ഏജന്‌റ് ശേഖർ

‘കുട്ടിക്കാലം മുതൽ അപസർപ്പക കഥകളോടും ക്രൈം ത്രില്ലറുകളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു എനിക്ക്.എന്‌റെ നാട്ടുകാരൻ കൂടിയായ കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, മെഴുവേലി ബാബുജി അങ്ങനെ എന്നെ ത്രില്ലടിപ്പിച്ച എത്രയോ എഴുത്തുകാർ. ഞാൻ നിങ്ങളുടെ മുന്നിൽ അത്തരമൊരു ത്രില്ലർ അവതരിപ്പിക്കുന്നു.ഏജന്‌റ് ശേഖർ ‘ -സീന

മുംബൈ അജ്ഞാത കേന്ദ്രത്തിലുള്ള റോയുടെ രഹസ്യ ഓഫിസ് ————— ബീപ് ബീപ് അലസമായ ഒരു ശനിയാഴ്ച സായാഹ്നം. തന്‌റെ മുന്നിലുള്ള കംപ്യൂട്ടറിൽ തുളച്ചുകയറുന്ന ശബ്ദത്തോടെ വന്ന മെസേജാണ് ചാരസംഘടനയുടെ മുംബൈ ചീഫായ ഗുപ്തയെ പെട്ടന്നു ജാഗരൂകനാക്കിയത്. ഒരു വിദേശ മാസികയിൽ ലോകകപ്പ് ഫുട്‌ബോളിനെപ്പറ്റിയുള്ള റിപ്പോർട്ട് വായി്ക്കുകയായിരുന്നു സ്‌പോർട്‌സ് പ്രേമിയായ അദ്ദേഹം. ഗുപ്തയുടെ ക്ംപ്യൂട്ടറിൽ സൈന്യം, ഇന്‌റലിജൻസ്,മുംബൈ പൊലീസ് തുടങ്ങി ഒട്ടേറെ സേനകളുടെ ഹോട്ട്‌ലൈനുകളുണ്ട്. ഇന്‌റലിജൻസിന്‌റെ ഹോട്ട്‌ലൈനിലാണ് പുതിയ മെസേജ് . അടിയന്തിരപ്രാധാന്യമുള്ളതിനാലാണു ബീപ് ശബ്ദം് .ഗുപ്ത പെട്ടെന്നു തന്നെ മെസേജ് തുറന്നു. ‘വാട്ട് ‘ ..മെസേജ് വായിച്ച അദ്ദേഹം ഭയചകിതനായി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഒരാവർത്തി കൂടി സന്ദേശം വായിച്ച ശേഷം മെസേജ് അയച്ച ഇന്‌റലിജൻസ് ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ടു വിളിച്ചു. ‘ഇതു സത്യമാണോ പ്രഭാകർ’ അദ്ദേഹം ഉദ്യോഗസ്ഥനോടു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ‘അതെ സാർ, ഞങ്ങൾ കൺഫേം ചെയ്തു. അവൻ ഇന്ത്യയിലെത്തിയിട്ടു മണിക്കൂറുകളായി’ അപ്പുറത്തു നിന്ന് മറുപടിയെത്തി. ‘ബുൾഷിറ്റ്, ഇവിടെ കോസ്റ്റുഗാർഡും കസ്റ്റംസുമൊക്കെ എന്തിനാണു പ്രവർത്തിക്കുന്നത്, മയിരുകൾ..’ഗുപ്ത ഉദ്യോഗസ്ഥനോടു രോഷാകുലനായി ചോദിച്ചു. ‘സർ, അപകടകരമായ അവസ്ഥയാണ്..എന്തു ചെയ്യാനാ പ്ലാൻ’ അപ്പുറത്തു നിന്ന് ഉദ്യോഗസ്ഥൻ ഗുപ്തയോടു ചോദിച്ചു. മറുപടി പറയാൻ മിനക്കെടാതെ ഗുപ്ത ഫോൺ വച്ചു. ‘എന്തു ചെയ്യും?’ ഇന്‌റലിജൻസ് ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യം ഗുപ്ത തന്നോടു തന്നെ ചോദിച്ചു. ‘ഒന്നേ ചെയ്യാനുള്ളൂ, ഒന്നു മാത്രം, ഏജന്‌റ് ശേഖർ’, മറുപടിയും ഗുപ്തയുടെ മനസ്സു തന്നെ പറഞ്ഞു. സമയം കളയാതെ അദ്ദേഹം ഫോൺ കയ്യിലെടുത്തു. ശേഖറിന്‌റെ ഔദ്യോഗിക മൊബൈലിലേക്കാണ് അദ്ദേഹം വിളിച്ചത്. പരിധിക്ക് പുറത്തെന്ന സന്ദേശം മറുഭാഗത്ത് മുഴങ്ങി്. അഞ്ചു തവണ ആവർത്തിച്ചെങ്കിലും സ്ഥിതി പഴയതു തന്നെ. ഒരാഴ്ചയോളം അവധിയെടുത്തിരിക്കുകയാണു ശേഖർ.

‘ഓഫിസ് ഫോണിന്‌റെ സിം ഊരിവച്ചുകാണും മയിരൻ കഴുവേറി’, ഗുപ്ത മനസ്സിൽ പറഞ്ഞു. ശേഖറിന്‌റെ പേഴ്‌സണൽ നമ്പറിൽ വിളിക്കാമെന്നു വ്ച്ചാൽ അതു പരമരഹസ്യമാണ്.

ഗുപ്തയ്ക്കു പോലും അതറിയില്ല. ഇനിയെന്തു വഴി..അവസാനശ്രമമെന്ന രീതിയിൽ ഗുപ്ത ശേഖറിന്‌റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറിൽ വിളിച്ചു.ആദ്യത്തെ തവണ ആരും ഫോണെടുത്തില്ല. ഒന്നു കൂടി വിളിച്ചു. നാലു റിങ്. ‘ഹലോ’, വശ്യമായതും എന്നാൽ ഗാംഭീര്യമുള്ളതുമായ ഒരു സ്ത്രീശബ്ദം മറുവശത്തു ഫോണിൽ മറുപടി നൽകി. ‘ഹലോ, ശ്വേതാമേഡം, ഇതു ഗുപ്തയാണ്.ശേഖറിനൊന്നു കൊടുക്കാമോ?’ തിരക്കിട്ടു ഗുപ്ത പറഞ്ഞു. ‘ഹലോ മിസ്റ്റർ ഗുപ്ത, എന്തുണ്ട് വിശേഷം , ശേഖർ പുറത്തുപോയിരിക്കുകയാണ്.രാത്രി വൈകിയേ വരുവെന്നാണു പറഞ്ഞത്. എന്തെങ്കിലും അത്യാവശ്യം?’ സ്ത്രീ ശബ്ദം ചോദിച്ചു. ‘വളരെ അത്യാവശ്യമുണ്ട്, മേഡം ശേഖറിനെ വിളിച്ച് ഒന്നു വീട്ടിലെത്താൻ പറയുമോ, ഞാൻ ഇപ്പോൾ അങ്ങോട്ടുവരാം’.ഗുപ്ത പറഞ്ഞു. ‘ശരി അങ്ങനെയാകട്ടെ…’അപ്പുറത്തു ഫോൺ ക്രാഡിലിൽ വീഴുന്ന ശബ്ദം. തന്‌റെ തൊപ്പി തലയിൽ വച്ച് ഗുപ്ത പോകാനായി എഴുന്നേറ്റു. ശേഖറുണ്ടെന്ന അറിവ് അദ്ദേഹത്തിനു സ്വൽപം ധൈര്യമേകി.

മുംബൈ നരിമാൻ പോയിന്‌റ്

ഇന്ത്യൻ എക്‌സ്പ്രസിന്‌റെ വലിയ ഓഫിസിനു മുന്നിൽ തന്‌റെ ഹോണ്ട കാറിൽ കാത്തിരുന്നു മുഷിയുകയായിരുന്നു ഏജന്‌റ് ശേഖർ ബാലു. റോയുടെ ഏറ്റവും മികച്ച ഓഫിസർ.സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഓപ്പറേഷനുകളിൽ ചാരസംഘടനയ്ക്ക് വലിയ നേട്ടങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിക്കൊടുത്ത പ്രതിഭാശാലി. ദുബായിലെ മലയാളി വ്യവസായി ബാലു മേനോന്‌റെയും മുൻ സൗന്ദര്യറാണി ശ്വേതാ വർമയുടെയും ഒറ്റ മകൻ.സുന്ദരൻ, സുമുഖൻ. ഇന്ത്യൻ എക്‌സ്പ്രസിന്‌റെ മുംബൈ ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറാണ് ശേഖറിന്‌റെ കാമുകിയായ പ്രസീത മേനോൻ. അവളെക്കാത്താണ് ഇത്ര കഷ്ടപ്പെട്ട് ശേഖർ സമയം കഴിക്കുന്നത്. സിനിമ, ഫാഷൻ തുടങ്ങിയ മേഖലകളിൽ ലേഖികയായ പ്രസീത ഒരിക്കൽ ശേഖറിന്‌റെ അമ്മയെ ഇന്‌റർവ്യൂ ചെയ്യാനായി എത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയം തുടങ്ങുന്നത്. അന്ന് , ജോണി ഡിസൂസ എന്ന ഗോവക്കാരൻ കസ്റ്റംസ് ഓഫിസറുടെ ഭാര്യയായിരുന്നു പ്രസീത. ശേഖറുമായുള്ള പ്രണയം കടുത്തതോടെ പ്രസീത വിവാഹമോചിതയായി. ഉടനെയെങ്ങും വിവാഹം കഴിക്കാൻ ഇരുവർക്കും പ്ലാനൊന്നുമില്ല. നന്നായി അടിച്ചുപൊളിച്ചശേഷം മതിയെന്നാണു പ്രസീതയുടെ തീരുമാനം. ‘ഹായ് ശേഖു’, കാറിന്‌റെ വിൻഡോ ഗ്ലാസിൽ തട്ടിക്കൊണ്ട് ഒരു സ്ത്രീശബ്ദം ശേഖറിനെ വിളിച്ചു.ശേഖർ ഗ്ലാസ് താഴ്ത്തി. പ്രസീത.

ഒരു ടാങ്ക് ടോപ്പും മിനി സ്‌കർട്ടുമായിരുന്നു അവളുടെ വേഷം. മുഖത്ത് ഒരു കൂളിങ് ഗ്ലാസ്. വലിയ ഹീലുള്ള ചെരുപ്പുകൾ കാലിൽ. നിറഞ്ഞ ഫുട്‌ബോൾ പരുവത്തിലുള്ള മുലകളും തെറിച്ച ചന്തികളുമും ഒത്ത ഉയരവുമുള്ള ഒരു ഒന്നാന്തരം ഉരുപ്പടിയായിരുന്നു പ്രസീത.
ഇരുനിറമുള്ള ഒരു കിടിലൻ ഐറ്റം. ‘ഹീയാ ഹണി..എങ്ങനെയുണ്ട്…’ശേഖർ അവളോടു ചോദിച്ചു. ‘ഡോർ തുറക്ക് മയിരേ.’ അവൾ കളിയായി പറഞ്ഞു. നാട്ടി്ൽ കാട്ടാക്കടയിലാണു പ്രസീതയുടെ വീട്, അതിനാൽ തെറികലർത്തിയുള്ള സംഭാഷണശൈലിയാണ് അവളുടേത്. ശേഖർ മുൻപിലത്തെ ഡോർ തുറന്നു.ബാഗ് പിൻസീറ്റിലേക്ക് ഇട്ടശേഷം പ്രസീത മുൻസീറ്റിലേക്കിരുന്നു. തന്‌റെ ചെമ്പൻ മുടി മാടിയൊതുക്കിയ ശേഷം ശേഖറിന്‌റെ കവിളിൽ ഒരുമ്മ നൽകി. ശേഖർ ഒരു നിമിഷം അവളെത്തന്നെ നോക്കി. കഴുത്ത് വെട്ടിയിറക്കിയ ടാങ്ക് ടോപ്പിലൂടെ അവളുടെ മുഴുത്ത മുലകൾ മുക്കാലും കാണാം,അഗാധമായ മുലച്ചാലുകൾ. തീരെച്ചെറിയ മിനിസ്‌കർട്ട് തുടകൾ ഏതാണ്ട് പൂർണമായും കാട്ടുന്നവയാണ്. ‘ഇതെന്താണ് ഡിയർ.ദേഹത്തു തുണി ഇടുന്നത് നിനക്ക് ഇഷ്ടമേയല്ലെന്നു തോന്നുന്നല്ലോ….’ ശേഖർ അവളുടെ വേഷവിധാനത്തെ ഒന്നു കളിയാക്കി. ‘ഇത് നീ എന്നോടു പറയുന്നതിനു മുൻപ് ചെന്നു നിന്‌റെ മമ്മിപ്പൂറിയോടു പറ.’ ഉരുളയ്ക്കുപ്പേരി പോലെ പ്രസീത മറുപടി നൽകി. പ്രസീത പറഞ്ഞത് വാസ്തവം. ശേഖറിന്‌റെ മമ്മി ശ്വേതാ വർമയുടെ വസ്ത്രധാരണം പ്രശസ്തമാണ്. എത്രത്തോളം തുണി കുറച്ചു വസ്ത്രം ധരിക്കാമോ അത്രത്തോളം സന്തുഷ്ടയാകും ശ്വേത.. ‘മമ്മിയും കൊള്ളാം, കാമുകിയും കൊള്ളാം..ബോത്ത് ആർ മാത്തമാറ്റിക്‌സ്. അവർ പഴയ മിസ് കേരളയാണെന്നെങ്കിലും പറയാം. നീ വെറുമൊരു ഊള ജേണലിസ്റ്റ്.’ ശേഖർ വിടാൻ ഭാവമില്ല. ശ്വേതാ വർമ പഴയ കാലത്തെ മിസ് കേരളയായിരുന്നു. മിസ് ഇന്ത്യയുടെ ഫൈനലിലും അവർ എത്തിയിരുന്നു.1993ൽ. ഫൈനലിൽ പങ്കെടുത്ത എല്ലാവരെക്കാളും സുന്ദരി ശ്വേതയായിരുന്നെങ്കിലും ഉത്തരേന്ത്യൻ ലോബിയുടെ രാഷ്ട്രീയം ചതിച്ചു. അക്കൊല്ലം മിസ് ഇന്ത്യയായത് മധു സേ്രപ എന്ന മഹാരാഷ്ട്രക്കാരി.രണ്ടാം സ്ഥാനമാണു ശ്വേതയ്ക്കു ലഭിച്ചത്.ബോളിവുഡ് നടിയാകണമെന്ന കടുത്ത ആഗ്രഹമുണ്ടായിരുന്നെങ്കിലും ശ്വേതഅഭിനയിച്ച രണ്ടു ചിത്രങ്ങളും പുറത്തിറങ്ങിയില്ല. അതോടെ ബോളിവുഡിലെ രാശി തീർന്നു.മോഡലിങ്ങിൽ കൈവച്ചെങ്കിലും അവിടെയും മിന്നിയില്ല. ഒടുവിൽ കോടീശ്വരനായ ബാലു മേനോൻ ശ്വേതയെ കെട്ടി ഭാര്യയാക്കി. ലാവിഷായി പണവും മറ്റു സുഖസൗകര്യങ്ങളുമുണ്ടെങ്കിലും നടിയാകാനൊക്കാത്തതിന്‌റെ നഷ്ടബോധം ഇന്നും ശ്വേതയ്ക്കുണ്ട്. ഏതായാലും ശേഖറിന്‌റെ ഡയലോഗ് പ്രസീതയ്ക്കിഷ്ടപ്പെട്ടില്ല.അല്ലെങ്കിൽ തന്നെ ശ്വേതയെ അവൾക്ക് തീരെ ഇഷ്ടമല്ല.വിദ്വേഷം പ്രകടമാക്കി അവൾ മുഖം കനപ്പിച്ചിരുന്നു.

മുംബൈ നഗരത്തിലെ തിരക്കിലൂടെ വണ്ടിയോടിക്കുക ഒരു ബോറൻ ഏർപ്പാടാണ്. ഏതായാലും മറ്റു വണ്ടികളോടു മല്ലിച്ചു ശേഖറിന്‌റെ കാർ പ്രസീതയുടെ വില്ലയ്ക്ക് മുന്നിലെത്തി.
പോർച്ചിനു മുന്നിലെ ഇന്‌റർലോക്ക് കട്ടകളിൽ ടയർ ഉരച്ചുകൊണ്ട് ശേഖറിന്‌റെ ഹോണ്ട നിന്നു.പോർച്ചിന്‌റെ സിറ്റൗട്ടിലെ കസേരയിൽ ഇരുപതു തികഞ്ഞ ഒരു പയ്യൻ ഇരുപ്പുണ്ടായിരുന്നു.ഉയരം കുറഞ്ഞു നന്നേ മെലിഞ്ഞ മുടി സ്‌പൈക്കാക്കിയ ഒരു ഫ്രീക്ക് പയ്യൻ…അദീപ്. ‘ദേ നിന്‌റെ പ്യൂൺ ഹാജരുണ്ടല്ലോ..’അവനെ നോക്കി ശേഖർ ചിരിയോടെ പറഞ്ഞു. അദീപ് പ്രസീതയുടെ അയൽക്കാരുടെ മകനാണ്. സിനിമയും സിനിമാക്കാരുമാണ് അവന്‌റെ ആദ്യത്തെയും അവസാനത്തെയും ഇഷ്ടം. സിനിമക്കാരുമായി അടുത്ത ബന്ധമുള്ള പ്രസീത അവന്‌റെ ആരാധനാപാത്രമാണ്. പത്രത്തിലും ഓൺലൈനിലുമൊക്കെ അവൾ എഴുതുന്ന സിനിമ സംബന്ധിയായ എല്ലാ ലേഖനങ്ങളും അദീപ് വായിക്കും.സിനിമാനടൻമാരും നടിമാരുമൊക്കെയായി നല്ല ബന്ധമുള്ള പ്രസീതയോട് ഒട്ടി, ആരെയെങ്കിലുമൊക്കെ പരിചയപ്പെടണമെന്ന ചെറിയ ആഗ്രഹമേ പാവത്തിനുള്ളൂ, അഭിനയമോഹമൊന്നുമില്ല. എന്നാൽ പ്രസീത അദീപിനെ നന്നായി ഉപയോഗിക്കുന്നുണ്ട്. തുണിയലക്കാൻ മുതൽ ഭക്ഷണം പാകം ചെയ്യാൻ വരെ അവൾ അദീപിനോടു പറയും. പ്രസീത പറയുന്ന എന്തും അദീപിന് വേദവാക്യമാണ്. മടികൂടാതെ ചെയ്‌തോളും. ‘ഇറങ്ങ്.’ കാറിൽ നിന്നു പുറത്തിറങ്ങിയ ശേഷം അവൾ ശേഖറിനെ അകത്തേക്കു ക്ഷണിച്ചു. ‘അയ്യോ ഞാൻ പോട്ടെ, ടൈമില്ല’ ശേഖർ പറഞ്ഞു. ‘ശേഖർ, ഒരാഴ്ചയായി നമ്മൾ തമ്മിൽ കണ്ടിട്ട്. എനിക്ക് വല്ലാത്ത ക്ഷീണം, നിന്‌റെ ആ മസിലുള്ള കൈകൊണ്ട് ഒരു കിടിലൻ മസാജ് .പിന്നെ ഇന്നു രാത്രി മുഴുവൻ നമുക്ക് അടിച്ചുപൊളിക്കണം. ദേ, ഒരു പായ്ക്കറ്റ് കോണ്ടം ഞാൻ വാങ്ങിട്ടുണ്ട്.’കാമാർത്തയായി പ്രസീത പറഞ്ഞു. ‘പിന്നീടാകാം ബേബി. ഗുപ്തസാർ വീട്ടിലുണ്ടെന്നു മമ്മി വിളിച്ചുപറഞ്ഞു.എന്തോ അത്യാവശ്യ കാര്യമുണ്ട്.അദ്ദേഹത്തെ കാണണം. ജോലി കഴിഞ്ഞേ എന്തുമുള്ളൂ.’ തല നിഷേധഭാവത്തിൽ ചരിച്ചുവെട്ടിച്ച് ശേഖർ കാർ സ്റ്റാർട്ടാക്കി.ദേഷ്യപ്പെട്ടു പ്രസീത കാൽ ഉയർത്തിച്ചവിട്ടി.ശേഖറിനെ ഇംഗ്ലിഷിൽ എന്തൊക്കെയോ തെറി പറഞ്ഞു.ഒടുവിൽ ചവിട്ടിക്കുലുക്കി വീട്ടിലേക്കു ചെ്ന്നു.ശേഖർ അപ്പോഴേക്കും ഗേറ്റു കടന്നിരുന്നു. ‘അദീപ് നീയെപ്പോൾ വന്നു ?’ ബാഗിൽ നിന്നു കീയെടുത്തു ഡോർ തുറക്കുന്നതിനിടെ അവൾ അദീപിനോടു ചോദിച്ചു. ‘അരമണിക്കൂറായി പ്രസീതാ ദീദീ, ഓഫിസിൽ നിന്നു വരുന്ന വഴിയാണോ? ‘അവൻ അവളോടു ചോദിച്ചു. ‘ഊം നീ അകത്തുവാ.’ വാതിൽ തുറന്നു കയറിയിട്ട് അവൾ അവനോടു പറഞ്ഞു. അവൻ ഉള്ളിൽ കയറി. ‘ദിഷാ പഠാനിയുമായുള്ള ഇന്‌റർവ്യൂ ജോറായി. ഞാൻ ഓൺലൈനിൽ വായിച്ചിരുന്നു.’ അവൻ അവളോടു പറഞ്ഞു. ‘ഊം, ശരി ശരി, നീ കടുപ്പത്തിലൊരു ചായയിട്ടു മുകളിലേക്കു വാ, മധുരം കുറച്ചുമതി’, കുണ്ടിപ്പന്തുകൾ തുള്ളിത്തെറിപ്പിച്ചു മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറുന്നതിനിടെ അവൾ അദീപിനോടു പറഞ്ഞു.
‘ശരി ദീദീ’, അവൻ അടുക്കളയിലേക്കു നടന്നു. മുകളിലെ ഹാളിലെത്തിയ പ്രസീത തന്‌റെ മിനി സ്‌കർട്ടും ടോപ്പും ഊരിയെറിഞ്ഞു. ബ്രേസിയറും ജട്ടിയും മാത്രമിട്ടുകൊണ്ട് അവൾ സെറ്റിയിലേക്കു ചാഞ്ഞു.പിറകുവശത്ത് ഒരു ചരടുമാത്രമുള്ള ജി സ്ട്രിങ് ജട്ടികളാണ് അവൾ ധരിച്ചിരുന്നത്.മുംബൈയിലെ പെണ്ണുങ്ങൾ ഇപ്പോൾ കൂടുതലും ജി സ്ട്രിങ്ങാണു ധരിക്കുന്നത്. തൊണ്ണൂറുകളിൽ മുംബൈയിൽ ജിസ്ട്രിങ്ങുകൾ അപൂർവമായിരുന്നു.എന്നാൽ ഇന്ന് എല്ലാക്കടകളിലും,

ചന്തിച്ചാലിൽ ഒരു ചരടും പൂർ മറയ്ക്കാൻ ത്രികോണത്തിൽ തുണിയുമുള്ള ഈ കുഞ്ഞൻ ജട്ടികൾ ലഭിക്കും. വെളിയിലിടുന്ന വസ്ത്രത്തിന്‌റെ അളവു കുറഞ്ഞതു പോലെ അകത്തിടുന്ന വസ്ത്രങ്ങളുടെയും ഏരിയ ചുരുങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ.പിറകിൽ നെയ്മുറ്റിയ മാംസഗോളങ്ങളുള്ള ഗുജറാത്തി ആന്‌റിമാർ മുതൽ എല്ലാവരും ഇന്നു ജിസ്ട്രിങ്ങുകളുടെ പിന്നാലെയാണ്. ഏതായാലും പ്രസീതയുടെ കനത്ത കുണ്ടികൾക്കു നല്ല എടുപ്പുനൽകുന്നവയായിരുന്നു ആ ജിസ്ട്രിങ്ങുകൾ.ആഴമേറിയ അവളുടെ കൊതച്ചാലിലേക്ക് ആ ജിസ്ട്രിങ്ങുകളുടെ ചരട് അപ്രത്യക്ഷമാകുന്നതു കാണാൻ തന്നെ എന്തു ഭംഗിയാണ്. ടിവി ഓൺ ചെയ്ത ശേഷം പ്രസീത ഒരു സിഗററ്റ് എടുത്തു കത്തിച്ചു പുകയ്ക്കാൻ തുടങ്ങി.’ഹാവൂ’, പരക്കുന്ന പുകയോടൊപ്പം അവൾ ഒരു ദീർഘനിശ്വാസം വിട്ടു. നടുവിനു വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു പ്രസീതയ്ക്ക്. ഒരു മസാജിനായി അവൾ കൊതിച്ചു. ഇതേ സമയമാണ് അദീപ് ചൂടുചായയുമായി മുകളിലെത്തിയത്.അവൻ കണ്ട കാഴ്ച, പ്രസീത ദീദി ബ്രായും കുട്ടിജട്ടിയുമിട്ട് സെറ്റിയിൽ കമിഴ്ന്നു കിടക്കുന്നു.പാറ്റൺ ടാങ്കുകൾ പോലയുള്ള അവരുടെ ചന്തികൾ വായുവിൽ ഉയർന്നു സർവപ്രൗഢിയോടെ നിൽക്കുകയാണ്. ‘ദീദി, ചായ’..അദീപ് വിളിച്ചു.മയക്കത്തിലേക്കു വഴുതി വീണ പ്രസീത ഞെട്ടിയെഴുന്നേറ്റു. ‘നീയവിടെ ഇരിക്ക്’ അവന്‌റെ കൈയിൽ നിന്നു ചായക്കപ്പ് വാങ്ങി മൊത്തിക്കുടിച്ചുകൊണ്ടു പ്രസീത പറഞ്ഞു.’നല്ല ചായ’ പ്രസീത മനസ്സിലോർത്തു. ഇവനു പാചകക്കാരനായി നല്ല ഭാവിയുണ്ട്, ‘നിനക്കു ഷെഫ് ആകാൻ പഠിച്ചൂടേടാ…’ അവന്‌റെ തുടകളിൽ മൃദുവായി അടിച്ചുകൊണ്ട് പ്രസീത ചോദിച്ചു. ‘ഊഹുഹു…’അദീപ് തന്‌റെ പതിവു വിഡ്ഢിച്ചിരി ചിരിച്ചു. ‘തൊലിക്കേണ്ട മയിരേ…’പ്രസീത കൃത്രിമ ദേഷ്യം ഭാവിച്ചു പറഞ്ഞു.അവളുടെ നടുവ് വീണ്ടും വെട്ടിപ്പിടഞ്ഞു..’ആഹ്’ നടുവ് തടവിക്കൊണ്ട് അവൾ മുന്നോട്ടു വളഞ്ഞു. ‘എന്താ ദീദീ, പെയിനാണോ?’ അദീപ് ചോദിച്ചു. ‘ഹാ..നീയെന്‌റെ നടുവ് ഒന്നു മസാജ് ചെയ്തു താടാ..’പ്രസീത കുഴഞ്ഞ ശബ്ദത്തിൽ, ടീപ്പോയിൽ ഇരിക്കുന്ന മിന്‌റ് ഓയിൽ ചൂണ്ടിക്കൊണ്ട് അവനോടു പറഞ്ഞു. ഒരു നിമിഷം അദീപ് സ്തബ്ധനായി നിന്നു, ‘എന്താണീ ദീദി പറയുന്നത്’ അവൻ ആലോചിച്ചു. ‘എന്താ നിന്നു പരുങ്ങുന്നത്? പറഞ്ഞത് കേട്ടില്ലാന്നുണ്ടോ? ‘ പ്രസീത വീണ്ടും പറഞ്ഞു. അദീപ് എണ്ണയുമായി അവളുടെ സമീപം വന്നു.കമിഴ്ന്നു കിടക്കുകയായിരുന്നു പ്രസീത, തല ചെരിച്ച് അദീപിനെ നോക്കിക്കൊണ്ടുള്ള കിടപ്പ്. അദീപ് കുപ്പിയിൽ നിന്നു എണ്ണ തന്‌റെ കൈയിലേക്കു പകർന്നു.നഗ്നമായ പ്രസീതയുടെ നടുവിലേക്ക് എണ്ണ പുരട്ടി പതിയെ ഞെക്കിക്കൊണ്ടു തടവാൻ ആരംഭിച്ചു. ‘ഊം…’സുഖത്തിന്‌റെ ഒരു ശബ്ദം പ്രസീത പുറപ്പെടുവിച്ചു, പയ്യൻ നന്നായി മസാജ് ചെയ്യുന്നുണ്ട്.

നടുവിനു വെട്ടിപ്പിടച്ച ഭാഗത്തു തന്‌റെ കൈകൾ കൊണ്ട് അദീപ് നന്നായി ഉഴിഞ്ഞു.പയ്യെ പയ്യെ ഉളുക്കു നിവർന്നു, പ്രസീതയുടെ വേദന മാറി. ‘കുറച്ചൂടി താഴേക്കു തടവടാ’ പ്രസീത സുഖം കൊണ്ടു കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അദീപ് കുറച്ചുകൂടി താഴേക്കു തടവി. നട്ടെല്ലിന്‌റെ കശേരുക്കൾ് അവസാനിക്കുന്ന ഭാഗങ്ങളിൽ അവന്‌റെ കൈകൾ ഉഴിഞ്ഞു. പ്രസീതയ്ക്ക് ഇക്കിളിയായി,രസം പിടിച്ചു. ‘കുറച്ചൂടി താഴേക്ക്’ പ്രസീത പറഞ്ഞു. അദീപ് മടിച്ചു നിന്നു ‘എന്താടാ?’ പ്രസീത ചോദി്ച്ചു. ഇനി ദിദിയുടെ ആസാണ്. മത്തങ്ങകൾ പോലെയുള്ള പ്രസീതയുടെ ചന്തിമുഴുപ്പിലേക്കു നോക്കിക്കൊണ്ടു അദീപ് പറഞ്ഞു. ‘അവിടെന്താ നീ തടവില്ലേ, അതെന്താ നിന്നെ പിടിച്ചു കടിക്കുമോ’ പ്രസീത വിടാൻ ഭാവമില്ല.അവൾ തന്‌റെ ജി സ്ട്രിങ് ജട്ടി ഊരിക്കളഞ്ഞു, ബ്രായുടെ ഹുക്ക് അഴിച്ചിടുകയും ചെയ്തു. അതിനു ശേഷം ബ്രായും ദൂരേക്ക് ഊരിയെറിഞ്ഞു. പൂർണനഗ്നയായി അവൾ കിടന്നു. അദീപിന് വേറെ മാർഗമില്ലായിരുന്നു. അവളുടെ ചന്തിപ്പാളികളിൽ എണ്ണ തേച്ച് അവൻ മെല്ലെ തടവി. സമ്പന്നമായ ചന്തിയിറച്ചിയിൽ അവന്‌റെ കൈകൾ കശക്കിക്കളിച്ചു.’ആഹ്ാ’ സുഖം കൊണ്ടു പ്രസീത കിടന്നു ഞരങ്ങി. അവൾ തന്‌റെ ചന്തിപ്പാളികൾ മെല്ലെ അകത്തി. അവളുടെ ഗുദവും പൂറും അദീപിനു മുന്നിൽ ചിരിച്ചു നിന്നു, പൂർണമായും രോമരഹിതമായ മനോഹരമായ പൂർത്തടം, അതിൽ ഒരു വലിയ വണ്ടിനെപ്പോലെ തടിച്ച കന്ത്.പ്രസീതയുടെ പൂറ്റിൽ നിന്നു സെറ്റിയിലേക്കു കൊതിവെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. അദീപ് മുഖം തിരിച്ചു, പ്രസീത അവനെ രൂക്ഷമായി നോക്കി. ‘എന്താ നീ പൂർ കണ്ടിട്ടില്ലേ?’ അവൾ അവനോടു ചോദിച്ചു. ‘ഇല്ല, നേരിട്ടു കാണുന്നത് ഇതാദ്യമാ’ അവൻ അവളോടു പറഞ്ഞു. ‘കഷ്ടം തന്നെ , നാണമില്ലല്ലോ പറയാൻ, ശരിക്കു നോക്ക്,’ കമിഴ്ന്നു കിടന്നു കൊണ്ട് അവൾ പറഞ്ഞു. അദീപ് പൂറിനടുത്തേക്കു മുഖമടുപ്പിച്ചു. പ്രസീത തന്‌റെ കൈകൊണ്ട് അവന്‌റെ തലയ്ക്ക് ആഞ്ഞൊരു തള്ളു തള്ളി. അവന്‌റെ കൊച്ചു മുഖം അവളുടെ പെരുംകൊതച്ചാലിലേക്കു പ്ലക്ക് എന്ന് ഊളിയിട്ടു.അവന്‌റ് മൂക്കും ചുണ്ടുകളും ആ വലിയ പൂറ്റിൽ മുട്ടി നിന്നു.അവൾ തന്‌റെ പൂർതുളയും കന്തും അവന്‌റെ മുഖത്തിട്ടുരച്ചു. കൊതിവെള്ളം അവന്‌റെ ചുണ്ടുകളെ നനച്ചു. അദീപ് അവളുടെ പൂറിതളുകൾ ചപ്പിത്തുടങ്ങി. താഴേ നിന്നു ഓരോ മടക്കിലും അവന്‌റെ നാവ് സഞ്ചരിച്ചു. പയ്യെ മേലോട്ടു കയറി അവളുടെ അരുമക്കന്തിനെ നക്കിത്തോർത്തി.പ്രസീത ഉടലോടെ സ്വർഗത്തിലെത്തി. ‘കൊള്ളാലോടാ കിളുന്തേ, നീ ഒരു സംഭവം തന്നെ’ സുഖം മുറ്റിയ സ്വരത്തിൽ പ്രസീത അവനെ പ്രോൽസാഹിപ്പിച്ചു.

അദീപിന്‌റെ ഉള്ളിലും കളിക്കമ്പം ഉണർന്നു തുടങ്ങിയിരുന്നു. കന്ത് അവൻ ചുണ്ടുകൾക്കിടയിലാക്കി ഊമ്പി വലിച്ചു.പ്രസീതയുടെ പെരുംകൊതങ്ങൾ അവന്‌റെ മുഖത്തിരുന്നു തിത്തെയ് കളിച്ചു.അദീപിന്‌റെ നാക്കുു പ്രസീതയുടെ കന്തുമായി ഗുസ്തി പിടിച്ചു. അതിന്‌റെ ഓരോ കോശങ്ങളിലും അവന്‌റെ നാക്കു ഇക്കിളികുത്തി. പൂറ്റിനുള്ളിൽ ഒരു സ്‌ഫോടനം നടക്കാൻ പോകുന്നത് പ്രസീത അറിഞ്ഞു ‘നിർത്തല്ലേ ചക്കരേ.’ അവന്‌റെ തലമുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് പ്രസീത പറഞ്ഞു. പൂർവാധികം ശക്തിയോടെ അവൻ കന്ത് നാക്കുകൊണ്ടുഴിഞ്ഞു. അവന്‌റെ നാക്കു വേദനിക്കുന്നുണ്ടായിരുന്നു. വായിലേക്കുള്ള കൊതിവെള്ളത്തിന്‌റെ ഒഴുക്കു കൂടി,തുള്ളി പോലും കളയാതെ അവൻ അതു നൊട്ടിനുണഞ്ഞു. പ്രസീതയുടെ പൂറ്റിൽ ആദ്യ വെടിപൊട്ടി, പൂർദ്വാരം തുറന്ന് വെടിയുണ്ട കണക്കേ വെള്ളം പുറത്തേക്കു ചീറ്റി. അദീപിന്‌റെ മുഖത്ത് മഴ പോലെ അതു ചെന്നു പതിച്ചു. ‘കൊള്ളാം ,സബാഷ്’ സെറ്റിയിൽ എഴുന്നേറ്റിരുന്നു കൊണ്ട് അവൾ അദീപിനോടു പറഞ്ഞു. ‘ആ ഡ്രസ് ഒക്കെ ഊരിക്കേ’ അവൾ ആവശ്യപ്പെട്ടു. അദീപ് തന്‌റെ ടീഷർട്ടും ബെർമുടയും ഊരിമാറ്റി,സ്പ്രിങ്ങു പോലെ അവന്‌റെ ഉദ്ധരിച്ച കുണ്ണ മേലേക്കുയർന്നു കൊടുമ്പിരി കൊണ്ടു. പ്രസീത ആ കുണ്ണയിലേക്ക് അവിശ്വസനീയതയോടെ നോക്കി, ഒൻപതിഞ്ചോളം വലിപ്പമുള്ള ഒരു പെരുംകുണ്ണ,അതിന്‌റെ അറ്റത്തു തൊലിയില്ലായിരുന്നു. മകുടം ചുവന്നു തക്കാളിപ്പഴം പോലെ ചുവന്നിരുന്നു. പലകുണ്ണകളും പ്രസീത കൈകാര്യം ചെയ്തിട്ടുണ്ട്, ശേഖറിന്‌റെയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും വലുത്, പക്ഷേ ഇത് അതിനുമപ്പുറം. നീളത്തേക്കാൾ സവിശേഷം അതിന്‌റെ ആകൃതിയാണ്.തമിഴ്‌നാട്ടിൽ ഉണ്ടാകുന്ന നേന്ത്രക്കായ പോലെ തടിച്ചുകൊഴുത്ത് ചെറുതായി വളവുള്ള കുണ്ണ.അതിൽ ഞരമ്പുകൾ എഴുന്നുനിൽക്കുന്നുണ്ടായിരുന്നു. ‘അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വമ്പനാണല്ലോടാ’ കുണ്ണയുടെ അഗ്രഭാഗത്തു പിടിത്തമിട്ടു പ്രസീത ചോദിച്ചു. അദീപ് നാണിച്ചു. തന്‌റെ ചെഞ്ചുണ്ടുകൾ കൊണ്ട് കുണ്ണയുടെ അഗ്രത്ത് അവൾ ഉമ്മ വച്ചു, ചുവന്നുവീർത്ത മകുടം വായിലിട്ടു പതിയെ നുണഞ്ഞു. കുണ്ണയുടെ അടിയിലുള്ള മർമസ്ഥാനത്ത് നാക്ക് ചെറുതായി ഉരച്ചു. അദീപിന്‌റെ കുണ്ണ കൊടുമ്പിരി കൊണ്ടു വെട്ടിവിറച്ചു.തന്‌റെ വായിലേക്കു കുണ്ണത്തേൻ ഇറ്റിറ്റുവീഴുന്നത് പ്രസീത അറിഞ്ഞു. തുടർന്നായിരുന്നു അത്, സിംഹം മുയലിനെ വായിലാക്കുന്നതുപോലെ അദീപിന്‌റെ കുണ്ണ, പ്രസീത അടപടലെ വിഴുങ്ങി,അവളുടെ അണ്ണാക്കും കടന്ന് തൊണ്ടയുടെ ഉള്ളറകളിലേക്കു കുണ്ണ ഊളിയിട്ടു. തൊണ്ട ചിനച്ചു കൊണ്ടു പ്രസീത ഒരു ശബ്ദം പുറപ്പെടുവിച്ചു. തെല്ലുനേരത്തിനു ശേഷം പുറത്തെടുത്തപ്പോൾ തുമ്പയിൽ വിക്ഷേപിക്കാൻ വച്ച റോക്കറ്റുപോലെ അദീപിന്‌റെ കുണ്ണ പെരുത്തിരുന്നു.അതു വെട്ടിയാടുന്നുണ്ടായിരുന്നു.പൂറ്റിൽ വയ്ക്കാൻ നല്ല പരുവം. പ്രസീത എഴുന്നേറ്റു മുറിയിൽ കിടന്ന മേശയിൽ കൈയ്യൂന്നി കുനിഞ്ഞു നിന്നു.നീളമുള്ള അവളുടെ കാലുകൾക്കുമുകളിൽ ചന്തികൾ വിടർന്നു നിന്നു. എന്നാൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. അദീപിന്‌റെ കാലുകൾക്ക് അവളുടെ കാലുകളുടെ ഉയരമില്ലായിരുന്നു. സെറ്റിയിൽ നിന്നു രണ്ടുമൂന്നു തലയിണകൾ താഴെ കൂട്ടിവച്ചു പൊക്കമുണ്ടാക്കി അതിന്‌റെ മുകളിൽ അദീപ് കയറിനിന്നു. ഇപ്പോൾ പൂറും കുണ്ണയും ഒരേ നേർരേഖയിൽ. അദീപ് കുണ്ണയുടെ മകുടം പ്രസീതയുടെ പൂർത്തുളയിൽ വച്ചു. തുടർന്ന് ആഞ്ഞൊരു തള്ള്. ധാരാളം കളിനടന്നിട്ടുള്ള പൂറായതിനാൽ പ്രശ്‌നമൊന്നുമില്ലാതെ കുണ്ണ അകത്തുകയറി.

അദീപ് സർവശക്തിയുമെടുത്തു കുണ്ണയെ പ്രസീതയുടെ പൂറ്റിലടിച്ചു.പൂർഭിത്തികളിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് അത് ചലനമുണ്ടാക്കി.പ്ലക്ക് പ്ലക്ക്. രതിസുഖത്തിന്‌റെ പരകോടിയിലെത്തിയിരുന്നു പ്രസീത. അടിയുടെ ഊക്ക് കൂടുന്നതിനനുസരിച്ചു കടിഞ്ഞാണിട്ട കുതിരയെപ്പോലെ പ്രസീത കുതറിച്ചാടി. അവളുടെ പെരുംകുണ്ടികൾ വായുവിൽ കിടന്ന് ഓളം വെട്ടി.ഇരുകൈകളും ആഞ്ഞുവീശി ആ മാംസഗോളങ്ങളെ കണക്കിനു പ്രഹരിക്കാൻ കൈയ്യും മനവും തരിച്ചെങ്കിലും അദീപ് വേണ്ടെന്നു വച്ചു. പ്രസീതയുടെ മൂഡ് മാറുന്നതെപ്പോഴെന്ന് അറിയാൻ പാടില്ല. അദീപ് ഉള്ളിൽ ഊറിച്ചിരിക്കുകയായിരുന്നു.ഉത്തരേന്ത്യൻ മാധ്യമലോകത്തെ സൂപ്പർസ്റ്റാർ റിപ്പോർട്ടർ, ഇതിഹാസ ചാരപ്രമുഖൻ ഏജന്‌റ് ശേഖറിന്‌റെ കാമുകി, ആയിരങ്ങളുടെ ആരാധനാപാത്രം, പ്രസീതാ മേനോൻ….ദേ തന്‌റെ കുണ്ണത്തുമ്പിൽ കിടന്നു ചിന്നം വിളിക്കുന്നു.അവന് അവനിൽ തന്നെ അഭിമാനം തോന്നി.പ്രസീതപ്പൂറ്റിലേക്ക് അദീപ് കുണ്ണ ഇടതടവില്ലാതെ ചാർജു ചെയ്തു. അങ്ങനെ പറന്നടിച്ചുകൊണ്ടിരിക്കുന്നതിനെ എപ്പോഴോ അദീപിന്‌റെ കുണ്ണത്തട ആംഗിൾ മാറി മേലോട്ടു കയറി. പ്രസീതയുടെ പൂറിന്‌റെ മുകളിലുള്ള ഉള്ളറകളിലെവിടയോ അതു ചെന്നുകൊണ്ടു, ശരീരമാകെ ഷോക്കടിച്ചതു പോലെ അവൾക്കു തോന്നി. ‘ഡാ അതേ സ്‌പോട്ടിൽ ഒന്നു കൂടി അടിച്ചേ..’ സുഖം കൊണ്ടു പൊറുതി മുട്ടിയ പ്രസീത ഞരങ്ങിപ്പറഞ്ഞു. അദീപ് ഒരു തവണ കൂടി കുണ്ണ വളച്ചു കയറ്റി, ഒരു ബീൻസിന്‌റെ വലിപ്പമുള്ള മാംസബട്ടണിൽ വീണ്ടും അദീപിന്‌റെ കുണ്ണ അടിച്ചുനിന്നു. തലമുതൽ മുലവരെ, വട മുതൽ കൂതി വരെ, പൂറു മുതൽ കാലുവരെ പ്രസീതയുടെ ശരീരം പ്രകമ്പനം കൊണ്ടു. പൂറിന്‌റെ ഉള്ളറകളിൽ വെള്ളം നിറഞ്ഞു. ‘അവിടെ തന്നെ നിർത്താതടിയെടാ മയിരപ്പൂറീമോ…’ സുഖാലസ്യത്തിൽ പ്രസീത അലറിവിളിച്ചു തെറി പറഞ്ഞു.

പ്രസീതയ്ക്കു സംഭവം പിടികിട്ടി, അദീപ് അടിച്ച സ്ഥലം വേറൊന്നുമല്ല,…സാക്ഷാൽ ജിസ്‌പോട്ട്, ഇതുവരെ തന്നെ പണ്ണിയ കുണ്ണകൾക്കൊന്നും സാധിക്കാത്ത കാര്യം അദീപിന് ആദ്യതവണ തന്നെ സാധിച്ചിരിക്കുന്നു. ചെക്കൻ ജഗജാലകില്ലാഡി, പരപ്പൂറിമോൻ തന്നെ, ഇനി ഇവനാണു തന്‌റെ പണിയായുധം.ചെല്ലും ചെലവും കൊടുത്തു കൂടെ നിർത്തണം. പ്രസീത പ്ലാൻ ചെയ്തു. അദീപിനും ഏതാണ്ടൊക്കെയോ പിടികിട്ടി, ജി സ്‌പോട്ട് ലക്ഷ്യമാക്കി അവന്‌റെ കുണ്ണ താഡനം തുടർന്നു.അവന്‌റെ കൈകൾ കറക്കാൻ പരുവത്തിലുള്ള അകിടു പോലെ വീർത്ത പ്രസീതയുടെ മുലകളിൽ പിടിത്തമിട്ടു. മുലക്കണ്ണുകൾ തന്‌റെ വിരലുകൾ കൊണ്ട് അവൻ ഞെരിച്ചുടച്ചു.പ്രസീത ഭൂമിക്കും ബഹിരാകാശത്തിനുമിടയിൽ ഇന്ത്യ വിട്ട ഉപഗ്രഹം പോലെ മിഴിച്ചു നിന്നു. സുഖം സുഖം. ഏതായാലും അധികനേരം അടിക്കേണ്ടി വന്നില്ല. അവളുടെ പൂറ്റിൽ വെള്ളം നിറഞ്ഞുകവിഞ്ഞു.എംഎം മണിയാരുന്നു അവിടെ മന്ത്രിയെങ്കിൽ രണ്ടു ഡാമെങ്കിലും അപ്പോൾ തുറന്നുവിട്ടേനെ. പൂറ്റിനകത്ത് എന്തെല്ലാമോ ഉരുണ്ട്കൂടി ഗൂഢാലോചന നടത്തുന്നതു പ്രസീത അറിഞ്ഞു. പൂറ്റിനെ നിർദയം അടിച്ചുതകർക്കുകയാണ് അദീപിന്‌റെ വമ്പൻ കുണ്ണ. പടാഷ്…ഒരു പൊട്ടിത്തെറിയായിരുന്നു പ്രസീതയുടെ പൂറ്റിൽ തുടർന്നുനടന്നത്. അതിന്‌റെ ആഘാതത്തിൽ അദീപിന്‌റെ കുണ്ണ പുറത്തേക്കു തള്ളി. പൂറ്റിൽ നിന്നു അഗ്നിപർവതസ്‌ഫോടനത്തിൽ ലാവ പ്രവഹിക്കുന്നതുപോലെ പൂർജലം പുറത്തേക്കു പൊട്ടിത്തെറിച്ചു. അദീപിന്‌റെ മുഖത്തും വയറിലും അതു വന്നു വീണു. ‘ആഹ്ആഹ് ആഹഹഹ…’സുഖം കൊണ്ടു തളർന്നു പ്രസീതാമേനോൻ സെറ്റിയിലേക്കു വീണു.പെരുത്തു വിജ്രംഭിച്ച അവരുടെ കനത്ത കുണ്ടിപ്പന്തുകളിൽ അദീപ് കുനിഞ്ഞു ചുംബിച്ചു.അവന്‌റെ കുണ്ണ ഇപ്പോഴും വിക്ഷേപണം കാത്തു ശൂന്യാകാശം നോക്കി നിൽക്കുകയായിരുന്നു.പ്രസീത മെല്ലെ അതിൽ പിടിത്തമിട്ടു. തന്‌റെ ഓമനച്ചുണ്ടുകൾക്കിടയിൽ അതു വച്ചിട്ടു മേലേക്കും താഴേക്കും ഊമ്പിത്തുടങ്ങി. അവന്‌റെ മകുടം വീർത്തുവന്നു. പ്രസീതയുടെ വായുടെ ചൂടും, മലർന്ന ചുണ്ടുകളുടെ പരിലാളനവും കൂടിയായപ്പോൾ അദീപിനു വെടിപൊട്ടാറായി. അവന്‌റെ കുണ്ണ പെരുത്തുവീർത്തു. ഞരമ്പുകൾ പിന്നോട്ടു വലിഞ്ഞു. അണ്ടികൾ എയ്യാൻ പരുവത്തിൽ ഉരുണ്ടുകയറി. മകുടത്തിനു മുന്നിലെ ദ്വാരം തുറന്നു. ‘പ്ലക്ക്’ ഒരു ശബ്ദത്തോടെ അവന്‌റെ കുണ്ണയിൽ നിന്നു ശുക്ലഗുണ്ടുകൾ പ്രസീതയുടെ വായിലേക്കു പാഞ്ഞു. അവളുടെ വായകവിഞ്ഞു ശുക്ലജലം പുറത്തേക്കൊഴുകി. മാറത്തൊരു ചാൽ സൃഷ്ടിച്ച് അതു മുലക്കണ്ണുകളെ പോയി നനച്ചു. മാറത്തുനിന്നു ശുക്ലം കൈകൊണ്ടുവടിച്ചെടുത്ത് പ്രസീത നക്കിത്തോർത്തി. ‘ഗംഭീരം, ‘അദീപിന്‌റെ തല കൈകൊണ്ടു പിടിച്ചെടുത്ത് അതിൽ ഒരു ഉമ്മ വച്ചു കൊണ്ടു പ്രസീത പറഞ്ഞു.’താങ്ക്യൂ ദീദീ’ അദീപ് പൊട്ടനെപ്പോലെ മറുപടി നൽകി. ‘ഫിക്‌സ് എ ഡ്രിങ്ക് ഫോർ മി’, ടീപ്പോയിലിരുന്ന വിദേശമദ്യത്തിന്‌റെ കുപ്പി ചൂണ്ടിക്കാട്ടി പ്രസീത അദീപിനോട് ആവശ്യപ്പെട്ടു. ‘ശരി ദീദി’, പറഞ്ഞുകൊണ്ട് അദീപ് സെറ്റിയിലിരുന്നു ഗ്ലാസിലേക്കു മദ്യം പകർന്നു.

തളർച്ചയൊന്നു മാറിയശേഷം പ്രസീത സെറ്റിയിൽ നിന്ന് എഴുന്നേറ്റു.സിന്ധിപ്പശുവിന്‌റേതു പോലുള്ള തന്‌റെ തടിച്ചുരുണ്ട ചന്തികൾ കുലുക്കിക്കൊണ്ട് അവൾ റൂമിലേക്കു നടന്നു.മുടി മാടിയൊതുക്കിക്കൊണ്ട് തിരിച്ചുവന്ന അവളുടെ കൈയിൽ പതിനായിരം രൂപ നോട്ടുകളായി ഇരിപ്പുണ്ടായിരുന്നു. അവൾ അതു അദീപിനു നേർക്കു നീട്ടി. ‘ഡാ , പോയി നിന്‌റെ മുടി വെട്ടി ഷേവ് ചെയ്തു നല്ല കുറച്ചു ഡ്രസ് വാങ്ങിച്ചിട ‘ അവൾ പറഞ്ഞു. ‘എന്തിനാ ദീദി ഇത്,’ അപ്പോളേക്കും അദീപ് തന്‌റെ ഉടുതുണി ധരിച്ചുകഴിഞ്ഞിരുന്നു.ഏതായാലും അവൻ കാശ് വാങ്ങിച്ചു. ‘കുറേക്കാലമായുള്ള നിന്‌റെ ആഗ്രഹമല്ലേ സിനിമാക്കാരെ പരിചയപ്പെടണമെന്നത്. സാധിച്ചു തന്നേക്കാം, നാളെ രൺബീർ കപൂറിനെ കാണാൻ എന്‌റൊപ്പം വന്നോളൂ, പരിചയപ്പെടുത്തി തരാം’ പ്രസീത പറഞ്ഞു. അദീപിന്‌റെ മുഖത്തു സന്തോഷം വിടർന്നു.രൺബീറിന്‌റെ വലിയ ആരാധകനാണ് ഇഷ്ടൻ. ‘ഓഹ് മൈ സ്വീ്റ്റ് ദീദി’, പ്രസീതയുടെ നഗ്നശരീരത്തെ വാരിപ്പുണർന്ന് അവൻ കവിളിലൊരുമ്മ നൽകി. ‘ഊം പെട്ടെന്നു പൊയ്‌ക്കോ, പിന്നേ, ഞാൻ വിളിക്കുമ്പോളൊക്കെ വരണം’ അവന്‌റെ ചന്തിയിൽ പിച്ചിക്കൊണ്ടു പ്രസീത പറഞ്ഞു. ‘ശരി ദീദീ’, ചിരിച്ചുകൊണ്ടു പറഞ്ഞുകൊണ്ട് അവൻ റൂമിനു പുറത്തേക്കു പോയി. ഗംഭീരമായ കളിയുടെ ആലസ്യത്തിലും സുഖത്തിലും പ്രസീത സെറ്റിയിലേക്കു ചാഞ്ഞു.അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു.പുറത്തു മഴ മെല്ലെ ചാറിത്തുടങ്ങിയിരുന്നു.

മുംബൈ ബാന്ദ്ര,

മുംബൈയിലെ അതിസമ്പന്നർ പാർക്കുന്ന ബാന്ദ്രയിലെ തന്‌റെ വീട്ടിലേക്കു തിടുക്കത്തിലാണ് ശേഖർ ബാലു കാറോടിച്ചെത്തിയത്. കൊട്ടാരസദൃശ്യമായിരുന്നു ശ്വേതവില്ലയെന്ന് പേരുള്ള ആ വലിയ നാലുനില വില്ല. സ്വിമ്മിങ് പൂൾ മുതൽ ജിം വരെ എല്ലാ സൗകര്യങ്ങളുമുള്ള ഫൈവ് സ്റ്റാർ മന്ദിരം. ബാലുമേനോന്‌റെ പണക്കൊഴുപ്പിന്‌റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നു.പോർച്ചിൽ നാലുകാറുകൾ. ശ്വേത വർമയുടെ പ്രിയ വാഹനമായ ചുവന്ന റോൾസ് റോയ്‌സും അതിൽ ഉൾപ്പെടും. കോളിങ് ബെല്ലടിച്ച ശേഖറിന് വാതിൽ തുറന്നു കൊടുത്തത് ചാക്കോച്ചേട്ടനായിരുന്നു. ബാലുമേനോന്‌റെ കൂടെ പണ്ട് മുംെൈബയിലെത്തിയ പാലാക്കാരൻ നസ്രാണിയായ ചാക്കോച്ചേട്ടൻ ശ്വേതാവില്ലയുടെ അവിഭാജ്യ ഘടകമാണ്.കാര്യസ്ഥപ്പണിമുതൽ മെയിൻ പാചകക്കാരൻ വരെയുള്ള റോളുകൾ ആ അവിവാഹിതൻ ഭംഗിയായി നിറവേറ്റി.ഇന്നും നിറവേറ്റുന്നു. ശേഖറിനു പൂർണവിശ്വാസമുള്ള ചുരുക്കം കക്ഷികളിലൊരാളാണു ചാക്കോച്ചേട്ടൻ.ചാക്കോച്ചേട്ടൻ ഉണ്ടാക്കുന്ന വറുത്തരച്ച ഒരു ഇറച്ചിക്കറിയുണ്ട്. അതൊന്നു കഴിച്ചാൽ ആരുടെയും കണ്ട്രോൾ പോകും. ‘ചാക്കോച്ചേട്ടാ, മമ്മി എവിടെ’ ശേഖർ അന്വേഷിച്ചു. ‘ഗുപ്തസാറുമായി റൂമിൽ സംസാരിച്ചിരിപ്പുണ്ടായിരുന്നു. ഇപ്പോൾ എവിടെയോ പോകാനുണ്ടെന്നു പറഞ്ഞിരുന്നു.’ ചാക്കോ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.വളരെ കുറച്ചുമാത്രമേ ചാക്കോ സംസാരിക്കാറുള്ളൂ. ഇപ്രകാരം ചാക്കോച്ചേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കേ, മുകളിലത്തെ നിലയിൽ ഒരു ചുവടനക്കം ശേഖർ കേട്ടു, ദൃഢമായ കാൽവയ്പുകളോടെ ആരോ നടക്കുന്നതിന്‌റെ ശബ്ദം ഉയർന്നു വരുന്നു. ‘ഹായ് ശേഖർ…..’മുകളിൽ നിന്നു വശ്യമായ ഒരു സ്ത്രീശബ്ദം ശേഖറിനെ വിളിച്ചു. ശേഖർ മുകളിലേക്കു നോക്കി. സ്‌റ്റെയർ കേസിറങ്ങി തന്‌റെ മമ്മി ശ്വേതാ വർമ താഴേക്കു വരുന്നു.

നീലനിറത്തിൽ ഒരു സ്‌പോർട്‌സ് ബ്രായും കുട്ടിനിക്കറുമായിരുന്നു മാദകസുന്ദരിയായ ശ്വേതയുടെ വേഷം. ആറടി ഉയരമുളള ഒരു നെടുവരിയൻ ചരക്കാണു ശ്വേത.സിനിമാനടി മല്ലിക ഷെറാവത്തിനെ അനുസ്മരിപ്പിക്കുന്ന മുഖവും ശരീരവുമാണു നാൽ്പ്പത്തിയൊൻപതുകാരിയായ അവർക്ക്.എന്നാൽ ശരീര പുഷ്ടിയിൽ മല്ലിക ശ്വേതയുടെ ഏഴയലത്തു വരില്ല. പൂച്ചക്കണ്ണുകളാണ് അവർക്ക്.കാന്തശക്തിയുള്ള അവയും തടിച്ചു മലർന്ന ചോരച്ചുണ്ടുകളും ഒരു രതിമദാലസയുടെ എല്ലാ ഭാവവും അവർക്കു നൽകുന്നുണ്ട്.ഇറക്കിവെട്ടിയ സ്‌പോർട്‌സ് ബ്രായുടെ ശ്വേതയുടെ പെരുത്തുനിറഞ്ഞ മുലക്കുടങ്ങൾ പകുതിയും വെളിയിൽ ദൃശ്യമാണ്. സ്റ്റെപ്പിറങ്ങുന്നതിന് അനുസരിച്ച് അവ കിടന്നു തുള്ളിത്തുളുമ്പുന്നു.ഇന്നാ പിടിച്ചോ ഇന്നാ പിടിച്ചോ എന്ന താളത്തിൽ തുളുമ്പുന്ന ആ മുലഗോളങ്ങളിൽ ഓരോന്നിലും മൂന്നു ലിറ്റർ പാലെങ്കിലും കാണും. നീണ്ട് പരന്നു മാംസളമായ ശ്വേതയുടെ വയർ ഒരൽപം പോലും പക്ഷേ ചാടിയിരുന്നില്ല. അഗാധമായ പൊക്കിൾക്കുഴി വയറിനു കീഴ്ഭാഗത്തു പ്രൗഢിയോടെ നിൽക്കുന്നു.പൊക്കിളിൽ ഒരു റിങ് ധരിച്ചിട്ടുള്ളത് പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു, ഡയമണ്ടാണ്.മൂന്നിടത്തു ശ്വേത ടാറ്റൂ ചെയ്തിട്ടുണ്ട്. മേൽക്കൈയിൽ , കാൽത്തുടയിൽ, പിന്നെ മുതുകിലും.മുതുകിലുള്ള ടാറ്റൂവാണ് ഏറ്റവും മനോഹരം. തികഞ്ഞ കൃഷ്ണഭക്തയായ ശ്വേത ആലിലലയും ഓടക്കുഴലുമാണ് മുതുകിൽ കുത്തിയിരിക്കുന്നത്. വലിയ ടാറ്റൂവാണ് അത്. ആലില പോലെ നേർത്ത അണിവയർ.എന്നാൽ അരക്കെട്ട് മുതൽ സ്ഥിതി വ്യത്യസ്തമാണ്. തടിച്ചുരുണ്ട വെണ്ണത്തുടകൾ.കൊയ്ത്തുകഴിഞ്ഞുണ്ടാക്കിയ കച്ചിത്തുറു പോലെയുള്ള പിൻഭാഗം. സാധാരണ സ്ത്രീകൾക്കു പുറകിൽ ഒരു തള്ളിച്ചയാണ്. എന്നാൽ ശ്വേതയ്ക്ക് അങ്ങനെയല്ല, രണ്ടുരുണ്ട മാംസപ്പന്തുകൾ ചേർത്തു വച്ചു കെട്ടിയപ്പോലെയാണ് ആ പിൻഭാഗം. അസാമാന്യമായ നിതംബങ്ങൾ.ഇവയെല്ലാം കൂടി തീരെച്ചെറിയ ആ നിക്കറിൽ എങ്ങനെ ഒതുങ്ങുന്നെന്ന് ആളുകൾ ചിന്തിക്കുമെങ്കിലും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. അഡിഡാസിന്‌റെ സ്‌പോർട്‌സ് ഷൂവും സോക്‌സും അവർ കാലിൽ ധരിച്ചിരുന്നു.കൈയിൽ ഹാൻഡ്ബാഗ്, മുഖത്ത് ഒരു സൺഗ്ലാസ്. മൊത്തത്തിൽ പകരം വയ്ക്കാനില്ലാത്ത ഒരു അഡാർ ചരക്കായിരുന്നു ശേഖറിന്‌റെ പ്രിയമമ്മി ശ്വേത. വന്നപാടെ ശേഖറിനെ പുണർന്ന ശ്വേത ലിപ്സ്റ്റിക് പുരട്ടിയ തന്‌റെ ചെഞ്ചുണ്ടുകൾ കൊണ്ട് അവന്‌റെ ഇരുകവിളിലും ചുംബനം നൽകി.ഫോറിൻ സിഗരറ്റിന്‌റെയും പെർഫ്യൂമിന്‌റെയും പരിമളം അവനെ പൊതിഞ്ഞു. ചെയിൻ സ്‌മോക്കറാണു ശ്വേത, ഒരു ദിവസം ഇരുപത് സിഗരറ്റെങ്കിലും വലിക്കും. ‘ഡാ, ആ ഗുപ്ത നിന്നെ അന്വേഷിച്ചു മുകളിൽ ഓഫിസ് റൂമിലിരിപ്പുണ്ട്. എന്തോ അത്യാവശ്യ കാര്യമാണത്രേ.’ വശ്യമധുരമായ കുഴഞ്ഞ ശബ്ദത്തിൽ അവർ ശേഖറിനോടു പറഞ്ഞു. ‘ഉം.’ ശേഖർ മൂളി, ‘മമ്മി എങ്ങോട്ടാണ്?’അവൻ ചോദിച്ചു.

‘ജിമ്മിലേക്ക്, പിന്നെ ഹെൽത്ത് ക്ലബിൽ പോയി ഒരു മസാജ് ചെയ്യണം. കുനാലിന്‌റെ ബർത്ത് ഡേ പാർട്ടി ജുഹുവിലുണ്ട്. അതിലും പങ്കെടുക്കണം, ഞാൻ ഇന്ന് രാത്രി ഒരുപാട് വൈകും.’ സ്വർണവർണമുള്ള മുടി മാടിയൊതുക്കി ശ്വേത മറുപടി നൽകി.ശ്വേതയുടെ അടുത്ത കൂട്ടുകാരനും അഭ്യുദയകാംക്ഷിയുമാണ് ബിസിനസ്സുകാരനായ കുനാൽ മൽഹോത്ര. ‘നിൽക്കാൻ സമയമില്ല. ഞാൻ പോകട്ടെ. ടേക്ക് കെയർ ബേബി’ ശേഖറിന്‌റെ കവിളിൽ തട്ടി, റോൾസ് റോയസിന്‌റെ കീ വിരലിൽ ചുഴറ്റിക്കൊണ്ട് ശ്വേതാവർമ വെളിയിലേക്കു ലാസ്യവിലാസിതയായി നടന്നു.ചെറിയ നിക്കറിനുള്ളിൽ ശ്വേതയുടെ ഗജരാജനിതംബങ്ങൾ , നടപ്പിനനുസരിച്ച് കിടന്ന് തുള്ളിത്തുളുമ്പി. ഇടക്കൊച്ചി-ഫോർട്ടുകൊച്ചി, ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി എന്നു കൊച്ചിയിലെ പ്രൈവറ്റ് ബസ് കണ്ടക്ടർമാർ വിളിക്കുന്ന താളത്തിലായിരുന്നു പത്തുകിലോ തൂക്കം വരുന്ന ആ പൊളപ്പൻ ചന്തിപ്പന്തുകളുടെ തുള്ളിത്തുളുമ്പൽ.പഴയകാലത്തെ അമ്പാസിഡർ കാറുകളുടെ ഡിക്കിപോലെയുള്ള ശ്വേതയുടെ വൻകിട ചന്തികളിലേക്കു നോക്കി ചാക്കോച്ചേട്ടൻ നെടുവീർപ്പിട്ടു. ഓഫിസ് റൂമിലേക്കു കയറിച്ചെന്ന ശേഖർ കണ്ടത് അക്ഷമനായി സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന ഗുപ്തയെയാണ്. ‘എന്താണ് ഗുപ്ത സാർ, എന്താണ് പ്രശ്‌നം’ കസേര വലിച്ചിട്ട് മുഖവുര ഒന്നും കൂടാതെ ശേഖർ ചോദിച്ചു. ഗുപ്ത പറയാമെന്ന് ആംഗ്യം കാട്ടിയ ശേഷം സിഗരറ്റ് വലി തുടർന്നു. ടീപ്പോയിലിരുന്ന രണ്ടു ഗ്ലാസുകൾ മലർത്തി വച്ച് അതിലേക്കു വിസ്‌കികുപ്പി തുറന്ന് രണ്ട് ലാർജുകൾ ശേഖർ ഒഴിച്ചു, കാസറോളിൽ നിന്ന് ഐസ്‌ക്യൂബുകൾ ഗ്ലാസിലിട്ട ശേഷം സോഡയൊഴിച്ച് മിക്‌സ് ചെയ്തു. ഒരു ഗ്ലാസ് അവൻ ഗുപ്തയ്ക്കു നൽകി. ‘ചീയേഴ്‌സ’ ശേഖർ ഗുപ്തയോടു പറഞ്ഞു. ‘ചീയേഴസ് പറയാനുള്ള മൂഡിലല്ല ശേഖർ ഞാൻ.’വിസ്‌കി മെല്ലെ നുണഞ്ഞുകൊണ്ട് ഗുപ്ത പറഞ്ഞു. ശേഖർ അക്ഷമനായി അയാളുടെ മുഖത്തേക്കു നോക്കി. എന്തോ കാര്യമായ പ്രശ്‌നമുണ്ട് ശേഖർ മനസ്സിലോർത്തു. അല്ലാതെ ഗുപ്ത ഇത്രയ്ക്കു സമ്മർദ്ദത്തിലാകില്ല.റൂമിലെ എസിയുടെ തണുപ്പിലും ഗുപ്ത വിയർക്കുന്നുണ്ടായിരുന്നു. ഇതിനിടെ ചാക്കോച്ചേട്ടൻ ഒരു പിഞ്ഞാണത്തിൽ കരിമീൻ പൊള്ളിച്ചതുമായി വന്നു.നല്ല ഒന്നാന്തരം ഫ്രഷ് കരിമീൻ നാട്ടിൽ നിന്നു ഫ്‌ളൈറ്റിൽ വരുത്തിയതാണ്. കാന്താരിയും പച്ചക്കുരുമുളകും സമം ചേർത്തരച്ചു ഫിഷ്മസാലയും ചേർത്തു വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത മീനിന്‌റെ സുഖകരമായ ഗന്ധം അവിടെ പരന്നു. കുനുകുനെ അരിഞ്ഞ സവാളയും തക്കാളിയും കുക്കുമ്പറും സാലഡായി പാത്രത്തിന്‌റെ അരികിൽ. നന്നായി മൊരിഞ്ഞ മീനിന്‌റെ ഒരു കഷണം അടർത്തി വായിലിട്ടു ഗുപ്ത ചവച്ചരച്ചു, അതിന്‌റെ കൂടെ ഒരു പെഗ് വിസ്‌കി കൂടി കുടിച്ച ശേഷം അയാൾ സംസാരിക്കാനായി തുടങ്ങി. അരിഞ്ഞ തക്കാളിയുടെ ഒരു കഷണം വായിലിട്ടു ചവയ്ക്കുകയായിരുന്നു ശേഖറപ്പോൾ. ‘യൂസഫ് ഷാ ഇന്ത്യയിലേക്കു കടന്നു’ ഗുപ്്ത പറഞ്ഞു. ‘ ആര്, ഭീകരൻ യൂസഫാണോ’ ഒരു ഞെട്ടലോടെ ശേഖർ ചോദിച്ചു.അതേയെന്നു ഗുപ്ത തലയാട്ടി ഏഷ്യൻ ടെറർ ഗ്രൂപ്പ് അഥവാ എടിജി എന്ന രാജ്യാന്തര ഭീകരസംഘടനയുടെ മുന്നണിപ്പോരാളിയാണു യൂസഫ്. മരണത്തിന്‌റെ ദൂതൻ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത തീവ്രവാദി.ഇന്ത്യയുൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന ക്രിമിനൽ.അതി തീവ്രമായ ഭീകരാക്രമണങ്ങളാണ് പാക്കിസ്ഥാനിൽ വേരുകളുള്ള എടിജിയുടെ മുഖമുദ്ര. ഒരു നഗരം പാടെ നശിപ്പിക്കുക, ലക്ഷക്കണക്കിനു പേരെ ഒരുമിച്ചു കൊന്നൊടുക്കുക തുടങ്ങിയവയാണ് ഇവരുടെ ചെയ്തികൾ.ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ ചൈനയുടെ ആയുധ, സാമ്പത്തിക സഹായവും എടിജിക്കു ലഭിക്കുന്നുണ്ട്.

ഭായിഖാൻ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് എടിജിയുടെ പരമോന്നത നേതാവ്.ആരാണ് ഭായിഖാനെന്നോ അയാൾ ഏതു രാജ്യക്കാരനാണെന്നോആർക്കുമറിയില്ല, അജ്ഞാത വ്യക്തിയായി തുടരുന്ന ഭായിഖാന്‌റെ വലംകൈയാണു യൂസഫ്. ‘അപ്പോൾ എന്തോ പേടിക്കാനുണ്ടല്ലോ’ ശേഖർ താഴേക്കു നോക്കിക്കൊണ്ടു പറഞ്ഞു. ‘തീർച്ചയായും’ വിസ്‌കി ഒന്നുകൂടി മൊത്തി ചിറി തുടച്ചുകൊണ്ട് ഗുപ്ത പറഞ്ഞു.’ഇന്‌റലിജൻസ് റിപ്പോർട്ട് പ്രകാരം നാലു അതിനൂതന സൂപ്പർസ്‌കഡ് മിസൈലുകളുമായാണ് അവൻ ഇന്ത്യയിലെത്തിയത്.ചൈന അവനു നൽകിയതാണ്. ഇവിടെ ആക്രമിക്കാൻ.’ ഗുപ്ത പറഞ്ഞു നിർത്തി. അദ്ദേഹത്തിന്‌റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ‘മണ്ടത്തരം പറയാതെ ഗുപ്തസാർ,’ ശേഖർ ഉച്ചത്തിൽ പറഞ്ഞു.’ഇത്രയും വലിയ മിസൈലുകളുമായി ഒരുത്തൻ ഇന്ത്യയിൽ എങ്ങനെ കയറും. സാധ്യമല്ല. ഇതു തെറ്റായ വിവരമാണ്.’ ശേഖർ ആവേശം കൊണ്ടു. ‘അല്ല,’ തെല്ലു നിശബ്ധത പാലിച്ച ശേഷം ഗുപ്ത പറഞ്ഞു. ‘ശേഖറിനു സൂപ്പർസ്‌കഡ് മിസൈലിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്. ഒരു ക്രിക്കറ്റ് ബാറ്റിന്‌റെ നീളവും വണ്ണവുമുള്ള ചെറുമിസൈലുകളാണ് ഇവ.ഒരു ബാഗിൽ നാലെണ്ണം കൊണ്ടുവരാം. സാധാരണ പരിശോധനകളിലൊന്നും ഇവ മിസൈലാണെന്നു മനസ്സിലാകില്ല. വലുപ്പം ഇത്രേയുള്ളെന്നു കരുതി ഇവ ചില്ലറക്കാരല്ല. ആണവായുധങ്ങളാണ്.ഒരു നഗരം മുഴുവൻ നശിപ്പിക്കാൻ ഒരെണ്ണം ധാരാളം. ഇവയ്ക്ക് ഒരു സ്വിച്ച് സംവിധാനമുണ്ട്. സ്വിച്ച് ഓണാക്കി 10 ദിവസം വേണം ഇവ പറന്നുപൊങ്ങാൻ.എന്‌റെ അനുമാനം ശരിയാണെങ്കിൽ യൂസഫ് ഷാ ഈ മിസൈലുകൾ എവിടെയോ സ്ഥാപിച്ചു സ്വിച്ച് ഓൺ ചെയ്തു കാണണം.അവനിപ്പോൾ എത്തിയിട്ട് 2 ദിവസം. അതായത്, കൃത്യം എട്ടുദിവസത്തിനുള്ളിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇന്ത്യയുടെ നാലു നഗരങ്ങൾ നശിച്ചില്ലാതാകും. കോടിക്കണക്കിനു ജനങ്ങൾ വെന്തുമരിക്കും….’വികാരാധീനനായി ഗുപ്ത പറഞ്ഞു. വിസ്‌കി ഗ്ലാസ് കൈയിൽ പിടിച്ചു ശേഖർ തരിച്ചിരുന്നു.കാര്യത്തിന്‌റെ ഗൗരവം അവനു മനസ്സിലായത് അപ്പോഴാണ്. ‘നമുക്ക് എന്തു ചെയ്യാനാകും?’ ശേഖർ ചോദിച്ചു. ‘നമുക്ക് ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്.’ ഗ്ലാസ് വീണ്ടും നിറച്ചു ഗുപ്ത തുടർന്നു.’ ഒന്ന് ,യൂസഫ്ഷായെ കണ്ടെത്തുക, മിസൈലുകൾ സ്ഥാപിച്ചത് എവിടെയെന്നറിയുക. രണ്ട്, യൂസഫ് ഷായെ തീർക്കുക, അതോടെ എടിജിയുടെ ശക്തി പതിൻമടങ്ങായി കുറയും. മൂന്ന്, മിസൈൽ സ്ഥാപിച്ചിടത്തുപോയി സ്വിച്ച് കണ്ടെത്തുക, അതു സ്വിച്ച് ഓഫ് ചെയ്തു മിസൈൽ നിർവീര്യമാക്കുക.’ഗുപ്ത ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. ‘ഊം, നമ്മൾ കളത്തിലിറങ്ങാൻ പോകുന്നു,യൂസഫ് ഷാ എന്ന വൻമരം നമ്മൾ വീഴ്ത്തും,എത്ര കളികൾ നമ്മൾ കണ്ടിരിക്കുന്നു.’ശേഖർ ആവേശത്തോടെ പറഞ്ഞു. ‘അത്ര എളുപ്പമല്ല കാര്യം,’ ഗുപ്ത പറഞ്ഞു.’ യൂസഫ് ഷായെ കണ്ടെത്തിയാൽ തന്നെ മിസൈൽ എവിടുണ്ടെന്ന് അവൻ പറയില്ല. നമ്മൾ എത്ര വേദനിപ്പിച്ചാലും എന്തൊക്കെ ചെയ്താലും അവൻ പറയില്ല.

മറ്റെന്തെങ്കിലും മാർഗം വേണ്ടിവരും.’അയാൾ വേപഥുവോടെ പറഞ്ഞു.ശേഖറിന്‌റെ ആവേശം കെട്ടു. ‘അല്ലാ, ബോംബ് സ്ഥാപിച്ച സ്ഥിതിക്കു യൂസഫ് മടങ്ങിപ്പോയിരിക്കില്ലേ?’ ശേഖർ സംശയം പ്രകടിപ്പിച്ചു. ‘ഇല്ല, ഒരു സ്ഥലത്ത് ഒരു കാര്യം പ്ലാൻ ചെയ്താൽ സർവനാശം കണ്ടു നേരിട്ടു ബോധ്യപ്പെട്ടിട്ടേ യൂസഫ് മടങ്ങൂ. അവന്‌റെ ശൈലിയാണത്. ഭീകരാക്രമണം കഴിയുന്നതു വരെ അവനിവിടെ കാണും.’ഗുപ്ത മറുപടി പറഞ്ഞു. ‘ഞാനിറങ്ങട്ടെ ശേഖർ,യൂസഫിനെക്കുറിച്ച് എന്തെങ്കിലും വിവരം ഇന്‌റലിജൻസിൽ നിന്നു ലഭിക്കുന്നതു വരെ നമുക്ക് കാത്തിരിക്കാനല്ലാതെ ഒന്നും പറ്റില്ല.അതു ലഭിച്ചാൽ നമുക്ക് പ്ലാൻ ചെയ്തു തുടങ്ങാം.’ എഴുന്നേറ്റുകൊണ്ട് ഗുപ്ത പറഞ്ഞു. ‘ശരി സർ,ഞാൻ കാത്തിരിക്കുകയാണ്. യൂസഫ് ഇനി മടങ്ങിപ്പോകരുത്.’ ഗുപ്തയ്ക്കു ഷേക്ക് ഹാൻഡ് കൊടുക്കാൻ എഴുന്നേറ്റുകൊണ്ട് ശേഖർ പറഞ്ഞു. ‘നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം ശേഖർ, ബൈദിബൈ, നമ്മുടെ ഈ ടീമിൽ ഒരാൾ കൂടിയുണ്ട്..തിങ്കൾ വാര്യർ.പുതുതായി ട്രാൻസ്ഫർ ആയി വന്ന പെൺകുട്ടി, മിടുക്കിയാണ്.’ ഗുപ്ത പറഞ്ഞു. ‘ഓഹ് അറിയാം, പടക്കം തിങ്കൾ.ധാരാളം കേട്ടിട്ടുണ്ട്, കഥകൾ…’ കള്ളച്ചിരിയോടെ ശേഖർ പറഞ്ഞു. ചുണ്ട് വക്രിച്ചു കൊണ്ട് ഒരു ചിരി ചിരിച്ച ശേഷം ഗുപ്ത വിടപറഞ്ഞു. ചാരസംഘടനയിലെ കാമറാണിയാണ് തിങ്കൾ.ഒരു പക്കാ സെക്‌സ് അഡിക്റ്റ്.ചാരസംഘടനയിൽ ഗുപ്ത ഉൾപ്പെടെയുള്ളവർ അവളുടെ കാമുകൻമാരിൽ പെടും. മറ്റുരാജ്യത്തെ ചാരൻമാരെയും ഓഫിസർമാരെയുമൊക്കെ വശീകരിച്ചു രഹസ്യങ്ങൾ ചോർത്തുന്ന ഹണിട്രാപ് വിദഗ്ധയാണു തിങ്കൾ. ലൈംഗികബന്ധത്തിനു ശേഷം ഇരകളെ വെടിവച്ചുകൊല്ലാനും അവൾക്ക് വലിയ താൽപര്യം തന്നെ.ഈ സവിശേഷതകൾ മൂലമാണ് പടക്കം എന്ന പേര് അവൾക്കു വീണത്. —————— ‘ശേഖർ നിങ്ങളെവിടെയാണ്? ‘പിറ്റേന്നു ഗുപ്തയുടെ കോൾ വന്നപ്പോൾ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഏജന്‌റ് ശേഖർ. ‘ഞാൻ വീട്ടിലുണ്ട് സർ.എന്തെങ്കിലും വിവരം?’ ആകാംഷയോടെ ശേഖർ ആരാഞ്ഞു. ‘യെസ്, ഒരു ബിഗ് ബ്രേക്ക,് ഫോണിലൂടെ പറയുന്നില്ല. ഞാനും തിങ്കളും ശ്വേതവില്ലയിലേക്കു വരാം.’ഗുപ്ത പറഞ്ഞു. ‘യൂ ആർ വെൽകം സാർ.’ശേഖർ പറഞ്ഞു. ‘ബൈദിബൈ,ശേഖറിന്‌റെ മമ്മി അവിടുണ്ടോ?’മധുരമൂറുന്ന സ്വരത്തിൽ ഗുപ്ത ചോദിച്ചു. ‘ഇല്ല, മമ്മി കേരള അസോസിയേഷന്‌റെ ഒരു പരിപാടിയിൽ ചീഫ് ഗസ്റ്റായി പോയിരിക്കുകയാണ്.’ നേരിയ ഈർഷ്യയോടെ ശേഖർ മറുപടി പറഞ്ഞു. ‘ഓകെ..’ നിരാശ നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞശേഷം ഗുപ്ത ഫോൺ കട്ടുചെയ്തു. തന്‌റെ മമ്മി ശ്വേതാ വർമയെ ട്യൂൺ ചെയ്യാൻ ഗുപ്തയ്ക്ക് ആഗ്രഹമുണ്ടെന്നു ശേഖറിനു നന്നായി അറിയാം. അല്ല, അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മമ്മി എല്ലാവരോടും തുറന്നിടപെടുന്ന ആളാണ്.കൂടാതെ തുണ്ട് പടത്തിലെ നായികമാരെപ്പോലെയുള്ള വസ്ത്രധാരണവും.മര്യാദയ്ക്ക് വസ്ത്രം ധരിച്ച് മമ്മിയെ താൻ തന്നെ ഒന്നു കണ്ടിട്ടു വർഷങ്ങളായി. എങ്ങനെ തുണി കുറയ്ക്കാം എന്നാണു അവരുടെ ഗവേഷണം.കൂടാതെ അവിടെം ഇവിടെം ടാറ്റൂ, പൊക്കിളിൽ നാശംപിടിച്ച ഒരു റിങ്.കൂടെ ഒടുക്കത്തെ ആകാരവടിവും കൂടിയാകുമ്പോൾ പൂർത്തിയായി-ശേഖർ മനസ്സിലോർത്തു.

ഏതായാലും ശേഖറിന് അധികം കാത്തിരിക്കേണ്ടി വന്നില്ല.ഗുപ്തയുടെ കാർ ശ്വേതവില്ലയുടെ പോർച്ചിൽ ഇരമ്പിനിന്നു. വാതിൽ തുറന്നു കൊടുത്തത് ശേഖർ തന്നെയാണ്.പതിവ് സഫാരി സ്യൂട്ട് ധരിച്ചു ഗുപ്ത കാറിൽ നിന്നിറങ്ങി. ഇടതുവശത്തെ ഡോർ തുറന്നു ഏജന്‌റ് തിങ്കൾ വാര്യർ പുറത്തിറങ്ങി.ശേഖർ അവളെ സാകൂതം നോക്കി.നല്ല ഉയരമുള്ള പെൺകുട്ടി. ജീൻസും സ്ലീവ്‌ലെസ്സ് ടോപ്പുമായിരുന്നു അവളുടെ വേഷം. മെലിഞ്ഞ ശരീരപ്രകൃതി.ചെറിയ മുലകളും അധികം പിന്നോട്ടുതള്ളാത്ത ചന്തികളും.നേർത്ത ചുണ്ടുകൾ.ശരാശരി സൗന്ദര്യം..കൂടുതൽ പറയാനൊന്നുമില്ല.അവൾ ഒരു സൺഗ്ലാസ് വച്ചിട്ടുണ്ടായിരുന്നു.ഇവളെങ്ങനെ ഈ സാധാരണ സൗന്ദര്യവും വച്ച് ഇത്രയും പേരെ വശീകരിക്കുന്നെന്നു ശേഖർ അദ്ഭുതം കൂറി. ‘ഹായ് ഏജന്‌റ് ശേഖർ ബാലു, ഞാൻ തിങ്കൾ..തിങ്കൾ വാര്യർ..’അവൾ ശേഖറിനു ഷേക്ക്ഹാൻഡ് നൽകിക്കൊണ്ട് പറഞ്ഞു. ‘ഹായ് തിങ്കൾ,ശ്വേതാവില്ലയിലേക്കു സ്വാഗതം.’ ശേഖർ തിരിച്ച് പറഞ്ഞു. ചിരിച്ചുകൊണ്ടു തിങ്കൾ തലകുലുക്കി. അതേസമയം തന്നെ ഒരു ചുവന്ന റോൾസ് റോയ്‌സ് കാർ അതിവേഗത്തിൽ പാഞ്ഞെത്തി പോർച്ചിൽ സഡൻ ബ്രേക്കിട്ടു നി്ന്നു. തിങ്കളിനെ ഇടിച്ചു ഇടിച്ചില്ല എന്നമട്ടിലാണ് കാർ നിന്നത്. ചാടിമാറിയതിനാൽ അവൾ രക്ഷപ്പെട്ടെന്നു മാത്രം. കാറിന്‌റെ ഡോർ തുറന്നു ശ്വേത വർമ മന്ദം പുറത്തേക്കിറങ്ങി.’ ഹായ് മിസ്റ്റർ ഗുപ്ത, ഹായ് ശേഖർ’ വശ്യമായ തന്‌റെ സ്വരത്തിൽ അവർ വിളിച്ചു,ചിരിച്ചു തന്‌റെ മുടി മാടിയൊതുക്കി അവരുടെ സമീപത്തേക്ക് നടന്നു. പതിവില്ലാതെ ഒരു സാരിയായിരുന്നു അവർ ധരിച്ചിരുന്നത്.കണ്ണാടി പോലെ സുതാര്യവും നേർത്തതുമായ ഒരു ചുവന്ന സാരി.ബ്രേസിയറിനേക്കാൾ കഷ്ടമായ ഒരു സ്ലീവ് ലെസ് ബ്ലൗസ് ആയിരുന്നു സാരിയുടെ കൂടെ.മുറിച്ച വരിക്കച്ചക്കയുടെ രണ്ടുകഷ്ണങ്ങൾ ഒരുമിച്ചുവച്ചതുപോലെയുള്ള അവരുടെ മുലകൾ മുക്കാലും പുറത്തായിരുന്നു.അഗാധമായ മുലച്ചാൽ സുതാര്യമായ സാരിയിലൂടെ ഫ്രീയായി കാണാം.വയർ മൊത്തം കാട്ടുന്നരീതിയിലായിരുന്നു അരയിൽ സാരി കുത്തിവച്ചിരുന്നത്.പൊക്കിൾ പൂർണമായും പുറത്തുകാണാം, അതിൽ പുതിയ ഒരു റിങ് ഇട്ടിട്ടുണ്ട്, പൊക്കിളിൽ തുളയിട്ട് അതിൽ ഒരു സ്റ്റ്ഡ് കയറ്റി, താഴേക്കു ചങ്ങലപോലെ ചെറിയൊരു ചെയിനും അറ്റത്ത് കൃഷ്ണന്‌റെ ലോക്കറ്റും.അണിവയറിനെ തൊട്ടുതൊട്ട് ആ ലോക്കറ്റ് കിടക്കുന്നു.അതുകൂടാതെ അരയിൽ ഒരു പൊന്നരഞ്ഞാണവും. അവരുടെ രോമരഹിതമായ വെളുത്ത കക്ഷം സ്ലീവ്‌ലെസ് ബ്ലൗസിലൂടെ പുറത്തു കാണാമായിരുന്നു.പിറകുവശമായിരുന്നു അതിലും കേമം. ബ്ലൗസിന്‌റെ നേർത്ത ചരടൊഴികെ മുതുക് പൂർണമായും നഗ്നം.ആലിലയും ഓടക്കുഴലും ചിത്രമാക്കിയ അവരുടെ ടാറ്റൂ മിന്നിത്തിളങ്ങി.ഇറച്ചി ഉരുണ്ടുകൂടി തെറിച്ചു നൃത്തമാടുന്ന അവരുടെ ഭീമാകാരമായ ചന്തിപ്പന്തുകളെ സാരി പൊതിഞ്ഞുനിർത്തി.കഴുത്തിൽ നെക്ലേസ്, ചുണ്ടിൽ വെട്ടിത്തിളങ്ങുന്ന കടുംചുവപ്പ് ലിപ്സ്റ്റിക്, കാലുകളിൽ ഹൈ ഹീൽ ചെരുപ്പുകൾ.കാമോദ്ദീപകമായ നിലയിൽ തന്‌റെ അരക്കെട്ടു കുലുക്കി, രാക്ഷസീയമായ നിതംബപ്പന്തുകൾ താളാത്മകമായി രീതിയിൽ ഇരുവശത്തേക്കും അടിച്ചുതെറിപ്പിച്ച്,

ഒരു പെൺസിംഹം നടക്കുന്നതുപോലെ , സുരസുന്ദരിയായ ശ്വേതവർമ ഗുപ്തയുടെയും ശേഖറിന്‌റെയും അടുത്തേക്കു ചുവടുവച്ചു.ചുവന്ന സാരിയിൽ അവരുടെ കാമോദ്ദീപകമായ വെളുത്തുതുടുത്ത രൂപം പതിൻമടങ്ങ് പ്രഭചൊരിഞ്ഞു നിന്നു. ‘മദാലസ, എന്തൊരു അഡാർ മദാലസ’ ഗുപ്ത മനസ്സിൽ പറഞ്ഞു.ശേഖർ തിങ്കളിനെ നോക്കി, അസൂയയോടെ അവൾ ശ്വേതയെ നോക്കിനിൽക്കുകയാണ്. അല്ലെങ്കിലും വലിയ ചന്തികളും മുലകളുമുള്ള സ്ത്രീകളെ ഇതൊന്നുമില്ലാത്ത പെണ്ണുങ്ങൾക്കു കാണുന്നതു ദേഷ്യമാണല്ലോ. ‘ഹായ്..’പറഞ്ഞുകൊണ്ട് അവർ ഗുപ്തയെ ആലിംഗനം ചെയ്തു, വിട്ടുമാറിയപ്പോൾ അറിയാത്ത മട്ടിൽ ഗുപ്ത തന്‌റെ കൈകൾ അവരുടെ ചന്തിക്കുടങ്ങളിൽ ഒന്നു തഴുകിവിട്ടു. ‘ഇതു തിങ്കൾ..തിങ്കൾ വാര്യർ, പുതുതായി ട്രാൻസ്ഫർ ലഭിച്ചുവന്ന ഓഫിസറാണ്’ ഗുപ്ത തിങ്കളിനെ ശ്വേതയ്ക്കു പരിചയപ്പെടുത്തി. അവർ തിങ്കളിനു ഷേക്ക്ഹാൻഡ് ന്ൽകി. ‘ഇതെന്താണിത്, എല്ലാവരുമുണ്ടല്ലോ, എന്തെങ്കിലും രഹസ്യയോഗമാണോ? ഞാൻ മാറി നിൽക്കണോ..’ചിരിയോടെ ശ്വേത പറഞ്ഞു. ‘അതെ ഒരു ടോപ് സീക്രട്ട് യോഗമാണ്. പക്ഷേ ശേഖറിന്‌റെ മമ്മി കേൾക്കുന്നതിൽ ഞങ്ങൾക്കു കുഴപ്പമില്ല, നിങ്ങളെ ഞങ്ങൾക്കു പൂർണവിശ്വാസമാണ്.’ ഗുപ്ത ചിരിയോടെ പറഞ്ഞു. ‘ഓഹോ എങ്കിൽ കേൾക്കട്ടെ..’ കുസൃതിച്ചിരിയോടെ ശ്വേത പറഞ്ഞു. അവരെല്ലാവരും ശ്വേതയുടെ ഓഫിസ് റൂമിൽ ഒത്തുകൂടി. യൂസഫ്ഷാ ഇന്ത്യയിൽ വന്ന കാര്യവും മിസൈലാക്രമണ പദ്ധതിയും മറ്റും ഗുപ്ത ശ്വേതയെ പെട്ടെന്നുതന്നെ പറഞ്ഞു കേൾപ്പി്ച്ചു, അവർ മൂക്കത്തു വിരൽവച്ചു നിന്നുപോയി. ‘എന്‌റെ കൃഷ്ണാ, വലിയ അപകടമാണല്ലോ…’അവർ ഭഗവാനെ വിളി്ച്ചുകൊണ്ടു പറഞ്ഞു. ‘തീർച്ചയായും മമ്മി, വലിയ അപകടം തന്നെ’ ശേഖർ അവരോടുപറഞ്ഞു.ശ്വേത തലകുലുക്കി.തന്‌റെ കൈയിലെ ഒരു ഹാൻഡ്ബാഗിൽ നിന്നും സിഗരറ്റ് പായ്ക്കറ്റ് കൈയിലെടുത്തു, ഒരു സിഗരറ്റ് തിരഞ്ഞെടുത്ത് ്അവർ ചുണ്ടിൽവച്ചു. ലൈറ്റർ കത്തിച്ച് ഒന്നു രണ്ടുപുക ആഞ്ഞുവലിച്ചു. ‘എന്താണു സർ വലിയ ഒരു ബ്രേക്ക് ഉണ്ടായെന്നു പറഞ്ഞത്?’ ശേഖർ അക്ഷമനായി ചോദിച്ചു. ‘യൂസഫ് ഷാ നാളെ മുംബൈയിൽ വരുന്നു’ ഗുപ്ത പറഞ്ഞു. എല്ലാവരും ഞെട്ടി.’എന്തിന്’് ശേഖർ ചോദിച്ചു. ‘ഒരു ഭീകരാക്രമണപദ്ധതി സെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീടു കുറച്ചുദിവസം അടിച്ചുപൊളിക്കുന്നത് അവന്‌റെ രീതിയാണ്.വിക്രോലിയിൽ ഒരു ഡാൻസ് ബാറുണ്ട്. പങ്കജ് ഡാൻസ് ബാർ, ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ്. അധോലോകനായകരും കള്ളക്കടത്തുകാരുമൊക്കെ എത്തുന്നയിടം.അവിടെ നാളെ ഡാൻസ് കാണാൻ യൂസഫ് വരുന്നെന്നാണ് അറിവ്.സലീം അഹമ്മദ് എന്ന കള്ളപ്പേരിലാണേ്രത അവൻ ഇപ്പോൾ വിലസി നടക്കുന്നത്, നാളെ പങ്കജ് ഡാൻസ് ബാറിൽ നിന്ന് അവനെ വലയിലാക്കിയാൽ നമ്മൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനൊക്കും.’ ഗുപ്ത പറഞ്ഞു.

‘അവനെ അവിടെ നിന്ന് അറസ്റ്റ് ചെയ്താൽ പോരെ മിസ്റ്റർ ഗുപ്ത?’ ശ്വേത ചോദിച്ചു. ‘പറ്റില്ല, ശ്വേതമാഡം.അങ്ങനെ ചെയ്താൽ അവൻ മിസൈൽ എവിടെയാണു സ്ഥാപിച്ചതെന്ന് ഒരിക്കലും നമ്മൾക്കറിയാൻ സാധിക്കില്ല.നമ്മൾ എന്തൊക്കെ ചെയ്താലും അവൻ പറയില്ല,അത്തരം പരിശീലനം നേടിയ കള്ളനാണ് അവൻ.’ മുഷ്ടിചുരു്ട്ടിക്കൊണ്ട് ഗുപ്ത പറഞ്ഞു. ‘ശേഖറിനു വീക്ക്‌നെസ് എന്തെങ്കിലുമുണ്ടോ, നമ്മൾക്കു ട്രാപ് ചെയ്യാൻ പറ്റിയ രീതിയിൽ’ ശേഖർ ചോദിച്ചു. ‘ഉവ്വ്, അതിസുന്ദരികളായ സ്ത്രീകളെ പരിചയപ്പെടാനും അവരുമായി രമിക്കാനും യൂസഫിനു താൽപര്യമാണ്.അവർക്കുവേണ്ടി എന്തും ചെയ്യാൻ അവനു മടിയില്ല. അതാണ് അവന്‌റെ ഒരേയൊരു വീക്ക്‌നെസ്സ്.’ ഗുപ്ത പറഞ്ഞു. ‘സർ, ഒരു ഐഡിയ’ തിങ്കൾ പറഞ്ഞു.’നാളെ ഡാൻസ് ബാറിൽ യൂസഫിനു മുന്നിൽ ഞാൻ ഡാൻസ് കളിക്കാം.അവനെ പരിചയപ്പെട്ട് ഹണിട്രാപ്പ് ചെയ്തു വിവരങ്ങൾ ചോർത്താം.’അവളുടെ കണ്ണുകളിൽ ആത്മവിശ്വാസം തിളങ്ങിനിന്നു.ആശയം നല്ലതാണെന്നു ശേഖറിനും തോന്നി. ‘മികച്ച ആശയമാണ്,’ ഗുപ്ത പറഞ്ഞു.’പക്ഷേ തിങ്കൾ വിചാരിക്കുന്നതു പോലെ എളുപ്പം വീഴുന്ന ഒരാളല്ല യൂസഫ്. അതീവസുന്ദരികളായ സ്ത്രീകൾ, നടികൾ, മോഡലുകൾ…ഇവരൊക്കെ വിചാരിച്ചാലേ അവനെ വലയിലാക്കാൻ കഴിയൂ.’ തിങ്കളിന്‌റെ മുഖം മങ്ങി. ‘ഇനിയിപ്പോ സുന്ദരികളെ തേടി എവിടെപ്പോകും.’ശേഖർ ചോദിച്ചു. ‘എന്തിനു തേടിപ്പോകണം, നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ..’ഗുപ്ത കള്ളച്ചിരിയോടെ ശ്വേത വർമയെ ചൂണ്ടിക്കാട്ടി പറഞ്ഞു. ‘ഇതിലും വലിയ ഒരു സുന്ദരി മുംബൈയിൽ ഇല്ല.മാഡം വിചാരിച്ചാൽ യൂസഫിനെ ട്രാപ് ചെയ്യാം, ഈ നാടിനെ രക്ഷിക്കാം.’ ‘വാട്ട് ഞാനോ,’ സിഗററ്റ് വായിൽ നിന്നെടുത്ത് അദ്ഭുതം കൂറിക്കൊണ്ടു ശ്വേത ചോദിച്ചു.ഗുപ്തയുടെ പുകഴ്ത്തൽ അവർക്കു നന്നായി ഇഷ്ടപ്പെട്ടിരുന്നു. തന്‌റെ മാദകസൗന്ദര്യത്തിൽ അവർക്കു വളരെ അഭിമാനമായിരുന്നു. ‘നോ, അതൊന്നും ശരിയാവില്ല.മമ്മിയെ അപകടകരമായ ഈ കാര്യത്തിലേക്കു വലിച്ചിഴക്കാൻ ഒന്നും പറ്റില്ല.’ശേഖർ പറഞ്ഞു. ഗുപ്ത ശ്വേതയെ നോക്കി. ‘ശേഖർ, ഗുപ്ത പറഞ്ഞതിലും കാര്യമുണ്ട്. പറയത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത തിങ്കളിനെപ്പോലെ ഒരു സാധാരണ പെൺകുട്ടിക്ക് ഈ ദൗത്യം നടപ്പാക്കാൻ പറ്റില്ല. അതിസുന്ദരിയായ ഞാൻ വിചാരിച്ചാൽ അവനെ വലയിൽ വീഴ്ത്താം,രാജ്യത്തെ രക്ഷിക്കുകയാണു ഇപ്പോൾ നമ്മുടെ മുന്നിലുള്ള കടമ’ തിങ്കൾ വാര്യരിനെ ഒന്നു ചെറുതാക്കിയും സ്വന്തം സൗന്ദര്യത്തെ ഒന്നു പുകഴ്ത്തിയും ശ്വേത പറഞ്ഞു. ശേഖറിനു ഉത്തരം മുട്ടി.മമ്മി അപകടത്തിലാകുന്നതു അവനു ചിന്തിക്കാൻ വയ്യായിരുന്നു. എന്നാൽ ശ്വേതയുടെ തീരുമാനങ്ങൾക്ക് എന്നും വിധേയനാണു ശേഖർ.ഏതായാലും ഗുപ്തയുടെ മുഖം തെളിഞ്ഞു.’താങ്ക്‌സ് മാഡം’ അയാൾ പറഞ്ഞു. അതിനു മമ്മിക്കു ഡാൻസ് ഒന്നും അറിയില്ലല്ലോ, ഇതൊന്നും ശരിയാവില്ല, മമ്മി ഇതിൽ ഇറങ്ങേണ്ട അവൻ വീണ്ടും പറഞ്ഞു. ‘നീയെന്‌റെ കയ്യിൽ നിന്നു അടി വാ്ങ്ങും, ചൂരൽ എടുത്തുകൊണ്ടുവരണോ ഞാൻ.’ശ്വേത ദേഷ്യപ്പെട്ടു.ശേഖർ നിശബ്ദനായി.ആഗോളകില്ലാഡിയായ ശേഖറിനു ജീവിതത്തിൽ ആരെയങ്കിലും പേടിയുണ്ടെങ്കിൽ അതു തന്‌റെ മമ്മി ശ്വേതയെ മാത്രമാണ്. ദേഷ്യം വന്നാൽ ശ്വേത ഒരു മൃഗമാണ്. ശേഖറിനെ അടിക്കാനായി ഇന്നും ഒരു വലിയ ചൂരൽ അവരുടെ കൈയിലുണ്ട്. പലപ്പോഴും അവരതു പ്രയോഗിക്കാറുമുണ്ട്.

‘ പണ്ടു സിനിമയിൽ അഭിനയിക്കുന്നതിനായി ഞാൻ ഡാൻസ് പഠിച്ചിരുന്നു, ഇന്നു വൈകുന്നേരം ഒന്നു പ്രാക്ടീസ് ചെയ്താൽ മതിയാകും’ ശ്വേത പറഞ്ഞു. ശേഖറിനു പിന്നൊന്നും പറയാനില്ലായിരുന്നു. ‘പെർഫക്ട്’ ഗുപ്ത അവരെ അഭിനന്ദിച്ചു. ഇതു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല, ഹണിട്രാപ്പിനു പ്രത്യേക പരിശീലനം വേണം, ഇതുമായി അംഗീകരിക്കാൻ എനിക്കാവില്ല. പങ്കജ് ഡാൻസ് ബാറിൽ ഞാൻ തന്നെ നൃത്തം ചെയ്യുന്നതാകും നല്ലത്’ വീർത്തു കെട്ടിയ മുഖത്തോടെ തിങ്കൾ പറഞ്ഞു. ശ്വേതയുടെ കളിയാക്കലുകൾ അവളെ ബാധിച്ചിരുന്നു. ‘എങ്കിൽ പിന്നെ രണ്ടുപേരും നൃത്തം ചെയ്യട്ടെ’ ഗുപ്ത പറഞ്ഞു.തിങ്കളിനെ പിണക്കാൻ ഗുപ്തയ്ക്കു പറ്റില്ലായിരുന്നു. അയാളുടെ പ്രധാന ഊത്തുകാരിയാണു തിങ്കൾ. ഏതായാലും ആ തീരുമാനത്തോടെ ചർച്ച പിരിഞ്ഞു. ഗു്പ്തയും തിങ്കളും ശ്വേതാവില്ലയിൽ നിന്നു മടങ്ങി.

പങ്കജ് ഡാൻസ് ബാർ, വിക്രോലി. സമയം വൈകിട്ട് അഞ്ചുമണി

മനോഹരമായ ഒരു റിസോർട്ട്, അതായിരുന്നു പങ്കജ് ഡാൻസ് ബാർ. ഡാൻസ് ബാറെന്നു പേരുണ്ടെങ്കിലും മുംബൈയിലെ ഇത്തരം മറ്റുസങ്കേതങ്ങളെപ്പോലെയായിരുന്നില്ല പങ്കജ്. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ.എസി റൂമുകൾ, ബില്യാർഡ്‌സ് കോർട്ട്, വലിയ പൂന്തോട്ടം,അണ്ടർഗ്രൗണ്ട് പാർക്കിങ് തുടങ്ങി എല്ലാവിധ സംരംഭങ്ങളും അവിടുണ്ട്. വിദേശിപണക്കാർ, അധോലോക അംഗങ്ങൾ, സിനിമാസംവിധായകർ തുടങ്ങി മുംബൈയിലെ ധനികവർഗം സന്ദർശിക്കുന്നയിടം. പങ്കജ് ഡാൻസ് ബാറിൽ നൃത്തം ചെയ്യാൻ അങ്ങനെ എല്ലാവർക്കും അവസരം ലഭിക്കാറില്ല. ഗുപ്ത തന്‌റെ ഉന്നതതല ബന്ധങ്ങൾ ഉപയോഗിച്ചാണു തിങ്കളിനും ശ്വേതയ്ക്കും ഇന്നു നൃത്തം ചെയ്യാൻ രംഗമൊരുക്കിയത്. ബാറിലേക്ക് ആളെക്കടത്തിവിടുന്ന ബൗൺസർമാരുടെ വേഷത്തിലായിരുന്നു ഗുപ്തയും ശേഖറും, അവരുടെ അരയിൽ പിസ്റ്റളുകളുണ്ടായിരുന്നു.സന്ദർശകർ ഓരോരുത്തരായി എത്തിത്തുടങ്ങി. ശരീരപരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി അവർ അകത്തേക്കു കടത്തിവിട്ടു.അത്രയും നേരം കാത്തുനിന്നിട്ടും അവർ പ്രതീക്ഷിച്ച അതിഥി വന്നില്ല…യൂസഫ്. നൃത്തം തുടങ്ങാറായി. ശേഖറും ഗുപ്തയും നിരാശരായി,ഒരേയൊരു കച്ചി്തുരുമ്പു നഷ്ടപ്പെട്ട മാതിരി ഇരുവരും മുഖാമുഖം നോക്കി നിന്നു.എന്നാൽ പ്രതീക്ഷ അസ്ഥാനത്തായില്ല,അവൻ..യൂസഫ് ഷാ ഒടുവിലെത്തുക തന്നെ ചെയ്തു. പൊക്കം കുറഞ്ഞു ശരീരത്തിന് അധികം വണ്ണമില്ലാത്ത ഒരു വ്യക്തിയായിരുന്നു യൂസഫ്, 35 വയസ്സ് പ്രായം തോന്നിക്കും.പ്രത്യേകരീതിയിൽ തയാർ ചെയ്ത ഫ്രഞ്ച്താടിയാണ് അവന്‌റെ മുഖത്ത് ആരും ആദ്യം ശ്രദ്ധിക്കുക.ജീൻസും കറുത്ത പോളോ ടീഷർട്ടുമായിരുന്നു വേഷം.ഒറ്റനോട്ടത്തിൽ തന്നെ യൂസഫിനെ ശേഖറും ഗുപ്തയും തിരിച്ചറിഞ്ഞു, ഇരുവരും പരസ്പരം നോക്കി തലകുലുക്കി. അവരുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ‘ആപ്കാ നാം?’ റിസർവു ചെയ്തവരുടെ പട്ടിക നോക്കി ഗുപ്ത ചോദിച്ചു. ‘സലീം..സലീം അഹമ്മദ് ..’ യൂസഫ് ഷാ പറഞ്ഞു.ശേഖറിന്‌റെ മുഖത്ത് ഒരു കത്തൽ കണ്ടു,സലീം അഹമ്മദ് എന്ന കള്ളപ്പേരിലാണ് യൂസഫ് ഇന്ത്യയിലെത്തിയത്. ‘അന്തർ ജാവോ..’ ഗുപ്ത അവനെ ഡോർ തുറന്ന് അകത്തേക്കു കടത്തിവിട്ടു.തുടർന്ന് ശേഖറും ഗുപ്തയും ഡാൻസ് ബാറിനുള്ളിലേക്കു കയറി. രാജകീയമായ ഒന്നായിരുന്നു ഡാൻസ് ബാർ.ഹാളിനുള്ളിൽ വിവിധ കസേരകളിൽ ഇരി്ക്കുന്ന അതിഥികൾ, അവർക്ക് ചഷകങ്ങളിൽ കൂടിയ മദ്യം വിളമ്പുന്ന അർധനഗ്നാംഗികളായ വനിതകൾ.

ഹാളിനു ഒരറ്റത്ത് കെട്ടിപ്പൊക്കിയ സ്റ്റേജിൽ ഡാൻസ് കളിക്കാനുള്ള വേദി, അതിൽ ഒരു നീളൻ കമ്പിയും, പോൾഡാൻസിനു വേണ്ടിയുള്ളതാണ്. നൃത്തം തുടങ്ങാൻ സമയം അടുത്തുവന്നു. ഡ്രസ്സിങ് റൂമിലായിരുന്നു തിങ്കളും ശ്വേതാവർമയും. തിങ്കളിന്‌റെ നൃത്തമാണ് ആദ്യം.അവൾ വസ്ത്രം ധരിച്ചുകഴിഞ്ഞിരുന്നു. അറബിക് രീതിയിലുള്ള ഒരു വേഷം.മിനുക്കങ്ങൾ ഘടിപ്പിച്ച ബ്ലൗസിനുള്ളിൽ അവളുടെ ചെറിയ മുലകൾ ഒതുങ്ങി നിന്നു. നീണ്ടുപരന്ന അണിവയർ പൂർണമായും കാണാം. അരക്കെട്ടിൽ നിന്നു താഴേക്കു സുതാര്യമായ ഒരു പാവാട, അതു മുട്ടു വരെ കിടക്കുന്നു. പകുതിക്കുവച്ചു കീറിയിട്ട പാവാട ഡാൻസിനിടെ മുകളിലേക്ക് ഉയർന്നു പൊങ്ങി കാലുകൾ കാട്ടും വിധമുള്ളതാണ്. കുളി കഴിഞ്ഞുവന്നശേഷം വലിയ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു തന്‌റെ തടിച്ച ചുണ്ടുകളിൽ ലിപ്സ്റ്റിക് ഇടുകയായിരുന്നു ശ്വേതാവർമ. ഒരു ബാത്ത് ടവൽ അവർ ശരീരത്തിൽ ചുറ്റിയിരുന്നു. നെഞ്ചിൽ കെട്ടിവച്ച ആ ടവൽ തുടകളുടെ പകുതിവരെ കിടന്നു. ശ്വേതാവർമയുടെ സമ്പന്നമായ മുലകളിലും ക്രമത്തിലധികം കൊഴുത്തുരുണ്ട ചന്തിപ്പന്തികളിലുമായിരുന്നു തിങ്കളിന്‌റെ നോട്ടം. ‘കാട്ടുചരക്ക്’ അവൾ മനസ്സിലോർത്തു. ‘ഗുപ്ത പറഞ്ഞത് ശരിയാണ്, ഇതുപോലൊരു ചരക്ക് മുംബൈയിൽ വേറെയുണ്ടാകില്ല.അൻപതു വയസ്സ് ആകാറായെങ്കിലും എന്താ മൊതല്,’ അവളുടെ ഉള്ളിൽ അസൂയ അങ്കുരിച്ചു. ‘ആന്‌റിക്കു വല്ലാത്ത സ്ട്രക്ചർ തന്നെ , എങ്ങനെയാണ് ഇതു കിട്ടിയത്’ ശ്വേതാവർമയുടെ സമീപമെത്തി, കണ്ണിറുക്കി ചിരി്ച്ചുകൊണ്ട് തിങ്കൾ വാര്യർ ചോദിച്ചു. ‘പാരമ്പര്യം’, തിങ്കളിന്‌റെ ചെറിയ മുലകളിലേക്കും ചന്തികളിലേക്കും പുച്ഛത്തോടെ നോക്കി കൊണ്ട് ശ്വേത പറഞ്ഞു. ‘ഇലന്തൂർ കോവിലകത്തെ രാജകുടുംബത്തിലാണ് ഞാൻ ജനിച്ചത്, അവിടത്തെ പെണ്ണുങ്ങളൊക്കെ ഇക്കാര്യത്തിൽ ദൈവം അനുഗ്രഹിച്ചവരാണ്.രാജപരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചാൽ രാജകീയമായ ചില കാര്യങ്ങൾ കിട്ടും, അമ്പലവാസിയായാൽ അതു കിട്ടില്ല.അതിനാരും അസൂയപ്പെട്ടിട്ടു കാര്യമില്ല’ ജാതീയമായി തിങ്കളിനെ കുത്തിനോവിച്ചുകൊണ്ട് ഉരുളയ്ക്കുപ്പേരി പോലെയാണു ശ്വേത അതു പറഞ്ഞത്.വാര്യർ ജാതി അമ്പലവാസി സമുദായമാണല്ലോ.ഏതായാലും തിങ്കളിനതു ശരിക്കും കൊണ്ടു.അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു. ‘പിന്നെ ഒരു കാര്യം, തിങ്കൾ എന്നെ ആന്‌റി എന്നു വിളിച്ചത് ശരിയായില്ല, ഞാൻ നിങ്ങളുടെ സുപ്പീരയർ ഓഫിസറുടെ അമ്മയാണ്. നിങ്ങളുടെ ചീഫ് ഗുപ്ത പോലും എ്‌ന്നെ ശ്വേത മാഡം എന്നാണു സംബോധന ചെയ്യുന്നത്, തിങ്കളും അങ്ങനെ വിളിക്കൂ.’സ്വരത്തിൽ അൽപം കടുപ്പം കലർത്തി ശ്വേത തിങ്കളിനോട് ആവശ്യപ്പെട്ടു. ‘അങ്ങനെ വഴിയെ പോകുന്നവരെയും, ബോളിവുഡിൽ പരാജയപ്പെട്ട നടിമാരെയും ഒന്നും ഞാൻ സാർ, മാഡം എന്നൊന്നും വിളിക്കാറില്ല.’തിങ്കൾ മൂർച്ചയേറിയ സ്വരത്തിൽ മറുപടി പറഞ്ഞു. സ്വരത്തിലെ കുത്ത് മനസ്സിലാക്കിയ ശ്വേതയുടെ മുഖം ചുവന്നു. അവർ എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു പയ്യൻ റൂമിലേക്കു കയറി വന്നു,ഡാൻസ് ബാറിലെ അറ്റൻഡറാണ്.

‘നൃത്തം തുടങ്ങാറായി,മേംസാബുമാർ റെഡിയായോ?, തിങ്കൾ മേംസാബിന്‌റെയാണ് ആദ്യം’ അവൻ പറഞ്ഞു. ഏതായായലും കൂടുതൽ ഉടക്ക് ഉണ്ടാകാതിരിക്കാൻ അതു സഹായിച്ചു, പയ്യനൊപ്പം തിങ്കൾ സ്റ്റേജിലേക്കു നടന്നു. ഹാളിലെ സ്റ്റേജിന്‌റെ കർട്ടൻ കാതടിപ്പിക്കുന്ന സംഗീതത്തിനൊപ്പം മേലേക്ക് ഉയർന്നു. ഗുപ്തയും ശേഖറും ആകാംഷയോടെ യൂസഫിനെ നോക്കി നിൽക്കുകയായിരുന്നു. സ്‌റ്റേജിനു സമീപമുള്ള ഒരു കസേരയിലാണ് അവൻ ഇരിക്കുന്നത്. നാലോളം ലാർജുകൾ അകത്താക്കിയ അവൻ ചിക്കൻ സൂപ്പ് ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.കൈയിൽ ഒരു സിഗരറ്റുമുണ്ട്. കർട്ടൻ പൂർണമായും ഉയർന്നു കഴിഞ്ഞു.സ്റ്റേജിൽ വിവിധ ലൈറ്റുകൾ മിന്നിക്കത്തി.കറുത്ത മിനിസ്‌കർട്ടും, വെളുത്ത ബ്ലൗസും ധരിച്ച ഒരു ഉത്തരേന്ത്യൻ പെണ്ണ് മൈക്കുമായി സ്റ്റേജിലേക്കു വന്നു. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക് ധരിച്ച അവൾ പ്രസന്നമായ മുഖഭാവത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു. ‘നമസ്‌തേ…പങ്കജ് ഡാൻസ് ബാർ വെൽക്കംസ് ആൾ…ഇന്നു രണ്ടു സുന്ദരിമാരാണ് നിങ്ങൾക്കുവേണ്ടി ഇവിടെ നൃത്തം ചെയ്യുന്നത്, സോ ലെറ്റസ് എൻജോയ് ദ ഡാൻസ്.’അവൾ ഹിന്ദിയിലും ഇംഗ്ലിഷിലുമായി അനൗൺസ് ചെയ്തു. ‘ടൈം ഫോർ ഫസ്റ്റ് പെർഫോർമൻസ് , ലെറ്റസ് വേൽക്കം തിങ്കൾ വാര്യർ, ദി ബ്യൂട്ടിഫുൾ ഗേൾ ഫ്രം ലോഖണ്ട് വാല..’അനൗൺസ്‌മെന്‌റ കഴിഞ്ഞ് പെൺകുട്ടി ഇറങ്ങിപ്പോയി, വേദിയിൽ ചുവന്ന പ്രകാശം തെളിഞ്ഞു. സത്യമേവ ജയതേയിലെ ദിൽബർ ദിൽബർ എ്ന്ന ഗാനം വേദിയിൽ മുഴങ്ങി.തിങ്കൾ വാര്യർ വേദിയിലേക്കെത്തി. ഗാനത്തിനൊപ്പിച്ചു തിങ്കൾ ചുവടു വച്ചുതുടങ്ങി. ബെല്ലിഡാൻസായിരുന്നു. തന്‌റെ പരന്ന അണിവയർ അങ്ങോട്ടുമിങ്ങോട്ടും തെറ്റിച്ചു വശ്യമായ രീതിയിൽ തിങ്കൾ നൃത്തമാടി.സദസ്സിൽ കരഘോഷം മുഴങ്ങി. യൂസഫ് തലയുയർത്തി വേദിയിലെ ഡാൻസ് തെല്ലുനേരം കണ്ടു. എന്നിട്ടു താൽപര്യമില്ലാത്ത മട്ടിൽ തന്‌റെ സൂപ്പുകുടിക്കൽ തുടർന്നു.ഇടയ്ക്കു മൊബൈലിലെ സന്ദേശങ്ങളും നോക്കാൻ തുടങ്ങി.തിങ്കളിന്‌റെ ഡാൻസ് പരാജയമാണെന്നു ഗുപ്തയ്ക്കും ശേഖറിനും മനസ്സിലായി. അവരുടെ ഉള്ളിൽ ഭീതി നിറഞ്ഞു.തിങ്കളിന്‌റെ നൃത്തം അവസാനഘട്ടത്തിലേക്കെത്താൻ തുടങ്ങി. അടുത്ത പ്രകടനത്തിനു സമയമായെന്നു ശ്വേതാവർമയുടെ മുറിയിൽ അറിയിപ്പു കിട്ടിയത് അപ്പോഴാണ്. കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് ചുണ്ടിൽ ഒരു തവണ കൂടി എഴുതിയ ശേഷം ശ്വേത വേദിയെ ലക്ഷ്യമാക്കി പതിയെ നടന്നു. വേദിയിലേക്കുള്ള ഇടനാഴിയിൽ ഒരു ബൗൺസർ നിൽ്പ്പുണ്ടായിരുന്നു.ശ്വേതാ വർമയെ കണ്ട് അയാളുടെ കണ്ണു തള്ളി.രണ്ടു കൈയും ഉയർത്തി അവരെ തടഞ്ഞുകൊണ്ട് അയാൾ ഓടി വന്നു. ‘മാഡം ഇത്തരം വസ്ത്രങ്ങൾ ഇട്ടുകൊണ്ട് നൃത്തം ചെയ്യാൻ പറ്റില്ല, ഇറ്റ്‌സ് ഇല്ലീഗൽ’ കൈകൾ വശങ്ങളിലേക്കു വിടർത്തി തടസ്സമുണ്ടാക്കിക്കൊണ്ട് അയാൾ പറഞ്ഞു. ‘വസ്ത്രം എന്തുവേണമെന്നു ഞാൻ തീരുമാനിച്ചോളാം,യൂ സ്‌റ്റേ എവേ’ അമർഷത്തോടെ ബൗൺസറിനു നേർക്കു നോക്കി ശ്വേതാവർമ മുരണ്ടു. ‘പറ്റില്ല, ഈ വേഷമിട്ട് സ്‌റ്റേജിൽ കേറാൻ ഞാൻ സമ്മതിക്കില്ല.’ബൗൺസർ കൂടുതൽ അടുത്തു നിന്നു, മുന്നോട്ടാഞ്ഞ ശ്വേതയുടെ ശരീരത്തിൽ അയാളുടെ കൈകൾ മുട്ടി..

‘യൂ ബ്ലഡീീീ…ഹൗ ഡേർ യൂ…’ ആക്രോശത്തോടെ മുഷ്ടിചുരുട്ടി ബൗൺസറുടെ മൂക്കിനു തന്നെ ഒറ്റയിടിയായിരുന്നു ശ്വേത.ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ബൗൺസർ വെട്ടിയിട്ട വാഴത്തട പോലെ നിലം പതിച്ചു. ഹൈഹീൽ ചെരുപ്പിട്ട തന്‌റെ കാലുകൾ അയാളുടെ നെഞ്ചത്തു തന്നെ ചവിട്ടിക്കൊണ്ടു ശ്വേത മുന്നോട്ടു നടന്നു.തിങ്കൾ വാര്യരുടെ പ്രകടനം അവസാനിക്കുന്നതിന്‌റെ കരഘോഷം സദസ്സിൽ മുഴങ്ങി. വേദിയിലേക്കു കയറുന്ന വാതിലിനു മുന്നിലെത്തിയിരുന്നു ശ്വേതയപ്പോൾ. മൈക്കിലൂടെ അവർ അടുത്ത നൃത്തത്തിന്‌റെ അനൗൺസ്‌മെന്‌റ് കേട്ടു. ‘ഡാൻസിങ് നെക്‌സ്റ്റ്, ദി ഫോർമസ് മിസ് കേരള ഫ്രം ബാന്ദ്ര. ലെറ്റ്‌സ് വെൽക്കം വിത്ത് എ ക്ലാപ്, ശ്വേതാ വർമ…….’. സദസ്സ് നിശബ്ദമായി, വേദിയിൽ അരണ്ടവെളിച്ചം പരന്നു.

… (നിങ്ങൾക്കിഷ്ടമാണെന്നു തോന്നിയാൽ തുടരും )

Comments:

No comments!

Please sign up or log in to post a comment!