ഷഹാന Ips : ഒരു സര്‍വീസ് സ്റ്റോറി 8

ഖാൻ സ്ട്രീറ്റിൽ, പന്ത്രണ്ടാം ലെയിനിൽ അർജ്ജുൻ റെഡ്ഢിയെത്തുമ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.

കറാച്ചിയിലെ ഈ തെരുവ് കാണുമ്പോൾ ആര് പറയും പാക്കിസ്ഥാൻ ഒരു ദരിദ്ര രാജ്യമാണ് എന്ന്?

ഏറ്റവും മികച്ച കെട്ടിടങ്ങളും ഏറ്റവും ആധുനികമായ വാസ്തു ശിൽപ്പ രീതിയുമാണ് എങ്ങും.

അനാവശ്യമായ ബഹളമോ ക്രമരാഹിത്യമോ ഒന്നുമില്ലാത്ത വൃത്തിയുള്ള, ഏത് യൂറോപ്പ്യൻ രാജ്യത്തെ തെരുവിനോടും കിടപിടിക്കുന്ന ഇടം.

പക്ഷെ ഒരു തമാശയെന്നുള്ളത് ഈ തെരുവ് ഒരു സ്വകാര്യ വ്യക്തിയുടെതാണ്‌ എന്നതാണ്!

സ്വകാര്യ വ്യക്തിക്ക് കാറാകാം, കെട്ടിടമാകാം, കൃഷിയിടമാകാം.

പക്ഷെ പാതയോ, പുഴയോ, തെരുവോ സ്വന്തമാക്കാനാവുമോ?

“അതെ” എന്ന് ഉത്തരം പറയണമെങ്കിൽ കറാച്ചിയിലെ ഗാഫർഖാൻ സ്ട്രീറ്റിലെ പന്ത്രണ്ടാം നമ്പർ ഗലിയിലേക്ക് വരണം.

കറാച്ചി മുനിസിപ്പൽ കോർപ്പറേഷൻ രേഖകളിൽ കാണുന്നത് 147 /  DBC  – 10 ആയിരത്തി നാനൂറ് പ്ലോട്ടുകൾ, ഖാസി മുഹമ്മദ് ഇക്രാം …..

ദാവൂദ് ഇബ്രാഹിമിന്റെ ഹെഡ് ഗൺമാൻ ആണ് അയാൾ.

കുറ്റകൃത്യങ്ങൾക്കിടയിലാണ് ജനനം. ‘അമ്മ ക്വിറ്റോയിൽ അറിയപ്പെടുന്ന കവർച്ചാ സംഘത്തിന്റെ നേതാവ്. രണ്ടു ജില്ലകളിലെയും വേശ്യാലയങ്ങളുടെ നടത്തിപ്പുകാരി. അച്ഛൻ ആരാണ് എന്ന് ചോദിച്ചപ്പോൾ പാക്കിസ്ഥാനിലെ സെൻസസ് ലിസ്റ്റ് തിരയേണ്ടിവരും എന്നാണ് അവൾ മകനായ ഇക്രാമിനോട് പോലും പറഞ്ഞിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് മെക്സിക്കൻ തീരത്തേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ തലവനായിരുന്നു ഇക്രം. അതും പതിനേഴാം വയസ്സിൽ. പ്രസിഡന്റ്റ് ബരാക്ക് ഒബാമ മയക്കുമരുന്നിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച ആദ്യ നാളുകളിൽ മയാമിയിൽ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് എഫ് ബി ഐയുടെ  പിടിയിലായതാണ്. എഫ് ബി ഐ സബ് സോണൽ ക്വർട്ടേഴ്സിലേക്ക് അയാളെ കൊണ്ടുപോകുമ്പോൾ വാഹനം ആക്രമിക്കപ്പെട്ടു. അതിൽ മാരകമായി പരുക്കേൽപ്പിക്കപ്പെട്ട ഇക്രാം പിന്നെ കണ്ണുകൾ തുറക്കുമ്പോൾ റാവൽപിണ്ടിയ്ക്കടുത്തുള്ള ഒരു മലയോര ഗ്രാമത്തിലെ കുടിലിൽ കിടക്കയിലാണ്. കിടയ്ക്കക്കരികിൽ തന്നെയും നോക്കി പുഞ്ചിരിക്കുന്ന ആഢ്യത്വവും സൗന്ദര്യവുമുള്ള ഒരു മധ്യവയസ്ക്കൻ.

“ആരാ?”

ഇക്രാം ചോദിച്ചു.

“ഷെഹ്‌സാദ് വസീർ സർദാരി…”

അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇക്രാം അയാളെ മിഴിച്ചുനോക്കി.

“മനസ്സിലായില്ലേ?”

“ഇല്ല…”

അവൻ പരീക്ഷീണതയോടെ പറഞ്ഞു.

“മറ്റൊരു പേര് നീ ഒരുപക്ഷെ കേട്ടു കാണും…”

പുഞ്ചിരിയുടെ മാറ്റ് കൂട്ടികൊണ്ട് അയാൾ പറഞ്ഞു.



ഇക്രാം അയാളെ ആകാംക്ഷയോടെ നോക്കി.

“ദാവൂദ് ഇബ്രാഹിം!”

അദ്‌ഭുതവും ആദരവും കൊണ്ട് അവൻ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.

“വേണ്ട വേണ്ട,”

അയാൾ വിലക്കി.

“നിനക്ക് കുറഞ്ഞത് ഒരാഴ്ചത്തെയെങ്കിലും ചികിത്സ വേണ്ടി വരും… അത് കൊണ്ട് എഴുന്നേൽക്കണ്ട. വിശ്രമിച്ചാൽ മതി…”

“ഹുസൂർ,”

ഭയവും ആദരവും കലർന്ന സ്വരത്തിൽ ഇക്രാം വിളിച്ചു.

“അങ്ങയുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്..അങ്ങനെയാണ് ഞാനീ ബിസിനിസിലേക്ക് വന്നത്…”

ദാവൂദ് പുഞ്ചിരിച്ചു.

അന്ന് മുതൽ ഖാസി മുഹമ്മദ് ഇക്രാം ദാവൂദിന്റെ സന്തത സഹചാരിയാണ്. തനിക്ക് ചുറ്റുമുള്ളവരിൽ ഏറ്റവും വിശ്വസ്ഥനും കാര്യശേഷിയുള്ളവനുമായി അയാൾ മാറിയത് ദാവൂദ് അദ്‌ഭുതത്തോടെ മനസ്സിലാക്കി. ഏത് കാര്യവും ഏത് സമയത്തും വിശ്വസിച്ചേൽപ്പിക്കാവുന്ന നിലയിലേക്ക് ഇക്രാം വളർന്നു.

അർജ്ജുൻ ഗേറ്റിലെത്തിയപ്പോൾ കറുത്ത വേഷത്തിൽ കലാഷ്നിക്കോവുമായി നിന്ന രണ്ടു സെക്യൂരിറ്റി ജീവനക്കാരും ക്രുദ്ധമായി നോക്കി.

“ആരാ?”

ഒരുവൻ ചോദിച്ചു.

“അസ്‌ലം…”

അവൻ പറഞ്ഞു.

“അസ്‌ലം മൻസൂരി…ഇക്രാം ഭായിയുടെ ഫ്രണ്ടാണ്…”

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സെൽ ഫോണിൽ സംസാരിക്കുന്നത് അർജ്ജുൻ കണ്ടു. അടുത്ത നിമിഷം അയാളുടെമുഖം പ്രകാശിച്ചു. മുഖത്തു   ആദരവ് നിറഞ്ഞു.

“അകത്തേക്ക് പോയാലും. ഭായി ചെല്ലാൻ പറഞ്ഞു…”

“നന്ദി….”

അർജ്ജുൻ കാർ ഗേറ്റിലൂടെ കടത്തി.

ഏകദേശം അഞ്ഞൂറ് ചതുരശ്ര മീറ്റർ വിസ്തീർണ്ണമെങ്കിലും ആ കെട്ടിടത്തിന്റെ കോമ്പൗണ്ടിനുണ്ട് എന്ന് അർജ്ജുന് തോന്നി. കോമ്പൗണ്ടിന്റെ അതിരിൽ മനോഹരമായ പനമരങ്ങൾ വളർന്നു നിന്നിരുന്നു.

അതിന്റെ ഒരു ഒതുക്കിൽ അവൻ കാർ പാർക്ക് ചെയ്തു.

പിന്നെ അർജ്ജുൻ പ്രധാന വാതിലിന് നേരെ നടന്നു.

ഈ കെട്ടിടത്തിന്റെയുള്ളിൽ ദാവൂദ് ഇബ്രാഹിമുണ്ട്.

പറഞ്ഞുകേട്ടിട്ടേയുള്ളൂ. ചിത്രം കണ്ടിട്ടിട്ടേയുള്ളു. ഇപ്പോൾ നേരിട്ട് കാണാൻ പോവുകയാണ്.

അവന്റെ ഹൃദയമിടിപ്പ് കൂടി. പ്രധാന വാതിൽക്കൽ രണ്ട് തോക്കുധാരികൾ നിന്നിരുന്നു. അവരുടെ ക്രുദ്ധമായ നോട്ടം ശ്രദ്ധിക്കാതെ, പരമാവധി വികാര നിയന്ത്രണം നടത്തി അവൻ ഹാളിലേക്ക് പ്രവേശിച്ചു.

അതിന്റെ മധ്യത്തിൽ ഒരു സപ്രമഞ്ചകട്ടിലിൽ, അധികം ഉയരമില്ലാതെ, വണ്ണമുള്ള, സുഭഗനായ ഒരു മധ്യവയസ്ക്കൻ ഇരിക്കുന്നു.

വൃത്താകൃതിയിലുള്ള മുഖം. കട്ടിയുള്ള മീശ ഭംഗിയായി വെട്ടിയിരിക്കുന്നു.
മുഖത്ത് ഐ സി ബെർലിൻ ബ്രാൻഡിന്റെ സൺഗ്ളാസ്. ഡോൾസ്‌ ആൻഡ് ഗബാന  ടീ ഷർട്ടിന് മേൽ സർപ്ലസ് പാരാട്രൂപ്പർ   ജാക്കറ്റ്. ബെൽറ്റിനടുത്ത് മുദ്രണം ചെയ്തിരുന്ന ജീൻസിന്റെ ബ്രാൻഡ് നെയിം അവൻ വായിച്ചു: ട്രൂ റിലീജിയൻ ബ്ലൂ ക്രഷ്ഡ്….

അയാൾക്ക് പിമ്പിൽ ഇസ്മായിൽ ഗുൾഗീയുടെ വിഖ്യാത പെയിന്റിങ്ങുകൾ.

പശ്ചാത്തലം നിറയെ ഗുലാം അലിയുടെ ഹൃദയത്തെ തരളിതമാക്കുന്ന ഗസൽ സംഗീതം.

ഭഗവാനെ!

ഇത്?

എത്ര ശ്രമിച്ചിട്ടും അർജ്ജുന ചങ്കിടിപ്പ് നിയന്ത്രിക്കാനായില്ല.

ദാവൂദ് ഇബ്രാഹിം!

സംഗീതത്തിൽ മയങ്ങി കണ്ണുകളടച്ചിരിക്കയാണ് അയാളെന്നു അർജ്ജുൻ അനുമാനിച്ചു.

തന്റെ നിഴൽ വീണ നിമിഷം അയാൾ കണ്ണുകൾ തുറന്നിരിക്കണം. അതാണ് മുഖ ഭാവം പെട്ടെന്ന് മാറിയത്.

“ആരാണ്?” എന്ന അർത്ഥത്തിൽ അയാൾ കൈ മലർത്തി ആംഗ്യം കാണിച്ചു.

“അസ്സലാമു അലൈക്കും ഭായി…”

ഭയവും സങ്കോചവും നിയന്ത്രിച്ച് അർജ്ജുൻ പറഞ്ഞു.

“ഭായി, ഞാൻ ഇക്‌റാമിന്റെ സുഹൃത്താണ്…”

ശബ്ദത്തിലെ വികാരം പണിപ്പെട്ട് നിയന്ത്രിച്ച് അർജ്ജുൻ പറഞ്ഞു.

ഐ സി ബെർലിൻ ബ്രാൻഡ് സൺഗ്ളാസ്‌ അയാൾ മുഖത്ത് നിന്നും പതിയെ വേർപെടുത്തി.

അർജ്ജുൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

ചുവന്ന ഞരമ്പുകൾ ജ്വലിച്ചു നിൽക്കുന്ന വിടർന്ന കണ്ണുകൾ. നിസ്സംഗമായ ഭാവം.

“ഇക്രമിനെ എങ്ങനെയാണ് പരിചയം?”

അയാൾ ചോദിച്ചു.

“അത്…”

അർജ്ജുൻ പറയാൻ തുടങ്ങിയപ്പോൾ പിമ്പിൽ നിന്നും ഇക്രം വരുന്നത് കണ്ടു.

“ഭായി ഇത് അസ്‌ലം…”

അയാൾ പറഞ്ഞു.

“രണ്ടുമാസം മുമ്പ് ഞാൻ സി ഐ എ ഓപ്പറേഷനിൽ വഴിയിൽ വീണപ്പോൾ അസ്ലം ആണ് എന്നെ ഡോക്ടർ ജഹാംഗീറിന്റെ നേഴ്‌സിംഹോമിൽ എത്തിച്ചത്…”

“ശുക്രിയാ…”

ദാവൂദ് അർജ്ജുൻ നോക്കി. അർജ്ജുൻ പുഞ്ചിരിച്ചുകൊണ്ട് തല കുനിച്ചു.

“അകത്ത് കൊണ്ടുപോയി വേണ്ടത് ചെയ്യൂ ഇക്രം…”

അയാൾ പറഞ്ഞു.

“ശരി, ഭായി…”

ഇക്രം അയാളെ അകത്തേക്ക് കൊണ്ടുപോയി.

അപ്പോഴാണ് വിക്രമിന്റെ സെൽ ഫോൺ റിങ് ചെയ്തത്.

അയാളതെടുത്ത് സംസാരിക്കാൻ തുടങ്ങി.

“അസ്‌ലം…”

സംസാരം കഴിഞ്ഞ് ഇക്രം അസ്‌ലമിനെ നോക്കി.

“നീ അൽപ്പം ഇവിടെ വെയിറ്റ് ചെയ്യ്..ഒരു ചെറിയ എമർജെൻസി…”

“നോ പ്രോബ്ലം ഭായ്…ഞാനിവിടെ ഉണ്ടാവും  …പോയിട്ട് വരൂ…”

അസ്‌ലം പറഞ്ഞു.

“ഓക്കേ…”

പിന്നെ അയാൾ അകത്തേക്ക് നോക്കി.

“ഏയ് …ആസ്മാ .
.റഹീബാ ..ഇവിടെ വരൂ…”

അകത്ത് നിന്ന് രണ്ട് യുവതികൾ ഇറങ്ങിവന്ന് അസ്‌ലമിന്റെ മുമ്പിൽ നിന്നു.

പരമാവധി ശ്രമിച്ചിട്ടും അസ്‌ലമിന് അവരുടെ ദേഹത്ത് നിന്ന് കണ്ണുകൾ മാറ്റാനായില്ല. എന്തൊരു കൊഴുത്ത ദേഹമാണ് രണ്ടിനും! പാഷ്തൂൺ പരമ്പരാഗത വസ്ത്രമായ ചോളി പൈജാമയിൽ നിന്ന് കത്തുകയാണ് രണ്ടിന്റെയും യൗവ്വനം തുളുമ്പുന്ന ശരീരം.

അവരിരുവരും കുസൃതിക്കണ്ണുകളോടെ അർജ്ജുനെയും നോക്കി. ആസ്മയ്ക്ക് അൽപ്പം തടികൂടുതലാണ്. അവളുടെ കൊഴുത്തു മുറ്റിയ കൈത്തണ്ടകൾ നഗ്നമാണ്. ചോളിയ്ക്കകത്ത് മുമ്പോട്ട് തള്ളി ആരെയോ കുത്തി മറിച്ചിടാനുള്ള ഭാവത്തിലാണ് ഉയർന്ന് താഴ്ന്ന ഇരു മുലകളും.

തടിയുണ്ടെങ്കിലും നല്ല ഒതുങ്ങിയ അരക്കെട്ടാണവളുടേത്. അരക്കെട്ടിന് താഴെ ഇരുവശത്തേക്കും ഉരുണ്ട് പരന്നു കിടക്കുന്ന മുഴുത്ത നിതംബവും പൈജാമയ്ക്കുള്ളിൽ ഇറുകിക്കിടക്കുന്ന തടിച്ചു കൊഴുത്ത തുടകളുടെ ഔട്ട് ലൈനും ഇക്രമറിയാതെ അർജ്ജുൻ കണ്ണുകൾ നിറച്ച് നോക്കിയാസ്വദിച്ചു.

റഹീബയ്ക്ക് നല്ല ഉയരമുണ്ട്. തടിച്ചിട്ടല്ല. എങ്കിലും മാറിടവും നിതംബവും അരക്കെട്ടുമൊക്കെ ആണുങ്ങളുടെ ഞരമ്പുകളെ തരിപ്പിക്കും.

“നാണമില്ലേ രണ്ടിനും?”

ഇക്രം അവരോട് കയർത്തു.

“ഒരാൾ വന്നു നിൽക്കുമ്പോൾ ദേഹത്ത് ചുനരിയൊന്നുമിടാതെ?”

ഷാളിന് ഉർദുവിൽ ചുനരിയെന്നാണ് പറയുക.

“ഭായ്ജാൻറ്റെ സുഹൃത്തല്ലേ? അപരിചിതൻ ഒന്നുമല്ലല്ലോ…”

മണികിലുങ്ങുന്ന സ്വരത്തിൽ ചിരിച്ചുകൊണ്ട് ആസ്മ പറഞ്ഞു.

“ഓക്കേ..ഓക്കേ…”

ഗൗരവം വിടാതെ ഇക്രം പറഞ്ഞു.

“ഇതെന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാ…വേഗം നാസ്തയൊക്കെ റെഡിയാക്ക് ..കുറവൊന്നും വരുത്തരുത്…”

“ഇല്ല…”

ആസ്മ പിന്നെയും ചിരിച്ചു.

“കുറവൊന്നും വരുത്തില്ല…”

“നീ ഇവിടെ നിലക്ക് കേട്ടോ…പെട്ടെന്നൊന്നും പോയേക്കരുത്…”

അർജ്ജുന്റെ നേരെ നോക്കി പറഞ്ഞിട്ട് ഇക്രാം പെട്ടെന്ന് പുറത്തേക്ക് പോയി.

“വാ…”

ആസ്മ അർജ്ജുനെ നോക്കി പറഞ്ഞു.

ചിത്രപ്പണികൾ കൊണ്ടലങ്കരിച്ച ചുമരുകൾക്കിടയിലൂടെ അയാൾ അവരെ പിന്തുടർന്ന് നടന്നു.

“ഞങ്ങൾ ചുനരിയിടെണ്ട ആവശ്യമുണ്ടോ?”

മുമ്പോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞ് നിന്ന് അർജ്ജുന്റെ മുഖത്തേക്ക് നോക്കി ആസ്മ കുലുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ശ്യേ…എന്താ ഇത് ബാബി?”

റഹീബ വല്ലായ്മയോടെ ആസ്മയോട് ചോദിച്ചു.

“ഇക്രം ഭായിയുടെ കൂട്ടുകാരനല്ലേ? എന്നിട്ട് ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നെ?”

“ഇക്രം ഭായിയുടെ കൂട്ടുകാരൻ ഇത്ര സുന്ദരനായാൽ നമ്മൾ പാവം പിടിച്ച പെണ്ണുങ്ങൾ എന്ത് ചെയ്യും റഹീബ?”

ആസ്മ പിന്നെയും ചിരിച്ചു.


“ഒന്നും തോന്നരുത് കേട്ടോ,”

റഹീബ ക്ഷമാപണത്തോടെ അർജ്ജുനോട് പറഞ്ഞു.

“റഹീബയുടെ ബാബി ഒരു തമാശ പറഞ്ഞതല്ലേ?”

അർജ്ജുൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഏയ് ..ഞാൻ തമാശയൊന്നും പറഞ്ഞതല്ല…”

ആസ്മ പിന്നെയും കുലുങ്ങി ചിരിച്ചു. അപ്പോൾ അവളുടെ കൊഴുത്ത മാറിടം ചോളിയ്ക്കുള്ളിൽ ഇളകിയുലഞ്ഞു. അർജ്ജുന് അങ്ങോട്ട് നോക്കാതിരിക്കാനായില്ല.

“കണ്ടോ കണ്ടോ ഇക്രം ഭായിയുടെ കൂട്ടുകാരന്റെ നോട്ടം!”

ചിരി അവസാനിപ്പിക്കാതെ ആസ്മ പിന്നെയും പറഞ്ഞു.

“ഇതുകൊണ്ടാണ് ഞാൻ ചോദിച്ചത് ചുനരിയിടേണ്ട ആവശ്യമുണ്ടോയെന്ന്!”

അവർ ഡൈനിങ് ഹോളിലെത്തി.

“ഇരിക്ക് ഭായ് ജാൻ..”

റഹീബ പറഞ്ഞു.

അർജ്ജുൻ ഒരു കസേരയിൽ ഇരുന്നു.

“റഹീബ, ഹലീമയും ഹറീസയുമെടുക്ക്…”

ആസ്മ റഹീബയോട് പറഞ്ഞു. എന്നിട്ട്  വൃത്തിയായി സജ്ജീകരിച്ച അലമാര തുറന്ന് വലിയ ഒരു ഹോട്ട് ബോക്സ് ഡൈനിങ് ടേബിളിലേക്ക് അവൾ കൊണ്ടുവന്നിട്ട് അർജ്ജുനെ നോക്കി.

“വിശക്കുന്നില്ല..ഞാൻ കഴിച്ചു എന്നൊന്നും പറയേണ്ട….. ഷെഹ്‌സാദ്   ഭായിയുടെ മെഹ്‌മാൻ നവാസിയ്ക്ക് അപമാനമുണ്ടാക്കുന്ന യാതൊന്നും ചെയ്യരുതെന്നാണ് ഇവിടുത്തെ നിയമം.”

മെഹ്‌മാൻ നവാസി എന്ന ഉറുദു പദത്തിനർത്ഥം ആതിഥ്യമര്യാദയെന്നാണ്.

അർജ്ജുൻ ചിരിച്ചു.

“ദാവത് ഇ ഇഷ്‌ക്ക് ആണ് ഭായ് ജാൻ!’

ആസ്മ ചിരിച്ചു. എന്നിട്ട് അവൾ ഹോട്ട് ബോക്സ് തുറന്നു.

ദാവത് ഇ ഇഷ്‌ക്ക്…സ്നേഹ വിരുന്ന്…അവർ കേൾക്കാതെ അർജ്ജുൻ സ്വയം പറഞ്ഞു.

അപ്പോഴേക്കും മറ്റൊരു ഹോട്ട് ബോസ്‌ക്‌സുമായി റഹീബ ഡൈനിങ് ടേബിളിലേക്ക് വന്നു. അസ്മ ഭംഗിയായി തുടച്ച ഒരു വലിയ പാത്രമെടുത്ത് അർജ്ജുന്റെ മുമ്പിൽ വെച്ച് അവനെ നോക്കി പുഞ്ചിരിച്ചു.

“മടിക്കാതെ കഴിച്ചോ?”

അർജ്ജുന്റെ നോട്ടം തന്റെ മാറിടത്തിൽ തറഞ്ഞിരിക്കുന്നത് കണ്ടിട്ട് ആസ്മ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

റഹീബ ബോക്സ് തുറന്ന് ഹലീമും ഹറീസയും പാത്രത്തിലേക്ക് വിളമ്പി.

“വേണ്ട എന്ന് പറയരുത് കേട്ടോ…”

ബോക്സ് തുറന്ന് സീജിയും ദം പുഖ്‌തും വിളമ്പികൊണ്ട് ആസ്മ പറഞ്ഞു.

“കറാച്ചിയിലെ ഏറ്റവും നല്ല മട്ടൻ ഷോപ്പിൽ നിന്നാണ്…”

“എന്താ ഭായ് ജാന് ഏറ്റവും ഇഷ്ട്ടമുള്ളത്?”

റഹീബ ചോദിച്ചു.

“ഞാൻ ..”

അർജ്ജുൻ വാക്കുകൾക്ക് വേണ്ടി പരതി .

“ഞാൻ സാധാരണ ഹൽവാ പൂരിയാണ് …”

“ഓ ..അപ്പോൾ നോൺ വെജിറ്റേറിയൻ അധികം കഴിക്കില്ല; അല്ലേ? എടീ റഹീബ, നിനക്ക് ചേരും കേട്ടോ!”

ആസ്മ റഹീബയെ നോക്കി പറഞ്ഞു.

“ഓ..എന്റെ റബ്ബേ…!”

ലജ്ജയോടെ റഹീബ ആസ്മയെ നോക്കി.

“ഭായ് ജാൻ നമ്മുടെ ഗസ്റ്റാണ് , ബാബി! അത് മറക്കണ്ട. മെഹ്‌മാൻ നവാസി ഭക്ഷണത്തിൽ മാത്രമല്ല…!”

“പിന്നെ അത് എനിക്കറിയില്ലേ മുത്തേ!”

ആസ്മ അവളുടെ കവിളിൽ തോണ്ടി.

“അതിഥിയെ എല്ലാ രീതിയിലും സന്തോഷിപ്പിക്കണം എന്നല്ലേ റിവാസ്?”

റിവാസ്…ആചാരം, അർജ്ജുൻ വീണ്ടും മന്ത്രിച്ചു.

“”നിങ്ങൾ ഇക്രമിന്റെ ബന്ധുക്കളാണോ?”

ഭക്ഷണം കഴിക്കുന്നതിനിടയിൽ അർജ്ജുൻ ചോദിച്ചു.

“അല്ല…”

റഹീബ പറഞ്ഞു.

“ഷെഹ്‌സാദ് ഭായിയുടെ ബന്ധുക്കളാണ്…റഹീബയുടെ   അബ്ബാ ജാൻ ഷെഹ്‌സാദ് ഭായിയുടെ ഒരു ചാച്ചായാണ് ..ഇവിടെയല്ല ഹിന്ദുസ്ഥാനിൽ ..മുംബയിൽ…ഞാൻ ഭായിയുടെ അമ്മി ജാനിന്റെ ഇളയ സഹോദരിയുടെ മകൾ… “

“പിന്നെ ചാച്ചയുടെ സ്ഥാനത്തുള്ള ഒരാളെ ഭായ് എന്ന് വിളിക്കുന്നത്?”

അർജ്ജുൻ സംശയത്തോടെ ചോദിച്ചു.

“അങ്ങനെയാണ് ചാച്ചാ പറഞ്ഞിരിക്കുന്നത്…”

റഹീബ പറഞ്ഞു.

“ചാച്ചയ്ക്ക് കുറെ ശത്രുക്കളുണ്ട്. പ്രത്യേകിച്ചും ഹിന്ദുസ്ഥാനിൽ. ഞങ്ങൾ ബന്ധുക്കളാണ് എന്ന് വിവരം കിട്ടിയാൽ ഞങ്ങളെ കിഡ്നാപ്പ് ചെയ്യാൻ സാധ്യതയുള്ളത് കൊണ്ട് എപ്പോഴും ഭായ് എന്ന് വിളിച്ചാൽ മതി എന്നാണു നിർദ്ദേശം…”

അർജ്ജുൻ അവളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.

ഭക്ഷണത്തിന് ശേഷം അവർ അയാളെ ഒരു ഹാളിലേക്ക് കൊണ്ടുപോയി.

“ഇക്രം വരുന്നത് വരെ ഭായ് ജാൻ ഇവിടെ ഇരിക്കൂ…”

ആസ്മാ അയാൾക്ക് ടി വിയുടെ റിമോട്ട് കൺട്രോൾ നൽകി.

“ഏതാ ഫേവറിറ്റ് ചാനൽ? ഫാഷൻ ടി വിയാണോ?”

അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഓ! ഈ ബാബി!”

അസഹ്യതയോടെ റഹീബ ആസ്മയെ പിടിച്ചു വലിച്ചു.

“ഇങ്ങോട്ട് വാ ഒന്ന്! നാക്കെടുത്താൽ വേണ്ടാത്ത വർത്തമാനമേ പറയൂ…”

ആസ്മയെ പിടിച്ചു വലിച്ചുകൊണ്ട് റഹീബ അവരുടെ മുറിയിലേക്ക് പോയി.

“എങ്ങനെ സഹിക്കും മോളെ?”

മുറിയിലെത്തിക്കഴിഞ്ഞ് കട്ടിലിലിരിക്കവേ ആസ്മാ റഹീബയോട് പറഞ്ഞു.

“എന്ത് സുന്ദരനായ അസ്‌ലം ഭായി…എനിക്കവനെ കടിച്ചു തിന്നാൻ തോന്നുന്നു…”

“നടന്നത് തന്നെ!”

റഹീബ പറഞ്ഞു.

“ദാവൂദ് ചാച്ച ഇവിടെയുള്ള ഈ സമയത്ത് തന്നെ ഇതൊക്കെ ആഗ്രഹിക്കണം…ചിക്കൻ കെബാബിന് പകരം ബാബിയെ കൊത്തിയരിഞ്ഞു തിന്നാൻ കൊടുക്കും…”

“എന്നാലും കുഴപ്പമില്ല…”

അവളുടെ കൈയിൽ തലോടിക്കൊണ്ട് ആസ്മ പറഞ്ഞു.

“എത്രനാളായെടീ ഒരാണിന്റെ സുഖം അറിഞ്ഞിട്ട്!”

“നമുക്ക് അതൊന്നും വിധിച്ചിട്ടില്ല ബാബി…”

റഹീബ വിഷാദത്തോടെ പറഞ്ഞു.

“ബാബി നിക്കാഹ് കഴിഞ്ഞ് ഒരു കൊല്ലമെങ്കിലും ജീജാ ജാൻന്റെ കൂടെ താമസിച്ചില്ലേ? ഒരു കൊല്ലമെങ്കിലും ഒരാണിന്റെ കൂടെ…അയാൾ തരുന്ന സുഖം എന്താണ് എന്നറിഞ്ഞില്ലേ?”

ആസ്മ അർത്ഥഗർഭമായ റഹീബയെ നോക്കി.

“ഓ! എന്ന് വെച്ചാൽ ഒരാണിന്റെ സുഖം ഇതുവരെ അറിയാത്ത ഒരു ചരക്ക്!”

റഹീബയുടെ തുടയിൽ അമർത്തിക്കൊണ്ട് അവൾ പറഞ്ഞു.

“ബാബി രാവിലെ തന്നെ തുടയിൽ അമർത്തല്ലേ?”

ആസ്മയുടെ കൈക്ക് മേൽ തന്റെ കൈ വെച്ചുകൊണ്ട് റഹീബ പറഞ്ഞു.

“ഇന്നലെ രാത്രി എന്നെ ഒരുപോള കണ്ണടയ്ക്കാൻ പോലും സമ്മതിച്ചില്ല! എന്നിട്ടാണ് ഇപ്പോൾ…!”

“നീ പോടീ…”

ആസ്മ എഴുന്നേറ്റ് പോയി വാതിലടച്ചു. എന്നിട്ട് ലാസ്യ വിലാസിനിയായി മാദകമായി ചിരിച്ചുകൊണ്ട് റഹീബയെ നോക്കി.

“അവനെ കണ്ട നേരം മുതൽ പൂറ് ഒലിപ്പിക്കാൻ തുടങ്ങിയതാ മോളെ..”

കൈത്തലം ഉടുപ്പിന് പുറത്ത് കൂടി തുടയിടുക്കിൽ അമർത്തി ഞെക്കിക്കൊണ്ട് ആസ്മ പറഞ്ഞു.

“നിന്റെ നാക്കോ പൂറോ ഒന്നവിടെ അമർന്നാലേ കടി മാറൂ…”

“എന്റെ ബാബി …”

ആസ്മ അടുത്ത് വന്നിരുന്നപ്പോൾ റഹീബ ചിരിച്ചു.

“നിങ്ങടെ കാര്യം!”

“എന്താ?”

റഹീബയുടെ കൈയ്യെടുത്ത് തന്റെ തുടയിടുക്കിൽ അമർത്തിപ്പിടിപ്പിച്ചിട്ട് ആസ്മ ചോദിച്ചു.

“നേര് പറയെടീ…അയാളെ കണ്ടിട്ട് നിന്റെ പൂറ്റിന്നും ഒഴുകാൻ തുടങ്ങീല്ലേ?”

ആസ്മ അവളുടെ കൈത്തലം റഹീബയുടെ തുടയിടുക്കിൽ അമർത്തി.

“ഓ!”

ആസ്മ വിസ്മയത്തോടെ പറഞ്ഞു.

“ഉടുപ്പിന്റെ പുറത്തുകൂടിപ്പിടിച്ചിട്ടും എന്നാ ചൂടാണ് നിന്റെ പൂറ്റിൽ! കള്ളി!”

റഹീബ നാണിച്ച് തല താഴ്ത്തി അവളെ നോക്കി.

“അത് പിന്നെ ബാബി…”

വിറയ്ക്കുന്ന സ്വരത്തിൽ റഹീബ പറഞ്ഞു.

“അയാളെപ്പോലെ….ഒരു പെണ്ണ് കൊതിക്കുന്ന രൂപവും ഷേപ്പും ഉള്ള ഒരാളെ കാണുമ്പോൾ ആരായാലും …ആർക്കായാലും…”

“ആർക്കായാലും…? മുഴുവൻ പറയെടീ,”

“എന്തിനാ പറയുന്നേ?”

“എന്റെ സുന്ദരിപ്പെണ്ണേ..നിന്റെ വായീന്ന് സെക്സ് കേക്കാനുള്ള കൊതികൊണ്ടാടി..”

“ഈ ബാബിയുടെ ഒരു കാര്യം! ശരിക്കും ആണുങ്ങൾ പറയുന്ന പോലെ തന്നെ!”

“ആണാണ്!”

റഹീബയുടെ മുലകൾ രണ്ടും കൂട്ടിപ്പിടിച്ച് ഒന്ന് ഉടച്ചുവിട്ടുകൊണ്ട് ആസ്മ പറഞ്ഞു.

“ആണുങ്ങടെ സാധനം ഇല്ലായെന്ന് മാത്രമേയുള്ളൂ..”

“ഹോ! ഉണ്ടായിരുന്നെങ്കിൽ!”

നെടുവീർപ്പിട്ടുകൊണ്ട് റഹീബ പറഞ്ഞു.

“എന്ത് പറ്റി? ശരിക്കും മൂഡായെന്ന് തോന്നുന്നു?”

“അത് പിന്നെ ബാബി എന്റെ മുലയിൽ പിടിച്ചിപ്പം ഞെക്കിയില്ലേ..അന്നേരം എനിക്ക് മൂഡാകാതെയിരിക്കുമോ?”

“ഞാൻ മുലയ്ക്ക് പിടിച്ചത് കൊണ്ടോ അതോ അസ്‌ലത്തെ ഓർത്തിട്ടോ?”

റഹീബ ലജ്ജയോടെ മുഖം താഴ്ത്തി.

“അവനെ വിളിച്ചാലോ?”

ആസ്മ ചോദിച്ചു.

“വിളിച്ചിട്ടോ?”

റഹീബ ആകാംഷയോടെ ചോദിച്ചു.

“നമുക്ക് രണ്ടുപേർക്കും കൂടി അവനെ ആസ്വദിക്കാം,”

“അയ്യേ….”

“എന്താ ഒരു അയ്യേ?”

“രണ്ടുപേർക്കുമോ…?”

“അതെ..രണ്ടു പേർക്കും ..ഒരുമിച്ച് ..ഒരേ സമയം…”

“ച്ച…. ച്ചീ …”

റഹീബ ലജ്ജയോടെ മുഖം പൊത്തി.

“ഹോ..ഈ പെണ്ണിന്റെ നാണം കണ്ടിട്ട് പൂറ് പിന്നെയും ഒലിപ്പിച്ച് കുളമാവുകയാണല്ലോ!”

ആസ്മ കൈത്തലം തുടകൾക്കിടയിൽ വെച്ചമർത്തി.

“എന്തിനാടീ നീയിങ്ങനെ നാണിക്കുന്നേ?”

“രണ്ടുപേർക്കും ഒരുമിച്ച് ഒരേ സമയം എന്നൊക്കെ കേൾക്കുമ്പോൾ പിന്നെ നാണം വരില്ലേ ബാബി?”

കൈകൾ മാറ്റിക്കൊണ്ട് റഹീബ പറഞ്ഞു.

“എന്തിനാ നാണിക്കുന്നേ? മിനിങ്ങാന് നമ്മൾ കളിച്ചത് ഒരു ത്രീസം വീഡിയോ കണ്ട് കഴിഞ്ഞല്ലേ?”

“അതൊക്കെ ആക്റ്റേഴ്സ് അഭിനയിക്കുന്നതല്ലേ ബാബി…?”

“ഒന്ന് പോടീ..ഇവിടെ കറാച്ചിയിൽപ്പോലും എത്ര സ്വിങ്ങിങ് ക്ലബുകൾ ഉണ്ടെന്നറിയാമോ നിനക്ക്?”

“അയ്യേ ..വീഡിയോയിലെപ്പോലെ മൂന്ന് പേരും മുഖത്തോട് മുഖം ഒക്കെ നോക്കിയോ?”

“മുഖത്തോട് മുഖം നോക്കണം എന്നില്ല..പകരം മുലയോട് മുല നോക്കിയാൽ മതി..അല്ലേൽ പൂറോട് പൂറോട് നോക്കിയാ മതി….”

“ഓ, ഈ ബാബി ! ഇതെന്തൊക്കെയാ ഇപ്പറയുന്നെ!”

“ഞാൻ നിന്റെ പൂറും നീയെന്റെ പൂറും കടിച്ചു വലിക്കുമ്പോൾ പറയുന്ന അതെ വാക്കുകൾ തന്നെ!”

അസ്മ ചിരിച്ചു.

“അത് അന്നേരമല്ലേ ബാബി? ഇപ്പോൾ അതൊക്കെ കേൾക്കുമ്പോൾ എന്തോ!”

അവളെ പറയാൻ സമ്മതിക്കാതെ ആസ്മ റഹീബയുടെ പതുപതുത്ത ചുവന്ന അധരം കടിച്ചു ചുംബിച്ചു.

“ബാബി! ഇപ്പം ചെയ്യണോ?”

റഹീബ സംശയത്തോടെ ചോദിച്ചു.

“എന്താ നിനക്കും തോന്നുന്നില്ലേ ചെയ്യാൻ?”

“ശ്യേ..!”

റഹീബ നാണത്തോടെ മുഖം താഴ്ത്തി.

“അങ്ങനെയൊക്കെ ചോദിക്കല്ലേ! എന്നെ അറിയില്ലേ ബാബിയ്ക്ക്?”

ആസ്മയുടെ ചുണ്ടുകൾ റഹീബയുടെ മുഖത്ത് ഇഴഞ്ഞു നടന്നു. തളിർ മഴപോലെ പെയ്തിറങ്ങിയ സുഗന്ധാനുഭവത്തിൽ റഹീബ ഉലഞ്ഞുണർന്ന് കണ്ണുകൾ പതിയെ അടച്ചു. തരളിതമായ ആ അനുഭവതീവ്രത തുടരവേ ആസ്മയുടെ തീപോലെ പൊള്ളുന്ന ചുണ്ടുകൾ വികാരാവേശം കൊണ്ട് ഉയർന്നുപൊങ്ങുന്ന തന്റെ മുഴുത്ത മുലകൾക്ക് മേൽ അമർന്നുരഞ്ഞു. ആ നിമിഷം പാന്റീസ് മുഴുവൻ നനച്ചുകുതിർത്തുകൊണ്ട് അവളുടെ രഹസ്യോദ്യാനം രസദ്രാവകം ഏറ്റവും കൂടിയ അളവിൽ ചുരത്തിയൊഴുക്കി.  ഉടുപ്പിന് പുറത്തുകൂടി മുലകളുടെ മൃദുത്വത്തെ, മുഴുപ്പിനെ, തുറിപ്പിനെ ആസ്മയുടെ തീപ്പൊരി പ്രസരിപ്പിക്കുന്ന ചുണ്ടുകൾ ഞെക്കിയമർത്തുമ്പോൾ റഹീബയുടെ കൈകൾ ആസ്മയുടെ പിന്കഴുത്തിലമർന്നു.

“ഓ…! എന്റെ …എന്റെ ബാബി…എന്റെ…”

ഉള്ളിലെ പൊട്ടിത്തുളുമ്പുന്ന കഴപ്പ് മുഴുവൻ പുറത്തേക്ക് പ്രകടിപ്പിച്ചുകൊണ്ട് റഹീബ ഉച്ചത്തിൽ സീൽക്കാരമിട്ടു. അവളുടെ ചൂടുള്ള നിശ്വാസം ആസ്മയുടെ മദംപൊട്ടിയ ദേഹത്തെ പൊതിഞ്ഞു.

ആസ്മയുടെ പല്ലുകൾ റഹീബയുടെ ഉടുപ്പിന്റെ കുടുക്കുകൾ അടർത്തിയഴിച്ചു. കറുത്ത ബ്രായ്ക്കുള്ളിൽ ഉരുണ്ടു മുഴുത്തുകിടന്ന മുലകൾ കാമദാഹത്താൽ മുകളിലേക്കും താഴേക്കും പൊങ്ങിയുയർന്നു. ക്രമരഹിതമായ മുലകളുടെ ചലനം ആ പെൺകുട്ടിയ്ക്ക് എന്ത് മാത്രം കഴപ്പുണ്ടെന്ന് വിളിച്ചു പറയുന്നതായിരുന്നു. മുലക്കണ്ണുകൾ കൂർത്ത് ചീർത്ത് ഞെരിഞ്ഞു പൊടിയാണ് കേഴുന്നത് പോലെ തോന്നിച്ചു. ആസ്മയ്ക്ക് അത് കണ്ടമാത്രയിൽ തന്നെ പൂറിലെ കടിവർധിച്ചു.

“എന്തൊരു മുലക്കണ്ണ്!”

നീണ്ട തുടുത്ത വിരലുകൾക്കിടയിൽ അവയുടെ കല്ലിപ്പ് പരിശോധിച്ച് ആസ്മ വിസ്മയത്തോടെ പറഞ്ഞു.

“ബാബി ആദ്യം കാണുന്നപോലെ!”

റഹീബ വിതുമ്പിക്കൊണ്ട് പറഞ്ഞു.

“ആദ്യമല്ല!”

വേദനിപ്പിക്കാതെ മുലക്കണ്ണുകൾ ഞെരിച്ചമർത്തി ആസ്മ പറഞ്ഞു.

“പക്ഷെ ഇത് ഇത്രേം കല്ല് പോലെയാകുന്നത് ആദ്യമാണ്…ഓ! അസ്‌ലത്തെ കണ്ടിട്ടായിരിക്കും അല്ലെ? അവന്റെ കുണ്ണ ഓർത്താണോടീ?”

ആ ചോദ്യത്തിന് ശേഷം ആസ്മ അവളുടെ മുലക്കണ്ണുകൾ വലിച്ചീമ്പി.

“ആഹ്…”

സുഖാലഹരിയിൽ റഹീബ ഉച്ചത്തിൽ സീൽക്കാരമിട്ടു.

“ബാബി…നിർത്തല്ലേ..വലിച്ച് കുടിക്ക്..ഇനിയും…”

അവൾ ചൂടുള്ള സ്വരത്തിൽ മന്ത്രിച്ചു.

“എന്താണ് മോളെ, കുടിക്കേണ്ടത്?”

തുടിച്ചുവീർക്കുന്ന മുലകളുടെ കൊഴുത്ത മാംസം ഞെരിച്ചുകൊണ്ട് ആസ്മ ചോദിച്ചു.

“മുല…രണ്ടും …കുടിക്ക്…”

കണ്ണുകൾ അടച്ചുകൊണ്ട് അവൾ പറഞ്ഞു.

“എന്തിന്…”

മുഖം താഴ്ത്തി മുലകൾ മാറി മാറി ചുംബിച്ചമർത്തിക്കഴിഞ്ഞ് ആസ്മ ചോദിച്ചു.

“സുഖം കിട്ടാൻ..സുഖിക്കാൻ…”

“പെണ്ണിന്റെ സുഖം മാത്രം അറിഞ്ഞാൽ മതിയോ?”

“പോരാ…”

അപ്പോഴേക്കും ആസ്മയുടെ കൈ റഹീബയുടെ തുടയിടുക്കിൽ പൈജാമയുടെ മുകളിലൂടെ അമർന്നു. റഹീബ കൈ താഴ്ത്തി അവളുടെ കൈക്ക് മേൽ തന്റെ കൈ  വെച്ചമർത്തി.

“മുറുക്കെ ഞെക്ക് എന്റെ ബാബി ..മുറുക്കെ..”

“ഞാൻ ചുണ്ടുകൊണ്ട് ഞെക്കട്ടെ?”

“ആം…”

“ഞാൻ ചുണ്ടു കൊണ്ട് നിന്റെ പൂറിൽ ഞെക്കട്ടെ?”

ഉത്തരമായി റഹീബ ആസ്മയുടെ മുഖം പെട്ടെന്ന് തന്റെ അരക്കെട്ടിലേക്ക് താഴ്ത്തിയമർത്തി.

ആസ്മയുടെ മുഖം അവളുടെ അരക്കെട്ടിലെ ചൂടും മണവുമറിയുമ്പോൾ റഹീബ വർധിച്ച ആവേശത്തോടെ പൈജാമ ആസ്മയ്ക്ക് വേണ്ടി ഊരി തുറന്നുകൊടുത്തു. അവളുടെ ഷെഡ്‌ഡി നനഞ്ഞൊട്ടി പൂർത്തടത്തിനോട് ചേർന്നമർന്ന് കിടക്കുന്നത് കണ്ട് ആസ്മയുടെ കടി പിന്നെയും ഇരട്ടിയായി ഇളകി.

“എന്ത് മാത്രമാണ് ഊറി ഒലിച്ചിരിക്കുന്നെ! ഇത്രയും മുമ്പ് ഒരിക്കലും ഒലിച്ചിട്ടില്ലല്ലോ!”

ആസ്മ അതുകണ്ട അദ്‌ഭുതത്തോടെ പറഞ്ഞു.

“എന്നു വെച്ചാൽ നിന്റെ പൂറ് അസ്‌ലത്തിന്റെ കുണ്ണയ്ക്ക് വേണ്ടി ഒരുപാട് കൊതിക്കുന്നുണ്ട് ..അല്ലെ…?”

അപ്പോൾ റഹീബ ആസ്മയെ അമർത്തി ചുംബിച്ചു.

“ബാബി…നക്കി താ…”

റഹീബ പറഞ്ഞു.

“വിടർത്തി വെച്ച് കിടക്കെടീ…”

റഹീബ ഷഡി വലിച്ചൂരി.തടിച്ചു കൊഴുത്ത വെളുത്ത തുടകൾക്ക് പകുതിയായി വിലങ്ങനെ മദജലത്തിൽ നനഞ്ഞു പുരണ്ട ഷഡി കിടന്നു. അവളുടെ വീർത്തുന്തിയ പൂർത്തടത്തിലേക്ക് നോക്കി ആസ്മ ചുണ്ടുകൾ നനച്ചു.

റഹീബ കിടക്കയിൽ അരയ്ക്ക് താഴെ പൂർണ്ണ നഗ്നയായി  മലർന്നു കിടന്നു. ആസ്മയുടെ മുഖം തന്റെ തുടയിടുക്കിലേക്ക് താഴ്ന്നു വന്നപ്പോൾ റഹീബ സ്വയമറിയാതെ തുടകൾ പൂർണ്ണമായും വിടർത്തി വെച്ചു. ചുവപ്പും മഞ്ഞയും ക്രീം നിറവും മിശ്രിതമാക്കിയ അവളുടെ പൂറിന്റെ ഞൊറിവുകളും നനഞ്ഞ് തിളങ്ങുന്ന കൊഴുത്ത മദജലവും വിങ്ങി തരിക്കുന്ന കന്തും നോക്കി ആസ്മ ഉമിനീരിറക്കി. റഹീബയുടെ തുടകളിൽ അമർത്തി തഴുകികൊണ്ട് അവൾ ചുണ്ടുകൾ പൂർത്തടത്തിൽ അമർത്തി.

അപ്പോൾ റഹീബയുടെ കവകൾ ഒന്നുകൂടി വിടർന്നു. ആസ്മയുടെ ചുണ്ടുകൾ ഒട്ടിപ്പിടിക്കുന്ന മദജലത്തിന്റെ കൊഴുപ്പിൽ മുങ്ങാങ്കുഴിയിടുമ്പോൾ കാമകലിപ്പിൽ വിറപൂണ്ട് റഹീബയുടെ ദേഹം വിറച്ചു തുള്ളി….

“പറ്റില്ല ..പറ്റില്ല…ഒത്ത ഒരാണ് അപ്പുറത്ത് ഇരിക്കുമ്പം…”

ആസ്മ എഴുന്നേറ്റു.

“നമുക്കവനെപ്പോയി പിടിക്കാം, നീ വാ,”

അവൾ റഹീബയെ പിടിച്ചു വലിച്ചു.

അസ്‌ലം അപ്പോഴേക്കും ദാവൂദ് ഇബ്രാഹിമിരുന്ന ഹാളിന്റെ വാതിൽക്കലേക്ക് നീങ്ങിയിരുന്നു.

പറ്റിയ സ്ഥലം. കുറെ ശില്പങ്ങളുടെ മധ്യത്തിലാണ് താൻ. അവിടെയിരുന്നാൽ ആർക്കും കാണാൻ പറ്റില്ല. പതിയെയുള്ള സംസാരം കേൾക്കുകയും ചെയ്യാം.

മുമ്പിലെ കതകിലൂടെ രണ്ടുപേർ പ്രവേശിക്കുന്നത് അസ്‌ലം കണ്ടു. ഒരു നിമിഷം അയാളൊന്ന് പതറി.  ഈശ്വരാ, താനിവിടെ പ്രതീക്ഷിച്ചത് പാക്കിസ്ഥാൻ സൈന്യത്തിലെ ഒരു  കേണലിന്റെ സാന്നിധ്യമാണ്.

പക്ഷെ ഇത്!

ഈ രാജ്യത്തിലെ കരസേനയുടെ അധിപൻ ജനറൽ മിർസാ ജഹാൻഗീർ ഖറാമത്!

അസ്‌ലം ജീൻസ് പോക്കറ്റിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിൽ നിന്ന് വോയ്‌സ് ആംപ്ലിഫൈയർ പുറത്തെടുത്ത് കാതിൽ ഘടിപ്പിച്ചു.

ഇപ്പോൾ ഒരിലയനങ്ങിയാൽ വ്യക്തമായി കേൾക്കാം.

അസ്‌ലം തിടുക്കത്തിൽ മൊബൈലെടുത്തു.

സാറ്റലൈറ്റ് പിൻ ആക്റ്റിവെയ്റ്റ് ചെയ്തു.

കോണ്ടാക്റ്റിൽ നിന്ന് രണ്ടുപേരുകൾ തെരഞ്ഞെടുത്തു.

എംബസ്സിയിലെ ക്രിപ്റ്റോളജിസ്റ്റ് സോഫിയാ വിൻസെൻറ്റ്. പിന്നെ ഫൈസൽ ഗുർഫാൻ ഖുറേഷി.

മോഡ്യൂൾ സ്‌ക്രീൻ മുഴുവൻ ഫേഡ് ഔട്ട് ചെയ്തതിനു ശേഷം ജാമർ ഐക്കണിൽ വിരലമർത്തി.

അവൻ ഒന്ന് സംശയിച്ചു.

വെറും എട്ട്  കിലോമീറ്ററെടുത്താണ് പാക്കിസ്ഥാനി ചാരസംഘടനയായ ഐ എസ് ഐയുടെ ഓഫീസ്. പന്ത്രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ സൈന്യത്തിന്റെ സൈബർ വിഭാഗമായ റ്റി എഫിന്റെ കെട്ടിടവും.

തന്റെ മൊബൈലിൽ നിന്നുള്ള സിഗ്നൽ ഇവയിലേതെങ്കിലും ഒന്നിലെ റഡാറിൽ ഡിസ്പ്ലേ ചെയ്യപ്പെട്ടാൽ!

ഈശ്വരാ, കാത്തോളണേ!

ദൃഢനിശ്ചയത്തോടെ അവൻ   ടൈപ്പ് ചെയ്തു.

നോട്ട് ദ കേണൽ ബട്ട് ദ ജനറൽ ഹാസ് കം റ്റു ഡി.

മെസ്സേജ് ഡെലിവേഡ് ആയതിന് ശേഷം ഓട്ടോ ഡിലീറ്റ് ചെയ്യപ്പെട്ടു.

അസ്‌ലം മിടിക്കുന്ന ഹൃദയത്തോടെ മുമ്പോട്ട് നോക്കി.

“ആഹാ, ജനറൽ സാബ്.”

ദാവൂദ് കൈകളുയർത്തി ജനറൽ മിർസാ ജഹാംഗീർ ഖറാമത്തിൻറെ നേരെ ചെന്നു.

“വരണം വരണം…”

മുമ്പിലെ സപ്രമഞ്ചത്തിൽ അയാൾ അദ്ദേഹത്തെയിരുത്തി.

ജനറൽ നിരുന്മേഷവാനായി കാണപ്പെട്ടു.

അദ്ദേഹം ദാവൂദിന് അഭിമുഖമായി ഇരുന്നു.

“എന്ത് പറ്റി ജനറൽ സാബ്? മുഖത്ത് കടന്നൽ കുത്തിയോ?”

അത് പറഞ്ഞിട്ട് അയാൾ പൊട്ടിച്ചിരിച്ചു.

“തമാശ കേൾക്കാൻ വന്നതല്ല ഞാൻ,”

ഗൗരവത്തിൽ ജനറൽ പറഞ്ഞു.

“ഷെഹ്‌സാദ് ഭായി…നിങ്ങൾ നിക്കാഹിൽ പങ്കെടുക്കാൻ പാടില്ല…”

“ആരുടെ നിക്കാഹിൽ?”

“ആരുടെ നിക്കാഹാണ് ഹോട്ടൽ ഷെറാട്ടണിൽ നടക്കുന്നത്?”

“അതിപ്പോൾ ഈ കറാച്ചിയിൽ മാത്രമല്ല, പാക്കിസ്ഥാൻ മുഴുവനുമറിയാം ..ചിലപ്പോൾ നിങ്ങളുടെ ശത്രുരാജ്യം എന്റെ ഹിന്ദുസ്ഥാന്  പോലുമറിയാം,”

“അവരറിഞ്ഞിരിക്കുന്നു,”

സ്വരത്തിലെ പാരുഷ്യം വിടാതെ ജനറൽ പറഞ്ഞു.

“അതുകൊണ്ടുതന്നെ ഒരു സൂയിസൈഡ് സ്‌ക്വാഡിനെ   ഹിന്ദുസ്ഥാൻ അയച്ചിട്ടുണ്ട്…”

ആ വാക്കുകൾ കേട്ട് അസ്‌ലം നടുങ്ങി.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് തങ്ങളുടെ മിഷനെക്കുറിച്ച് വിവരം കിട്ടിയിരിക്കുന്നു!

പക്ഷെ എങ്ങനെ?

ആരിൽ നിന്നും?

അസ്‌ലത്തിന്റെ വിരലുകൾ കീപാഡിൽ വേഗത്തിൽ ചലിച്ചു.

പി ജി ഗോട്ട് ദ സ്മെൽ ഓഫ് ഔർ മിഷൻ.

“ജനറൽ സാബ്,”

ദാവൂദ് ചിരിച്ചു.

“രണ്ടുകൊല്ലം മുമ്പ് ഇതേ ഹോട്ടലിൽ എന്റെ മകളുടെ നിക്കാഹ് നടന്നു…അന്നും നിങ്ങൾ പറഞ്ഞു ഷെഹ്‌സാദ് ഭായി ഹിന്ദുസ്ഥാനിൽ നിന്നും കമാൻഡോകൾ എത്തിയിട്ടുണ്ട് നിങ്ങളെകൊല്ലാൻ അതുകൊണ്ട് നിക്കാഹിൽ പങ്കെടുക്കരുത്…ഞാനത് കേട്ടു..അനുസരിച്ചു ..വീടിന് പുറത്തിറങ്ങിയില്ല…ടി വി സ്‌ക്രീനിൽ നിന്ന് കണ്ണുകൾ മാറ്റാതെ ഞാൻ എന്റെ പൊന്ന് മോളുടെ നിക്കാഹ് കണ്ടു..തത്സമയം….അന്ന് കമാൻഡോകൾ പോയിട്ട് ഒരു ഹിന്ദുസ്ഥാനി കൊടിച്ചിപ്പട്ടിപോലും ആ പരിസരത്തേക്ക് വന്നില്ല എന്ന് നിങ്ങൾ തന്നെ പിറ്റേ ദിവസം എന്റെ അടുത്ത് വന്ന് പറഞ്ഞു. ഓർമ്മയുണ്ടോ?”

“ഷെഹ്‌സാദ് ഭായി..അന്നത്തെപ്പോലെയല്ല ഇത്…”

ജനറൽ മിർസാ ജഹാംഗീർ പറയാൻ ശ്രമിച്ചു.

“എന്റെ മകൻ അബുൽ ഇബ്രാഹിം മലേഷ്യൻ ഓയിൽ ബാരൻ അസ്വാൻ ഹാജിയുടെ മകൾ അറിയാനയെ നിക്കാഹ് ചെയ്യുന്ന നാളത്തെ ആ ദിവസം എനിക്ക് അവരുടെ മുമ്പിൽ ഇരിക്കണം…അതിനെനിക്കാവുന്നില്ലെങ്കിൽ  ….വേണ്ട അത്രയ്ക്കും വേസ്റ്റ്‌ ആണ് ഞാനെന്നു തോന്നുന്നില്ല….നാളെ എനിക്ക് ഒന്നും സംഭവിക്കില്ല…   എനിക്ക് എന്റെ സെക്യൂരിറ്റി സിസ്റ്റമുണ്ട്…നിങ്ങളുടെ ഐ എസ ഐ കമാണ്ടോകളുടെ സഹായമുണ്ട്…ഒന്നും സംഭവിക്കില്ല….”

“ഷെഹ്‌സാദ് ഭായി…ഇൻഫർമേഷൻ പക്കയാണ്…”

“ജനറൽ ഭായി…”

ദാവൂദ് എഴുന്നേറ്റു.

ജനറൽ മിർസാ ജഹാംഗീർ ഖറാമത്തും.

ദാവൂദ് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

“ഈ രാജ്യത്തിന്റെ സൈന്യത്തിന്റെ പരമാധികാരിയാണ് നിങ്ങൾ…ആ നിങ്ങൾ എന്റെ മുമ്പിൽ ഇനിയും ചെറുതാകേണ്ട എങ്കിൽ മര്യാദക്ക് സംസാര വിഷയം മാറ്റ്….അതാണ് നല്ലത്!”

അത് പറഞ്ഞ് ദാവൂദ് ജനറലിന്റെ തോളിൽ പിടിച്ചു.

Comments:

No comments!

Please sign up or log in to post a comment!