ദേവരാഗം 6

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 |

ആദിയുടെ വാക്കുകള്‍ എന്റെ നെഞ്ചിലാണ് കൊണ്ടത്… “ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് കവര്‍ന്നെടുത്തിട്ടു അവളെ പുല്ലു പോലെ വലിച്ചെറിഞ്ഞ നികൃഷ്ടന്‍..” എന്റെ തലക്കകത്ത് ഇരുന്ന്‍ ആരോ അങ്ങനെ വിളിച്ചു പറയുന്ന പോലെ എനിക്ക് തോന്നി..

എന്റെ അതേ മാനസികാവസ്ഥയിലാണ് മാണിക്യനും പഞ്ചമിയും എന്ന് തോന്നി…. ആരും ഒന്നും മിണ്ടിയില്ല…. മടിയിലിരുന്ന് കളിക്കുന്ന മല്ലിമോള് ചോദിക്കുന്നതിനൊക്കെ നിര്‍വ്വികാരനായി മൂളുക മാത്രമാണ് മാണിക്യന്‍… പഞ്ചമി എന്തോ വലിയ തെറ്റ് ചെയ്തപോലെ തലയും താഴ്ത്തി വെറും നിലത്ത് ഇരിക്കുന്നു..

വാതില്‍പ്പടിയില്‍ തന്നെ കുറെ നേരം നിന്ന ഞാന്‍ പതുക്കെ അകത്തേയ്ക്ക് കടന്ന് മല്ലിമോളുടെ മുറിയില്‍ പോയി കിടന്നു.. ഇടയ്ക്കെപ്പോഴോ എന്റെ നെഞ്ചില്‍ വന്നു കിടന്ന് നിഷ്കളങ്കമായി ഉറങ്ങിയ ആ മാലാഖക്കുഞ്ഞിന്റെ നനുത്ത മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ചിന്തകളുടെ അനന്തസാഗരത്തില്‍ ഞാന്‍ ഊളിയിട്ടു..

എന്റെ കൌമാരകാല സ്വപ്നങ്ങളില്‍പോലും ഞാന്‍ മറ്റൊരു കണ്ണുകൊണ്ട് കണ്ടിട്ടില്ലാതിരുന്ന ആദി എന്റെ ജീവന്റെ ഭാഗമായി തീര്‍ന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു..  ആ സുവര്‍ണ്ണ നാളുകളെക്കുറിച്ച്  ചിന്തിക്കുമ്പോള്‍ ഇപ്പോഴും നെഞ്ചില്‍ ഒരു കുളിരാണ്..

ഒന്നാം വര്‍ഷം ഹയര്‍സെക്കന്ററിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തെ ഓണം വെക്കേഷന് അമ്മവീട്ടില്‍ വന്ന സമയത്താണ് ഞാന്‍ മാണിക്യനേയും കുടുംബത്തെയും പരിചയപ്പെടുന്നത്.. തമിഴ് സിനിമകളോടുള്ള ഒടുക്കത്തെ ആരാധന മൂത്ത് സ്ഥിരമായി തമിഴ് പടങ്ങള്‍ മാത്രം പോയിക്കണ്ടിരുന്ന ഞാന്‍ പരിചയപ്പെടുന്ന ആദ്യത്തെ തമിഴന്‍ മാണിക്യനായിരുന്നു.. അങ്ങനെ തോന്നിയ കൌതുകമാണ് മാണിക്യനുമായി എനിക്ക് അടുത്ത  ബന്ധമുണ്ടാകാന്‍ കാരണം..

നാടുവിട്ട് അന്യനാട്ടില്‍ വന്ന് താമസിക്കുന്ന മാണിക്യന് ഞാനുമായുള്ള പരിചയം വളരെ ഗുണം ചെയ്തു.. അന്ന് പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന മീനാക്ഷിയുടെ അച്ഛന്‍ മാധവേട്ടന്റെ സഹായത്തോടെ ഈ നാട്ടില്‍ സ്വന്തമായി ഭൂമി വാങ്ങിയതും വര്‍ക്ക്ഷോപ്പ് തുടങ്ങിയതും ഒക്കെ അങ്ങനെയാണ്..

മാണിക്യനും കുടുംബവും ഈ നാട്ടില്‍ വന്നു താമസം തുടങ്ങിയ ശേഷം എല്ലാ അവധിക്കാലങ്ങളിലും അവന്റെ വീടിനു പുറകിലെ മാന്തോപ്പായിരുന്നു ഞങ്ങള്‍ കുട്ടികളുടെ കളിസ്ഥലം..

അപ്പോഴൊക്കെ ആദി എന്റെ കസിന്‍സില്‍ ഒരാള്‍ എന്ന്‍ മാത്രമേ ഞാന്‍ കരുതിയിരുന്നുള്ളൂ.

. കൌമാരത്തിന്റെ ചാഞ്ചല്യങ്ങള്‍ കൊണ്ട് പഞ്ചമിയുമായി എനിക്ക് അടുപ്പമുണ്ടായപ്പോഴും.., മാണിക്യന്റെ അനുവാദത്തോടെ ഞാന്‍ അവളെ അറിഞ്ഞപ്പോഴും..  തിളയ്ക്കുന്ന കൌമാരഭാവങ്ങളോടെ എപ്പോഴും എന്റെ ഒപ്പമുണ്ടായിരുന്ന ആദിയോടോ, വാവയോടോ, അച്ചുവിനോടോ ഒന്നും എനിക്ക് കൂട്ടുകാര്‍ എന്നതില്‍ കവിഞ്ഞ അടുപ്പം തോന്നിയിരുന്നില്ല…

ഓരോ അവധിക്കാലങ്ങളിലും ഒരുമിച്ചു കളിച്ചും ചിരിച്ചും ബഹളംവച്ചും കൌമാരകാലം ആഘോഷമാക്കിയിരുന്ന ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെയ്ക്ക് പ്രണയം കടന്നു വരാന്‍ കാരണമായത് മീനുവായിരുന്നു.. അവള്‍ക്ക് എന്നോട് തോന്നിയ ഇഷ്ടം… അത് ഒരു കൂട്ടുകാരനോടുള്ള അടുപ്പമല്ല എന്ന് മനസ്സിലാക്കിയ അവള്‍ പക്ഷെ എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എന്റെ അടുത്ത് ഉണ്ടായിരുന്നിട്ടുകൂടി പറയാതെ മനസ്സില്‍ കൊണ്ട് നടന്നു…

അങ്ങനെയിരിക്കെ ഞങ്ങള്‍ പ്ലസ്ടുവിലെ ക്രിസ്തുമസ് വെക്കേഷന് അമ്മവീട്ടില്‍ വന്ന സമയത്ത് എപ്പോഴും ഒപ്പമുള്ള എന്നോട് ഇനിയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞില്ലെങ്കില്‍ തനിക്ക് വട്ടായിപ്പോകും എന്ന് തോന്നിയത്കൊണ്ടാകാം  മീനുവിന്റെ  ഇഷ്ടം എന്നോട് പറയാനായി ആദിയെ അവള്‍ ഏല്‍പ്പിക്കുന്നത്…

ഓര്‍മ്മവച്ച കാലം മുതല്‍ ആദി എന്റെ പെണ്ണാണ് എന്ന്‍ എല്ലാവരും പറയുന്നത് കേട്ടു വളര്‍ന്ന ആദിക്ക് അതൊരു ഷോക്കായിരുന്നു… എന്നെ നഷ്ടപ്പെടും എന്ന് തോന്നിയ ഘട്ടത്തില്‍ ആദി എന്നെ പ്രണയിക്കുന്നു എന്നു പറഞ്ഞു…

ചുമ്മാപറയുകയായിരുന്നില്ല.. എന്റെ മുഖം മുഴുവന്‍ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞ് എന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന്‍ ശപഥം എടുക്കുന്ന പോലെ തീവ്രമായി അവള്‍ എന്നോടുള്ള പ്രണയം പ്രകടിപ്പിക്കുകയായിരൂന്നു.. ഒരര്‍ത്ഥത്തില്‍ മീനുവിനോട് അവള്‍ ചെയ്തത് ചതിയാണ് എങ്കിലും സ്വന്തമെന്നു കരുതിയിരുന്ന ആളെ മറ്റൊരാള്‍ സ്നേഹിച്ചു തട്ടിയെടുക്കും എന്ന് തോന്നിയ ഘട്ടത്തില്‍ ആരും ചെയ്ത് പോകുന്നതേ ആദിയും ചെയ്തുള്ളൂ.. അതുകൊണ്ട് പിന്നീട് ആദി തന്നെ ഈ കാര്യം എന്നോട് പറഞ്ഞപ്പോള്‍ അവളോട്‌ എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല..

ആദിയും ഞാനും തമ്മില്‍ ഇഷ്ടത്തിലായി എന്നറിഞ്ഞതോടെ മീനാക്ഷി അവളുടെ ഇഷ്ടം ഉള്ളിലൊതുക്കി.. പിന്നെ പതുക്കെ പതുക്കെ എന്നോട് ഒരകലം പാലിക്കാന്‍ തുടങ്ങി.. ഈ സംഭവങ്ങളൊക്കെ ഞാന്‍ അറിയുന്നത് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്… അപ്പോഴേക്കും തീവ്രമായി പ്രണയിച്ച് ഓരോ വാക്കിലും നോക്കിലും വരെ എന്നെ സ്നേഹംകൊണ്ട് വീര്‍പ്പ്മുട്ടിച്ച് ആദി എന്നെ അവളുടേത്‌ മാത്രമാക്കിക്കഴിഞ്ഞിരുന്നു…

ആദിയില്‍ നിന്നും പ്രണയം എന്തെന്ന് അറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ പഞ്ചമിയുമായുള്ള ശാരീരികബന്ധം ഞാന്‍ പാടേ ഉപേക്ഷിച്ചു.
. കൌമാരത്തിന്റെ ചാപല്യം മാത്രമായി ഞാനത് മറന്നു… കാരണം ആദിയ്ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാനാവില്ലായിരുന്നു..

പിന്നെ ഞങ്ങളുടെ വസന്തകാലമായിരുന്നു… പൂര്‍ണ്ണമായ ലൈംഗികബന്ധം കല്യാണം കഴിഞ്ഞു മതി എന്ന് തീരുമാനിച്ചിരുന്നു എങ്കിലും മാണിക്യന്റെ വീട്ടില്‍.., അവന്റെ മുറിയില്‍.., മാണിക്യനേയും പഞ്ചമിയേയും പുറത്ത് കാവല്‍ നിര്‍ത്തി ഞങ്ങള്‍ ബാഹ്യലീലകളാടി…

ആദ്യമാദ്യമൊക്കെ ആദി വല്യ നാണക്കാരി ആയിരുന്നു.. ഞാന്‍ അവളുടെ ചുണ്ടില്‍ ഒന്ന് മുത്തിയതിനു രണ്ട് ദിവസം അവളെന്നോട് മിണ്ടാതെ നടന്നു എന്ന്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ… പക്ഷെ മൂന്നാം നാള്‍ കൊടുങ്കാറ്റു പോലെ മാണിക്യന്റെ വീട്ടിലേയ്ക്ക് എന്നെത്തേടി വന്ന അവള്‍ എന്നെ പിടിച്ചു വലിച്ച് മാണിക്യന്റെ മുറിയില്‍ കയറി വാതിലടച്ച ശേഷം എന്റെ നെഞ്ചിലേയ്ക്ക് ഒരു വീഴ്ചയായിരുന്നു.. എന്നോട് പിണങ്ങിയതിനു ഒരുപാട് ക്ഷമപറഞ്ഞു കരഞ്ഞു.. സങ്കടം സഹിക്കവയ്യാതെ എന്റെ കൈയ്യെടുത്ത് അവള്‍ സ്വയം മുഖത്ത് തല്ലി.. പിന്നെ ഒരു മണിക്കൂറോളം നേരം അവളുടെ അധരങ്ങള്‍ നുകര്‍ന്ന്‍ എന്റെ കൊതിമാറി എന്ന് പറയുന്ന വരെ എന്റെ മടിയില്‍ നിന്നും അവളെഴുന്നെറ്റില്ല…

പോകെപ്പോകെ ആദി രതിദേവതയായി മാറി..

മുറിയില്‍ കയറിക്കഴിഞ്ഞാല്‍ എന്റെ മടിയില്‍ കയറിയിരുന്ന് അവള്‍ തന്നെ മുലകള്‍ എന്റെ വായില്‍ വച്ച് തരും… മുലകൊതിയനായ ഞാന്‍ അവളുടെ പൊന്‍മുലകള്‍ മാറിമാറി ചപ്പിക്കുടിക്കുമ്പോള്‍ ആ സുഖത്തില്‍ ലയിച്ചിരുന്നുകൊണ്ട് അവള്‍ അവസാനം ഞങ്ങള്‍ കണ്ട് പിരിഞ്ഞതിനു ശേഷം നടന്ന ഓരോ കാര്യങ്ങളും പൊട്ടും പൊടിയും പോലും വിട്ടുകളയാതെ വാ തോരാതെ എന്നെ പറഞ്ഞു കേള്‍പ്പിക്കും… ഒരു കഥകളിക്കാരന്റെ ഭാവനാട്യങ്ങളോടെ അവള്‍ പറയുന്നത് കാണാന്‍ തന്നെ നല്ല ശേലാണ്..

എന്നെ കാണാന്‍ അവള്‍ എത്രമാത്രം കൊതിയോടെ കാത്തിരുന്നു എന്ന് പറയും… അവധി തുടങ്ങിയ അന്ന് തന്നെ അവളുടെ അടുത്തേയ്ക്ക് ഓടി എത്താതിരുന്നതിനു പരിഭവം പറഞ്ഞ് കണ്ണ് നിറയ്ക്കും… അവധി കഴിഞ്ഞ് ഞാന്‍ പോകുന്ന ദിവസം എന്‍റെ മാറില്‍ ചേര്‍ന്ന് കിടന്നു കരയും… അന്ന്‍ ഞങ്ങള്‍ കുട്ടികള്‍ക്കൊന്നും മൊബൈല്‍ ഫോണുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ വീട്ടിലെത്തി എന്ന് വിളിച്ചു പറയുന്നത് വരെ ലാന്റ്ഫോണിനു   മുന്‍പില്‍ എന്റെ വിളിക്ക് കാതോര്‍ത്ത് കാവലിരിക്കും…

അങ്ങനെ ആത്മാവില്‍ എന്നെ കൊണ്ട് നടന്നിരുന്ന എന്റെ ആദിയാണ് ഇന്നലെ മറ്റൊരുത്തനോടൊപ്പം…!!!! എനിക്കത് വിശ്വസിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല.
.

മോനൂട്ടന്റെ മരണമാണ് എന്റെ ജീവിതം തന്നെ മാറ്റിയത് എന്നെനിക്ക് തോന്നി… അല്ലായിരുന്നു എങ്കില്‍ അവളാഗ്രഹിച്ചപ്പോഴൊക്കെ അവളുടെ അടുത്ത് ഞാന്‍ ഓടിയെത്തുമായിരുന്നു… എങ്കില്‍ എന്റെ ആദി…!!!!

പക്ഷെ ആദി അവസാനം പറഞ്ഞിട്ട് പോയ വാക്കുകള്‍…. ഇരുതല മൂര്‍ച്ചയുള്ള കത്തി എന്റെ നെഞ്ചില്‍ തറച്ചിരിക്കുന്ന പോലെ തോന്നി…. തെറ്റ് ചെയ്തവന്‍ എന്ന കുറ്റബോധമാണ് എന്റെ ആ തോന്നലിനു കാരണമെങ്കിലും ആദിയുടെ ഭീഷണിക്കു പിന്നിലെ ചേതോവികാരം എനിക്ക് വ്യക്തമായി അറിയാമായിരുന്നു..

എന്റെ പ്രണയവും വിശ്വാസവും നഷ്ടപ്പെടുന്നതിനേക്കാള്‍ ആദിക്ക് പ്രശ്നമായിയുന്നത് ശ്രീമംഗലത്തെ ഇളമുറത്തമ്പുരാന്റെ പട്ടമഹിഷീപദം നഷ്ടപ്പെടുന്നതായിരുന്നു… ആ സ്ഥാനം നല്‍കുന്ന അന്തസ്സും ആര്‍ഭാടങ്ങളും നഷ്ടപ്പെടുത്താന്‍ അവള്‍ ഒരുക്കമായിരുന്നില്ല… അതിനെല്ലാത്തിനും അപ്പുറം “ശങ്കരത്തെ അച്യുതന്‍” എന്ന ആദിയുടെ അച്ഛന്‍.., അതായത് എന്റെ വല്യമ്മാവന്‍ ഇതറിഞ്ഞാല്‍ അവളെ കൊന്നു കളയും എന്ന പേടിയും…

എന്നെ മരുമകനായി കിട്ടുന്നതിലൂടെ ലഭിക്കാനിരിക്കുന്ന സ്വത്തിന്റെയും മറ്റും കണക്ക് ഇപ്പോഴേ മനസ്സില്‍ കൊണ്ട് നടക്കുന്ന വല്യമ്മാവന്‍ ആദിയുടെ തെറ്റുകൊണ്ട് ഞാനവളെ വേണ്ടായെന്നു വച്ചു എന്നറിയുന്ന നിമിഷത്തിനപ്പുറം ആദിക്ക് ആയുസ്സുണ്ടാവില്ല എന്നവള്‍ക്ക് നന്നായി അറിയാം… അത് മനസ്സില്‍ കണ്ടുകൊണ്ട് തന്നെയാവണം ആദി ഇങ്ങനെ ഒരു ഭീഷണി മുഴക്കിയത്..

സമയം പോകുന്നത് പോലും ശ്രദ്ധിക്കാതെ ഓരോന്ന് ഓര്‍ത്ത് ഞാന്‍ കിടന്നു… ഇടയ്ക്കെപ്പോഴോ ഒന്ന്‍ മയങ്ങിയ ഞാന്‍ വ്യക്തമല്ലാത്ത.., പിന്നീട് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു… മല്ലിമോള് എന്നെ കുലുക്കി വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്.. ഉറക്കത്തിനിടയ്ക്ക് ഞാന്‍ ആദിയുടെ പേരുപറയുകയും ഞെട്ടുകയും ഒക്കെ ചെയ്തിരുന്നു എന്ന്‍ അവള്‍ പറഞ്ഞപ്പോള്‍ ഒന്ന് മൂളുകമാത്രം ചെയ്തിട്ട് ഞാന്‍ എഴുന്നേറ്റു…

ഇനി ഇവിടെ നിന്നിട്ട് എന്ത് കാര്യം… എത്രയും പെട്ടന്ന് ഈ നാട്ടില്‍ നിന്നും പോകണം… യാത്ര പറയാനായി ഞാന്‍ മാണിക്യനെയും പഞ്ചമിയെയും തിരഞ്ഞ് അവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ കട്ടിലിന്റെ പടിയില്‍ ചാരി ഇരിക്കുന്ന മാണിക്യന്റെ മടിയില്‍ കിടക്കുന്ന പഞ്ചമിയെയാണ് കണ്ടത്… എന്റെ സാമീപ്യം അറിഞ്ഞ അവള്‍ പതുക്കെ കണ്ണു തുടച്ചുകൊണ്ട് എഴുന്നേറ്റിരുന്നു…

“….ഞാന്‍ പോവാ… ഇനി ഇങ്ങോട്ട് എപ്പോഴാണെന്ന് അറിയില്ല… പക്ഷെ നിങ്ങളെ കാണാന്‍ ഞാന്‍ വരും…” മറുപടിക്ക് കാത്ത് നില്‍ക്കാതെ നടക്കാന്‍ തുടങ്ങിയ എന്നെ  പുറകില്‍ നിന്നും പഞ്ചമി ഇറുകെ പുണര്‍ന്നു…

“…ദേവാ…നാന്‍ തപ്പ് പണ്ണിട്ടേ… തപ്പ് പണ്ണിട്ടേ….
” അവള്‍ ഓരോന്ന് പറഞ്ഞു കരയാന്‍ തുടങ്ങിയപ്പോള്‍ മാണിക്യനും എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചു..

ആദിയുമായുള്ള എല്ലാം അവസാനിച്ചു എന്ന് കരുതുമ്പോഴും…, അവളുമൊരുമിച്ച് കഴിഞ്ഞ പഴയ നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് ഇനിയും ഒരുപാട് നാള്‍  കഴിയണമെന്ന്‍ എന്നെ നന്നായി അറിയാമായിരുന്ന എന്റെ കൂട്ടുകാര്‍ക്ക് മനസ്സിലായിരുന്നു..  അതുകൊണ്ട് മാത്രമാണ് പഞ്ചമിയുമൊത്ത് മധുരമുള്ള ഒരു രാത്രി എനിക്ക് തരാന്‍ തെറ്റാണ് എന്നറിഞ്ഞുകൊണ്ട്തന്നെ അവര്‍ തീരുമാനിച്ചത്.. ആദിയെ മറക്കാന്‍ അതെന്നെ സഹായിക്കുമെന്ന് അവര്‍ കരുതി.. സ്വന്തം ജീവിതത്തേക്കാള്‍ എന്റെ സന്തോഷത്തിനു മുന്‍‌തൂക്കം നല്‍കുന്ന എന്റെ കൂട്ടുകാരുടെ സ്നേഹം…

എന്നാല്‍ ഇന്ന് ആദി പറഞ്ഞ വാക്കുകളില്‍ നിന്നും ഒന്നും അവസാനിച്ചിട്ടില്ല എന്ന്‍ മനസ്സിലാക്കിയ മാണിക്യനും പഞ്ചമിയും എന്നെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതോര്‍ത്ത് നീറുകയായിരുന്നു എന്ന് പഞ്ചമിയുടെ പതം പറഞ്ഞുള്ള കരച്ചിലില്‍ നിന്നും എനിക്ക് മനസ്സിലായി.. തീരുമാനം മാണിക്യന്റെതായിരുന്നതുകൊണ്ട് പറയാന്‍ വാക്കുകള്‍ പോലുമില്ലാതെ മാണിക്യന്‍ നിന്നു..  എന്നാല്‍ ആ തെറ്റില്‍ ഞാനും ഒരേപോലെ പങ്കാളിയാണ് എന്നത് കൊണ്ട് അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും എനിക്കറിയില്ലായിരുന്നു…

അവസാനം ഇന്നലെ രാത്രി സംഭവിച്ചതെല്ലാം ഞങ്ങള്‍ മൂന്നുപേരുടെ മാത്രം രഹസ്യമായിരിക്കണം എന്ന് തീരുമാനിച്ച് അവരോട് യാത്ര പറഞ്ഞ് ഞാനിറങ്ങി…

തറവാട്ടില്‍ ചെന്ന് ബാഗും പാക്ക് ചെയ്തിറങ്ങുമ്പോള്‍ അമ്മാവന്‍ ചോദിച്ചതിനൊക്കെ എന്തൊക്കെയോ മറുപടികള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി ഞാന്‍ അവിടെ നിന്നും പോന്നു..

സമയം സന്ധ്യയോട് അടുത്തിരുന്നു.. അമ്പലപ്പറമ്പില്‍ ആല്‍ത്തറയ്ക്കടുത്ത് ഞാന്‍ വണ്ടി ഒതുക്കി കുറച്ച് നേരം കാഴ്ചകള്‍ കണ്ടു നിന്നു… ഉത്സവപ്പറമ്പില്‍ ആളും മേളവും ഒഴിഞ്ഞിരുന്നു.. അവിടിവിടെയായി വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം… ഓരോ അവധിക്കാലത്തും ആവേശത്തോടെ ഓടിയെത്തിയിരുന്ന എന്റെ അമ്മനാട്… ആ വസന്തകാലം ഇനി ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കും… എന്റെ പ്രിയപ്പെട്ട നാടിനെ ഒരിക്കല്‍ക്കൂടി നോക്കിക്കണ്ടിട്ട് ഞാന്‍ എന്റെ ബുള്ളറ്റില്‍ യാത്ര തിരിച്ചു…

—————————————–

എന്റെ പഴയ ഡയറിയില്‍ എന്നോ ഞാന്‍ കുറിച്ചിട്ട ആ നഷ്ടകാവ്യം ഇന്നും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.. ഫ്ലാറ്റിലെ സോഫയില്‍ ചാരിക്കിടന്നുകൊണ്ട് ഞാന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി…. മറക്കാന്‍ ശ്രമിക്കും തോറും എന്നെ കണ്ണീര്‍ കയത്തിലേയ്ക്ക് തള്ളിയിടുന്ന  ആദിയുടെ ഓര്‍മ്മകള്‍… ഇനി എത്ര നാള്‍ ഈ ഭാരവും പേറി ഞാന്‍ നടക്കണം…

കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥിയായും ബിസ്സിനസ്സുകാരനായും ഈ നഗരത്തില്‍ ഞാന്‍ വരുമ്പോളൊക്കെ എന്റെ അഭയകേന്ദ്രമായിരുന്നത് ഈ ഫ്ലാറ്റിലെ  ശീതീകരിച്ച നിശബ്ദതയായിരുന്നു…. പക്ഷെ ഈ നാട്ടിലേയ്ക്ക് ഇനിയെന്ന് എന്നറിയാതെ ഞാന്‍ യാത്രയ്ക്കൊരുങ്ങുമ്പോള്‍ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ കൂടെക്കൂട്ടാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഞാന്‍ പുകയൂതി വിട്ടു…

ആ പുസ്തകങ്ങളൊക്കെ ഇവിടെ കിടന്നോട്ടെ എന്ന് വിചാരിച്ചിരുന്നു എങ്കില്‍ ഇന്ന്‍ ഞാന്‍ ആ ഡയറി കാണില്ലായിരുന്നു… ശീലമില്ലാതിരുന്നിട്ടും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ എഴുതിയ ഡയറി… എന്റെ നഷ്ടങ്ങളുടെ കണക്ക് പുസ്തകം…

“…ഹൃദയ തന്ത്രികളിലെ ശ്രുതിമുറിഞ്ഞ ദേവരാഗം…”

ആലോചിച്ച് കിടന്ന് സമയം പോയത് ഞാന്‍ അറിഞ്ഞില്ല… ഫോണിന്റെ റിംഗ് കേട്ട് ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു.. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നാട്ടിലേയ്ക്കുള്ള വോള്‍വോ പുറപ്പെടുന്നത്… ഫോണില്‍ മുത്തായിരുന്നു.. ഞാന്‍ പുറപ്പെട്ടോ എന്നറിയാന്‍ വിളിച്ചതാണ്… ഉടനെ പുറപ്പെടുമെന്നും ബസ്സില്‍ കയറിയ ശേഷം മെസ്സേജ് അയച്ചേക്കാം എന്നും പറഞ്ഞ് ഫോണ്‍ വച്ചു…

ബാഗൊക്കെ നേരത്തെ തന്നെ റെഡിയാക്കി വച്ചിരുന്നു.. മുന്നിലെ മേശയിലിരുന്ന കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതില്‍ നിന്നും രണ്ട് പെഗ് പകര്‍ന്നു കുടിച്ചിട്ട് ഞാന്‍ എഴുന്നേറ്റു… നീറ്റ് വിസ്കി… വല്ലപ്പോഴുമുള്ള എന്റെ മദ്യപാന ശീലത്തില്‍ ഇവനാണ് കമ്പനി….

മുറിയില്‍ നിന്നും ഡ്രസ്സ് മാറി ഇറങ്ങുമ്പോള്‍ കോളിംഗ് ബെല്‍ കേട്ടു… വാതില്‍ തുറക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കുന്ന അറോറ… എം.ബി.എയ്ക്ക് എന്റെ സഹപാഠിയായിരുന്നു അവള്‍.. ഹാഫ് മലയാളിയായ ഗോവന്‍ സുന്ദരി…  ഇപ്പോള്‍ ഇവിടെ ഹൈദരാബാദില്‍ തന്നെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ എച്ച്.ആര്‍. ഡിവിഷനില്‍ ജോലി ചെയ്യുന്നു…

ഞാന്‍ ഇന്ന് പോകും എന്ന്‍ പറഞ്ഞപ്പോള്‍ ബസ്സിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് വരെ അവള്‍ ലിഫ്റ്റ്‌ ഓഫര്‍ ചെയ്യുകയായിരുന്നു… എന്നെ ഡ്രോപ് ചെയ്യാന്‍ വേണ്ടി മാത്രം ഉച്ചകഴിഞ്ഞ് അവള്‍ ലീവെടുത്തു.. ഈ നഗരം സമ്മാനിച്ച അനേകം കൂട്ടുകാരില്‍ അല്‍പ്പം സെന്‍സിബിളായ ഫ്രണ്ട് ഇവളായതുകൊണ്ട് ഞാന്‍ ഓ.കെ. പറഞ്ഞു..

അരമണിക്കൂര്‍ യാത്രയുണ്ടായിരുന്നു ബസ്സിനടുത്തേയ്ക്ക്… കാര്‍ ഞാന്‍ തന്നെയാണ് ഓടിച്ചത്.. അറോറയുടെ കൂടെക്കൂടിയപ്പോള്‍ എന്റെ ശോകം മൂടൊക്കെ മാറി… വഴിനീളെ അവള്‍ ഓഫീസിലുണ്ടായ ഒരു രസികന്‍ സംഭവം എന്നെ വിവരിച്ചു കേള്‍പ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു… അവസാനം അവളുടെ ചിരിയില്‍ പങ്കുകൊണ്ട് ഞാനും ചിരിച്ച് അവസാനിപ്പിച്ചപ്പോഴേക്കും എനിക്ക് ഇറങ്ങണ്ട സ്ഥലം എത്തി… ബസ്സില്‍ കയറി എന്റെ സീറ്റ് നമ്പര്‍ നോക്കി ലഗ്ഗേജൊക്കെ ഒതുക്കി വച്ച ശേഷം ഞാന്‍ അറോറയോടൊപ്പം അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ലഞ്ച് കഴിച്ചു… പിന്നെ അവളുടെ കാറില്‍ ഇരുന്ന്‍  അവളെ ഒന്ന് കെട്ടിപ്പിടിച്ച് യാത്രയും പറഞ്ഞ് ഞാന്‍ ഇറങ്ങി…

ഞാന്‍ സെറ്റിലായി എന്ന് ബോധ്യപ്പെട്ട് നാട്ടിലെത്തിയാല്‍ വിളിക്കണം എന്നും പറഞ്ഞ് അറോറ പോയി….

ബസ്സില്‍ അധികം തിരക്കുണ്ടായിരുന്നില്ല.. ഡ്രൈവര്‍ സൈഡില്‍ വിന്‍ഡോ സീറ്റ് നോക്കി ബുക്ക് ചെയ്തിരുന്നത് കൊണ്ട് ശല്യമില്ലാതെ ഉറങ്ങാം.. രണ്ട് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ എന്റെ അടുത്ത സീറ്റ് കാലിയായിരുന്നു… വീക്ക്ഏന്‍ഡ് ആയത്കൊണ്ട് വഴിക്ക് നിന്നും ആളുകള്‍ കയറി എല്ലാ സീറ്റും ഫില്ലാകുമെന്ന് ഞാന്‍ ഊഹിച്ചു… ഹെഡ്സെറ്റില്‍ പാട്ടും വച്ച് ഞാന്‍ ഇരുന്നു…

ചില ബിസ്സിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി ഞാന്‍ ഹൈദ്രാബാദില്‍ ഉണ്ട്… തിരിച്ചു പോകുമ്പോള്‍ ഫ്ലൈറ്റിനു പോകാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്… അതാവുമ്പോള്‍ മാക്സിമം 5 മണിക്കൂറില്‍ കൂടുതല്‍ ചിലവാവില്ല.. പക്ഷെ പിന്നെ ഞാന്‍ തീരുമാനം മാറ്റി… ഒരുപാട് കാലം ഈ നാടിന്റെ മടിത്തട്ടില്‍ ഉറങ്ങിയതല്ലേ തിരിച്ചുള്ള യാത്രയില്‍ വഴിയോരക്കാഴ്ച്ചകളിലൂടെ ഈ നഗരത്തിന്റെയും മറ്റും ഭംഗി ആസ്വദിച്ചു യാത്ര ചെയ്യണം എന്ന് തോന്നി.. ഇതാവുമ്പോ മൊത്തം 20 മണിക്കൂര്‍ നേരത്തെ യാത്രയുണ്ട്.. ചുമ്മാ ഒരു വട്ട്..

അധികം വൈകാതെ തന്നെ ബസ്സ്‌ പുറപ്പെട്ടു… പുറപ്പെട്ട വിവരം മുത്തിന് മെസ്സേജ് ചെയ്തിട്ട്.. പാട്ടും കേട്ടിരുന്ന്‍ പുറകോട്ട് ഓടി മറയുന്ന കാഴ്ചകളില്‍ ലയിച്ചിരുന്നു.. രാത്രിയില്‍  അത്താഴം കഴിക്കാന്‍ കൃഷണഗിരിയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ചൂട് ചപ്പാത്തിയും  വെജിറ്റബിള്‍ കുറുമയും കഴിച്ചിട്ടു തിരികെ ബസ്സില്‍ കയറിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന ബാക്കി വിസ്ക്കി കൂടി ആരും കാണാതെ അകത്താക്കിയിട്ട് ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു..

പിന്നെ അകത്തു കിടക്കുന്ന വിസ്കിയുടെ ചൂടുള്ള ലഹരിയുടെ അകമ്പടിയോടെ ഞാന്‍ ഉറങ്ങി… ഇടയ്ക്കെപ്പോഴോ റ്റീഷര്‍ട്ടില്‍  ആരോ പിടിച്ചുവലിക്കുന്നത് പോലെ തോന്നി കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു കുഞ്ഞുവാവയാണ്… ഓമനത്തമുള്ള ഒരാണ്‍കുഞ്ഞ്…

എന്റെ ഇടത്ത് വശത്തിരുന്ന് ഉറങ്ങുന്ന അവന്റെ അമ്മയുടെ കൈയില്‍ ഇരുന്നുക്കൊണ്ട് എന്റെ ബനിയനില്‍ പിടിച്ചു വലിച്ചു കളിക്കുകയാണ് അവന്‍… അവര്‍ കയറിയതും എന്റെ അടുത്ത് വന്നിരുന്നതും ഒന്നും ഞാനറിഞ്ഞിരുന്നില്ല.. ടൈമര്‍ വച്ചിരുന്നതുകൊണ്ട് ഐപോഡിലെ പാട്ട് എപ്പോഴോ നിന്നിരുന്നു..

എന്റെ ഉറക്കം പോയി.. സമയം നോക്കിയപ്പോള്‍ പന്ത്രണ്ടര ആയിരുന്നു… ഞാന്‍ വിന്‍ഡോ കര്‍ട്ടന്‍ നീക്കി പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു…

ആ കുഞ്ഞ് ഇടയ്ക്ക് വീണ്ടും എന്റെ ഡ്രസ്സില്‍ പിടിച്ചു വലിച്ചു.. ഞാന്‍ നോക്കിയപ്പോള്‍ അവന്‍ പാല്‍പ്പല്ലുകള്‍ കാട്ടി മനോഹരമായി ചിരിച്ചു.. കഷ്ടി ഒരു വയസ്സ് പ്രായം കാണും അവന്… മുഖം എന്റെ എതിര്‍വശത്തേയ്ക്ക് ചരിച്ചുവച്ച് അവന്റെ അമ്മ സുഖമായി ഉറങ്ങുന്നു.. കരിനീല കളറില്‍ ഇടയ്ക്കിടയ്ക്ക് നേരിയ വെളുത്ത വരകളുള്ള ഒരു ഫ്രണ്ട് ഓപ്പണ്‍ കുര്‍ത്തിയും, ബ്ലാക്ക് ജീന്‍സുമാണ് ആ പെണ്ണിന്റെ വേഷം… തണുക്കാതിരിക്കാന്‍ ഒരു വൂളന്‍ ഷാള്‍ കൊണ്ട് പുതച്ചിട്ടുണ്ട്… കുഞ്ഞിനേയും ഷാളില്‍ പൊതിഞ്ഞു പിടിച്ചാണ് അവള്‍ ഉറങ്ങാന്‍ തുടങ്ങിയത് എന്നു തോന്നി…

പക്ഷെ ഇടയ്ക്ക് ഉണര്‍ന്ന കുഞ്ഞ് പിടിച്ചു വലിച്ച് ഷാള്‍ അവളുടെ മാറില്‍ നിന്നും മാറിയാണ് കിടക്കുന്നത്… മുലകുടിക്കുന്ന കുട്ടി ഉള്ളത് കൊണ്ട് പാല്‍ നിറഞ്ഞ അവളുടെ വലിയ മുലകള്‍ ബസ്സിന്റെ താളത്തിനനുസരിച്ച് തുള്ളിത്തുളുംബുന്ന കാഴ്ച്ച ചെറുതായി എന്നെ കമ്പി അടിപ്പിച്ചു…

എന്തായാലും ഉറക്കം പോയി… എന്നാല്‍ കുറച്ച് നേരം ആ പെണ്ണിന്റെ സീന്‍ പിടിക്കാം എന്ന് കരുതി ഞാന്‍ അവളുടെ ഉറക്കം നോക്കിക്കൊണ്ട് ഇരുന്നു.. ദീര്‍ഘദൂര യാത്രകളില്‍ ഇതൊക്കെ അല്ലെ ഒരു രസം…

കുഞ്ഞുണര്‍ന്നതൊന്നും അവന്റെ അമ്മ അറിഞ്ഞിട്ടില്ല… അവളുടെ മുലകള്‍ക്കിടയില്‍ തലവച്ച് കിടക്കുന്ന കുഞ്ഞിനെ ലാളിക്കാന്‍ എന്നപോലെ പതുക്കെ അവന്റെ തലയില്‍ തലോടിയപ്പോള്‍ എന്റെ വിരലുകള്‍ ഡ്രസ്സിനു മുകളിലൂടെ അവളുടെ മുലയില്‍ ഉരസ്സി… ഇടയ്ക്ക് കുഞ്ഞിന്റെ കൈകള്‍ അവളുടെ മുലയിലും മുഖത്തുമെല്ലാം ഓടി നടക്കുന്നുണ്ടായിരുന്നതുകൊണ്ട് അവളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല… കിട്ടിയ ചാന്‍സ് ഞാനും വെറുതെ കളഞ്ഞില്ല… അവള്‍ക്ക് നേരെ ചരിഞ്ഞിരുന്ന്‍ ഞാന്‍ പതുക്കെ അവളുടെ മുലയില്‍ ഉടുപ്പിനു മുകളിലൂടെ തഴുകി… മുറുക്കെ പിടിക്കാന്‍ കൈതരിച്ചെങ്കിലും ഞാനത് ചെയ്തില്ല… എങ്ങാനും അവള്‍ ഉണര്‍ന്നാലോ…??

പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ എന്റെ വിരല്‍ ഉടുപ്പിനു വെളിയില്‍ കാണുന്ന അവളുടെ മുലവിടവില്‍ ചെറുതായി അമര്‍ന്നു.. അങ്ങനെ ചെയ്യണം എന്ന്‍ ഞാന്‍ കരുതിയതല്ല.. പക്ഷെ പറ്റിപ്പോയി.. നേരിട്ടുള്ള ആദ്യത്തെ സ്പര്‍ശനത്തില്‍ അവളുണര്‍ന്നു… ഞാന്‍ പെട്ടന്ന് കൈ വലിച്ച് വിന്‍ഡോയ്ക്ക് നേരെ മുഖം തിരിച്ചു കണ്ണടച്ചിരുന്നു..

എന്റെ കൈത്തണ്ടയില്‍ ആ കുഞ്ഞിക്കൈകള്‍ പതുക്കെ തല്ലിയപ്പോള്‍ ആണ് ഞാന്‍ കണ്ണ് തുറന്നത്…

“…സോറി…” എന്റെ ഉറക്കം ശല്യപ്പെടുത്തിയതിനു അവള്‍ എന്നോട് ക്ഷമ പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ കൈ പിടിച്ചു വലിച്ചു.. ഞാന്‍ അപ്പോഴാണ്‌ അവളുടെ മുഖം ശ്രദ്ധിക്കുന്നത് വട്ടമുഖത്തില്‍ ആരെയും ആകര്‍ഷിക്കുന്ന മലര്‍ന്ന ചുണ്ടുകളുള്ള സുന്ദരിപ്പെണ്ണ്‍… കുര്‍ത്തിയുടെ ഫുള്‍ സ്ലീവില്‍ ഒതുങ്ങുന്ന അവളുടെ കൊഴുത്ത കൈ ഉയര്‍ത്തി മുഖത്തേയ്ക്ക് വീണു കിടന്ന അളകങ്ങള്‍ ഒതുക്കിക്കൊണ്ട് അവള്‍ എന്റെ നേരെ നോക്കി മഹോഹരമായി ഒന്ന് ചിരിച്ചു.. ഞാന്‍ തിരിച്ചും

മുലയില്‍ ഞാന്‍ കൈവച്ചത് അവളറിഞ്ഞു കാണും എന്ന ആശങ്ക ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ പിന്നെ അവളുടെ നേരെ നോക്കാന്‍ പോയില്ല..

“…. അമ്മേടെ ചക്കര ഉറങ്ങിക്കോ… നമ്മളേ നാളെ രാവിലേ നാട്ടിലെത്തൂള്ളൂട്ടോ… വാവ ചാച്ചിക്കോ…” ഓ പെണ്ണ് മലയാളിയാണ്.. അവള്‍ കുഞ്ഞിനെ ഉറക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അവനുറങ്ങിയില്ല… തന്നെയുമല്ല കരച്ചിലും തുടങ്ങി…

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അടുത്ത സീറ്റിലിരുന്ന ചിലരൊക്കെ ഉണര്‍ന്ന്‍.., ഉറക്കം തടസ്സപ്പെടുതിയത്തിനു അവളെ ഈര്‍ഷ്യയോടെ നോക്കി.. അവളുടെ പെടാപ്പാട് കണ്ടിട്ട് ഇടയ്ക്ക് ഞാനൊന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി… അവള്‍ എന്റെ നേരെ നോക്കി വിഷമിച്ച് ഒന്ന് ചിരിച്ചു..

അവള്‍ ഒറ്റയ്ക്കാണെന്ന് തോന്നുന്നു.. ഇല്ലെങ്കില്‍  അവളീ പാട് പെടുന്നതുകണ്ട് കൂടെയുള്ള ആരെങ്കിലും സഹായത്തിനു എത്തേണ്ട സമയം കഴിഞ്ഞു….

“… കുഞ്ഞിനു വിശന്നിട്ടായിരിക്കും കരയുന്നത്…” എന്റെ സംസാരം കേട്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു..

“… സാറ് മലയാളിയാണല്ലേ…. എന്ത് ചെയ്യാനാ… ബസ്സില്‍ കയറുന്നതിനു മുന്പ് ഞാന്‍ ഫീഡ് ചെയ്തിട്ട് ഇവനെ ഉറക്കിയതായിരുന്നു… ഇപ്പൊ ഇനി എന്ത് ചെയ്യും…”

“… അതിനെന്താ ഒന്നുകൂടി ഫീഡ് ചെയ്യണം…” ഞാന്‍ ഒന്നും ആലോചിക്കാതെ വളരെ കൂളായി അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ ദയനീയ ഭാവത്തില്‍ എന്നെ നോക്കി… ആ നോട്ടത്തിന്റെ അര്‍ദ്ധം എനിക്കപ്പോള്‍ തന്നെ മനസ്സിലായി.. ഞാന്‍ അടുത്തിരിക്കുമ്പോള്‍ അവള്‍ക്ക് കുഞ്ഞിനു മുലകൊടുക്കാന്‍ മടി…

“…ഓ സോറി… ഒരു കാര്യം ചെയ്യൂ… ഞാന്‍ മാറിത്തരാം ഇയാള് ഈ വിന്‍ഡോ സൈഡിലേക്കിരുന്നോ..” അത് കേള്‍ക്കാന്‍ കാത്തിരുന്നപോലെ അവള്‍ കുഞ്ഞിനേയും എടുത്ത് എനിക്ക് വഴി ഒഴിഞ്ഞു നിന്നു… ഞാന്‍ എഴുന്നേറ്റ് മാറിയപ്പോള്‍ അവള്‍ വിന്‍ഡോ സൈഡില്‍ ഇരുന്നു.. എന്നിട്ടും കുഞ്ഞിനു മുലകൊടുക്കാതെ അവള്‍ മടിച്ചു നിന്നു…  അവള്‍ക്ക് ബട്ടണ്‍ അഴിച്ച് മുല പുറത്തെടുക്കണമായിരുന്നു … ഞാന്‍ അവള്‍ക്ക് പുറം തിരിഞ്ഞു നിന്നു…

“… സാറ് ഇരുന്നോ…” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കടുത്ത് ഇരുന്നു… അവള്‍ ഷാള്‍ കൊണ്ട് കുഞ്ഞിനെ മറച്ചു പിടിച്ചുകൊണ്ട് അവനെ മുലയൂട്ടി… പതുക്കെ കുഞ്ഞിന്റെ തുടയില്‍ തട്ടിയുറക്കി… ഞാന്‍ അവളുടെ നേരെ നോക്കാന്‍ പോയില്ല…

“…  സാറ് നാട്ടിലേയ്ക്കാണോ…???” അവള്‍ പതുക്കെ ചോദിച്ചു.. ഞാന്‍ തലകുലുക്കി..

“…. ഞാന്‍ ദേവന്‍… ഇയാളെ കണ്ടപ്പോള്‍ ഒരു മലയാളിച്ഛായ  തോന്നിയിരുന്നു… ഒറ്റയ്ക്കേ ഉള്ളോ…??” അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്റെ ചമ്മലോക്കെ മ,മാറിയിരുന്നു.. പിന്നെ അവളെ പരിചയപ്പെടാന്‍ കിട്ടിയ ചാന്‍സല്ലേ..

“…എന്റെ പേര് സുപര്‍ണ്ണ… ഹസ്ബന്റിനു അത്യാവശ്യമായി ഡല്‍ഹിക്ക് പോകണ്ടി വന്നു… പിന്നെ നാട്ടില്‍ പോകണ്ട അത്യാവശ്യമുള്ളതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോന്നു..”

“… ഓ… ഒറ്റയ്ക്കൊക്കെ കുഞ്ഞിനേയുംകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഒരു ഫീഡിംഗ് ബോട്ടില്‍ കരുതായിരുന്നില്ലേ…”

“… ഞാന്‍ ആദ്യായിട്ടാ ഏട്ടനില്ലാതെ.. വെപ്രാളം കൊണ്ട് മറന്നുപോയി… എന്തായാലും ഒരു മലയാളിയുടെ അടുത്ത് സീറ്റ് കിട്ടിയത് ഭാഗ്യായി.. എനിക്കീ തെലുങ്കും കന്നടയും ഒന്നുമറിയില്ല…” അവളതു പറഞ്ഞപ്പോള്‍  ഞാന്‍ ചിരിച്ചു… പിന്നെ ഓരോന്ന് സംസാരിച്ച് ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം മാറി…

ഇതിനിടയില്‍ കുഞ്ഞുറങ്ങിയിരുന്നു.. അവള്‍ക്ക് ഡ്രസ്സ് നേരെയിടാന്‍ വേണ്ടി ഞാന്‍ തിരിഞ്ഞിരുന്നു…

അഞ്ചരയടി കഷ്ടി മാത്രം പൊക്കമുള്ള അവള്‍ക്ക് കാലിനു നീളം കുറവായതുകൊണ്ട് കുഞ്ഞിനെ മടിയില്‍ പിടിക്കുമ്പോള്‍ അവന്‍ ഉറക്കത്തില്‍ വീണു പോകുമോ എന്നുള്ള പേടിയുണ്ടായിരുന്നു അവള്‍ക്ക്… ഞാന്‍ എന്റെ ബാഗില്‍ നിന്നും ഒരു കനം കുറഞ്ഞ തലയിണ എടുത്തു കൊടുത്തു… സാധാരണ യാത്രകളില്‍ ഞാന്‍ അത് കൈയില്‍ കരുതാറുള്ളതാണ്…

ആ തലയിണ മുട്ടിനു മുകളില്‍ മുന്‍സീറ്റിനോട്‌ ചേര്‍ത്ത് കുറുകെ വച്ച് മടിയില്‍ കുഞ്ഞിനെക്കിടത്തിയപ്പോള്‍ അവളുടെ ടെന്‍ഷന്‍ മാറി.. ഇതിനിടയില്‍ പല തവണ ഞങ്ങളുടെ തോളുകളും തുടകളും തമ്മിലുരഞ്ഞു… പക്ഷെ അവള്‍ക്ക് എന്റെ അടുത്തിരിക്കുന്നതില്‍ ഒരു സുരക്ഷിതത്വം ഫീല്‍ ചെയ്യുന്നപോലെ തോന്നി..

ഞങ്ങള്‍ കുറെ സമയം സംസാരിച്ചിരുന്നു… അവളുടെ പ്രേമവിവാഹമായിരുന്നു എന്നും.. ഹസ്ബന്റിന്റെ പേര് ജിതേഷ് എന്നാണെന്നും… കല്യാണത്തിനു രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നതുകൊണ്ട് പ്രസവ സമയത്ത് പോലും ബന്ധുക്കളാരും കൂടെ ഉണ്ടായില്ല എന്നും ഒക്കെ അവള്‍ പറഞ്ഞു… എനിക്കെന്തോ അവളോട്‌ ഒരടുപ്പം തോന്നി.. അപ്പോഴും എന്റെ കണ്ണുകള്‍ ബസ്സിലെ അരണ്ട വെളിച്ചത്തില്‍ അവളുടെ കൊഴുത്ത ദേഹത്ത് മേയുന്നുണ്ടായിരുന്നു…

പക്ഷെ എന്നെ കണ്ടപ്പോള്‍ അവള്‍ക്ക് അവളുടെ മൂത്ത ജേഷ്ടനെയാണ് ഓര്‍മ്മ വന്നത് എന്ന് പറഞ്ഞപ്പോള്‍ അതുവരെ അവളെ തെറ്റായ കണ്ണുകൊണ്ട് കണ്ടതില്‍ എനിക്ക് കുറ്റബോധം തോന്നി… ഞാന്‍ എന്ത് സാഡിസ്റ്റാണ്  അല്ലേ.. കൈക്കുഞ്ഞുമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്ണിനെപ്പോലും കാമക്കണ്ണോടെ കാണുന്നവന്‍.. പിന്നീട് ഉറങ്ങിപ്പോയ അവള്‍ എന്റെ തോളില്‍ ചാഞ്ഞിരുന്ന്‍ ഉറങ്ങിയപോള്‍ പോലും അവളെ ചേര്‍ത്തുപിടിച്ചു എന്നല്ലാതെ ഞാന്‍ അവളുടെ മാസളതയുടെ  സുഖമറിയാന്‍ ശ്രമിച്ചില്ല…

നേരംവെളുത്തതിനു ശേഷമാണ് ഞാന്‍ നാട്ടിലെത്തിയത്… ബസ്റ്റാന്റില്‍ മാണിക്യന്‍ അവന്റെ പുതിയ ബ്ലാക്ക് ജീപ്പ് കോമ്പസ്സില്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു…. സുപര്‍ണ്ണയ്ക്ക് തിരുവല്ല വരെ പോകണമായിരുന്നു…. ഞാന്‍ ഇറങ്ങുമ്പോള്‍ “…നാട്ടിലെത്തിയിട്ട് വിളിക്കാം ദേവേട്ടാ…” എന്നും പറഞ്ഞു അവള്‍ എന്റെ നമ്പര്‍ വാങ്ങി… അവളുടെ മടിയിലിരുന്ന സുധിക്കുട്ടന് ഒരുമ്മയും കൊടുത്തിട്ട് ഞാന്‍ അവരെ യാത്രയാക്കി.. പിന്നെ മാണിക്യനൊപ്പം വീട്ടിലേയ്ക്ക് യാത്ര തുടങ്ങി..

ആദിയുമായി തെറ്റിയതിനു ശേഷം അമ്മയുടെ നാട്ടിലേയ്ക്ക് ഞാന്‍ അധികം തവണയൊന്നും പോയിരുന്നില്ല… ആദി ഇടയ്ക്കിടെ മാണിക്യന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു എങ്കിലും അവരുടെ തണുപ്പന്‍ പ്രതികരണം കാരണം പിന്നെ അവളും അങ്ങോട്ട്‌ പോകാതായി… സ്വന്തക്കാരെന്നു പറഞ്ഞു കയറിച്ചെല്ലാന്‍ ആകെയുണ്ടായിരുന്ന ഞങ്ങള്‍ രണ്ടും പോലും ചെല്ലാതായതോടെ മാണിക്യനും പഞ്ചമിയും മല്ലിമോളും ആകെ സങ്കടത്തിലായിരുന്നു…

എനിക്ക് ഏറ്റവും പ്രിയപ്പെട്ട അവരെ അങ്ങനെ ഒറ്റപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് പഠനം കഴിഞ്ഞ് ഞാന്‍ ശ്രീമംഗലത്തെ ബിസ്സിനസ്സുകളില്‍ ഭാഗഭാക്കായി തുടങ്ങിയപ്പോള്‍ മാണിക്യനെയും കുടുംബത്തേയും ഞാന്‍ എന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോന്നു… എന്റെ വീട്ടില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ മാറിയുള്ള ഞങ്ങളുടെ തന്നെ പറമ്പില്‍ അവര്‍ക്ക് ഒരു ഇരുനില വീട് വച്ചുകൊടുത്ത് അവര്‍ എപ്പോഴും എന്റെ കൈയെത്തും ദൂരത്ത് ഉണ്ടാകും എന്ന് ഞാന്‍ ഉറപ്പു വരുത്തി…

പിന്നീട് ആദിയുടെ നാട്ടിലെ മാണിക്യന്റെ സ്ഥലവും മറ്റും വിറ്റ്‌ കിട്ടിയ പണംകൊണ്ട് അവന്‍ മാരുതിസുസുക്കിയുടെ ഒരു എജന്‍സിയെടുത്ത് ഞങ്ങളുടെ അടുത്തുള്ള ടൌണില്‍ മാരുതിയുടെ പ്രീമിയം കാറുകളുടെ ഒരു ഷോറൂം തുടങ്ങി… ഒപ്പം യൂസ്ഡ് കാറുകളുടെ ഒരു ഷോറൂമും, സര്‍വ്വീസ് സെന്ററും.. അങ്ങനെ ഒരു കൊച്ചു മുതലാളിയായി അവന്‍… മല്ലിമോള്‍ക്ക് ഇപ്പോള്‍ പന്ത്രണ്ട് വയസ്സായി.. ഒപ്പം അവള്‍ക്ക് കൂട്ടിന്‌ ഒരു കുഞ്ഞനിയന്‍ കൂടി ഉണ്ടായി… “മിഥുന്‍”…..

മാണിക്യന്റെ കാറില്‍ ശ്രീമംഗലത്തെയ്ക്ക് വരുമ്പോള്‍ ഞാന്‍ ഓര്‍ത്തു…

എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ഉത്സവദിനം കൊഴിഞ്ഞിട്ട്‌ ഇപ്പോള്‍ ഏഴു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു…

ഋതുക്കള്‍ ഋതുഭേദങ്ങളായി കൊഴിഞ്ഞു… വസന്തങ്ങളും ശിശിരങ്ങളും ശ്രീമംഗലത്തെ തേടി ഒരുപാട് തവണ വന്നു… ശ്രീമംഗലം എന്ന ശ്രീത്വം വിളങ്ങുന്ന സുന്ദരിപ്പെണ്ണിനെ കാണാനും അവളെ ലാളനകളില്‍ പുളകംകൊളളിക്കാനും ഓണവും വിഷുവുമെല്ലാം കാമുകന്മാരായി മത്സരിച്ചു…

പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി  ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…

കാലം കടന്നു പോകുമ്പോള്‍ അവള്‍ കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അമൃതധാരയായി നിറയൌവ്വനമായി തളിര്‍ത്തു വിടര്‍ന്നു… അവളുടെ താരുണ്യമേനിക്ക് അഴകായി ദിവ്യയും സംഗീതയും അവളുടെ പൊന്‍കുചഭാരങ്ങള്‍പോലെ നവതാരുണ്യ യുവതികളായി ശ്രീമംഗലത്തിന്റെ അഭിമാനങ്ങളായി വളര്‍ന്നു…

ശ്രീമംഗലം ഇപ്പോള്‍ വലിയൊരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്…

മുത്തിന്റെ കല്യാണം…

അവള്‍ക്കിപ്പോള്‍ ഇരുപത്തഞ്ച് വയസ്സായി.. ഒപ്പം അവളിപ്പോള്‍ ഡോക്ടര്‍ ദിവ്യ രാജശേഖരനാണ്.. ഒരാഴ്ച കഴിഞ്ഞു വരുന്ന ഞായറാഴ്ച്ചയാണ് കല്യാണം…. ആ കല്യാണത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ അതേ പന്തലില്‍ വച്ചു തന്നെ മറ്റ് നാല് കല്യാണങ്ങള്‍ കൂടി നടക്കും… ഒന്ന്‍ എന്റെ വല്യച്ഛന്റെ മകന്‍ അര്‍ജുന്‍ എന്ന അജുവിന്റെയും.. ഒപ്പം ഞങ്ങളുടെ നാട്ടിലെ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെയും…

മുത്ത് കല്യാണം കഴിക്കുന്നത് മെഡിക്കല്‍ കോളേജില്‍ അവളുടെ സീനിയറായിരുന്ന ഡോ. സഞ്ജീവ് സച്ചിദാനന്ദിനെയാണ്.. രണ്ടും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.. അവന്‍ നല്ല പയ്യനായതുകൊണ്ട് വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് അതങ്ങുറപ്പിച്ചു… അജുവിന്റെയും പ്രേമവിവാഹമാണ്… ആദിയുടെ നാട്ടുകാരിയും സര്‍വ്വോപരി അവളുടെ സഹപാഠിയും ഒക്കെ ആയ അനുപമയാണ് അവന്റെ വധു…

ശ്രീമംഗലം ഒരു വലിയ ബിസ്സിനസ്സ് ഗ്രൂപ്പായി വളര്‍ന്നതിനു ശേഷം ഞങ്ങളുടെ തറവാട്ടിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനൊപ്പം ഈ നാട്ടിലെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്കും വിവാഹം നടത്തുന്നത് ഞങ്ങളുടെ ഒരു രീതിയായിരുന്നു.. ചിലവൊക്കെ ശ്രീമംഗലം വക… അതുപോലെതന്നെ ഞങ്ങളുടെ പെണ്‍കുട്ടിയ്ക്ക് എടുക്കുന്ന അത്രയും തന്നെ സ്വര്‍ണ്ണവും, വസ്ത്രങ്ങളും മറ്റുള്ള പെണ്‍കുട്ടികള്‍ക്കും എടുക്കും.. അങ്ങനെ ഒരര്‍ത്ഥത്തില്‍ വിവാഹം നടത്തുന്നതിനായി ആ പെണ്‍കുട്ടികളെ ശ്രീമംഗലത്തെയ്ക്ക് ദത്തെടുക്കുന്ന പോലയാണ്.. അങ്ങനെ വരുമ്പോള്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം നടക്കാതിരിക്കുന്ന ആ പെണ്‍കുട്ടികളെ നല്ല കുടുംബങ്ങളിലേയ്ക്ക് കല്യാണം കഴിച്ചയക്കാന്‍ സാധിക്കും.. ഒപ്പം അവരുടെ വീട്ടുകാരുടെ അനുഗ്രഹം കൂടി ഞങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുകയും ചെയ്യും…

എങ്ങനൊണ്ട്…?? ഇത് ശ്രീമംഗലത്തിന്റെ പരസ്യത്തിനു വേണ്ടി ചെയ്യുന്നതൊന്നും അല്ലാട്ടോ.. വെറും മനുഷ്യത്വം…!!! അത്തരത്തില്‍ നടക്കുന്ന നാലാമത്തെ സമൂഹ വിവാഹമാണ് നടക്കാന്‍ പോകുന്നത്..

എന്നാല്‍ ഇത്തവണത്തെ ഈ സമൂഹവിവാഹത്തിന്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഈ കല്യാണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും അച്ഛനും ചെറിയച്ഛനും കൂടി ഈയുള്ളവന്റെ തലയിലാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ്.. അതാവുമ്പോ അവര്‍ക്ക് രണ്ടു പേര്‍ക്കും കൂട്ടുംകൂടി കള്ളുംകുടിച്ച് നടന്നാല്‍ മതി… ഏത്…???  എല്ലാവര്ക്കും സന്തോഷമായില്ലേ…??? ഇവിടെ ഓരോ ആളുകള്‍ ഒരു കല്യാണം നടത്തുമ്പോഴേക്കും തന്നെ എണ്ണത്തോണിയില്‍ കിടത്തണ്ട അവസ്ഥ വരാറുണ്ട് അപ്പോഴാണ്‌ അഞ്ച് കല്യാണം… മിക്കവാറും ഇത് കഴിയുമ്പോഴേക്കും എന്നെ തെക്കോട്ടെടുക്കും…

വീട്ടില്‍ എന്നെ കൊണ്ട് വന്നു വിട്ടശേഷം മാണിക്യന്‍ അവന്റെ വീട്ടിലേയ്ക്ക് പോയി… പഞ്ചമി പിന്നെ മിക്കവാറും സമയങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ തന്നെയാണ്… അടുക്കളപ്പണിയും സൊറപറച്ചിലും ഒക്കെയായി അവളാണ്  ഇപ്പൊ വീട്ടിലെ പെണ്ണുങ്ങളുടെ ആഘോഷകമ്മിറ്റി പ്രസിഡന്റ്റ്…

ഞാന്‍ എല്ലാവരെയും ഒന്ന്‍ മുഖം കാണിച്ചിട്ട് എന്റെ മുറിയിലേയ്ക്ക് പോയി.. പുറകെ എനിക്കുള്ള ചായയുമായി മുത്ത് വന്നു..  മുറിയില്‍ കയറിയ ഉടന്‍ എന്റെ തൂക്കു ചന്തിക്ക് ഒരടി കിട്ടി…

“… എന്റെ കല്യാണമായിട്ട് പുന്നാരഏട്ടന് ഇപ്പോഴാ വരാന്‍ സമയം കിട്ടിയതല്ലേ…” അടികൊണ്ട വേദനയില്‍ തിരിഞ്ഞു നിന്ന എന്റെ ചെവിയില്‍ കിഴുക്കിക്കൊണ്ടാണ് മുത്ത് അവളുടെ ദേഷ്യം തീര്‍ത്തത്.

“…അത് പിന്നെ ഏട്ടന്‍ ഒരു അത്യാവശ്യ കാര്യത്തിന് പോയതെല്ലെടീ പൊന്നേ…” ഞാനവളുടെ തലയില്‍ തഴുകിക്കൊണ്ട് പറഞ്ഞു..

“…ഉം… ഉം… അധികം സുഖിപ്പിക്കണ്ട… മോന്‍ വേഗം കുളിച്ച് റെഡിയാവ്… എനിക്ക് ചില ഫ്രണ്ട്സിനെ ഒക്കെ കല്യാണം വിളിക്കാന്‍ പോണം… ഇന്ന് മുതലുള്ള എല്ലാ ഉത്തരവാദിത്വവും ഈ പൊട്ടത്തലേലാ… കേട്ടോ..?? അതുകൊണ്ട് എന്റെ കൂടെ മരിയാദയ്ക്ക് വന്നോണം..” എന്റെ കവിളില്‍ പിച്ചിക്കൊണ്ട്  അത്രയും പറഞ്ഞ് എനിക്കിടാനുള്ള ഡ്രസ്സ് എടുത്ത് തന്നിട്ട്   അവള്‍ പോയി… അവള്‍ തന്ന ചായ കുടിച്ചിട്ട് കുളിക്കാന്‍ കയറുമ്പോള്‍ ഞാന്‍ മുത്തിനെക്കുറിച്ച് ഓര്‍ത്തു..

അഞ്ചാം ക്ലാസ് വരെ അമ്മവീട്ടില്‍ നിന്നു പഠിച്ച ഞാന്‍ വല്ലപ്പോഴും അവധിക്കാലങ്ങളില്‍ മാത്രമാണ് എന്റെ വീട്ടുകാരെ കണ്ടിരുന്നത്.. അന്നൊക്കെ എന്നെ കാണുമ്പോള്‍ മുതല്‍ എന്റെ കൈയില്‍ നിന്നും പിടിവിടാതെ മുത്ത് എന്റെ ഒപ്പമുണ്ടാകുമായിരുന്നു… ഉണ്ണുന്നതും ഉറങ്ങുന്നതും പോലും എന്റെ കൂടെയാണ്.. അവധി കഴിഞ്ഞ് പോകുമ്പോള്‍ എന്നെപ്പിരിയാന്‍ അവള്‍ക്ക് വല്യ സങ്കടമായിരുന്നു…

ആറാം ക്ലാസ് മുതല്‍ ഞാന്‍ ശ്രീമംഗലത്തേയ്ക്ക് വന്നു.. അന്ന് മുതല്‍ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും തീരുമാനിക്കുന്നതും മുത്താണ്.. എന്നേക്കാള്‍ രണ്ടു വയസ്സിനു ഇളയതാണ് എങ്കിലും പലപ്പോഴും അവള്‍ക്ക് എന്റെ ചേച്ചിയാണെന്നാ വിചാരം.. അതുകൊണ്ട് ഞാനവളെ കളിയാക്കി ചേച്ചിപ്പെണ്ണ്‍ എന്നാ വിളിക്കാറുള്ളത്…

എനിക്ക് രാവിലെ ഓടാന്‍ പോകുന്ന ശീലമുണ്ടായത് പോലും അവള് കാരണമാണ്… രാവിലെ അഞ്ച് മണിക്ക് അവള്‍ എഴുന്നേല്‍ക്കും പിന്നെ ഒരു കട്ടനുമായി വന്ന് എന്നെ വിളിച്ചുണര്‍ത്തി ഓടാന്‍ പറഞ്ഞു വിടും.. എനിക്കുള്ള ഭക്ഷണം മുതല്‍ ഞാന്‍ എന്ത് പഠിക്കണം എന്ന് വരെ പലപ്പോഴും അവളാണ് തീരുമാനിച്ചിരുന്നത്… എന്തിനധികം അവള്‍ എടുത്ത് തന്നിട്ടുള്ളതല്ലാതെ ഞാന്‍ ഇന്നേ വരെ സ്വന്തം ഇഷ്ടത്തിനു ഒരു ഷഡി പോലും വാങ്ങിയിട്ടില്ല… അല്ലാതെ വാങ്ങിയാല്‍ എനിക്ക് തന്നെ തൃപ്തി വരാറില്ല എന്നതാണ് സത്യം…

പലപ്പോഴും അവളുടെ സ്നേഹം കണ്ടിട്ട് അവളാണ് എന്നെ പ്രസവിച്ചത് എന്നും പറഞ്ഞു ചെറിയമ്മയും അമ്മയും അവളെ കളിയാക്കാറുണ്ട്… അപ്പോഴെല്ലാം അവള്‍ ചിണുങ്ങിക്കൊണ്ട് എന്നോട് വന്നു പരാതി പറയും… എന്നോട് ഇങ്ങനെ സ്നേഹക്കൂടുതല്‍ ഉണ്ടെങ്കിലും വീട്ടിലെ മറ്റുള്ളവരോടും അവളിങ്ങനെ ഒക്കെ തന്നെയാണ്…   അവളെക്കാള്‍ ഇളയത് ആയതുകൊണ്ട് കുട്ടികളോടും മുത്ത് അധികാരത്തോട് കൂടി മാത്രമേ പെരുമാറാറുള്ളൂ… എന്തിനു ജഗജില്ലിയായ അച്ഛനെപ്പോലും പലപ്പോഴും അവള് ചൂണ്ടുവിരലില്‍ നിര്‍ത്തും.. അതാണ്‌ മുത്ത്…

ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാതെ എല്ലാം തുറന്നു സംസാരിക്കാറുണ്ടായിരുന്നു…

അന്ന് അമ്മവീട്ടില്‍ ഉത്സവം കൂടാന്‍ പോയപ്പോഴുണ്ടായ ആ സംഭവങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ ഞാന്‍ മുത്തിന് അധികം മുഖം കൊടുക്കാതെ നടക്കാന്‍ ശ്രമിച്ചു.. എന്റെ ചെറിയ ഭാവവ്യത്യാസം പോലും അവള്‍ തിരിച്ചറിയും എന്നെനിക്കറിയാമായിരുന്നു..  എന്നാല്‍ രാത്രി കിടക്കാന്‍ ഞാന്‍ മുറിയില്‍ കയറിയപ്പോള്‍ അവള്‍ ഒപ്പം വന്ന് എന്തു പറ്റിയെന്നു ചോദിച്ചു….

ഒന്നുമില്ല എന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉണ്ടായതെല്ലാം അവസാനം അവളോട്‌ പറയേണ്ടി വന്നു… പക്ഷെ മാണിക്യനും പഞ്ചമിയും ഒത്ത് നടന്നതൊന്നും പറഞ്ഞില്ല… ഞാന്‍ പറഞ്ഞത് മുഴുവന്‍ കേട്ട് അവള്‍ തരിച്ചിരുന്നുപോയി…

മുത്ത് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നതുകൊണ്ട് ഒരേ ക്ലാസ്സിലായിരുന്നില്ലെങ്കിലും ആദിയും മുത്തും ഒരേ പ്രായമായിരുന്നു… നാത്തൂനേ എന്ന് വിളിച്ച് ആദിയെ എന്റെ ഭാര്യയായി അംഗീകരിച്ചു കഴിഞ്ഞിരുന്ന മുത്തിന് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്… അതുകൊണ്ട് തന്നെ എനിക്കുണ്ടായതിനേക്കാള്‍ ദേഷ്യം മുത്തിന് ആദിയോട് തോന്നി…

“..ഇനി എന്റെ ഏട്ടന്റെ ജീവിതത്തില്‍ അവള്‍ വേണ്ടാ..” എന്ന് മുത്ത് തീര്‍ത്ത്‌ പറഞ്ഞു. തല്‍ക്കാലം ആരും ഒന്നും അറിയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു… മുത്തിന്റെ വാക്കുകളില്‍ ഞാന്‍ അല്‍പ്പം ആശ്വാസം കണ്ടെത്തി…,

എങ്കിലും ആദിയുമായി പിരിഞ്ഞതിനു ശേഷം “അവളു പോയാല്‍ എനിക്ക് പുല്ലാ അവളൊരു ഭൂലോക വെടിയായിരുന്നു..”

എന്ന തേപ്പ് കിട്ടിയ എല്ലാ കാമുകന്മാരുടെയും സ്ഥിരം ന്യായീകരണവുമായി നടന്ന ഞാന്‍ പതുക്കെ പതുക്കെ പ്രണയ നൈരാശ്യത്തിന്റെ പടുകുഴിയിലേയ്ക്ക് എടുത്തെറിയപ്പെട്ടു… അവളുമൊത്തുണ്ടായിരുന്ന പ്രണയനാളുകളുടെ ഓര്‍മ്മ എന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു..

മുന്പ് മോനൂട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു എന്റെ ഉറക്കം കെടുത്തിയിരുന്നതെങ്കില്‍ പിന്നീട് ആദിയും അതിനു കാരണമായി… പക്ഷെ എന്ജിനീയറിംഗ് ഫൈനല്‍ ഇയറായിരുന്ന ഞാന്‍ ആദിയുടെ ഓര്‍മ്മകളുടെ പേരില്‍ ഉഴപ്പുന്നത്  മനസ്സിലാക്കിയ മുത്ത് എപ്പോഴും എന്നെ പഠിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി…

എനിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാന്‍ എപ്പോഴും അവളെന്നെ ഫോണില്‍ വിളിച്ച് അന്വേഷിക്കുമായിരുന്നു.. ഓരോ ദിവസവും കോളേജില്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞാന്‍ പഠിക്കുന്നുണ്ടെന്നും…, ഓരോ ക്ലാസ്സും, പരീക്ഷകളും ഒക്കെ ഞാന്‍ കൃത്യമായി അറ്റന്‍ഡ് ചെയ്യുന്നുണ്ട് എന്നും അവള്‍ ഉറപ്പ് വരുത്തിയിരുന്നു… അങ്ങനെ അവളുടെ പരിശ്രമംകൊണ്ട് മാത്രം ഞാന്‍ വല്യ തെറ്റില്ലാതെ എഞ്ചിനീയറിംഗ് പാസ്സായി…

കോഴ്സ് കഴിഞ്ഞു വീട്ടില്‍ വന്നിരുന്ന എന്നെ അവള്‍ നിര്‍ബന്ധിച്ച് നാട്ടിലെ യുവജനക്ലബ്ബില്‍ അംഗത്വമെടുപ്പിച്ചു.., അതിന്റെ പ്രവര്‍ത്തങ്ങള്‍ക്കും മറ്റുമായി വിട്ടു… ഒപ്പം ശ്രീമംഗലം ട്രാവല്‍സിന്റെ കണക്കുകള്‍ നോക്കുന്ന ചുമതലയും അച്ഛനോട് പറഞ്ഞ് എന്നെ ഏല്‍പ്പിച്ചു തന്നു… അങ്ങനെ ഞാന്‍ എപ്പോഴും ബിസിയായിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചതിന്റെ ഫലമായി എനിക്ക് കുറച്ച്കൂടി സാമൂഹ്യബോധം ഒക്കെ വരികയും ഞാന്‍ എന്റെ പഴയ സന്തോഷം വീണ്ടെടുക്കുകയും ചെയ്തു..

അങ്ങനെ കാര്യങ്ങളൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സമയത്ത്  ഒരു ദിവസം…

പകല്‍ ട്രാവല്‍സിലെ ജോലികളും വൈകുന്നേരത്തെ ക്ലബിലെ പരിപാടികളും ഒക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ ഒരു കുളിയും കഴിഞ്ഞ് ഒന്ന്‍ മയങ്ങാം എന്ന് കരുതി കട്ടിലില്‍ കിടന്ന എന്റെ അടുത്ത് മുത്ത് വന്നിരുന്നു.. ഒരുപാട് നേരം പല വിശേഷങ്ങളും പറഞ്ഞിരുന്നതിന്റെ അവസാനം എന്റെ കൈയില്‍ അവളൊരു പുസ്തകം വച്ചു തന്നു… ക്യാറ്റ് എക്സാമിന് തയ്യാറെടുക്കുന്നതിനുള്ള ഒരു ഗൈഡ്… പിന്നെ ഒരു ഡയലോഗും…

“…ഏട്ടാ… നമ്മുടെ അച്ഛനും ചെറിയച്ഛനും ഒക്കെ പഴയ പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞാ ഈ ബിസ്സിനസ്സെന്നും പറഞ്ഞു നടക്കുന്നത്…. അവരുടെ അധ്വാനംകൊണ്ട്  നമ്മുടെ ശ്രീമംഗലം ഗ്രൂപ്പ് ഇത്രയൊക്കെ വളര്‍ന്നു… ഇപ്പോള്‍ നമ്മുടെ ബിസ്സിനസ്സ് കേരളത്തിനു വെളിയിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ശ്രമം അവരു നടത്തുന്നുണ്ട്… പക്ഷെ അവരുടെ വിദ്യാഭ്യാസം വെച്ച് പുറത്തു നിന്നും ബിസ്സിനസ്സുകള്‍ വരുമ്പോള്‍ അതൊക്കെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും… അതുകൊണ്ട് ഏട്ടന്‍ എം.ബി.എ ചെയ്യണം… എന്നിട്ട് നമ്മുടെ ബിസ്സിനസ്സില്‍ അച്ഛനെയും ചെറിയച്ചനെയും സഹായിക്കണം… എട്ടന് പറ്റും… എനിക്ക് നല്ല ഉറപ്പുണ്ട്..”

അവളു പറഞ്ഞാല്‍ പിന്നെ അതിന് അപ്പീലില്ല.. ഞാന്‍ അനുസരിച്ചു… പിന്നീട് എം.ബി.എ ചെയ്യാനുള്ള തയ്യാറെടുപ്പുകളിലേയ്ക്ക് ഞാന്‍ തിരിഞ്ഞു..

അപ്പോഴേക്കും മെഡിസിനു പഠിക്കാന്‍ അവള്‍ കോട്ടയത്തേയ്ക്ക് പോയി… എങ്കിലും എന്റെ എല്ലാ കാര്യങ്ങളും മാളുവിനെ അവള്‍ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു… പിന്നെ മുത്തിന് വേണ്ടി എന്റെ കാര്യങ്ങള്‍ നോക്കുന്നത് മാളുവിന്റെ ചുമതലയായി…  അങ്ങനെ എം.ബി.എ പഠിക്കാന്‍ ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് വണ്ടി കേറി…

ഇന്ന് ഞാന്‍ ശ്രീമംഗലം കണ്‍സ്ട്രക്ഷന്‍സിന്റെ ഡയറക്ടറാണ്… ഒപ്പം ശ്രീമംഗലത്തെ മറ്റു ബിസ്സിനസ്സുകളുടെ മേല്‍നോട്ടവും എനിക്കുണ്ട്… കേരളത്തിനു പുറത്ത് നിന്നുള്ള ഞങ്ങളുടെ ആദ്യത്തെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ പ്രാരംഭ ജോലികളുടെ ഭാഗമായി ഞാന്‍ കഴിഞ്ഞ രണ്ട് മാസം ഹൈദ്രാബാദില്‍ ആയിരുന്നു…

കുളി കഴിഞ്ഞിറങ്ങി ഞാന്‍ ഡ്രസ്സ് ചെയ്ത് താഴെ ഹാളിലേയ്ക്ക് ചെല്ലുമ്പോള്‍ മുത്ത് എന്നെ കാത്ത് അക്ഷമയായി ഇരുപ്പുണ്ടായിരുന്നു…

“… എന്താ ഏട്ടാ ഇത്… പെണ്ണുങ്ങളെക്കാള്‍ താമസമാണല്ലോ ഏട്ടന്….. വേഗം വന്നേ.. ഒരുപാട് സ്ഥലങ്ങളില്‍ പോകാനുള്ളതാ…” എന്റെ കോളര്‍ പിടിച്ച് ഒന്ന് നേരെയാക്കി ഷര്‍ട്ടിലെ ചുളിവു നിവര്‍ത്തിയിട്ട് അവള്‍ എന്‍റെ കൈപിടിച്ചു പുറത്തേയ്ക്ക് നടന്നു… അവളുടെ ഈ പെരുമാറ്റം കണ്ടു ചിരിച്ചുകൊണ്ട് ചെറിയമ്മ നില്‍ക്കുന്നുണ്ടായിരുന്നു.. പുള്ളിക്കാരിയെ ഒന്ന്‍ കണ്ണിറുക്കി കാണിച്ച് ഞാന്‍ മുത്തിനോപ്പം നടന്നു…

പുറത്തേയ്ക്ക് ചെന്ന് സാധാരണ ഞാന്‍ പുറത്തുപോകുമ്പോള്‍ ഉപയോഗിക്കാറുള്ള  മുത്തിന്റെ ബി.എം.ഡബ്ലിയുന്റെ അടുത്തേയ്ക്ക് നടന്നപ്പോള്‍ അവള്‍ പുറകില്‍ നിന്നും വന്ന് എന്റെ കണ്ണുപൊത്തി…

“… എന്താടീ ചേച്ചിപ്പെണ്ണേ എന്തായിത്…”

“… ഒക്കെ പറയാം മോന്‍ പതുക്കെ നടക്ക്….” ഞാന്‍ ഒന്നും മനസ്സിലാകാതെ നിന്നപ്പോള്‍ അവള്‍ എന്നെ തിരിച്ചു നിര്‍ത്തി മുന്നോട്ട് തള്ളി..

“… ഇനി കണ്ണുതുറക്ക്….” എന്റെ കണ്ണുകളില്‍ നിന്നും കൈമാറ്റി അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കണ്ണുതുറന്നു നോക്കി… മുന്നില്‍ തിളങ്ങിക്കിടക്കുന്ന പുതിയ ഓഡി …

“…. ഹാ…. ഇതെപ്പോ വാങ്ങി…”

“….ഏട്ടനല്ലേ പറഞ്ഞത്  ഇനി നാട്ടിലുണ്ടാവും പുതിയകാറ് വാങ്ങണം എന്നൊക്കെ… അതുകൊണ്ട് ഞാനിതങ്ങ് വാങ്ങി…..  പിന്നെ സ്വന്തം അധ്വാനം കൊണ്ട് കാറ് വാങ്ങണം… കൂടിയ കാറൊന്നും വേണ്ടാ… അതൊക്കെ മെയിന്‍ന്റൈന്‍ ചെയ്യാന്‍ വല്യ ചെലവാ…. എന്നൊന്നും പറഞ്ഞ് പ്രശ്നമുണ്ടാക്കരുത്… ഏട്ടന്റെ സാലറി അക്കൌണ്ടിലെ കാശ് അതില്‍ തന്നെ കിടന്നോട്ടെ… എങ്ങനുണ്ട് വണ്ടി….???

“…പിന്നെ അടിപൊളി… താങ്ക്യൂ….” അതും പറഞ്ഞ് ഞാനവളെ കെട്ടിപ്പിടിച്ചു…

“…അല്ലാ.?? …അപ്പൊ നിന്റെ കാറോ… സാധാരണ അതല്ലേ ഞാന്‍ ഉപയോഗിക്കാറ്….???അവളില്‍ നിന്നും അകന്ന്‍ മാറി ഞാന്‍ ചോദിച്ചു..

“…. അത് കല്യാണം കഴിയുമ്പോള്‍ ഞാന്‍ കൊണ്ടുപോകും പൊട്ടാ… അപ്പൊ പിന്നെ ഏട്ടന് കാറ് വേണ്ടേ…???” കളിയാക്കിയാണ് അവളത് പറഞ്ഞതെങ്കിലും പറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് മറയ്ക്കാന്‍ അവള്‍ എന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു… അവളെ പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു…

“…ഞാന്‍ പോയാലും എന്റെ ഏട്ടന് ഒരു കുറവും വരാന്‍ പാടില്ല… അങ്ങനെ ഉണ്ടായാ ഏട്ടന്‍ എന്നെ ഓര്‍ത്ത് സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല…” ചേച്ചിപ്പെണ്ണ് പെട്ടന്ന് എന്റെ കുഞ്ഞനിയത്തിയായി…

“… വാ വണ്ടിയെടുക്ക്… നമുക്ക് പോവാം…” കണ്ണ് തുടച്ച് അവള്‍ ഡോര്‍ തുറന്ന്‍ എന്നെ ഡ്രൈവിംഗ് സീറ്റില്‍ പിടിച്ചിരുത്തി…

അവളുടെ സെലക്ഷന്‍ അടിപൊളി.. എന്റെ ഫെവറൈറ്റ് കളര്‍ ബ്ലാക്ക്..ബ്രാന്‍ഡ് ന്യു ഓഡി എ6  …

കാറോടിത്തുടങ്ങി കുറച്ചു നേരത്തേയ്ക്ക് അവള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു… ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ അവള്‍ മറ്റൊരു വീട്ടിലേയ്ക്ക് പോകുമെന്നും പിന്നെ പഴയ പോലെ എനിക്ക് അവളുടെ സ്നേഹം കിട്ടില്ല എന്നുമുള്ള തിരിച്ചറിവ് എനിക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല…

“…. ഏട്ടാ… എനിക്ക് കല്യാണം കഴിച്ചു പോകുന്നത് ഓര്‍ക്കുമ്പോള്‍ വല്യ സങ്കടാ… എനിക്ക് ഏട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല… ആഴ്ച്ചയിലോരിക്കലെങ്കിലും എന്നെ കാണാന്‍ ഏട്ടന്‍ വരണോട്ടോ….” എന്റെ ഇടത്ത് കൈയില്‍ ചുറ്റിപ്പിടിച്ച് തോളില്‍ മുഖം ചേര്‍ത്തുകൊണ്ട് അവള്‍ പറയുമ്പോള്‍… വാക്കുകളിലെ സങ്കടം എനിക്ക് വായിക്കാമായിരുന്നു..

“…എന്‍റെ മുത്ത് അതിനു ദൂരേക്കൊന്നും പോണില്ലല്ലോ… ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ സഞ്ജുന്റെ വീട്ടിലെത്തൂല്ലേ… കാണാന്‍ തോന്നുമ്പോഴൊക്കെ ഞാന്‍ ഓടി വരൂല്ലേ മോളൂ… ഏട്ടന്റെ മുത്ത് കണ്ണ് തുടയ്ക്ക്..” ഞാന്‍ അവളെ ആശ്വസിപ്പിച്ചു… പിന്നെ വേറെ പല കാര്യങ്ങളും സംസാരിച്ചു വന്നപ്പോള്‍ അവള് ഉഷാറായി..

ഞങ്ങള്‍ നേരെ പോയത് അവളുടെ ചില കൂട്ടുകാരികളുടെ വീടുകളിലേയ്ക്കായിരുന്നു… അവിടെ ഒക്കെ കല്യാണം വിളിച്ചു കഴിഞ്ഞ് ഉച്ചയ്ക്ക് ഊണും കഴിച്ച്… അവള്‍ എന്നെ ടൌണിലെ ഒരു മെന്‍സ് വെയര്‍ ഷോപ്പില്‍ കൊണ്ട് പോയി എനിക്ക് കല്യാണത്തിന് ഇടാനുള്ള ഡ്രസ്സൊക്കെ എടുത്ത് തന്നു.. പിന്നെ കുറെ ടീ ഷര്‍ട്ടുകള്‍, ട്രാക്പാന്റുകള്‍, ഇന്നര്‍ വെയറുകള്‍, എന്ന് തുടങ്ങി എനിക്ക് ഒരു രണ്ടു കൊല്ലത്തേയ്ക്ക് ഇടാനുള്ള ഡ്രസ്സ് അവള്‍ വാങ്ങിത്തന്നു…. എന്നിട്ട് ഒരു ഡയലോഗും..

“… എന്റെ കല്യാണം കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് എട്ടന് ഞാനൊരു പെണ്ണിനെ തപ്പിപ്പിടിച്ചു തരും… ഞാന്‍ നോക്കുന്നത് പോലെ എന്റെ ഏട്ടന്റെ കാര്യങ്ങള്‍ നോക്കും എന്ന്‍ എനിക്ക് തോന്നുന്ന ഒരു പെണ്ണിനെ… അതുവരെ ഈ ഡ്രസ്സൊക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം… പിന്നെ പുതിയത് വെല്ലോം വേണന്നു തോന്നിയാ എന്നെ വിളിച്ചു പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ട് തന്നോളം.. കേട്ടല്ലോ…???

“…. ആയിക്കോട്ടെ മുതലാളീ…” ഞാന്‍ വാക്കൈയ്യും പൊത്തി നിന്ന് സമ്മതിച്ചു.. പിന്നെ ബാക്കിയുള്ള അവളുടെ കൂട്ടുകാരികളുടെ വീടുകളിലും പോയി വിളി കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു…

അന്ന് രാത്രി അത്താഴം കഴിഞ്ഞു കിടക്കാന്‍ വേണ്ടി ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍.. നമ്മുടെ വാനരപ്പട മുഴുവന്‍ എന്റെ മുറിയിലുണ്ട്… ഇന്ന് അവരെല്ലാം എന്റെ ഒപ്പമാണ് ഉറങ്ങുന്നതെന്നും.. വല്യേച്ചിയുടെ (മുത്തിനെ അവരെല്ലാം അങ്ങനാണ് വിളിക്കുന്നത്.., മാളുവിനെ  കുഞ്ഞേച്ചി എന്നും) കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും ഒരുമിച്ചു കൂടാന്‍ പറ്റില്ല എന്നും പറഞ്ഞു അവര് നേരത്തെ തന്നെ എന്റെ കട്ടിലില്‍ സ്ഥാനം പിടിച്ചിരുന്നു….

തമാശകളും  കളിയും ബഹളവുമൊക്കെയായി ഞങ്ങള്‍ ആറുപേരും രാത്രി പകലാക്കി… പിന്നെ മുത്തിനെയും മാളുവിനെയും നടുക്ക് കിടത്തി ഞങ്ങള്‍ എല്ലാവരും എന്റെ കിംഗ് സൈസ് ഫാമിലികോട്ട് കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി… കൂട്ടത്തില്‍ ഏറ്റവും ഇളയകുട്ടികളായ സച്ചിക്കും ശ്രീക്കുട്ടനും പോലും പതിനെട്ടു വയസ്സ് തികഞ്ഞിട്ടും ഒരുമിച്ചു കൂടിയാല്‍ ഞങ്ങളെല്ലാവരും ചെറിയ കുട്ടികളെ പോലെയാണ്..

രാവിലെ പതിവ് പോലെ ഓടാന്‍ പോയിട്ട് തിരിച്ചു ഞാന്‍ വരുമ്പോഴേക്കും എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് പോയിരുന്നു.. വരുമ്പോള്‍ ഹാളില്‍ ആരെയും കണ്ടില്ല.. അടുക്കളയില്‍ നിന്നും പെണ്ണുങ്ങളുടെ സംസാരം കേള്‍ക്കാം… പഞ്ചമിയുടെ ഒച്ചയാണ്‌ എല്ലാത്തിനും മേലെ… ഞാന്‍ ചിരിച്ചുകൊണ്ട് എന്റെ മുറിയിലേയ്ക്ക് പോയി..

ഇന്ന് ഞാന്‍ സാധരണ വരുന്നതിനേക്കാള്‍ നേരത്തെ ആയിരുന്നു.. തന്നെയുമല്ല ഇന്നലെ രാത്രി വൈകിക്കിടന്നതുകൊണ്ട് എനിക്ക് ഉറക്കം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല…. കുറച്ചു നേരം കൂടി കിടക്കാം എന്ന് കരുതി ഞാന്‍ കട്ടിലില്‍ കിടന്നു…

ഇടയ്ക്ക് എന്റെ കൂടെ ആരോ കിടക്കുന്നുള്ളത് പോലെ തോന്നി ഞാന്‍ ഉണര്‍ന്നു.. അടുത്ത് കിടക്കുന്നയാള്‍ എന്റെ വലത്ത് കൈത്തണ്ടയില്‍ തലവച്ചാണ് കിടക്കുന്നത്.. പിള്ളേര് ആരെങ്കിലും ആവും എന്നറിയാവുന്നത് കൊണ്ട് ഒന്ന് കൂടി ചേര്‍ത്ത് പിടിച്ച് ഞാന്‍ കിടന്നു…

പലപ്പോഴും ഞാന്‍ വീട്ടില്‍ ഉള്ളപ്പോഴൊക്കെ രാവിലെ പിള്ളേരൊക്കെ എന്റെ കൂടെ വന്നു കിടക്കാറുണ്ട്.. കൂടുതല്‍ എന്റെ അടുത്ത് വന്നു കിടക്കാറുള്ളത്  ദീപുമോനാണ്.. അവന്‍ കാല് എന്റെ ദേഹത്തേയ്ക്ക് എടുത്ത് വച്ച് എന്നെ കെട്ടിപ്പിടിച്ചാണ് കിടക്കാറുള്ളത്…

തലയില്‍ തലോടിയപ്പോള്‍ മുടിയുടെ നീളംകൊണ്ട് മുത്താണെന്ന് മനസ്സിലായി… ഇനി അധികം ദിവസം എന്റെ ഒപ്പം കിടക്കാന്‍ പറ്റില്ലല്ലോ അതോര്‍ത്ത് വന്നു കിടന്നതാവും… പാവം എന്റെ മുത്ത്… അമ്മയുടെ തനിപ്പകര്‍പ്പാണ് അവള്‍… എന്നോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും അമ്മയേക്കാള്‍ മേലെയാണെന്ന് മാത്രം….

എന്റെ കഴുത്തിന്റെ വലത് വശത്ത്‌ മുഖം പൂഴത്തി എന്നെ കെട്ടിപ്പിടിച്ചാണ് അവള്‍ കിടക്കുന്നത്.. അവളുടെ മുടിയില്‍ നിന്നും ഏതോ വിലകൂടിയ ഹെയര്‍ സ്പ്രേയുടെ മനം വരുന്നുണ്ട്…. അവള്‍ ഒച്ചയില്ലാതെ കരയുകയാണ്.. അവളുടെ കണ്ണുനീര്‍ ഒഴുകി എന്റെ കഴുത്തിന്റെ വശത്തുകൂടി കിടക്കയില്‍ വീഴുന്നുണ്ടായിരുന്നു..

ഞാന്‍ തലയില്‍ അരുമയായി തലോടിയപ്പോള്‍ അവള്‍ എന്റെ നെഞ്ചിലേയ്ക്ക് കയറിക്കിടന്ന് മാറിലെ മാംസഗോളങ്ങള്‍ എന്റെ നെഞ്ചില്‍ അമര്‍ത്തി… കാലുകള്‍ അകത്തി മലര്‍ന്നു കിടക്കുന്ന എന്റെ വലത്തെ തുടയില്‍ അവളുടെ അരക്കെട്ടമര്‍ന്നു… അവളുടെ മുഖം എന്റെ മുഖത്തേയ്ക്ക് അടുത്തു വന്നു…. ജനലുകളില്‍ കര്‍ട്ടനിട്ടു മറച്ചിട്ടുള്ള മുറിയില്‍ ലൈറ്റ് ഇട്ടിട്ടില്ലാത്തതുകൊണ്ട് അവളുടെ മുഖത്തിന്റെ ഭാഗത്ത് നിഴലാണ്… പതുക്കെ എന്റെ ചുണ്ടില്‍ അവളുടെ റോസാദളങ്ങള്‍ പോലുള്ള അധരങ്ങള്‍ മുദ്രചാര്‍ത്തി ….

(തുടരും..)

Comments:

No comments!

Please sign up or log in to post a comment!