ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6

പിറ്റേന്ന്,

ഞാനും വല്ലിപ്പയും ഇറങ്ങി…

“ഇതെങ്ങോട്ടാ നമ്മളു പോണത്”? ഞാൻ ചോദിച്ചു..

“നീയറിയില്ലെ, നമ്മടെ ആ കേശവൻ നായർ വായ്യാതെ കിടപ്പിലാ .. ഒന്നു കാണണം.. പിന്നെ, വിനോദിന്റെ വീട്ടിലേക്കും..”

“വിനോദിന്റെ വീട്ടിലോക്കൊ? എന്തിനു??.. അന്ന് ഈ കണ്ട പ്രശ്നങ്ങൾ മുഴുവൻ ഉണ്ടായത് അവന്റെ എടുത്തുച്ചാട്ടം കൊണ്ടാ പന്നി..അതിനു ഞാനൊന്ന് തല്ലിയെന്ന് വെച്ച് ഈ നേരം വരെ അവൻ എന്നെ വിളിച്ചിട്ടില്ല.. അവന്റെ തെറ്റുകൊണ്ടല്ലെ ഞാൻ തല്ലിയതവനെ..”

“അതൊക്കെ ഇന്ന് പറഞ്ഞ് തീർക്കാം.. അതിനു തന്നെയാ അവന്റെ വീട്ടിലേക്ക്‌പോകുന്നത്!..”

“നീ വണ്ടിയെടുക്ക്..”

ഞങ്ങൾ കാറിൽ പുറപെട്ടു..

അബൂബക്കർ ഹാജിയുടെ വീടിനു നേരെ ഓപ്പൊസിറ്റ് ആയിരുന്നു കേശവൻ നായരുടെ വീട്..

ഞങ്ങൾ ആ വീടിനു മുമ്പിലെത്തി.. വണ്ടി റോഡ് സൈഡിൽ ഒതുക്കി ഞങ്ങൾ അങ്ങോട്ട് കയറി.. അകത്ത് കടന്ന് കേശവൻ നായരെ കണ്ട് അവിടെ സംസാരിച്ചിരുന്നു.. കുറച്ച് കഴിഞ്ഞ്.. കേശവൻ നായരോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്ന വല്ലിപ്പാട് ഞാൻ..

“ഞാൻ പുറത്തുണ്ടാവും.. ഒരു സിഗ് കത്തിക്കട്ടെ”..

ഞാനത് പറഞ്ഞ് പുറത്തിറങ്ങി വണ്ടിയിലേക്ക് ചെന്ന് സിഗ് എടുത്ത് കത്തിച്ച്‌ വലിച്ചുകൊണ്ട് വണ്ടിയിൽ ചാരി അവിടെ തന്നെ നിന്നു..

പെട്ടന്ന് എന്റെ കണ്ണ് അബൂബക്കർ ഹാജിയുടെ വീടിന്റെ ടെറസിലേക്ക് ആയി.. അവിടെ എന്നെ തന്നെ നോക്കി നിൽക്കുന്ന സാജിത… ഞാനൊന്ന് തിരിഞ്ഞ് അവൾക്ക് നേരെയായി വ്യക്തമായി അവളുടെ മുഖത്തേക്ക് തന്നെ നോക്കി..

ആ മുഖത്ത് വിഷമവും നിരാശയും നിഴലിച്ച് നിൽക്കുന്നുണ്ടായിരുന്നു..

‘ഹെയ്.. ഇന്ന് ക്ലാസ്സുള്ള ദിവസമല്ലെ ഇവളെന്തെ പോയില്ലെ’. ഞാൻ മനസിൽ ആലോച്ചിച്ചു കൊണ്ട് നിൽക്കുമ്പൊ..

സാജിതാടെ അടുത്തേക്ക് ഷാനവാസ് വന്ന് മുഖത്തൊരാടിയടിച്ച് അവളെ പിടിച്ചു വലിച്ച് കൊണ്ടുപോയി.. എന്തൊ ചീത്തയും വിളിക്കുന്നുണ്ടായിരുന്നു..

ആ മുഖം വിഷമിക്കുന്നത് പണ്ട് മുതലെ എനിക്ക് ഇഷ്ട്ടമില്ലായിരുന്നു.. ആ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല..

ഞാനൊരു നിമിഷം പഴയ അൻവറായി മാറുകയായിരുന്നു.. ദേഷ്യം കൊണ്ട് വിറച്ച ഞാൻ കയ്യിലുണ്ടായ സിഗെരെറ്റ് വലിച്ചെറിഞ്ഞുകൊണ്ട്..

“ആ.. പൊലയാടിമോനെ ഞാനിന്ന്..”.

എന്ന് ആക്രോശിച്ചുകൊണ്ട് മുണ്ട് മടക്കി കുത്തി അവരുടെ വീട്ടിലേക്ക് കയറാൻ തുടങ്ങവെ…

ഇതെല്ലാം കണ്ടുകൊണ്ട് കേശവൻ നായരുടെ വീടിന്റെ ഇറയത്ത് നിന്നിരുന്ന വല്ലിപയിറങ്ങി വന്ന്.

.

” അൻവറെ..”. ദേഷ്യത്തോടെ എന്നെ വിളിച്ചു..

അവരുടെ ഗേറ്റ് തുറക്കാൻ തുടങ്ങിയ ഞാൻ നിന്നു..

വല്ലിപ്പയെന്റെയടുത്ത് വന്ന് എന്റെ കൈപിടിച്ച് വലിച്ച് വണ്ടിയുടെ അടുത്തേക്ക് കൊണ്ടുവന്നു.. എന്നിട്ട് എന്നോട്..

“നീയെവിടേക്കാ.. ഈ കത്തികയറി പോണത്??..

“ആ .. നായിന്റെ മോൻ.. ഷാനവാസ്.. സാജിതാനെ‌.”..!!

“അത് ചെന്ന് ചോദിക്കാൻ നീ അവൾടെയാരാ!??

വല്ലിപ്പാടെ ആ ചോദ്യത്തിനു മുമ്പിൽ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.. ഞാൻ തിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു.. എന്റെ ഷോൾഡറിൽ പിടിച്ച് തിരിച്ച് നിർത്തികൊണ്ട് വല്ലിപ്പാ..

“പറയടാാ… നിന്റെയാരാ അവൾ”…

” അത്… എന്റെ…”. ഞാൻ തപ്പി തടഞ്ഞു..

“ആരുമല്ലെങ്കിൽ നീ ഇടപെടേണ്ടാ.. വണ്ടിയെടുക്ക് പോകാം..”. വല്ലിപ്പ ദേഷ്യത്തോടെ… എന്നോട്..

ഞാൻ അവൾടെ വീട്ടിലേക്കൊന്ന് നോക്കികൊണ്ട് വണ്ടിയുടെ ഡോർ തുറക്കാൻ ശ്രമിക്കവെ,

” അൻവർ മാമാ.. അൻവർ മാമാ”.. എന്നൊരു വിളി..

ഞാൻ പെട്ടന്ന് തിരിഞ്ഞുനോക്കി..

ഞാൻ വണ്ടിയിൽ കയറി.. തൊട്ട് ഇരിക്കുന്ന വല്ലിപ്പാാടെ മുഖത്തേക്ക് നോക്കി…

“എന്താത്”?.. വല്ലിപ്പയെന്നോട്..

” ആ അറിയില്ല.. നോക്കട്ടെ..”

ഞാനത് തുറന്ന് നോക്കി..

ദൃതിയിൽ കുത്തികുറിച്ച ചില വരികൾ..ആയിരുന്നു.. അത്..

ഞാനത് വായിച്ച് .. കാറിന്റെ ഗ്ലാസ് താഴ്ത്തി സാജിതാടെ വീട്ടിലേക്ക് നോക്കി.. അവിടെ രണ്ടാം നിലയിലെ ഒരു റൂമിൽ നിന്ന് ജനലിലൂടെ എന്നെ നോക്കി കണ്ണീർ വാർക്കുന്ന സാജിതയെ ഞാൻ കണ്ടു.. ആ കണ്ണിൽ അഗാധമായ പ്രണയത്തിന്റെ തീ ചൂള കത്തിയെരിയുന്നത് ഞാൻ കണ്ടു..

“എന്താടാ അതിൽ..”. വല്ലിപ്പാടെ ചോദ്യം..

ഞാനാ കത്ത് വല്ലിപ്പാക്ക് നേരെ നീട്ടി..

വല്ലിപ്പയത് തുറന്ന് വായിച്ചു..

“കാത്തിരിപ്പിൻ സുഖം അനുഭവിച്ചീടുവാൻ വിധിയെനിക്കേകിയ പ്രണയകാവ്യം..

നിൻ തൂലിക തുമ്പിൽ നിന്നൂർന്നുവീഴുന്നൊരീ പ്രണയകാവ്യത്തിലെ വരികളായ് ഞാൻ..

മാറാത്ത മറയാത്ത മാറ്റമായ് ഞാനിന്നും മായാതെ മറയാതെ നിന്നിടുന്നു..

ചില മാത്രയിൽ നീയെനിക്ക് നഷ്ട്ടമാം ചിതലരിച്ച നടക്കാത്ത സ്വപ്നം…

ചില മാത്രയിൽ നീയെന്റെ വിശ്വാസവും ചിറകടിച്ചെന്നിലേക്ക് ചേരുന്നു..

കവിതകൾ പഴങ്കഥകളായ് മാറിടുമ്പോൾ തിരയണം നീ നിന്റെ ഹൃദയതീരത്തും..

കണ്ടെത്തും നീ നിന്റെ പ്രിയതമയെ കാത്തിരിക്കുന്നു ഞാൻ നീറ്റലോടെ…””

ചാരു സീറ്റിൽ തല ചായ്ച്ച് കണ്ണടച്ചിരിക്കുന്ന എന്നോട് വല്ലിപ്പ…

“അൻവറെ, ഈ വരികളിലെ പ്രണയം‌ നീ തിരിച്ചറിയുന്നുണ്ടൊ.
.”??

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..

” ഇതുകൊണ്ടായില്ല നീയിനിയും അറിയാനുണ്ട് കുറച്ചുകൂടി.. നീ വിനോദിന്റെ വീട്ടിലേക്കെടുക്ക് വണ്ടി..”

ഞങ്ങൾ വിനോദിന്റെ വീട്ടിലേക്കെത്തി..

എന്നെ കണ്ടതും അവൻ …എന്നെ വന്ന് കെട്ടിപിടിച്ചു.. ഷോൾഡറിൽ ഒരു കടി..

പണ്ടും അങ്ങെനെ തന്നെയാ സ്നേഹം കൂടുമ്പൊ കെട്ടിപിടിച്ചു ഷോൾഡറിൽ കടിക്കും അവൻ..

“ആഹ്.. ടാ പന്നെ.. നിന്റെയീ വെടക്ക് സ്വഭാവം ഇതുവരെ മാറീല്ലാലെ…”.

ഞാനൊന്ന് ചിരിച്ചു.. അവനും.. ഇത് കണ്ടുകൊണ്ട് നിന്ന വല്ലിപ്പയും ആർത്തുചിരിച്ചു..

” രണ്ടെണ്ണത്തിനും നല്ല ഈരണ്ട് അടീടെ കുറവുണ്ട്.. “. വല്ലിപ്പ പറഞ്ഞു..

“ടാ വിനോദെ കുപ്പീണ്ടാാ ഇണ്ടെങ്ങെ എടുക്ക്..”. വല്ലിപ്പാടെ കല്പന പുറപെട്ടു..

വിനോദ് കുപ്പിയെടുത്ത് വന്നു.. മൂന്ന് ഗ്ലാസ്സ്.. അതിലേക്ക് മദ്യം പകർന്ന് ഞങ്ങൾ ചിയേർസ് പറഞ്ഞു അടിച്ചു..

” തെറ്റിധാരണയുടെ പുറത്ത് സംഭവിച്ച ഈ വിള്ളൽ ഇനീണ്ടാവരുത്.. നിങ്ങളൊരുമിച്ച് നിൽക്കുമ്പോഴുള്ള കരുത്ത് ഒന്നുവേറെ തന്നെയാ… “.

വല്ലിപ്പ ഞങ്ങളെ ശാസിച്ചുകൊണ്ട് പറഞ്ഞു.

ഓരൊന്ന് കൂടി ഒഴിച്ചടിച്ചു..

“ഇനി നിനക്ക് പറയാനുള്ളതൊക്കെ പറ വിനോദെ”. വല്ലിപ്പ വിനോദിനോട്..

വിനോദ് ഒരെണ്ണം കൂടി ഒഴിച്ചടിച്ചു.. എന്നിട്ട് എന്നോട്..

“അൻവറെ, കുറച്ച് നാളുകളായിട്ട് നിന്റെയുള്ളിൽ കുറച്ചധികം ചോദ്യങ്ങൾ വന്ന് കൂടിയിട്ടുണ്ടായിരുന്നു.. കുറച്ച് നാൾ മുമ്പ് വരെ ആ ചോദ്യങ്ങളുടെ ഉത്തരം എനിക്കും അറിവില്ലായിരുന്നു.. ഇപ്പൊ എനിക്കതറിയാം.. സാജിതാക്ക് നിന്നോടുള്ള വികാരം.. അതുപോലെ ഷാഹിനയുടെ സ്വഭാവം..‌നിന്റെ പ്രണയം ആരോടായിരുന്നു.. എന്നുള്ളതൊക്കെ എനിക്കറിയാം.. ”

ഞാൻ ആകാംഷയോടെ അവനെ തന്നെ നോക്കിയിരുന്നു..

“കുറെ നാൾ മുമ്പ്, അതായത് നിന്നെ അബൂബക്കർ ഹാജി ഷൂട്ട് ചെയ്യുന്ന അന്ന്, നിനക്ക് സാജിതയൊരു ഗിഫ്റ്റ് തന്നിരുന്നു.. ഇല്ലെ”? അതെന്താണെന്ന് നിനക്ക് മനസിലായൊ”?

” അത് .. ഞാൻ ഷാഹിനാക്ക് കൊടുത്തതാാണു.. ” ഞാൻ പറഞ്ഞു..

“ടാ പൊട്ടാ.. നീയന്ന്, നിന്റെ കവിത സ്റ്റേജിൽ ആലപിച്ചതിനു ആർക്കാണൊ സമ്മാനമായി നിന്റെ ഹൃദയം കൊടുത്തത് ആ ആൾ ഷാഹിനയല്ല… സാജിതയാണു..”..

ഞാനൊന്ന് ഞെട്ടി.. എഴുന്നേറ്റു.. അവനും എണീറ്റു..

“അതേടാ.. അത് സാജിതയാ..”

ഞാൻ നടന്ന് ജനലിനടുത്തേക്ക് ചെന്ന് കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.
.

രണ്ട് ഗ്ലാസ്സിൽ മദ്യം പകർന്ന് അതുമായി വിനോദ് എന്റെയടുത്തേക്ക്.. ഒന്ന് എനിക്ക് നീട്ടി..

“കവിതയെന്താന്ന് പോലും ഷാഹിനാക്ക് അറിയില്ല.. ഷാഹിനാടെ ലോകം അതായിരുന്നില്ല.. അവൾ…..”

വിനോദ് ഒന്ന് നിർത്തി..

“അവൾ”?.. ഞാൻ ചോദിച്ചു..

വല്ലിപ്പ പറഞ്ഞു തുടങ്ങി..

“പണ്ട് മുതലെ എനിക്കത് അറിയാമായിരുന്നു… നിന്നോട് പലപ്പോഴും സൂചിപ്പിക്കുകയും ചെയ്തു.. പക്ഷെ, നീയത് അങീകരിച്ചില്ല…. നിന്റെ മനസ്സ് ഒരിക്കലും ഉൾകൊണ്ടിരുന്നില്ല.”

“സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയാണെങ്കിലും സ്വഭാവം അങ്ങെനെയായിരുന്നില്ല. കവിതയും കഥകളുമൊക്കെയായി കലാവാസനയുള്ളവളായിരുന്നു സാജിത.. അതായിരുന്നു അവളുടെ ലോകം.. പക്ഷെ, ഷാഹിന, അതിൽ നിന്ന് തികച്ചും വെത്യസ്തമായിരുന്നു.. ഒരു ഫ്രീ ബേഡായി പാറിപറന്ന് നടക്കാനായിരുന്നു അവൾക്കിഷ്ട്ടം.. അവൾക്ക് നീ മാത്രമായിരുന്നില്ല കാമുകന്മാർ… നീയുമായി മാത്രമല്ല അവളുടെ ശാരീരിക ബദ്ധം.. അതൊന്നും നീ മനസിലാക്കിയില്ല..”

ജനൽ കമ്പിയിൽ അമർത്തിപിടിച്ച് നിൽക്കുന്ന എന്റെ തോളിൽ തട്ടികൊണ്ട് വിനോദ്…

” അതേടാ.. നീയിനിയെങ്കിലും സത്യം മനസിലാക്കണം നീ പ്രണയിച്ചത് ഷാഹിനാനെയല്ല. യഥാർത്തത്തിൽ സാജിതയെ ആണു… തിരിച്ച് അവളും.. കത്തുകളിലൂടെ കവിതകൾ കൈമാറി… കൂടെ ഹൃദയവും. കത്തുകൾ വരാതായതോടെ നീ അവളുടെ വീടന്വോഷിച്ച് കണ്ടെത്തി.. അവിടെ വെച്ചാണു നിനക്ക് ആളെ തെറ്റുന്നത്. അവരുടെ മാമാടെ വീട്ടിൽ നിന്നായിരുന്നു സാജിത പഠിച്ചിരുന്നത്. അബൂബക്കർ ഹാജിയുടെ വീട്ടിൽ നീ കാാണുന്നത് ഷാഹിനയെ…

“ഇല്ലാത്ത ഒരാളെ ഓർത്ത് ജീവിതം കളയുന്ന നീയും.. നീ കൊടുത്ത നിന്റെ ഹൃദയവും താലോലിച്ച് ഈ നിമിഷം വരെ നിന്നെ പ്രണയിച്ച സാജിതയും..”

എന്റെ കണ്ണിൽ നിന്നും ജലകണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങി..

തിരിഞ്ഞ് അവരോടായി ഞാൻ പറഞ്ഞു..

“എനിക്ക് ….. എനിക്കവളെ കാണണം ഇപ്പൊ തന്നെ”!..

” നേരം ഏഴായി.. ഇനിയിപ്പൊ ഇന്ന് വേണ്ട..”

വല്ലിപ്പ പറഞ്ഞു..

“അന്ന് ഞാൻ സാജിത പറഞ്ഞതനുസരിച്ച് തല്ലിയോടിച്ചത് ഒരു പോലീസുകാരനെയാ.. അവൻ വീണ്ടും ഈ അലോചനയിൽ ഉറച്ച് നിക്കുവാണു.. നാളെ ഇവടെ വെച്ച് ഉറപ്പിക്കൽ തീരുമാനിച്ചിട്ടുണ്ട്… നാളെ നീ അവിടെ പോണം.. പോയില്ലെങ്കിൽ പിന്നെ അവൾ ഉണ്ടാവില്ല..”

വിനോദ് പറഞ്ഞു..

“നീയും കേട്ട് കാണും…. ശങ്കർ നാഥ് ഐ.പി.എസ് .‌ റൂറൽ എസ്പിയാ .. .. ആളൊരു വെടക്കാ.. ” “പിന്നെ”……. അവനൊന്ന് നിർത്തി.
.

” പിന്നെ”?.. ഞാൻ ചോദിച്ചു..

“നീയിനി അതിന്റെ പേരിൽ ഇപ്പൊ ഒന്നും ഉണ്ടാക്കണ്ട.. മുമ്പെ നിന്നോട് പറയണ്ടാന്ന് ഇവനെ വിലക്കിയത് ഞാനാ..”. വല്ലിപ്പ ഇടക്ക് പറഞ്ഞു..

” ഹാ.. നിങ്ങളു കാര്യം പറ..എന്താന്ന്”? ഞാൻ ചോദിച്ചു..

“ആ ശങ്കർ നാഥ്…. ഇവനെ പോലീസ് സ്റ്റേഷനിൽ ..ഇട്ട്…തല്ലി..”… ” അല്ലെങ്കിലും , ആളറിയാണ്ടാണെങ്കിലും തല്ലിയത് പൊലീസുകാരനെയല്ലെ അതും ഐപിഎസ് റാങ്കുള്ളവൻ… അവൻ ഇങ്ങെനെ പ്രതികരിച്ചില്ലെങ്കിലെ അൽഭുതമുള്ളു.. “. വല്ലിപ്പ പറഞ്ഞു..

” ഉം.. അവനെന്നും ആ യൂണിഫോം ഉണ്ടാവില്ലല്ലൊ… “.. ഞാൻ പറഞ്ഞു..

“വരട്ടെ സമയമുണ്ട്..”. വല്ലിപ്പ പറഞ്ഞു..

” ഉം” ഞാനൊന്ന് മൂളി..

ഞാൻ ഗ്ലാസിലേക്ക് മദ്യമൊഴിച്ച് അടിച്ചുകൊണ്ട്…

“അവളെനിക്കുള്ളതാ… അത് ഞാൻ തീരുമാനിച്ചു.. ഇത്രനാൾ കിട്ടാതെ പോയ സ്നേഹം മുഴുവൻ ഞാനവൾക്ക് കൊടുക്കാൻ പോവ്വാ ഇനി..”

“വേണം…ടാ.. കഴിഞ്ഞ പന്ത്രണ്ട് വർഷം നിന്നെ സ്നേഹിച്ചു അവൾ.. ആ മനസ്സിൽ നീയല്ലാതെ മറ്റൊരാളില്ല.. ആ പ്രണയത്തിനു നീ യെന്ത് പകരം കൊടുത്താലും മതിയാകില്ലടാ..”. വിനോദ് പറഞ്ഞു..

ഞാനവിടെയിരുന്നു.. എന്റെ മുഖത്തും മനസിലും സന്ദോഷം കടന്ന് വന്നു..

അവിടെയിരുന്ന മദ്യം പോരാതെ പിന്നെയും ഒരു കുപ്പികൂടി വിനോദ് എടുത്തുകൊണ്ടുവന്നു.. വല്ലിപ്പ ആകെ രണ്ടെണ്ണം.. വിനോദും ആവശ്യത്തിനു.. ഞാൻ ഇരുന്ന് നല്ല കീറ് കീറി.. ആടാനും തുടങ്ങി..

” സാജിതാാാാ നിന്റെയിക്ക ദേ വരുന്നടീ മോളെ…”

ഞാൻമുറ്റത്തേക്കിറങ്ങി… കൈരണ്ടും ആകാശത്തേക്കുയർത്തി…

“കാറ്റുപറഞ്ഞതും പൊള്ള്.. .. കടലു പറഞ്ഞതും പൊള്ള്… കാലം പറഞ്ഞതും പൊള്ള്”…

” അല്ലേടാ വിനോദെ”… എന്ന് പറഞ്ഞ് അവനെ കെട്ടിപിടിച്ചു കവിളത്തൊരു കടിയും കടിച്ചു…

” വിനോദെ വണ്ടിയെടുക്ക് വീട്ടിൽ പോകാം..” വല്ലിപ്പ വിനോദിനോട്..

അവൻ വണ്ടിയെടുത്തു… എന്നെയും വല്ലിപ്പാനേയും കേറ്റി വീട്ടിലേക്ക്..

വീട്ടിലെത്തി..

“നീ കുറച്ച് നേരം എന്നോടൊപ്പമിരിക്കെടാ.. “. ഞാൻ വിനോദിനോട്..

അവനൊന്ന് മൂളി..

എന്റെ വീടിന്റെ മുമ്പിലിരുന്ന് കുറെ നേരം സംസാരിച്ചു.. പെട്ടന്ന് ഞാൻ..

” ടാ വിനോദെ.. എനിക്കവളെ കാണണം… നീ കൊണ്ടുപോവ്വൊ എന്നെ”…

“ഇപ്പൊ ഒമ്പത് കഴിഞ്ഞു സമയം..ഇപ്പൊ തന്നെ വേണൊ..”?

” വേണം… നിനക്ക് പറ്റില്ലെങ്കിൽ മാറിക്ക്.. ഞാൻ പൊക്കൊളാം..”. ഞാൻ ബുള്ളെറ്റിൽ കയറിയിരുന്നു.. കിക്കറടിക്കാൻ തുടങ്ങി..

“ഇങ്ങോട്ട് മാറ് മൈരാ..” അവനെന്നെ മാറ്റി.. സ്റ്റാർട്ട് ചെയ്തു.. ഞാനും കേറി..

ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യുന്നത് കേട്ട് വല്ലിപ്പ..

“ടാ വിനോദെ.. പ്രശ്നമൊന്നും ഉണ്ടാക്കരുത്ട്ടാ..”..

” ആ… ആലോചിക്കാം..”.. ഞാൻ വിളിച്ചു പറഞ്ഞു..

ഞങ്ങൾ സാജിതാടെ വീട്ടിലെത്തി…

“ദേ.. പിന്നേം ഗേറ്റ്.. മൈരു..”. ഗേറ്റിൽ പിടിച്ച് കുലുക്കികൊണ്ട് ഞാൻ..

തിരിഞ്ഞ് വിനോദിനോട് ഞാൻ

” അപ്പൊ പിന്നെ, ചാടാല്ലെ”..

ഞാൻ വിനോദിന്റെ നേരെ കണ്ണിറുക്കി കാട്ടിയിട്ട്….

“നീ ഇവിടെ നിക്ക് ഞാൻ പോയിട്ട് ഇപ്പൊ തന്നെ വരാം..”

ഞാൻ കഷ്ട്ടപെട്ട് മതിലെടുത്ത് ചാടി..

നേരം പത്തുമണി.. ലൈറ്റൊക്കെ അണച്ച് കിടന്നിരുന്നു.. അവർ.

“മൈരു കണ്ണും കണ്ടൂടാ ചെവിടും കേട്ടൂടാ .. വല്ലോടൊത്തും തട്ടിതടഞ്ഞ് വീണു ചാവാവൊ..”!!

ആ ഇരുട്ടിൽ ഞാൻ തപ്പിതടഞ്ഞ് ആടിയാടി നടന്നു…

” ആ.. ഇവിടെയാണുഅവൾടെ മുറി.. “. ഞാൻ പിറുപിറുത്തു..

”ചെ.. മൈരിപ്പങ്ങെനാ കേറാ..”..

ഞാൻ ബാക്കിലേക്കൊന്ന് പോയി നോക്കി.. അവിടെ കോണിയുണ്ടായിരുന്നു…

” ആ.. ഐഡിയാാ… ‘”

ഞാനതെടുത്ത് സാജിതാടെ റൂമിനു നേരെ ചാരി… ഏന്തിവലിഞ്ഞ് കേറി.. അവളുടെ റൂമിന്റെ ജനലിൽ മുട്ടി..

“സാജിതാാ…”… നീട്ടിയൊന്ന് വിളിച്ചു..

കേട്ടില്ല..

വീണ്ടും മുട്ടി…. വിളിച്ചു…

” മോളെ സാജിതാ..”

മുട്ടികൊണ്ടേയിരുന്നു.. പെട്ടന്ന് ആ റൂമിൽ ലൈറ്റ് തെളിഞ്ഞു..

അപ്പൊ ഞാൻ..

“ആ.. കറണ്ട് വന്നു..ല്ലെ.. ങെ അപ്പൊ ഇത്രേം നേരം കറണ്ടുണ്ടായില്ലാല്ലെ… ഉം… “..

ഞാൻ പിറുപിറുത്തു…

” സാജിതാാ.. “.. ഞാൻ പിന്നേം വിളിച്ചു..

പതിയെ ആ ജനൽ തുറക്കുന്ന ശബ്ദം.. ഞാൻ സെൻസൈഡിലേക്കിറങ്ങി ജനൽ കമ്പിയിൽ പിടിച്ച്നിന്നു. കോണിയെടുത്ത് മാറ്റി വെച്ചു.. ഒരു കാൽ കോണിയിലും ചവിട്ടി.

ജനൽ തുറന്നു… പെട്ടന്ന് സാജിത എന്നെ കണ്ടൊന്ന് ഞെട്ടി.. എന്നിട്ട്..

” അൻവർ ക്കാ.. ഇതെന്താ ഇവിടെ…”

അവൾ തിരിഞ്ഞും മറിഞ്ഞും പരിഭ്രാന്തിയോടെ നോക്കുന്നു…

“ഒരു കാര്യം പറയാൻ വന്നതാ..”

“എന്താ.. വേഗം പറ..” ആരെങ്കിലും കണ്ടാൽ എന്നെ കൊല്ലും..”. അവൾ പരിഭ്രാന്തിയോടെ ..

“ഇനി.. നിന്നെ ആരും ഒന്നും ചെയ്യില്ല… ഈ നിമിഷം മുതൽ നീയെന്റെ പെണ്ണാണു..”. കുഴഞ്ഞ നാവുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു..

അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..

ജനലിൽ വെച്ചിരുന്ന അവളുടെ കൈയിൽ ഞാൻ തൊട്ടുകൊണ്ട്..

” ഞാൻ വെറുതെ പറഞ്ഞതല്ല.. ഇനിമുതൽ നീയെന്റെയാ.. എന്റേത് മാത്രം…. കഴിഞ്ഞ പന്ത്രണ്ട് വർഷം നീയെനിക്ക് തന്ന സ്നേഹം ഞാൻ മുതലും പലിശയുമടക്കം തിരിച്ച് തരാൻ പോവ്വാ നിനക്ക്..”

പൊട്ടിയൊഴുകിയ കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് അവൾ..

“ഈയൊരു നിമിഷത്തിനു വേണ്ടിയാ ഞാൻ കാത്തിരുന്നത്… ഇനിയെനിക്ക് മരിച്ചാലും സന്ദോഷമേയുള്ളു..”

“അയ്യൊ.. അങ്ങെനെ മരിക്കല്ലെ… എനിക്ക് പന്ത്രണ്ട് വർഷത്തെ കടം തന്നോടുണ്ട്.. അത് വീട്ടണ്ടെ..”

അവളൊന്ന് ചിരിച്ചു… ഞാനും..

ഞാൻ കയ്യെത്തിച്ച് ആ കണ്ണുനീർ തുടച്ചുകൊണ്ട്…

“ഇനി ഈ കണ്ണുകൾ നിറയരുത്..ട്ടാ..”

“ഉം.”. അവളൊന്ന് മൂളി..

” ആ പിന്നെ, നാളെ പരിപാടിക്ക് ഞാൻ വരുന്നുണ്ട്… ആ ഐ.പി.എസുകാരനെ ശരിപെടുത്തണ്ടെ..”!?…

ഞാനൊന്ന് ചിരിച്ചു.. അവളും..

“എന്നാ എന്റെ ടീച്ചറുട്ടി പോയി കിടന്നൊ.. ഞാനും പോവ്വാ…”

“ഉം.. അവളൊന്ന് മൂളി..

കോണിയിൽ ഇരിക്കുന്ന എന്റെ കാൽ ഒന്ന് ശരിക്ക് ഉറപ്പിച്ച് ചവിട്ടിയതും കോണി നിരങ്ങി.. ഞാനൊന്ന് വീഴാൻ പോയി.. അവളുടെ ഉള്ളിൽ നിന്നൊരു പതിഞ്ഞ നിലവിളി പുറത്തുവന്നു.. കോണി ഉരുണ്ട്പെരണ്ട് നിലത്ത് വീണു.. തൊട്ടപ്പുറത്തെ റൂമിലും താഴത്തെ റൂമുകളിലും ഒക്കെ ലൈറ്റ് തെളിഞ്ഞു.. അവൾക്ക് പരിഭ്രാന്തി‌.. പെട്ടന്ന് അവളുടെ ഡോറിൽ ആരോ മുട്ടി.. വിളിച്ചു..

അവൾ ഡോർ തുറക്കാൻ ചെന്നു ഞാൻ ജനൽ പതിയെ ചാരി സെൻസൈഡിൽ തന്നെ നിന്നു..‌

ഇവൾടെ നേരെ മൂത്ത ആങ്ങള സമീർ ആയിരുന്നു അത്..

” എന്താടി.. ഒരു ശബ്ദം കേട്ടത്..”. എന്ന് ചോദിച്ച് അവൻ റൂമിൽ കേറി… ഒന്ന് നോക്കിയിട്ട് തിരിച്ചിറങ്ങിപോയി..

അവൾ ഡോറടച്ച് പിന്നേം വന്ന് ജനൽ തുറന്ന് നോക്കി എന്നോട്..

“അതെ മാഷെ.. പോണില്ലെ”?.

” പോണൊ?..

“ഉം.. പോണം..”

“എന്നാ പോയേക്കാം..”

കോണി വീണ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷാനവാസ് ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ സെൻസൈഡിൽ നിന്ന് ചാടി… ആ ശബ്ദം കേട്ട് അവൻ..

“ആരാടാവിടെ..” എന്ന് ചോദിച്ചുകൊണ്ട്…അങ്ങോട്ട് വന്നു..

“നിന്റെ തന്തയാടാ നാറി..” ഞാൻ പറഞ്ഞു.

ഉള്ളിൽ കിടക്കുന്ന മദ്യമാണത് പറയിപ്പിച്ചത്..

ഷാനവാസ് വരുന്നത് കണ്ട സാജിത റൂമിലെ ലൈറ്റണച്ചു ജനലിലൂടെ നോക്കി നിന്നു..

ഞാൻ അവിടെ നിന്ന ഒരു മരത്തിനു പിന്നിൽ മറഞ്ഞ് നിന്നു…

അവൻ ആ മരം കടന്നതും എന്റെ മുണ്ടൂരി അവന്റെ തലയിലൂടെയിട്ട് പൊതിഞ്ഞ് കെട്ടി… അവൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി..

‘നീയെന്റെ പെണ്ണിനെ തല്ലും അല്ലെടാ നാറിക്കമഹനെ…..’

ഞാൻ മനസിൽ പറഞ്ഞ്കൊണ്ട് അവന്റെ തലപിടിച്ച് മതിലിൽ കൊണ്ടിടിപ്പിച്ചു.. വലത് കൈകൊണ്ട് അവന്റെ കഴുത്തിനു പിന്നിൽ പിടിച്ച് ഇടത് കയ്യ് കൊണ്ട് വയറ്റിലേക്ക് ആഞ്ഞിടിച്ചു.. പിന്നെ കഴുത്തിലിരുന്ന എന്റെ വലതു കൈയ്യെടുത്ത് മുഖത്താഞ്ഞിടിച്ചു.. അവൻ വീഴാൻ പോയപ്പൊ ഞാനവനെ പിടിച്ചു.. രണ്ട് കൈ കൊണ്ടും അവന്റെ ഇടത് ഷോൾഡറിൽ പിടിച്ച് എന്റെ വലതുകാൽ മുട്ട് കൊണ്ട് നെഞ്ചിൽ ശക്തമായി ഇടിച്ചു.. അവൻ അവിടെ മുട്ടുകുത്തി ഇരുന്ന് മൂക്കു കുത്തി വീണു.. അപ്പൊഴെക്കും മറ്റുള്ളവർ അവന്റെ കരച്ചിൽ കേട്ട് ഓടിയെത്തി.. ഞഞാൻ സാജിതയോട്..‌കൈവീശികാണിച്ചു പോകുവാണെന്ന്.. ഞാൻ മതിലെടുത്ത് ചാടി റോഡിലെത്തി..‌

ഒന്നുമറിയാത്ത പോലെ ഞാൻ നടന്നു..

പിന്നെയാണു മനസിലായത് അർദ്ധ നഗ്നനാണെന്ന്…

“ങേ‌. നഗ്നത…”. അപ്പൊഴെക്കും വിനോദ് എത്തി ഞാൻ ചാടികേറി വണ്ടിയിൽ…

” ആ.. പോട്ട്…” ഞാൻ പറഞ്ഞു..

“ശരിക്ക് കൊടുത്തോടാാ ആ പന്നക്ക്”!!.. വിനോദിന്റെ ചോദ്യം..

” അടിച്ചവന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് പോരെ..”.. ഞഞാൻ പറഞ്ഞു..

ഞങ്ങൾ നേരെ വീട്ടിലേക്കെത്തി..

“നീ പൊക്കൊ വണ്ടീം കൊണ്ടൊക്കൊ… നാളെ രാവിലെ വന്നാമതി ഇവിടുന്ന് ഒരുമിച്ച് പോകാം..”

“ഓകെടാ….”

ഞാൻ കോളിങ് ബെല്ലടിച്ചു.. ഷമീന വാതിൽ തുറന്നു..

“ങേ.. ഇതെന്താ വല്ല ഫാഷൻ പരേഡ് കഴിഞ്ഞ് വരാണൊ..”. അവളുടെ ചോദ്യം..

” അല്ലെടി കാന്താരി..”. ഞാാനവളെ നെഞ്ചോട് ചേർത്തി..

“ചോറുണ്ടൊ ഇക്കാ..’

” ഇല്ലാ വിളമ്പ്… “. ഞാൻ റൂമിൽ പോയി ഡ്രെസ്സ് മമാറി വന്നു..

ഊണുകഴിക്കുമ്പൊ അവൾ..

” ഇതെവിടെന്നാ മുണ്ടും തുണീം ഇല്ലാതെ വന്നത്”?..

“നിന്റെ നാത്തൂന്റെ വീട്ടീന്ന്.. എന്തെ”?

” നാത്തൂനാ.. അതാരു”?

“അതൊക്കെയുണ്ട്…”

“പറയിക്കാ…” അവൾ കൊഞ്ചി

“സാജിത…”

“ഹൊ.. ഇപ്പഴെങ്കിലും തോന്നീലൊ എന്റെ പൊന്നാങ്ങളക്ക്..”

“ഉം”..ഞാനൊന്ന് മൂളി..

ഞാൻ ചോറൂണു കഴിഞ്ഞ് റൂമിലേക്ക് പോന്നു..

പിന്നാലെ അവളും..

” എന്നിട്ട് പറ.. എന്തായി..”?

“എന്താവാനാ… നാളെ ഉറപ്പിക്കും.. “!!

” നാളെയൊ..!?..

“ഹാ.. എന്തെ”?

” പൊ.. ഇക്കാ..”

ഞാനവളുടെ മുലയിൽ ഒന്ന് ഉഴിഞ്ഞുകൊണ്ട് “ആടി..”

“പിന്നെ.. അവരു കുറെ സമ്മദിക്കും..”

“ആരെടാ സമ്മതാടി ഈ നാലകത്ത് അൻവർ അലിക്ക് വേണ്ടത്..‌”?

” നീയാ വാതിലടച്ച് വന്ന് കിടക്കിവിടെ..”..

“ഉം.. സാജിത വരുന്നവരെയുള്ളൂ.. നമ്മളൊക്കെ അല്ലെ..”?

അവൾ ചെന്ന് റൂമിന്റെ വാതിലടച്ചു വന്ന് എന്റെയടുത്തിരുന്നു.. പിന്നിലേക്ക് കൈനീട്ടി , കാചെണ്ണയുടെ, മത്ത്പിടിപ്പിക്കുന്ന മണമുള്ള ഇടതിങ്ങി നീളമാർന്ന മുടി കെട്ടി വെക്കുന്നു.. ഞാൻ എഴുന്നേറ്റിരുന്നു അവളുടെ ചുണ്ടിൽ ചുമ്പിച്ചു.. ഇടത് കൈ കൊണ്ട് അവളുടെ ആ വലിയ മുലകളെ പുടികൂടി.. തഴുകി..

“ഉം..”. നാണത്തോടെയൊന്ന് മൂളിയവൾ..

” ഞാനൊന്ന് കടിക്കട്ടെ..”

“ഉം.. എനിക്ക് വേദനയെടുത്താൽ ഞാനും കടിക്കുംട്ടാ”…

” ഉം.. ആയ്ക്കൊട്ടെ”!.

ഞാനവളുടെ ബ്രായൂരി ആ മുലകളിൽ മുഖമമർത്തി.. നിപ്പിളിൽ ചപ്പിയും മുലയിൽ മൊത്തമായി നക്കിയും അവസാനം കൊള്ളാവുന്നത്ര വായിലാക്കി കടിച്ചു..

“ആഹ്..”..

” എടി പതുക്കെ…”..

“എന്നെ കടിച്ചിട്ടല്ലെ”…

” ഇങ്ങെനെ ഒച്ചയുണ്ടാക്കുമെന്നെനിക്കറിയൊ..”

“ഉം..”

ഞാൻ കൈ മുലകളിൽ തന്നെ വെച്ചുകൊണ്ട് മുഖം താഴെക്കിഴഞ്ഞു.. വയറിലും പൊക്കിൽ ചുഴിയിലും നാവിട്ട് കളിച്ചു.. ‌

ഞാൻ അവളുടെ അടുത്തേക്ക് കയറിയിരൂന്നു.. അവൾ എന്റെ മുണ്ടും ഷഡിയും ഉരി… കുട്ടനെ കയ്യിലെടുത്തു..

ഞാനവളുടെ പാന്റിക്ക് ഇടയിലൂടെ മദനചെപ്പിൽ തഴുകികൊണ്ടിരുന്നു… അവളെന്റെ മടിയിലേക്ക് തലവെച്ച് കുട്ടനെ ഉമ്മവെക്കുകയും തലപ്പ് വായിലാക്കി നുണയുകയും ചെയ്തു.. പിന്നെ മൊത്തമായി വായിലാക്കി ചപ്പി ഊമ്പി വലിച്ചു.. വായിൽ വെച്ചുകൊണ്ട് നാവുകൊണ്ടുള്ള പ്രയോഗം സ്വർഗം കണ്ടു ഞാൻ..

ഞാനവളുടെ മദനച്ചെപ്പിൽ വിരലുകൊണ്ട് തഴുകി… ഒഴുക്ക് കൂടികൂടി വരുന്നതറിഞ്ഞ് ഞാൻ അവളുടെ തല ബെഡിലേക്ക് വെച്ച് അവൾക്ക് മേൽ കയറി കിടന്ന് മുഖം പൂറിലേക്ക് തഴ്ത്തി… ഒലിച്ചിറങ്ങിയ മദനജലം മുഴുവൻ നാവുകൊണ്ട് നക്കി തുവർത്തി.. തുടയിടുക്കിൽ നാവിട്ടിളക്കിയും ആ മാസളമായ വണ്ണമുള്ള തുടയിൽ ചെറുതായ് കടിച്ചും ഞാൻ കുറച്ച് സമയം.. ആ സമയം അവളെന്റെ കുണ്ണ മുഴുവനായി വായിലാക്കി നുണയുകയായിരുന്നു… കുറച്ച് നേരം അങ്ങെനെ കിടന്ന് ഞാൻ എഴുന്നേറ്റു.. അവളുടെ, ആ വണ്ണമുള്ള തുടകൾക്കിടയിൽ മുട്ടുകുത്തി യിരുന്നു.. ഞാനെന്റെ കുണ്ണയെടുത്ത് പൂറിൽ ചേർത്ത് ഉരസ്സി… കുറച്ച്നേരം അങ്ങെനെ ചെയ്ത് ഞാൻ മെല്ലെ കയറ്റി അടിക്കാൻ തുടങ്ങി…….

കുറച്ച് നേരം അങ്ങെനെ ചെയ്തതും എന്റെ സാധനം വെടിപൊട്ടിച്ചു…

“ടീ ഉള്ളിൽ പോയീട്ടാാ..”

ഉം.. .. “കുഴപ്പമില്ല… ഉണ്ടാവാണേൽ.. ഉണ്ടാവട്ടെ”

ഞാൻ ഊരാതെ അവിടെ തന്നെ വെച്ച് കിടന്നു… അവളുടെ മേൽ. അവളെന്റെ മുഖം പിടിച്ചുയർത്തി എന്റെ ചുണ്ട് വായിലാക്കി നുണയാൻ തുടങ്ങി… കുറച്ച് നേരം അങ്ങെനെ ചെയ്തതും എന്റെ കുട്ടൻ ജീവൻ വെച്ചുതുടങ്ങി. ചുണ്ടിൽ നിന്ന് മാറി താഴെ നെഞ്ചിലേക്ക് വന്നു.. ആ മുലകളെ ഉമ്മവെക്കാനും മുലകണ്ണിൽ ചെറുതായ് കടിക്കാനും തുടങ്ങി.. അപ്പോഴെക്കും എന്റെ കുട്ടൻ അവളുടെ പൂവിൽ ഉണർന്നെണീറ്റു.. ഞാൻ പതിയെ ഊരിയെടുത്ത് അടിച്ച്തുടങ്ങി… അവളുടെ മുലയിൽ പിടിച്ച് ചുണ്ടിൽ ഉമ്മവെച്ചുകൊണ്ട് ഞാൻ ആഞ്ഞ് ആഞ് അടിച്ചു..

“ആഹ്…ഇക്കാ”

“പതുക്കെ.. പതുക്കെ… എന്നെകൊല്ലല്ലെ ഇക്കാ!!”

വിയർത്ത് കുളിച്ചു ഞാനും അവളും… ഞാനവളുടെ നെഞ്ചിൽ കിടന്നു… അടിച്ചുകൊണ്ടേയിരുന്നു.. എന്റെ കുട്ടൻ അവിടെയിരുന്ന് രണ്ടാമതും വെടിപൊട്ടിച്ചു…. കുറച്ച് നേരം അങ്ങെനെ കിടന്ന് ഞാൻ എണീറ്റു.. ബാത്രൂമിൽ പോയി… പിന്നാലെ അവളും.. ഷവറിനടിയിൽ നിൽക്കുമ്പൊ ഞാൻ അവളുടെ മുലകളിൽ തഴുകി.. ചുണ്ടിലൊന്ന് ചുമ്പിച്ചു..

“മതിയായില്ലെ ഇക്കാ..”

“നിന്നെ മാതിയാവാനൊ..നല്ല കാര്യായി..” ഞാൻ പറഞ്ഞു.

അവളെ പുണർന്നുകൊണ്ട് ഞാൻ പറഞ്ഞു..

ബാത്രൂമിൽ നിന്നിറങ്ങി.. അവൾ റൂമിലേക്ക് പോയി..

ഞാനും കിടന്നു…

പിറ്റേന്ന്,

രാവിലെ തന്നെ വിനോദ് വന്നു.. ഞാൻ ഡ്രെസ്സ് മാറിയിറങ്ങി..

വല്ലിപ്പയും ഞാനും വിനോദും അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക്..

ഉറപ്പിക്കലിനു ഒരുപാട് പേർ എത്തിയിരുന്നു.. ഞങ്ങൾ വണ്ടി റോഡ്‌സൈഡിൽ നിർത്തിയിറങ്ങി.. അബൂബക്കർ ഹാജിയുടെ‌വീട്ടിലേക്ക്..

ഉമ്മറത്ത്, തലയിലൊരു കെട്ടും കഴുത്തിലൊരു ബെൽറ്റു മായി ഷാനവാസ്.. അത് കണ്ട് ഞാനും വിനോദും ചിരിയടക്കാൻ കഴിയാതെ വിഷമിച്ചു..

നാട്ടിലെ പ്രമാണിയായ വല്ലിപ്പാക്ക് തരക്കേടില്ലാത്ത സ്വീകരണം തന്നെ കിട്ടി .. അബൂബക്കറും മകൻ ഷൗക്കത്തും‌ വന്ന് വല്ലിപ്പാനെ സ്വീകരിച്ചിരുത്തി.. കൂട്ടത്തിൽ, ദേഷ്യത്തോടെയാണെങ്കിലും എന്നെയും വിനോദിനേം..അവർ ഒഴിവാക്കിയില്ല.

മുറ്റത്ത് ചെറിയ ഒരു സ്റ്റേജ് തീർത്തിരുന്നു.. അതിൽ തിളങ്ങുന്ന കസേരകളും , മനോഹരമായ പൂക്കളും ഒക്കെ കൊണ്ടും അലങ്കരിച്ചിരുന്നു.. മുറ്റത്ത് ചിതറി നിൽക്കുന്ന ആളുകൾ..

വീടിനുള്ളിൽ സ്ത്രീകളുടെയും കുട്ടികളുടെയും കലപില ശബ്ദങ്ങൾ.. അവിടെയുള്ള വലിയ മാവിൻ ചോട്ടിൽ കുറച്ച് കസേരകൾ നിരത്തിയിട്ടിരിക്കുന്നു.. ഞങ്ങൾ അവിടെ പോയിരുന്നു.. കുറച്ച് നേരം അബൂബക്കറും ശേഷം മക്കളും ഭാര്യയും എല്ലാം വന്ന് വല്ലിപ്പാട് കുശലാന്വോഷണം നടത്തി.. ജനപ്രതിനിധികളും മറ്റ് ഉദ്ധ്യോഗസ്ഥരും ഉള്ളിലേക്ക് ചെന്ന് മറ്റുള്ളവരെ കണ്ടശേഷം ഞങ്ങളുടെ കൂടെയിരിപ്പുറപ്പിച്ചു.. അങ്ങനെ ഞങ്ങൾ സംസാരിച്ചിരുന്നു കുറെ നേരം..

ഇടക്കിടെ ജനൽ പാളിയിലൂടെയും ചുവർ മറവിലൂടെയും എന്നെ ഒളികണ്ണിട്ട് നോക്കികൊണ്ട് സാജിത അവിടൊയൊക്കെ തന്നെ ഉണ്ടായിരുന്നു.. ഞാനും അതാസ്വദിച്ചിരുന്നു..

പതിനൊന്ന് മണിക്ക് പറഞ്ഞത് പന്ത്രണ്ടും കഴിഞ്ഞു ഒന്നും കഴിഞ്ഞു… വരനും പാർട്ടീം എത്തിയിട്ടില്ല…

വന്നവരൊക്കെ ചോദിക്കാൻ തുടങ്ങി.. അബൂബക്കറും പിള്ളാരും ഫോൺ ചെവിയിൽ വെച്ച് പരക്കപായുന്നു..

വന്ന പ്രമുഖരിൽ പലരും ഭക്ഷണം കഴിക്കാൻ നിക്കാതെ ഇറങ്ങാൻ തുടങ്ങി.. അത് കണ്ട് അബൂബക്കർ ഹാജി ഭക്ഷണം വിളമ്പാൻ അറിയിച്ചു.. പിന്നെയതിന്റെ തിരക്കായി..

അപ്പോഴും ആ വലിയ മാവിൻ ചുവട്ടിൽ ഞങ്ങൾ കുറച്ച് പേർ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു..

കുറച്ച് കഴിഞ്ഞ്,

അബൂബക്കർ ഹാജി ഞങ്ങളുടെ അടുത്തേക്ക്.. വന്ന്..വല്ലിപ്പാടെ‌മുഖത്ത്നോക്കി..

“എന്നാ ഭക്ഷണം കഴിക്കാം..”

“അല്ലാ.. ചെക്കൻ വന്നില്ലെ”?.. സാധാരണ ആ പരിപാടി കഴിഞ്ഞല്ലെ ഫുഡ് കൊടുക്കുക..”. വല്ലിപ്പ ചോദിച്ചു..

അയാൾ വളരെയധികം വിഷമത്തോടെയും , അതിലേറെ എന്നെ ദേഷ്യത്തോടെ നോക്കിയും പറഞ്ഞു‌.

” എന്താ സംഭവിച്ചതെന്നറിയില്ല.. അവരെ ഫോണിൽ കിട്ടുന്നില്ല.. പതിനൊന്ന് മണിക്ക് മുമ്പ് ഇവിടെ എത്താമെന്നായിരുന്നു അവരറിയിച്ചത്.. അവരിതുവരെ എത്താത്ത സ്തിതിക്ക് വന്നവരെ പട്ടിണിക്കിട്ടിട്ട് കാര്യമില്ലല്ലൊ..”

“ഉം.. ന്നാ ശരി…”. വല്ലിപ്പയെഴുന്നേറ്റു.. അബൂബക്കർ ഹാജിയോട്,

“അബൂബക്കറെ, ആ ഐപിഎസ്സുകാരൻ ഇനി വരില്ല്യാ… വന്നാൽ ഇവിടെന്ന് കാലില്ലാതെ തിരിച്ചുപോകേണ്ടി വരുമെന്ന് വിളിച്ചു പറഞു.. ഞാൻ…”

അബൂബക്കർ ഹാജി പരിഭ്രാന്തിയോടെ വല്ലിപ്പാനെ നോക്കുന്നു..

വല്ലിപ്പ തുടർന്നു..

“ഞാനിവിടെ വന്നതെ, നിന്റെ മകളും മറ്റൊരുത്തനുമായുള്ള നിക്കാഹൊറപ്പിക്കൽ കൂടാനല്ല..മറിച്ച് നീയിനിയതിനു മിനക്കെടേണ്ടായെന്ന് പറയാനാ..”..

തൊട്ട് നിൽക്കുന്ന സമീർ ഒന്നു മുരണ്ടുകൊണ്ട് വല്ലിപ്പാടടുത്തേക്ക് നീങിയതും.. അവന്റെ നെഞ്ചിൽ പിടിച്ചുകൊണ്ട് വല്ലിപ്പ,..

“ഹ.. അടങ്ങടാ ചെക്കാ..” അപ്പൊ അബൂബക്കറെ, നല്ലനിലയിലാണെങ്കിൽ നമുക്ക് രണ്ട് കൂട്ടർക്കും കൊള്ളാം.. നീയൊന്നാലോചിക്ക്..”.

വല്ലിപ്പയതും പറഞ്ഞിറങ്ങി.. ഞാനും വല്ലിപ്പാടെ കൂടെ ഇറങ്ങി.. ഞാനൊന്ന് തിരിഞ്ഞ് അബൂബക്കർ ഹാജി യോട്..

“ഞാനിത്രയും നാൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്… സംഗതി വേറൊന്നുമല്ല, ഇന്നെലെ വരെ സാജിതയെ ഞാൻ പ്രണയിച്ചിരുന്നില്ല. ഇന്നിപ്പൊ അങ്ങെനെയല്ല.. അവളെയാരെങ്കിലും കെട്ടുന്നുണ്ടെങ്കിൽ അത് ഞാനായിരിക്കും..”

“മഴയെ ആരൊക്കെ എങ്ങെനെയൊക്കെ തടഞ്ഞു നിർത്തിയാലും അത് ഭൂമിയെ പുണരുകതന്നെചെയ്യും…. അതുപോലെ, സാജിത എന്നിൽ ലയിക്കുകതന്നെചെയ്യും ..”

തൊട്ട് നിൽക്കുന്ന സമീർ ന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ വീണ്ടും..

“നീയൊക്കെ പറ്റാവുന്ന പോലെ തടഞ്ഞുനിർത്താൻ ശ്രമിക്ക്..”

അതും പറഞ്ഞ് ഞാനും ഇറങ്ങി.. വണ്ടിയിൽ കേറിയിട്ട് വിനോദിന്റെ സംശയം.. ആ ശങ്കർ നാഥിനെന്തുപറ്റിയെന്ന്.. ഒരൊറ്റ ഉത്തരത്തിൽ പിടുത്തം വിട്ടു..

‘നമുക്കുമുണ്ടെടാ അങ്ങ് മുകളിൽ പിടി’..

അങ്ങനെ ഞങ്ങളവിടുന്ന് തിരിച്ച് വീട്ടിലെത്തി…

വല്ലിപ്പാനെയിറക്കി ഞാനും വിനോദും പാർട്ടിയോഫിസിലേക്ക് പോന്നു.. കുറച്ച് നേരം എന്തൊക്കെയൊ സംസാരിച്ച് അവിടെയങ്ങനെയിരിക്കുമ്പോൾ… എന്റെ ഫോൺ ബെല്ലടിച്ചു ..

“ഷമീന”

ഞാനെടുത്ത് സംസാരിച്ചു വെച്ചു.. വിനോദിനോട്..

“വിനോദെ.. നീ വാ ഒരു ചെറിയ പണിയുണ്ട്”..

ഞാനവനേം വിളിച്ച്‌ ശങ്കർ നാഥിന്റെ വീട്ടിലേക്ക്..

ഗേറ്റ് കടന്ന് ഞാൻ കയറി ചെന്നു.. കോളിങ്ങ് ബെല്ലടിച്ചു.. വാതിൽ തുറന്നത് ശങ്കർ നാഥിന്റെ പെങ്ങൾ..

അവരെകണ്ടതും ഞാൻ…

” നമസ്ക്കാരം .. ഞാൻ അൻവർ അലി. ശങ്കർ നെ ഒന്നു കാണണം.. ഇല്ലെ ഇവിടെ??.. ഞാൻ ചോദിച്ചു..

“ഇല്ല.. പുറത്തുപോയിരിക്ക്യാണു.. ”

“ഒഹ്.. എപ്പോ വരും… “?

” ഇല്ലാ .. അറിയില്ല…”

വാതിൽ പടിയിൽ നിൽക്കുന്ന അവരെ കടന്ന് ഞാൻ അകത്ത് കയറി..

“ഹൊ.. സുപ്പെർ വീടാണല്ലൊ.. കൈകൂലിയായിരിക്കും ല്ലെ..”

അവരൊന്നും മിണ്ടിയില്ല..

ഞാൻ അകത്ത് മൊത്തത്തിലൊന്ന് കണ്ണോടിച്ചശേഷം അവരോട്..

“ഒന്ന് ഫോൺ ചെയ്യൊ.. ഞാൻ വന്നിട്ടുണ്ടെന്ന് പറഞാൽ ഓടിയെത്തും എവിടാണെങ്കിലും.. അത്രക്ക് പരിചയമാ ഞങ്ങൾ തമ്മിൽ..”..

” ആണൊ.. ഇരിക്കൂട്ടൊ.. ഞാൻ വിളിക്കാം” എന്ന് പറഞ്ഞ് ഫോണെടുത്ത് ഡയൽ ചെയ്തുകൊണ്ട്…

“ചായയാണൊ കാപ്പിയാണൊ”!?

” എന്തും”?? ഞാൻ മുനവെച്ച് പറഞ്ഞു..

“അമ്മേ.. ചായ..” അകത്തേക്ക് നോക്കി പറഞ്ഞു..

ഞാനാ സോഫയിൽ ഇരുന്നു.. വിനോദും.

“പെങ്ങളാണല്ലെ..”? ഞാൻ ചോദിച്ചു..

” ആ അതെ”!..”

“എന്താ പേരു ?”

“ശാലിനി”!!

” ഹൊ.. ആടിപൊളി പേരാണല്ലൊ.. ”

“താങ്ക്സ്…”

ഞാനെഴുന്നേറ്റ് അവളുടെ അടുത്തേക്കെത്തി…

“പേരുകാരിയും സുന്ദരിയാണുകെട്ടൊ”!! ഞാനൊരു വശ്യമായ നോട്ടത്തോടെ പറഞ്ഞു..

അവളിൽ ഒരു നാണം വന്നു..

” എന്താ ചെയ്യുന്നത്?..”

“ഞാൻ ആയുർവേദ ഡോക്ടർ ആണു..”

“ഈ ഉഴിച്ചിൽ പിഴിച്ചിൽ അല്ലെ”!.. ഞാനൊന്ന് ചിരിച്ചു..

” അവളും..”

“വിവാഹം കഴിഞില്ലെ”?

” ഇല്ല്യാ.. “!!

” അതെന്തുപറ്റി..”!!?

“വേണ്ടെന്ന് തോന്നി..”!!

“ഓഹൊ..”

അപ്പോഴെക്കും ചായ വന്നു… ഞങളത് വാങ്ങി കുടിക്കാൻ തുടങ്ങി..

“വിളിച്ചൊ ശങ്കറിനെ”??. ഞാൻ ചോദിച്ചു..

” ആ ഇപ്പൊ വരാന്ന് പറഞ്ഞു..”

അങ്ങെനെ ഓരൊന്നൊക്കെ പറഞ്ഞ്.. അവന്റെ പെങ്ങളുമായി കമ്പിനിയായ്.. ഫോൺ നമ്പരും വാങ്ങി..

സത്യത്തിൽ‌ അവനു രണ്ടെണ്ണം കൊടുത്ത് വീട്ടിലുള്ളവരെ തൊടുമ്പോഴുള്ള വേദന അവനെയും അറിയിച്ചിട്ട് പോകാമെന്ന് കരുതിയാണു ഞാൻ വന്നത്.. പക്ഷെ, ഡോക്ടർ ശാലിനിയുടെ ആ വശ്യമായ സൗന്ദര്യം എന്നെ മയക്കി.. അവളെ കളിക്കാതെ ഇനി രക്ഷയില്ലെന്ന് തോന്നിയെനിക്ക്.. അമ്മാതിരി ഐറ്റമാണു ശാലിനി.. ചുരിദാറിന്റെയുള്ളിൽ തെറിച്ചു നിൽക്കുന്ന മുപ്പത്തിയെട്ട് സൈസ് മുലകളും. ലെഗ്ഗിൻസിൽ വിരിഞ്ഞു നിൽക്കുന്ന ചന്തിയും വാഴപിണ്ടി തുടയും ഒക്കെയായിട്ട് ഒരു മൊതൽ.

സോഫയിൽ അടുത്തടുത്തിരുന്ന് ഞങൾ സംസാരിച്ചു.. അവളുടെ കഴപ്പ് സംസാരത്തിൽ എനിക്ക് വ്യക്തമായി.. മുന വെച്ചുള്ള സംസാരങ്ങളിൽ അവൾക്കും മനസിലായിട്ടുണ്ട് എന്തൊക്കെയൊ.. കുറച്ച് കഴിഞ്ഞ് ശങ്കർ വന്നു..

അവൾ എണീറ്റു..

“ആ ചേട്ടായി.. ഈ അൻവർക്ക എത്ര നേരായി വന്നിട്ട്.. ഇതെവിടായിരുന്നു..”

അവൻ കട്ട കലിപ്പിൽ എന്നോട്..

“താൻ വാ പുറത്ത് വെച്ച് സംസാരിക്കാം..’

” ഓഹ്.. ആയിക്കോട്ടെ..”. ഞാൻ ഇറങ്ങുമ്പൊ ശാലിനിയോട്..ചെവിയിൽ

“ഇറങട്ടെ… വിളിക്കൊ”?..

അവളൊന്ന് മൂളി..

ഞാൻ പുറത്തിറങ്ങി.. ശങ്കറും..

” ശങ്കറെ നമുക്കൊന്ന് ഇവിടെന്ന് മാറിനിന്നാലൊ”?..

“ഉം.. അതാ നല്ലത്…”. അവൻ കലിപ്പിൽ മീശയൊക്കെ ഒന്ന് പിരിച്ച് എന്നോട്..

” എന്നാ പിന്നെ എന്റെ വണ്ടീലു പോവ്വാം..”

ഞങ്ങൾ വണ്ടിയെടുത്ത് കുറച്ച് മാറി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തി..

വണ്ടിയിൽ നിന്നെറങ്ങി.. മുണ്ടൊന്ന് വളച്ച്കുത്തി മീശ നൈസായിട്ടൊന്ന് പിരിച്ച് ഞാൻ അവന്റെയടുത്തേക്ക് വന്നിട്ട്..

“ആണുങ്ങൾ തമ്മിലുള്ള പ്രശ്നം ആണുങ്ങളായി തന്നെ തീർക്കണം അല്ലാതെ വീട്ടിലുള്ള പെണ്ണുങളോട് മോശമായി പെരുമാറുന്നത് മോശമല്ലെ ശങ്കരാാ”?..

” നിനക്കൊന്നും ഈ ശങ്കർ നാഥിനെ ശരിക്കറിയില്ല.. “!!

“അതൊക്കെ ഞാൻ അറിയിച്ച് തരാം..”. ഞാൻ പറഞ്ഞു..

” എന്നാ അറിയിച്ച് താടാ… നായിന്റെ മോനെ..”!! എന്ന് പറഞ്ഞ് അവനെന്നെയൊന്ന് തള്ളി..

“ശങ്കരാാാാ”…

പിന്നിൽ നിന്ന് വിനോദിന്റെ നീട്ടിയുള്ള വിളിക്ക് തിരിഞ്ഞു നോക്കിയ ശങ്കറിനെ , കാറിന്റെ ബോണറ്റിൽ ഇടത് കൈകുത്തിഉയർന്ന് വലതുകാൽ കൊണ്ട് ചവിട്ടി വീഴ്ത്തി വിനോദ് എന്നോട്..

” നീ പോയി.. വണ്ടീലിരിക്ക് അൻവറെ.. ഇത് ഞാൻ ഇപ്പൊ തീർത്ത് തരാം.”

ഞാൻ വണ്ടിയുടെ ബോണറ്റിൽ കയറിയിരുന്നു..ഒരു സിഗ് കത്തിച്ചു..

ആ ചവിട്ടിൽ ചാലിൽ പോയി വീണ അവനെ ഷർട്ടിന്റെ കോളറിൽ വലത് കൈകൊണ്ട് പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു… ഇടത് കൈകൊണ്ട് വയറ്റിൽ ശക്തിയായി ഇടിച്ചു.. ശങ്കർ ഒന്ന് പിന്നോട്ടായി..

“നീയെന്നെ ലോക്കപ്പിലിട്ട് എന്റെ കൈയ്യിൽ വിലങിട്ട് ഇടിച്ച ഇടിയല്ലടാ നായെ… ഇത് വേറെ ലെവെലാാ…”.

അതും പറഞ്ഞ് വലത് കൈകൊണ്ട് മുഖത്താഞ്ഞിടിച്ചു.. പിന്നെ ഇടത് കൈകൊണ്ടും..

” ഈ അൻവർന്റെ പെങ്ങൾ എന്റെയും പെങ്ങളാാ… അവളോട് നീ തോന്നിവാസം പറയും അല്ലെടാ പൊലയാടിമോനെ… ”

എന്ന് പറഞ്ഞ് ശങ്കറിന്റെ കഴുത്തിനു പിന്നിൽ ഷർട്ടടക്കം കൂട്ടിപിടിച്ച് തൊട്ടടുത്ത അരമതിലിൽ കൊണ്ട്പോയി തലയിടിപ്പിച്ചു… അവിടെ വീണു കിടന്ന ശങ്കറിനെ കാലുയർത്തി മുഖത്തും കഴുത്തിലും നെഞ്ചിലുമൊക്കെയായി ആഞ്ഞാഞ്ഞ് ചവിട്ടി വിനോദ്.

“വിനോദെ.. അവന്റെ വലത് കൈ ചുരുങ്ങിയത് ആറുമാസമെങ്കിലും നിവരരുത്..” ഞാൻ വിളിച്ചു പറഞ്ഞു..

അത് കേൾക്കേണ്ട താമസം , വിണു കിടന്ന ശങ്കറിനെ കമഴ്ത്തികിടത്തി വലത് കൈപിടിച്ച് മേൽപ്പോട്ടാക്കി തിരിച്ച് വിനോദ് തന്റെ ഇടം കാൽ മുട്ട് കൊണ്ട് ഷോൾഡറിൽ ശക്തമായി ഇടിച്ചു പിടിച്ചു. ശേഷം‌ പിടിച്ചെഴുന്നേൽപ്പിച്ചു.. കൈപിടിച്ച് തിരിച്ച് കൈമുട്ട് ഭാഗത്തേക്ക് ശക്തമായ പ്രഹരങ്ങൾ കൊടുത്തു.. ശേഷം നെഞ്ചിൽ ചവിട്ടി ചാലിലേക്കിട്ടു..

വിനോദ് വന്ന് വണ്ടീൽ കേറി.. ഞാനാസമയം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കാർന്നു..

“കഴിഞ്ഞോടാ… ??.”. ഞാൻ ചോദിച്ചു..

” ഉം.. പോവ്വാം.. ഫോണിലാരാ”? വിനോദ്..ചോദിച്ചു..

“അതാ ശാലിനി..”

“അവളെ വളച്ചല്ലെ”??

” ഉം..”. മേലാകെ ഭയങ്കര വേദനെം ക്ഷീണവും ഒക്കെയാണു.. “!!

” അവളെ കൊണ്ട് പിടിപ്പിക്കണമായിരിക്കും അല്ലെ”?..”. അവൻ ചോദിച്ചു..

ഞാനൊരു കള്ളചിരിയോടെ….

“ഹൊ.. അമ്മാതിരി ഒരു ഐറ്റത്തെ കിട്ടിയിട്ട് കളിച്ചില്ലെങ്കിൽ എന്റെ കുട്ടൻ എന്നോട് പിണങ്ങില്ലേടാ..”

അവനൊന്ന് ചിരിച്ചു.. ഞാനും

ഞങ്ങൾ വണ്ടിയെടുത്ത് തിരിച്ച് പോന്നു..

അവിടുന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴെക്കും ശങ്കറിന്റെ സസ്പെൻഷൻ മുകളീന്ന് എത്തി.. ആശുപത്രി കിടക്കയിൽ കിടന്ന് അവനത് കൈപറ്റി.

ഞാൻ പാർട്ടിയോഫീസിൽ. സിഐ ദിനേഷ് എന്നെ വിളിച്ചു..

“അൻവറെ, ”

“ആ ദിനേഷ്”…

” പഴയ കമ്മീഷ്ണർ രാജീവൻ സാറ് സ്ഥലം മാറിപ്പോയി. പുതിയൊരു കമ്മീഷ്ണർ ചാർജ്ജെടുത്തിട്ടുണ്ട്. ഒരു ലേഡിയാ… ഒരു മൂന്നാലു കേസ് അവർ നേരിട്ട് ഇടപെടാൻ തന്നെ തീരുമാനിച്ചിട്ടുണ്ട്.. അതിലൊന്ന് , ഷാഹിനാടെ ഉൾപടെയുള്ള മൂന്ന് പേരെടെ കൊലപാതകങ്ങളും. ”

“ഉം..”. ഞാനൊന്ന് മൂളി.

” ആ പിന്നെ, നീയാ എസ്പി ശങ്കർ നാഥിനെ പണിഞ്ഞൂലെ…”?

“ആരു പറഞ്ഞു..”? ഞാൻ ചോദിച്ചു..

” ആ ഫയലും കമ്മീഷ്ണറോഫീസിൽ എത്തിയിട്ടുണ്ട്..”

“പുള്ളിക്കാരത്തി എന്നെ ശരിക്ക് കുടഞ്ഞു.. മൈരു… കഴിഞ്ഞ മൂന്നാലു വർഷമായി എങ്ങുമെങ്ങും എത്തീയില്ലല്ലൊ.. ആ കേസ്.. കൂട്ടത്തിൽ നിന്നെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിനും”

“ഹഹഹഹ.. അത് നന്നായി.. “. ഞാനൊന്ന് ചിരിച്ചു…

“നിന്റെ ചിരിയൊക്കെ താമസിയാതെ മാറും.. ആ പെണ്ണുമ്പുള്ളയെ , ഭരത് ചന്ദ്രൻ ഐപിഎസ് നേക്കാൾ ഭയങ്കരിയാാ….”

“ഉം”. നോക്കാം..” ഞാനതും പറഞ്ഞ് ഫോൺ വെച്ചു..

“എന്താടാ പറഞ്ഞത്”?.. വിനോദ് ചോദിച്ചു..

” പുതിയൊരു കമ്മീഷ്ണർ പെണ്ണ് ചാർജ്ജെടുത്തെന്ന്, അവൾ നേരിട്ടാ ഇപ്പൊ ഷാഹിനാടെയൊക്കെ കൊലകേസ് അന്വോഷണം. പിന്നെ ആ ശങ്കർ നെ തല്ലിയതും കേസായിട്ടുണ്ട്.”. ഞാൻ പറഞ്ഞു..

“അതൊക്കെ പോട്ടെ, വരാൻ പോകുന്ന ബൈ ഇലക്ഷനിൽ ആരാണു സ്ഥാനാർത്ഥി? എന്തെങ്കിലും അറിയൊ”?.. വിനോദ് ചോദിച്ചു..

” ആ.. മൈരു.. നമുക്കൊന്നും ഈ ജന്മം കിട്ടില്ലെന്ന് തോന്നുന്നു..”

“യൂത്ത് ന്റെ ഭാഗത്ത് നിന്നാണു വരുന്നത് അല്ലെ”?..

” ഉം.” ഞാനൊന്ന് മൂളി.

“ജില്ലാ കമ്മിറ്റീന്ന് ഉണ്ടാവാം അല്ലെ”? അവൻ ചോദിച്ചു..

” ഉം..”. ഞാൻ മൂളി..

“അല്ലെടാ അങ്ങെനെയെങ്കിൽ നിനക്ക് ചാൻസ് ഉണ്ടാക്കാൻ പറ്റില്ലെ?.. നീ ജില്ലാ കമ്മിറ്റി മെമ്പറല്ലെ!!..”..

” ആ.. ബെസ്റ്റ്.. അതിനു മാത്രം കച്ചകെട്ടി നടക്കുന്ന കുറെ എണ്ണമുണ്ട് ജില്ലാ കമ്മിറ്റിയിൽ അവരെ കടന്ന് നമുക്ക് കിട്ടണമെങ്കിൽ അൽഭുതം നടക്കണം… ” ഞാൻ പറഞ്ഞു..

“എന്നുവെച്ച് നീ ശ്രമിക്കാതിരിക്കരുത്..”!!

” ഇന്ന് ഏരിയാ കമ്മിറ്റി മീറ്റിങ്ങ് ഉണ്ട്.. അതിൽ അറിയാം ഏകദേശ രൂപം…”. ഞാൻ പറഞ്ഞു..

“എപ്പഴാത് “?

” ഞാൻ ദേ പോവ്വാണു.. നീ പൊക്കൊ..ഞാൻ വിളിക്കാം നിന്നെ വന്നിട്ട്..”

ഞാനങ്ങനെ കമ്മിറ്റി മീറ്റിങ്ങിനും പോയി. വിനോദ് വീട്ടിലേക്കും..

കമ്മിറ്റി മീറ്റിങ്ങും മറ്റ് പരിപാടികളെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി… ഊണൊക്കെ കഴിച്ചിരിക്കുമ്പൊ,

“എന്തായിടാാ അൻവറെ.. ബൈഇലക്ഷൻ?.. വല്ലിപ്പാടെ ചോദ്യം..

” എന്താവാൻ.. നാലുപേരാ മൊത്തം ജില്ലാകമ്മിറ്റീന്ന് നിർദ്ദേശം..”

“അപ്പൊ നീയില്ലെ?” യൂത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി മെമ്പറല്ലെ നീ ..?

“ഉം.. നാലാമത്തെ വ്യക്തി ഞാനാ”!!..

“നമുക്ക് വേണ്ടവിധത്തിൽ ഇടപെട്ട് , ഈ നാലിൽ നിന്ന് നിന്നെ തന്നെ കൊണ്ടുവരാമെടാ..”

“അങ്ങെനെ ഇടപെട്ടിട്ട് എനിക്ക് എം എൽ എ ആവണമെന്നില്ല… ഞാനിവിടെ വരെയെത്തിയത് ആരെയെങ്കിലും പ്രീണിപ്പിച്ചൊ സന്ദോഷിപ്പിച്ചൊ അല്ല.. ഇനിയും അങ്ങെനെ തന്നെ..”..

“നിന്റെയിഷ്ട്ടം.. ” വല്ലിപ്പയതും പറഞ്ഞ് പോകാനൊരുങ്ങി..

ഞാനും എണീറ്റ് വല്ലിപ്പാട്…

“ആ പിന്നെ, ആ കൊലപാതക കേസ് ഇപ്പൊ പുതുതായി വന്ന ഒരു കമ്മീഷ്ണറാ അന്വോഷിക്കുന്നത്.. അറിഞ്ഞൊ”?

” ഉം … അറിഞ്ഞു.. കണ്ടെത്തിയാ നല്ലത്. ഇനിയൊരു ജീവൻ പോകാതിരിക്കട്ടെ”.. വല്ലിപ്പയതും പറഞ്ഞ് പോയി. ഞാനും ചെന്ന് കിടന്നു..

ദിവസങ്ങൾ കഴിഞ്ഞുപോയികൊണ്ടിരുന്നു.. ബൈഇലക്ഷനിൽ സ്ഥാനാർത്ഥി യായി എന്നെ തന്നെ നിയോഗിക്കപെട്ടു. എസ്പി ശങ്കർ നെ തല്ലിയതിൽ അറെസ്റ്റും മറ്റുമായി ദിവസങ്ങൾ പിന്നെയും കടന്നുപോയി. അതിനിടയിൽ പുതുതായി വന്ന് ചാർജ്ജെടുത്ത കമ്മീഷ്ണർ ചിത്രാഞ്ചലി ഐപിഎസ് എന്ന ചിത്രയുടെ , പകപോക്കലെന്നോണം എന്നോടും ബദ്ധപെട്ടവരോടും കാട്ടികൂട്ടുന്ന പരാക്രമങ്ങൾ. അബൂബക്കർ ഹാജിയുടെ മനം മാറ്റം. ഞാനും സാജിതയുമായും പ്രണയസല്ലാപങ്ങളും മറ്റും, ഇതൊക്കെ അതിന്റെ മുറക്ക് നടന്നുകൊണ്ടിരുന്നു.

അങ്ങനെ കുറച്ച് നാളുകൾക്ക് ശേഷമുള്ള, നാലകത്ത് തറവാട്ടിലെ ഒരു പുലർക്കാലം..

തലേന്ന് വൈകീട്ട് അടിച്ച് പൂക്കുറ്റിയായി കിടന്നുറങ്ങിയ ഞാൻ എഴുന്നേൽക്കാൻ വൈകി.. പെട്ടന്ന് ഷമീന വന്ന് എന്നെ ഉറക്കത്തിൽ നിന്ന് തട്ടിവിളിച്ചു..

“ഇക്കാ”.. എണീക്ക്..”

കണ്ണ് തിരുമി ഞാൻ എണീറ്റു..

“എന്താടി..”

“ആ വിനോദേട്ടൻ വന്നിരിക്കുന്നു..”

“എന്തെ”… കിടന്നുകൊണ്ട് തന്നെ ഞാൻ ചോദിച്ചു..

അവളെന്റെ കയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു..

” എന്താ ഷമീന നീ ഈ കാണിക്കണെ..”..

ഞാൻ എണീറ്റ് ബെഡിലിരുന്നു..

“ആ സിഐ ദിനേഷ് സർ ഐസിയു വിലാ..”

ഞാൻ ചെറുതായൊന്ന് ഞെട്ടി…

“ങേ.. എന്തുപറ്റി..”..

” ഇറയത്തേക്ക് ചെല്ല്.. വിനോദേട്ടൻ പറയും..”

ഞാൻ എണീറ്റ് അങ്ങോട്ട് ചെന്നു..

“എന്താടാ… എന്താ ഉണ്ടായത്”?..

” നീ വേഗം ഡ്രെസ്സ് മാറ്… നമുക്ക് ഹോസ്പിറ്റലിലേക്ക് ഒന്നുപോണം..”

ഞാൻ പെട്ടന്ന് ചെന്ന് ഫ്രെഷായി ഡ്രെസ്സ് മാറിയിറങ്ങി..

ഞാനും വിനോദും വല്ലിപ്പയും ഹോസ്പിറ്റലിലേക്ക്..

അവിടെ ഐസിയു വിൽ കൃട്ടിക്കൽ സ്റ്റേജിൽ കിടക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ദിനേഷ്. പുറത്ത് കുറെ പോലീസും ബദ്ധുക്കാരും മറ്റുള്ളവരും. കൂടി നിൽക്കുന്നവരിൽ പലരും എന്തൊക്കെയൊ അടക്കം പറയുന്നുണ്ടായിരുന്നു.

“നീ വന്നെ”.. വിനോദ് എന്നെയും വിളിച്ച് കുറച്ച് മാറിനിന്നു.. എന്നിട്ട് എന്നോട്,…

“ഇന്നലെ നിന്റെ ഫോണെന്തെ ചത്തിരിക്ക്യാർന്നൊ”?.. വിനോദ് ദേഷ്യത്തിൽ..

” ഇന്നെലെ ഞാൻ കുറച്ച് ഓവറായിരുന്നു..” നീ കാര്യം പറ”

“ഇന്നെലെ സാജിതാനെ കൊല്ലാനുള്ള ശ്രമം നടന്നു.. അവളുടെ വീട്ടിൽ. ദേ കണ്ടില്ലെ വാഴവെട്ടിയിട്ടപോലെ ആറെണ്ണം നിരന്ന് കിടക്കുന്നത്”…

തൊട്ടപ്പുറത്തെ വാർഡിലേക്ക് ചൂണ്ടി സാജിതാടെ ആങ്ങളമാരെ നോക്കി അവൻ പറഞ്ഞു.

” ഈ കൊലപാതകി ആരാണെങ്കിലും അവൻ കുറഞ്ഞപുള്ളിയൊന്നുമല്ല.. ശക്തിയും ബുദ്ധിയും വേണ്ടുവോളമുള്ളവനാ.. തന്റെ യഥാർത്ത മുഖം കണ്ടിട്ടുള്ള മൂന്ന് പേരെയും അവൻ തീർക്കും. ഒന്ന് ഡെയ്സി ടീച്ചറാാ.. പിന്നെ കാവ്യയും സാജിതയുമാണു. ഇന്നെലെ കണ്ട ആ മുഖം അറിയില്ലെന്നാണു സാജിത പൊലീസിനോട് പറഞ്ഞത്. അതിനർഥം അയാൾ മുഖം മൂടിയൊ മറ്റൊ ഉപയോഗിച്ചിരിക്കണം. രാത്രി ഒറ്റക്ക് വന്ന അവനെ , സാജിതാടെ ഏഴാങ്ങളമാരും ദിനേഷ് ഉൾപടെ അഞ്ച് പൊലീസ്കാരും ചേർന്ന് ശ്രമിച്ചിട്ടും അവനെ കീഴ്പെടുത്താൻ കഴിഞ്ഞില്ല. മാത്രമല്ല, ഈ പന്ത്രണ്ട് പേർക്കും കാര്യമായി പരിക്കേൽക്കുകയും ചെയ്തു. നീളത്തിലുള്ള ലോഹം കൊണ്ടുള്ള ഒരു ആയുധം അവന്റെ കയ്യിലുണ്ടെന്ന് കണ്ടവർ പറയുന്നു.. ”

“എന്നിട്ട് സാജിത എവിടെ”?..

” അവൾക്ക് കുഴപ്പമൊന്നുമില്ല..വീട്ടിലുണ്ട്..”

“എനിക്ക് അവളെയൊന്ന് കാണണം. വാ..”..

ഞങൾ ഇറങ്ങാൻ തുടങ്ങുമ്പൊ, സ്ഥലം എസ് ഐ വന്ന് ഞങ്ങളോട്..

” കമ്മീഷ്ണർ മേഡത്തിനു അൻവർ നെയൊന്ന് കാണണമെന്ന് പറഞ്ഞു.. ഫ്രീയാണെങ്കിൽ ഒന്ന് പോയി കണ്ടേക്കൂ..’

“ആ ഞാൻ കണ്ടോളാം..”

അതും പറഞ്ഞ് ഞങ്ങളിറങ്ങി സാജിതാടെ വീട്ടിലേക്ക്…

ഞങ്ങൾ വീട്ടിലേക്ക് കയറി… അബൂബക്കർ ഹാജി യുണ്ടായിരുന്നു അവിടെ.. ഞാൻ അയാളോട്..

“എനിക്ക് സാജിതാനെ ഒന്ന് കാണണം..”

അപ്പോഴേക്കും മുകളിൽ നിന്ന് സാജിത യിറങ്ങിവന്നു.. ഞാൻ ഹാജിയെ കടന്ന് സാജിതാടെ അടുത്ത് ചെന്ന്..

“നിനക്ക് കുഴപ്പമൊന്നുമില്ലല്ലൊ”?

അബൂബക്കർ ഹാജിയെ പേടിയോടെ ഒന്ന് നോക്കി എന്നോട് അവൾ..

” ഇല്ല..”

“ഇന്നെലെ എന്താണുണ്ടായത്”?.. ഞാൻ ചോദിച്ചു..

” ആരോ ജനലിൽ മുട്ടുന്നകേട്ട് തുറന്നതാ… പെട്ടന്ന് തോക്ക് കൊണ്ട് വെടിവെച്ചു എന്റെ നേരെ.. ഞാൻ പേടിച്ച് മാറി.. വെടിയൊച്ച കേട്ട് ഇക്കാക്കമാരും ഉപ്പയുമൊക്കെ വന്നു.. അയ്യാളിറങ്ങിയോടി.. “.

അവൾ പേടിയോടെയാണു പറഞ്ഞത്.. അവളുടെ തോളിൽ തട്ടികൊണ്ട് ഞാൻ ..

” പേടിക്കണ്ട.. ഒന്നും വരില്ല. ഞാൻ ഇറങ്ങുന്നു..”

അവളൊന്ന് മൂളി..

ഇറങ്ങുമ്പൊ ഹാജിയുടെ മുഖത്തേക്കൊന്ന് നോക്കി ഞാൻ.. ആ മുഖത്തിപ്പൊ ദേഷ്യമൊന്നുമില്ല.. എന്ന് എനിക്ക് മനസിലായതുകൊണ്ട് ഞാൻ അയാളോട്..

“ഞാൻ… ഞാനിറങ്ങുന്നു..”!!

” ശരി” എന്ന് മാത്രം അയാൾ പറഞ്ഞു..

വണ്ടിയിൽ കയറി പുറപ്പെട്ടു.. വിനോദ് എന്നോട്..

“ആ ഹാജ്യാർക്ക് ഇപ്പൊ നിന്നോട് ദേഷ്യമൊന്നും ഇല്ലെന്ന് തോന്നുന്നു അല്ലേടാ..”

“ഉം”. ഞാനൊന്ന് മൂളി..

” അല്ലെടാ ആ കമ്മീഷ്ണറെ കാണണ്ടെ”.. അവൻ ചോദിച്ചു..

“ഉം.. കാണണം..ഇപ്പൊ അങ്ങോട്ടാ നമ്മൾ പോകുന്നത്…”. ഞാൻ പറഞ്ഞു..

അവനൊന്ന് മൂളി..

” അല്ലടാ വിനോദെ, ഈ പിശാശിനെ നീ കണ്ടിട്ടുണ്ടൊ..”. ഞാൻ വിനോദിനോട്..

“ഹെയ്.. ഞാൻ കണ്ടിട്ടില്ല..”. അവൻ പറഞ്ഞു..

വണ്ടി ചിത്രയുടെ വീട്ടിലെത്തി..

” ആ പെണ്ണ് വീട്ടിലുണ്ടാവുമെന്നല്ലെ പറഞ്ഞത്”.. ഞാൻ ചോദിച്ചു..

“ഉം..” അവനൊന്ന് മൂളി..

“എന്നാ ഇറങ്ങ്..”..

ഞങ്ങളിറങ്ങി ചെന്ന് കോളിങ്ങ് ബെല്ലടിച്ചു..

പുറത്ത് കാത്ത് നിന്നു..

ഒരു രണ്ട് മിനിറ്റിനു ശേഷം വാതിൽ തുറന്നു.. വാതിൽ തുറന്ന് വന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി.

” ങേ..ഇത് ഇഞ്ചക്കാടൻ പത്രോസിന്റെ മകനല്ലെ”?? ഞാൻ മനസിലോർത്തു..

അലോചിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട അവൻ എന്നോട്..

“അതെ സംശയിക്കണ്ട.. ഇഞ്ചക്കാടൻ പത്രോസ്സിന്റെ മകൻ തന്നെയാ ഞാൻ.. എന്റെ ഭാര്യയാ ചിത്ര.”

“ഞഞ്ഞായി..വാ പോവാം..”. വിനോദ് എന്നോട്.. അപ്പോഴെക്കും പത്രോസ്സിറങ്ങി വന്നു.. എന്നോട്..

” ഹല്ലാ ഇതാരു… സഖാവ് അൻവറൊ?.. കേറി വാ ഇരിക്ക്…”

ഞാനും വിനോദും അകത്ത് കയറി…

“പിന്നെ എന്തൊക്കെയാ അൻവറെ വിശേഷങ്ങൾ..? നീ ബൈ ഇലക്ഷനിൽ മൽസരിക്കാൻ പോകുന്ന വിവരമൊക്കെ ഞാനറിഞ്ഞു..”..

” ഉം.. “ഞാനൊന്ന് മൂളി..

” അല്ലാ ഇപ്പൊ വന്നതിന്റെ ഉദ്ദേശം ..? വല്ല പിരിവിനുമാണൊ… ഹഹഹഹ.. ” അയ്യാൾ നീട്ടിയൊന്ന് ചിരിച്ചു..

” കമ്മീഷ്ണർ മേഡത്തെ ഒന്ന് കാണണം.. “. ഞാൻ പറഞ്ഞു..

” അവളിവിടെയില്ല.. പുറത്ത് പോയിരിക്ക്യാ.. എന്തെങ്കിലും പറയണൊ വന്നാൽ..”

വന്നതുമുതൽ കളിയാക്കിയും മുനവെച്ചും സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. കൈതരിച്ചെങ്കിലും സംയമനം പാലിച്ചു..

“വേണ്ടാ.. ഒന്നും പറയണ്ട.. ഞങ്ങൾ ഓഫീസിൽ കണ്ടോളാം..”. അത് പറഞ്ഞ് ഞങ്ങളിറങ്ങൻ തുടങ്ങവെ..

” അൻവറെ, ഒന്ന് നിന്നെ…”

ഞാൻ നിന്നു..

അയാൾ തുടർന്നു..

“നീയെന്താ എന്നെ കുറിച്ച് കരുതിയത്?.. നിന്നെ പോലൊരു പീറ രാസ്റ്റ്രീയകാരന്റെന്ന് പണീം വാങ്ങി വീട്ടികേറി ഒളിച്ചിരിക്ക്യാന്നാ.. ചിത്രയെ ഇങോട്ട് കൊണ്ടുവന്നത് ഞാനാ… ഈ നേരം വരെ അവളിൽ നിന്ന് നിനക്ക് കിട്ടിയ പണികളൊക്കെ ഞാൻ തയ്യാറാക്കികൊടുത്തതാ അവൾക്ക്.. ഇനീം കിട്ടും നിനക്ക്..'”..

” ഉം.. ” ഞാനൊന്നമർത്തി മൂളികൊണ്ട് തിരിഞ്ഞ് നടന്നു.. അപ്പൊ അയാൾ..വീണ്ടും..

“ഇനിയിപ്പൊ ഇലക്ഷനിൽ നിന്റെ തോൽവി.. അതും ഞാൻ ചെയ്തോളാം.. നീ ബേജാറാവണ്ട..”

ഞാനൊന്ന് നിന്നു…അയാൾക്ക് നേരെ തിരിഞ്ഞ് ഞാൻ..

“ഞാൻ കടന്നുവന്ന വഴികളിൽ ഇതുപോലെ ഒരുപാട് കൊടിച്ചിപട്ടികളുടെ കുര ഞാൻ കേട്ടതാ… അതൊന്നും ഞാൻ കാര്യമാക്കാറുമില്ല… പിന്നെ,.. ഈ നാവാണു നമ്മടെയൊക്കെ ശത്രു.. നന്നാക്കാനും പറ്റും ചീത്തയാക്കാനും പറ്റും.. നീയെന്നെ ചീത്തയാക്കരുത്.. ”

അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു.. വണ്ടിയിൽ കേറി തിരിച്ചുപോന്നു..

“പകപോക്കലാണപ്പൊ ചിത്ര ഐപിഎസ് ന്റെ വരവിന്റെ ഉദ്ധേശം അല്ലെടാ വിനോദെ”? ഞാൻ വിനോദിനോട്..

“വരട്ടെ നമുക്ക് നോക്കാം.. എന്തായാലും ഇലക്ഷൻ കഴിയുന്നതുവരെ നീ ഒന്നിലും ഇടപെടണ്ട.. ഇത് ജയിക്കണം നമുക്ക്” വിനോദ് പറഞ്ഞു..

ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ഇലക്ഷൻ പ്രചാരണം തുടങ്ങി.. സംസ്ഥാന ലെവെലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ട് പ്രമുഖ നേതാക്കളായിരുന്നു എതിർ സ്ഥാനർത്ഥികൾ. മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ അൻവർ അലിയെ അറിയുകപോലുമില്ല എന്നതാണു സത്യം. അങ്ങെനെയുള്ള ഞാൻ മൽസരിക്കുന്നത് പാർട്ടിയുടെ ഒറ്റബലത്തിലാണു. പിന്നെ, വല്ലിപ്പാടെ ചെറുതല്ലാത്ത സ്വാധീനവും. കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തിന്റെ അവസാന കൊട്ടികലാശവും കഴിഞ്ഞു.. ഇനി പോളിങ് ബൂത്തിലേക്ക്.

പ്രചാരണത്തിന്റെ അവസാനദിവസം ചെറിയദോതിൽ സംഘർഷം ഇരു പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായി. അതിൽ വിനോദിനെയടക്കം മുപ്പതോളം പാർട്ടി പ്രവർത്തകരെ അറെസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷ്ണർ ടെ നിർദ്ദേശപ്രകാരം എന്റെ പാർട്ടികാരെ മാത്രം തിരെഞ്പിടിച്ച് പൊലീസ് ആക്രമിച്ചു… തലിചതച്ചു. വിനോദ് ഉൾപടെയുള്ളവരെ ലോക്കപ്പിലിട്ടും മർദ്ധിച്ചു. മുതിർന്ന പാർട്ടി നേതാക്കളിടപെട്ട് ഇറക്കിയെങ്കിലും അവളുടെ ആ നരനായാട്ടിനു പണിഷ്മെന്റൊന്നും കിട്ടിയില്ല. അവളുടെ സ്തലം മാറ്റത്തിനു വേണ്ടി ഞാനും പാർട്ടിയും ശ്രമിച്ചുകൊണ്ടിരുന്നു.. അവസാനമത് ഞങ്ങളെ തൃപ്തിപെടുത്താനെന്നോണം ഒരാഴ്ചത്തെ സസ്പെൻഷനായി പരിണമിച്ചു.

പോളിങ് അവസാനിച്ചു.. ഇനി വിധിക്കുള്ള കാത്തിരിപ്പ്..

സസ്പെൻഷനിൽ ഇരിക്കുന്ന ചിത്രയെ നേരിൽ കാണാൻ തന്നെ ഞാൻ തീരുമാനിച്ചു..

ഞാനവളുടെ ഫോണിൽ വിളിച്ചു..

“ഹലൊ..! നമസ്കാരം .. അൻവറാണു. അൻവർ അലി.”

“നമസ്കാരം…. പറയൂ..ചിത്രയാണു.”

“ഒന്ന് കാണണമായിരുന്നു..”. ഞാൻ പറഞ്ഞു..

” കാണാല്ലൊ”!!..

“വീട്ടിൽ വെച്ച് വേണ്ട പുറത്തെവിടെയെങ്കിലും”? ഞാൻ ചോദിച്ചു…

” അതെന്താ വീട്ടിൽ പ്രശ്നം?.. ഇഞ്ചക്കാടൻ പത്രോസിനെ പേടിച്ചിട്ടാണൊ”?..

“ആരെയും പേടിച്ചിട്ട് ഈ ഭൂമിയിൽ ജീവിക്കേണ്ട ഗതികേട് സഖാവ് അൻവർ നു ഇതുവരെ ഉണ്ടായിട്ടില്ല.. ഇനിയങ്ങോട്ടും അങ്ങെനെ തന്നെ..”

“എന്നാ പിന്നെ വീട്ടിലേക്ക് പോന്നൊളു.. ഞാൻ ഇപ്പൊ വീട്ടിലുണ്ട്..'”!!

” ഓകെ.. ”

ഞാനതും പറഞ്ഞ് ഫോൺ വെച്ചു.. വിനോദിനെ കൂട്ടാതെ ഞാൻ പുറപെട്ടു..

ചിത്രയുടെ വീട്ടിൽ മെയ്ൻ ഡോർ തുറന്ന് കിടക്കുന്നു.. ഞാനൊന്ന് കോളിങ്ങ് ബെല്ലടിച്ച് പതിയെ അകത്ത് കയറി..

“മേഡം..”.

ഞാൻ വിളിച്ച് അകത്തേക്ക് കയറവെ പിന്നിൽ നിന്ന് ശക്തമായ ഒരു ചവിട്ടിൽ ഞാൻ തെറിച്ച് സോഫയിൽ വീണു.. ഞാൻ കട്ടകലിപ്പിൽ തിരിഞ്ഞ് നോക്കി.. അത് ചിത്രയായിരുന്നു.. അവൾ മെയ്ൻ ഡോർ അടച്ച് ലോക്ക് ചെയ്തു..

ടീ ഷർട്ടും ജീൻസും വേഷം പനംകുലമുടി ബാക്കിൽ കെട്ടി വെച്ചിരിക്കുന്നു.. ടീഷർട്ടിൽ മാറിടം തള്ളി നിൽക്കുന്നു… അത് കണ്ട് വിഷമിച്ച എന്റെ കുട്ടനെ ഞാനാശ്വസിപ്പിച്ചു…

‘ പക്ഷെ, ഈ മുഖം… എവിടെയൊ കണ്ട് പരിചയമുണ്ടല്ലൊ…’

ഞാൻ ആലോചിച്ചു കൊണ്ട് എഴുന്നേറ്റു..എന്നിട്ട് ഞാൻ ചിത്രയോട്..

“എന്താ മേഡം അപായപെടുത്തലാണൊ ഉദ്ദേശം..”?

പതിയെ എന്റെയടുത്തേക്ക് നടന്ന് അവൾ

” അതെ, നിനക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തന്നെയാ തീരുമാനം..എന്തെ നിനക്ക് തിരിച്ചടിക്കണൊ”?..

“സ്ത്രീകളെ ഞാൻ തല്ലാറില്ല… തലോടാറെയുള്ളു..”

ഞാൻ മാറിലേക്ക് നോക്കിയാണത് പറഞ്ഞത്..

“പാഹ്.. നാറി…”.

എന്ന് പറഞ്ഞ് അവളെന്റെ നെഞ്ചിൽ ചവിട്ടി… ഞാൻ വീണ്ടും സോഫയിലേക്ക് വീണു..

” ഹൊ.. എന്നാ ചവിട്ടാന്നെ”?..

എന്ന് പറഞ്ഞ് ഞാൻ കാൽ കയറ്റി കാലിൽ വെച്ച്.. കൈരണ്ടും സോഫയുടെ ചാരിൽ വെച്ച് ഇരുന്നു…

“ആഹാാ.. എന്തൊരു സുഖം” ഞാനതും പറഞ്ഞിരുന്നു അവിടെ..

“നീ വിശ്രമിക്കുന്നോടാ..” .

. എന്ന് പറഞ്ഞ് അവളെന്റെ ഷർട്ടിൽ കുത്തിപിടിച്ചു എഴുന്നേൽപ്പിച്ചു.. വലത് കൈ കൊണ്ട് ആഞ്ഞടിച്ചു.. ഞാനതിൽ എന്റെ വലത് കൈകൊണ്ട് പിടിച്ച് അവളെയൊന്ന് കറക്കി എന്റെ നെഞ്ചോട് ചേർത്ത് നിർത്തി.. ഉയർന്ന് നിൽക്കുന്ന നിദംബം എന്റെ കുട്ടനെ മുട്ടിയുരുമി നിന്നു. അവളുടെ വലത് കൈയ്യിൽ പിടിച്ച എന്റെ കൈ അവളുടെ ആ വലിയ മാറിടത്തിൽ അമർന്നിരുന്നു.. ഞാൻ അവളുടെ പിൻ കഴുത്തിലൊന്ന് മണത്തുകൊണ്ട് ചെവിയിൽ…

“നീ ഒരു ജാതി ഗ്ലാമറാട്ടാ… പക്ഷെ, നിന്റെയീ ചൂടൻ ചെമ്മീന്റെ സ്വഭാവം ഒട്ടും ചേരുന്നില്ല നിനക്ക്.” ..

ഞാനവളുടെ കെട്ടി വെച്ചിരിക്കുന്ന മുടിയഴിച്ചിട്ടു.. ചന്തിവരെ നീളമുള്ള ആ ഇടതിങ്ങിയ പനംകുല മുടിയിൽ മുഖമുരച്ചുകൊണ്ട് ഞാൻ..

“.ഹൊ… ഒരു രക്ഷേം ഇല്ലാത്ത മണം.. ഇതേത് ഹെയറോയിലാ”? ഞാൻ…ചോദിച്ചു..

പെട്ടന്ന് അവൾ ഇടത് കൈമുട്ട് കൊണ്ട് എന്റെ വയറ്റിലേക്കിടിച്ചു.. ഞാനൊന്ന് ബാക്കിലേക്കായി.. അവൾ എന്റെ കയ്യിൽ പിടിച്ച് തിരിച്ച് എന്റെ പുറത്ത് കാലുയർത്തി ചവിട്ടി.. ഞാൻ മുമ്പിലേക്ക് വീണു..

“ഹൊ.. മൈരു‌… ദേ പെണ്ണെ എനിക്ക് വേദനിക്കുന്നുണ്ട് ട്ടാ… ” ഞാൻ പറഞ്ഞു..

സോഫയിൽ വീണുകിടന്ന എന്റെയടുത്തേക്ക് വന്ന് കാൽ സോഫയിൽ കയറ്റി വെച്ച് എന്നോട്..

“നിനക്കീ മുഖം കണ്ടിട്ട് ഒന്നും ഓർമ്മ വരുന്നില്ലാല്ലെ”??..

ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ..

അതുകണ്ട് അവൾ എന്നോട്..

” ടാ പൊട്ടാ.. ഇത് ഞാൻ നിന്റെ പഴെ.. ക്ലാസ് മേറ്റ് ചിത്രാ…”

“ടീ പൊട്ടിക്കാളി.. നീയായിരുന്നൊ.. നീയാകെയങ്ങ് മാറിപോയല്ലോടി.. കൂതറെ”?

അഴിഞ്ഞ് കിടന്ന മുടി വാരികൂട്ടി കെട്ടിവെച്ച് അവളെന്റെയടുത്തിരുന്നു… എന്നിട്ട് എന്നോട്

“, പോലീസ് പണിയല്ലെ മോനെ.. കുറച്ച് ചേഞ്ചൊക്കെ വേണ്ടെ”?..

” നിന്റെ മുലേം ചന്തിം ഒക്കെ അങ്ങ് വന്ന് വീർത്തല്ലോടി‌..”. ഞാനൊന്ന് ചിരിച്ചു..

“പോടാ നാറി…”

“മൊത്തത്തിൽ ഗ്ലാമറായി..ട്ടാ നീ. ഇപ്പൊ എനിക്കും തോന്നുന്നു ഒന്ന് പ്രേമിച്ചലൊന്ന്..” ഞാൻ പറഞ്ഞു..

“പണ്ട് ഇതും പറഞ്ഞ് നിന്റെയടുത്ത് ഞാൻ വന്നപ്പൊ നീ കരണം നോക്കി ഒരെണ്ണം തന്നതോർമ്മയുണ്ടൊ നിനക്ക്.. അന്ന് കരുതി വെച്ചതാ നിനക്കിപ്പൊ തന്നത് മനസിലായോടാ.. “.. അവളൊന്ന് ചിരിച്ചു..

“ആ.. അപ്പൊ പകരം വീട്ടിയതാല്ലെ…. നിന്നെയിന്ന് ഞാൻ”..

എന്ന് പറഞ്ഞ് ഞാനവളുടെ ഷോൾഡറിൽ പിടിച്ച് സോഫയിലേക്ക് ചായ്ച്ചു… അവളും എന്നെ ബലമായി പിടിച്ച് അകറ്റാൻ ശ്രമിച്ചു.. അവളുടെ ടീഷർട്ട് മുകളിലേക്കുയർന്ന് ആലില വയർ ദൃശ്യമായി. ഞാനവളുടെ മുഖത്തിനുനേരെ എന്റെ മുഖം അടുപ്പിച്ചു.. ബലമായിതന്നെ. പെട്ടന്ന് കോളിങ്ങ് ബെൽ ശബ്ദിച്ചു..

“എണീക്കെടാ നാറി.. ആരോ വന്നു..”. അവൾ പറഞ്ഞു.. ഞാൻ എണീറ്റു. അവളും എണീറ്റ് ഡ്രെസ്സൊക്കെ ശരിയാക്കി.. ചെന്ന് ഡോർ തുറന്നു..

അത് എസ്പി ശങ്കർ നാഥ് ആയിരുന്നു..

നീട്ടിയൊരു സല്യൂട്ടടിച്ച് അവൻ അകത്ത് കയറി.. സോഫയിലിരിക്കുന്ന എന്നെ കണ്ട് അവനൊന്ന് അമ്പരന്നു.. എന്നിട്ട് അവളോട്..

” മേഡം.. എന്റെ സസ്പെൻഷൻ ?..”

“ഓഡറൊന്നും വന്നില്ലല്ലൊ ശങ്കറെ..”?

” അല്ല.. മേഡം പറഞ്ഞാൽ എഡിജിപി അശോക് സാർ പരിഗണിക്കും..”

“ഞാനെങ്ങനാ പറയാ ശങ്കറെ, തന്റെ സർവീസ് വളരെ മോശമാണു.. ഞാൻ പറഞ്ഞിട്ട് അവസാനം അത് എനിക്ക് വലയാകും.. അതുകൊണ്ട് താൻ ചെല്ല്”!!..

അവനെന്റെ മുഖത്തേക്ക് കലിപ്പിച്ചൊന്ന് നോക്കി..

അവളോട് അവൻ..

“മേഡം അങ്ങെനെ പറയരുത്… പ്ലീസ്..”

“ആ.. ഞാനൊന്നാലോചിക്കട്ടെ.. താൻ ചെല്ല്”!!

എന്നെയൊന്ന് നോക്കീട്ട് അവൻ ഇറങ്ങി..

അവൾ ഡോറടച്ച് എന്റെയടുത്ത് വന്നിരുന്നു..

” അല്ല അൻവറെ.. ജയിക്കുമൊ നീയ്.. പ്രതീക്ഷയുണ്ടൊ..”!?

“ഉം.. ജയിക്കും.. നിന്റെ അമ്മായിഅപ്പൻ ശ്രമിക്കുന്നുണ്ടല്ലൊ എന്നെ തോൽപ്പിക്കാൻ.. പിന്നെ നീ ഇത്രനാളും ചെയ്തതും എനിക്ക് ക്ഷീണമുണ്ടാക്കി ഒരുപാട്..”

“പോട്ടെടാാ.. ഞാനിത്രയെങ്കിലും ചെയ്യണ്ടെ നിന്നോട്..” അവൾ പറഞ്ഞു..

“പിന്നെ, ഒരു പ്രേമം നിരസിച്ചതിനു ഇതിലും കൂടുതൽ ചെയ്യേണ്ടതായിരുന്നു..”. ഞാൻ പറഞെണീറ്റു..

” അല്ലെടാ നാറി.. നീയെന്നെ വേണ്ടാന്ന് പറഞിട്ട് പിന്നെ ചെന്ന് പെട്ടതൊ.. ഒരു ഭൂലോകതോൽവിയിലേക്ക് അല്ലെ”?..

“അതുപോട്ടെ.. ഇനിയും നീ നിന്റെ അമ്മായിഅപ്പന്റേം കെട്ട്യോന്റെം വാക്ക് കേട്ട് എന്നെ ക്രൂശിക്കൊ”?.. ഞാൻ ചോദിച്ചു..

” ഇല്ലെടാ.. നിനക്കെന്നെ അറിഞ്ഞൂടെ.. ഞാൻ നിന്നെ ഒന്ന് വട്ടം കറക്കണമെന്ന് മാാത്രമെ ചിന്തിച്ചുള്ളു…ഇനി നിന്നോടൊപ്പം ഞാനുണ്ടാകും..പോരെ’!..”

“ഉം” ഞാനൊന്ന് മൂളി..

“നീ പോവാണൊ”?..

ഞാനൊന്ന് തിരിഞ്ഞ് അവളുടെ മുഖത്തേക്ക് വശ്യമായി നോക്കികൊണ്ട്…

” പോണ്ടെ”?..

“ഹെയ്.. പൊക്കൊ.. പൊക്കൊ… ഞാൻ വെറെതെ ചോദിചതാ….”

ഞാൻ അവളെ വയറിൽ കൂടെ കയ്യിട്ട് അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചോട് ചേർന്നമർന്ന് ചേർത്തി നിർത്തികൊണ്ട്…

“ഞാൻ വരാം..”..

എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് അവൾ..

” ഞാനിപ്പൊ ഒരു ഭാര്യയാണു ”

“അതെന്താടി ഭാര്യമാർക്കിതൊന്നും പാടില്ലെ?..

” പാടില്ലാന്ന് ഞാൻ പറഞ്ഞാ നീ വരാതിരിക്കുമൊ?..

“അതില്ല.. ഞാൻ വരും. എന്നാലും, നീയങ്ങനെ പറഞ്ഞാൽ വിഷമിക്കാൻ ഞാൻ നിന്റെ കാമുകനൊന്നുമല്ലല്ലൊ”..

ഞാനൊന്ന് ചിരിച്ചു..

അവളെന്നെ പിടിച്ചു തള്ളികൊണ്ട്… ” പോടാ നാറി..”

“എന്നാ ഞാൻ പോണു..”

പിന്നിൽ നിന്ന് വിളിച്ചുകൊണ്ട് അവളെന്നോട്..

“ടാ.. ഇടക്ക് വരെണെ…”..

ഞാനൊന്ന് മൂളികൊണ്ട് ഇറങ്ങി… വണ്ടിയെടുത് തിരിച്ചു പോന്നു..

തുടരും..

Comments:

No comments!

Please sign up or log in to post a comment!