ശംഭുവിന്റെ ഒളിയമ്പുകൾ 8

ശംഭു,അവൻ തന്റെ ജീവിതത്തിന് വന്ന മാറ്റങ്ങൾ ഓർക്കുകയായിരുന്നു ഒരു പെണ്ണ്, അതും നല്ല കൊഴുത്തു നെയ്മുറ്റിയ പരുവത്തിൽ മൂന്നെണ്ണം അവരുമൊത്തുള്ള രതിമാമാങ്കങ്ങൾ പ്രതീക്ഷിച്ചതല്ല എങ്കിലും തനിക്കും കാമദേവന്റെ ആശീർവാദം ലഭിക്കും എന്ന് അവൻ കരുതിയിരുന്നില്ല. ഏതായാലും മുന്നോട്ടെന്ത് എന്നറിയില്ല എങ്കിലും പോകുന്നവഴി തെളിക്കുക എന്ന് മനസ്സിൽ ഉറപ്പിച്ചു. “സാവിത്രി” “ചിത്ര” “സുനന്ദ”മൂന്ന് കൊഴുത്ത പെണ്ണുങ്ങൾ അവന്റെ കടാക്ഷം കാത്തിരിക്കുന്നവർ അവനിൽ ഒരു കുളിർമ, ഞരമ്പുകൾ വലിഞ്ഞുമുറുകുന്ന അനുഭവം. അവനും ഉറക്കത്തിലേക്ക് വീണു.

കിളികൾ ചിലച്ചുതുടങ്ങി,ഭിത്തിയിൽ അങ്ങിങ്ങായി പണിയപ്പെട്ട സുഷിരങ്ങളിലൂടെ സൂര്യരശ്മികൾ അവന്റെ മുഖത്തുപതിച്ചു.വീണ്ടും ഒരു പ്രഭാതം അവനെ വരവേറ്റു.ആ ദിവസം അവനായി കരുതിവച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ അവൻ തന്റെ പതിവുകളിലേക്ക് കടന്നു.അന്നും അവൻ അവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.അവനുവേണ്ടി സാവിത്രി ഉത്സാഹത്തോടെ വിളമ്പി.

അമ്മയിന്നു വലിയ സന്തോഷത്തിലാണല്ലോ????

അതെന്താടി അങ്ങനൊരു ചോദ്യം. എനിക്കിവിടെന്നാ ഒരു കുറവ്.

ഒന്നുല്ലേ,വന്നുവന്ന്‌ അമ്മയോട് ഒന്നും ചോദിക്കാനോ പറയാനോ പറ്റില്ലല്ലോ.

അതൊക്കെ സമ്മതിച്ചു,അമ്മയാണ് അതോർത്തു വേണം ഓരോന്ന് ചോദിക്കാൻ.അല്ല നീയെവിടെയോ പോകും എന്ന് പറഞ്ഞിട്ട്….

അത്‌ അമ്മേ,ഇവിടെ കോളേജിൽ ജോയിൻ ചെയ്യാനുള്ള ഫോരർമാലിറ്റി കംപ്ലീറ്റ് ചെയ്യണം.ബാക്കിയൊക്കെ അടുത്താഴ്ചയെ ഉള്ളു.

നല്ലത്,ഒന്നുല്ലേലും മക്കളെ അടുത്ത് കിട്ടൂല്ലോ.ഏതായാലും പോയി വാ.

അമ്മേ,അമ്മക്ക് രാത്രിയിൽ ഉറക്കം ഒന്നുമില്ലേ.

എന്താ വീണേ അങ്ങനൊരു ചോദ്യം.

അല്ല,രാത്രിയിൽ പുറത്തുള്ള നടപ്പ് എന്ന് തുടങ്ങിയെന്നറിയാൻ ചോദിച്ചു എന്നേയുള്ളു.

ഓഹ് അതോ,മാധവേട്ടൻ വിളിച്ചിരുന്നു.കുളത്തിൽ കുളിക്കാൻ പോയപ്പോൾ കൊളുത്തുപൊട്ടിയ മാല ഊരിവച്ചത് എടുക്കാൻ മറന്നിരുന്നു.അതും നോക്കിപ്പോയതാ

എന്നിട്ട് കിട്ടിയോ.

കിട്ടാതെ എവിടെപ്പോവാൻ.ഇവിടുന്ന് ഒരുതരി മണ്ണ് പുറത്തുപോയിട്ടില്ല ഇതുവരെ.

എങ്കിൽ ആരേലും കൂട്ടിന് വിളിച്ചൂടാരുന്നോ.

ഉറങ്ങിയവരെ ഉണർത്താൻ തോന്നിയില്ല അതാ. ####### സാവിത്രിക്കൊപ്പം സ്കൂളിലേക്ക് പോവുകയാണ് ശംഭു.”കുട്ടാ ചെന്നിട്ട് ഗോവിന്ദിനെ കൊച്ചിയിൽ വിടണം. അവൻ ഇനി ആഴ്ച്ചയിൽ ഒന്നേ വീട്ടിൽ ഉണ്ടാവു.അവൻ അവിടെ ചുമതല ഏറ്റിട്ടുവേണം മാഷിന് ഇവിടെയൊന്നു സ്വസ്ഥമാവാൻ”

അല്ല ടീച്ചറെ ഞാൻ തന്നെ പോണോ.



നിന്റെ മനസ്സിൽ എന്താണെന്ന് എന്നെപ്പോലെ മറ്റാർക്കും അറിയില്ല. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു. പക്ഷെ,ഒരമ്മയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ എത്ര കൊള്ളരുതാത്തവൻ ആയാലും ഒരിറ്റ് സ്നേഹം ഉള്ളിന്റെയുള്ളിൽ ഉണ്ടാവും.പ്രകൃതിനിയമം അങ്ങനാ. ശരിയാ,നിനക്ക് അവനെ അംഗീകരിക്കാൻ ആവില്ല.പക്ഷെ ഒന്നുണ്ട്, പണ്ടത്തേതിലും അവൻ മാറിയിട്ടുണ്ട്.

എന്നാലും ടീച്ചറെ ഞാൻ,നിങ്ങൾ രണ്ടാളെ ഓർത്തു മാത്രാ ഞാൻ ഇപ്പോളും ഇവിടെ.പലപ്പോഴും തോന്നിട്ടുണ്ട് എങ്ങോട്ടെങ്കിലും പോയാലോന്ന്.പക്ഷെ കൂടെ ചേർത്ത് പിടിക്കുമ്പോൾ,ശാസിക്കുമ്പോൾ എന്നോട് കാട്ടുന്ന സ്നേഹത്തിനു മുന്നിൽ ഞാൻ കീഴ്പ്പെട്ടുപോകുന്നു.

നീയൊറ്റക്ക് പോവാൻ ആരാ പറഞ്ഞെ.വീണ വരും കൂടെ.അവൾ തിരിച്ചു പോരുമെന്ന് മാത്രം.എന്തോ രണ്ടിനും എന്തോ കാര്യമായി പറ്റീട്ടുണ്ട്.രണ്ടാൾക്കും തമ്മിൽ കാണുമ്പോൾ ഒരു വിമ്മിഷ്ടം പോലെ മുഖത്തെ സന്തോഷമില്ലായ്‌മ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.വരട്ടെ തരംപോലെ ചോദിക്കണം.ഇടക്കുണ്ടായിരുന്ന സ്വരചേർച്ചയൊക്കെ തീർന്നതാ. പക്ഷെ ഇപ്പോൾ എന്നതാന്നാ.ഒരു പിടിയും തരാത്ത സാധനങ്ങൾ.

അന്നെന്നാരുന്നു ടീച്ചറെ പ്രശ്നം.

ആവോ,അറിയില്ല.അവരോട്ട് വിട്ടു പറഞ്ഞുമില്ല.നിനക്ക് അറിയാവുന്നത് അല്ലെ മാഷ് ഡൽഹിക്ക് പോയതൊക്കെ.പക്ഷെ അന്നവർ കെട്ടിപ്പെറുക്കി നിൽക്കുവാരുന്നു പോരാൻ. പഠിച്ച തൊഴിൽ ചെയ്യണം. പതിയെമതി ബിസിനസ്സ് ഒക്കെ,എന്നു പറഞ്ഞവരാ.പോയി ആറാം മാസം തിരിച്ചെത്തി.പിന്നീട് എല്ലാറ്റിനും സാക്ഷിയായി നീയും ഉണ്ടായിരുന്നു.

അറിയാം,എന്തായിരിക്കും അവർക്കിടയിൽ ഇത്രയും അകൽച്ച ടീച്ചർക്ക് ചോദിക്കാരുന്നില്ലേ.

ചോദിക്കുമ്പോൾ വീണ എന്തേലും പറഞ്ഞൊഴിയും. അവനാണേൽ ചാടിക്കടിക്കും.ഇപ്പൊ ഗായത്രിയെ വിളിപ്പിച്ചത് ഇതിന്റെ നെല്ലും പതിരും തിരിക്കാനാ.ഞാൻ ചോദിക്കുമ്പോൾ അല്ലെ.അവളാകുമ്പോൾ തരത്തിന് ചോദിച്ചോളും.

അല്ല കുഞ്ഞേച്ചിയുടെ എങ്ങനാ ഇനി കല്യാണം ഒന്നും നോക്കണ്ടേ ടീച്ചറെ.

അതിന് അവൾക്കൂടെ തോന്നണ്ടേ. സ്ത്രീകളെ മൊത്തത്തിൽ ഉയർത്തിക്കളയാം എന്ന് പ്രതിജ്ഞ എടുത്തിരിക്കുവല്ലേ എന്റെ പുന്നാര മോള്.

ഇപ്പോഴുള്ളവർക്ക് ഇതൊക്കെ ഒരു ഷോ ഓഫ്‌ ആണ് ടീച്ചറെ.ഇന്നാളും കണ്ടു ചേച്ചീനെ ഏതോ ഒരു ചാനലിൽ. ഏതോ ഒരു ഹതഭാഗ്യനെ തേച്ചൊട്ടിച്ചു.സെൻസേഷണൽ ആകാത്ത ഏതെലും കാര്യത്തിൽ ഈ ന്യൂജൻ ഫെമിനിച്ചികൾ എന്തെങ്കിലും ചെയ്തുകണ്ടിട്ടുണ്ടോ. അപ്പോൾ തുടങ്ങും ചാനൽ ചർച്ച, സ്ത്രീ സമത്വം…. ചുളുവിൽ ഒന്ന് നാലാള് അറിയണം അതിന്റെയാ.
നല്ല ഫെമിനിസ്റ്റുകളെ പറയിക്കാൻ.

ഡാ ഡാ,….ഇതവള് കേൾക്കണ്ട.

കേൾക്കെ പറയുന്നില്ലെ,വയ്യ കാത് പൊട്ടുന്ന ചീത്ത കേൾക്കാൻ.

അപ്പോ അറിയാം നിനക്ക്.

പിന്നല്ലാതെ,എന്തൊക്കെയായാലും തണുക്കുമ്പോൾ വന്ന്‌ എനിക്ക് ട്രീറ്റ്‌ തരാറുണ്ട്.

അവളോ ആ കഞ്ചുസൊ…

അതെ ടീച്ചറെ, ഇടക്ക് ബിയർ ഒക്കെ വാങ്ങിത്തരും പിന്നെ നോണും. തറവാട്ടിന് പുറത്താന്ന് മാത്രം.

അവളെയൊന്നു കാണട്ടെ നിന്നെ വഷളാക്കിയത് അവളുംകൂടെ ആണല്ലേ.ഇത്തിരിയില്ലാത്ത ചെക്കൻ ആണെന്നുള്ള ബോധം പോലും അവൾക്കില്ല.

ടീച്ചറെ ചോദിക്കല്ലേ,സ്വഭാവം അറിയാല്ലോ.പിന്നതിനാവും പുകില്. പിന്നെ ഈ ഇത്തിരിയില്ലാത്ത ചെക്കനുവായി കാട്ടിക്കൂട്ടിയ വിക്രിയ മറക്കണ്ട.

ചീ,പോടാ തെമ്മാടി.ഏതായാലും എന്നെ ഇറക്കിയിട്ട് വേഗം ചെല്ല് നീയ്. പോയി വരേണ്ടതല്ലെ.

അപ്പൊ വൈകിട്ട് എങ്ങനാ ടീച്ചറെ.

അത്‌ ചിത്രയുടെ കൂടെ.

എന്തായിരുന്നു ഇന്നലെ, എന്നാലും കൂട്ട് വിടില്ല. ഇനി ചെന്നിട്ട് ഓരോന്ന് വിളമ്പിയാൽ ഈയുള്ളവൻ കഷ്ട്ടപ്പെടും.

“ആ കഷ്ട്ടപ്പാട് മോൻ ഏൽക്കണ്ട. വേഗം ചെല്ലാൻ നോക്ക്”ഓഫീസിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ ഗൗരവം വിടാതെ അല്പം തമാശ കലർത്തി അവൾ അവനെ ശാസിച്ചു.

ആ ശംഭു പിന്നെ രാവിലെ വീണ ചോദിച്ചത് കേട്ടല്ലോ.ഞാൻ പറഞ്ഞതും.അവളിതെങ്ങനെ കണ്ടോ ആവോ.ഉറക്കമില്ലാത്ത സാധനം.ഒന്ന് സൂക്ഷിച്ചു പെരുമാറ് കാഞ്ഞ വിത്താ.ഒരു വിധത്തിൽ കള്ളം പറഞ്ഞൊപ്പിച്ചു.

ആ മാല ചോദിച്ചിരുന്നു എങ്കിലോ?

മാധവേട്ടന്റെ കൊളുത്തുപൊട്ടിയ മാല അലമാരയിൽ വച്ചിട്ടുണ്ട്. വിലക്കിച്ചിട്ടില്ല.അത്‌ കാട്ടിയേനെ.

തിരിച്ചു വീട്ടിലേക്ക് പോരുമ്പോഴും അവന്റെ മനസ്സിൽ സാവിത്രിയാണ്. ഇന്നലെ ടീച്ചർ പുറത്തിറങ്ങിയത് വീണേച്ചി കണ്ടിരിക്കുന്നു.ടീച്ചർ തന്മയത്വത്തോടെ ഒഴിവാക്കി എങ്കിലും സൂക്ഷിച്ചില്ലേൽ വഷളാവും. സാവിത്രി അവൾ തന്നെ തന്റേതായി കാണുന്നു.ഒരുതരംപൊസ്സസ്സീവ്നെസ്സ് തന്നിലുറങ്ങികിടന്ന സ്ത്രീ ഉണർന്നപ്പോൾ അവളെ നിയന്ത്രിച്ചു നിർത്തിയ പുരുഷനോടുള്ള അടങ്ങാത്ത ആഗ്രഹം അതവളുടെ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു.

വീട്ടിലെത്തുമ്പോൾ ഗായത്രി പൊയ്ക്കഴിഞ്ഞിരുന്നു.ജാനകിയെ വീടെൽപ്പിച്ചിട്ട് അവർ മൂവരും യാത്ര തുടങ്ങി.സ്ഥായിയായ ഗൗരവം മുഖത്തുനിറച്ചുകൊണ്ട് ഗോവിന്ദ് മുന്നിൽത്തന്നെ ഇരിപ്പുണ്ട്.ബാക്ക് സീറ്റിൽ വീണയും.ഗോവിന്ദ് മൊബൈലിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്.ഭർത്താവ് അടുത്തിരിക്കുന്നതുകൊണ്ടാവാം വീണയും തന്റെ ലാപ്ടോപ്പിൽ അല്പം ജോലിയിൽ മുഴുകിയിരിക്കുന്നു.
നാവിനെ തടങ്കലിൽ സൂക്ഷിച്ച് ഒരു അറുബോറൻ യാത്ര. ഗോവിന്ദനായതുകൊണ്ട് അത്‌ പ്രതീക്ഷിച്ചു എങ്കിലും വീണ ഒരു ആശ്വാസം ആകുമെന്ന് അവൻ കരുതി.പക്ഷെ ഉണ്ടായില്ല.ഇടക്കവർ തമ്മിൽ ഓഫിസ് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.പോകുന്ന വഴിയിൽ ആൽമരത്തിന് അടുത്തായി ഒരു ദേവി പ്രതിഷ്ഠ, ശംഭു വണ്ടിയൊതുക്കി അവിടേക്ക് നടന്നു.

ഒരു ചെറിയ പ്രതിഷ്ഠയാണത്. പടിക്കൽ നിന്നുകൊണ്ട് നന്നായൊന്ന് തൊഴുത് പ്രാർത്ഥിച്ചു.തിരിയുമ്പോൾ തൊഴുകൈയ്യോടെ വീണ തൊട്ടുപിറകിൽ.വണ്ടിക്കുള്ളിൽ അക്ഷമനായി ഗോവിന്ദ് എന്തോ പറയുന്നുണ്ട്.

“വീണ ഇങ്ങ് വരുന്നുണ്ടോ. കാണുന്നിടത്തു നിർത്തി തൊഴുത് പോവാൻ ഇത് തീർത്ഥയാത്രയല്ല.”

അപ്പോഴും കണ്ണ് മൂടി തൊഴുകയാണ് അവൾ.അക്ഷമനായി ഗോവിന്ദൻ വണ്ടിക്ക് പുറത്തിറങ്ങി ഒരു സിഗരറ്റ് കൊളുത്തി.അവിടെയുള്ള ചെറിയ കുടത്തിൽ കാണിക്കയർപ്പിച്ചു ശംഭു വീണ്ടും ഡ്രൈവിംഗ് സീറ്റിൽ നിലയുറപ്പിച്ചു.പിന്നാലെ വീണയും. വണ്ടി ഓടിത്തുടങ്ങി.

വീണ ഇങ്ങനെ കാണുന്നിടത്തെല്ലാം നിർത്താൻ ആണേൽ ശരിയാവില്ല. വണ്ടിയോടിക്കുന്നവൻ അത്‌ ചെയ്താൽ മതി.അതെങ്ങനാ അമ്മയും അച്ഛനും അങ്ങ് തലയിൽ എടുത്തുവച്ചിരിക്കുവല്ലേ.എന്തേലും പറയാൻ പറ്റുമോ.

ഗോവിന്ദ് എന്തായിത് അല്പം മയത്തിൽ സംസാരിക്ക്.ഇവൻ അന്യനൊന്നും അല്ലല്ലോ.ശരിയാ ആ പ്രതിഷ്ഠക്ക് മുന്നിൽ നിർത്തി. പ്രാർത്ഥിച്ചു. ഒരു യാത്രക്ക് പോകുവല്ലേ.അതിലെന്താ ഇത്ര തെറ്റ്.

നിന്നോട് പറഞ്ഞിട്ട് എന്താ,വീട്ടിൽ ഉള്ളവരെ പറഞ്ഞാൽ മതിയല്ലോ. നിർത്തേണ്ടിടത്തു നിർത്താതെ കയറൂരി വിട്ടാൽ ഇതിനപ്പുറം കാണേണ്ടിവരും.

ഗോവിന്ദ് പ്ലീസ്.ഒന്ന് നിർത്തുവോ. നിങ്ങൾക്ക് ആളുകളോട് അല്പം സൗമ്യമായി പെരുമാറിക്കൂടെ. വെറുതെ കാണുന്നവരെ മുഴുവൻ വെറുപ്പിച്ചോളും.ഒന്നും കൊടുക്കണം എന്നൊന്നും ഞാൻ പറയില്ല.അല്പം മാന്യമായി സംസാരിച്ചൂടെ.നിങ്ങടെ ഈ സ്വഭാവം കാരണം ഇപ്പൊ മിത്രങ്ങൾ പലരും ശത്രുക്കളാ.അത്‌ മറക്കണ്ട.

മാന്യതയെന്താണെന്ന് നീ എന്നെ പഠിപ്പിക്കുന്നു.നിനക്ക് അതിന് എന്ത് അർഹതയുണ്ട്.എനിക്ക് ഇങ്ങനെയെ പറ്റു.തുല്യത വേണം എന്നു പറഞ്ഞാൽ പോരാ അതിന് യോഗ്യത ഉണ്ടോന്ന് കൂടി നോക്കണം.

ഗോവിന്ദ്,വിൽ യു സ്റ്റോപ്പ്‌ ഇറ്റ്? ഷെയിം ഓൺ യു.പഴയതൊക്കെ എത്രവേഗം മറക്കുന്നു.ഐ ഫീൽ പിറ്റി.

കാറിനുള്ളിൽ അവർതമ്മിലുള്ള വാഗ്വാദങ്ങൾ കേട്ടുകൊണ്ട് മൂകസാക്ഷിയെന്നോണം അവൻ മുന്നോട്ട് സഞ്ചരിച്ചു.തന്റെ സങ്കടം ഉള്ളിലൊതുക്കി അവൻ കാർ മുന്നോട്ട് പായിച്ചു.പച്ചപ്പ് വിട്ട് ആ ബി എം ഡബ്ള്യു കോൺക്രീറ്റ് കാടുകൾക്ക് നടുവിലൂടെ കുതിച്ചു.
കിള്ളിമംഗലംഎക്സ്പോർട്ടേഴ്സിന്റെ വിശാലമായ കാർ പാർക്കിങ്ങിൽ ഓണേഴ്‌സ് ഏരിയയിൽ ആ വാഹനം ഒഴുകിനിന്നു.

ഏതോ ഒരുത്തൻ ചെക്ക് ഇൻ പോലും ചെയ്യാൻ നിൽക്കാതെ നേരെ ഓണേഴ്‌സ് പോയിന്റിൽ വണ്ടി പാർക്കുചെയ്യുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാർ രണ്ടുപേർ അങ്ങോട്ടെത്തി.ഡ്രൈവേർസ് ഡോർ തുറന്ന് പുറത്തിറങ്ങിയ ശംഭുവിന്റെ കോളറിൽ പിടിച്ച് അതിലൊരുവൻ കയർക്കാൻ തുടങ്ങി.

പൊലയാടി മോനെ ഞങ്ങൾ അഞ്ചാറുപേര് നിരന്നുനിന്നത് നിന്റെ കണ്ണിൽ പിടിച്ചില്ല അല്ലേടാ.കൊണ്ട് നിർത്തിയതോ,മുതലാളിക്കും വി ഐ പി ഗസ്റ്റ്നുമുള്ള സ്പെഷ്യൽ പാർകിങ് ഏരിയയിൽ.

കൈയെടുക്ക് ചേട്ടാ,നമ്മുക്ക് സംസാരിക്കാം.

നിന്റെ തോന്ന്യാസത്തിന് ഓരോന്ന് ചെയ്തിട്ട് ജോലി ചെയ്യാൻ വരുന്നവരുടെ മെക്കിട്ട് കേറുന്നോ.

അപ്പോളേക്കും ഗോവിന്ദും വീണയും പുറത്തിറങ്ങിയിരുന്നു.”ശംഭു എന്താടാ,എന്താ പ്രശ്നം”

ഒന്നുല്ല ചേച്ചി, ഈ ചേട്ടൻ ആളറിയാതെ ഓരോന്ന്.നിങ്ങള് ചെല്ല് ഞാൻ നോക്കിക്കോളാം.

ഇനിയും ഉണ്ടോ ഈ പേടകത്തിൽ ആളുകൾ.അല്ല എതാ ഈ സാധനം.

ചേട്ടാ,കൈയെടുക്ക്. ആളും തരോം അറിഞ്ഞു പെരുമാറാൻ പഠിക്ക്.

നീയാരാടാ നായെ എന്നെ പഠിപ്പിക്കാൻ.അവന്റെ മറ്റേടത്തെ ഇടപാടും കൊണ്ട് വന്നേക്കുന്നു.

ഈ ചേട്ടൻ ഒരുനടക്ക് പോവില്ല. അവൻ അയാളുടെ കൈ തട്ടിമാറ്റി പിറകിലേക്ക് വളച്ചൊടിച്ചു.കയ്യിലെ പിടുത്തം മുറുകിയപ്പോൾ അയാൾ നിലവിളിച്ചു.ഇതുകണ്ട മറ്റുചില സെക്യൂരിറ്റി ജീവനക്കാർ ഓടിക്കൂടി. ഒപ്പം സെക്യൂരിറ്റി ഹെഡ് പത്മനാഭൻ ചേട്ടനും.

എന്താ,എന്താ ഇവിടൊരു ബഹളം.

ആശാനെ ദാ ഈ കഴുവേറി ചെക്ക് ഇൻ ചെയ്യാതെ ഓടിച്ചു കേറ്റിയതും പോരാ പാർക്ക്‌ ചെയ്തേക്കുന്നത് കണ്ടില്ലേ.അത്‌ ചോദിക്കാൻ ചെന്ന എന്നെ കയ്യേറ്റം ചെയ്യുന്നു.

അപ്പോഴാണ് പത്മനാഭൻ ആളെ ശ്രദ്ധിച്ചത്.”ശംഭു”എടാ കുഞ്ഞേ ഇത് നീയാരുന്നോ.എല്ലാരും ചെന്ന് ജോലി നോക്ക്. ഇത് ഞാൻ നോക്കിക്കോളാം

പപ്പേട്ടാ ഏതാ ഇയാള്.ആദ്യം ആളെ മനസ്സിലാക്കി പെരുമാറാൻ പറയ്. വരുന്നവരോട് മാന്യമായും.

പുതിയ ആളായത് കൊണ്ടാ,ഒന്ന് ആത്മാർത്ഥ കാണിക്കാൻ നോക്കിയതാ.നീയിനി ചെന്ന് നിന്റെ മാഷിനോട് പറഞ്ഞാൽ ചിലപ്പോൾ ചീട്ട് കീറും.പ്രാരാബ്ദം ഉള്ളോനാ. അല്ല ആരാ കൂടെ വന്നത്.ആരോ കേറിപ്പോകുന്നത് കണ്ടല്ലോ.

അത്‌ മാഷിന്റെ മോനും മരുമോളും.

സന്തോഷേ,നന്നായൊന്ന് ദൈവത്തെ വിളിച്ചോ.അവര് വന്ന ദിവസം തന്നെ പുലിവാല് പിടിച്ചല്ലോ നീയ്.

പോട്ടെ ചേട്ടാ,എന്തേലും ഉണ്ടേല് ഞാൻ മാഷിനോട് പറഞ്ഞോളാം. ഞാനൊന്ന് തല കാണിച്ചേച്ചും വരാം.

ശംഭു അകത്തെക്ക് കയറി.മാഷ് ഗോവിന്ദിനെ പരിചയപ്പെടുത്തുന്ന തിരക്കിൽ ആണ്. ഒപ്പം വീണയും. അതിനിടയിൽ എപ്പോഴോ തല കാണിച്ചവൻ കാന്റീനിൽ എത്തി.ഒരു ചായയും കുടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ മാനേജർ ക്യാബിനുള്ളിൽനിന്നും കണ്ണുകൾ ഈറനണിയിച്ചു പുറത്തേക്ക് വേഗത്തിൽ നടക്കുകയാണ് വീണ. എന്തുപറ്റിയെന്നറിയാതെ മാധവൻ പിറകെയും.ഗോവിന്ദൻ അപ്പോഴും ഉള്ളിൽ തിരക്കിട്ട് സംസാരത്തിൽ ആണ്.അവരുടെ പെരുമാറ്റത്തിലെ ശരീരഭാഷ അവന്റെ ഭൂതകാലം അവന്റെ മുന്നിലെത്തിച്ചു.ആ നടുക്കം വിട്ടുമാറിയ അവൻ പുറത്തെ ചുവരിൽ പതിച്ചിരുന്ന ബോർഡിലേക്ക് നോക്കി.”വില്യംസ്” അവന്റെ ചുവടുകൾക്ക് ആക്കം കൂടി പുറത്തെത്തുമ്പോൾ മാഷും വീണയും പുറത്തുണ്ട്.അവൻ കാറിനടുത്തേക്ക് നടന്നു.

ചേച്ചി എന്താ പറ്റിയെ,കണ്ണ് കലങ്ങി ക്കിടക്കുന്നു.എന്താ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം.

അതാ ഞാനും ചോദിക്കുന്നെ അതിന് ഇവളെന്തെലും പറഞ്ഞിട്ട് വേണ്ടേ.

ഇനി രണ്ടാളും ചോദിച്ചു ബുദ്ധിമുട്ടണ്ട എനിക്കൊന്നുമില്ല. പെട്ടെന്ന് എന്തോ ഓർത്തുപോയി.അതിന്റെയാ.അല്ലാതെ നിങ്ങൾ കരുതുന്നപോലെ ഒന്നും ഉണ്ടായിട്ടല്ല.അച്ഛൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാ.

അല്ല വന്നപ്പോൾ കുഴപ്പം ഇല്ലാരുന്നല്ലോ.മാനേജരെ കണ്ടപ്പൊഴാ പ്രശ്നം.എന്താ മോളെ അറിയുവോ അയാളെ.അവന്റെ കൂട്ടുകാരൻ ആണെന്നാ പറഞ്ഞെ.

അറിയും അച്ഛാ

പിന്നെന്താ പ്രശ്നം പറയ് മോളെ.

അത്‌ മാഷേ,വരുന്നവഴിക്ക് ഇവര്‌തമ്മിൽ ചെറിയൊരു വാക്ക് തർക്കം അതാവും.

അത്രേയുള്ളോ.ഞാൻ വെറുതെ ഓരോന്ന്.എന്നാ മക്കള് ചെല്ല്.ഈ മൂഡിൽ ഇവിടെ നിക്കണ്ട. ഒന്ന് ട്രാവൽ ചെയ്യുമ്പോ മനസൊന്നു ശാന്തമാവും.വീക്ക്‌ എൻഡിൽ അച്ഛൻ വരുന്നുണ്ട് അവനോടൊപ്പം നമ്മുക്ക് സംസാരിക്കാം.എന്ത്‌ പരിഭവം ഉണ്ടേലും തീർക്കാം.പോയി വാ.

വീണയുമായി കാർ കോംബൗണ്ട് കടന്നു.അല്പദൂരം കഴിഞ്ഞതും മുന്നിൽ ഡാഷ്ബോർഡിലേക്ക് തല താഴ്ത്തി പൊട്ടിക്കരഞ്ഞു അവൾ.

ചേച്ചി, വല്യേച്ചി എന്തായിത്.

നടുറോടാണ്.

കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ യാതൊരു ഭാവവ്യത്യാസവും അവളിൽ ഇല്ലായിരുന്നു.അവളാ ഇരിപ്പു തുടർന്നു.കാര്യം കൈവിട്ടെന്ന് മനസ്സിലായ ശംഭു വഴിയോരത്തു നിർത്തി രണ്ടുമൂന്ന് കുപ്പി വെള്ളവും വാങ്ങി യാത്ര തുടർന്നു.പട്ടണത്തിന്റെ തിരക്കുകൾ വിട്ട് ഗ്രാമാന്തരീക്ഷത്തി ലൂടെയുള്ള യാത്ര.പ്രധാനപാതയിൽ നിന്നും വണ്ടി പെട്ടെന്ന് ഒരു മൺപാത വഴി യാത്ര തുടർന്നു.പോവേണ്ട വഴിയിൽനിന്നും പെട്ടെന്നുള്ള വ്യതിയാനം,അവളുടെ കണ്ണുകളിൽ കണ്ട ചോദ്യഭാവം അവൻ മൗനം മുറിച്ചു.

ഇപ്പൊ വീട്ടിലേക്ക് പോയാൽ ബോറാവും.ചേച്ചിയുടെ മൂഡ് ശരിയായിട്ട് പോവാം.മാഷല്ല ടീച്ചറ്. ഒരു പെണ്ണിന്റെ മാറ്റം മറ്റൊരുവൾക്ക് പെട്ടെന്ന് തിരിച്ചറിയാം.

ഇതെങ്ങോട്ടാ ഈ പോണേ,ശംഭു നീ വീട്ടലേക്ക് തിരിക്ക്.

ഒന്ന് ക്ഷമിക്കെന്റെ ചേച്ചി.മാഷ് ഏതായാലും ടീച്ചറെ വിളിച്ചു പറയും. കാര്യം മാഷിനോട് ചെറിയ നുണ പറഞ്ഞു.പക്ഷെ കാരണം അതല്ല എന്നെനിക്കറിയാം.അതാ ഇപ്പൊ വേണ്ടാന്ന് പറഞ്ഞെ.ഒന്ന് സ്വസ്ഥമായിട്ട് പോവാം.

അവർ ചെന്നെത്തിയത് ഒരു പുഴക്കരയിൽ.പുഴയുടെ വരമ്പ് കല്ലുകെട്ടിത്തിരിച്ചിട്ടുണ്ട്.വരമ്പിലൂടെ ഒരു നടപ്പാതയും കൃത്യമായി അകലം പാലിച്ചുകൊണ്ട് തണൽമരങ്ങളും.

ഇതേതാ സ്ഥലം.ഒരു പ്ലീസെന്റ് അറ്റ്മോസ്ഫിയർ.

മാഷിന്റെയാ.ദാ ആ വീട് കണ്ടോ ഇടക്ക് ചില ഗസ്റ്റ്‌ വരാറുണ്ട്. അവർക്കായിട്ട് സെറ്റപ്പ് ചെയ്തതാ.

ഞാൻ ആദ്യമാ ഇവിടെ.

“ഏതായാലും മുഖം കഴുകി ഇത്തിരി വെള്ളം കുടിക്ക്.” അവൻ വെള്ളം നീട്ടി.”ഞാൻ അങ്ങോട്ട് നിക്കാം കുറച്ചുനേരം ഒന്ന് ഒറ്റക്ക് നിന്നാൽ മനസ്സൊന്നു ശാന്തമാകും.പതിയെ മതി.ഞാൻ വെയിറ്റ് ചെയ്യാം”

ശംഭു നമ്മുക്കൽപ്പം നടക്കാം.

വിരോധമില്ല…

ഇപ്പൊ നിന്റെ മനസ്സിൽ കുറെ ചോദ്യങ്ങളുണ്ട്.അതാവും ചിന്തയിൽ. ഉത്തരം എന്റെ കയ്യിലും.ശരിയല്ലെ.

മ്മ്, ഇന്ന് രാവിലെകൂടി ടീച്ചറ് പറഞ്ഞിരുന്നു.കാര്യം എന്താണെന്ന് അവർക്കും അറിയില്ല.

ജീവിതം ഒരു സമസ്യയാണ് ശംഭു. അതിന്റെ ഉത്തരങ്ങൾ വിചിത്രവും. നാം കണ്മുന്നിൽ കാണുന്നതാവില്ല യാഥാർഥ്യം.അതുകാണാൻ ആരും ശ്രമിക്കാറുമില്ല.മറ്റൊരുവിധത്തിൽ പറഞ്ഞാൽ ചിലർ യാഥാർഥ്യങ്ങളുടെ മുകളിൽ ഒരു മൂടുപടം തീർക്കുന്നു. അവരിൽ ഒരുവളാണ് ഞാനും.

ഇങ്ങനെ പറഞ്ഞാൽ എനിക്കൊന്നും കേറില്ല ചേച്ചി.തെളിച്ചു പറ.

പറയാം.പക്ഷെ അതിനുശേഷം എന്റെ ചില ചോദ്യങ്ങൾക്ക് നീയും മറുപടി തരണം.

ശ്രമിക്കാം,പറ്റുന്നതാണേൽ.അന്നത്തെപ്പോലെ ഒന്നും ചോദിച്ചേക്കല്ലേ പെട്ടുപോകും.

ആലോചിക്കാം.നിനക്കറിയുവോ എന്റെ വീട് ഒരു സ്വർഗമാണ് അന്നും ഇന്നും.ഒരുപാട് സ്വപ്നം കണ്ട് ഒരു ആഘോഷമായി നടത്തി എന്റെ കല്യാണം.നല്ലൊരു വീട്ടിലേക്ക്.ആ സ്വർഗം വിട്ടുപോരുമ്പോൾ എന്റെ മനസ്സ് നിറയെ നല്ലൊരു കുടുംബജീവിതം,അതായിരുന്നു അവരുടെ ആഗ്രഹവും. കിട്ടാവുന്നതിൽ ഏറ്റവും ഉത്തമം എന്ന് തോന്നിയ വീട്ടിലേക്ക് അവർ എന്നെയയച്ചു.മറ്റൊരു ഏദൻ തോട്ടത്തിലെക്ക്.പക്ഷെ……

എന്തിനാ ചേച്ചി ഒരു മുഖവുര. പിന്നെന്താ ഒരു പക്ഷെ.

ജീവിതത്തിന്റെ വസന്തങ്ങൾ സ്വപ്നം കണ്ട പെണ്ണിന് കിട്ടിയത് മുള്ളുകൾ അതായിരുന്നു എന്റെ ജീവിതം.

എനിക്കൊന്നും മനസ്സിലാവുന്നില്ല ചേച്ചി.ഇതിനുംമാത്രം എന്താ ഉണ്ടായേ

നിനക്കറിയാല്ലോ ശംഭു,അച്ഛനും അമ്മയും ഗായത്രിയും, നീയും അടങ്ങുന്ന കുടുംബം ഒരു സ്വർഗം പോലെ തിളക്കമുള്ള ഇടം.അവിടെ ഒരു ചെകുത്താൻ വന്നുപെട്ടാലോ ആലോചിച്ചിട്ടുണ്ടോ നീയ്.

ചേച്ചി എനിക്ക് അങ്ങോട്ട്‌ പിടികിട്ടുന്നില്ല.

അവനാണ് ആ സ്വർഗ്ഗത്തിലെ വിഷവിത്ത്.ഗോവിന്ദ്.അതാണെന്റെ പ്രശനവും.

ചേച്ചിയിതെന്താ പറയുന്നെ.ചേച്ചിക്ക് എങ്ങനെ അറിയാം.

നിനക്കറിയാല്ലോ വിവാഹശേഷം ഞങ്ങളുടെ ജീവിതം.ആദ്യ കാലങ്ങളിൽ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.നല്ല കുടുംബം. യോഗ്യനായ ഭർത്താവ്.ഏതൊരു പെണ്ണും ചെന്നുകേറാൻ കൊതിക്കുന്ന കുടുംബം.

ഏത് പെണ്ണിനേയുംപോലെ സ്വതവേയുള്ള നാണം മുഖത്ത് വരുത്തി ഞാനും മണിയറയിൽ പ്രവേശിച്ചു.കയ്യിലെ ഗ്ലാസ്‌ നീട്ടി. പതിവുപോലെ പാതി കുടിച്ച പാല് എനിക്ക് നീട്ടുമ്പോൾ എന്റെ തല നാണത്താല് കുനിഞ്ഞിരുന്നു. മുല്ലപ്പൂവ് കൊണ്ട് പന്തലൊരുക്കി ബെഡിൽ നിറയെ ചെമ്പകപ്പൂവ് വിരിച്ചു മനോഹരമായി അലങ്കരിച്ച മണിയറ.അദ്ദേഹം എന്റെ തോളിൽ കൈവച്ചു.എന്നെ അടുത്തിരുത്തി. എന്റെ മുഖമുയർത്തി കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ ആ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ എന്റെ കൺപീലികൾ പരൽമീനിനെ പോലെ പിടഞ്ഞു.കൃഷ്ണമണികൾ അങ്ങിങ്ങായി ഓടിക്കളിച്ചു.ഗോവിന്ദ് എന്റെ കൈ പിടിച്ച് പതിയായ പാല് എന്റെ ചുണ്ടോട് ചേർത്തു.

വീണ,ഞാനൊരു കാര്യം പറയട്ടെ. എടുത്തുചാടരുത്.

എന്താ ഗോവിന്ദ്.എന്തുപറ്റി.

താൻ പേടിക്കാതെഡോ.ഒന്നുമില്ല. ഏതുപെണ്ണും മണിയറയിലേക്ക് വരുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടാ. താനും അങ്ങനെയാവും.

ഗോവിന്ദ്, എന്താ പറഞ്ഞുവരുന്നത്. എനി പ്രോബ്ലം.

അതല്ലഡോ നേർച്ചയുണ്ടായിരുന്നെ, ഒരു നാല്പത്തിയൊന്നു ദിവസത്തെ വ്രതം.അപ്പൊ ഈ സ്ത്രീസുഖം ഒന്നും പാടില്ലേ.

അത്രേയുള്ളൂ,നമ്മുക്ക് വേണ്ടിയല്ലെ. ഞാൻ മാറിക്കിടന്നോളാം.

അന്നവിടെ ഞങ്ങളുടെ ജീവിതം ആരംഭിച്ചു.മധുവിധു കഴിഞ്ഞ് അച്ഛനൊപ്പം നിൽക്കാൻ പറയുമ്പോഴും പഠിച്ച തൊഴിൽ നോക്കണം കുറച്ചുനാൾ എന്നിട്ടാവാം മറ്റെന്തും അതായിരുന്നു ഗോവിന്ദിന്. ഞാനും അനുകൂലിച്ചു.ഇട്ടുമൂടാൻ എത്രയുണ്ടായാലും അധ്വാനത്തിന്റെ വിലയറിയണം,എങ്കിലേ അത്‌ നിലനിർത്തി മുന്നോട്ട് പോകാൻ കഴിയു.അതാണ് ശരി.ഭർത്താവിന്റെ തീരുമാനം ശിരസ്സാ വഹിച്ചു ഞാനും കൂടെപ്പോയി ഡൽഹിക്ക്.

“എച്ച് സി എൽ “അവിടെ സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് വിങ്ങിൽ ഞങ്ങൾ ജോലിയാരംഭിച്ചു. ഗുൽമോഹർ അപ്പാർട്മെന്റിൽ താമസവും.മാതൃകാ ദമ്പതികൾ എന്ന പേര് ചുരുങ്ങിയ നാളുകളിൽ ഞങ്ങളെ തേടിയെത്തി.വ്രതത്തിന്റെ പേര് പറഞ്ഞു പത്തുനാല്പത് ദിവസം മാറിക്കിടന്നു.അതിനുശേഷവും ഗോവിന്ദ് ഓരോ ന്യായങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോയി.ഞാനൊരു പൊട്ടി ഭർത്താവ് പറയുന്നത് വേദവാക്യം എന്നുകരുതി എല്ലാം വിശ്വസിച്ചു.അത്രയും കെയർ ചെയ്തിരുന്നു അയാൾ.വേണ്ടതിൽ കൂടുതൽ സുഖസൗകര്യങ്ങൾ പക്ഷെ ഒന്നുമാത്രം എന്നിൽനിന്നും അകന്നുനിന്നു.അങ്ങനിരിക്കെ ഒരുനാൾ ഞാൻ ഡ്യൂട്ടികഴിഞ്ഞു വരുമ്പോൾ ഒരു പയ്യൻ,അല്പം ഹെൽത്തി ആണ്.ശരീരം അത്രയും ഉറച്ചതൊന്നും അല്ല. ഫ്ലാറ്റിൽനിന്നും ഇറങ്ങിപ്പോകുന്നു.ഞാനവനെ പിടിച്ചുനിർത്തി കാര്യം തിരക്കി.ഒന്നും മിണ്ടാതെ കലങ്ങിയ കണ്ണുമായി അവൻ താഴേക്കോടി.ഞാൻ അകത്തേക്കും.

ഗോവിന്ദ്,ഇന്ന് അവധിയായിട്ട് വീട്ടിൽ ഇരുപ്പാരുന്നല്ലെ.ഞാനോർത്തു പുറത്ത് പോയിരിക്കുമെന്ന്.

നീയുള്ളപ്പൊ ഞാൻ ഒറ്റക്കോ.

സുഖിപ്പിക്കല്ലേ,അല്ല ഒരു പയ്യൻ ഇവിടുന്നിറങ്ങി പോകുന്നത് കണ്ടല്ലോ ആരാ അത്‌.

അത്‌ ഗ്രൗണ്ട് ഫ്ലോറിലെ വർമ്മാജിയുടെ മകനാണ്.ചുമ്മാ ഇരുന്നപ്പോൾ ഒരു കമ്പനി കിട്ടി.

ആള് കരഞ്ഞിട്ടാ പോയേക്കുന്നെ എന്താന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിയോടി.

ഓഹ് അതോ.ഒന്നു പേടിപ്പിച്ചു തമാശക്ക്. മദ്യം കഴിക്കുവോ ആരും അറിയാതെ എന്നു ചോദിച്ചു ഒരു രസത്തിന്.പാവം പേടിച്ചു.

കഷ്ടം ഗോവിന്ദ്.അവർ ഒരു ഓർത്തോഡോക്സ് ബ്രാഹ്മിൻ ഫാമിലിയല്ലെ.വേണ്ടായിരുന്നു.

പോട്ടെ ഇനി കാണുമ്പോ ആ പിണക്കം മാറ്റിയേക്കാം.

ജീവിതം മുന്നോട്ട്പോക്കൊണ്ടിരുന്നു ആ പയ്യൻ ഞങ്ങളെ കാണുമ്പോൾ പേടിച്ചു മാറിനടന്നു.എന്നെ കാണുമ്പോളുണ്ടായിരുന്ന മുഖത്തെ ചിരി അത്‌ അന്നുമുതൽ മാഞ്ഞു ഒരിക്കൽ പതിവുപോലെ മടങ്ങിവരുമ്പോൾ വിലങ്ങുകളാൽ ബന്ധിച്ചു കൊണ്ടുപോകുന്ന ഗോവിന്ദിനെയാണ് കാണുന്നത്. കൂടിനിൽക്കുന്ന ആൾക്കാരെ പോലിസ് മാറ്റിനിർത്തുന്നുണ്ട്. കൈകളാല് മുഖം മറച്ചുകൊണ്ട് ഗോവിന്ദ് ജീപ്പിന്റെ പിറകിൽ കയറി.ചിലർ ചെരുപ്പുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു,ഉറക്കെ ചീത്തവിളിയും.ആണുങ്ങളിൽ ചിലർ തല്ലാനായുള്ള ശ്രമങ്ങൾ നടത്തുന്നു. ഒരുവിധം പോലീസ് അയാളെയും കൊണ്ട് അവിടെനിന്നും പോയി. വേദനയോടെ ഞാനന്ന് മനസ്സിലാക്കി “ഹി ഈസ്‌ എ ഗേ”കൂടുതൽ പ്രിയം കുട്ടികളോട്.അന്ന് ആ പയ്യൻ കരഞ്ഞുകൊണ്ട് ഓടിയതിന്റെ കാരണം സഹിതം മനസ്സിലെത്തി.ആ ഷോക്കിൽ നിന്നും അവൻ പുറത്തുവന്നിട്ടില്ല.എന്നെപ്പോലും പേടിയോടെ നോക്കുന്നതിന്റെ കാരണം എനിക്ക് പിടികിട്ടി.പെട്ടെന്ന് ഒരു സ്ത്രീ എന്റെ മുന്നിലെത്തി.ആ കുട്ടിയുടെ അമ്മ.അവർ എന്റെ മുഖത്ത് കാറിത്തുപ്പി.സ്ത്രീയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു എന്ന് തോന്നിയ നിമിഷം.ഭർത്താവിന്റെ കാമം ശമിപ്പിക്കാൻ കഴിയാത്തവൾ. അഴുക്കുചാലിൽ വീണുപോയൊരു ഫീൽ.അത്രയും അപമാനത്താൽ ഉരുകിയ നിമിഷം.അവരുടെ ആക്രോശങ്ങൾ കേൾക്കുമ്പോൾ പുഴു ചവച്ചു മെത്തേക്ക് തുപ്പുന്ന ഫീൽ.ഹ്യൂമൻ വേസ്റ്റ് മേത്തു പുരട്ടിയാൽ എന്താവും നമ്മുടെ വികാരം അത്രയും എക്സ്ട്രീമിൽ അവർ അപമാനിച്ചു.തലകുനിച്ചു എങ്ങനെയൊ ഞാൻ ഫ്ലാറ്റിൽ എത്തി വാതിൽ ലോക്ക് ചെയ്തു.

അല്ല ചേച്ചി,എങ്ങനെ പിടിക്കപ്പെട്ടു അവിടെവച്ച്.

ഞാൻ പറഞ്ഞില്ലേ, വർമ്മാജി. മകന്റെ പെട്ടെന്നുള്ള പേടിയുടെ കാരണം തിരക്കി ഒരു സൈക്കാട്രിക് കൗൺസിലിംഗ് നടത്തി.ശരിയാവും എന്നായിരുന്നു വിശ്വാസം.അവിടെ

ആ കുട്ടിയെ ഹിപ്നോട്ടിസത്തിന് വിധേയനാക്കി.അവനെ പലപ്പോഴും ഉപയോച്ചിട്ടുണ്ടത്രെ.അദ്ദേഹത്തിന്റെ പരാതിയും ഡോക്ടറുടെ റിപ്പോർട്ടും വച്ചു കേസ് ഫയൽ ചെയ്തു. അതും ബാലപീഡനത്തിന്.

എന്നിട്ട് കേസിൽ നിന്നും എങ്ങനെ രക്ഷപെട്ടു?

അതും ഒരു കഥയാ,എന്റെ കന്യകാത്വം പണയം വച്ചതിന്റെ കഥ. കേൾക്കണോ നിനക്ക്.

ചേച്ചി…….

അതേടാ,അന്ന് ഗോവിന്ദിനെ കൊണ്ടുപോയതിൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്ന അവസ്ഥ.പലരെയും വിളിച്ചു.കാര്യം അറിഞ്ഞപ്പോൾ കൂട്ടുകാർ പിന്നോട്ട് വലിഞ്ഞു.ഒടുവിൽ ആ പോലീസ് സ്റ്റേഷനിൽ ഞാൻ ഒറ്റക്ക്.

അതു പറയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.ഒന്ന് ശാന്തമായപ്പോൾ അവൾ പറഞ്ഞു തുടങ്ങി.

അന്ന് എങ്ങനെയൊ അന്വേഷിച്ചു സ്റ്റേഷനിൽ എത്തുമ്പോൾ സന്ധ്യയോടടുത്തിരുന്നു.അവിടെ ഏതൊക്കെയോ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഞാൻ പാറാവ് നിന്ന ആളോട് കാര്യം തിരക്കി എസ് പി നേരിട്ട് ചോദ്യം ചെയ്യുകയാണത്രെ.പുറംലോകം കാണാൻ പാടുപെടും എന്നാണ് അയാൾ പറഞ്ഞത്.ഞാൻ പുറത്തുതന്നെനിന്നു.ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥൻ പുറത്തുവന്നപ്പോൾ ഞാൻ അയാളോട് കാര്യം തിരക്കി. അയാൾ എന്നെയും കൂട്ടി കാബിനിൽ കയറി.ഒരാജാനുബാഹു.കണ്ണുകൾ ചുവന്നുതുടുത്തു വായിൽ സദാ പാനും ചവച്ചു അതിന്റെ കറ കിറിയിലൂടെ ഒലിച്ചിറങ്ങുന്നു.എന്നെ കണ്ടയാൾ വെളുക്കെ ചിരിച്ചു. കറ പിടിച്ചു വൃത്തികെട്ട പല്ലുകൾ. വിശന്നിരുന്ന സിംഹത്തിന്റെ മുന്നിൽ ഇരയെ കിട്ടിയ സന്തോഷത്തോടെ അയാൾ മോണകാട്ടി ചിരിച്ചു. അയാൾ ഫോൺ എടുത്താരെയോ വിളിച്ചു.പെട്ടെന്നുതന്നെ ഒരാൾ ഗോവിന്ദിനെയും കൂട്ടി അകത്തേക്ക് വന്നു.

നോക്ക് മാഡം ബാലപീഡനം അതാണ് ചാർജ്.പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.

സർ,ഇതിലിപ്പോ എന്താ ചെയ്യാൻ കഴിയുക.

നിങ്ങൾക്കൊരു വക്കീലിനെ വക്കാം. വാദിക്കാം.പക്ഷെ പ്രത്യേകിച്ച് കാര്യം ഒന്നുമില്ല.ജാമ്യം പോലും കിട്ടില്ല.

സർ ഞാൻ പരിചയമുള്ള ഒന്നുരണ്ട് ലോയേഴ്സിനെ കണ്ടിരുന്നു.കാര്യം അറിഞ്ഞപ്പോൾ അവരും പിന്നോട്ടായി.സഹായിക്കണം.

മാഡം കേസ് സ്ട്രോങ്ങ്‌ ആണ് കക്ഷി യും.ദൃസാക്ഷികളില്ല.ഉള്ളത് ഒരു പരാതിയും ഒരു മെഡിക്കൽ റിപ്പോർട്ടും.കൂടാതെ ഡോക്ടറുടെ മൊഴിയും.ഡോക്ടർ എനിക്ക് പരിചയം ഉള്ളയാളാണ്.പക്ഷെ.

സർ പണം എത്രവേണം.പറഞ്ഞാൽ മതി.എപ്പോ, എങ്ങനെ.

ഫോൺ നമ്പർ എഴുതിവച്ചിട്ട് പോകൂ. ടോട്ടൽ 25 ലാക്ക്.നാളെ ഈ സമയം. സ്ഥലം മെസ്സേജ് ചെയ്യും.അവിടെ എത്തണം.അവിടെവച്ചു പണം തന്ന് ഇവനെയും കൂട്ടി പൊയ്ക്കോ.

അത്രയും പണം എങ്ങനെ ഒപ്പിച്ചു. ഇതൊന്നും വീട്ടിൽ അറിയിച്ചില്ലേ.

ഇല്ല,അറിയിച്ചില്ല.പിന്നെ പണം എന്റെ അച്ഛൻ എന്റെ പേരിൽ ഇട്ടിരുന്നതിൽ നിന്നും വലിച്ചു.

എന്നിട്ട്…..

അന്ന് വൈകിട്ട് നാലുമണി ആയിക്കാണും.ഒരു ടെക്സ്റ്റ്‌ മെസ്സേജ് കിട്ടി.നോയിഡയിലുള്ള ഒരു ഗസ്റ്റ്‌ ഹൌസിന്റെ.കൃത്യം ആറുമണിക്ക് ഞാൻ അവിടെയെത്തി.അവിടെ ഞാൻ സംസാരിച്ച എസ് പി യും അറസ്റ്റ് ചെയ്ത ഇൻസ്‌പെക്ടറും ഉണ്ടായിരുന്നു.ഒപ്പം ഗോവിന്ദും.അവർ പണം വാങ്ങി,തിട്ടപ്പെടുത്തിയശേഷം പറഞ്ഞുതുടങ്ങി.

ഒരു ചെറിയ കാര്യം കൂടെ.പക്ഷെ നിന്റെ ഹസ് ഇവിടെ വേണ്ട.അയാളെ അങ്ങ് വിട്ടേക്കാം അല്ലെ.

സർ എന്താ പറഞ്ഞുവരുന്നത്.

തനിക്കിനി പോകാം.കേസ് ഞങ്ങൾ തീർത്തോളാം.പക്ഷെ തന്റെ ഭാര്യ ഇന്നൊരു രാത്രി ഇവിടെ നിക്കും ഞങ്ങൾക്കൊപ്പം.

ഞെട്ടിത്തരിച്ചുപോയി ഞാൻ. ഇതൊക്കെ കേട്ടുനിന്ന അയാൾ ഒരു ഉളിപ്പുമില്ലാതെ അവിടെനിന്നും ഇറങ്ങിപ്പോയി.എന്ത്‌ ചെയ്യണം എന്നറിയാതെ ഞാനും.അപ്പോൾ അകത്തുനിന്നും ഇറങ്ങിവന്നവരെ കണ്ട ഞാൻ ഞെട്ടി.വർമ്മാജി ഒപ്പം മറ്റൊരാളും.ഡോക്ടർ ആവണം അത്‌.

പ്രതീക്ഷിക്കാതെ എസ് പി എന്നെ വർമ്മാജിയുടെ മേലേക്ക് തള്ളി.സർ പറഞ്ഞതുകൊണ്ട് കേസ് പിൻവലിക്കാം.പക്ഷെ നിന്നെ ഞാൻ ഒന്ന് മോഹിച്ചുപോയി.കണ്ടപ്പോൾ ഇവരും. ഈ ഒരു രാത്രി കഴിഞ്ഞാൽ നിങ്ങൾ സ്വതന്ത്രർ.പക്ഷെ നീ മനസ്സ് വക്കണം.

ഭ നായെ നീ…..

എന്റെ മകനെ ഉപയോഗിച്ചപ്പോൾ നിന്റെ ഭർത്താവ് ഇതൊന്നും ഓർത്തില്ലല്ലോ.അവന്റെ തെറ്റിന് പരിഹരം ആയി നീയും.

അയാൾ എന്നെയും തോളിലെടുത്തു ബെഡ്റൂമിലേക്ക് കയറി. കുതറിയോടുവാൻ ശ്രമിച്ചു എങ്കിലും അവരുടെ കൈക്കരുത്തിൽ ഞാൻ അബലയായിരുന്നു.റൂമിലെത്തിയതും അയാൾ ഒരു മൃഗത്തെപ്പോലെ എന്റെ മേലേക്ക് പാഞ്ഞുകയറി.എന്റെ വസ്ത്രം കീറിയെറിഞ്ഞു.മുലകൾ ഞെരിച്ചുടച്ചുകൊണ്ട് അയാൾ എന്റെ ചുണ്ടുകൾ കടിച്ചുമുറിച്ചു.ചോര പൊടിഞ്ഞു അതിൽ നിന്നും.എന്റെ കാലുകൾ വിടർത്തിവച്ചയാൾ എന്റെ യോനിയിലേക്ക് വിരലുകൾ കയറ്റിയിറക്കി.അയാൾ വിവസ്ത്രനായി ഉദ്ധരിച്ച ലിംഗം എന്റെ ചുണ്ടുകളിൽ മുട്ടിച്ചു. എതിർത്ത എന്റെ ചെകിടിൽ കൈ വീശിയടിച്ചു.കരച്ചിൽ ഉള്ളിൽ ഒതുക്കാനല്ലാതെ ഒന്നിനും കഴിയു മായിരുന്നില്ല. എന്റെ വായിലേക്ക് അയാൾ അതിനെ കയറ്റിയിറക്കി. തൊണ്ടയിൽ മുട്ടുമ്പോൾ ഞാൻ ചുമച്ചു.ഒപ്പം ഒരു മനംപുരട്ടലും.കുറെ നേരം അത്‌ എന്റെ വായിൽ കെറ്റിയടിച്ചശേഷം അയാൾ എന്റെ യോനിയിലേക്ക് മുട്ടിച്ചു.ആഞ്ഞുള്ള തള്ളലിൽ ഞാൻ ഈരേഴ് പതിനാലു ലോകവും കണ്ടു.അന്ന് അവിടെ എന്റെ കന്യാചാർമ്മം ഭേദിക്കപ്പെട്ടു. എന്നെ ഭ്രാന്തമായി ഭോഗിച്ചിട്ട് അയാൾ എണീക്കുമ്പോൾ മുഖത്ത് ഒരു ഗൂഢസ്മിതം ഞാൻ കണ്ടു. വലിയതെന്തോ കിട്ടിയ പ്രതീതി. അയാൾ ഇറങ്ങുമ്പോഴും അതെ ഭാവം.പുറത്ത് അവർ അതുംപറഞ്ഞ് ആഹ്‌ളാദിക്കുന്നു.പിന്നീട് ഓരോരുത്തരും ഊഴംവച്ച് എന്റെ മേൽ കയറിയിറങ്ങി.ഒരു ശവംപോലെ കിടന്നുകൊടുത്തു. വേറെ നിവൃത്തിയില്ലായിരുന്നു. മദ്യപിച്ചു ലക്കുകെട്ട നാലുപേരുടെ കാമപ്പേക്കൂത്തുകൾ എന്റെ ബോധം മറച്ചു.ചത്തെന്നുകരുതിയാവണം അവർ എന്നെ ഏതോ വഴിവക്കിൽ തള്ളി.ബോധം തെളിയുമ്പോൾ ഏതോ ആശുപത്രിയിൽ. ഓർത്തെടുത്ത നമ്പറിൽ ഞാൻ ഏട്ടനെ വിളിച്ചു.ഓടിയെത്തി പാവം. ആരൊക്കെയോ ചേർന്ന് റേപ്പ് ചെയ്തു വഴിയിൽ ഉപേക്ഷിച്ചു. അതായിരുന്നു പോലീസ് റിപ്പോർട്ട്‌. തെളിവില്ലാതെ കേസ് ഒതുങ്ങി.

തകർന്നുപോയി ഏട്ടൻ എല്ലാം അറിഞ്ഞപ്പോൾ.എന്തോ ആ അവസ്ഥയിൽ എങ്ങനെ ഇതൊക്കെ സംഭവിച്ചു എന്ന് പറയാൻ ഞാൻ ആഗ്രഹിച്ചില്ല.പത്രവാർത്തയിലും മറ്റും ഫോട്ടോ വരാത്തതിനാൽ എന്നെ ആരും തിരിച്ചറിഞ്ഞില്ല. ഡിസ്ചാർജ് കിട്ടിയപ്പോഴാണ് മാഷിനെ അറിയിച്ചതുപോലും.ഇടക്ക് എവിടെനിന്നോ ഗോവിന്ദ് എത്തിയിരുന്നു.നഷ്ടപ്പെട്ട ഭാര്യയെ ഇങ്ങനെയെലും കിട്ടിയ സന്തോഷം അയാൾ ഏട്ടനുമായി പങ്കിട്ടു,അല്ല അഭിനയിച്ചു.

അന്ന് മാഷിനോടൊന്നും അറിയിച്ചില്ലേ കാര്യങ്ങൾ.

ഇല്ല ഗോവിന്ദ് അറിയിച്ചില്ല.ഞാൻ അതിന്റെ മെന്റൽ ഷോക്കിൽ നിന്നും റിക്കവർ ആവുന്നതേയുള്ളൂ അപ്പോൾ.ആരോ കാർ തട്ടി വഴിയിലിട്ടു എന്ന് മാഷിനെ വിശ്വസിപ്പിച്ചു ഗോവിന്ദ്.ഏട്ടൻ അത്‌ തിരുത്തിയുമില്ല.അപ്പോൾ ഏട്ടൻ മനസ്സിൽ എന്തെങ്കിലും കണ്ടുകാണും എനിക്കുണ്ടായ വാർത്തയറിഞ്ഞ നിമിഷം വീണതാ എന്റെ അമ്മ.ഏട്ടൻ അറിയിച്ചിരുന്നു അവിടെ.ഇവിടെ അറിയിച്ചില്ല എന്നുമാത്രം.പിന്നീട് ഏട്ടൻ എന്നെ വീട്ടിലേക്ക് കൂട്ടി.മനസ്സ് വീണ്ടെടുക്കാൻ കുറച്ചുസമയം പിടിച്ചു.നാട്ടിൽ വന്നപ്പോഴുള്ള വിശേഷം നിനക്കറിയാല്ലോ.എന്നെ കൂട്ടാൻ മാഷിനും ടീച്ചർക്കുമൊപ്പം നീയും.പക്ഷെ അയാൾ മാത്രം ഇല്ല.

പിന്നെന്തിന് അയാളോടൊപ്പം വീണ്ടും

അങ്ങനെ അയാളെ വിട്ടുപോയാൽ ഞാൻ തോറ്റുപോവും.ഇപ്പൊ ഞാൻ സത്യം വിളിച്ചുപറഞ്ഞാലോ എന്നൊരു പേടിയുണ്ട് അയാൾക്ക്. അതാ എന്റെ ട്രംപ് കാർഡ്.എനിക്ക് എന്റെ മാനം പോയി.അയാൾ അത്‌ പറഞ്ഞാൽ കിള്ളിമംഗലമാവും ആ തറവാട്ടുമഹിമ അത്‌ തകരും.പിന്നീട് ഞങ്ങൾ ബാംഗ്ലൂർ പോയി.ഒരു നഷ്ടത്തിൽ നടന്നിരുന്ന ഒരു ഐ ടി സ്ഥാപനം ഏറ്റെടുത്തു. അതും എന്റെ പേരിൽ.രണ്ടിടത്തും സമ്മതം.എന്റെ ഏട്ടന്റെ കെയർ ഓഫിൽ കുറച്ച് കസ്റ്റമേഴ്സ് വന്നു അങ്ങനായിരുന്നു തുടക്കം.ഇപ്പൊ ബാധ്യത തീർന്നു,അവിടെ ടോപ് ഫൈവ് പൊസിഷൻ കീപ് ചെയ്യുന്നു. അതിനുവേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടു ഒരുതരം വാശിയായിരുന്നു.അയാൾ കാൺകെ ഉയരങ്ങൾ എത്തിപ്പിടിക്കാ ൻ.അത്‌ നടന്നു.അന്നുമുതൽ രണ്ട് മുറിയിലാ കിടപ്പ്.ഇവിടെത്തുമ്പോൾ ചെറിയൊരു വ്യത്യാസം ഞാൻ ദിവാനിലും അയാൾ കട്ടിലിലും.ഒരു മുറി ആണെന്ന വ്യത്യാസം മാത്രം

യഥാർത്ഥ കാര്യങ്ങൾ ആരോടും പറഞ്ഞില്ലേ ഇതുവരെ

ഇതിനിടയിൽ ഞാൻ ഏട്ടനോട് മനസ്സ് തുറന്നിരുന്നു. ഏട്ടൻ അച്ഛനോടും.

എല്ലാം അറിഞ്ഞിട്ടും അവർ എന്തിന്

ഒരു സുപ്രഭാതത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോന്നാൽ അത്‌ എന്റെ ഭാവിയെ ആവും ബാധിക്കുക. കൂടാതെ എന്നെ നരകിപ്പിച്ച ഗോവിന്ദിനെ അങ്ങനെ വിട്ടാൽ പറ്റുവോ.ഇപ്പൊ അവരാ എന്റെ ഏറ്റവും വലിയ ശക്തി.

ചേച്ചി അവിടെ അയാളെക്കൂടാതെ രണ്ടുപേർ കൂടിയുണ്ട്.ചിന്തിചോ അത്‌.

ആ സ്നേഹമുള്ള മാതാപിതാക്കളാ എന്റെ തടസ്സം.അല്ലെങ്കിൽ എന്നെ കണക്ക് തീർത്തേനെ ഞാൻ. നീ ചിന്തിക്കുന്നുണ്ടാവും ചേച്ചി ഇതൊക്കെ നിന്നോട് പറഞ്ഞത് എന്തിനാണ് എന്നാവും.കാരണം നിന്നെ ആരെക്കാളും വിശ്വസിക്കാം. അവനാദ്യം തന്റെയുള്ളിലെ പിശാശിനെ തുറന്നുവിട്ടത് നിന്റെമേൽ ആണ്. അതല്ലേ നീ അവനിൽ നിന്നൊളിക്കുന്നതും അവനെ വെറുക്കുന്നതും.നിന്റെ കണ്ണ് പറയുന്നുണ്ട് സത്യം.പോട്ടെടാ.നീയും അനുഭവിച്ചു അവനെക്കൊണ്ട്.

പക്ഷെ അതിൽ കൂടുതൽ മാഷും ടീച്ചറും എന്നെ സ്നേഹിക്കുന്നു.

അറിയാം.അതാണ് നിന്നെ ഇവിടെ പിടിച്ചുനിർത്തിയതും.

അത്‌ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല ചേച്ചി.അത്‌ മറന്നാൽ ഞാനില്ല.

ഇപ്പൊ നിന്റെ മുഖത്തൊരു ചോദ്യമുണ്ട്.ഞാൻ എങ്ങനെ അറിഞ്ഞു എന്ന്.ഒരു കാര്യം അറിയണമെന്ന് കരുതിയാൽ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ചിലർ അങ്ങനെയാ.നീ പറയില്ല എന്നെനിക്ക് മനസ്സിലായി.അപ്പോൾ ഞാൻ ജാനകിചേച്ചിയെ പിടിച്ചു. പക്ഷെ ഇത്രയേ അവർക്കും അറിയൂ. അതും അമ്മ ഗോവിന്ദിനെ കെട്ടിയിട്ട് തല്ലുമ്പോൾ കിട്ടിയ വാൽക്കഷ്ണം. നിന്റെ മനസ്സിന്റെ അടിത്തട്ടിൽ ആരുമറിയാതെ എന്തൊക്കെയോ ഉണ്ട്.അത്‌ നീ പറയില്ല എന്നുമറിയാം.

പക്ഷെ ഒരുറപ്പ് വേണം എനിക്ക്. എനിക്കൊപ്പം ഉണ്ടാവുമെന്ന്.

പക്ഷെ ടീച്ചറും മാഷും. അവർക്കെതിരെ ഞാൻ നിക്കില്ല.

അവരുടെ മുഖം.അതാണ് അവനെതിരെയുള്ള എന്റെ ധൗർബല്യം.അത്‌ മറികടക്കണം. അവനെ അവർതന്നെ വെറുക്കണം. അതിനുള്ള വഴിയാ ഞാൻ ആലോചിക്കുന്നത്.

എന്നിട്ട് ചേച്ചിക്ക് കയ്യടക്കിവാഴണം അതിന് എന്റെ പിന്തുണയും.അല്ലെ.

മോനെ കൂടുതൽ ചിന്തിച്ചു കേറല്ലേടാ സ്വത്ത്‌ അതിലൊരിക്കലും ഞാൻ ഭ്രമിച്ചിട്ടില്ല.എനിക്കുള്ളത് എന്റെ വീട്ടുകാർ തന്നിട്ടുണ്ട്.ഒപ്പം ഞാൻ കെട്ടിപ്പൊക്കിയ സ്ഥാപനവും.അത്‌ മതിയെനിക്ക്.പക്ഷെ മാഷിന്റെ ഒരു തരിപോലും എനിക്ക് വേണ്ട.അത്‌ ഗായത്രിക്ക് ചേരണം.ഗോവിന്ദിനെ അതനുഭവിക്കാൻ സമ്മതിക്കില്ല ഞാൻ.അവൻ അലയണം.ഒരിറ്റ് വെള്ളം കിട്ടാതെ.അതാണെന്റെ ലക്ഷ്യം.എന്റെ മാനത്തിന്റെ വില ഞാൻ അവനിൽനിന്ന് ഈടാക്കും അവൻ അലയുന്നത് എനിക്ക് കാണണം.

ഈ വാക്ക് സത്യമെങ്കിൽ ഞാൻ ഉണ്ടാവും കൂടെ.

തീരുമാനിച്ചുറച്ച കാര്യം.മാറില്ല.

അവരിതൊക്കെ അറിയുമ്പോൾ എന്താവും പ്രതികരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.

ആലോചിക്കാതില്ല.പക്ഷെ അവരെയും അനുകൂലമാക്കിയേ പറ്റു ഒരു വഴി തെളിയും.എന്റെ മനസ്സ് പറയുന്നുണ്ട്.

ചേച്ചി നേരം കുറച്ചായി പോവണ്ടേ

പോവാം കുറച്ചു കഴിയട്ടെ. ഇവിടിങ്ങനെ നിൽക്കുമ്പോൾ ഒരു ആശ്വാസം.

ഒന്ന് ചോദിക്കട്ടെ. ചേച്ചിയപ്പോൾ അവിടെ ഓഫീസിൽ നിന്നും കരഞ്ഞതിന്റെ കാരണം. “വില്യം”ആരാണയാൾ.അയാളെ എങ്ങനാ പരിചയം.

അതൊക്കെ പറയാം.ഇപ്പൊ നിന്നോട് അല്പം സംസാരിച്ചപ്പോൾ ആകെ ഒരാശ്വാസം.എനിക്കുറപ്പുണ്ട് നീയിത് ആരെയും അറിയിക്കില്ലന്ന്.സമയം വരുമ്പോൾ ഞാൻ അറിയിക്കും എല്ലാം.ഗോവിന്ദ് അവനെ ഞാൻ വിടില്ല ഇഞ്ചിഞ്ചായി അവനെ അനുഭവിപ്പിക്കും.ഇനി നീയൊരു ഉത്തരം തരണം,ഒപ്പം അവസാനം വരെ ഒപ്പമുണ്ടാകും എന്നയുറപ്പും.

എന്താ ചേച്ചി ചോദിക്ക്.

ഇന്ന് അമ്മയോട് ഞാൻ ചോദിച്ചത് ഓർമ്മയുണ്ടോ.

മ്മം,രാത്രി എവിടെപ്പോയി എന്ന്

പക്ഷെ അപ്പോൾ നിന്റെ ഞെട്ടൽ ഞാൻ കണ്ടതാ. നിന്റെ കണ്ണുകളിലെ പരുങ്ങൽ അതും ഞാൻ ശ്രദ്ധിച്ചു. നിനക്കെന്തൊക്കെയോ അറിയാം. എന്തോ രഹസ്യം നീ ഒളിക്കുന്നു. എനിക്ക് അറിയണമത്. (തുടരും……..)

ആൽബി.

Comments:

No comments!

Please sign up or log in to post a comment!