെഞ്ചുണ്ടിന്‍റെ സ്പര്‍ശം ഏറ്റു വാങ്ങി അവന്‍ നിന്ന് വിറച്ചു. അവള്‍ പതിയെ ഒരു ഐസ്ക്രീം നുണയുന്നത് പോലെ മകുടി മാത്രം വായിലാക്കി നുണഞ്ഞു.

“ശില്പാ…..അവന്റെ തൊലി പിടിച്ചു മേലോട്ടും താഴോട്ടും കുലുക്ക്. നല്ലോണം മുറുകെ പിടിച്ചു… ആ അങ്ങനെ തന്നെ….വേഗത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍….. “

അവള്‍ കുറെ നേരം അങ്ങനെ ചെയ്തു…എനിക്ക് നല്ല സുഖം തോന്നി.

അവള്‍ക്കു മടുത്തിട്ടുണ്ടാകണം. അതോ വായ കഴച്ചു തുടങ്ങിയോ. അവള്‍ മതിയാക്കി എണീറ്റു.

“പാല് വരുന്നില്ലല്ലോ? “

“ആ……ശില്‍പ പ്ലീസ്…ഫക് മി…. “

“ങേ…വേണ്ട….ഇപ്പൊ വേണ്ട. അനിക്ക് സുഖം ഇല്ലാത്തതല്ലേ. അനി സുഖം ആയിട്ട് എന്നെ ഫക് ചെയ്താല്‍ മതി. ഈ അവസ്ഥയില്‍ വേണ്ട… “

“പ്ലീസ് ശില്‍പ. എങ്കില്‍ എനിക്ക് പാലു കളഞ്ഞു താ…അല്ലെങ്കില്‍ ഞാനിപ്പ ചാവും… “

“ഹോ. എനിക്ക് വയ്യ. അന്ന് ഒന്ന് പിടിച്ചപ്പോള്‍ എന്തോരം പാലാ എന്‍റെ മേത്തോട്ടു ചൊരിഞ്ഞേ. ഇപ്പോള്‍ എന്‍റെ വായും കയ്യും കഴയ്ക്കുന്നു. “

“ശില്പാ. എന്‍റെ പൊന്നല്ലേ….നീ ആ ചുരിദാര്‍ ഊരി കളഞ്ഞിട്ടു എല്ലാം കാണിച്ചു കൊണ്ട് ഒന്ന് പിടിച്ചു താ…എങ്കില്‍ എനിക്ക് പെട്ടെന്ന് പോകും. “

“അയ്യേ. എനിക്ക് വയ്യ… “

“ശില്പാ പ്ലീസ്…… “

“ങ്ങും,,,ശരി. പക്ഷെ ഞാന്‍ ടോപ്‌ മാത്രമേ കാണിക്കൂ….ബാക്കിയൊക്കെ അനിക്ക് ഭേദമായിട്ടു. ഇല്ലേല്‍ എന്‍റെ പൊന്നു മോന് വേറെ വല്ലോം തോന്നും. “

അവള്‍ ആ ചുരിദാര്‍ കഴുത്തിനു മുകളിലൂടെ ഊരിയെറിഞ്ഞു. ഒരു വെളുത്ത പെറ്റിക്കോട്ടിനുള്ളില്‍ മുഴച്ചു നില്‍ക്കുന്ന അവളുടെ മധുര നാരങ്ങകളെ ഞാന്‍ കൊതിയോടെ നോക്കി.

എന്നെ ടീസ് ചെയ്തു കൊണ്ട് അവള്‍ അതും ഊരിയെറിഞ്ഞു. ആ ബ്രായും കൂടി വലിച്ചെറിഞ്ഞിരുന്നെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍….

അവള്‍ കുറച്ചു നേരം ആ ശരീരം എനിക്ക് ചുറ്റും കാണിച്ചിട്ട് അതും ഊരിയെറിഞ്ഞു.

“ശില്പാ. നീ ഇങ്ങടുത്തു വന്നെ…ആ മധുര നാരങ്ങ ഞാന്‍ പിഴിയട്ടെ…. “

“അയ്യടാ….അങ്ങനിപ്പം മോന്‍ പിഴിയണ്ട…മോന് ഞാന്‍ പിഴിഞ്ഞ് തരാം കേട്ടോ.. “

അവള്‍ എന്‍റെ കുട്ടനു നേരെ നീങ്ങി. അവിടെ നിന്ന് എന്നെ നോക്കി മുലകള്‍ ഉയര്‍ത്തി കാണിച്ചു. അവളുടെ കക്ഷങ്ങളിലെ രോമങ്ങള്‍ എന്‍റെ സമനില തെറ്റിച്ചു.

“ആ …ശില്പാ…. “

ഞാന്‍ നടുവ് ഉയര്‍ത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി.

എന്‍റെ തുടയില്‍ അവള്‍ ഒരടി… “അവിടെ അടങ്ങി കിടന്നോളണം. “

അവളുടെ ആ മുലകള്‍ക്കിടയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വച്ച് കുട്ടനെ തൊലിച്ചടിച്ചു. ഇത്രയും സുഖകരമായ ഒരനുഭൂതി. അവളുടെ വെളുത്തു തുടുത്ത മാദക പഴങ്ങള്‍ക്കിടയില്‍ കിടന്നു അവന്‍ ഞെരി പിരി കൊണ്ടു.

എനിക്ക് വരാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു. എന്‍റെ നട്ടെല്ലില്‍ നിന്നും ഒരു ചുടു കാറ്റ് അണ്ടികളിലേക്ക് പാഞ്ഞു. മാസങ്ങളായി ശേഖരിച്ചു വച്ചിരുന്നതെല്ലാം അവളുടെ മുഖത്തേക്കും മുലകളിലേക്കും ഞാന്‍ ചീറ്റി.

ആ സുഖ നിമിഷത്തില്‍ പൊടുന്നനെ ശില്പയുടെ മുഖം മാറി മറ്റൊരു മുഖം അവിടെ തെളിഞ്ഞു. എനിക്ക് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയുടെ മുഖത്തേക്കാണ് ഞാന്‍ പാല്‍ തുള്ളികള്‍ ചീറ്റി തെറിപ്പിക്കുന്നത്.

ഞാന്‍ കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ ശില്‍പ മാറി നിന്ന് നോക്കുകയാണ്. കുറച്ചു തുള്ളികള്‍ അവളുടെ മുഖത്ത് നിന്നും താഴേക്ക് ഒലിക്കുന്നുണ്ട്. പക്ഷെ അവളുടെ നോട്ടം എന്‍റെ കുട്ടനിലേക്കാണ്. വായും പിളര്‍ന്നു നിന്ന് അവള്‍ നോക്കുന്ന ഭാഗത്തേക്ക് ഞാന്‍ നോക്കി.

അവന്‍ വെട്ടി വിറച്ചു നിന്ന് കൊണ്ട് നാനാ ഭാഗത്തേക്കും തുള്ളികള്‍ തെറിപ്പിക്കുകയാണ്. ഒരു പാല്‍ കുപ്പി പിതുക്കി തെറിപ്പിക്കുന്നത് പോലെ ഞെട്ടി ഞെട്ടി തുള്ളികള്‍ പുറത്തേക്ക് തെറിക്കുന്നു..

ഒരു ഒന്നൊന്നര കപ്പു പാല്‍ അവന്‍ തൂകിയത് പോലെ തോന്നി. അവസാനം അവന്‍ തളരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ശില്പയെ നോക്കി.

അവള്‍ ഇപ്പോഴും മറ്റേതോ ലോകത്താണ്.

“ശില്പേ… “

“ങേ…. “

“ഒന്ന് പിടിച്ചു കുലുക്കെടീ… “

യാന്ത്രികമായി അവള്‍ അവനെ പിടിച്ചു കുലുക്കി. അവസാനം ഉണ്ടായിരുന്ന തുള്ളികള്‍ കൂടി അന്തരീക്ഷത്തിലേക്ക് പറന്നു.

അവള്‍ പതിയെ ബാത്രൂമില്‍ കയറി വൃത്തിയായി വന്നു. ഒരു തുണി എടുത്തു എന്‍റെ ശരീരം തുടച്ചു. തെറിച്ചു വീണ പാല്‍ തുള്ളികളെയൊക്കെ തുടച്ചെടുത്തു. പിന്നെ കുറച്ചു വെള്ളം കൊണ്ട് വന്നു കുട്ടനെ കഴുകി.

ട്രെയിനില്‍ വച്ച് ഒരു പെണ്‍കുട്ടിയുടെ കരങ്ങള്‍ എന്‍റെ കുട്ടനില്‍ വെള്ളം വീഴ്ത്തി കഴുകുന്നതായി എനിക്കോര്‍മ്മ വന്നു.

എല്ലാം കഴിഞ്ഞു അവള്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ചുരിദാര്‍ മറിച്ചിടുംപോഴാണ് ഞാന്‍ ആ ഡിസൈന്‍ ശ്രദ്ധിച്ചത്.

SAG

SAG….ആ ഡിസൈന്‍ ഞാന്‍ എവിടെയോ കണ്ടു മറന്ന പോലെ. എന്‍റെ ഓര്‍മയുടെ മിന്നല്‍ വെളിച്ചത്തില്‍ എവിടെയോ നൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത ആ ഡിസൈന്‍.

“ശില്‍പ. നിന്‍റെ ചുരിദാര്‍ ഇങ്ങു തന്നെ… “

“ഇതെന്താ ഇങ്ങനെ ഒരു പൂതി“? അവള്‍ ചുണ്ടുകള്‍ കൊടിച്ചു ചോദിച്ചു.

“ഏയ്. അതല്ല…അതിങ്ങു തന്നെ. “

ഞാന്‍ ആ ഡിസൈനില്‍ വിരല്‍ ഓടിച്ചു. എന്തൊക്കെയോ ഓര്‍മ്മകള്‍ ഈ ഡിസൈനില്‍ കുരുങ്ങി കിടക്കുന്നു എന്നൊരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ ആലോചിക്കുന്നത് കണ്ടിട്ടാകണം അവള്‍ ചോദിച്ചു.

“എന്താ അനി..? എന്തേലും ഓര്‍മ വരുന്നുണ്ടോ? “

“ശില്പാ….ഈ ഡിസൈന്‍….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എവിടെയോ കണ്ടത് പോലെ. ഇതില്‍ തൊടുമ്പോള്‍ ചിര പരിചിതമായ എന്തോ ഒന്ന് എന്‍റെ കൈകളില്‍ പതിയുന്നത് പോലെ തോന്നുന്നു. “

“ഈശ്വരാ….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അതെന്തേ ഓര്‍ക്കാതിരുന്നേ…..അനീ…അനി ഒരു ഫാഷന്‍ ഡിസൈനര്‍ ആയിട്ടാണ് ഇവിടെ ജോലിക്ക് വന്നത് എന്നാണു എന്നോട് പറഞ്ഞത്. പക്ഷെ വേറെ ഏതോ ഒരു പേരാണ് കംപനിയുടെതായി പറഞ്ഞത്. “

“ആണോ? ഒരു പക്ഷെ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കമ്പനി ആയി കൂടെ ഇത്? അല്ലെങ്കില്‍ ഞാന്‍ ആദ്യം വന്ന കമ്പനിയില്‍ നിന്നും മാറി ഈ കമ്പനിയില്‍ ജോലിക്ക് കയറിയതായി കൂടെ? “

“ഹം…ചിലപ്പോള്‍ അനി വരച്ചതാകും ഈ ഡിസൈന്‍.. “

“ആയിരിക്കുമോ? ഞാന്‍ ചിന്തയിലാണ്ടു. “

ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ കെട്ടി പിടിച്ചു കിടന്നുറങ്ങി.

പിറ്റേന്നു ബാബ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. ശില്‍പ അപ്പോഴേക്കും പോയിരുന്നു.

“അനീ.. ഇപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എങ്ങനെ ഉണ്ട്? “

“ആ.. ബാബ.. എനിക്ക് നല്ല സുഖം തോന്നുന്നു. “

“ഹം…..ശില്‍പ പറഞ്ഞു. ഇന്നലെ നടന്നതൊക്കെ. “ ബാബ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശോ. ഈ പെണ്ണിന്‍റെ ഒരു കാര്യം. എല്ലാം ഈ കിളവനോട് ചെന്നു പറഞ്ഞെക്കുന്നു.

“അവളുടെ സാമീപ്യം നിങ്ങള്‍ക്ക് ആവശ്യമാണ്. അത് കൊണ്ടാണല്ലോ നിങ്ങളുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിങ്ങളുടെ ലൈംഗിക ആരോഗ്യം പൂര്‍ണമായി വീണ്ടു കിട്ടിയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇത് എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. “

ഞാന്‍ നോക്കിയപ്പോള്‍ കുട്ടന്‍ മൂത്ത് മുഴച്ചു തലയും വെളിയിലിട്ടു നിന്നു കാറ്റ് കൊള്ളുന്നു. ഞാന്‍ ഒന്ന് ചമ്മി.

“ചമ്മണ്ടാ…ഞാന്‍ വന്നിട്ട് ഒരു പാട് നേരമായി. ഇത്രയും നേരം നിന്നെ പരിശോധിക്കുകയായിരുന്നു. ശില്‍പ പറഞ്ഞു ഇന്നലെ രാത്രി നീ കാലുകള്‍ കൊണ്ട് അവളെ ചുറ്റി പിടിച്ചെന്നു. നീ ആ കാലുകള്‍ ഒന്ന് അനക്കി നോക്കിക്കേ.. “

ഞാന്‍ നോക്കി. ഇല്ല പറ്റുന്നില്ല. തുടയില്‍ നിന്നും കീഴ്പോട്ടു വല്ലാത്ത ഭാരം. അത് ചലിപ്പിക്കാന്‍ എനിക്കാകുന്നില്ല. എന്‍റെ വിഷമം കണ്ടിട്ടാകണം ബാബ പറഞ്ഞു.

“സാരമില്ല അനീ. അവള്‍ ആണ് നിന്‍റെ കരുത്തു. അവള്‍ നിന്നെ നടത്തിച്ചോളും. “

ശില്പാ….നീ ഇല്ലായിരുന്നെങ്കില്‍……

പെട്ടെന്ന് എനിക്ക് തലേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍മ വന്നു. ഞാന്‍ ബാബയോട് എല്ലാം പറഞ്ഞു. SAG എന്ന ഡിസൈനിനെ പറ്റിയും എന്‍റെ സംശയങ്ങളെ പറ്റിയും.

“SAG അത് ഒരു കമ്പനി ആണെങ്കില്‍ എളുപ്പം കണ്ടു പിടിക്കാം. ഞാന്‍ ഒരു പഴയ ആള്‍ ആയതു കൊണ്ട് അറിയില്ല എന്നേയുള്ളു. ഇവിടെ ആള്‍ക്കാര്‍ക്ക് തുണിയൊക്കെ തരുന്ന ഏജന്‍റിനെ ഞാന്‍ വിളിച്ചു അന്വേഷിക്കാം. “

“ആ ബാബ. പിന്നെ…ഞാന്‍ ഇന്നലെ വേറെ ഒരു മുഖം സ്വപ്നം കണ്ടു. “

“ആരാണ്? ആരാണെന്ന് നിനക്ക് ഓര്‍ക്കാന്‍ പറ്റുന്നുവോ? “

“അത് ബാബയോട് ഞാന്‍ എങ്ങനെ പറയും. “

“പറയു അനീ. നിന്നെ ഇത്രയും എത്തിച്ച എനിക്ക് നിന്‍റെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനും സഹായിക്കാന്‍ കഴിഞ്ഞേക്കും. “

“അത്…ബാബ. ഞാന്‍ ഇന്നലെ ശില്പയുമൊത്തു….എങ്ങനെയാ ഞാന്‍ പറയുക… ഞാന്‍ പെട്ടെന്ന് എനിക്ക് രതി മൂര്‍ച്ച ഉണ്ടായപ്പോള്‍ ശില്പയുടെ മുഖത്തേക്ക് സ്ഖലിച്ചു. അവളുടെ മുഖത്ത് നിന്നും എന്‍റെ പാല്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നത് കണ്ടപ്പോള്‍ എനിക്ക് മറ്റൊരു മുഖം ഓര്‍മ വന്നു. ഒരു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മുഖത്ത് നിന്നു അത് പോലെ പാല്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നു. “

ബാബ താടി തടവി കൊണ്ട് കേട്ടിരുന്നു. “അനീ….നീ ശരിക്കും കണ്ടോ? “

“അതെ ബാബ ഞാന്‍ ശരിക്കും കണ്ടു. “

“അങ്ങനെ ആണെങ്കില്‍ ആ സ്ത്രീയുമായി നിനക്ക് ബന്ധമുണ്ട്. ഇന്നലെ ശില്പയുമായി സംഭവിച്ചത് പോലെയോ അതിനും അപ്പുറമോ ആ സ്ത്രീയുമായി നീ അടുത്ത് ഇടപഴകിയിട്ടുണ്ട്. അതാണ് വികാരത്തിന്റെ വേലിയേറ്റ സമയത്ത് നിന്‍റെ മനസിലേക്ക് അവരുടെ ഓര്‍മ ഇരച്ചു കയറിയത്. “

“ങ്ങീ…… “

ഒരു കരച്ചില്‍ കേട്ടാണ് ഞാനും ബാബയും അങ്ങോട്ട് നോക്കിയത്.

ശില്‍പ.

അവള്‍ എപ്പോള്‍ വന്നു. ആ കരച്ചില്‍ കണ്ടിട്ട് എല്ലാം അവള്‍ കേട്ടെന്നു എനിക്ക് ബോധ്യമായി.

പെട്ടെന്ന് ബാബ എണീറ്റു അവളെയും വിളിച്ചു കൊണ്ട് പുറത്തേക്കു പോയി.

കുറെ നേരം കഴിഞ്ഞു ചിരിക്കുന്ന മുഖവുമായി അവള്‍ കയറി വന്നു. എന്‍റെ നെറ്റിയില്‍ ഒരുമ്മ തന്നു.

പിറകെ ബാബ വന്നു.

“ശില്‍പ മോളെ. അനികുട്ടന്‍ ഒരു പ്രത്യേക അവസ്ഥയില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞത് എങ്ങനെയൊക്കെയോ ഓര്‍ത്തെടുക്കാന്‍ അവന്‍ കമ്പികുട്ടന്‍.നെറ്റ്ശ്രമിക്കുന്നുണ്ട്. അതിനു മോളുടെ പൂര്‍ണ സഹകരണം അവനു ആവശ്യമാണ്. ഇനിയും ചിലപ്പോള്‍ ഇത് പോലുള്ള സത്യങ്ങള്‍ മോള്‍ക്ക് കേള്‍ക്കേണ്ടി വരും. ഒരു പക്ഷെ അതില്‍ കൂടുതല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഇവന്‍റെ ജീവിതത്തിലെ കറുത്ത അധ്യായത്തില്‍ മോള്‍ ഇല്ല. അവിടെ എന്തൊക്കെയോ നടന്നു. അതില്‍ നിന്നും കര കയറാന്‍ മോള്‍ അവനൊപ്പം ഉണ്ടാകണം. മോളെ അല്ലാതെ ഇവന്‍റെ ഹൃദയം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുന്നും ഇല്ല. “

അവള്‍ തിളങ്ങുന്ന കണ്ണുകളോടെ എല്ലാം കേട്ടിരുന്നു.

ബാബ പിന്നെയും എന്തൊക്കെയോ ഉപദേശിച്ചിട്ട് പുറത്തേക്കു പോയി.

“കൊരങ്ങന്‍. എന്നെ കാണുന്നെനു മുന്‍പ് എത്ര പെണ്പിള്ളേരെ ഈ കുന്തം കൊണ്ട് കുത്തിയിട്ടുണ്ട്.? “

“ഹൂ!..ശില്‍പ വിട്….എനിക്ക് ഓര്‍മയില്ല…ഞാനിനി ഇത് കൊണ്ട് നിന്നെ മാത്രമേ കുത്തൂ…വിട് എനിക്ക് വേദനിക്കുന്നു. “

തളര്‍ന്നു കിടന്ന കുട്ടനില്‍ നിന്നും അവള്‍ പിച്ചു വിട്ടു.

“ഹൂ!….. “

“ചുമ്മാതല്ല എല്ലാവരും കൂടി തല്ലി പൊട്ടിച്ചു റോഡില്‍ തള്ളിയത്. വല്ല അംബാനിയുടെയും മോളെ കൊണയ്കാന്‍ ചെന്നു കാണും.“ അവള്‍ തെല്ലു നീരസത്തോടെ പറഞ്ഞു.

“എന്‍റെ പൊന്നു ശില്പേ….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എന്തൊക്കെ ചെയ്തെന്നു എനിക്ക് യാതൊരു ഓര്‍മയും ഇല്ല. അതിനുള്ള ശിക്ഷയും എനിക്ക് കിട്ടി. ഇനി ഞാന്‍ നിന്‍റേതു മാത്രം ആയിരിക്കും. “

“പ്രോമിസ്. “

“ഈ സുന്ദരി കുട്ടിയാണ സത്യം! “

അവള്‍ കുലുങ്ങി ചിരിച്ചു. ആ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഈ സുന്ദരി കുട്ടിയുടെ കണ്ണുകള്‍ ഇനി ഞാന്‍ നനയിക്കില്ല.

“ഇങ്ങനെ കിടന്നാ മതിയോ? എന്‍റെ പൊന്നു മോന് ഫ്രഷ് ആകണ്ടേ? “

“ഹ്മം…. “

പിന്നെ അവള്‍ തന്നെ എന്നെ പല്ല് തേയ്പ്പിച്ചു. എല്ലാം ചെയ്യിച്ചു. ഇനി ഞാന്‍ ഒന്ന് പോയി എന്‍റെ അച്ഛനെ നോക്കട്ടെ. എന്നിട്ട് ഉച്ചക്ക് കഞ്ഞിയും കൊണ്ട് വരാം.

ശില്പേ നീ പോകുകയാണോ?

“ഹം…..ഇനി ഈ കുരങ്ങന്‍റെ അടുത്ത് അധികം നിന്നു കറങ്ങണ്ട എന്ന് ബാബ പറഞ്ഞു. “

ഹോ. ബാബ.. നിങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തരാ തരം പോലെ കാര്‍ഡ് ഇറക്കുകയാണല്ലേ?

“അതേയ്. ആ ബാബയെ പ്രാകുകയൊന്നും വേണ്ട. ഇന്ന് അച്ഛന് ഉച്ച വരെ എന്തോ ചികിത്സ ഉണ്ടെന്നു ബാബ പറഞ്ഞു. ഞാനും കൂടെ വേണം അത്രേ….ഞാനൊരു മണ്ടി. അച്ഛനെ നോക്കാതെ ഇവിടൊരുത്തനെ നോക്കാന്‍ വന്നപ്പോള്‍ അവന്‍ വേറൊരുത്തിയെ ഓര്‍ത്തു വികാരം കൊള്ളുന്നു. “

“ശില്പേ…… “

“ങ്ങോ…..ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോണു. ആ പെണ്ണുംപിള്ളെയും ആലോചിച്ചു കിടന്നോ…ആ പിന്നെ അവളെ ആലോചിച്ചു പാല് കുലുക്കി ഇവിടെയൊക്കെ ഒഴിച്ച് വൃത്തി കേടാക്കിയാല്‍ പിന്നെ ഞാന്‍ തിരിഞ്ഞു പോലും നോക്കൂല്ല… “

“എന്നാ നീ തന്നെ പിഴിഞ്ഞെടുത്തിട്ടു പോ…അപ്പോ പിന്നെ പ്രശ്നം ഇല്ലല്ലോ.. “

“അയ്യടാ…വേണ്ട മോനെ. മനസ്സിലിരിക്കട്ടെ. ഞാന്‍ പോണു. വേണേല്‍ ആ ബാബയോട് പറ. അങ്ങേരു പിഴിഞ്ഞ് തരും. രാവിലെ കൊറേ നേരം പിഴിയുന്നുണ്ടായിരുന്നു….. “

“ഈശ്വരാ….. “

അവള്‍ പുറത്തിറങ്ങി വാതില്‍ അടച്ചു.

ഞാന്‍ പതിയെ ഏന്തി വലിഞ്ഞു കട്ടിലില്‍ ചാരി ഇരുന്നു. ഈ കാലുകള്‍ ഇനി എന്നാണോ എന്‍റെ നിയന്ത്രണത്തില്‍ വരിക.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ഭക്ഷണവുമായി വന്നു. അതെന്റെ കയ്യില്‍ തന്നു. സാധാരണ ശില്പയാണ് എല്ലാം വാരി തരിക. ഇത് ആദ്യമായിട്ടാണ്…

എങ്കിലും ഞാന്‍ പതിയെ കഴിച്ചു. കൈകള്‍ വഴങ്ങുന്നില്ല.

പാത്രങ്ങളുമായി അയാള്‍ പോയി.

ബാബയും കാണുന്നില്ലല്ലോ? SAG നെ പറ്റി വല്ല വിവരവും കിട്ടി കാണുമോ?

ആകെ ഒരു വിരു വിരുപ്പു.

ഒരേ കിടപ്പ് കാരണം ഉറക്കവും വരുന്നില്ല. പുറം ലോകം കണ്ടിട്ട് എത്ര നാളായി. ശില്പയെ ചാക്കിട്ടു ബാബയെ കൊണ്ട് ഒരു വീല്‍ ചെയര്‍ ഒപ്പിക്കണം. എന്നിട്ട് അവള്‍ക്കൊപ്പം പുറത്തൊക്കെ ഒന്ന് കറങ്ങണം. ഞാന്‍ വെറുതെ എങ്കിലും മുംബൈയെ പറ്റി സങ്കല്‍പ്പിക്കാന്‍ നോക്കി. ഒരു രക്ഷയും ഇല്ല. വിദൂര ദൃശ്യം പോലും ഓര്‍മ വരുന്നില്ല. ആകെ ഈ മുറിക്കപ്പുറം എന്താണെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത വിധം എന്‍റെ ഓര്‍മ്മകള്‍ എന്നെ വിട്ടകന്നിരുന്നു.

എപ്പോഴോ ബാബ കടന്നു വന്നു.

“അനീ. മോനെ എന്താ ചിന്തിച്ചിരിക്കുന്നെ? ഒരു സന്തോഷ വാര്‍ത്തയുണ്ട്. SAG എന്നത് നീ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ആണ്. സോണിയ അഗര്‍വാള്‍ ഗാര്‍മന്‍റ്‌സ് എന്നാണു ആ കമ്പനിയുടെ പേര്. നീ അവിടെ ജോലി ചെയ്തിരുന്നതാണെന്നും പെട്ടെന്ന് ഒരു ദിവസം കാണാതായി എന്നും അവര്‍ പറഞ്ഞു. നീ ഇവിടെ ഉണ്ടെന്നു കേട്ടപ്പോള്‍ അവര്‍ പെട്ടെന്ന് വരാം എന്ന് പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ ഇങ്ങെത്തും. “

“ആരാണ് അവര്‍? “

“ഹോ.. ഞാന്‍ വിട്ടു പോയി. നിന്‍റെ MD സോണിയ അഗര്‍വാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

“സോണിയ അഗര്‍വാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍…ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല അങ്ങനെ ഒരു പേര് എന്‍റെ മനസ്സില്‍ ഇല്ല. “

“എന്തായാലും അര മണിക്കൂര്‍ കൂടി അല്ലേ ഉള്ളു. അവര്‍ വരട്ടെ. “

ആ അര മണിക്കൂര്‍ കഴിച്ചു കൂട്ടാന്‍ പെട്ട പാട്. മണിക്കൂറുകള്‍ ഏറെ കഴിഞ്ഞെന്നു എനിക്ക് തോന്നി.

വാതിലിനരുകില്‍ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ നോക്കിയത്. അകലെ നിന്നും കടന്നു വരുന്ന വെള്ള ഷര്‍ട്ടും കറുത്ത പാവാടയും അണിഞ്ഞ ആ യുവതിയെ കണ്ടു ഞാന്‍ ഞെട്ടി.

ഇന്നലെ കണ്ട പാല്‍ ഒലിപ്പിച്ചു നില്‍ക്കുന്ന അതെ മുഖം!!!

Comments:

No comments!

Please sign up or log in to post a comment!