കോകില മിസ്സ് 2

ഇനിയെന്ത്? ആ ചോദ്യം അവന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് വീണ് പ്രത്യധ്വാനിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. കഴിഞ്ഞു പോയ നാളുകളിൽ നിന്നും ഈ ദിവസം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.ഈ ദിവസം എന്തൊക്കെയാണ് നടന്നത്?? താൻ ഈയൊരവസ്ഥയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സാധ്യതകൾ അനന്തമാണ്. ഒന്നും ഓർമ്മയിൽ വരുന്നില്ല. ആ.., എല്ലാം വരുന്ന വഴിക്ക് കാണാം. പെട്ടെന്ന് സ്കൂൾ ബെല്ലിന്റെ ശബ്ദം അവന ഞെട്ടിച്ചു. ഓ.. മൈര് അസംബ്ലിക്കുള്ള ബെല്ലാണ്. പണ്ടേ അവന് അസംബ്ലി എന്നു കേട്ടാൽ കലിയാണ്. പകപ്പോടെ ഇരുന്ന അവൻ തോളിൽ തൂക്കിയിരുന്ന ബാഗ് പോലും താഴെ വെക്കുന്നത് അപ്പോളാണ്. അസംബ്ലി കൂടാനുള്ള ഓട്ടത്തിനിടക്ക് ഒരുത്തൻ അവന്റെ ബാഗ് കാലു കൊണ്ട്‌ തട്ടിത്തെറിപ്പിച്ചു. അവൻ മുഖമുയർത്തിയപ്പോൾ ഫൈസലാണ്. ഷർട്ടിന്റെ മുകളിലെ 2 ബട്ടൻ അഴിച്ചിട്ട് കോളർ മുകളിലേക്ക് പൊക്കി വച്ച് അവനെ പരിഹാസത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ട് പോവുകയാണ് ക്ലാസ് ഹീറോ. പോകുന്ന പോക്കിൽ അവനെ നോക്കി നടുവിരൽ ഉയർത്തിക്കാണിച്ച് പുച്ഛച്ചിരിയോടെ അവൻ നടന്നകന്നു. അതു കണ്ട ക്ലാസ് ലീഡർ അന്ന ആക്കിച്ചിരിച്ചു. ജിതിൻ കോപം കൊണ്ട് തിളച്ചു മറിഞ്ഞു. ‘പോലയാടി മോനെ…, നിനക്ക് ഞാൻ വച്ചിട്ടുണ്ട്.’ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ നിരങ്ങി നീങ്ങിപ്പോയ ബാഗ് തന്റെ ബെഞ്ചിനോടടുപ്പിച്ചു വച്ച് പുറത്തേക്കിറങ്ങി.

അസംബ്ലിയിൽ അവന്റെ നിരയിൽ ഏറ്റവും പുറകിൽ നിന്നു കൊണ്ട് അവന്റെ കണ്ണുകൾ പരതി, എവിടെ അവൾ… ഒടുവിൽ കണ്ടു, ടീച്ചർമരുടെ ഇടയിൽ മുഖം കുനിച്ച് ചുറ്റും പ്രഭ പരത്തി ഐശ്വര്യം തുളുമ്പുന്ന മുഖവുമായി അവൾ കോകില. അവളെ കണ്ട മാത്രയിൽ അവന്റെയുള്ളിൽ ഒരു കുളിർമഴ പെയ്തു. അവൻ കണ്ണടച്ചു നിന്ന് മനസ്സിലെ ആ തളിർമഴത്തുള്ളികൾ ഏറ്റുവാങ്ങി. ജന്മസാഫല്യം നേടിയ പ്രതീതിയിൽ ആ മുഖം ഒരിക്കൽകൂടി കാണുവാൻ അവൻ മെല്ലെ കണ്ണു തുറന്നു. ഒരു നിമിഷത്തേക്ക് ചുറ്റുമുള്ളവരെല്ലാം അപ്രത്യക്ഷമായി. അവരൊഴികെ. അവളുടെ അടുത്തേക്ക് പറന്നടുത്ത് അവളുടെ പവിത്രതയിൽ സ്പർശിക്കാൻ അവന്റെ ഉള്ളം തുടിച്ചു. ‘ഗുഡ് മോർണിങ്, ടുഡേസ് ഹെഡ് ലൈൻസ്…’ മൈക്കിലൂടെ ഉച്ചത്തിലുള്ള പാരായണം കേട്ട് അവൻ പെട്ടെന്ന് കിടുങ്ങി. അസംബ്ലി തുടങ്ങിയാൽ ആദ്യം അന്നത്തെ ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ടെല്ലാം ഒരാൾ ഉറക്കെ വായിക്കണം. ആൾക്കൂട്ടത്തിന് മുൻപിൽ വച്ചു മൈക്കിലൂടെ ഉറക്കെ വേണം എന്ന് പ്രിൻസിയുടെ കല്പനയുണ്ട്. ഒരിക്കൽ തനിക്കും സിദ്ധിച്ചിട്ടുണ്ട് ആ ഭാഗ്യം. വാക്കുകളിലൂടെ അക്ഷരത്തെറ്റുകൾ ഉറക്കെ മൈക്കിലൂടെ വിളിച്ചു പറഞ്ഞതിന് പ്രിൻസിപ്പൽ തന്നെ പാതിവഴിക്ക് സ്റ്റേജിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്.

അമർത്തിച്ചിരികളുടെ ഘോഷയാത്രകൾക്കിടയിലൂടെ നടക്കുമ്പോൾ അന്ന് ഉരിഞ്ഞുപോയ തൊലി തിരികെ വന്നു ചേരാൻ കുറച്ചു കാലമെടുത്തു.

പ്ലെഡ്‌ജും ദേശീയഗാനവും ഒക്കെ കഴിഞ്ഞ് നീട്ടിയുള്ള രണ്ടു ബെല്ലോട് കൂടെ അസംബ്ലി പിരിച്ചു വിട്ടതായി പി. റ്റി. സാർ വിളംബരം ചെയ്തു. ആശ്വാസത്തോടെ പടിക്കെട്ടുകൾ കയറുമ്പോഴും അവൾക്കു വേണ്ടി തിരിഞ്ഞു നോക്കാൻ അവൻ മറന്നില്ല. പക്ഷെ സ്റ്റാഫ് റൂമിന്റെ അകത്തളങ്ങ്ളിലേക്ക് ആദ്യം നടന്നു കയറിയത് അവളയിരുന്നത് കൊണ്ട് നിരാശയോടെ അവൻ കാലുകൾ വലിച്ചു നീട്ടി നടന്നു. ക്ലാസ്സിലെത്തി മുറിയിലാകെ കണ്ണോടിച്ചു.

താനെത്ര വട്ടം ഉറക്കം തൂങ്ങിയിരുന്ന ക്ലാസ് മുറിയാണിത്? നോസ്റ്റു എന്ന വികാരം നൽകിയ കുളിരിൽ മയങ്ങിയിരിക്കാൻ തുടങ്ങുമ്പോൾ ഫൈസലും കിരണും നിഖിലുമടങ്ങുന്ന മൂന്നംഗ ഗുണ്ടാസംഘം അവന്റെ അടുത്തെത്തി അവനെ കണ്ണുരുട്ടി നിന്നു. അവരെ ഇടംകണ്ണു കൊണ്ട് നോക്കി ജിതിൻ ചെരിഞ്ഞ് ബാഗിൽ നിന്നും ഇംഗ്ലീഷ് ടെക്സ്സ്റ്റും പോയട്രിയും എടുത്ത് മേശപ്പുറത്തു വച്ചു. ഫൈസൽ പിന്നിൽ നിന്നും ജിതിന്റെ തോളിലൂടെ കൈ ചുറ്റി കുനിഞ്ഞു നിന്ന് പറഞ്ഞു, “ടാ മോനെ, എനിക്ക് ഒരു 10, 15 പേപ്പർ വേണമല്ലോ?” “മം…? എന്തിനാ?” “ഞാനെ…, ഇന്ന് നോട്ബുക് എടുത്തില്ല. നിന്റെ ബുക്കിൽ നിന്നും കുറച്ചു പേജ് കീറിത്താ. റഫ് നോട്ടയാലും മതി.” വാപ്പ ഹൈക്കോടതിയിലെ മുന്തിയ വക്കീലാണെന്നുള്ള സർവ്വ അഹങ്കാരവും വാക്കുകളിൽ കലർത്തി അവൻ പറഞ്ഞു. “അയ്യോ, തൽക്കാലം തരാൻ നിവർത്തിയില്ലല്ലോ ഫ്രീക്കെ…” “ഫ്രീക്കോ? ഞാനോ? ഡു യു മീൻ ദാറ്റ് ഐ ആം എ ഫ്രീക്?” അവൻ കുറച്ച് കലിപ്പിൽ തന്നെ ചോദിച്ചു. ജിതിൻ അപ്പോൾ താൻ പറഞ്ഞ അബദ്ധം മനസ്സിലാക്കി. താനിപ്പോൾ ജീവിക്കുന്ന കാലത്ത് ഫ്രീക്കും ബ്രോയും ഒന്നും ഈ പൊട്ടന്മാർ ഉപയോഗിച്ചു തുടങ്ങീട്ടില്ല. സൂക്ഷിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും. ഇപ്പോൾ ഇവമ്മാരെ നല്ല രീതിയിൽ പറഞ്ഞു വിടുന്നത് തന്നെയാണ് നല്ലത്. “സോറി ഫൈസൽ, ഞാൻ വേറെന്തോ ആലോചിച്ചിരിക്കുവായിരുന്നു. ഇതാ എന്റെ റഫ് നോട്ട്. എത്ര പേജ് വേണമെങ്കിലും കീറിക്കോ.” അതു പറഞ്ഞു തന്റെ നോട്ട് ബുക്ക് ഫൈസലിന് നേരെ നീട്ടുമ്പോളും ജിതിന്റെ കൈകൾ കോപം അടക്കാനാവാതെ വിറച്ചു. ഭയപ്പാട് കൊണ്ടുള്ള വിറയായി ഫൈസൽ അതിനെ കണക്കുകൂട്ടി. എഴുത്ത് വീഴാത്ത പേജുകളത്രയും വലിച്ചു കീറിയെടുത്ത് ബുക് അവന്റെ മുഖത്തേക്കെറിഞ്ഞു കൊടുത്ത് അനുയായികളുടെ കൈവെള്ളകളിൽ മാറി മാറി തട്ടി ചിരിച്ചു കൊണ്ട് പുച്ഛഭാവം വിടാതെ അവൻ തിരിച്ചു ചെന്ന് അവന്റെ ഇരിപ്പിടത്തിൽ ആസനം ഉറപ്പിച്ചു.
ദേഷ്യം കൊണ്ട് ഞരമ്പുകൾ വലിഞ്ഞു മുറുകിയെങ്കിലും ജിതിൻ വിറച്ചു കൊണ്ട് കണ്ണുകളടച്ച് മനക്കണ്ണിലെ ഇരുട്ടിലേക്ക് തെളിഞ്ഞു വന്ന കോകിലയുടെ ചിരിക്കുന്ന മുഖത്തേക്ക് ഏകാഗ്രനായി. അല്പനേരത്തേക്ക് കണ്ണടച്ചു ശാന്തനായി കണ്ണു തുറന്നപ്പോൾ കണ്ടത് തന്റടുത്തേക്ക് പറന്നു വരുന്ന ചോക് കഷ്ണത്തെയാണ്. അവൻ പെട്ടെന്ന് തല വെട്ടിച്ച് ചാടിയെഴുന്നേറ്റു. ഇംഗ്ലീഷ് അധ്യാപിക ക്ലാസ്സിൽ എത്തിയിട്ട് അഞ്ചു മിനിറ്റായിക്കാണും. അവൻ അതൊന്നും അറിഞ്ഞതേയില്ല. ക്ലാസ്സിൽ ചിരിയുയർന്നു. “സിലെൻസ്…. ജിതിൻ, ആദ്യപിരിഡിൽ തന്നേ കിടന്നുറങ്ങാനാണെങ്കിൽ സ്കൂളിൽ വരണമെന്നില്ല. എന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ ഇങ്ങോട്ട് വരുന്നത്? അപ്പന്റെ കയിൽ കാശുണ്ടെന്ന് കരുതി എന്ത് തൊന്ന്യാസോം കാണിക്കാമെന്നാണോ? ഗെറ്റ് ഔട്ട്….” ഒന്നും പറയാനില്ല. അവൻ തുറന്നു വച്ചിരുന്ന ബുക് മടക്കി നിർവികരനായി പുറത്തു പോയി നിന്നു. പണ്ട് ഇതുപോലുള്ള അവസരങ്ങളിൽ ഭയന്ന് വിറച്ചിരുന്ന അവനെ പേടിയെന്ന വികാരം അല്പം പേടിയോടെ നോക്കി മാറി നിന്നു. ഒരു സിഗരറ്റ് കിട്ടിയിരുന്നെകിൽ വലിച്ചു നിൽക്കമായിരുന്നു.

പക്ഷെ പുകയിലയോടുള്ള ത്വര ഇപ്പോൾ അവന്റെ രക്തത്തിലില്ല എന്നവൻ തിരിച്ചറിഞ്ഞു. പലതും ആലോചിച്ച് അവൻ സമയം കൊന്നു. ഒരു മണിക്കൂർ കഴിഞ്ഞ് ബെല്ലടിച്ചു, ടീച്ചർ പുറത്തേക്കിറങ്ങി വന്നു. “നിന്റെ അച്ഛനെ ഞാനൊന്ന് കാണട്ടെ. എല്ലാം ഞാൻ വേണ്ട വിധം അറിയിക്കാം.” റീനാ മിസ്സ് വെട്ടിത്തിരിഞ്ഞു കുണ്ടിയും കുലുക്കി നടന്നു പോയി. അല്പം തടിയുള്ള അവരുടെ പുറംഭാഗത്ത് ഇളം പച്ച നിറത്തിലുള്ള ബ്ലൗസിനുള്ളിൽ നിന്ന്‌ കറുത്ത ബ്രായുടെ സ്ട്രാപ്പ് തെളിഞ്ഞ് കാണാം. ഇറുകിയ ബ്രായുടെ ഇടയിൽ നിന്നും മാംസക്കഷ്ണങ്ങൾ ബ്ലൗസിന്റെ മുകളിലൂടെ ഉന്തി നിൽക്കുന്നു. ആകെ മൊത്തം 2 ദിവസം മേയാനുള്ള പീസുണ്ടല്ലോ ഇവർ, അവരുടെ നിദംബതാളം കണ്ടവന്റെ ഞരമ്പുകൾ ചൂടായി. ഛേ…, താനിതെന്തൊക്കെയാണ് ചിന്തിക്കുന്നത്? തന്റെ ലക്ഷ്യം ഇവരല്ലോല്ലോ. അവൻ പെട്ടെന്ന് സ്ഥലകാല ബോധം വീണ്ടെടുത്ത് ക്ലാസ്സിനുള്ളിൽ കയറി. അടുത്ത പിരീഡ് കെമിസ്ട്രിയാണ്. കോകില വരാൻ സമയമായി. അവന്റെ ഹൃദയം പട പടാ മിടിച്ചു. പുറത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടി ക്ലാസ്‌ മുറി പയ്യെ കറുക്കാൻ തുടങ്ങി. രണ്ടു പിരീഡുകൾക്കു നടുവിലുള്ള ബഹളങ്ങളൊന്നും അവനപ്പോൾ കേട്ടില്ല. എന്നാൽ ക്ലാസ്സിനകത്തെ ട്യൂബ് ലൈറ്റ് ഓണാക്കിയപ്പോൾ അതിനു ചുറ്റും ഈയലുകൾ പറന്ന് ട്യൂബിൽ തട്ടി ശബ്ദമുണ്ടാക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. കാറ്റിൽ വീശിയടഞ്ഞ ഒരു ജനൽചില്ലിലൂടെ തുള്ളി തുള്ളിയായി പൊടി മഴ പെയ്ത് ഊർന്നിറങ്ങി.
പെട്ടെന്ന് പെയ്തിറങ്ങിയ മഴയുടെ അകമ്പടിയോടെ കോകില ക്ലാസ്സിലേക്ക് കയറി വന്നു. വിദേശനിർമ്മിത സോപ്പിന്റെ പരിമളമോ വിലകൂടിയ പേർഫ്യൂമിന്റെ സുഗന്ധമോ മേമ്പൊടി ഇല്ലാതിരുന്നിട്ടു കൂടി അവൾ കടന്നു പോയപ്പോൾ ആറാം ഇന്ദ്രിയിത്താൽ എന്ന പോലെ അവളുടെ സാമീപ്യം അവനറിഞ്ഞു. അവളുടെ അന്നനടയെ കണ്ണുകളാൽ അനുഗമിച്ച് അവനറിയതെ എഴുന്നേറ്റ് നിന്ന് പോയി.

ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു…. മനസ്സിൽ ഗോപുരവും തുറന്ന് എണീറ്റ് നിന്ന അവൻ പിള്ളേരുടെ കൂട്ടച്ചിരി കേട്ട് കണ്ണ് ചിമ്മി. അവനൊഴിച്ച്‌ മറ്റുള്ളോരെല്ലാം ഇരുന്നിരുന്നു. കോകില മിസ്സാണെങ്കിൽ ഒരു വശത്തേക്ക് തല ചരിച്ചു അവനെ നോക്കാതെ ചിരിയടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. അവൻ അന്തം വിട്ടു നിന്നപ്പോൾ ക്ലാസ്സിലെ അവന്റെ ആകെയുള്ള ഒരേയൊരു സുഹൃത്ത് സോണി അവന്റെ കയ്യിൽ ചൊറിഞ്ഞു. പല്ല്‌ കടിച്ച്‌ എന്താടാ എന്ന മട്ടിൽ അവനെ നോക്കി കണ്ണുരുട്ടിയപ്പോൾ അവൻ തിരികെ അവനെ നോക്കി കണ്ണു തുറിച്ച് താഴേക്ക് എന്നാങ്ഗ്യം കാട്ടി. അതേ സമയം അവന് ലിംഗം മുതൽ തുട വരെ നീളത്തിൽ ചൂടനുഭവപ്പെട്ടു. അവന്റെ ലിംഗം ഉണർന്ന് ഒരു വടത്തിന്റെ വണ്ണത്തിൽ ഇടതു തുടയിലേക്കിറങ്ങി നിൽക്കുന്ന കാഴ്ച കാറ്റ് കയറാൻ ഉള്ളിലിട്ടിരിക്കുന്ന ബർമുടക്കു മറയ്ക്കാൻ കഴിഞ്ഞില്ല. അസാമാന്യ മുഴുപ്പിൽ ലിംഗം പാതി ഉദ്ധരിച്ചു പാന്റിനുള്ളിൽ മുഴച്ചു നിൽക്കുന്നത് കണ്ട് അവൻ വിളറി വെളുത്തു. അപ്പോഴേക്കും സോണി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ബെഞ്ചിലിരുത്തി.

“സൈലൻസ്….” ചിരി മാറ്റി മുഖത്തു ഗൗരവം വരുത്താൻ ശ്രമിച്ചുകൊണ്ട്‌ കോകില ടേബിളിൽ കൈ കൊണ്ടടിച്ചു. പെണ്കുട്ടികളെല്ലാം ചിരിയടക്കിയെങ്കിലും നടുബെഞ്ചിലിരുന്ന ഫൈസലും ടീമും അത് കൂട്ടാക്കാതെ തിരിഞ്ഞ് നോക്കിയിരുന്ന് അട്ടഹസിച്ചപ്പോൾ ജിതിൻ മുഷ്ഠി ഞെരിച്ചു. “സൈലൻസ്….” ഒരിക്കൽ കൂടി ബെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ട് കോകില ശബ്ദമുയർത്തി. നടുബഞ്ചന്മാർ പെട്ടെന്ന് ഞെട്ടി തിരിഞ്ഞിരുന്നു. “ബിച്ച്…” നടുക്ക് നിന്ന് അടക്കിപ്പിടിച്ച ആക്ഷേപമുയർന്നു. കോകില മിസ്സിന്റെ കണ്ണ് നിറഞ്ഞിരുന്നു. അപ്പോഴും തമ്മിൽ തമ്മിൽ പിറുപിറുത്തുകൊണ്ടിരുന്ന ഹറാം പെറന്നവമ്മാരോട് കണ്ണു തുടച്ചു കൊണ്ടവൾ തറപ്പിച്ചു പറഞ്ഞു, “ചിരിച്ചു മതിയാവാത്തവർക്ക് ക്ലാസിന് വെളിയിൽ നിന്ന് ചിരിക്കാം…” അതോടെ ചിരിയും പിറുപിറുക്കലും നിന്നു. അവനും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ, ഓരോന്ന് പറഞ്ഞ് വെറുതെ ടെമ്പർ കയറി അറിയാതെ വല്ലതും ഒക്കെ കാണിച്ചു കൂട്ടിയാൽ പണിയുറപ്പാണെന്നു മനസ്സിലാക്കി അവൻ സ്വയം അടങ്ങി.
എന്നാലും കോകിലയുടെ കണ്ണ് നിറഞ്ഞത് അവന്റെയുള്ളിൽ ഒരു നീറ്റലുണ്ടാക്കി. അതേനേരം തന്നെ ക്രോധത്തിന്റെ ഒരു അഗ്നിപർവത സ്ഫോടനവും. ഇനി തനിക്ക് എന്തു പറ്റുമെന്ന് അറിയില്ല. ഇനി മടക്കയാത്ര ഉണ്ടോ എന്ന് പോലും തീർച്ചയില്ല. എങ്കിലും ഫൈസലേ, ദേവീ വിഗ്രഹം പോലെ മനസ്സിൽ കൊണ്ടു നടക്കുന്നവളുടെ കണ്ണ് നിറയിച്ചതിന്, ഇതിന് ഞാൻ നിനക്ക് പണി തന്നിരിക്കും. ജിതിന്റെ ഉള്ളം രോഷം കൊണ്ടു. “ഓൾ ഓഫ് യൂ ഓപ്പൺ ടെക്സ് ബുക് പേജ് നമ്പർ 101, കോവലന്റ് ബോണ്ടസ്…” കോകില ടെക്സ്റ്റ് നിവർത്തി പാരായണം തുടങ്ങി. അവളുടെ മധുരനാദം വീണാഗാനം പോലെ അവന്റെ കാതുകളിലേക്ക് ഒഴുകിയെത്തി. ബുക്ക് തുറന്ന് ഏതോ പേജ് നിവർത്തി വെച്ച് അവളുടെ മുഖത്തേക്ക് കഞ്ചവടിച്ചത് പോലെ അവൻ നോക്കിയിരുന്നു. അവൾ തന്നെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ലല്ലോ? അവളുടെ നോട്ടം ഒരു നിമിഷത്തേക്കെങ്കിലും തന്റെ മേൽ പാളി വീണിരുന്നെങ്കിൽ എന്ന് അവന്റെ മനസ്സ് കൊതിച്ചു. മുന്പിലിരിക്കുന്ന പൂറന്മാർ പുറകിലെ ബെഞ്ചിൽ മുട്ടുകൈ കുത്തി ചാരിയിരിക്കുന്നു. ഇടക്കിടെ എന്തൊക്കെയോ പറഞ്ഞ് വാപൊത്തി ചിരിക്കുന്നുണ്ട്. തന്റെ കമ്പി കണ്ട കാര്യമാണോ? എന്നാലും അതെങ്ങനെ സംഭവിച്ചു? അറിഞ്ഞു കൂടെയില്ല. പക്ഷെ കോകിലയെ വീണ്ടും കണ്ടത് മുതൽ അവളോട് മുന്പേപ്പോഴും തോന്നാതിരുന്ന ഒരു വികാരം. അവൾ തന്നെയാണ് തന്റെ ഇണ എന്ന് കുണ്ണ സ്വയം തീരുമാനിച്ച പോലെ. പെണ്പിള്ളേരുടെ കൂട്ടത്തിൽ നിന്നും ഗീതുവും നിഖിതയും സിജിയും അവനെ എത്തി നോക്കി ഇടക്കിടെ തമ്മിൽ തമ്മിൽ നോക്കി ചിരിക്കുന്നത് അവൻ കണ്ടു. ടെൻഷനടിച്ചിരിക്കുമ്പോളാണ് അതിനിടക്ക് സോണി മൈരൻ തോണ്ടി വിളിക്കുന്നത്, ‘മച്ചമ്പീ, എന്ത് വലുതാടാ നിന്റെ മൊട്ട, അളിയാ, ടോയ്‌ലറ്റിൽ പോവുമ്പോ എനിക്കൊന്നു കാണിച്ചുതാ അളിയാ…’ ‘അങ്ങോട്ട് മറിയിരി ഗേ മൈരേ…’ പുറകിലെ ബഞ്ചിൽ അടക്കിപ്പിടിച്ചുള്ള ബഹളം കേട്ട് കോകില ബുക്ക് മടക്കി കടുപ്പിച്ചൊരു നോട്ടം നോക്കി. അവർ വേഗം അടങ്ങിയിരുന്നു. ഹോ ദേഷ്യപ്പെട്ടു നിൽക്കുമ്പോഴും അവൾക്കൊരു ദിവ്യാ ഉണ്ണിച്ചന്തമുണ്ട്. അവളെ നോക്കിയിരുന്ന് സമയം കടന്നുപോയതവനറിഞ്ഞില്ല. പീരിയഡ് തീർക്കാനുള്ള ബെൽ മുഴങ്ങി. കോകില ടെക്സ്റ്റ്ടച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങുംമുമ്പ്‌ മേശപ്പുറത്തുന്ന വേസിലേക്ക് ഒന്ന് ഇടംകണ്ണിട്ടു. പുസ്തകം മാറോടണച്ച് വെളിയിലേക്ക് നീങ്ങുമ്പോൾ അവൾ ജിതിനെയൊന്ന് ഇരുത്തി നോക്കി.

അവളുടെ മുഖത്തെ ആ ഭാവമെന്താണെന്ന് അവന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ അവന്റെ ഹൃദയതാളം വേഗത കൈവരിച്ചത് അവന് നൊടിയിടയിൽ അറിയാൻ കഴിഞ്ഞു. അവളിറങ്ങിപ്പോയപ്പോൾ അവൻ മനസ്സിലാകാത്തത് പോലെ വേസിലേക്കൊന്നു നോക്കി. ‘ഓ, അപ്പൊ അതാണ് കാര്യം’. അവൻ ദിനവും കൊണ്ടു വെക്കാറുള്ള പനിനീർപ്പൂവ് അന്നവിടെയില്ലായിരുന്നു. രാവിലെ അന്തം വിട്ട് കുന്തംമറിഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് തന്നെ. മാത്രവുമല്ല പഴയ ശീലങ്ങളൊക്കെ ഇനി ഓർത്തെടുത്തിട്ടു വേണം. എന്നാലും മുന്പെങ്ങും ഈ പൂ വെക്കുന്ന പരുപാടി മുടക്കിയിട്ടില്ലെന്ന്‌ അവൻ മനസ്സിലോർത്തു. ആ, നടന്നത് നടന്നു, ഇനി നാളെയാവട്ടെ.

ചോറ്റുപാത്രം തുറന്നപ്പോൾ അവന്റെ മനസ്സിലേക്ക് ‘അമ്മ ഓടിയെത്തി. സ്ഥിരം കലാപരിപാടി തന്നെ. സാമ്പാറും ചാള വറുത്തതും. സണ്ണിയുടെ കൂടിയിരുന്ന് ചളിയടിച്ച് ചോറ് വാരിയുണ്ണുമ്പോളും പഠിത്തം കഴിഞ്ഞിറങ്ങിയിട്ടും തന്റെ കമ്പനി വിടാതെ ഗൾഫിൽ നിന്നും ഒന്നിക്കൊന്നരാടം തന്നെ ഫോൺ ചെയ്യാറുള്ള സണ്ണിയെ അവനോർത്തു. അവനറിയാം ജിതിന് കോകിലയോടുള്ള പ്രണയം. അധികം നേരം കളയാതെ അവൻ ചോറുണ്ട് തീർത്ത് കൈകഴുകി നേരെ ടീച്ചേഴ്സ് റൂമിനടുത്തുള്ള നോട്ടീസ് ബോർഡിനടുത്തേക്ക് ചെന്നു. കോകില എന്തോ തിരഞ്ഞ് ബോർഡിന് മുകളിലൂടെ കയ്യോടിക്കുന്നുണ്ടായിരുന്നു. അവൻ മിടിക്കുന്ന ഹൃദയത്തോടെ ചെന്ന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കണ്ണ് കൊണ്ട് ബോർഡിൽ ആ എന്തോ തിരയാൻ തുടങ്ങി. “ചോറുണ്ടോ?” അവളുടെ കിളിനാദം. “ഉവ്വ്. താനോ?” കോകിലയൊന്ന് അന്തം വിട്ടു. “താനോ? പഠിപ്പിക്കുന്ന ടീച്ചർമാരേ താനെന്നൊക്കെയാണോ വിളിക്ക്യാ ജിത്തൂ?” കോകില കണ്ണു മിഴിച്ചു. അവനൊന്നു പതറി. “സോറി മിസ്സെ… ഞാനേ… ഈ … സണ്ണീടെ കൂടെ …. പിന്നെ ഓരോന്ന് പറഞ്ഞ്…. ഞാൻ പിന്നെ…. അറിയാണ്ട്… വായീന്നു… വീണപ്പോ…..” അവൻ കിടന്ന് തപ്പിക്കളിക്കുന്നത് കണ്ട് അവൾക് ചിരി പൊട്ടി. അവൾ ചൂണ്ടുവിരൽ മൂക്കിൻതുമ്പിൽ ഉരച്ച് ചിരിയടക്കി. അവളുടെ നുണക്കുഴി കണ്ട് അവളെയങ്ങ് കയറിപ്പിടിക്കാൻ തോന്നിയവന്. പിന്നീട് കുറച്ചു നേരത്തേക്ക് അവർ തമ്മിൽ മിണ്ടിയില്ല. ചുറ്റും നടക്കുന്ന കോലാഹലങ്ങൾ അവനെ ബാധിച്ചതുമില്ല. ഒടുവിൽ ബെല്ലടിച്ച് കുട്ടികളെല്ലാം ക്ലാസ്സിലേക് ഒടുന്നതിന്റെ ബഹളത്തിനിടക്ക് അവൾ ചോദിച്ചു, ‘എന്താ ഇന്ന് പൂ കൊണ്ടുവരാഞ്ഞത്?’ ‘ഏ… അപ്പൊ ഞാനാണ് പൂ കൊണ്ടുവരുന്നതെന്ന് മിസ്സിനെങ്ങനെ മനസ്സിലായി?’ ‘ഞാൻ കാണാറുണ്ടല്ലോ?’ പലപ്പോഴും നീ സൈക്കിളിന്റെ പുറകിൽ നിന്ന് പൂവും എടുത്ത് കയ്യിൽ പിടിച്ചു നടന്ന് വരുന്നത്. ഞാനെന്നല്ല, ഈ സ്കൂളിലെ മിക്കവർക്കും അറിയാം.’ പൂവ് നാശമാവാതിരിക്കാൻ സൈക്കിളിന്റെ കാരിയറിൽ കൊളുത്തിയാണ് ജിതിൻ കൊണ്ടുവരാറ്. ആര് കണ്ടാലും കോകിലാമിസ്സ് കാണരുതെന്ന് കരുതി സ്റ്റാഫ് റൂമിന് മുന്പിലെത്തുമ്പോൾ മറച്ചുപിടിച്ചുകൊണ്ടാണ് നടന്നിരുന്നത്. ചില മണ്ടത്തരങ്ങൾ തന്റെ ജന്മസ്വത്താണെന്ന് അവനോർത്തു. ‘ഓക്കെ, എനിവേ, വൈകീട്ട് കാണാം, ബൈ…’ കോകില ജിത്തുന്റെ കവിളിൽ പിച്ചിക്കൊണ്ട് സ്റ്റാഫ് റൂമിനുള്ളിൽ കയറിപ്പോയി. അവൻ അവളുടെ മൃദുലകരങ്ങളുടെ സ്പർശനഭാഗ്യം കടാക്ഷിച്ച കവിളും തിരുമ്മി സന്തോഷത്തോടെ പടിക്കെട്ട് കയറിപ്പോയി.

ക്ലാസ്സിൽ കയറിയിരിക്കുമ്പോഴും അവൻ ദിവാസ്വപ്നത്തിലായിരുന്നു. ഇനി ഫിസിക്സ് ക്ലാസ്സാണല്ലോ, ബോറിങ് സബ്ജക്റ്റാണ്. അവൻ ഫിസിക്സ് ടെക്സ്റ്റ് എടുത്ത മുൻപിൽ വച്ച് തുറന്നു.

‘ലിസി മിസ്സ് ഇന്ന് ലീവാണളിയാ… പെറ്റ്‌ കാണും.” സോണി ജിതിന്റെ തോളിൽ ചാരിയിരുന്ന് പൂജയെന്ന മെലിഞ്ഞ സുന്ദരിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. ഫിസിക്സ് ടീച്ചർ ലിസ്സി ഹാഫ് ലോഡാണ്. വീർത്ത വയറും താങ്ങി അവർ പഠിപ്പിക്കുന്നത് പലർക്കും ഒരു സഹതാപക്കാഴ്ച്ചയായിരുന്നു. ചില കുട്ടികളൊന്നും ഇന്റർവെൽ കഴിഞ്ഞു തിരിച്ചെത്തിയിട്ടില്ല. ജിതിന് വല്ലാത്ത മൂത്രശങ്ക അനുഭവപ്പെട്ടു. കോകിലയുമായി കത്തിയടിച്ചു നിന്ന് മൂത്രമിഴിക്കാൻ പോവാൻ പോലും അവൻ മറന്നു പോയി. “മച്ചമ്പീ, ഞാനൊന്ന് പെടുത്തിട്ട് വരാം. ടോയ്‌ലെറ്റ് ഇപ്പോഴും താഴെ ഗ്രൗണ്ട്ഫ്ലോറിൽ വാട്ടർടാങ്കിനടുത്തുന്നു വലത്തോട്ട് തന്നെയല്ലേ”? “അല്ല, സ്റ്റാഫ് റൂമിനുള്ളിലാ. എന്തുവാടെ… കക്കൂസിലേക്കുള്ള വഴി മറന്നു പോണ ലോകത്തിലെ ആദ്യ വ്യക്തിയാണളിയാ നീ.” “നന്ദി മൈരേ…” മൂത്രമൊഴിക്കാൻ മുട്ടി നില്കുന്നവന്റടുത്ത് അറക്കപ്പൊടി കോമഡി പറഞ്ഞു നിൽക്കുന്ന സോണിയുടെ തന്തക്ക് പുഷ്പാർച്ചന നടത്തി ജിതിൻ ടോയ്ലറ്റിലേക്ക് പാഞ്ഞു. ഒസിൽ നിന്നും വെള്ളം ചീറ്റുന്ന പോലെ പെടുത്ത് കുതിരക്കുണ്ണ കയ്യിലെടുത്തു കുടഞ്ഞവൻ ആത്മനിർവൃതി നേടി. മുകളിലേക്കുള്ള പടി കയറി ഒന്നാം നിലയിൽ നിന്നുള്ള വളവിൽ വച്ച് തൊട്ടടുത്തുള്ള ലൈബ്രറിക്കുള്ളിൽ നിന്നും മരക്കസേര വലിച്ചിടും പോലൊരു ശബ്ദം കേട്ട് ഒന്ന് നിശ്ചലനായി. അവൻ തിരിഞ്ഞു നോക്കി, വരാന്തയിൽ ആരുമില്ല. മറ്റു ക്ലാസ്സുകളുൾ നിന്നും ഒച്ചയും കേൾക്കുന്നുണ്ട്. പക്ഷെ എന്തോ ഉൾപ്രേരണയാൽ അവൻ ലൈബ്രറിക്ക് മുന്നിൽ നിന്ന് ചെവി വട്ടം പിടിച്ചു. “ഒന്നടങ്ങി നില്ല് പെണ്ണേ… ഇപ്പൊ തീരും… നിനക്ക് മാത്രമല്ല എനിക്കും ക്ലാസ്സിൽ പോവാനുള്ളതാ.” നല്ല പരിചയമുള്ള ശബ്ദം. അവൻ വാതിൽ മെല്ലെ തള്ളിനോക്കി, കുറ്റിയിട്ടിട്ടില്ല. വാതിൽപ്പാളി മെല്ലെ തുറന്ന് ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കി. പെട്ടെന്നവന്റെ കണ്ണൊന്ന് മിഴിഞ്ഞു. അകത്ത് ഒരാൾ പൊക്കമുള്ള കബോർഡിലേക്ക് പുറം ചാരി നിൽക്കുന്ന ക്ലാസ് ലീഡർ അന്നയുടെ ഒരു കാൽ പൊക്കി അവളുടെ നീല ഷെഡ്‌ഡിക്ക് മുകളിലൂടെ കുണ്ടിയിൽ തടവിക്കൊണ്ട് അവളുടെ അധരങ്ങൾ ചപ്പി വലിക്കുകയാണ് ഫൈസൽ. അന്നയുടെ ഷർട്ടിന്റെ മുകളിലെ 2 ബട്ടൻ തുറന്ന് കിടപ്പുണ്ട്. ഒരു കൈ കൊണ്ട് യൂണിഫോമിനു മുകളിലൂടെ അവളുടെ മുഴുത്ത മുല ഞെക്കി പിഴിയുകയാണ് ഫൈസൽ. അവന്റെ അരക്കെട്ട് അന്നയുടെ പാന്റീസിന്റെ മുൻവശത്തിട്ട് ഉരക്കുന്നു. ജിതിന്റെ കുണ്ണ പിടഞ്ഞുണർന്നു. “സ്… ഹാ… പിടിച്ചു പൊട്ടിക്കാതെടാ… മെല്ലെ…” “പൊട്ടട്ടെടി മോളെ… വെള്ളിയാഴ്ച ട്യൂഷൻ ക്ലാസ്സിലോട്ട് വാ… അന്ന് നിന്റെ എല്ലാം പൊട്ടിക്കും ഞാൻ.” “പെട്ടെന്നാവട്ടെടാ… ആരേലും വരുന്നതിന് മുൻപ് ക്ലാസ്സിൽ പോണം.” അവന്റെ തലമുടിയിൽ കൈ കോർത്തു കൊണ്ട് അന്ന പറഞ്ഞു. “ഇപ്പൊ കഴിയും മോളെ… “ ഫൈസൽ സിബ്ബ് ഊരി കുണ്ണ വെളിയിലെടുത്ത് തൊലിച്ചു കൊണ്ട് അവളുടെ ഷെഡ്‌ഡിക്കുള്ളിൽ കയ്യിട്ടു. “സ്…. ഹാ…..”

അവൾ ഞരങ്ങി. അവൻ ആഞ്ഞു തൊലിച്ചു. അധികം വേണ്ടി വന്നില്ല. 10, 15 സെക്കൻഡിൽ അവന്റെ കുണ്ണ പാല് ശർദിച്ചു. അവൻ നെടുവീർപ്പിട്ടുകൊണ്ട് ഒഴുകി വന്ന ദ്രാവകം കൈകൊണ്ടു തുടച്ചു കൊണ്ട് അവളുടെ പൂറ്റിൽ വച്ചിരുന്ന കയ്യെടുത്തു. “എനിക്ക് വന്നില്ല.” അന്ന വാശിപിടിച്ചു. “നീ വെള്ളിയാഴ്ച വാ എന്റെ മുത്തേ…. നിന്നെയുണ്ടല്ലോ…” അവൻ വെള്ളിയാഴ്ച വിശേഷം പറഞ്ഞുമുഴുവിക്കുന്നതിനു മുൻപേ ജിതിൻ വാതിൽ മലർക്കെ തുറന്നു. അകത്തു കടന്നു ജിതിൻ ആദ്യം കണ്ടത്‌ കയ്യിൽ ശുക്ലവും താഴ്ന്ന കുണ്ണയുമായി സ്‌തബ്ദിച്ചു നിൽക്കുന്ന ഫൈസലിനെയാണ്. ജിതിന്റെ തടിക്കഷ്ണത്തിന്റെ മൂന്നിലൊന്നില്ലാത്ത ആ ചുള്ളിക്കമ്പ് കണ്ട്‌ അവന് ചിരി വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി, അന്ന പെട്ടെന്നു പാവാട നേരെയാക്കി പുറകോട്ട് മാറി. അന്ന പെട്ടെന്ന് ബട്ടൻ തുറന്ന ഷർട്ട് കൂട്ടിപ്പിടിച്ചുകൊണ്ടു ജിതിനേ വെട്ടിച്ച് പുറത്തേക്ക് പോയി. ഫൈസൽ പെട്ടെന്ന് കർച്ചീഫ് എടുത്ത് കൈ തുടച്ച്, കുണ്ണ അകത്തിട്ട് പുച്ഛഭാവം വിടാതെ ജിതിന്റെ നേരേ നടന്നടുത്തു. “ടാ, ഇവിടെ കണ്ടതെങ്ങാനും ആരോടെങ്കിലും പറഞ്ഞാ… അറിയല്ലോ എന്നേ…” ജിതിൻ ചിരിച്ചുകൊണ്ട് അവന്റെ മുന്നിൽ നിന്ന് ഫൈസലിന്റെ ഇടത് തോളിൽ വലത്തെ കയ്യിട്ടു. തിരിച്ചു ചിരിക്കാൻ ശ്രമിച്ച ഫൈസലിനെ അവൻ ബെൽറ്റിൽ പിടിച്ച് പൊക്കി നിലത്തേക്ക് മലർത്തിയടിച്ചു! നടുകുത്തി നിലത്തു വീണ ഫൈസൽ പുളഞ്ഞു കൊണ്ട് നടു പൊക്കി. ജിതിൻ മുഷ്ഠി ചുരുട്ടി ഫൈസലിന്റെ അടിവയറ്റിൽ ആഞ്ഞു പ്രഹരിച്ചു. “ആ…. ഉമ്മാ….” കൂടം കൊണ്ടുള്ള പോലത്തെ ഇടിയിൽ ഫൈസൽ നടു വളച്ചു ചെരിഞ്ഞു കൂനിപ്പോയി. അവൻ ചുമച്ചു നാവു നീട്ടി കഫം ഛർദ്ദിച്ചു. ജിതിൻ നിവർന്നു നിന്ന് ഒന്ന് നിശ്വസിച്ചിട്ട് പോയി വാതിലടച്ച് തിരികെ വന്നു. ഫൈസൽ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. “നിനക്കിട്ട് കുറെ നാളായി ഞാൻ ഓങ്ങി വച്ചിട്ട്. നീയിന്ന് നന്നാവും നാളെ നന്നാവും എന്നൊക്കെ വിചാരിച്ച് വെറുതെ ഇരുന്ന എന്റെ വായിൽ കോലിട്ടു കുത്തിയ നിന്നെ ഞാൻ പിന്നെ എന്ത് ചെയ്യണം? അല്ല, നീ തന്നെ പറ.” “ടാ മൈരേ… നിനക്കെന്നെ അറിയില്ല. ക്ലാസ്സിലെ പൊട്ടനാ നീ. അതു മറക്കണ്ട. എന്റെ കൂടെ പിള്ളേരൊണ്ടെടാ. നീ ഒറ്റക്ക് എന്തൊണ്ടാക്കാനാടാ…” ഫൈസൽ ചീറി. “എത്ര ഇടിപ്പടം കണ്ടതാ മൈരേ ഞാൻ? എന്തായാലും ഞാൻ കണ്ടത്ര നീ കണ്ടു കാണില്ല. എന്നെപ്പോലെ ഒരുത്തനെ താങ്ങില്ല നീ, അപ്പൊ എന്നെപ്പോലെ പത്തു പേര് വന്നാലോ? നീ കൊണ്ടുവാ, അടിക്കാനോ, കൊള്ളാനോ എന്തിനാണേലും. ഞാനെങ്ങും പോണില്ല. ജിതിൻ ആ ഓട്ടം നിർത്തി. അതല്ല ജീവനിൽ കൊതിയുണ്ടേൽ ഇറങ്ങിപ്പോടാ തയോളീ…” ഫൈസൽ ചുവരിൽ പിടിച്ചെഴുന്നേറ്റ് വയറും പൊത്തി ജിതിനേ പകയോടെ നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങാൻ ഭാവിച്ച് വാതിലിൽ ചെന്നിടിച്ചു. നെറ്റി തിരുമ്മിക്കൊണ്ട് വാതിൽ തുറന്ന് പുറത്തിറങ്ങി പെട്ടെന്ന് വാതിലടച്ച് പുറത്തു നിന്നും കുറ്റിയിട്ടു! അമളി മനസ്സിലാക്കി ജിതിൻ ചെന്ന് വാതിലിൽ കൈ കൊണ്ടടിച്ചു. ‘ഹാലോ… ഫൈസൽ… ടാ അളിയാ… തമാശ കളിക്കല്ലേ… വാതിൽ തുറക്ക്…. ടാ… നമുക്ക് എല്ലാത്തിനും പരിഹാരോണ്ടാക്കാം ടാ….’ പുറത്തു നിന്നും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അവസാനത്തെ ടാ വിളി ചിട്ടിക്കുരുവികളുടേത് പോലെ കുറുകിപ്പോയി.

കുറച്ചു നേരം കൂടി വാതിലിൽ മുട്ടി രക്ഷയില്ലെന്നു കണ്ട് അവൻ നിലത്തിരുന്നു. അയ്യേ കുണ്ണേയൊളി അകത്തിട്ട് പൂട്ടിക്കളഞ്ഞല്ലോ… ഇനിയെന്ത് ചെയ്യും? ജിതിൻ ഇരുന്ന് വിയർത്തു. ആ, ആരും വരാതിരിക്കില്ലല്ലോ അതുവരെ പുസ്തകം വല്ലതും വായിച്ചു നേരം കളയാം. അവൻ ഷെല്ഫിനടുത്തേക്ക് നീങ്ങി. പൊലിയനായിട്ട് ഗ്ലാസ് ഡോറുള്ള ഷെൽഫുകൾ എല്ലാം ലോക്ക് ചെയ്തിരിക്കുന്നു. അവൻ നോക്കി നോക്കി അവസാനം ലോക്ക് ചെയ്യാത്ത തടിയിൽ തീർത്ത ഒരു കബോർഡ് കണ്ടു. അത് തുറന്നു നോക്കിയപ്പോഴോ, ഉള്ളിൽ കുട്ടിക്കഥകളുടെയും ബാലരമയുടെയും ഒരു കറ തീർന്ന കളക്ഷൻ. ബാലരമയെങ്കി ബാലരമ, പോട്ട് പുല്ല്…. ജിതിൻ ഒരെണ്ണം വലിച്ചെടുത്ത് അടുത്തു കണ്ട ഡെസ്ക് പിടിച്ചിട്ട് അതിലിരുന്ന്‌ വായന തുടങ്ങി.

ശിക്കാരി ശംഭുവും മായവിയും വായിച്ച് ചിരിച്ച് ഒരു മുക്കാൽ മണിക്കൂർ കടന്നു പോയി. ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടും ജിതിൻ കുലുക്കമില്ലാതെയിരുന്നു. ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞിട്ടും ഒരനക്കവും കാണാതെയായപ്പോൾ അവൻ എണീറ്റ് വാതിലിനടുത്തേക്ക് നീങ്ങി. പെട്ടെന്ന് വാതിലിന്റെ കുറ്റി തുറക്കുന്ന ശബ്ദം കേട്ട് അവൻ പുറകോട്ട് നീങ്ങി. വാതിൽ തുറന്ന് അകത്തേക്ക് കയറിയ റീനാ മിസ്സും പിന്നാലെ വന്ന ബാലീകാബലന്മാരും ജിതിനെക്കണ്ട് ഒരുപോലെ ഞെട്ടി. പുറകിൽ നിന്ന ഒരുത്തി തിരിഞ്ഞോടാൻ വരെ തുനിഞ്ഞു. “വാട്ട് ആർ യു ഡൂയിങ് ഹിയർ?” “ഐ വാസ് ലൂക്കിങ് ഫോർ എ ബൂക് ഫോർ റിസർച് പർപസ്സ്… ഗുഡ് ആഫ്റ്റർണൂൺ മിസ്സ്‌.” പറഞ്ഞൊപ്പിച്ച് പല്ലിളിച്ച്‌ കൂടിനിന്നവരുടെ ഇടയിൽകൂടെ അവൻ തിങ്ങി നിരങ്ങി പുറത്തിറങ്ങി, മുകളിലേക്ക് വെപ്രാളപ്പെട്ട് ഓടിക്കയറി. ക്ലാസ്സിലെത്തിയപ്പോൾ റൂബി മിസ്സ് ക്ലാസ്സെടുത്തു തുടങ്ങി. അവൻ വാതുക്കൽ നിന്ന് കിതച്ചുകൊണ്ട് കൈ നീട്ടി, “മേ ഐ കം ഇൻ മിസ്സ്?” “എവിടെയായിരുന്നു സാർ?” “യൂറിൻ മാം…. “ “വാട്ട്?” “അല്ല, ടോയ്‌ലറ്റിൽ പോയതാണ് മിസ്സ്‌. ദാ സോണിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇറ്റ് വാസ് ദാറ്റ് ആർജൻറ്.” “സോണി ഈസ് നോട് ദി ഇഞ്ചാർജ്. ഐ ആം. അതുകൊണ്ട് എന്നോട് ചോദിക്കാതെ ഇനി എന്റെ പിരിഡിൽ പുറത്തു പോകരുത് ഒക്കെ?” “ഒക്കെ മിസ്സ്, സോറി മിസ്സ്‌….” തെരുതെരെ മാപ്പ് പറഞ്ഞ്‌ അവൻ ക്ലാസിൽക്കയറി. ഫൈസൽ മാത്രം അവനെ നോക്കാതെ നെറ്റിയും തിരുമ്മി നേരെയിരുന്നു. അന്ന അവനേക്കാണാതെ കൂട്ടികാരികളുടെ ഇടയിൽ മറഞ്ഞു. സോണിയുടെ പേര് പറഞ്ഞ് അവനെയും കുടുക്കാൻ നോക്കിയ ജിതിനേ സോണി പല്ലു ഞെരിച്ചു വരവേറ്റു.

വൈകീട്ട് ക്ലാസ് വിട്ട് പുറത്തിറങ്ങി, നടന്നു നീങ്ങിക്കൊണ്ടിരുന്ന കോകില മിസ്സിന്റെ അടുത്തേക്ക് സൈക്കിളും ഉന്തി ഓടിയെത്തും വരെ ഫൈസലും ടീമും അവനെ പിന്തുടർന്നു. “എന്താ ജിത്തു ഇറങ്ങാൻ വൈകീത്?” “എല്ലാരും ഇറങ്ങണ്ടേ?” “എന്തിന്?” “അല്ല, തല്ലുണ്ടാക്കാൻ?” “തല്ലുണ്ടാക്കാനോ? നീയെന്തൊക്കെയാ പറയണേ?”

അവൻ അന്നുച്ചക്ക് നടന്നതെല്ലാം കോകിലയോട് വള്ളി പുള്ളി വിടാതെ പറഞ്ഞു. ഇടക്ക് അന്നയുടെ പൂറ്റിൽ ഫൈസൽ വിരലിട്ട സംഭവം പറഞ്ഞപ്പോൾ കോകില പെട്ടെന്ന് നിന്നു. “മിസ്സെ, ബാ… തീർന്നില്ല, ഇനീം പറയാം.” “വേണ്ട, ഇത്രേം തന്നെ കേട്ട് മതിയായി.” “ഹാ ബാക്കി കേൾക്ക്” അവൻ ബാക്കി മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. “ഓ അപ്പൊ അതാണ് അവന്റെ നെറ്റീല് ഒരു മുഴ” “ആ ദദ്ദന്നെ…” “എന്നാലും അവനെ തല്ലണ്ടാരുന്നു.” “തല്ലാണ്ട് പിന്നെ? പോക്രിത്തരമല്ലേ അവൻ കാണിച്ചേ? മിസ്സിനെ ഓരോന്ന് പറഞ്ഞപ്പോ തൊട്ട് ഞാൻ ഓങ്ങി വച്ചിരുന്നതാ. സൗകര്യത്തിന് കിട്ടിയപ്പോ നല്ല നാല് പെട കൊടുത്തു.” “അതൊക്കെ ഈ ജോലിയിൽ ഉള്ളതല്ലേടാ? ഞാനത് കാര്യമാക്കിയില്ല. അല്ല, എന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് ഇയാൾക്കെന്താ? ഇയാളെന്താ എന്റെ ബോഡി ഗാർഡോ? “ “ഹാം… അങ്ങനേം പറയാം. തനിക്ക് എന്നോടല്ലാതെ വേറാരോടെങ്കിലും കമ്പനിയുണ്ടോടോ അയ്യരിച്ചി പെണ്ണേ?” “ടാ ടാ…. ചെക്കന് കൂടണുണ്ട്…” അവൾ ജിതിന്റെ തലയിൽ ഒന്ന് കിഴുക്കി. അവൻ പെട്ടെന്ന് ഒന്ന് നിന്നു. “മിസ്സ് കോകില..ഞാനൊരു കാര്യം ചോദിക്കട്ടെ?” “മം… കുരുത്തക്കേടൊന്നുവല്ലെങ്കിൽ ചോദിക്ക്.” “ഞാനും മിസ്സും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം കാണും?” “നീ കണക്കു കൂട്ട്…” “മം… എട്ടും നാലും പന്ത്രണ്ട് …പിന്നെ…, ആ ഒരു 3 വയസ്സ്.” അവൻ അവളുടെ കൂടെ നടന്നു തുടങ്ങി. “എന്റെ ചോദ്യമിതാണ്… അതായത്, എന്റെ പ്രായമുള്ള ഒരുത്തൻ, ഞാനല്ല, വേറൊരുത്തൻ ഇപ്പൊ മിസ്സിനെ പ്രൊപോസ് ചെയ്തെന്നു വച്ചോ…” കോകില നടത്തത്തിന്റെ വേഗത കുറച്ച് താഴേക്ക് നോക്കി നടന്നു. “മം…വച്ചു.” “വെറുതെ വിചാരിച്ചാ മതി. അപ്പോഴേ, മിസ്സ് ആ പ്രൊപ്പോസൽ അക്സെപ്റ്റ് ചെയ്യോ?” കോകിലയുടെ മുഖക്കുരുപ്പാടുള്ള കവിളിൽ ചുവപ്പ് പടരാൻ തുടങ്ങി. ഇടക്കിടെ അവളുടെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്ന ജിതിന് ആ നാണം സ്വർഗ്ഗം കിട്ടിയത് പോലെയായിരുന്നു. രണ്ടു പുസ്തകങ്ങൾ മാറിലേക്ക് കൈപിണച്ചു ചേർത്തു വച്ചുകൊണ്ട് അവൾ ഇടക്ക് തലയുയർത്തിയപ്പോൾ ചെഞ്ചുണ്ടിന്റെ കോണിൽ അവനായി ഒരു പുഞ്ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. ഒപ്പം കണ്കോണുകളിൽ അല്പം നനവും. “അങ്ങനെ ഒരു പ്രൊപ്പോസൽ വരുമ്പോഴല്ലേ, അതപ്പോ നോക്കാം. മോൻ പഠിച്ചു നടക്കുന്ന പ്രായത്തിൽ തൽക്കാലം അങ്ങനത്തെ ചിന്തയോന്നും വേണ്ട. ആദ്യം പഠിച്ചു നല്ല ഒരു നിലേലെത്താൻ നോക്ക്. അത് കഴിഞ്ഞു മതി സ്വപ്നം കാണലൊക്കെ.” അവന്റെ അതുവരെയുള്ള പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കോകില പറഞ്ഞത് കേട്ട് ചങ്കത്ത് ഒരു മുള്ളു തറച്ചെങ്കിലും അവൻ വിഷമം പുറത്തു കാണിക്കാതെ അവളെ അനുഗമിച്ചു. അവളെ ബസ്റ്റോപ്പിൽ കൊണ്ട് വിട്ട് അവൻ സൈക്കിളിൽ കയറി കുറച്ചു മാറി ഒരു വീടിന്റെ അരികിൽ മറഞ്ഞു നിന്നു. അവൾ ഇടക്കിടെ അവൻ പോയ വഴിയിൽ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവനു വേണ്ടി അവളുടെ ഉള്ളം തുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഇതെല്ലാം ജിതിന് ധാരാളമായിരുന്നു. കുറച്ചു കഴിഞ്ഞ് ബസ്സ് വന്ന് അവളെയും പുറകെ വന്ന മറ്റു ടീച്ചർമാരെയും വഹിച്ചു കൊണ്ടു നീങ്ങിത്തുടങ്ങി.

അവൻ നിൽക്കുന്നിടമായപ്പോൾ ജിത്തുവിന്റെയും കോകിലയുടെയും കണ്ണുകൾ തമ്മിലുടക്കി. രണ്ടു നിമിഷം പരസ്പരം മാത്രം മനസ്സിലാവുന്ന ഭാഷയിൽ കണ്ണുകൾ കൊണ്ട് അവർ വിട പറഞ്ഞു.

ബസ്സ് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു. തിരികെ വീട്ടിലേക്കുള്ള വഴി എഴുന്നേറ്റ് നിന്ന് സൈക്കിൾ ചവിട്ടുമ്പോഴും അവന്റെ ഉള്ള് നിറയെ അവളുടെ നീർമിഴികളും അവൾ അവസാനം പറഞ്ഞ വാക്കുകളുമായിരുന്നു. കുളിക്കുമ്പോഴും തുണി മാറുമ്പോഴും, അത്താഴം കഴിക്കുമ്പോഴുമെല്ലാം അവൻ അന്ന് നടന്ന സംഭവങ്ങൾ മാറി മാറി മനസ്സിലേക്കെത്തി. കിടക്കയിലേക്ക് മറിയുമ്പോൾ അവനോർത്തു, ‘ഞാനറിയാത്ത ഓരോരോ സംഭവങ്ങൾ, ഓരോന്നോരോന്നായി എനിക്ക് കാണിച്ചു തരികയാണല്ലോ ഭഗവാനെ…നാളെ എന്നൊരു ദിവസമെനിക്കുണ്ടെങ്കിൽ ഇനി പാൽക്കുപ്പി ഇമേജ് എനിക്ക് വേണ്ട. ഞാൻ എനിക്ക്‌ വേണ്ടി ഞാനറിയാതെ നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണെന്ന് എനിക്ക് കാണിച്ചു തരണേ…’ ഓരോന്നാലോചിച്ച് ജിതിൻ ഉറക്കം പിടിച്ചു. നാളെയെന്തെന്നറിയാതെ .

Comments:

No comments!

Please sign up or log in to post a comment!