എന്നാലും ശരത്‌ 1

ഇത് ഒരു തുടർ കഥയല്ല. പക്ഷെ ഈ കഥയ്ക്ക് ഒരുപാട് ഭാഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു വ്യത്യസ്തമായ മനുഷ്യ janmathinte kathaayaanu ഞാൻ പറയാൻ പോകുന്നത്. ഇനി എല്ലാം വായിച്ച് കാണൂ…

” ഞാൻ മനുഷ്യ ഗണത്തിൽ തന്നെ പെട്ട ഒരാൾ തന്നെയാണ് പക്ഷെ എന്നെ കുറിച്ച് കൂടുതലറിഞ്ഞാൽ  നീ ഒരു മനുഷ്യൻ തന്നെയാണോ എന്ന് സംശയിക്കും. ഒരു പക്ഷെ ഈ ലോകത്തെ ഏറ്റവും മോശം മനസ്സിനുടമ  ഞാനായിരിക്കും . അതുകൊണ്ട് തന്നെ എനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും തന്നെയില്ല, വീട്ടിൽ നിന്നും ഞാൻ പുറത്താണ് ശെരിക്കും പറഞ്ഞാൽ ഞാൻ ഏകാന്ത വാസത്തിലാണ് . “

ഇതാണ് എന്നെ കുറിച്ചുള്ള ചെറിയ ഒരു വിവരണം.  ഇനി വിശദമായി തന്നെ പറയാം. എന്റെ സ്വഭാവത്തെ കുറിച്ച് എല്ലാവർക്കും നന്നായി അറിയാം അതുകൊണ്ടാണ് എന്നെ എല്ലാവരും ഒഴിവാക്കുന്നത്. എനിക്ക് അതിൽ വിഷമവും ഇല്ല. സമ്പന്നനായ ഒരു അച്ഛന്റെ മകനായാണ് ഞാൻ ജനിച്ചത്. അച്ഛൻ വിശ്വനാഥൻ(56) അമ്മ സുരേഖ (48),  അച്ഛന് ഗൾഫിൽ ബിസ്സിനെസ്സ് ആണ്.  ഇപ്പൊ എല്ലാം മരുമക്കളെ ഏൽപ്പിച്ചു വീട്ടിൽ സുഖമായിരിക്കുന്നു.

മരുമക്കളെ ഏൽപ്പിക്കാൻ കാരണം ഞാൻ തന്നെയാണ്,  അച്ഛന് തീരെ എന്നെ ഇഷ്ടമല്ല.  എല്ലാം മുടിക്കാനായി ജനിച്ചവനാ ഞാൻ എന്നാ അച്ഛൻ എന്നെ കുറിച്ച് പറയാറ്. എനിക്ക് മൂത്തത് ഒരു ചേച്ചിയാണ് പിന്നെ ഒരു അനിയത്തി.  രണ്ടുപേരും കല്യാണം കഴിഞ്ഞു.  എന്നെ പേടിച്ചു അച്ഛൻ നേരത്തെ കെട്ടിച്ചു വിട്ടതാ. എന്റെ പേരിൽ എന്ത് പ്രശനമാ എപ്പോഴാ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ഞാൻ കാരണം അവരുടെ ജീവിതം വഴിമുട്ടണ്ട എന്ന് കരുതി അച്ഛൻ നല്ല സ്ത്രീധനം കൊടുത്തു അവരെ കെട്ടിച്ചുവിട്ടു.

ചേച്ചി സുപ്രിയ (29) അനിയത്തി സാദിക (24), ചേച്ചി ഗൾഫിൽ തന്നെ ഒരു ബൂട്ടിക്ക് നടത്തുന്നു അനിയത്തി എഞ്ചിനീയറിംഗ്,  കഴിഞ്ഞു ഇപ്പൊ ഹൗസ്‌വൈഫ്‌ ആണ്. ഇനി ലണ്ടനിൽ പോയി എം ബി എ ചെയ്യണം എന്ന് പറഞ്ഞ് നിൽക്കുന്നുണ്ട്. അവരൊക്കെ ഗൾഫിലാണ്. ഈ വിവരങ്ങൾ ഒക്കെ ഞാൻ അറിയുന്നത് എനിക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിട്ടൊന്നുമല്ല. എനിക്ക് എന്റെ കുടുംബവുമായി യാതൊരു വിധ ബന്ധവും ഇല്ല. ഈ വിവരങ്ങൾ ഒക്കെ എന്നെ അറിയിക്കുന്നത് എന്നെ ഇഷ്ടപെടുന്ന രണ്ടു പേരാണ്.

ഒന്ന് അമ്മയുടെ അനിയത്തി സുലേഖ (40), രണ്ട്‌ എന്റെ അച്ഛൻപെങ്ങൾ വിലാസിനി (48).  എന്റെ എല്ലാ ചീത്ത സ്വഭാവങ്ങളും അറിഞ്ഞു എന്നെ ഇഷ്ടപെടുന്ന എന്നോട് മനുഷ്വത്വപൂർവം പെരുമാറുന്ന രണ്ടുപേർ ഇവരാണ്. അച്ഛനും അമ്മയും എന്നോട്  ഒരു ഫോൺകാൾ കൊണ്ട് പോലും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല.

അത്രയും വലിയ നാണക്കേടുകളും വിഷമങ്ങളും ഞാൻ അവർക്കു കൊടുത്തിട്ടുണ്ട്. ഞാൻ ഇങ്ങനെ ആയിപോയി, എന്റെ സ്വഭാവം ഇങ്ങനെ ആയിപോയി, എത്ര മാറ്റാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല ഇനി ഞാൻ മാറുമെന്നും തോന്നുന്നില്ല. ഈ ഒരു സത്യം മനസിലാക്കിയതുകൊണ്ടാണ് നേരത്തെ പറഞ്ഞ രണ്ടുപേർ എന്നോട് ഇത്തിരി അടുപ്പം കാണിക്കുന്നത്. സുലേഖ കുഞ്ഞമ്മ എന്നെ പലയിടത്തും കൊണ്ടുപോയി പല കൗണ്സലിങ്ങിനും വിധേയനാക്കിയതാ അവർക്കൊന്നും എന്നെ അടക്കി നിറുത്താൻ കഴിഞ്ഞില്ല.

ഇതൊക്കെയാണ് കുടുംബ വിശേഷങ്ങൾ, ഇനി എന്നെ കുറിച്ച് പറയാം. ഞാൻ ശരത് (26). കമ്പ്യൂട്ടർ എഞ്ചിനീയർ.  എന്താണ് എന്റെ പ്രശ്നങ്ങൾ എന്തുകൊണ്ട് ഞാൻ വീട്ടിൽ നിന്നും പുറത്തായി എന്നാകും നിങ്ങൾ ആലോചിക്കുന്നുണ്ടാകുക. നഗരത്തിലുള്ള  ഒരു അപാർട്മെന്റ്  സമുച്ചയത്തിലാണ് ഞാൻ താമസിക്കുന്നത്. എഞ്ചിനീയറിംഗ് പഠിച്ചത് കൊണ്ട് വീട്ടിലിരുന്നു തന്നെ വിദേശ കമ്പനികൾക്ക്  വേണ്ടി ജോലി ചെയ്ത് ഞാൻ സമ്പാദിക്കുന്നുണ്ട്. കൂടാതെ അച്ഛൻ മാസാമാസം നല്ലൊരു തുക എന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നുണ്ട്. ആ പൈസ വാങ്ങാൻ പോലും വീടിന്റെ പരിസരത്ത് വന്നുപോകരുതു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.

അവരെല്ലാം എന്നെ ഇത്രയും വെറുക്കാൻ കാരണം എന്റെ സ്വഭാവം  തന്നെയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ മറ്റുള്ളവരോട് ലൈംഗിക അതിക്രമങ്ങൾ കാണിച്ചു വീട്ടുകാർക്ക് തലവേദനയായിരുന്നു. ആ പ്രായത്തിൽ അതെല്ലാം വീട്ടുകാർ ആരും തന്നെ അറിയാതെ എല്ലാം ഒതുക്കി തീർത്തു.  പിന്നെയും ഞാൻ എന്റെ ചേഷ്ടകൾ  തുടർന്നുകൊണ്ടേയിരുന്നു. അന്ത കാലത്ത് അച്ഛൻ ഗൾഫിൽ ആയിരുന്നു അമ്മക്ക് സഹായത്തിനു എപ്പോഴും സുലേഖ കുഞ്ഞമ്മ ഉണ്ടാകും.  അമ്മയുടെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സ്ത്രീയാണവർ. അമ്മയെക്കാളും സ്നേഹം അവർക്കു എന്നോട് ഉണ്ട്. ആ ചെറുപ്രായം മുതൽ എന്നെ അവർ പലയിടത്തും കാണിച്ചു.  ഒന്നിന്നും ഒരു ഫലവും ഉണ്ടായില്ല.

കാലം കടന്നുപോയി, ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോളാണ് എനിക്ക് ആദ്യമായി ഒരു സ്ത്രീയുമായി സംഗമിക്കാൻ കഴിയുന്നത്. അത് മറ്റാരുമല്ല എന്റെ അച്ഛൻപെങ്ങൾ വിലാസിനിയമ്മയുമായി, രതിക്രീഡകളുടെ ആദ്യാക്ഷരങ്ങൾ പഠിച്ചെടുത്തത് ഞാൻ അവരുടെ ശരീരത്തിൽ നിന്നാണ്. അന്ന് തുടങ്ങിയ ഞങ്ങളുടെ ബന്ധം ഇന്നുവരെയും വളരെ രഹസ്യമായി തുടർന്ന് വരുന്നു. ആ അനുഭവങ്ങൾ ഞാൻ ഇനിയൊരു അവസരത്തിൽ കുറിക്കാം.

പിന്നീട് അവിടുന്ന് അങ്ങോട്ട്‌ ഒതുക്കി തീർക്കാൻ കഴിയാത്ത രീതിയിലുള്ള ഗുരുതര പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരുന്നു.
ഒരു സ്ത്രീയെ അനുഭവിച്ചു കഴിഞ്ഞപ്പോളാണ് അതിന്റെ ഒരു സുഖം അറിഞ്ഞത്.  പിന്നീടങ്ങോട്ട്  കാണുന്ന എല്ലാ സുന്ദരികളായ സ്ത്രീകളെയും അനുഭവിക്കാൻ എന്റെ മനസ്സ് പിടക്കും.  എന്നിൽ നിന്നുള്ള അതിക്രമങ്ങൾ കുറഞ്ഞു,  പക്ഷെ ഞാൻ ഒരു സ്ത്രീലമ്പടൻ ആയി. എന്റെ പല ടീച്ചർമാരോടും ഞാൻ എനിക്ക് അവരെ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയതിന്റെ പേരിൽ പലപ്പോഴും അച്ഛനും അമ്മയ്ക്കും സ്കൂളിൽ കയറിയിറങ്ങേണ്ടി വന്നു.

പ്ലസ് വണ് , പ്ലസ് ടൂ തീർക്കാൻ എനിക്ക് മൂന്നു സ്കൂളുകൾ മാറേണ്ടി വന്നു. ടീച്ചർമാരോട്  മാത്രമല്ല, സ്കൂളിലെ കുട്ടികൾ, നാട്ടിലെ ചേച്ചിമാർ, കൂട്ടുകാരുടെ അമ്മമാർ, അവരുടെ പെങ്ങന്മാർ  അങ്ങനെ പലരെയും ഞാൻ കളിക്കാൻ സമീപിച്ചു.  ഇതിന്റെ കൂടെയെല്ലാം നൂറായിരം പ്രശ്നങ്ങൾ എന്റെ പിന്നാലെ വന്നു. എല്ലാം എനിക്ക് കുടുംബത്തിനകത്തും, പുറത്ത് നാട്ടിലും ഒക്കെ ചീത്തപ്പേരുകൾ കുറെ സമ്പാദിച്ചു തന്നു.  എന്റെ സമീപനങ്ങൾ എല്ലാം പരാജയമായിരുന്നുവെങ്കിലും  ഇടയ്ക്കു ചിലതെല്ലാം എനിക്കൊത്തു കിട്ടി.

കൂട്ടുകാരെല്ലാം എന്നെ വെറുത്തു ഒഴിവാക്കി തുടങ്ങി, അങ്ങനെ എനിക്ക് കൂട്ടുകാർ ഇല്ലാതെയായി . അച്ഛനും അമ്മയും എന്നെ ഒരു വൃത്തികെട്ട ജന്തുവിനെ നോക്കുന്ന പോലെ കാണാൻ തുടങ്ങി. അവർക്കു പ്രശ്നങ്ങൾ ഒഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ പെണ്ണ് ശരീരങ്ങൾ നൽകുന്ന സുഖത്തിനു വേണ്ടി ആർത്തിപിടിച്ചു നടന്നു. എന്നാൽ ഒരിക്കൽ പോലും ഞാൻ കാശുകൊടുത്തു ഒരു വേശിയുടെ അടുത്ത് പോയിട്ടില്ല. അങ്ങനെ പൊയിരുന്നെഗിൽ ഈ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.

ആ കാലങ്ങളിൽ പല പ്രായത്തിലുള്ള പെണ്ണുങ്ങളുടെ കൂടെ കിടന്ന് എനിക്ക് അവരുടെ ഒരു സൈക്കോളജി കുറച്ചൊക്കെ മനസിലായി തുടങ്ങി.  എന്നെകൊണ്ടുള്ള തലവേദന കൂടിയപ്പോൾ എഞ്ചിനീയറിംഗ് കോളേജിൽ ചേർത്തപ്പോൾ അച്ഛൻ എന്നെ ഹോസ്റ്റലിൽ നിറുത്തി. അവിടുന്ന് ഞാൻ പുതിയ പാഠങ്ങൾ പഠിച്ചു തുടങ്ങുകയായിരുന്നു . സ്ത്രീകളോടുള്ള  എന്റെ സമീപനത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ഓരോ പൊണ്ണുങ്ങളോടും അവരുടെ സ്വഭാവ രീതികൾക്കനുസരിച്ചു  സമീപിക്കാൻ  തുടങ്ങി. കൂടുതൽ പേരോടും പ്രണയം നടിച്ചു ഞാൻ അവരുടെ ശരീരങ്ങൾ നുകരാൻ തുടങ്ങി.

മാത്രമല്ല പഠനത്തിൽ ശ്രദ്ധയില്ലെങ്കിലും  ശാസ്ത്ര സാങ്കേതിക വിദ്യകളെ എന്റെ കാര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കാൻ തുടങ്ങി. സ്ത്രീകളെ വളച്ചൊടിക്കാൻ എനിക്ക് ആ വിദ്യകൾ കൂടുതൽ കരുത്തു പകർന്നു. നാലു വർഷ കോളേജ് ലൈഫിൽ ഞാൻ ഒരുപാട് സ്ത്രീകളുമായി  ബന്ധപെട്ടു .
വലിയ വലിയ പ്രശ്നങ്ങൾ ഈ സമയത്താണ് ഉണ്ടായതു. കാശിന്റെ ഹുങ്കിൽ ഞാൻ പല സ്ഥലങ്ങളിലും പെണ്ണുങ്ങളുമായി  കറങ്ങാൻ പോയി.  പിടി വീണിടത്തുനിന്നെല്ലാം  കാശെറിഞ്ഞു ഊരിപ്പോന്നു.  പെൺകുട്ടികളെ വീട്ടിൽ നിന്നും ചാടിച്ചു ഒളിച്ചോട്ടം പതിവാക്കി. എന്റെ കാര്യം കഴിയുമ്പോളേക്കും പെണ്ണിന്റെ വീട്ടുക്കാർ വന്നു അവളെ പിടിച്ചുകൊണ്ടുപോകും  ഇതെല്ലാം ഒതുക്കി തീർക്കാൻ അച്ഛൻ ഉണ്ടാകും.

കോളേജ് കാലഘട്ടം കഴിഞ്ഞു പണിയൊന്നുമില്ലാതെ  നാട്ടിൽ ഇരുന്നപ്പോഴും  ഞാൻ എന്റെ രീതികളിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. നാട്ടിൽ എന്റെ പേരിൽ വീണ്ടും പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോൾ അച്ഛൻ എന്നെ പിടിച്ചു വീട്ടിൽ നിന്ന് പുറത്താക്കി. അത്രത്തോളം കഷ്ട മാനനഷ്ടങ്ങൾ ഞാൻ അവർക്കുണ്ടാക്കിയിരുന്നു. ഞാൻ സിറ്റിയിൽ ഉള്ള അച്ഛന്റെ പേരിലുള്ള ഫ്ലാറ്റിലേക്ക് മാറി. ഇതിനിടയിൽ പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞു.  അച്ഛൻ നാട്ടിൽ സെറ്റിൽ ആയി.  ഞാൻ കംപ്യൂട്ടറിലും പ്രോഗ്രാമിങിലും  പുലിയായതുകൊണ്ടു  ഫ്ലാറ്റിൽ ഇരുന്നു പണി തുടങ്ങി.  പിന്നീട് എന്റെ എല്ലാ ആഭാസങ്ങളുടെയും കേന്ദ്രം ആ ഫ്ലാറ്റ് ആയി മാറി.

ഇപ്പൊ നിങ്ങള്ക്ക് മനസിലായി കാണുമല്ലോ ഞാൻ എന്തുകൊണ്ട് ജീവിതത്തിൽ ഒറ്റപെട്ടുപോയി എന്ന്. അതാ ഞാൻ ആദ്യമേ പറഞ്ഞത് ഞാൻ വല്ലാത്തൊരു ജന്മമാണെന്നു.  സ്ത്രീ എന്നാൽ അനുഭവിക്കുക , ആശ തീരും വരെ അനുഭവിക്കുക  അതാണ് എന്റെ പോളിസി. അതിനുവേണ്ടി എന്ത് ചെയ്യാനും തയ്യാറായാണ് ഞാൻ നടക്കുന്നത്. ഉദാഹരണം പറഞ്ഞാൽ ഒരിക്കൽ കോളേജിൽ പഠിക്കുമ്പോൾ ബസ്സിൽ യാത്ര ചെയ്യുന്ന സമയത്ത് ഞാൻ ഒരു ചേച്ചിയെ കണ്ടു കണ്ടാൽ ഒരു ചെറുപ്പകാരിയെപോലെ തോന്നിക്കും.  നല്ല അഴകുള്ള മുഖം, നല്ല ശരീരം.  ആദ്യ ദർശനത്തിൽ  തന്നെ ഇവളെ ഞാൻ കളിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നീട് ആ ചേച്ചിയെ എന്റെ കിടക്കയിൽ എത്തിക്കാനുള്ള കഷ്ടപ്പാടുകൾ ആയിരുന്നു.  രണ്ടര മാസം സമയമെടുത്ത് എന്റെ വലയിൽ വീഴാൻ.

അങ്ങനെ പല പെണ്ണുങ്ങൾ, എന്റെ ദൃഷ്ടി പതിഞ്ഞു എനിക്ക് വേണമെന്ന് തോന്നിയാൽ.  അത് എന്ത് വിലകൊടുത്തും ഞാൻ നേടിയെടുത്തിരിക്കും .  സ്ത്രീകളെ  വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല, സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനും ആണെനിക്കിഷ്ട്ടം . അതുപോലെ തന്നെ അവരുടെ സമ്മതവും താല്പര്യവും ഇല്ലാതെ ഞാൻ സ്ത്രീകളെ തൊടാറില്ല. കാശിനു ശരീരം കാഴ്ചവെക്കുന്ന വേശ്യകളെ അന്വേഷിച്ചു ഞാൻ പോകാറില്ല, അത് എത്ര

മുന്തിയതായാലും .

എന്നെ കുറിച്ച് പറയുകയാണെങ്കിൽ അത്യാവശ്യം നല്ല സൗന്ദര്യം ഉണ്ട്.
  അഞ്ചടി പത്തിഞ്ചു  ഹൈറ്റ്.  കയ്യിൽ ആവശ്യത്തിന് പൈസ ഉള്ളതുകൊണ്ട് എല്ലാവിധ സൗകര്യങ്ങളും ആർഭാടങ്ങളും ഉണ്ട്. എന്റെ കളിക്കോൽ ഏകദേശം ഒരു ആറര ഇഞ്ച് വലിപ്പം ഉണ്ടാകും. തടിച്ചു വീർക്കാതിരിക്കാൻ  അത്യാവശ്യം വ്യായാമം, ഓട്ടം തുടങ്ങിയവ ഉണ്ട്. ചീത്ത സ്വഭാവങ്ങൾ മദ്യപാനം പുകവലി രണ്ടും ഉണ്ട്.

ഇവിടെ ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില അനുഭവങ്ങളെ  കുറിച്ചാണ്.  ഓരോ പെണ്ണും ഓരോ അനുഭവങ്ങളായ കഥ.  എന്നാൽ തുടങ്ങാം.

കഴിഞ്ഞ ഒരാഴ്ചയായി ഞാൻ നല്ല തിരക്കിലായിരുന്നു.  ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒരു അമേരിക്കൻ കമ്പനിയുടെ വർക്ക്‌ ഡെഡ്ലൈൻ ഉണ്ടായിരുന്നു. അതുകൊണ്ട് പുറത്തിറങ്ങാതെ റൂമിൽ കോഡിങ് പണിയിൽ തന്നെയായിരുന്നു.  ഇന്നലെ രാത്രിയോടെ  അത് തീർത്തു, നന്നായി ഒന്നുറങ്ങി. രാവിലെ വൈകിയാണ് എഴുന്നേറ്റത്. ഒരാഴ്ച പുറത്തൊന്നും പോകാത്തത് കാരണം സാധനങ്ങൾ ഒന്നും വാങ്ങിയിട്ടുണ്ടായിരുന്നില്ല.  എഴുന്നേറ്റു ഒന്ന് ഫ്രഷായി പുറത്തിറങ്ങി.

ബ്രേക്ഫാസ്റ് പുറത്ത് നിന്ന് കഴിച്ചു.  അടുത്തുള്ള ഒരു സൂപ്പർമാർകെറ്റിൽ കയറി കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കൂട്ടി, കൂടുതലും വാങ്ങുക എളുപ്പം പാകം ചെയ്യാൻ കഴിയുന്ന സാധനങ്ങൾ ആണ്. സാധനങ്ങൾ എല്ലാം കാറിൽ നിറച്ചു പിന്നെ പോയത് കുപ്പിയെടുക്കാൻ ആയിരുന്നു.  ബീവറേജിൽ പോയാൽ ക്യു നിക്കേണ്ടി വരും, അതുകൊണ്ട് ബ്ലാക്ക് എടുത്തു. വോഡ്ക ആണ് എന്റെ ഫേവറൈറ്റ്.  ഒരഞ്ചു ഫുള്ള് വാങ്ങി ഇനി ഇടയ്ക്കിടയ്ക്ക് ഇങ്ങു വരേണ്ടല്ലോ.

ഞാൻ സാധനങ്ങൾ എല്ലാം വാങ്ങി വണ്ടി തിരിച്ചു. മെയിൻ റോഡിൽ ഫ്ലാറ്റിന്റെ അടുത്ത് എത്തുന്നതിനു മുൻപ് ഒരു സിഗ്നലിൽ പെട്ടു. സിഗ്നൽ ബോർഡിൽ ഒരു മിനുട്ടോളം സമയം കാണിച്ചു. വല്യ തിരക്കിലാത്ത ഈ സിഗ്നലിൽ ഒരു മിനിറ്റ് മേലെ സമയം കണ്ടു എനിക്ക് പ്രാന്ത് പിടിച്ചു. അങ്ങനെ നിൽക്കുമ്പോളാണ് ഇടത്തെ സൈഡിലൂടെ ഒരു ആക്ടീവയിൽ ഒരു സ്ത്രീ തിരുകി കേറി വരുന്നത് കണ്ടത്.  എന്റെ വണ്ടിയായിരുന്നു ഏറ്റവും മുന്നിലെ വണ്ടി. ആ ചേച്ചി എന്റെ വണ്ടിയുടെ സൈഡിൽ കൊടുന്നു നിറുത്തി.  ഒരു നോക്കെ ഞാൻ നോക്കിയുള്ളൂ.

വളരെ സുന്ദരിയായ ഒരു ചേച്ചി,  ആ സൗന്ദര്യം എങ്ങനെ  വർണിക്കണം എന്നെനിക്കറിയില്ല. എന്റെ കണ്ണുകൾ ബൾബ് ആയി. കണ്ടാൽ ഒരു മുപ്പത്തിനാല് വയസ്സ് തോന്നിക്കും. പാലുപോലെ വെളുപ്പല്ല, വെളുപ്പിൽ ചെറിയ ഇരു നിറം കലർന്ന നിറം. ശരീരത്തിന് ഒരു എണ്ണ തിളക്കമുണ്ട്. മാന്യമായ തടി, മെലിഞ്ഞ ശരീരത്തിന് ഒത്ത തടി. ഒരു ഓറഞ്ച് സാരിയിൽ ആ വെയിലിൽ അവരുടെ ശരീരം വെട്ടി തിളങ്ങി.

ഇത്രയും കൊതിപ്പിക്കുന്ന ശരീരത്തിന്റെ ഉടമ ആരെന്നു അറിയാൻ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി .  ഒരു ഹെൽമെറ്റ്‌ ധരിച്ച തല ഒരു നിമിഷം എന്നെ നോക്കി പിന്നെ നേരെ നോക്കി.  ഹെൽമെറ്റ്‌ പൊതിഞ്ഞ തലയിൽ അവരുടെ മുഖം മാത്രം.  അവരുടെ മുഖം കാണുമ്പോൾ ഹിന്ദി നടി സുപ്രിയ കുമാരിയെ ഫോട്ടോ സ്റ്റാറ്റ് എടുത്തപോലെ. ആ മുഖം വർണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.

ഒരു പൊടിക്ക് പോലും മേക്കപ്പ് ഇടാത്ത മുഖം. വിയർപ്പു കണങ്ങൾ പൊതിഞ്ഞ മേൽ ചുണ്ട്. അവരുടെ ശരീര പ്രകൃതി കാണാൻ എനിക്ക് കൊതിയായി.  ഞാൻ കാർ ഒരൽപ്പം ചെരിച്ചു സൈഡാക്കി.  ഇടതു സൈഡിൽ കൂടുതൽ സ്ഥലം കിട്ടിയതുകൊണ്ട് അവർ സ്കൂട്ടർ എന്റെ വണ്ടിയുടെ മുന്നിലേക്ക്‌ ആദ്യം പോകാൻ വേണ്ടി  എടുത്തു നിറുത്തി. അവരുടെ പിന്നഴകിൽ ഞാൻ മതിമറന്നു നിന്നു.

ഒതുങ്ങിയ അരക്കെട്ടും ചന്ദിയും തടിച്ചിട്ടൊന്നുമില്ല. ബ്ലൗസിന്റെ പിന്നിലെ പൊളിയിലൂടെ നഗ്നമായ പുറം എന്നെ മാടി വിളിച്ചു. എന്നാൽ വയറിന്റെ ഒരു തരി പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല .  ബ്ലൗസിന്റെ കൈയ്യിന് താഴേക്കു കാണുമ്പോൾ തന്നെ ഒന്ന് തലോടുവാൻ തോന്നും. ഹെല്മെറ്റിനുള്ളിൽ നിന്നു നീണ്ട മുടി നെഞ്ചളവിൽ പിന്നിൽ വീണു കിടക്കുന്നു.  അതും കെട്ടുപിണയാത്ത നീണ്ട കറുത്ത മുടി.

ആ സ്കൂട്ടറിൽ ഹെൽമെറ്റും വെച്ചുള്ള ആ ഇരിപ്പിൽ തന്നെ എടുത്തു പൂശാൻ തോന്നും. താഴേക്കു നോക്കിയപ്പോൾ ആണ് ഒന്ന് മനസിലായത്.  കാലുകൾ തറയിൽ എത്തുന്നില്ല.  വിരലുകളിൽ ഊന്നിയാണ് സ്കൂട്ടർ ബാലൻസ് ചെയ്ത് നിൽക്കുന്നത്.  അപ്പൊ ഹൈറ്റ് ഏകദേശം ഒരു  അഞ്ചടി രണ്ടിഞ്ചു ഉണ്ടാകുമായിരിക്കും. അങ്ങനെ ആ ചേച്ചിയെ മുഴുവനായി സ്കാൻ ചെയ്ത് നിന്നു. എന്തോ വല്ലാത്തൊരു ആവേശം.

ഞാൻ എന്റെ പാന്റിനു മുകളിൽ കുണ്ണയിൽ കൈവെച്ചു.  അവൻ എഴുന്നേറ്റു ജീൻസിനുള്ളിൽ ഉറച്ചു നിൽക്കുന്നു. സിഗ്നൽ വീണത് ഞാനറിഞ്ഞില്ല. ഞാൻ ഏതോ സ്വപ്നലോകത്തെന്നപോലെ ഇരിക്കുകയായിരുന്നു. ചേച്ചി സ്കൂട്ടർ എടുത്തു പോയി. പിന്നിൽ നിന്നും ഹോൺ അടികളുടെ ബഹളം കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ വേഗം വണ്ടിയെടുത്തു മുന്നോട്ടു പാഞ്ഞു. എനിക്ക് എടത്തോട്ടായിരുന്നു പോകേണ്ടിയിരുന്നത് എന്നാൽ ഞാൻ ചേച്ചിയുടെ പിന്നാലെ മുന്നോട്ടു പോയി.

ഞാൻ വണ്ടി മുന്നോട്ടു എടുത്ത നിമിഷം ഞാൻ മനസിലുറപ്പിച്ചിരുന്നു ഈ ചേച്ചിയെ എനിക്ക് വേണമെന്ന്. ഞാൻ മെല്ലെ ചേച്ചിയെ ഫോളോ ചെയ്ത് പോയി. കുറച്ച് ദൂരം ചെന്നപ്പോൾ വണ്ടി ഉൾറോഡിലേക്കു കയറി. അവിടെ ഒരു കോളനി പോലുള്ള ഏരിയയിലേക്ക് വണ്ടി നീങ്ങി.  അവിടെ ഒരു നില വീടുനിൽക്കുന്ന ഒരു മതില്കെട്ടിനകത്തേക്കു വണ്ടി കയറി.

ഞാൻ അതിനു കുറച്ച് ദൂരെയായി വണ്ടി നിറുത്തി വീക്ഷിച്ചുകൊണ്ടിരുന്നു. റോഡിനു ഇരുവശവും വീടുകളുള്ള ഒരു കോളനിയായിരുന്നു അത്. ചേച്ചി വീടിനു പുറത്ത് സ്കൂട്ടി വെച്ചു ഹെൽമെറ്റ്‌ ഊരി വണ്ടിയിൽ വെച്ചു.  എന്നിട്ട് വന്നു ഗേറ്റ് പൂട്ടി വാതിൽ തുറന്നു അകത്തു കയറി.  അപ്പൊ ഒന്നുറപ്പായി അത് ആ ചേച്ചിയുടെ വീടാണെന്നും ഇപ്പോൾ വീട്ടിൽ ആരും ഇല്ലെന്നും.

ഞാൻ ഇനിയെന്ത് എന്നാലോചിച്ചു അവിടെ തന്നെ നിന്നു. സമയം ഉച്ചയോടു അടുത്തിരിക്കുന്നു വഴിയിൽ എങ്ങും ആരെയും കാണുന്നില്ല. വെറും വീടുകൾ മാത്രം ഒരു കടപോലും ഇല്ല. ഞാൻ ആ വീടിന്റെ മുന്നിലായി റോഡിൽ വണ്ടി നിറുത്തി. അപ്പോൾ എതിർവീട്ടിൽ നിന്നും ഒരു പയ്യൻ ഗേറ്റ് തുറന്നു വന്നു. എങ്ങോട്ടോ പോകാൻ ഇറങ്ങിയതാണവൻ. ഞാൻ വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു

” ഈ കെ.  സി .  കുറുപ്പിന്റെ വീടേതാ?…  അഡ്വക്കേറ്റ് ആണ് ” വരുന്ന വഴിയിൽ ഞാൻ ഒരു വീടിന്റെ ഗേറ്റിൽ പേര് നോക്കി വെച്ചിരുന്നു. ആ ചേച്ചിയെ കുറിച്ചുള്ള ഡീറ്റെയിൽസ് എങ്ങനെയെങ്കിലും അറിയാൻ വേണ്ടിയാണ് ഞാൻ ആളുകളോട് അനേഷിക്കുന്നതു.

“അയ്യോ…  എനിക്ക് അറിയില്ലല്ലോ… ” ആ പയ്യൻ അല്പം ചിന്തിച്ചിട്ട് പറഞ്ഞു.

“അമ്മച്ചീ…  ഒന്നിങ്ങു വന്നേ” അവൻ വീടിന്റെ മുന്നിലേക്ക്‌ നോക്കി വിളിച്ചു.

പെട്ടന്ന് മുറ്റത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്നു ഒരു തലപൊങ്ങി വന്നു. ആ സ്ത്രീ ഗേറ്റിന്റെ അടുത്തേക്ക് നടന്നു വന്നു.

“എന്തേ…?  ആരാ? ” അവർ എന്നെ നോക്കി ആ പയ്യനോട് ചോദിച്ചു.

” ഈ വീടാണോ കെ സി കുറുപ്പിന്റെ വീട്?  ” ഞാൻ കാറിൽ നിന്നും തല പുറത്തേക്കു നീട്ടി ചേച്ചിയുടെ വീടിനു നേരെ വിരൽചൂണ്ടി ചോദിച്ചു.

” ആാാ… വക്കീൽ കുറുപ്പിന്റെ വീടല്ലേ?  അത് ഇവിടെയല്ല…  അത് നിങ്ങ വന്ന വഴി പിറകോട്ടു പോകണം.  രണ്ട്‌ തിരിവ് കഴിഞ്ഞാൽ ഇടത്തുള്ള വീടാണ്. “

ആ സ്ത്രീ പിറകിലേക്ക് കൈകാണിച്ചു പറഞ്ഞു.

“അതെയോ…  വളരെ നന്ദി…  ഇത് ആരുടെ വീടാണ്?  ഞാൻ മുൻപ് കുറുപ്പ് സാറിന്റെ വീട്ടിൽ വന്നിട്ടുണ്ട്.  അന്ന് ഈ വീട് പോലെയാ തോന്നിയത് അതാ കൺഫ്യൂഷൻ ആയതു. ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇത് രാജീവ്‌ എന്നൊരാളുടെ വീടാ…  കോളേജ് ടീച്ചർ ആണ് ” ചേച്ചി മറുപടി തന്നു.

“അതെയല്ലേ,  അപ്പോൾ എനിക്ക് തെറ്റുപറ്റിയതാ…  എന്തായാലും താങ്ക്സ് ചേച്ചി…  വരട്ടെ.” ഞാൻ തലകുലുക്കികൊണ്ടു ചേച്ചിയോട് പറഞ്ഞു വണ്ടി പിറകോട്ടു എടുത്തു തിരിച്ചു. ഇനി കൂടുതൽ അവിടെ നിന്നു ചോദിക്കാൻ നിന്നാൽ ഒരുപക്ഷെ അവർക്കു സംശയം വരും. അതുകൊണ്ടാണ് ഞാൻ അവിടെന്നു വേഗം പോന്നത്. ഞാൻ വേഗം അവിടുന്ന് വണ്ടി കത്തിച്ചു വിട്ടു.  എന്നാലും ആ ചേച്ചിയുടെ പേര് കിട്ടിയില്ലല്ലോ ഇനിയെന്താ ചെയ്യാ എന്നാലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു.

ഓരോന്ന് ആലോചിച്ചു ഞാൻ ഫ്ലാറ്റിലേക്ക് എത്തി.  താഴെ വണ്ടി പാർക്ക്‌ ചെയ്ത് ഞാൻ സാധനങ്ങൾ എല്ലാം എടുത്തു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. കൈ നിറച്ചു കവറുകളായിരുന്നു, മുടിഞ്ഞ ഭാരം.  അപ്പോഴാണ് പിന്നിൽ സാറേ എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കുമാരി ചേച്ചി.  ഈ ബിൽഡിങ്ങിൽ കുറെ ഫ്ലാറ്റുകളിൽ പണിയെടുക്കുന്നുണ്ട് കുമാരി ചേച്ചി.  എന്റെ ഫ്ലാറ്റിൽ ആഴചയിൽ രണ്ട്‌ പ്രാവശ്യം വരും.

ഞാൻ ഇവിടെ താമസമാക്കിയ അന്ന് മുതൽ കുമാരി ചേച്ചി ഇവിടെ പണിക്കു വരുന്നുണ്ട്.  അലക്കൽ ഒഴികെയുള്ള എല്ലാ പണികളും ചെയ്ത് വെക്കും. വല്ലപ്പോഴും എന്തെകിലും എന്തെങ്കിലും ഉണ്ടാക്കി തരും. അതവരുടെ ജോലിയിൽ പെട്ടതല്ല എന്നാലും എന്നോടുള്ള ഒരു സ്നേഹത്തിന്റെ പേരിൽ ചെയ്യുന്നതാണ്.  കുമാരി ചേച്ചിയെ കാണാൻ നടി കൃഷ്ണപ്രഭയെ പോലെയാണ്.  എന്നാലും എനിക്ക് കുമാരി ചേച്ചിയോട് പ്രത്യേകിച്ച് താല്പര്യം ഒന്നും തോന്നിയിട്ടില്ല.

ചേച്ചി ഓടി വന്നു എന്റെ കയ്യിൽ നിന്നു കുറച്ച് കവറുകൾ വാങ്ങി.

കുമാരി : സാറ്…  സാധനങ്ങൾ വാങ്ങിയുള്ള വരവാണോ?

ഞാൻ : അതെ…  ഒരാഴ്ചയായി പുറത്തിറങ്ങിയിട്ടില്ല… ഞങ്ങൾ സംസാരിച്ചു കൊണ്ട് ലിഫ്റ്റിന് അടുത്തേക്ക് നടന്നു.

ആ വലിയ കെട്ടിടത്തിൽ പത്തൊമ്പതാം നിലയിലാണ് എന്റെ ഫ്ലാറ്റ്.  ഞങ്ങൾ ലിഫ്റ്റിൽ കയറി. ഞാൻ പത്തൊമ്പതു ബട്ടൺ അമർത്തി.

ഞാൻ : ഇന്നെവിടെയാ ചേച്ചി പണി???

കുമാരി : ഇരുപതു സി…. എന്നിട്ട് ചേച്ചിയും ബട്ടൺ അമർത്തി.

കുമാരി : സാറേ…  പിന്നെ ഒരു കാര്യമുണ്ട്…

ഞാൻ : എന്താ ചേച്ചി…?

കുമാരി : അത് പിന്നെ നമ്മുടെ അസോസിയേഷൻ പ്രസിഡന്റ്‌ മാധവൻ സാറിന്റെ വീട്ടിൽ പോയപ്പോൾ അവരെന്നോട് സാറിനെ കുറിച്ച് ചോദിച്ചു. സാറിന്റെ റൂമിൽ കുറെ ആളുകൾ വന്നുപോകുന്നുണ്ട് എന്നും അതും കൂടുതൽ പെണ്ണുങ്ങൾ ആണെന്ന് ഒക്കെ പറഞ്ഞ് കംപ്ലയിന്റ് കിട്ടിയിട്ട് ഉണ്ടെന്നും പറഞ്ഞു. അടുത്ത മീറ്റിംഗിൽ ഈ കാര്യം ചർച്ച ചെയ്യുമെന്നൊക്കെ പറഞ്ഞു.

ഞാൻ : ഇതാണോ കാര്യം…  ഇതൊക്കെ മുന്പും അവർ എന്നോട്

പറഞ്ഞിട്ടുള്ളതാ. ചേച്ചി അത് കാര്യമാക്കണ്ട… എന്റെ വീട്ടിൽ ആര് വരണം വരണ്ട എന്നുള്ളത് ഞാൻ തീരുമാനിക്കും. മറ്റുള്ളവർക്ക് ഞാൻ ഒരു ശല്യം ഉണ്ടാക്കുന്നില്ല.  എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുന്ന അവരാണ് എന്നെ ശല്യം ചെയ്യുന്നത്.

കുമാരി : ഞാൻ സാറിനോട് പറഞ്ഞന്നേ ഉള്ളു… ഉത്കണ്ഠ മാറി സന്തോഷത്തോടെ പറഞ്ഞു.

ഞാനും കുമാരിയെ നോക്കി ഒന്ന് ചിരിച്ചു.  ലിഫ്റ്റ് എന്റെ ഫ്ലോറിൽ നിന്നതും കുമാരി ചേച്ചിയും എന്റെ കൂടെ ഇറങ്ങി റൂമിലേക്ക്‌ വന്നു സാധനങ്ങൾ അവിടെ വെച്ചിട്ട് തിരിച്ചു പോയി. ഞാൻ വാങ്ങിയ സാധനങ്ങൾ എല്ലാം ഓരോരോ സ്ഥലത്തു എടുത്ത് വെച്ചു. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഫ്ലാറ്റിൽ അലഞ്ഞുനടന്നു, ഒപ്പം കുപ്പിയൊന്നു പൊട്ടിച്ചു അടിച്ചുതുടങ്ങി. അപ്പോഴും മനസ്സിൽ ഇന്ന് റോട്ടിൽ കണ്ട ചേച്ചി തന്നെയായിരുന്നു.

ഉച്ചയായതുകൊണ്ടു വിശന്നു തുടങ്ങിയിരുന്നു. പുറത്തു വിളിച്ചു ഒരു പിസയും  ബിരിയാണിയും ഓർഡർ ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് വഴിപറഞ്ഞ ചേച്ചി പറഞ്ഞത് ഓർമവന്നത്. ആ ചേച്ചിയുടെ ഭർത്താവിന്റെ പേര് രാജീവ്‌ എന്നാണ് കോളേജ് ടീച്ചർ ആണെന്നും പറഞ്ഞത്.  ഞാൻ വേഗം എന്റെ പീസി ഓൺ ചെയ്തു. അതിനു ശേഷം അവിടുത്തെ നിയർബൈ കോളേജുകൾ ഏതൊക്കെ എന്ന് തപ്പി. എന്നിട്ട് അവയെ ഒരു ലിസ്റ്റ് എടുത്തു.  ഇതിൽ ഏതോ ഒരു കോളേജിൽ ആണ് ഈ രാജീവ്‌ പഠിപ്പിക്കുന്നത്.

ഇന്ന് ഒരാളെ തപ്പി കണ്ടുപിടിക്കുന്നത് വളരെ എളുപ്പമാണ്.  ഫേസ്ബുക് എന്നൊരു സംഭവം മറ്റൊരാളുടെ ജാതകം തന്നെ കയ്യിൽ തരും .  ഞാൻ രാജീവ്‌ എന്ന് സെർച്ച്‌ ചെയ്തു. ഒരുപാട് റിസൾട്ടുകൾ വന്നു.  ഇതിൽ ഏതു രാജീവ്‌ എന്ന് കണ്ടുപിടിക്കൽ എളുപ്പമല്ല. അതുകൊണ്ട് രാജീവ്‌ പിന്നെ കോളേജിന്റെ പേര് വെച്ചു സെർച്ച്‌ ചെയ്തു തുടങ്ങി. കോളേജ് നെയിം സ്റ്റഡി ഓർ വർക്കിൽ ഇട്ടിത്തുള്ളവരുടെ പേര് വരാൻ സാധ്യത ഉണ്ട്.

അങ്ങനെ കുറെ സമയത്തെ സെർച്ചിനു ശേഷം ഒരു രാജീവിനെ കണ്ടുപിടിച്ചു. എന്നാൽ ഈ രാജീവ്‌ തന്നെയാണോ ആ രാജീവ്‌ എന്ന കാര്യം യാതൊരു ഉറപ്പില്ല. ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു അതിൽ എബൌട്ട്‌  നോക്കി അതിൽ മാരീഡ് സ്റ്റാറ്റസ് ഇല്ല.  അപ്പൊ പിന്നെ ഫോട്ടോ നോക്കി, അതിൽ ഒരു കുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്ത പേരിൽ എന്റെ കണ്ണുടക്കി.  ‘സിന്ധു രാജീവ്‌ ‘ ഇത് ഒരുപക്ഷെ അയാളുടെ ഭാര്യയാകാൻ സാധ്യത ഉണ്ട്. ഞാൻ ആ പ്രൊഫൈൽ ഓപ്പൺ ആക്കി.  അതിലും നേരത്തെ കണ്ട കുട്ടിയുടെ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു  വേറൊന്നും ഉണ്ടായിരുന്നില്ല.

മാത്രമല്ല ആ പ്രൊഫൈൽ ആക്ടിവുമല്ല . അങ്ങനെ ആ ശ്രമം പാളി, നിരാശയായിരുന്നു  ഫലം. ഞാൻ പിന്നെയും എന്തൊക്കെയോ സെർച്ച്‌ ചെയ്തു അവിടിരുന്നു. അതിനിടയിൽ ഫുഡ് കൊടുന്നു.  ഞാൻ അത് വാങ്ങി വെച്ചു കഴിക്കാനായി നോക്കുമ്പോളേക്കും ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ വിലാസിനിയമ്മയാണ്  വിളിക്കുന്നത്‌. ഞാൻ ഫോൺ എടുത്തു.

വിലാസിനി : എവിടെയായിരുന്നടാ ചെക്കാ ഇത്രേം ദിവസം,  ഒരാഴ്ചയായി ഫോൺ സ്വിച്ച്ഓഫ് ആയിരുന്നല്ലോ…

ഒരു ഹലോ പോലും പറയാൻ അനുവദിക്കാതെ എന്നോട് ചാടിക്കേറി ചോദിച്ചു.

ഞാൻ : ഇവിടെ പണി തിരക്കായിരുന്നു വിലാസിനിയമ്മേ..  ഇന്നാ തീർന്നത്. അതാ സ്വിച്ച് ഓഫ്‌ ചെയ്തത്.  പിന്നെ എന്തൊക്കെയുണ്ട് വിശേഷം

വിലാസിനി ഒന്നയഞ്ഞു .

വിലാസിനി : ഇവിടെയെന്തു ..  ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്ക്… അല്പം വിഷമത്തോടെ പറഞ്ഞു

ഞാൻ : കുറെ ആയില്ലേ ഞാൻ അങ്ങോട്ടൊക്കെ വന്നിട്ട്… എനിക്കങ്ങോട്ടു വരണമെന്നുണ്ട് പിന്നെ ഓരോരോ തിരക്കുകൾ…

വിലാസിനി : നീ സൗകര്യം പോലെ വാ…

ഞാൻ : ഞാനിന്നു ഇന്ന് ചെറിയമ്മയെ കുറിച്ച് ഓർത്തൊള്ളൂ…  അമ്മയെങ്ങാനും വിളിച്ചിരുന്നോ?

വിലാസിനി : അവളു വിളിക്കാറൊന്നുമില്ല. പിന്നെ ഞാൻ അങ്ങോട്ട്‌ വിളിച്ചിരുന്നു.  അവിടെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല. രണ്ടു പേരും വീട്ടിൽ തന്നെ ഇരിപ്പാണ് ആരുമില്ലാതെ പ്രാന്ത് പിടിക്കുന്നുണ്ടാകും. നിന്റെ വാശി മതിയാക്കികൂടെ, പെങ്ങന്മാരുടെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ. ഇനി വീട്ടിൽ പൊയ്ക്കൂടേ…

ഞാൻ : ഇല്ല…  അച്ഛൻ ആണ് എന്നെ പുറത്താക്കിയത്.  ഇനി അച്ഛൻ വന്നു വിളിക്കട്ടെ…  അല്ലാതെ വലിഞ്ഞുകേറി ചെല്ലാൻ ഞാനില്ല…

വിലാസിനി : ഞാൻ നിന്റെ അച്ഛനോട് സംസാരിക്കട്ടെ…  നിനക്കും ഒരു ജീവിതമൊക്കെ വേണ്ടേ…  എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ നടക്ക…

ഞാൻ : ഒന്നും വേണ്ട…. അതൊന്നും ഞാൻ ആലോചിച്ചിട്ടില്ല…  ഇപ്പൊ ജീവിതം ഹാപ്പി ആണ്…  ഇങ്ങനെ തന്നെ അങ്ങ് പോട്ടെ…

ഞാൻ : പിന്നെ വേറെന്താ വിശേഷം? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

വിലാസിനി : വേറെ ഒന്നുമില്ലടാ…  നീ ഭക്ഷണം കഴിച്ചോ?

ഞാൻ : ഇല്ല…  കഴിക്കാൻ പോവായിരുന്നു അപ്പോഴാണ് ചെറിയമ്മേടെ കാൾ വന്നത്.

വിലാസിനി : എന്നാ ശെരി…  നീ കഴിച്ചോ… ഞാൻ വെക്കുവാ…

ഞാൻ : ശെരി…  ഞാൻ വരണ്ട്…

വിലാസിനി : ഓക്കെ ഡാ…

ഞാൻ ഫോൺ കട്ട്‌ ചെയ്ത് കസേരയിൽ ചാരിയിരുന്ന് വീടിനെ കുറിച്ച് ആലോചിച്ചു.  അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായി. ഞാൻ ഉണ്ടായിരുന്നെകിൽ വലിയ ആശ്വാസം ആയേനെ. മകനെ കല്യാണം കഴിപ്പിച്ചു പേരകുട്ടിയെയും കളിപ്പിച്ചു ഇരിക്കേണ്ട പ്രായമാ.  ഓരോരോ അവസ്ഥകള്.  എന്റെ ചിന്തകളെ ഉടച്ചുകൊണ്ടു കാളിങ് ബെൽ മുഴങ്ങി. ഞാൻ വാതിലിനടുത്തേക്കു നടന്നു.  വാതിൽ തുറന്ന് നോക്കിയപ്പോൾ കുമാരി പുറത്ത് നിൽക്കുന്നു.

ഞാൻ : എന്താ ചേച്ചി? എന്ന് ചോദിച്ചു ഞാൻ അകത്തേക്ക് തന്നെ നടന്നു.

കുമാരി : സാറെ,  ആ ഇരുപതു സി യിലെ സാറിന്റെ ആരോ മരിച്ചു അവരെല്ലാം അങ്ങോട്ട്‌ പോവാ. അപ്പൊ ഇന്ന് ഞാൻ ഇവിടെ നിന്നിട്ടു നാളെ അവിടെ പണിക്കു പോകാൻ പറ്റുമോ എന്ന് ആ സാറ് സാറിനോട് ചോദിക്കാൻ പറഞ്ഞു.

ഞാൻ : അതിനെന്താ…  ഇന്നിവിടെ നിന്നോ… നാളെ അവിടെ പൊയ്ക്കോ…  അത് കുഴപ്പമില്ല. എനിക്ക് ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.

കുമാരി സന്തോഷത്തോടെ ഫോൺ എടുത്തു അവരെ വിളിച്ചു പറഞ്ഞു. എന്റെ ഫ്ലാറ്റിൽ വളരെ കുറച്ച് ജോലി മാത്രമേ കുമാരിക്ക് ഉണ്ടാവാറുള്ളു.  മാത്രമല്ല ഞാൻ ഒരുപാട് വൃത്തികേടാക്കി ഇടാറുമില്ല. കുമാരി കയ്യിലെ കവറെടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു പണി തുടങ്ങാനായി കിച്ചണിലേക്കു പോയി.

ഞാൻ : ഇതെന്താ ചേച്ചി ഈ കവറിൽ?  നല്ല മണമുണ്ടല്ലോ… ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.

കുമാരി : അത് കുറച്ച് ചോറും കറിയാ സാറെ.  മേലേ ഫ്ലാറ്റിൽ എല്ലാവരും പോകുന്നതുകൊണ്ടു എനിക്ക് തന്നതാ. ഞാൻ പിള്ളേർക്ക് കൊടുക്കാം എന്ന് കരുതി എടുത്തതാ. കുമാരി അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.

ഞാൻ : മീൻ കറിയാണെന്നു തോന്നുന്നു.  മണം കേട്ടിട്ട് കൊതിയാകുന്നു.

കുമാരി : സാറിന് വേണമെങ്കിൽ എടുത്തോ…

ഞാൻ : എന്നാ ഒരു പ്ലേറ്റും സ്പൂണും ഇങ്ങെടുത്തോ. ഞാൻ ടേബിളിൽ ഇരുന്ന് പത്രങ്ങൾ ഓരോന്ന് ഇറക്കിവെച്ചു.  കുമാരി ചിരിച്ചു സന്തോഷത്തോടെ വന്ന് ഭക്ഷണം വിളമ്പി തന്നു. മീൻകറിയും ചോറും മെഴുക്കുവരട്ടിയും മാത്രമേ ഉള്ളുവെങ്കിലും നല്ല ടേസ്റ്റ് ആയിരുന്നു.  ഞാൻ വളരെ ആസ്വദിച്ചു കഴിച്ചു.  കുമാരി ഞാൻ കഴിക്കുന്നതും നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാനും ചിരിച്ചുകൊണ്ട് കുമാരിയെ നോക്കി.

ഞാൻ : എന്താ ഇങ്ങനെ നോക്കുന്നത്?  കുറെ ദിവസമായി നല്ല നാടൻ ഭക്ഷണം കഴിച്ചിട്ട്.  കുറെയായി ഭക്ഷണം ഫുള്ള് പുറത്തുന്നാ…  അതുകൊണ്ടാ ചേച്ചിടെ ഭക്ഷണം ഞാൻ ഇങ്ങെടുത്തത്. കുഴപ്പമൊന്നുമില്ലല്ലോ അല്ലെ? ഞാൻ അല്പം ഗൗരവത്തോടെ ചോദിച്ചു.

കുമാരി : ഏയ് ഒരു കുഴപ്പവുമില്ല…  സന്തോഷമേ ഉള്ളു.  സാറിനു രാത്രിയിലേക്ക് ഞാൻ എന്തെങ്കിലും ഉണ്ടാക്കണോ? കുമാരി ചിരിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ : വേണ്ട…  ചേച്ചി ജോലി നോക്കിക്കോ.  പിന്നെ പോകുമ്പോൾ ദാ കവറിൽ പിസ്സ ഉണ്ട്. അത് ചേച്ചി കൊണ്ടുപോയ്ക്കോ.  പിള്ളേർക്ക് കൊടുത്തോ…

കുമാരി തിരിഞ്ഞു കവറിലേക്കു നോക്കി.  കുമാരിയുടെ മുഖം സന്തോഷംകൊണ്ട് ചുവന്നു.

ഞാൻ : ചേച്ചി വല്ലതും കഴിച്ചോ?

കുമാരി : ഇല്ല..  ഞാൻ പിന്നെ കഴിച്ചോളം…

ഞാൻ : നേരം ഒരുപാടായില്ലേ…  ഒരു പണി ചെയ്യ്…  അവിടെ ബിരിയാണിയും ഉണ്ട്.  അതെടുത്തു ഇവിടിരുന്നു കഴിച്ചോ.  എന്നിട്ട് മതി പണി.

കുമാരി കവറിൽ നിന്നു ബിരിയാണി എടുത്തു. കുമാരി : ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം…

ഞാൻ : അതെന്താ  ഇവിടെ ഇരുന്നുകൂടെ?

കുമാരി : സാരമില്ല…  ഞാൻ അവിടെ ഇരുന്നോളാം..

ഞാൻ : എന്നാ ശെരി…

ഞാൻ മുഴുവൻ ഭക്ഷണവും കഴിച്ചു വേഗം എഴുന്നേറ്റു. ഞാൻ അവിടെ ഇരുന്ന് മറ്റേ ചേച്ചിയെ കുറിച്ചറിയാനുള്ള ഓരോ വഴികൾ ഇങ്ങനെ ആലോചിച്ചു. കുമാരി അവളുടെ ജോലികളിലേക്ക് കടന്നിരുന്നു. ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു ഉറങ്ങിപ്പോയി.  കുറെ കഴിഞ്ഞു എഴുനേറ്റു കഴിഞ്ഞപ്പോളേക്കും നേരം വൈകുന്നേരം ആയിരുന്നു.

കുമാരി പണിയെല്ലാം തീർത്തു എപ്പോഴോ പോയിരുന്നു. ഞാൻ എഴുന്നേറ്റു പോയി മുഖം കഴുകി വന്നു.  കുമാരി എനിക്കുവേണ്ടി ഫ്ലാസ്കിൽ കട്ടൻ ഉണ്ടാക്കി വെച്ചിരുന്നു. ഞാൻ ചായയുമായി ബാൽക്കണിയിൽ വന്നിരുന്നു. ഇപ്പോഴും മനസ്സിൽ നിന്നു ആ സുന്ദര രൂപം മാഞ്ഞിട്ടില്ല. നാളെ മുതൽ ഫീൽഡിൽ ഇറങ്ങി കളിക്കണം.  എന്നാലേ ആ ചേച്ചിയിലേക്കു എനിക്ക് എത്തിച്ചേരാൻ കഴിയൂ.

ഞാൻ ചായ കുടിച്ച് കഴിഞ്ഞു പുറത്തിറങ്ങി.  ഡിന്നർ പുറത്തുപോയി കഴിക്കാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഞാൻ അപാർട്മെന്റിന്റെ താഴെ ലോണിൽ വാക് വേയിലൂടെ കുറച്ച് നടന്നു. സായാഹ്ന സമയത്തു ഒരുപാട് പേർ നടക്കാൻ ഇറങ്ങുന്ന സ്ഥലമാണ്. ഞാൻ ടെന്നീസ് കോർട്ടിന്റെ അടുത്തെത്തിയതും എന്നെ ആരോ വിളിക്കുന്ന പോലെ തോന്നി തിരിഞ്ഞുനോക്കി.

“ഹേയ് ശരത്,  ഇവിടെ.. ഇവിടെ.. ” ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അവിടെ കോർട്ടിന് പുറത്ത് മേനോൻ സാർ ഇരിക്കുന്നുണ്ടായിരുന്നു.  നേരത്തെ കുമാരി പറഞ്ഞ ഇരുപതു സി യിലെ താമസക്കാരാണ് മേനോൻ സാറും ഫാമിലിയും.  മേനോൻ സാർ ഇവിടുത്തെ ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു.  ഇപ്പൊ പ്രായമായി എന്ന് പറഞ്ഞു ജോലി നിറുത്തി.  എന്നാലും ഒരു അറുപത്തഞ്ചു വയസ്സ് കാണും.  മേനോൻ സാറിന് മൂന്നു മക്കളാണ്.  മൂത്തത് പെണ്ണ് സ്റ്റെഫി ഭർത്താവിന്റെ വീട്ടിലാണ്.  മകൻ കല്യാണം കഴിഞ്ഞു അമേരിക്കയിൽ ആണ്.  ഇളയവൾ

പ്രെറ്റി, ഇപ്പൊ സെന്റ് തെരേസ്സ കോളേജിൽ പഠിക്കുന്നു. ഭാര്യ  സുഷമ, , അമ്പത്തെട്ടു വയസ്സ് ഹൌസ് വൈഫ്‌ ആണ് എന്നാലും മഹിളപ്പടയുടെ നേതാവാണ്.

മേനോൻ സാർ ആണ് ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ്‌. ഞാൻ മേനോൻ സാറിന്റെ അടുത്തേക്ക് നടന്നു കൂടെ സുഷമ മേടം ഉണ്ടായിരുന്നു.

ഞാൻ : ഹായ് സാർ…

മേനോൻ : വാ ശരത്…  ഇരിക്കൂ… മേനോൻ സാർ ഇരിക്കുന്ന ബെഞ്ചിൽ കുറച്ച് സ്ഥലം വിട്ടു എന്നോട് ഇരിക്കാൻ പറഞ്ഞു.  എനിക്കും സുഷമ മേടത്തിനും നടുവിൽ മേനോൻ സാർ ഇരുന്നു. സുഷമ മേടത്തെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ സംസാരിച്ചിട്ടില്ല.

മേനോൻ : താങ്ക്സ് ശരത്…  ഇന്ന് ഞങ്ങൾക്ക് വേണ്ടി കുമാരിയെ അഡ്ജസ്റ്റ് ചെയ്തതിനു.

ഞാൻ :അതൊന്നും കുഴപ്പമില്ല സാർ.  പിന്നെ സാറിന്റെ ആരോ മരണപെട്ടു എന്ന് കുമാരി ചേച്ചി പറഞ്ഞു. ഇങ്ങനെയുള്ള സിറ്റുവേഷനിൽ അല്ലെ നമ്മൾ പരസ്പരം സഹായിക്കേണ്ടത്.

മേനോൻ : യാ…  യൂ ആർ റൈറ്റ്…  പിന്നെ എങ്ങനെ പോകുന്നു തന്റെ ജോലികൾ ഒക്കെ…

ഞാൻ : ഗോയിങ് വെൽ സാർ…  സാർ എന്നും വരാറുണ്ടോ നടക്കാൻ?

മേനോൻ : യെസ്…  വയസ്സായില്ലേ…  കൊളെസ്ട്രോൾ പ്രഷർ എല്ലാം തലപൊക്കി തുടങ്ങി.

ഇത് കേട്ട് ഞാൻ ഒന്ന് ചിരിച്ചതേ ഉള്ളു.  ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത വന്നു.

മേനോൻ : പിന്നെ ശരത്…  എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

ഞാൻ : എന്താണ് സാർ… കാര്യമെന്താണെന്നു പറയാതെ തന്നെ എനിക്ക് മനസിലായി. എന്നാലും വെറുതെ ഞാൻ ചോദിച്ചു.  ഇത്ര നേരം മൈൻഡ് ചെയ്യാതിരുന്ന സുഷമ ഞങ്ങള്കിടയിലേക്കു ശ്രദ്ധിക്കാൻ തുടങ്ങി.

മേനോൻ : ശരത്തിനറിയാലോ…  ഇവിടെ താമസിക്കുന്നവർ എല്ലാം ഫാമിലി ആയിട്ടുള്ളവർ ആണ്. ഞങ്ങൾ ബാച്ചിലേഴ്സിനു ഇവിടെ ഇടം കൊടുക്കാറില്ല.  ഇപ്പൊ എല്ലാവരും കംപ്ലയിന്റ് ചെയ്യുന്ന കാര്യമാണ്.  ശരത്തിന്റെ ഫ്ലാറ്റിൽ ആരൊക്കെയോ വന്നുപോകുന്നുണ്ട് എന്ന്.  അതും കൂടുതൽ സ്ത്രീകൾ ആണെന്ന്. അടുത്ത അസോസിയേഷൻ മീറ്റിംഗിൽ ഇതിനെതിരെ ആക്ഷൻ എടുക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനു മുൻപ് ശരത്തിനോട് ഒന്ന് പറയണം എന്ന് തോന്നി.

ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ് മേനോൻ സാർ പറഞ്ഞത്. ഞാൻ ഒന്നാലോചിച്ചിരുന്നു.

മേനോൻ : എന്താ ശരത്തിനു ഒന്നും പറയാനില്ലേ.?

ഞാൻ : ഞാൻ എന്ത് പറയാനാ സാർ,  ഇവിടെ ആരും കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ലേ??  ഞാൻ അമേരിക്കൻ ബേസ്ഡ് ആയിട്ടുള്ള കമ്പനിക്ക് വേണ്ടി കേരളത്തിൽ എന്റെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന കാലമാണിത്. എന്നെ കാണാനും വർക്കിൽ ഹെല്പ് ചെയ്യാനും അങ്ങനെ പലരും വരും. അതെല്ലാം ഈ അപാർട്മെന്റിന്റെ നിയമങ്ങൾക്കനുസരിച്ചാണ്.  എല്ലാവരും താഴെ രെജിസ്റ്ററിൽ എൻട്രി ചെയ്തിട്ടാണ് വരുന്നത്.  ഇവിടെ അനുവദിച്ച വിസിറ്റിംഗ് ടൈമിൽ ആണ് വരുന്നത്.  ഞാൻ എന്റെ അടുത്ത ഫ്ലാറ്റിൽ ഉള്ളവർക്ക് പോലും ശല്യമില്ലാതെയാണ് ജീവിക്കുന്നത്. മറ്റുള്ളവർ എല്ലാം എന്റെ ഫ്ലാറ്റിന്റെ വാതിക്കലേക്കു കണ്ണുംനട്ട് നോക്കിയിരിക്കുന്നതുകൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്.  എന്റെ പ്രൈവസി നഷ്ടപ്പെടുന്നു എന്ന് പറഞ്ഞു ഞാനാണ് ശെരിക്കും കംപ്ലയിന്റ് ചെയ്യേണ്ടത്.

മേനോൻ : ഹഹ…  ഇപ്പൊ വാദി പ്രതിയായോ?

ഞാൻ : അല്ല, സാർ പണ്ടുകാലത്തു എല്ലാ ബിസിനസ്‌ എമ്പയറിന്റെയും തലപ്പത്തു ഒരു പുരുഷനാകും ഉണ്ടാകുക. അതുപോലെ ഏതു വർക്കിംഗ്‌ എൻവിറോണ്മെന്റ് എടുത്താലും അവിടെ സ്ത്രീകൾ കുറവായിരിക്കും.  ഇപ്പോൾ എല്ലാം മാറി അമ്പതു ശതമാനം സ്ഥലങ്ങളിലും സ്ത്രീകൾ ആണുള്ളത്. ഇനിയത് മാറി അറുപതും എഴുപതും ഒക്കെ ആക്കും അപ്പോഴൊക്കെ ഇതേ കാരണം പറഞ്ഞു നിങ്ങൾ അതിനെ എതിർക്കുമോ.  എന്റെ ഫ്ലാറ്റിൽ വരുന്നവർ എന്റെ ക്ലയന്റിസ്, കൊളീഗ്സ് അങ്ങനെ പലരുമാകാം.  വളരെ മാന്യമായാണ് അവരെ ഇവിടെ വരുന്നതും പോകുന്നതും.  പിന്നെ എന്റെ ഫ്ലാറ്റിന്റെ അകം എന്ന് പറയുന്നത് എന്റെ പ്രൈവറ്റ് സ്പേസ് ആണ് അവിടേക്കു ആരും തലയിടേണ്ട ആവശ്യമില്ല.

എന്റെ സ്ത്രീ ഉന്നമന ഡയലോഗ് കേട്ടിട്ടാണെന്നു തോന്നുന്നു സുഷമ പറഞ്ഞു. സുഷമ :ഹീ ഈസ്  റൈറ്റ്.

എന്റെ ഒരുബന്ധം ഇല്ലാത്ത സംസാരത്തിൽ സ്ത്രീകളെ കുറിച്ച് വെറുതെ നാലു വാക്ക് പറഞ്ഞപ്പോളേക്കും അത് ശെരിയാണെന്നു പറഞ്ഞ മരമണ്ടിയാണ് സുഷമ എന്ന് എനിക്ക് മനസിലായി. അവർ ഒരു കട്ട ഫെമിനിച്ചി ആയതുകൊണ്ട് ആണ് അവർ എന്നെ സപ്പോർട്ട് ചെയ്തത്.

മേനോൻ : യാ…  ബട്ട്‌ ആളുകളുടെ കാഴ്ചപ്പാടുകളെ നമ്മുക്ക് മാറ്റാൻ കഴിയുമോ?

ശരത് : ശക്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാം മാറിക്കൊള്ളും. അല്ലെങ്കിൽ എന്നും നമ്മുക്ക് പ്രകൃതരായി കഴിയാം.

“ഹേയ് മേനോൻ സാർ,  ഗെയിം കഴിഞ്ഞു ഇനി നമ്മുടെ ഗെയിം ആണ് ” ആരോ ടെന്നീസ് കോർട്ടിൽ നിന്നും വിളിച്ചു പറഞ്ഞു.  മേനോൻ കൈകൊണ്ടു ഇപ്പൊ വരാമെന്നു കാണിച്ചു.

മേനോൻ : ശരത്,  എനിക്ക് തന്നോട് ഇനിയും സംസാരിക്കാനുണ്ട്‌…

ഞാൻ : സാർ ഗെയിം കഴിഞ്ഞു വരൂ…  ഞാൻ വെയിറ്റ് ചെയ്യാം…  അല്ലെങ്കിൽ സാർ ഫ്രീ ആകുമ്പോൾ ഫ്ലാറ്റിലേക്ക് വരൂ…  നമ്മുക്ക് സംസാരിക്കാം..

മേനോൻ : ഓക്കേ ശരത്,  താൻ എപ്പോഴാ ഫ്രീ ആകുക…

ഞാൻ : ഐ ആം ആൽവേസ് ഫ്രീ…  സാർ എപ്പോ വേണമെങ്കിലും വാ.

മേനോൻ : ഓക്കേ ശരത്…

എനിക്ക് കൈതന്നു മേനോൻ ടെന്നീസ് കോർട്ടിലേക്ക് നടന്നു.  ഞാൻ അവിടെ തന്നെ ഇരുന്നു. സുഷമ മേനോൻ കളിക്കുന്നതും നോക്കി എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ അവരെ എങ്ങനെ പരിചയപെടും എന്ന് അറിയാതെ അവിടെ ഇരുന്നു പരുങ്ങി. ഒന്ന് സോപ്പിട്ടു പതിപ്പിച്ചാൽ ആകാശം മുട്ടുന്ന ഐറ്റമാണ് സുഷമ എന്ന് മനസിലായി. എന്തായാലും ഞാൻ പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു.  നല്ല ഒരു സൗഹൃദം ഉണ്ടാക്കിയെടുത്താൽ അസ്സോസിയേഷനുമായുള്ള പ്രശ്നങ്ങളിൽ എനിക്ക് ഒരു സപ്പോർട്ട് കിട്ടുമെന്ന് തോന്നി.

ഞാൻ : ഹായ് മേടം…  ഞാൻ ശരത്…

സുഷമ : ഹായ്…  എനിക്കറിയാം…

ഞാൻ ഒരടുപ്പം സ്ഥാപിക്കാൻ സംസാരിച്ചു തുടങ്ങി.

ഞാൻ : ഞാൻ മേടത്തെ മുൻപ് കണ്ടിട്ടുണ്ട്.  പക്ഷെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. പരിചയപെട്ടതിൽ വലിയ സന്തോഷം.

സുഷമ : സെയിം ടൂ യു…

അവർ ഒരുപാടു ഇങ്ങോട്ട് സംസാരിക്കുന്ന ആൾ അല്ലെന്നു മനസിലായി.

ഞാൻ : രണ്ടാഴ്ച മുൻപ് വീക്കെൻഡ് സപ്പ്ലിമെന്റിൽ മേടത്തിന്റെ ഒരു ലേഖനം വായിച്ചിരുന്നു.  താഴെത്തട്ടിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചു, ദാറ്റ് വാസ് ആൻ അമേസിങ് വൺ. നല്ല ദീര്ഘവീക്ഷണമുള്ള എഴുത്തായിരുന്നു.

ഞാനിതു പറഞ്ഞതും സുഷമയുടെ കണ്ണുകൾ വിടർന്നു. അവരിൽ ഒരു ചിരിയുണർന്നു.

സുഷമ : ഓഹ്…  താങ്ക് യൂ ശരത്…  ശരത്തിനു വായിക്കാനൊക്കെ സമയം കിട്ടാറുണ്ടോ?

ഞാൻ : ഇന്നൊവേറ്റീവ് ആയിട്ടുള്ള എല്ലാ ലേഖനങ്ങളും ഞാൻ വായിക്കാറുണ്ട്. ആ എഴുത്തുകാർക്ക് വേണ്ട എല്ലാ സപ്പോർട്ടും കൊടുക്കാറുണ്ട്.

ഞാൻ വീണ്ടും അവരെ ഒന്ന് പൊക്കി.

സുഷമ : സപ്പോർട്ട് എന്ന് ഉദ്ദേശിച്ചത് എന്താണ്?

ഞാൻ : അവരുടെ ഐഡിയകൾക്കു ടെക്നോളജി പരമായി എന്തെങ്കിലും സപ്പോർട്ട് നൽകാൻ കഴിയുമോ എന്നും.  പിന്നെ ഫിനാൻഷ്യൽ കോണ്ട്രിബൂഷൻസ് അങ്ങനെ പലതും.  ഞാൻ വിമൺ എൺപവര്മെന്റ് നു വേണ്ടി പ്രവർത്തിക്കുന്ന ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള സറായ എന്ന എൻ ജി ഓ വോളന്റീർ ആണ്.

സുഷമ : ഓഹ് ഗ്രേറ്റ്‌… സോ ശരത്തിന്റെ എല്ലാ സപ്പോർട്ടും ഇവിടെയുള്ളവർക്ക് പ്രതീക്ഷിക്കാം.

ഞാൻ : തീർച്ചയായും.  നമ്മുടെ അപാർട്മെന്റ് കോംപ്ലക്സ് ൽ തന്നെ ഒരുപാട് സ്ത്രീകൾ ഉണ്ട്.  അവർക്കു എന്റർപ്രെനുർഷിപ് ട്രെയിനിങ് ഒക്കെ കൊടുത്താൽ അവരുടെ ലൈഫിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.

സുഷമ : അപ്പൊ കുറെ നല്ല ഐഡിയകൾ ഒക്കെ കയ്യിൽ ഉണ്ടല്ലോ…  പക്ഷെ ഇവിടെ എല്ലാവർക്കും ശരത്തിനെ കുറിച്ച് വളരെ മോശം അഭിപ്രായമാണ്.

ഞാൻ : അതെനിക്കറിയാം.  അതുകൊണ്ടല്ലേ ഞാൻ എന്റേതായ ഒരു ലോകത്തു ഒതുങ്ങിക്കൂടി ഇരിക്കുന്നത്.  ഞാൻ ആര് പറയുന്നതിനെയും നിഷേധിക്കുന്നില്ല. എന്റെ ഫ്ലാറ്റിൽ ഒരുപാട് സ്ത്രീകൾ വന്നുപ്പോകാറുണ്ട്.  പക്ഷെ അവരാരും തെരുവ് വേശികളോ തെരുവ് പെണ്ണുങ്ങളോ അല്ല. പലരും മനസ്സിൽ ഓരോന്ന് സങ്കല്പിക്കുന്നതിനു ഞാൻ എന്ത് ചെയ്യും. എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളോട് അനേഷിച്ചാൽ എന്നെ കുറിച്ച് അറിയാം.

സുഷമ : ഹ്മ്മ് എനിക്കറിയാം…  ഞാൻ കുമാരിയോട് അനേഷിച്ചിരുന്നു.  അവൾ നല്ല അഭിപ്രായമാണ് എന്നോട് പറഞ്ഞത്. എന്ത് തന്നെയായാലും നമ്മുക്ക് അസോസിയേഷനിൽ പറഞ്ഞു നോക്കാം.  ചിലപ്പോൾ ശരത്തിന്റെ ഓഫീസ് ജോലികൾ പുറത്തേക്കു മാറ്റേണ്ടി വരും.

ഞാൻ : താങ്ക്സ് മേടം…  എനിക്ക് ഈ സപ്പോർട്ട് ഉണ്ടായാൽ മതി.

സുഷമ : തന്നെ പരിചയപെടുന്നതിനു മുൻപ് താൻ വളരെ മോശം കാരറ്റെർ ഉള്ള ഒരാളായിട്ടായിരുന്നു ഞാൻ കണ്ടത്. പരിചയപ്പെട്ടപ്പോൾ അത് മാറി.  ഇതുപോലെ എല്ലാവരുമായി മിംഗിൽ ആകാൻ ശ്രമിക്കൂ ശരത്.  അപ്പോൾ പലരുടെയും കാഴ്ചപാടുകൾ മാറും.

ഞാൻ : ആഗ്രഹമില്ലാഞ്ഞിട്ടല്ല,  ഒന്ന് സമയമില്ലായ്ക…  പിന്നെ ആൾറെഡി എനിക്ക് ഇവിടെ നെഗറ്റിവ് കമന്റ്സ് ആണ്.  ഇതിന്റെ മേലേ എന്നെ ആരെങ്കിലും അടുപ്പിക്കും എന്ന് തോനുന്നുടോ.  ആ ഒരു പേടി മനസ്സിൽ ഉണ്ട്.  ഇപ്പൊ മേടത്തിനോട് സംസാരിച്ചത് തന്നെ മേനോൻ സാർ ഉള്ളതുകൊണ്ടാണ്.

സുഷമ : ഹ്മ്മ്…  അതൊക്കെ നമ്മുക്ക് ശരിയാക്കാം… ശരത് തന്റെ വഴിക്കു ട്രൈ ചെയ്യൂ…  പിന്നെ എന്റെ ഭാഗത്തു നിന്ന് എപ്പോഴും സപ്പോർട്ട് ഉണ്ടാകും  പിന്നെ ഈ മേടം എന്നുള്ള വിളി ഒഴിവാക്കിയാൽ നന്നായിരുന്നു.

ഞാൻ : ഹഹ…  താങ്ക്സ് ആൻഡ് സോറി സുഷമ…  ഇനി അങ്ങനെ വിളിക്കില്ല..

ഞാൻ ധൈര്യപൂർവം അവരെ സുഷമ എന്ന് തന്നെ വിളിച്ചു. അമ്മയേക്കാൾ പ്രായമുണ്ടെങ്കിലും അവരെ ആന്റി എന്ന് വിളിച്ചു നിരാശപെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല.  സുഷമ എന്ന് പേര് വിളിച്ച് ഒരു സൗഹൃദ തലത്തിൽ കൊണ്ട് പോകാമെന്നു കരുതി.  അവർ കരുതുന്നതിനേക്കാൾ വലിയ സ്ത്രീ ലംബടൻ ആണ് ഞാൻ.  പക്ഷെ ഈ ഘട്ടത്തിൽ എനിക്ക് അവരുടെ സപ്പോർട്ട് ആവശ്യമാണ്.

സുഷമ : പിന്നെ ശരത്തിന്റെ ഫാമിലി ഒക്കെ.?

ഞാൻ : ഇവിടെ അടുത്ത് തന്നെയാണ്.  അച്ഛൻ ഒരു ഇൻവെസ്റ്റ്മെന്റ് ആകട്ടെ എന്ന് കരുതിയാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. അതെന്തായാലും എനിക്ക് ഉപകരപെട്ടു.  അച്ഛൻ അമ്മ മാത്രമുള്ളു വീട്ടിൽ സിസ്റ്റേഴ്സ് രണ്ടു പേർ കല്യാണം

കഴിഞ്ഞു പോയി. ഒരാൾ യൂ എസ് ലും ഒരാൾ മിഡിലീസ്റിലും.

സുഷമ : ഹ്മ്മ് ഗുഡ്…  അപ്പൊ ഇനി തന്റെ കല്യാണം ആകുമല്ലേ…?

ഞാൻ : ഹ്മ്മ്..   കഴിക്കണം ഇപ്പോഴല്ല…  കുറച്ച് കഴിയട്ടെ…  കുറച്ച് പ്ലാൻസ് ഉണ്ട് അതൊക്കെ ഒന്ന് വർക്ഔട് ആയി കഴിഞ്ഞിട്ട്.

സുഷമ : ഹ്മ്മ് ശെരി…

ഞാൻ കുറെ നേരമായി ഇവരോട് സംസാരിക്കാൻ തുടങ്ങിയിട്ട്.  ഇനിയും ഇരുന്നാൽ മേനോൻ കളി കഴിഞ്ഞു വരും പിന്നെ അങ്ങേരുടെ പൊളി കേട്ടിരിക്കേണ്ടി വരും. ഞാൻ അവിടെ നിന്ന് എഴുന്നേറ്റു.

ഞാൻ : ആക്ച്വലി ഞാൻ ഡിന്നർ ഇന്ന് പുറത്തുന്നു കഴിക്കാം എന്ന് കരുതി ഇറങ്ങിയതാ.  അപ്പോഴാ സാർ വിളിച്ചത്. ഇനിയെന്തായാലും ഞാൻ ഇരുന്നു മുഷിപ്പിക്കുന്നില്ല.  എന്നാ ഞാനങ്ങോട്ടു നീങ്ങട്ടെ…

സുഷമ : ഓക്കേ ശരത്…  നൈസ് ടൂ മീറ്റ് യൂ…

സുഷമ എനിക്ക് നേരെ ഷേക്ക്‌ ഹാന്ഡിന് കൈനീട്ടി.  ഞാനും കൈകൊടുത്തു.

ഞാൻ : നൈസ് ടൂ മീറ്റ് യു സുഷമാ…  ശെരി ബൈ.

ഞാൻ അവരുടെ അടുത്ത് നിന്നും കുറച്ചങ്ങു നടന്നകന്നു. എന്നിട്ട് നിന്നിട്ടു തിരിഞ്ഞു.

ഞാൻ : സുഷമാ…  ഞാൻ നേരത്തെ മേനോൻ സാറിനെ മാത്രമേ വീട്ടിലേക്കു ക്ഷണിച്ചുള്ളൂ.  കഴിയുമെങ്കിൽ മേനോൻ സാറിന്റെ കൂടെ സുഷമയും വരണം.

സുഷമ : തീർച്ചയായും വരാം.

ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.  എനിക്ക് അവരോടു പ്രത്യേക താല്പര്യം തോന്നിയിട്ട് അടുത്തതൊന്നുമല്ല.  ഈ ഫ്ലാറ്റ് എനിക്ക് ഭാഗ്യമുള്ള സ്ഥലമാണ്.  എന്റെ കാര്യങ്ങൾക്കു പറ്റിയ ബെസ്റ്റ് സ്ഥലം.  അതുകൊണ്ട് മാത്രം അവരെ സോപ്പിട്ടു നിർത്തിയിരിക്കുന്നു എന്ന് മാത്രം. ഈ സിനിമയിൽ ഒക്കെ കാണുന്നപോലെ ഒരു പരിഷ്കാരിയായ അമ്മ കഥാപാത്രം പോലെ യാണ് സുഷമ.

ഞാൻ പുറത്തുപോയി ഡിന്നർ കഴിച്ച് തിരികെ റൂമിൽ വന്ന് മെയിൽ മുഴുവൻ ചെക്ക് ചെയ്തു. ഭാഗ്യം പുതിയ വർക്കുകൾ ഒന്നും വന്നിട്ടില്ല. ഞാൻ ഒന്ന് രണ്ടെണ്ണം അകത്താക്കി കുറച്ചുനേരം പാട്ട് കേട്ടു പിന്നെ എപ്പോഴോ കിടന്നു.

കാലത്ത് നേരത്തെ തന്നെ എഴുനേറ്റു. ഒരു കട്ടൻ ചായ ഇട്ടു കുടിച്ചിട്ട് പുറത്തിറങ്ങി. ഇന്ന് മുതൽ ഫീൽഡ് വർക്ക്‌ തുടങ്ങണം ആ ചേച്ചിയെ കുറിച്ച് എങ്ങനെയെങ്കിലും ഡീറ്റെയിൽസ് കണ്ടെത്തണം. ഞാൻ കാറുമെടുത്തു ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു.  അതിനു ശേഷം ആ ചേച്ചിയുടെ വീടിന്റെ അടുത്ത് പോയി ഒന്ന് കറങ്ങി. വീട്ടിൽ സ്കൂട്ടർ കാണാനില്ല ഒരു പക്ഷെ പുറത്തുപോയി കാണും അല്ലെങ്കിൽ എന്തെങ്കിലും ജോലി ഉണ്ടാകും.

ഞാൻ ആ വഴിയിൽ തന്നെ കുറച്ച് ദൂരം മാറി വണ്ടി പാർക്ക്‌ ചെയ്തു ആ ചേച്ചി വരുന്നതും കാത്തു.  വണ്ടി ഇടയ്ക്കു ഓൺ ചെയ്തു തണുപ്പിച്ചും മറ്റുമായി ഞാൻ മണിക്കൂറുകൾ അവിടെ കളഞ്ഞു. ആരെങ്കിലും വന്നു എന്തെങ്കിലും ചോതിച്ചാൽ പറയാൻ ഒരു മറുപടിയും ഇല്ലാതെയായിരുന്നു അവിടത്തെ കിടപ്പ്. ഇപ്പോഴാണെങ്കിൽ സദാചാര പോലീസിന്റെ കാലവും. എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

ഇന്നലെ ഞാൻ ആ ചേച്ചിയെ കണ്ട സമയം അടുത്തിരുന്നു. ആ ചേച്ചി വരുന്ന ഒരു സൂചനയും  കാണാനില്ല. ഞാൻ അല്പം കൂടി മുന്നോട്ടു വണ്ടി മാറ്റിയിട്ടു. വീണ്ടും ഒരു മണിക്കൂർ കൂടി അവിടെ കിടന്നു.  രാവിലെ മുതൽ നാലഞ്ചു മണിക്കൂറായി ഞാൻ ഇവിടെ കെട്ടികിടക്കാൻ തുടങ്ങിയിട്ട്.  എന്റെ ജീവിതത്തിൽ ഇത് സാദാരണമാണ്. പല പെണ്ണുങ്ങൾക്ക്‌ വേണ്ടി ഇതിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഞാൻ. അതുകൊണ്ട് ഈ കാത്തിരിപ്പു കൊണ്ട് എന്റെ മനസ്സ് മടുത്തില്ല.

ഇനി വേറെ ഏതെങ്കിലും വഴിയേ വീട്ടിൽ വന്നിട്ടുണ്ടാകുമോ എന്ന് അറിയാൻ വേണ്ടി ഞാൻ ഒരു പ്രാവശ്യം കൂടി അവരുടെ വീടിന്റെ മുന്നിൽ പോയി വന്നു. അപ്പോഴും വന്നിട്ടില്ല. സമയം ഉച്ച ഒന്നര  മണി കഴിഞ്ഞിരിക്കുന്നു.  ഇനി ഫുഡ്‌ അടിച്ചിട്ട് വരാം. എന്ന് കരുതി അടുത്തുള്ള ഒരു ഫാമിലി റെസ്റ്റോറന്റിൽ കയറി. ഞാൻ വാഷ് ചെയ്ത് ടേബിളിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ .  അതാ ഒരാൾ കൈവീശി  കാണിക്കുന്നു. അയ്യോ സുഷമ.

ഞാൻ അവരുടെ ടേബിളിന്റെ അടുത്തേക്ക് ചെന്നു. മേനോൻ സാറിനെ കാണാൻ ഇല്ല.  കുറെ പെണ്ണുങ്ങൾ ആണ് കൂടെയുള്ളത്. പല പ്രായത്തിൽ ഉള്ള സ്ത്രീകൾ.

ഞാൻ : ഹായ് സുഷമ…

സുഷമ : ഹായ്… എന്താ ഇവിടെ?

ഞാൻ : ഇന്ന് എനിക്ക് കുറച്ച് ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു അത് പുറത്തുവെച് ആക്കാം എന്ന് കരുതി.  എല്ലാവരെയും അവരുടെ സ്ഥലങ്ങളിൽ ചെന്നു കണ്ടു. ആകെ ട്ടയേർഡ് ആയതുകൊണ്ട് ലഞ്ച് പുറത്തുന്നു ആക്കാം എന്ന് കരുതി.അല്ല സുഷമ എന്താ ഇവിടെ.

സുഷമ : ഞങ്ങളുടെ വിമൻസ് ക്ലബ്‌ കുറച്ചു പരിപാടികൾ പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെമീറ്റിംഗ് ഫണ്ട്‌ കലക്ഷനും ഒക്കെയായി ഇറങ്ങിയതാണ്. ഓഹ് സോറി ശരത് ഇരിക്കൂ…  ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യാം…

ഞാൻ : താങ്ക്സ് ബട്ട്‌ നിങ്ങൾ കണ്ടിന്യൂ ചെയ്തോളു…  ഞാൻ ശല്യപെടുത്തുന്നില്ല…

സുഷമ : ഹേയ്… ശല്യം ഒന്നുമല്ല…  ലുക്ക്‌ ഗയ്‌സ്…  ഇത് ശരത്.  ഞങ്ങളുടെ നൈബർ ആണ് ആൾസോ എ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.

ഞാൻ : ഹായ് ഗയ്‌സ്…  നൈസ് ടൂ മീറ്റ് യൂ ഓൾ… ഞാൻ എല്ലാരോടും കൂടി ഒരു ഹായ് പറഞ്ഞു.  എല്ലാത്തിനേം കണ്ടാൽ അറിയാം ഒക്കെ നല്ല പൂത്ത കാശുള്ള ടീമുകൾ ആണ്. മാത്രമല്ല നല്ല കട്ട ഫെമിനിച്ചികൾ.

സുഷമ : ശരത്…  ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ്.  ഇത് ചന്ദ്രിക വാസുദേവൻ ഞങ്ങളുടെ ക്ലബ്‌ പ്രസിഡന്റ്‌ ആണ്.  ഇത് ഗിരിജ, രാധിക, സൽമ, കനകലത, വത്സല, അന്ന, റീത്ത.

സുഷമ ഓരോരുത്തരെ ആയി എനിക്ക് കൈനീട്ടി പരിചയപ്പെടുത്തി. ഞാൻ എല്ലാവരെയും ചിരിച്ച മുഖത്തോടെ സ്വാഗതം ചെയ്തു.

ചന്ദ്രിക : ഹേയ് ശരത് യൂ കാൻ ജോയിൻ വിത്ത്‌ അസ്സ്. നോ പ്രോബ്ലം…

“കം ഓൺ ശരത് ” സുഷമയും മറ്റു സ്ത്രീ ജനങ്ങളും കൂടി പറഞ്ഞു.

ഒഴിയാൻ ഒരു മാർഗവും ഇല്ലാതെ ഞാൻ അവരുടെ കൂടെ ഒരു ചെയർ ഇട്ടു ഇരുന്നു. എന്തിനാണാവോ എന്നെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്നതു. ചിലപ്പോ എല്ലാത്തിന്റെയും ബില്ല് കൊടുക്കാൻ ആകും. എന്തായാലും സുഷമയ്ക്ക് എന്നോടുള്ള ഒരു കാഴ്ചപാട് മാറിയിട്ടുണ്ട്.  അതുകൊണ്ടാണ് എനിക്ക് എല്ലാവരെയും പരിചയപ്പെടുത്തിയത്.

ഈ ഫെമിനിച്ചികൾ എന്ന് പറയുന്നത് വലിയൊരു വിഡ്ഢി കൂട്ടം തന്നെയാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി. ഈ കൂട്ടത്തിലെ സ്ത്രീകളോട് ആരോടും എനിക്ക് പ്രേത്യേക താല്പര്യം ഒന്നും തോന്നിയില്ല. എന്നാലും എല്ലാവരെയും ഞാൻ നന്നായി സ്കാൻ ചെയ്തു. ഞങ്ങൾ ഓർഡർ ചെയ്തു ഭക്ഷണം കഴിക്കുമ്പോൾ എല്ലാരോടും സംസാരിച്ചു കൂടുതൽ ഇടപഴകി . എന്റെ പെരുമാറ്റത്തിൽ എല്ലാവർക്കും ഒരു ജന്റിൽമാൻ കാരറ്റെർ ഫീൽ ചെയ്യിപ്പിച്ചു. സുഷമയുടെ പ്രായത്തിൽ ഉള്ള മൂന്ന് പേർ ഉണ്ട് കൂട്ടത്തിൽ ഒന്ന് ചന്ദ്രിക (54),  Reetha (57),  വത്സല (51).  കൂട്ടത്തിൽ ഏറ്റവും പ്രായം കുറവ് annayaanu (32).  സൽമ (38) രാധിക (39) kanakalatha (44),  ഗിരിജ (43).

സൽമ ഒരു ലേഡീസ് സ്റ്റിച്ചിങ് സെന്റർ നടത്തുന്നു മാത്രമല്ല ഒരു ബ്രാൻഡ് ഓണർ കൂടിയാണ്. കനകലത, അവർക്കു സ്വന്തമായി മൂന്ന് ബ്യൂട്ടി പാർലർ സിറ്റിയിൽ ഉണ്ട്. രാധിക ഒരു ടെക്കി ആയിരുന്നു ഇപ്പൊ ഹൌസ് വൈഫ്‌ ആണ്.  ബാക്കി എല്ലാവരും ഹൗസ്‌വൈഫ്‌ ആണ്. അങ്ങനെ എല്ലാവരെയും ചെറുതായൊന്ന് പരിചയപെട്ടു. അങ്ങനെ ഭക്ഷണം കഴിച്ചു കഴിയുമ്പോളേക്കും ഞങ്ങൾ തമ്മിൽ ഒരു ഹായ് ബായ് ബന്ധം ഉണ്ടായി.

ഭക്ഷണം കഴിക്കുന്ന സമയം ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. അതിൽ അവരുടെ ക്ലബ്ബിന്റെ പുതിയ പ്രൊജക്റ്റ്‌ എല്ലാം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞങ്ങൾ ബില്ലിനായി  കാത്തിരുന്നു.

സുഷമ : ഞങ്ങളുടെ പുതിയ പ്രോജെക്ടിനെ കുറിച്ച് എന്താണ് ശരത്തിന്റെ അഭിപ്രായം.?

ഞാൻ : കുഴപ്പമില്ല.  ഗുഡ്. എനിക്ക് വല്ലാണ്ടങ് ദഹിച്ചില്ല അവരുടെ പുതിയ പരിപാടി.  ചുമ്മാ ക്ലബിന് പേരെടുക്കാൻ വേണ്ടിയുള്ള ഓരോരോ നമ്പറുകൾ.

സുഷമ : ഞങ്ങൾ ശരത്തിന്റെ എല്ലാ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്.  ആൾസോ ഫൈനാൻഷ്യലി…

ഞാൻ : അതിനെന്താ…  എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും…  ഞാനിപ്പോ ചെക്ക് ബുക്ക്‌ എടുത്തില്ല…  അല്ലെങ്കിൽ കൈയോടെ താരമായിരുന്നു… നിങ്ങള്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലേ? ആ നമ്പർ ഒന്ന് തന്നാൽ മതി…

സുഷമ : ഉണ്ടല്ലോ…  ചന്ദ്രിക…  ആ അക്കൗണ്ട് നമ്പർ ഒന്ന് പറഞ്ഞു തന്നേ…

ഞാൻ മൊബൈൽ എടുത്ത് അതിൽ ബാങ്ക് ആപ് വഴി എമൗണ്ട് ട്രാൻസ്ഫർ ചെയ്തു.

ഞാൻ : സുഷമാ…  ഞാനൊരു ഫോർട്ടി തൗസന്ദ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അക്കൗണ്ട് ചെക്ക് ചെയ്തു വെരിഫൈ ചെയ്‌തോളൂ…  ഫ്രം മൈ സൈഡ് ട്രാൻസ്ഫർ കംപ്ലീറ്റ് ആയിട്ടുണ്ട്‌.

നാൽപതിനായിരം രൂപ ട്രാൻസ്ഫർ ആയി എന്നറിഞ്ഞപ്പോൾ എല്ലാത്തിന്റെയും കണ്ണ് തള്ളി.  ഇത്രയും വലിയൊരു തുക അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.  ഹൈ ക്ലാസ്സ്‌ പെണ്ണുങ്ങളുടെ അടുത്ത് ഒരിക്കലും പിച്ചത്തരം കാണിക്കരുത്.  പൈസ ഇട്ടു മൊതലാക്കണം. അതൊക്കെ വഴിയേ പറയാം.

സുഷമ : ഓഹ് താങ്ക് യൂ ശരത്…  താങ്ക് യൂ വെരി മച്ഛ്… സുഷമ സന്തോഷം കൊണ്ട് പൊങ്ങി ആകാശത്തെത്തി. സുഷമയുടെ ഫ്രണ്ട് ഇത്രയും വലിയ ഒരു എമൗണ്ട് തന്നു എന്നറിഞ്ഞാൽ ക്ലബ്ബിൽ എല്ലാവരുടെയും മുന്നിൽ വലിയ ഗമയോടെ അവർക്കു നടക്കാം. മാത്രമല്ല ബാക്കിയുള്ള പെണ്ണുങ്ങളുടെ മുന്നിൽ അവളും വലിയ ആളായി.

ചന്ദ്രിക : താങ്ക് യൂ…  ഞങ്ങൾക്ക് കിട്ടിയതിൽ ഏറ്റവും വലിയ കോണ്ട്രിബൂഷൻ ആണിത്.

ഞാൻ : ഓഹ് യുവർ വെൽക്കം..

എല്ലാവരുടെയും അതിയായ സന്തോഷത്തിൽ ചിരിച്ച മുഖം ഞാൻ കണ്ടു. ഇപ്പൊ എല്ലാവർക്കും എന്നോട് ഒരു ആരാധന ഉള്ള പോലെ.  അതോ എനിക്ക് തൂണുന്നതാണോ.  എന്തായാലും ആ ജന്റിൽമാൻ  കാരക്ടർ  മാറ്റണ്ട.

ഞാൻ : വുമൺ എംപവര്മെന്റിനു വേണ്ടി കുറച്ചുകൂടി നല്ല വലിയ ഇന്നൊവേറ്റീവ് ആയിട്ടുള്ള പ്രൊജക്റ്റ്‌ നിങ്ങൾ പ്ലാൻ ചെയ്യ്.  ഇനിയും വലിയൊരു എമൗണ്ട് ഞാൻ ഉറപ്പ് നൽകാം.  പിന്നെ എനിക്ക് ഒരുപാട് കണക്ഷൻസ് ഉണ്ട് ആ വഴിയൊക്കെ ഞാൻ ഫൻഡ്സ് കളക്ട് ചെയ്തു തരാം.

ചന്ദ്രിക : ഓഹ് താങ്ക് യൂ ശരത്…  തീർച്ചയായും ഞങ്ങൾ ശരത്തുമായി ബന്ധപ്പെട്ടോളാം.  ഇപ്പൊ ഫുൾ കോൺസെൻട്രേഷൻ കറന്റ്‌ പ്രോജെക്ടിൽ ആണ്.

ഞാൻ : ഇറ്റ്സ് ഓക്കേ.  ഞാൻ പറഞ്ഞന്നേ ഉള്ളു…  ഞാൻ സുഷമയുമായി സംസാരിച്ചിരുന്നു…  എന്ത് തന്നെയായാലും അറിയിക്കുക.

അപ്പോഴേക്കും വെയ്റ്റർ

ബില്ലുമായി വന്നു. സുഷമ വൈറ്ററുടെ കയ്യിൽ നിന്നും ബില്ല് വാങ്ങി.  ഞാൻ സുഷമയുടെ കയ്യിൽ നിന്നും ബില്ല് തട്ടിപ്പറിച്ചു.

ഞാൻ : ഐ വിൽ പേ ദ ബില്ല്…

സുഷമ : നോ….  വേണ്ട  ശരത് അതിങ്ങു താ…

റീത്ത : ഇന്ന് ശരത് ഞങ്ങളുടെ ഗസ്റ്റ് ആണ്.  സോ ബില്ല് ഞങ്ങൾ കൊടുത്തോളാം. റീത്ത എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ : ഞാൻ ഇന്ന് നിങ്ങളെയെല്ലാം പരിചയപ്പെട്ട ദിവസമാണ്…  സോ ഞാൻ തന്നെ കൊടുക്കാം…  നോ മോർ അർഗ്ഗുമെന്റ്സ്…

ഞാൻ എന്റെ പേഴ്സിൽ നിന്ന് പ്ലാറ്റിനം കാർഡ് എടുത്ത് വൈറ്ററുടെ കയ്യിൽ കൊടുത്തു. എല്ലാം എനിക്ക് ഈ പെണ്ണുങ്ങളുടെ മുന്നിൽ ജാഡ കാണിക്കാൻ വേണ്ടിയാണ്.വെയ്റ്റർ ബില്ല് പേ ചെയ്തു തിരികെ കൊണ്ട് തന്നു.ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റു.

ഞാൻ : ഓക്കേ ഗയ്‌സ്.  നിങ്ങളെ എല്ലാം പരിചയപെട്ടതിൽ വലിയ സന്തോഷം.  എനിക്ക് കുറച്ച് തിരക്കുണ്ട്.  ഇനിയും ഏറെ മീറ്റിംഗ്‌സ് ഉണ്ട്.  സോ…ഞാൻ ഇറങ്ങുന്നു…സീ യൂ ഓൾ…

സുഷമ : ഓക്കേ ശരത്…  കാണാം… സുഷമ എനിക്ക് നേരെ കൈനീട്ടി.  ഞാൻ അവർക്കു ഷേക്ക്‌ ഹാൻഡ്  കൊടുത്തു. അപ്പോൾ അടുത്തത് ചന്ദ്രിക നീട്ടി.  അവർക്കും കൊടുത്തു.  ബാക്കി എല്ലാവർക്കും കൈവീശി ബൈ പറഞ്ഞു ഞാൻ നടന്നു…

സുഷമ : ഓഹ് ശരത്…  വണ് മിനിറ്റ്…

ഞാൻ പുറകിലേക്ക് നടന്നു.

സുഷമ : ശരത്തിന്റെ നമ്പർ ഒന്ന് തരുമോ?

ഞാൻ : അതിനെന്താ… ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.  നോക്കുമ്പോൾ എല്ലാവരും മൊബൈലിൽ നമ്പർ ഫീഡ് ചെയ്യുന്നു.

സുഷമ : ഓക്കേ ശരത്..  താങ്ക്സ്…

ഞാൻ : ശെരി…

ഞാൻ വേഗം അവിടുന്ന് പുറത്തിറങ്ങി വണ്ടിയിൽ കയറി. സമയം നോക്കിയപ്പോൾ രണ്ടേമുക്കാൽ.  ആ കൂത്തിച്ചികളോട് സംസാരിച്ചു എന്റെ സമയം മുഴുവൻ പോയി.  കുറച്ച് സമയം കൊണ്ട് നാല്പത്തി അയ്യായിരം രൂപയും പോയി.  പോട്ടെ ഇതെല്ലാം ഒരു ഇൻവെസ്റ്റ്മെന്റ് അല്ലെ…  മുതലും പലിശയും മൊതലാക്കാതെ ഒരെണ്ണത്തിനേം വിടില്ല ഞാൻ.

ഞാൻ വണ്ടിയെടുത്തു വീണ്ടും നമ്മുടെ ചേച്ചിയുടെ വീടിന്റെ അടുത്തേക്ക് വണ്ടി വിട്ടു.  ഇപ്പ്രാവശ്യം നല്ല സൂചന കിട്ടി. വീട്ടിൽ ചേച്ചിയുടെ സ്കൂട്ടർ കാണുന്നുണ്ട്.  അപ്പൊ ചേച്ചി അകത്തുണ്ട്.  എങ്ങനെയാ ഒന്ന് മുട്ടുക എന്നാലോചിച്ചു ഞാൻ വണ്ടി കുറച്ച് മുന്നോട്ടു മാറി നിറുത്തി.  കുറെ നേരം കാറിൽ ഇരുന്ന് ഓരോ ഐഡിയ ആലോചിക്കുമ്പോൾ അതാ ദൂരെ നിന്നും ഒരാൾ ബാഗും തൂക്കി വരുന്നു. അയാളെ കണ്ടാൽ ഒരു സെയിൽസ്മാൻ ആണെന്ന് മനസിലായി.

അയാൾ അടുത്തെത്തിയതും ഞാൻ കാറിൽ നിന്ന് ഇറങ്ങി. അയാൾ എന്നെ എന്തോ പന്തികേടോടെ നോക്കി.

ഞാൻ : സെയിൽസ് മാൻ ആണോ?  ഇതെന്താ പ്രോഡക്റ്റ്?

സെയിൽസ് : അതെ എൻസൈക്ലോപീഡിയ ആണ് സാർ.

ഞാൻ : എന്താ ഇതിന്റെ വില?

സെയിൽസ് : മുന്നൂറ്റി അമ്പതു രൂപ.  കൂടെ ഈ ഓസ്‌ഫോർഡ് ഡിക്ഷണറി കൂടി വാങ്ങുകയാണെങ്കിൽ അഞ്ഞൂറ്റി അമ്പതു രൂപ.

ഞാൻ ചുറ്റിലും നോക്കി ആരും ഇല്ലെന്നു ഉറപ്പ് വരുത്തി. എന്നിട്ട്

ഞാൻ : ഞാൻ ഇപ്പൊ ഒരു ആയിരം രൂപ തരാം. എനിക്ക് തന്റെ ഈ ബാഗും സാധനങ്ങളും തരണം.  എനിക്ക് ഇവിടെ ഒരു വീട്ടിൽ പോണം അവിടെ ഒരു കാര്യം അനേഷിക്കാൻ ആണ്.  ഞാൻ തിരിച്ചു വരുന്നവരെ താൻ എന്റെ ഈ കാറിൽ ഇരുന്നോ. തിരിച്ചുവന്നു ഈ സാധനങ്ങൾ തിരിച്ചേൽപ്പിക്കുമ്പോൾ ഒരു ആയിരം കൂടി തരാം. എന്താ ഓക്കേ ആണോ?

ഇത് കേട്ടതും അയാളൊന്നു പേടിച്ചു.  ഒരുപാടു കാലത്തെ എക്സ്പീരിയൻസ് ഈ ഫീൽഡിൽ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു അയാൾ അടുത്ത നിമിഷം സമ്മതിച്ചു.

സെയിൽസ് : സാറ് പോലീസാണോ?

ഞാൻ : പോലീസാണെങ്കിൽ തനിക്കു അഞ്ചു പൈസ കിട്ടില്ലായിരുന്നു. ഞാൻ ഒരു ഡിറ്റക്റ്റീവ് ആണ്. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.  ഞാൻ കാറിന്റെ ഡോർ തുറന്ന് അയാളെ ഉള്ളിൽ ഇരുത്തി.  എന്നിട്ട് അയാളുടെ ബാഗ് എടുത്ത് തോളിൽ ഇട്ടു.  എന്തൊരു ഭാരം.  എന്നിട്ട് വലിഞ്ഞു നടന്നു. വേറെ ഒരു വീട്ടിലും കയറിയില്ല. നേരെ നമ്മുടെ ചേച്ചിയുടെ വീട്ടിലേക്കു ഗേറ്റ് തുറന്ന്  കയറി.  ഉള്ളിൽ ചെന്നു കാളിങ് ബെൽ അടിച്ചു. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം വാതിൽ തുറന്നു

എന്റമ്മോ….  ചേച്ചി വന്നിട്ട് കുറച്ച് നേരമായിട്ടുള്ളു എന്ന് തോന്നുന്നു. കുളികഴിഞ്ഞുള്ള വരവാണ്.  ഒരു മാക്സി മാത്രം ധരിച്ചു.  മുടി ഒരു തോർത്ത്‌ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.  അതിൽ നിന്നും വെള്ളം ഇറ്റിവീഴുന്നുണ്ട്. എന്റെ നിയന്ത്രണങ്ങൾ എല്ലാം വിട്ടു തുടങ്ങി.  പാന്റിനുള്ളിൽ എന്റെ പാമ്പ് പിടഞ്ഞു തുടങ്ങി. ഞാൻ ബോധത്തിലേക്ക് വന്നു.

ഞാൻ : മേടം…  ഞാൻ ഡി. കെ. എന്ന കമ്പനിയുടെ പ്രൊമോഷന്റെ ഭാഗമായി. ഈ എൻസൈക്ലോപീഡിയ പ്ലസ് ഡിക്ഷണറി പരിചയപെടുത്താൻ വന്നതാണ്.

ചേച്ചി : ഇതൊന്നും ഇപ്പൊ ഇവിടെ വേണ്ട.

ഞാൻ : മാഡം…  വരും അഞ്ഞൂറ്റി അമ്പതു രൂപയുള്ളു ഇതിനു.  എൻസൈക്ലോപീഡിയ പ്ലസ് ഡിക്ഷണറി.  സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കൊക്കെ വളരെ ഉപകാരപ്രദമാണ്.

ചേച്ചി : വേണ്ട…  എന്റെ മോൻ ചെറിയ കുട്ടിയാണ്.  ഇതിന്റെ ഒന്നും ആവശ്യം ഇല്ല.

ഞാൻ : മാഡം,  ഭാവിയിലേക്ക് ആവശ്യം വന്നാലോ…  കുറഞ്ഞ പ്രൈസ് അല്ലെ ഉള്ളു.  മേടത്തിനു വേണമെങ്കിൽ ഞാൻ നല്ല ഡിസ്‌കൗണ്ട് തരാം.

ഞാൻ വിടാൻ തയ്യാറായിരുന്നില്ല. ആ കിളിനാദം കേട്ടു എത്ര സമയം വേണമെങ്കിലും അവിടെ നിൽക്കാൻ ഞാൻ തയ്യാറായിരുന്നു. മാത്രമല്ല ചേച്ചിയെ കൺകുളിരെ കാണാനുള്ള ഒരവസരവും കളയരുത്. ഞാൻ ചേച്ചിയുടെ ചുണ്ടുകൾ ചലിക്കുന്ന ഭംഗി നോക്കി നിന്നു.

ചേച്ചി : ഇവിടെ വേണ്ട…  ഇപ്പൊ എല്ലായിടത്തും ഇന്റർനെറ്റ്‌ ഉണ്ടല്ലോ..  മോന്റെ സ്കൂൾ വർക്കിന്‌ ഒക്കെ അത് മതി.

ഞാൻ : ഹ്മ്മ്മ്…  ഓക്കേ…  കൊച്ച് കുട്ടികളെ ഒരിക്കലും ഇന്റർനെറ്റ്‌ ശീലിപ്പിക്കരുത്, മേടം തന്നെ ഹെല്പ് ചെയ്തു കൊടുക്കണം. താല്പര്യം ഇല്ലെങ്കിൽ നിർബന്ധിക്കുന്നില്ല.

ചേച്ചി ഒന്ന് ചിരിച്ചു എന്ന് മാത്രം. ഞാൻ ബാഗ് മുൻവശത്തെ നിലത്തു വെച്ചു കയ്യിലുള്ള ബുക്ക്‌ ഉള്ളിലേക്ക് വെച്ചു. ചേച്ചി അപ്പോഴും അകത്തേക്ക് പോയിരുന്നില്ല. എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞാൻ ഒന്ന് നിവർന്നു ബാഗ് തൂക്കിയിരുന്ന തോൾ ഒന്ന് തടവിയിട്ടു.

ഞാൻ : മേടം എനിക്ക് കുറച്ച് വെള്ളം തരുമോ കുടിക്കാൻ?

ചേച്ചി : ഹ്മ്മ് തരാം…

ഞാൻ അവിടെത്തന്നെ ഒന്ന് തിരിഞ്ഞു നിന്നു.  ചേച്ചിയുടെ സ്കൂട്ടർ അവിടെ തന്നെ ഉണ്ടായിരുന്നു.  ഞാൻ ആ സ്കൂട്ടറിന്റെ സീറ്റിൽ ഒന്ന് തടവി.  ചേച്ചിയുടെ ചന്തികൾ അമരുന്ന ഇടമല്ലേ ഇത്. ഞാൻ ആ വണ്ടിയുടെ ഓരോ ഇടവും തടവി. അങ്ങനെ നോക്കുമ്പോൾ ആണ്. ആ വണ്ടിയുടെ ഹെഡ്‍ലൈറ്റിനു മുകളിലായി എൽ ഐ സി സ്റ്റിക്കർ എന്റെ ശ്രദ്ധയിൽ പെട്ടത്.  ഇനി അവിടെയാകുമോ വർക്ക്‌ ചെയ്യുന്നത്.  ചുമ്മാ മുട്ടി നോക്കാം.

ചേച്ചി വെള്ളവുമായി വന്നു, വെള്ളം നിറച്ച കപ്പ്‌ എനിക്ക് തന്നു. ഞാൻ വെള്ളം ഒരു കവിൾ കുടിച്ചു.

ഞാൻ : മേടം എൽ ഐ സി യിൽ ആണോ വർക്ക്‌ ചെയ്യുന്നത്.?  വണ്ടിയിൽ സ്റ്റിക്കർ കണ്ടതുകൊണ്ടു ചോദിച്ചതാണ്.

ചേച്ചി : അതെ.

ഞാൻ വീണ്ടും ഒരു കവിൾ വെള്ളം കുടിച്ചു.

ഞാൻ : എന്റെ ഒരു ചെറിയമ്മ എൽ ഐ സി യിൽ വർക്ക്‌ ചെയ്യുന്നുണ്ട്.  ഇവിടെയല്ല തിരുവനന്തപുരത്താണ്. മേടം ഏജന്റ് ആണോ അതോ വേറേതെങ്കിലും ഡിപ്പാർട്മെന്റ് ആണോ?

ചേച്ചി : ഏജന്റ് ആണ്.

ഞാൻ : ഓഹ് അപ്പൊ നമ്മളൊക്കെ ഒരേ മാർക്കറ്റിംഗ് ഫീൽഡ് ആണ്. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ വെള്ളം മുഴുവൻ കുടിച്ച് കപ്പ്‌ തിരികെ ഏൽപ്പിച്ചു.  എന്നിട്ട് ബാഗ് എടുത്ത് തോളിലിട്ടു.

ഞാൻ : താങ്ക്സ് മേടം…  വിലപ്പെട്ട സമയം തന്നതിന് നന്ദി, ബുധിമുട്ടിച്ചതിൽ ക്ഷമിക്കുക.   മേടത്തിന്റെ പേരെന്താണ്?

ഞാൻ അല്പം ശങ്കയോടെയാണ് ചോദിച്ചത്, ഇനി പേര് പറയാൻ താല്പര്യം ഇല്ലെങ്കിൽ ഞാൻ നാണം കെടില്ലേ…

ചേച്ചി : സിന്ധു…

പക്ഷെ എന്റെ പെരുമാറ്റം വളരെ നീറ്റ് ആയിരുന്നു അതുകൊണ്ട് ചേച്ചി ഒരു മടിയും കൂടാതെ പേര് പറഞ്ഞു.

ഞാൻ : ശെരി…

ഞാൻ പേര് കിട്ടിയ സന്തോഷത്തിൽ പെട്ടന്ന് തന്നെ അവിടുന്ന് ഇറങ്ങി. നേരെ എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു. സിന്ധു രാജീവ്‌ ഞാൻ എഫ്ബിയിൽ കണ്ടുപിടിച്ച അതെ പ്രൊഫൈൽ. പക്ഷെ സിന്ധുവിനെ വളച്ചെടുക്കുക എളുപ്പമല്ല. അപരിചിതരോട് അവർക്കു റെസ്പോൺസ് കുറവാണ്. പുതിയ മാർഗങ്ങൾ സ്വീകരിക്കാൻ സമയമായി. എന്ത് വേണം എങ്ങനെ വേണം എന്ന് വീട്ടിൽ പോയി തീരുമാനിക്കാം.

ഞാൻ കാറിന്റെ അടുത്ത് ചെന്നു ആ സൈൾസ്മാനെ ബാക്കി പൈസ കൊടുത്തു പിരിച്ചു വിട്ടു. ഒപ്പം ഒരു സെറ്റ് ബുക്കും വാങ്ങി.  എന്നിട്ട് കാറു നേരെ ഫ്ലാറ്റിലേക്ക് വിട്ടു. രാവിലെ ഇറങ്ങിയതാണ് ഇപ്പൊ സമയം  നാലു മണി കഴിഞ്ഞു.  ഫ്ലാറ്റിൽ എത്തിയതും  വേഗം ഒന്ന് പോയി ഫ്രഷ് ആയി. ശരീരം ഒന്ന് തണുപ്പിച്ചപ്പോളേക്കും വല്ലാത്തൊരു സുഖം. കുളി കഴിഞ്ഞു വന്നതും വോഡ്ക ഒരെണ്ണം ഒഴിച്ചടിച്ചു.

എസി യുടെ തണുപ്പിൽ ഒരെണ്ണം അടിച്ച് സോഫയിൽ ഇരിക്കാൻ എന്തൊരു സുഖം. മനസ്സും ശരീരവും ഒന്ന് റിലാക്സ്ഡ് ആയ പോലെ. ഈവെനിംഗ് പുറത്ത് പോകണ്ട ഇവിടെ തന്നെ എന്തെങ്കിലും കുക്ക് ചെയ്യാം എന്ന് കരുതി. ഫ്രിഡ്ജിൽ നിന്നും സാധനങ്ങൾ എടുത്ത് കിച്ചണിൽ പോയി എന്തൊക്കെയോ ഉണ്ടാക്കി. അന്തിച്ചോപ്പു മാറി  ഇരുട്ടി തുടങ്ങി.

കിച്ചണിലെ പരീക്ഷണങ്ങൾ കഴിഞ്ഞ് ഒന്നുകൂടി ഒഴിച്ച് അടിച്ച് കമ്പ്യൂട്ടർ ഓൺ ചെയ്തു. എഫ്ബി എടുത്ത് എന്റെ ഫേക്ക് അക്കൗണ്ടിൽ നിന്നും സിന്ധു രാജീവ്‌ എന്ന അക്കൗണ്ടിലേക്കു ഒരു റിക്വസ്റ്റ് വിട്ടു. കണ്ടാൽ തീർത്തും ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന ഒരു പെണ്ണ് അക്കൗണ്ടിൽ നിന്നാണ് റിക്വസ്റ്റ് വിട്ടത്.  കൂടാതെ ഒരു മെസ്സേജും വിട്ടു.

പക്ഷെ സിന്ധു എഫ്‌ബിയിൽ അതികം ആക്റ്റീവ് ആയിരുന്നില്ല. എന്നാലും ശ്രമിക്കാതിരിക്കണ്ടല്ലോ. സിന്ധുവുമായി അടുക്കാൻ ഞാൻ വേറെ വഴികൾ ആലോചിച്ചു.  അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചതു. പരിചയമില്ലാത്ത നമ്പർ ആണ്. ആരാണാവോ??  ഞാൻ ഫോൺ എടുത്തു.

ഞാൻ : ഹലോ…

ഹലോ

മറുതലക്കൽ നിന്നു ഒരു സ്ത്രീ ശബ്ദമാണ്.

ഞാൻ : ആരാ സംസാരിക്കുന്നതു?

” ഞാൻ സുഷമയാണ് .  ശരത് സംസാരിക്കാൻ ഫ്രീ ആണോ? “

ഞാൻ : ഹായ്  സുഷമ…  പെട്ടന്ന് വിളിച്ചപ്പോൾ മനസിലായില്ല….  ഇത് സുഷമയുടെ നമ്പർ ആണോ?

സുഷമ : അതെ,  ശരത് എവിടെയാണ്?  വീട്ടിലുണ്ടോ

?

ഞാൻ : ആ…  ഉണ്ട്…  ഞാൻ

ഒരു അഞ്ചുമണിയാകുമ്പോളേക്കും എത്തി.

സുഷമ : ഓഹ് ഇന്ന് ഫുള്ള് ബിസി ആയിരുന്നെന്നു തോന്നുന്നു.

ഞാൻ : അതെ…  ഇന്ന് മുഴുവൻ ഓട്ടം തന്നെയായിരുന്നു.

സുഷമ : എന്തുപറ്റി?  ക്ലയന്റ് മീറ്റിംഗ് ഒക്കെ പുറത്താക്കിയത്…

ഞാൻ : ഒരു ദിവസം പുറത്ത് വെച്ചു നോക്കാം എന്ന് കരുതി.  മാത്രമല്ല ഇന്നലെ നമ്മൾ സംസാരിച്ചിരുന്നുവല്ലോ…  മേനോൻ സാർ എന്നോട് ഒരു കാര്യം പറഞ്ഞിട്ടു അത് അനുസരിച്ചില്ലെന്നു വേണ്ട…  അടുത്ത അസോസിയേഷൻ മീറ്റിംഗിൽ ഞാൻ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞോളാം…  അതിനു ശേഷം ഇവിടെ തുടരാം എന്ന് കരുതി.

സുഷമ : എനിക്കും തോന്നിയിരുന്നു…  ശരത് ഇനി മീറ്റിംഗ്‌സ് എല്ലാം പുറത്തുവെച്ചു കഷ്ടപ്പെടേണ്ട കേട്ടോ….  ഇവിടെ തന്നെ വെച്ചോളൂ…  ഞാനും മേനോനും കാര്യങ്ങൾ എല്ലാം ശെരിയാക്കി തരാം..

ഞാൻ കൊടുത്ത ക്യാഷ് വർക്ക്‌ ചെയ്തു തുടങ്ങി. ഞാൻ അവർക്കു ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായി അവർ എനിക്ക് ഇവിടെ എന്തും ചെയ്യാനുള്ള ലൈസൻസ് തന്നു കഴിഞ്ഞു.  ഇനി എന്റെ സപ്പോർട്ടിന് അവർ രണ്ടുപേരും ഉണ്ടാകും. അത് മതി.

ഞാൻ : സുഷമാ…  അതെല്ലാം നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടാകില്ലേ?

സുഷമ : എന്ത്  ബുദ്ധിമുട്ട്…  ഇവിടെ എല്ലാവരെയും കൺവിൻസ് ചെയ്യേണ്ട കാര്യം ഞാനും മേനോനും ഏറ്റു.  ഡോണ്ട് വെറി എബൌട്ട്‌ ദാറ്റ്…

എന്റെ പണക്കൊഴുപ്പിൽ തള്ള വീണിരിക്കുന്നു.  ഈ തള്ളയെ മുറുകെ പിടിച്ചാൽ കാര്യങ്ങൾ എല്ലാം എനിക്ക് സാധകമായി മാറ്റിയെടുക്കാം.

ഞാൻ : ഓഹ് താങ്ക് യൂ സുഷമാ…  എങ്ങനെ നന്ദി പറയണം അറിയില്ല…

സുഷമ : കം ഓൺ ശരത്…  ഇത്തരം സില്ലി മറ്റേഴ്സിനൊക്കെ ആരെങ്കിലും നന്ദി പറയുമോ?

ഞാൻ : ഞാൻ ഇവിടെ വന്നതിനു ശേഷം എന്നോട് അല്പം അടുപ്പം കാണിക്കുന്നത് നിങ്ങളാണ് അതുകൊണ്ട് പറഞ്ഞതാ…

സുഷമ : ശരത് താങ്കൾ എന്റെ ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു… ശരത്തിനെ മനസിലാക്കിയാൽ എല്ലാവരും താങ്കളുടെ ഫ്രണ്ട് ആകും…  അതൊക്കെ നമുക്ക് ശെരിയാക്കാം…

ഞാൻ : താങ്ക്സ് സുഷമാ…  സുഷമയുടെ ഫ്രണ്ട്‌സ് എല്ലാം ഹാപ്പി അല്ലെ?  ഇന്നത്തെ മീറ്റിംഗിൽ…

സുഷമ : യെസ് എല്ലാവരും സർപ്രൈസ്ഡ് ആണ്…  ശരത് എന്റെ ഫ്രണ്ട് ആയതിൽ എല്ലാത്തിന്റേം ക്രെഡിറ്റ്‌ എനിക്കാണ്… ശരത്തിന്റെ സഹായ സഹകരണങ്ങൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്….

ഞാൻ : തീർച്ചയായും…  ഉണ്ടായിരിക്കും..  പിന്നെ മേനോൻ സാർ എവിടെ പോയി?

സുഷമ : പുള്ളി നടക്കാൻ പോയിരിക്കുകയാണ്…  ഇവിടെ വെറുതെ ഒറ്റക്കിരുന്നപ്പോൾ ഞാൻ ശരത്തിനെ വിളിച്ചു എന്ന് മാത്രം…

ഞാൻ : അപ്പൊ സുഷമ പോയില്ലേ…  നടക്കാൻ…

സുഷമ : ഞാൻ അങ്ങനെ സ്ഥിരമായി പോകാറൊന്നുമില്ല…  വല്ലപ്പോഴും…

ഞാൻ : ഓഹ്… ഞാൻ കരുതി സുഷമ ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന്…

സുഷമ : അതെന്താ അങ്ങനെ തോന്നിയത്…?

ഞാൻ : ഒന്നുമില്ല…  സൗന്ദര്യം നിലനിർത്തുന്നത് ഫിറ്റ്നസ് ഫ്രീക്ക് ആയതുകൊണ്ടാണെന്നു കരുതി…  അതുകൊണ്ട് പറഞ്ഞതാ…

സ്വന്തം സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാൽ പൊങ്ങാത്ത ഏതു പെണ്ണുണ്ട്.  അതുകൊണ്ട് ഞാൻ ചെറുതായി ഒന്ന് സോപ്പ് പതപ്പിച്ചു.

സുഷമ : ഓഹ് അങ്ങനെ…  ശരത് ഫ്രീ ആണെങ്കിൽ ഇങ്ങോട്ട് ഇറങ്ങൂ…  ഡിന്നർ ഇവ്ടെന്നു കഴിക്കാം…

ഞാൻ : ഓഹ്…  സോറി സുഷമാ ഞാൻ ഇവിടെ കുക്ക് ചെയ്തു…  പിന്നൊരിക്കൽ ആകാം…

സുഷമ : എന്നാൽ ഒരു കോഫി ഓഫർ ചെയ്യട്ടെ…?

ഞാൻ : സോറി സുഷമ…  ആക്ച്വലി ഞാൻ ഇന്നത്തെ ഒരു അലചലിന്റെ ക്ഷീണത്തിൽ നിന്നു ഒന്ന് റിലാക്സ് ആകാൻ ഡ്രിങ്ക്സ് രണ്ടു പെഗ് കഴിച്ചുപോയി. അല്ലെങ്കിൽ ഞാൻ വരുമായിരുന്നു…

സുഷമ : ഹഹ…  അപ്പൊ തീരെ കപ്പാസിറ്റി ഇല്ലാത്ത ആളാണോ ശരത്.?

ഞാൻ : ഏയ്‌…  അങ്ങനെയല്ല…  ഞാൻ മദ്യപിച്ചു പുറത്തിറങ്ങാറില്ല… അതുകൊണ്ടാ… ഇനിയൊരിക്കൽ ആകാം…

സുഷമ : എന്നാൽ അങ്ങനെയാകട്ടെ… എന്നാൽ ഞാൻ പിന്നെ വിളിക്കാം…

ഞാൻ : ഓക്കേ സുഷമാ… ബൈ..

സുഷമ : ബൈ…

ഞാൻ ഫോൺ കട്ട്‌ ചെയ്തു.  എത്ര വേഗത്തിലാണ്  ഞാൻ സുഷമയുമായി അടുത്തത്. എല്ലാം പണത്തിന്റെ ബലം തന്നെ. ഇറക്കിയ കാശ് എങ്ങനെ മൊതലാക്കും എന്നാലോചിക്കുമ്പോളാ  അവൾ പുതിയ പ്ലാനുകളുമായി വരുന്നത്. സിന്ധുവിനെ എങ്ങനെ എന്നോട് അടുപ്പിക്കാം എന്നതായിരുന്നു അപ്പോഴും എന്റെ ആലോചന. കുറെ നേരമായുള്ള എന്റെ ആലോചന മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി.

ഇന്ന് ഞാൻ സിന്ധുവിനെ പരിചയപെട്ടു, രണ്ടു ദിവസം കഴിഞ്ഞാൽ സിന്ധു എന്നെ മറക്കും. അതുകൊണ്ട് നാളെ തന്നെ സിന്ധുവുമായി മുട്ടാൻ ഒരു അവസരം ഉണ്ടാക്കണം, അതും അപ്രതീക്ഷിതമായി എന്ന് അവൾക്കു തോന്നണം. ഞാൻ ആലോചിച്ചു ഒരു വഴി കണ്ടെത്തി കഴിഞ്ഞിരുന്നു. ഇന്ന് രാത്രി ഇരുട്ടിയതിനു ശേഷം സിന്ധുവിന്റെ വീട്ടിൽ കയറി അവളുടെ സ്കൂട്ടർ പഞ്ചർ ആക്കണം. പിന്നെ നാളെ അവൾ ബസ്സിനാകും ഓഫീസിൽ പോകുക.

ആ ഒരു ഗാപ്പിൽ അവളുമായി മുട്ടി പരിജയം പുതുക്കണം. അവളോട്‌ കൂടുതൽ അടുക്കാൻ അവളിൽ നിന്നും ഒരു ഇൻഷുറൻസ് പോളിസി എടുത്താലും കുഴപ്പമില്ല. എന്നാൽ അവൾ ഒരു പോളിസി തായോ എന്ന് പറഞ്ഞു തെണ്ടി നടക്കുകയല്ല.  എങ്ങനെയെങ്കിലും അതിലേക്കു ഒരു ട്രാക്ക് ഇടണം. എന്തായാലും നാളെ അവളെ കണ്ട് പുതിയ പ്ലാനുകൾ പരീക്ഷിക്കണം.

ഞാൻ രാത്രി ഡിന്നർ കഴിച്ച് കാറുമെടുത്തു പുറത്തിറങ്ങി. സമയം പാതിരാ ആയിട്ടില്ല.  ഇപ്പോൾ പോയാൽ ഒരുപക്ഷെ അവർ ഉറങ്ങിയിട്ടുണ്ടാവില്ല. അതുകൊണ്ട് ഞാൻ സിറ്റിയിൽ ഒക്കെ ഒന്ന് വെറുതെ കറങ്ങി. സമയം ഏകദേശം ഒരു പതിനൊന്നു മണി ആയപ്പോളേക്കും ഞാൻ സിന്ധുവിന്റെ വീടിന്റെ അടുത്തേക്ക് വണ്ടി തിരിച്ചു. ഒന്ന് രണ്ടു തവണ ആ വഴിയിൽ കറങ്ങി.  എല്ലാ വീടുകളും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഞാൻ വണ്ടി കുറച്ച് മാറ്റി പാർക്ക്‌ ചെയ്ത് പിറകോട്ടു നടന്നു.

സിന്ധുവിന്റെ വീടിന്റെ മതിൽ എടുത്തു ചാടി.  പോർച്ചിൽ ഉള്ള സ്കൂട്ടറിന് അടുത്തേക്ക് നടന്നു.  സ്കൂട്ടറിന്റെ ഫ്രണ്ട് ടയറിൽ നിന്നു പതിയെ കാറ്റഴിച്ചു വിട്ടതിനു ശേഷം.  കയ്യിൽ കരുതിയിരുന്ന സൂചികൊണ്ട് ഒന്ന് രണ്ടിടത്തു കുത്തി പഞ്ചറിട്ടു. അതിനു ശേഷം എനിക്ക് അവിടുന്ന് വരാൻ ഒരു മടി തോന്നി.  ഇത്രേടം വരെ വന്നിട്ട് സിന്ധുവിനെ ഒന്ന് കണ്ടിട്ട് വന്നാലോ എന്നാലോചിച്ചു. പിന്നെ വെറുതെ ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി അവിടുന്ന് ഇറങ്ങി.

വേഗം തന്നെ ആരുടേയും കണ്ണിൽ പെടാതെ അവിടുന്ന് വണ്ടിയെടുത്തു റൂമിലേക്ക്‌ വന്നു. നാളെ നേരത്തെ എഴുന്നേറ്റു സിന്ധുവിന്റെ നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് നേരത്തെ എഴുന്നേൽക്കണം. അതികം വൈകാതെ തന്നെ കിടന്നു, രാവിലേക്കു അലാറം വെക്കാനും മറന്നില്ല.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി നല്ല എക്സിക്യൂട്ടീവ് ഡ്രെസ്സിൽ തന്നെ റൂമിൽ നിന്നും ഇറങ്ങി. വണ്ടിയെടുത്തു നേരെ സിന്ധുവിന്റെ വീടിന്റെ അടുത്തേക്ക് വിട്ടു. ഓഫീസ് ടൈം ആയതുകൊണ്ട് ആ വഴിയിൽ നല്ല ആള്പെരുമാറ്റം ഉണ്ട്. അതുകൊണ്ട് ഞാൻ ആ വഴിയിൽ തന്നെ മാറി മാറി വണ്ടി നിറുത്തി ഒന്ന് രണ്ടു റൗണ്ട് അടിച്ചു. കുറെ നേരം വെയിറ്റ് ചെയ്തതിനു ശേഷം ഞാൻ ഒന്നുകൂടി ആ വഴിയിൽ ഓടിച്ചു.  അപ്പോൾ റോഡിലൂടെ ഒരു സാരിയുടുത്ത സ്ത്രീ നടക്കുന്നതായി കണ്ടു.  പിന്നഴക്ക് കണ്ടപ്പോൾ തന്നെ അത് സിന്ധുവാണെന്നു മനസിലായി.

എന്റെ ഐഡിയ ഫലിച്ചു തുടങ്ങി, സിന്ധു അടുത്തുള്ള ബസ് സ്റ്റോപ്പിലേക്കാണ് നടക്കുന്നത് എന്ന് മനസിലായി. ഞാൻ വണ്ടി കത്തിച്ചു വിട്ടു എന്നിട്ട് കുറച്ച് ദൂരെയായി റോഡ് സൈഡിൽ വണ്ടി പാർക് ചെയ്ത്.  ഒരു ലാപ്ടോപ് ബാഗും തോളിലിട്ടു കയ്യിൽ ഇന്നലെ വാങ്ങിയ എൻസൈക്ലോപീഡിയയും എടുത്തു ഞാൻ ബസ്‌സ്റ്റോപ് ലക്ഷ്യമാക്കി നടന്നു. ഞാൻ ചെല്ലുമ്പോൾ സിന്ധു ബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു.

എന്നെ കണ്ടതും സിന്ധുവിന് എന്നെ മനസിലായി. ഞാൻ ഒന്ന് ചിരിച്ചെങ്കിലും തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല. ബസ്‌സ്റ്റോപ് നിറയെ സ്കൂൾ കുട്ടികൾ ആയിരുന്നു.  കൂടാതെ രാവിലെ തന്നെ പണിക്കു പോകുന്ന ബംഗാളികളും. ഞാൻ സിന്ധുവിന്റെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നു.  സിന്ധു എന്നെ നോക്കി ഞാനൊന്നു ചിരിച്ചു.

ഞാൻ : ഞാൻ ഇന്നലെ മേടത്തിന്റെ വീട്ടിൽ സൈലിനു വന്നിരുന്നു… ഞാൻ അല്പം പരിഭ്രമത്തോടെ പറഞ്ഞു. ഇന്ന് അവളുമായി സംസാരിക്കാനാണ് ഇത്രെയും കഷ്ടപെട്ടതു.

സിന്ധു : മനസിലായി…

ഞാൻ : മേടം ഡെയിലി ബസിലാണോ പോകാറ്?

സിന്ധു : അല്ല…  ബൈക്കിലാണ് പോകാറ്…  ബൈക്ക് പഞ്ചറായി അതുകൊണ്ട് ഇന്ന് ബസിൽ പോകാം എന്ന് കരുതി.

ഞാൻ : ഞാൻ എന്നും ഇവിടുന്നു ബസിലാണ് പോകാറ്…  ഇതുവരെ മേടത്തെ കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ്….

ഒരു നുണ തട്ടി വിട്ടു.

സിന്ധു : ഇവിടെ ആണോ താമസിക്കുന്നത്?

ഞാൻ : അതെ ഇവിടെ അംബേദ്കർ കോളനിയിൽ… ഞാൻ കൈ ദൂരേക്ക് ചൂണ്ടി പറഞ്ഞു.

സിന്ധു ഒന്നും പറഞ്ഞില്ല.

ഞാൻ : ഹസ്ബൻഡ് നാട്ടിലുണ്ടോ?

സിന്ധു : ഉണ്ട്  എന്തേ? അല്പം സംശയത്തോടെ സിന്ധു…

ഞാൻ : ഒന്നുമില്ല..  അദ്ദേഹത്തോട് ഒന്ന് ഡ്രോപ്പ് ചെയ്യാൻ പറയാർന്നില്ലേ?  രാവിലെ ഇവിടെ നിന്നു ബസ് കയറുന്നതു വലിയ ബുദ്ധിമുട്ടാണ്…  അതുകൊണ്ട് പറഞ്ഞതാ…

ഞാൻ ചുറ്റിലും ഉള്ള തിരക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

സിന്ധു : ഓഹ്…  വണ്ടി പഞ്ചർ ആയ വിവരം രാവിലെയാ അറിഞ്ഞത്.  അദ്ദേഹം അദ്ദേഹത്തിന്റെ കോളേജിലെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരാളുടെ കൂടെയാണ് പോകാറ്. അപ്പൊ ഞാൻ ഇന്ന് ബസിൽ പൊയ്ക്കോളാം എന്ന് പറഞ്ഞു.

സിന്ധു ഒരു പാവം സ്ത്രീയാണ് എന്നാൽ എല്ലാത്തിനെയും കുറിച്ച് വ്യക്തമായ ബോധമുള്ള സ്ത്രീ ആണെന്ന് അവരുടെ സംസാരത്തിൽ നിന്ന്‌ മനസിലായി. സിന്ധുവിനോടുള്ള സംസാരം എന്തോ ഉത്തേജനമായി വീണ്ടും വീണ്ടും സംസാരിക്കാൻ തോന്നുന്നു.  ബസ് ഇപ്പൊ അടുത്തൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു.

ഞാൻ : വരുന്ന ബസ്സുകൾ മുഴുവൻ തിരക്കായിരിക്കും…  പിന്നെ ഇവിടുന്നുള്ള തിരക്കും…  കയറാൻ വലിയ ബുധിമുട്ടാകും..  ഒരു ഒമ്പതുമണിക്ക് ശേഷം എല്ലാം ഓക്കേ ആകും…

സിന്ധു : ഹ്മ്മ്… എനിക്ക് ഒരു പത്തുമണിയോടെ എത്തിയാൽ മതി.

ഞാൻ : മേടത്തിന്റെ ഓഫീസ് എവിടെ?

സിന്ധു : പീപിൾ ടവർ അടുത്താണ്….

ഞാൻ : എനിക്കും അങ്ങോട്ടുള്ള ബസിലാണ് പോകേണ്ടത്…

സിന്ധു : ഇന്ന്

അപ്പോൾ വർക്ക്‌ ഇല്ലേ?

സിന്ധു ആദ്യമായി എന്നോട് ഒരു ചോദ്യം ചോതിച്ചിരിക്കുന്നു.  ഇതുവരെ ഞാൻ അങ്ങോട്ട്‌ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഞാൻ : ആക്ച്വലി ഞാൻ ഇന്നലത്തോടെ ആ ജോലി ഉപേക്ഷിച്ചു. ഞാൻ ഒരു എം ബി എ  സ്റ്റുഡന്റ് ആണ്.  മാർക്കറ്റിങ് ആണ് ഞാൻ എടുത്തിരുന്നത്. എന്റെ ഫൈനൽ ഇയർ പ്രൊജക്റ്റ്‌ ബേസ് ചെയ്താണ് ഞാൻ ആ ജോലി ചെയ്തിരുന്നത്. സാദാരണക്കാരുടെ ഇന്റർനാഷണൽ പ്രോഡക്ട്സിനോടുള്ള സമീപനം ആണ് പ്രൊജക്റ്റ്‌ വിഷയം. സോ പല പല പ്രോഡക്ട് മാറ്റി പരീക്ഷിച്ചു.  അൽമോസ്റ് കംപ്ലീറ്റ് ആകാറായി പ്രൊജക്റ്റ്‌.

സിന്ധു : ഓഹ് അപ്പൊ എം ബി എ കാരൻ ആണല്ലേ?  ഇന്നലെ കണ്ടപ്പോൾ ഒരു സെയിൽസ് മാനെപോലെ തോന്നിയില്ല…

സിന്ധു ആശ്ചര്യത്തോടെ പറഞ്ഞു.

ഞാൻ : മാർക്കറ്റ് പ്ലൈസിൽ നിന്നും ആളുകളുടെ ഇടയിലേക്ക് ഇറങ്ങുമ്പോൾ അവർ പ്രൊഡക്ടിനെ കുറിച്ച് എന്ത് കരുതുന്നു എന്ന് വ്യക്തമായി അറിയാൻ കഴിയും.  ഇന്നലെ മേടത്തിൽ നിന്ന്‌ എനിക്ക് വലിയൊരു പോയിന്റ് കിട്ടി.

സിന്ധു : അതിനു ഞാൻ എന്താ പറഞ്ഞത്?

പ്പോം… പ്പോം… ഒരു ബസ് ഞങ്ങളുടെ ബസ്‌സ്റ്റോപ്പിനടുത്തേക്കു പാഞ്ഞടുത്തു. വാതിലിൽ കുറെ പേർ തൂങ്ങി നിൽപ്പുണ്ട്. കയറാൻ ബുദ്ധിമുട്ടാണ്. ബസ് സ്റ്റോപ്പിന്റെ കുറച്ചപ്പുറം പോയി നിന്നു.  എല്ലാവരും ബസിന്റെ അടുത്തേക്ക് ഓടി.  ഞാൻ സിന്ധുവും വളരെ പിന്നിലായിരുന്നു. കുറെ പേരെ കയറ്റിയതിനു ശേഷം ബസ് എടുത്തു പോയി.  പിന്നെയും സ്റ്റോപ്പിൽ മുക്കാൽ പേരും ബാക്കിയായി.

ഞാനും സിന്ധുവും ചമ്മിയപോലെ സ്റ്റോപ്പിലേക്ക് തന്നെ തിരിച്ചു വന്നു. സിന്ധുവിന് പിന്നീട് എന്നോട് ഒരു അപരിചിതത്വം തോന്നിയില്ല. അവൾ എന്നോട് നേരിട്ട് ചോദിച്ചു.

സിന്ധു : എന്നിൽ നിന്നു എന്ത് പോയിന്റ് ആണ് കിട്ടിയത് എന്ന് പറഞ്ഞില്ല.

ഞാൻ : അതോ…  മേടം പറഞ്ഞില്ലേ…  ഇന്റർനെറ്റ്‌ യൂസ് ചെയ്താണ് കുട്ടിയെ ഹെല്പ് ചെയ്യുന്നത് എന്ന്.  സോ ആ ബുക്കിനു സെയിൽസ് ബുദ്ധിമുട്ടാണ്.  കാരണം തൊണ്ണൂറു ശതമാനം ആളുകളും ഇപ്പോൾ ഇന്റർനെറ്റ്‌ യൂസ് ചെയുന്നുണ്ട്. സോ ആ ബുക്ക്‌ സൈൽ എളുപ്പമല്ല.

സിന്ധു : ഹ്മ്മ്… പിന്നെന്തിനാ ഈ ബുക്ക്‌ കയ്യിൽ വെച്ചിരിക്കുന്നത്?

എന്റെ കയ്യിലുള്ള പുസ്തകം നോക്കി സിന്ധു ചോദിച്ചു.

എന്റെ ഉള്ളിൽ ഒരു നുണ ഉദിച്ചു.

ഞാൻ : അതോ… റെയിൽവേ ക്രോസ്സ് ചേരിയുടെ അടുത്ത് ഒരു കുടിലിൽ ഒരു പെണ്കുട്ടിയുണ്ട് സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയാ… പാവപെട്ട കുടുംബമാ അവൾക്കു എന്റെ വക ഗിഫ്റ്റ് ആയി കൊടുക്കാനാ… ഇങ്ങനെ ഒക്കെയല്ലേ നമ്മൾ പാവങ്ങളെ സഹായിക്കേണ്ടത്….

സിന്ധു : ഓഹ്…  നല്ല കാര്യം…

വീണ്ടും ഒരു ബസ് കൂടി വന്നു. ഇപ്പ്രാവശ്യം സിന്ധു പിൻഡോർ വഴി കയറാൻ നോക്കി.  ഞാൻ കയറാൻ പറ്റാതെ പകച്ചു നിന്നു.  സിന്ധു തിരക്കിനിടയിൽ തിക്കി കയറാൻ നോക്കി. ഏതൊക്കെയോ പിള്ളേർ സിന്ധുവിനെ ഞെരിച്ചമർത്തി. അവൾ ആ പിള്ളേരുടേം ബംഗാളികളുടേം ഇടയിൽ കിടന്നു ഞെരുങ്ങുന്നതു  കണ്ട് എന്റെ ഉള്ളു പിടച്ചു.  എനിക്കും അതുപോലെ ഒന്ന് മുട്ടിയുരുമ്മാൻ പറ്റിയെങ്കിൽ.

ആ ബസും കുറച്ചുപേരെ കയറ്റി വേഗം അവിടുന്ന് പോയി.  സിന്ധു ബസിൽ കയറാൻ പറ്റാതെ വീണ്ടും നിരാശയായി നിന്നു. അവൾ വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് ഒരു വളിഞ്ഞ ചിരി പാസാക്കി.

ഞാൻ : മേടത്തിനു തിരക്കുണ്ടെങ്കിൽ ഞാൻ ഒരു ഓട്ടോ പിടിച്ചു തരാം..

സിന്ധു : ഹേയ് തിരക്കൊന്നുമില്ല,  നേരത്തെ പോയാൽ കുറച്ച് കസ്റ്റമർ ഫോളോ അപ്പ്‌ ഉണ്ട്. അത് കഴിഞ്ഞാൽ മീറ്റിംഗ്‌സ് ശെരിയാക്കാം…

ഞാൻ : അങ്ങനെയാണെങ്കിൽ ഒരു ബസ് കൂടി കഴിഞ്ഞാൽ, പോകാൻ പറ്റും… അല്ലെങ്കിൽ അടുത്ത ബസിനു…

സിന്ധു : ഞാൻ ഇതുവരെ നിങ്ങളുടെ പേര് ചോദിച്ചില്ല… എന്താ പേര്?

ഞാൻ : ശരത്…

സിന്ധു : വീട് എവിടെയാ.?

ഞാൻ : ഇവിടെ അടുത്ത് തന്നെയാണ്…  ഞാൻ ഈ പ്രൊജക്റ്റ്‌ കാരണം ഇവിടെ താമസിക്കുന്നു എന്നുള്ളു… നാളെ മുതൽ വേറെ സ്ഥലത്താകും…

ഞാൻ എന്നിട്ട് എന്റെ ഫാമിലിയെ പറ്റിയൊക്കെ പറഞ്ഞു.  എന്റെ കുടുംബത്തിന്റെ ഫിനാൻഷ്യൽ സ്റ്റാറ്റസ് അറിഞ്ഞപ്പോൾ സിന്ധു കുറച്ചുകൂടി എന്നോട് അടുത്തു.

ഞാൻ : ഞാൻ ഇന്ത്യൻ ഇൻഷുറൻസ് സെക്ടറിനെയും കസ്റ്റമർ കൺവിൻസിങ് മേത്തോഡ്‌സിനെയും പറ്റി ഒരു റീസെർച് നടത്തുന്നുണ്ട്. കണ്ടനാളിൽ തന്നെ സഹായം ചോദിക്കുകയാണെന്നു കരുതരുത്. മേടത്തിനെ  പോലെ ഒരു എക്സ്പീരിയൻസ്ട്  ആയിട്ടുള്ള ഒരാളുടെ സഹായമുണ്ടെങ്കിൽ എനിക്ക് അത് പെട്ടന്ന് തീർക്കാൻ പറ്റും.

സിന്ധു : അയ്യോ…  ഞാൻ എന്ത് സഹായം ചെയ്യാനാ? സിന്ധു ഒന്ന് ശങ്കിച്ചു എന്റെ ഈ നീക്കത്തിൽ. കാരണം, കുറച്ച് സമയത്തെ ഒരു പരിജയത്തിനു  പുറത്ത് ഞാൻ ചാടിക്കേറി ചോദിച്ചപ്പോൾ അവൾ എന്ത് പറയണം എന്നറിയാതെ കുഴങ്ങി.

ഞാൻ : വലിയ സഹായം ഒന്നും വേണ്ട.  മേടത്തിനെ ഓഫീസിലെ ഏതെങ്കിലും ഒരു മെയിൽ ഏജന്റിനെ എനിക്ക് പരിചയപ്പെടുത്തി തന്നാൽ മതി.

സിന്ധു : എനിക്ക് അങ്ങനെ ആരെയും ഫോഴ്സ് ചെയ്യാൻ പറ്റില്ല.  എന്തിനാ മെയിൽ ഏജന്റിനെ പരിചയപ്പെടുത്തുന്നത്?

ഞാൻ : ആളുടെ വർക്കിംഗ്‌ രീതികളും കൺവിൻസിങ് ടെക്‌നിക്യുകളും നിരീക്ഷിക്കാൻ  വേണ്ടിയാണ്.  പോളിസി എടുക്കാൻ വില്ലിങ്  ആയിട്ടുള്ള കസ്റ്റമേഴ്സിനെ ഞാൻ പരിചയപെടുത്തിക്കൊള്ളാം.  ആൾക്ക് നഷ്ടം ഒന്നുമില്ല, പുള്ളിക്ക് വേണ്ട കസ്റ്റമേഴ്സിനെ ഞാൻ പിടിച്ചു കൊടുക്കാം. എനിക്ക് പുള്ളിയുടെ രീതികൾ ഒന്ന് പഠിച്ചെടുത്താൽ മതി.

ഞാൻ പറഞ്ഞതിലെ പോയിന്റ് സിന്ധുവിൽ നന്നായി ഉടക്കി എന്ന് തോന്നുന്നു. ഫ്രീ ആയിട്ട് പോളിസി എടുക്കാൻ ആളുകളെ കിട്ടുക എന്നുപറഞ്ഞാൽ ഏതൊരു ഏജന്റിനെ സംബന്ധിച്ചും ലാഭമാണ്. സിന്ധു ഒന്നാലോചിച്ചു, എന്നിട്ട്

സിന്ധു : അങ്ങനെയാണെങ്കിൽ എന്തിനാണ് മെയിൽ ഏജന്റ്.  ഞാൻ പോരെ… താൻ തരുന്ന കസ്റ്റമേഴ്സിനെ ഞാൻ ഹാൻഡിൽ ചെയ്തോളാം.  തനിക്കു അതിനെ കുറിച്ച് പഠിക്കുകയും ചെയ്യാം…

ഞാൻ : അല്ല മേടത്തിനു ഒരു ബുദ്ധിമുട്ട് ആയാലോ എന്ന് കരുതിയാണ് ഞാൻ മറ്റൊരാളെ പരിചയപ്പെടുത്തി തന്നാൽ മതി എന്ന് പറഞ്ഞത്.

സിന്ധു : എനിക്ക് എന്ത് ബുദ്ധിമുട്ട്…  എനിക്ക് ലാഭമുള്ള ഒരു കാര്യമല്ലേ… തന്റെ പഠനം കഴിയുന്നവരെ എനിക്ക് കുറച്ച് പോളിസി കിട്ടുമല്ലോ…

ഞാൻ : അങ്ങനെയാണെങ്ങിൽ എനിക്കും അത് കംഫർട്ടബ്ൾ  ആണ്. അങ്ങനെയാണെങ്കിൽ എനിക്ക് മേടത്തിന്റെ ഓഫീസ് നമ്പർ ഒന്ന് തരുമോ?  എനിക്ക് കസ്റ്റമർ കിട്ടിയാൽ ഞാൻ medathine അറിയിക്കാം…  എൽ ഐ സി പോളിസികളെ കുറിച്ച് ഞാൻ സൈറ്റിൽ നോക്കി പഠിച്ചോളാം.

സിന്ധു : അതിനെന്താ…

സിന്ധു എനിക്ക് നമ്പർ തന്നു.  ഞാൻ പ്രതീക്ഷിച്ചതു അവളുടെ മൊബൈൽ നമ്പർ ആയിരുന്നു.  പക്ഷെ എനിക്ക് തന്നത് ഓഫീസ് ഡസ്ക് നമ്പറാണ്. സാരമില്ല മെല്ലെ മെല്ലെ എല്ലാം വാങ്ങാം. ഞാൻ നമ്പർ വാങ്ങി മൊബൈലിൽ ഫീഡ് ചെയ്തു.

സിന്ധു : ഓഫീസ് ടൈമിൽ ഈ നമ്പറിൽ വിളിച്ചു എന്നെ ചോതിച്ചാൽ മതി.  അതും രാവിലെ പതിനൊന്നിന് മുൻപ്.

ഞാൻ : ശെരി…  മേടം…

അപ്പോഴേക്കും അടുത്ത ബസ് വന്നു.  ഇപ്പ്രാവശ്യം ഞാനും സിന്ധുവും ആദ്യം തന്നെ പിൻഡോറിന്റെ  അടുത്തേക്ക് എത്തിയിരുന്നു.  ഞങ്ങൾ തിക്കി  തിരക്കി ഉള്ളിലേക്ക് കയറി.  സിന്ധു ഉള്ളിലേക്ക് മുന്നിലേക്ക്‌ കയറി നിന്നു. അതിനിടയിൽ കുറച്ച് ബംഗാളികൾ പെട്ടു. സിന്ധു നടുവിൽ പെണുങ്ങളുടെ അവസാനമായി നിന്നു. അവളുടെ പിറകിൽ ബംഗാളികൾ.  ബംഗാളികൾ അവളെ മുട്ടി ഉരുമി  അവൾക്കു അസ്വസ്ഥത സൃഷ്ടിച്ചു. ഞാൻ പതിയെ ഞെങ്ങി  നിരങ്ങി സിന്ധുവിന്റെ പിറകിൽ വന്നു.  ഞാൻ അവളുടെ പിറകിൽ വന്നത് അവളറിഞ്ഞു.

ഞാൻ അവളുടെ പിന്നിൽ അവളെ സ്പർശിക്കാതെ നിന്നു.  മാത്രമല്ല മറ്റൊരു തെണ്ടികളെയും അവളെ തൊടാൻ അനുവദിക്കാതെ അവളെ സംരക്ഷിച്ചു നിന്നു. ഞാൻ ബംഗാളികളിൽ നിന്നു അവളെ രക്ഷിക്കാൻ വന്നതാണെന്ന് അവൾക്കു മനസിലായി. അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ചിരിച്ചു കണ്ണടച്ച് കാണിച്ചു. ബസ് അങ്ങനെ കുറെ ദൂരം പോയി ഇടയ്ക്കു ബ്രേക്ക് ഇടുമ്പോളും പെട്ടന്ന് എടുക്കുബോളും മാത്രം ഞാൻ അവളെ സ്പർശിച്ചു.

മെല്ലെ മെല്ലെ ബസിലെ തിരക്ക് കുറഞ്ഞു വന്നു. അവസാനം സിന്ധുവിന് ഇറങ്ങേണ്ട സ്റ്റോപ്പ്‌ വന്നപ്പോൾ,  അവൾ തിരിഞ്ഞു നിന്നു എന്നോട്…

സിന്ധു : താങ്ക് യൂ ശരത്…

എന്ന് പറഞ്ഞു.  ഞാൻ പകരം ഒരു പുഞ്ചിരി സമ്മാനിച്ചു. ബസിറങ്ങിയശേഷം അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചു. ഞാൻ ബസിൽ പോയി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി.  ഒരു ഓട്ടോ വിളിച്ചു ഞാൻ വണ്ടി കയറിയ സ്ഥലത്തേക്ക് തന്നെ പോയി.  എന്നിട്ട് കാറെടുത്തു ഫ്ലാറ്റിലേക്ക് വിട്ടു .

സിന്ധുവിനോട് ഇത്രയും അടുക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാം ഒരു സ്വപ്നം പോലെ.  പതിയെ പതിയെ എന്റെ പ്ലാനുകൾ വർക്ഔട് ആകുന്നുണ്ട്. ഇനിയും ഒരുപാട് പ്ലാൻ ചെയ്യാൻ ഉണ്ട്. ഞാൻ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ സമയം ഒമ്പതര മണി ആയിരുന്നു.

ഞാൻ പാർക്കിങ്ങിൽ ചെന്നപ്പോൾ മേനോൻ സാർ, സുഷമ, പ്രെറ്റിയും വേഗം നടന്നു വരുന്നു. ഞാൻ അവരുടെ കാറിന്റെ അടുത്തേക്ക് ചെന്നു.

ഞാൻ : മേനോൻ സാർ, തിരക്കിലാണെന്നു  തോന്നുന്നു.

മേനോൻ : യെസ് ശരത്…  എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകേണ്ടതുണ്ട്.  അവോയ്ഡ് ചെയ്യാൻ കഴിയാത്ത പ്രോഗ്രാം ആണ്.  സുഷമാക്കാനെങ്കിൽ ലവൻ തേർട്ടിക് സ്പായിൽ അപ്പോയ്ന്റ്മെന്റ് ഉണ്ട്.  കൂടാതെ ഇവളെ കോളേജിൽ വിടണം. രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു പോകുമ്പോളേക്കും ലേറ്റ് ആകാൻ സാധ്യത ഉണ്ട്.  അതുകൊണ്ട് ലേറ്റ് ആകാൻ സാധ്യത ഉണ്ട്.

മേനോൻ നിൽക്കാൻ നേരമില്ലാതെ നടന്ന് കാറിൽ കേറികൊണ്ട് പറഞ്ഞു. മേനോൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും.

ഞാൻ : വേണമെങ്കിൽ മേടത്തിനെ ഞാൻ ഡ്രോപ്പ് ചെയ്യാം.

സുഷമ : ഓഹ് താങ്ക് യു ശരത്…  അങ്ങനെയാണെങ്കിൽ മേനോൻ ഇവളെ ഡ്രോപ്പ് ചെയ്തു പൊയ്ക്കോളൂ…  ലേറ്റ് ആകേണ്ട…

മേനോൻ : ഓഹ് താങ്ക് യൂ ശരത്…  നല്ല സമയത്താണ് ശരത്തിനെ കണ്ടത്…

മേനോൻ സുഷമയോട് യാത്ര പറഞ്ഞ് വേഗം അവിടുന്ന് ഇറങ്ങി.

ഞാൻ : വരൂ…

ഞാൻ സുഷമയെയും കൂട്ടി എന്റെ കാറിന്റെ അടുത്തേക്ക് നടന്നു.

സുഷമ : എവിടെ പോയതായിരുന്നു രാവിലെ തന്നെ?

ഞാൻ : ഇന്നലത്തെ മീറ്റിംഗ് ഒന്ന്  പോസ്‌പോൻഡ്  ചെയ്തിരുന്നു. ക്ലയന്റ് രാവിലയെ അവൈലബിൾ ഉള്ളു.  അത്

തീർക്കാൻ പോയതാ…

സുഷമ : അപ്പോൾ ബ്രേക്ഫാസ്റ് കഴിച്ചില്ലേ?

ഞാൻ : ഇല്ല…

സുഷമ :അങ്ങനെയെങ്കിൽ ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോകാം.  എന്റെ അപ്പോയ്ന്റ്മെന്റ് പതിനൊന്നരക്കാണ്…  ടൈം ധാരാളം ഉണ്ട്…

ഞാൻ : നമ്മുക്ക്  പോകുന്ന വഴിക്കു കഴിക്കാം.  ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല.

ഞാനും സുഷമയും വണ്ടിയിൽ കയറി. ഞങ്ങൾ ആദ്യം ഒരു കോഫി ഷോപ്പിലേക്കാണ് പോയത്. എങ്ങും കാമുകി കാമുകന്മാർ ഇരിക്കുമ്പോൾ ഞാൻ ഈ തള്ളയുമായി ഇരിക്കുന്നു.  ഞങ്ങൾ കോഫിയും സ്‌നാക്‌സും ഓർഡർ ചെയ്തു.

സുഷമ : നാളെ ഒരു കല്യാണമുണ്ട്.  അടുത്ത ബന്ധുക്കൾ ആണ്. അതാ ഇന്ന് സ്പായിൽ പോകാം എന്ന് കരുതിയത്. പിന്നെ ഒരു സാരി വാങ്ങണം.

ഞാൻ : സ്പാ എവിടെയാണ്?

സുഷമ : ഹൈ മാളിൽ…  നമ്മുടെ കനകലതയുടെ സ്പാ ആണ്… ചന്ദ്രികയും വരാം എന്ന് പറഞ്ഞിട്ടുണ്ട്…  അവൾ അവിടെ മാളിൽ വെയിറ്റ് ചെയ്യും.

ഞാൻ : അതെയോ…

സുഷമ : ശരത്തിനു തിരക്കുണ്ടോ?

ഞാൻ : ഇല്ല…  ഞാൻ ഇനി ഫ്രീ ആണ്…

സുഷമ : ശരത് എപ്പോഴും ബിസി ആയിരിക്കുമല്ലോ അതുകൊണ്ട് ചോതിച്ചതാ…

ഞാൻ : വർക്ക്‌ ചെയ്തു ബോർ അടിച്ചു…  എങ്ങോട്ടെങ്കിലും ഒന്ന് പോയിട്ട് വന്നാലോ എന്നാലോചിക്കുന്നുണ്ട്… ഇവിടെ എനിക്ക് അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ല… അതാ എപ്പോഴും എൻഗേജ്ഡ് ആയിട്ട് ഇരിക്കുന്നത്…

സുഷമ : എവിടെ പോകാനാ പ്ലാൻ?

ഞാൻ : മലേഷ്യ അല്ലെങ്കിൽ സ്പെയിൻ…

സുഷമ : ഓഹ്… ടൂർ പോകാനാണെകിൽ മലേഷ്യ അല്ലെ നല്ലത്…

ഞാൻ : ഞാൻ കഴിഞ്ഞ വർഷം പോർച്ചുഗൽ പോയിരുന്നു…  അന്ന് സ്പെയിൻ വിസിറ്റ് ചെയ്യാൻ പറ്റിയില്ല…  അടിപൊളി സ്ഥലമാണ്…

സുഷമ : ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലേ?

ഞാൻ : ഞാൻ എപ്പോഴും ഒറ്റക്കല്ലേ…

സുഷമ : ശരത്തിന്റെ ലൈഫ് സ്റ്റൈൽ വളരെ കോംപ്ലക്സ് ആണ്…  സമയത്തിന് ഭക്ഷണം കഴിച്ചുകൂടെ… ശരത് ഇപ്പൊ കല്യാണം കഴിക്കുകയാണെങ്കിൽ ശരത്തിനു അല്പം റിലാക്സ്ഡ് ആയി നടക്കാം…

ഞാൻ : കല്യാണത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്. കുറച്ചുകൂടി ലൈഫ് എൻജോയ് ചെയ്തിട്ട് മതി എന്നാണ് എന്റെ ഒരു ആഗ്രഹം…

കോഫി വന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞാൻ വേഗം കഴിച്ച് തുടങ്ങി. അതിനിടയിൽ സുഷമയുടെ ഫോൺ അടിച്ചു.  ചന്ദ്രിക മാളിൽ എത്തി എന്നറിയിച്ചു. ഞാൻ വേഗം കഴിച്ച് ബില്ല് കൊടുത്തു അവിടുന്ന് ഇറങ്ങി. ഞാൻ മാളിൽ വണ്ടി പാർക്ക്‌ ചെയ്തു.  സുഷമ വണ്ടിയിൽ നിന്നിറങ്ങി.

സുഷമ : ഫ്രീ ആണെന്നല്ലേ പറഞ്ഞത്…  ഞങ്ങളുടെ കൂടെ ഷോപ്പിങ്ങിനു കൂടുന്നോ..

ഞാൻ : അതിനെന്താ… ഞാൻ വരാം…

ഞാൻ സുഷമയുടെ കൂടെ മാളിലേക്കു കയറി.  ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ചന്ദ്രിക വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും

ചന്ദ്രിക : ഹായ് ശരത് ഹൌ ആർ യു? എനിക്ക് നേരെ കൈനീട്ടികൊണ്ടു പറഞ്ഞു. ഞാൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു.

ഞാൻ : ഫൈൻ ചന്ദ്രികാ…  എങ്ങനെയാ വന്നത്?

ചന്ദ്രിക : ഹുസ്ബൻഡ് ഡ്രോപ്പ് ചെയ്തു…

സുഷമ : വാ നമ്മുക്ക് സാരി എടുക്കാം…

ഞങ്ങൾ എല്ലാവരും കൂടി മുകളിൽ ഒരു ബുട്ടീക്കിൽ കയറി.  അവർ രണ്ടുപേരും സാരി സെലക്ട്‌ ചെയ്തുകൊണ്ടിരുന്നു. സുഷമ ഒരു സാരി എടുത്ത് ദേഹത്ത് ചുറ്റിക്കൊണ്ടു കണ്ണാടിയിൽ നോക്കികൊണ്ടിരുന്നു.  എന്നിട്ട് എന്നോട് ചോദിച്ചു ഇതെങ്ങനെ ഉണ്ടെന്ന്.  ഞാൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. സുഷമയ്ക്ക് സാരി സെലക്ട്‌ ചെയ്യാൻ വന്ന ചന്ദ്രികക്ക് അവിടെ ഒരു സാരികണ്ടു ഇഷ്ടപ്പെട്ടു. ഞാൻ അവരെ ഒന്ന് മൂപ്പിച്ചു.

ഞാൻ : ആ സാരി ചന്ദ്രികക്ക് നന്നായി ചേരുന്നുണ്ട്.

ചന്ദ്രിക : ഞാൻ ഇതെടുത്താലോ? സുഷമയെ നോക്കി ചോദിച്ചു.

സുഷമ : ഇഷ്ടമായെങ്കിൽ എടുത്തോ…

അങ്ങനെ രണ്ടു പേരും കുറെ നേരത്തെ തിരച്ചിലിനു ശേഷം സാരി എടുത്ത് ബില്ലടയ്ക്കാൻ വന്നു. സുഷമ പേഴ്സിൽ നിന്നും പൈസ എടുത്ത് ബില്ല് കൊടുത്തു.  ചന്ദ്രിക അവളുടെ കാർഡ് സ്വൈപ് ചെയ്തു. പക്ഷെ കാർഡ് വർക്ക്‌ ചെയ്യുന്നില്ല. ബില്ല് ഇടുകയും ചെയ്തു സുഷമയുടെ കയ്യിൽ പൈസ ഇല്ല.  ചന്ദ്രിക ഇത് ഒന്ന് മാറ്റിവെക്കാമോ എന്ന് ചോദിച്ചു.  വൈകീട്ട് വന്നെടുത്തോളാം എന്ന് പറഞ്ഞു.

ഞാൻ : ഇഫ് യൂ ഡോണ്ട് മൈൻഡ്…  ഞാൻ പൈസ കൊടുത്തോളാം…  എനിക്ക് പിന്നെ തന്നാൽ മതി..

ചന്ദ്രിക : അയ്യോ..  വേണ്ട…  ഞാൻ വൈകീട്ട് വന്നെടുത്തോളാം…

ഞാൻ അല്പം അധികാരത്തോടെ ക്യാഷ് കൗണ്ടറിൽ നോക്കി പറഞ്ഞു.

ഞാൻ : ആ സാരി ഇങ്ങെടുക്കൂ…  ഇതാ കാർഡ്…

ഞാൻ എന്റെ കാർഡ് സ്വൈപ് ചെയ്യാൻ കൊടുത്തു. ചന്ദ്രികയുടെ സാരിയുടെ ബില്ല് ഞാൻ പേ ചെയ്തു സാരി ചന്ദ്രികക്ക് കൊടുത്തു.

ചന്ദ്രിക : താങ്ക്സ് ശരത്…

ഞാൻ ചന്ദ്രികയെ നോക്കി ഒന്ന് ചിരിച്ചു.  ഞങ്ങൾ അവിടുന്ന് പുറത്തിറങ്ങി.

സുഷമ : സമയം പതിനൊന്നു ആയിട്ടുള്ളു…  ബ്ലൗസ് സ്റ്റിച് ചെയ്യാൻ കൊടുക്കണം… സൽമയുടെ സ്റ്റിച്ചിങ് സെന്റർ ഇവിടെ അടുത്താണ്…  നമ്മുക്ക് എവിടെവരെ ഒന്ന് പോയിട്ട് വന്നാലോ…

ഞാൻ : അതിനെന്താ…

ഞങ്ങൾ മാളിൽ നിന്നു പുറത്തിറങ്ങി.  കാറെടുത്തു സൽമയുടെ സ്റ്റിച്ചിങ് സെന്ററിൽ പോയി.  സൽമ ഉണ്ടായിരുന്നു അവിടെ. രണ്ടു പേരും അവരുടെ സാരിയുടെ മാച്ച് തുണി എടുത്ത് കൊടുത്തു. ഞാൻ സൽമയുമായി പരിജയം പുതുക്കി. നല്ല തിരക്കുള്ള സ്ഥലമായതുകൊണ്ടു കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല. ഞങ്ങൾ അവിടുന്ന് വീണ്ടും ഇറങ്ങി.  അവരെ മാളിൽ തന്നെ ഡ്രോപ്പ് ചെയ്തു.

സുഷമ : ഇനി ശരത് പൊയ്ക്കോളൂ…  സ്പായിൽ ഒരുപാടു ടൈം എടുക്കും…  വെറുതെ വെയിറ്റ് ചെയ്യണ്ട…

ഞാൻ : ആർ യൂ ഷുവർ??

സുഷമ : യെസ്…  ഞാൻ അങ്ങ് വന്നോളാം…

ഞാൻ : എന്നാ ശെരി…  ബൈ സുഷമ ബൈ ചന്ദ്രിക…

ഞാൻ യാത്ര പറഞ്ഞു അവിടെ നിന്നും വണ്ടി പെടച്ചു വിട്ടു.  നേരെ ഫ്ലാറ്റിൽ എത്തി. പുറത്ത് ഹോട്ടലിൽ വിളിച്ച് ലഞ്ച് ഓർഡർ ചെയ്തു. സുഷമയും ഫ്രണ്ട്സുമായി ഒരു സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാ. സിന്ധുവിനെ വളക്കുന്ന എന്റെ ദൗത്യത്തിൽ അവരെ എനിക്ക് ഉപയോഗിക്കണം.

ഉച്ചയായപ്പോൾ എന്റെ ഫുഡ്‌ വന്നു.  രണ്ടെണ്ണം വിട്ടു അത് കഴിച്ചു.  ഇനി സിന്ധുവിനെ രണ്ടു ദിവസത്തേക്ക് ശല്യം ചെയ്യേണ്ട. ആ രണ്ടു ദിവസംകൊണ്ടു എനിക്ക് സിന്ധുവിലേക്ക് എത്താനുള്ള വഴി കാണണം. ഇതുവരെ എന്റെ പ്ലാനിങ് എല്ലാം കറക്റ്റ് ആയിരുന്നു. ഞാൻ സിസ്റ്റം ഓൺ ചെയ്തു മെയിൽ നോക്കി. സിസ്റ്റത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റുന്നില്ല.  സിന്ധു തന്നെയാണ് ചിന്തയിൽ.

പെട്ടന്ന് എന്റെ ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് വരുന്ന ശബ്ദംകേട്ടു.  എടുത്തു നോക്കുമ്പോൾ അൺനോൺ നമ്പർ, ഒരു ഹായ് മാത്രം ഉണ്ട്.  ഞാനും ഒരു ഹായ് അയച്ചു.  ഞാൻ ചന്ദ്രികയാണ് ശരത് ബിസി ആണോ?  അടുത്ത മെസ്സേജ്.  ഞാൻ അല്ല എന്നയച്ചു.  അടുത്ത നിമിഷം എനിക്ക് ആ നമ്പറിൽ നിന്ന് കാൾ വന്നു.

ഞാൻ : ഹലോ…

ചന്ദ്രിക : ഹലോ…  ഞാൻ ചന്ദ്രികയാണ്… സംസാരിക്കാൻ ഫ്രീ ആണോ?

ഞാൻ : ഫ്രീ ആണ്…  വീട്ടിൽ എത്തിയോ?

ചന്ദ്രിക : ദേ ഇപ്പൊ വന്നുള്ളൂ… ഞാൻ ഇന്ന് ശരത്തിനോട് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല.

ഞാൻ : അതിന്റെ ഒന്നും ആവശ്യമില്ലന്നെ…

ചന്ദ്രിക : ശരത്തിനെ ഇനി അപ്പൊ കാണും എന്നറിയില്ല ആ തുക തരാൻ.  ശരത്തിന്റെ അക്കൗണ്ട് നമ്പർ തന്നാൽ ഞാൻ ട്രാൻഫർ ചെയ്യാം.

ഞാൻ : എനിക്ക് ഒരു തിരക്കും ഇല്ല.

ചന്ദ്രിക : എന്നാലും ശരത്…?

ഞാൻ : ഞാൻ അത് ചന്ദ്രികക്ക് ഒരു ഗിഫ്റ്റ് ആയി തന്നതാണെന്നു കൂട്ടിക്കൊള്ളു.

ചന്ദ്രിക : അയ്യോ അതൊന്നും വേണ്ട….

ഞാൻ : അതെന്താ ഞാൻ ഒരു അന്യൻ ആണോ?  ആ കടയിൽ കയറിയപ്പോളേ ഞാൻ ശ്രദ്ധിച്ചതാ ആ സാരി.  ആ സാരിയിൽ  ആരെക്കാളും ഭംഗി ചന്ദ്രികക്ക് ഉണ്ടാകുമെന്നു എനിക്ക് തോന്നി. ഞാൻ മനസ്സിൽ വിചാരിച്ചപോലെ ചന്ദ്രിക ആ സാരി വാങ്ങുകയും ചെയ്തു.

ചന്ദ്രിക : ശരത് അന്യനൊന്നുമല്ല എന്നാലും എനിക്കെന്തൊപോലെ….

ഞാൻ : അങ്ങനെയൊന്നുമില്ല…  വേറെ എന്തെല്ലാം?

ചന്ദ്രിക : ശെരി ശരത് പറയുന്നപോലെ…

ഞാൻ : ഞാൻ ചന്ദ്രികയെ ശെരിക്ക് പരിചയപ്പെടാൻ പറ്റിയില്ല…  ഫാമിലി ഒക്കെ?

ചന്ദ്രിക കുടുംബത്തെ പറ്റിയെല്ലാം എന്നോട് വിശദമായി പറഞ്ഞു. ഞാൻ എന്നെ പറ്റി അവരോടു പറഞ്ഞു. ചന്ദ്രികയുടെ ഹസ്ബൻഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പൊ റിട്ടയേർഡ് ആയി. മൂന്നു മക്കളുണ്ട്, മൂന്നും പെൺകുട്ടികൾ രണ്ടുപേരുടെ വിവാഹം കഴിഞ്ഞു ഇനിയൊരാൾ ഉണ്ട്.

ചന്ദ്രിക : ശരത്, ഞങ്ങളുടെ ക്ലബ്ബിന്റെ ഫങ്ക്ഷന് എന്തായാലും വരണം.  ഞാൻ ക്ഷണിക്കുന്നു… ഒഫീഷ്യൽ ആയിട്ട് എല്ലാരുംകൂടി ക്ഷണിക്കാം.

ഞാൻ : അതിന്റെ ഒന്നും ആവശ്യമില്ല…  ചന്ദ്രിക വിളിച്ചല്ലോ അത് മതി.

ചന്ദ്രിക : ഞങ്ങളുടെ ഏറ്റവും വലിയ ഫണ്ട്‌ ഡോണർ അല്ലെ…  എന്തായാലും ഞങ്ങൾ ക്ഷണിക്കും.  മാത്രമല്ല, ഞങ്ങളുടെ എല്ലാ മെമ്പേഴ്സിനും ശരത്തിനെ ഇൻട്രൊഡ്യൂസ് ചെയ്യാമല്ലോ…

Comments:

No comments!

Please sign up or log in to post a comment!