ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7

ആദ്യമായി സ്കൂളിലെത്തിയ കുട്ടിയെ പോലെ പാർളിമെന്റ് മന്ദിരത്തിലെത്തിയ ഞാൻ പുതിയൊരു ലോകത്തിൽ എത്തിയപോലെ. വെറും പാർട്ടി പ്രവർത്തനമല്ല ജനപ്രതിനിധിയായി വരുന്നത് എന്ന് ഞാൻ മനസിലാക്കുകയായിരുന്നു. എം എൽ എ എന്ന ഭാരിച്ച ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തു.

(ഒരു എം എൽ എ യുടെ തിരക്കുകളും ദൈനദിന ജീവിതചര്യകളും എഴുതി വിവരിക്കാൻ നിന്നാൽ ഇനിയും ഒരു മുപ്പത് പാർട്ട് ഞാൻ എഴുതേണ്ടി വരും അതുകൊണ്ട് അതിനു മുതിരുന്നില്ല. അത്യാവശ്യത്തിനു ചിലത് എഴുതുകയും വിവരിക്കുകയും ചെയ്യും) .

എന്തായാലും, പാർട്ടീ ലോക്കൽ സെക്രട്ടറി അതുപോലെ യൂത്ത് വിങ്ങ് ജില്ലാകമ്മിറ്റി മെമ്പർ ഒക്കെയായിരുന്നപ്പോൾ ഇല്ലാത്ത തിരക്കുകളും പരിപാടികളും വന്നതോടെ പഴയപോലെ വെറുതെയിരിപ്പ് കുറഞ്ഞു. എന്നാലും ഹറാമ്പിറപ്പിനു കുറവൊന്നും ഉണ്ടായില്ലെന്ന് വേണം പറയാൻ. തക്കം കിട്ടിയാൽ വെള്ളമടിയും പെണ്ണ് പിടിയും ഒക്കെയായി അങ്ങനെ.

ശാലിനിക്ക് എന്നോടുള്ള അടുപ്പം, ശങ്കർ നാഥിനു എന്നോടുള്ള ദേഷ്യം കൂടാനുള്ള കാരണമായി. എന്നാലും വല്ല്യ കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ മര്യാതരാമനായി പോയികൊണ്ടിരുന്നു ശങ്കർ.

എം എൽ എ ആയെങ്കിലും വിനോദ് ഇപ്പോഴും എന്റെ നിഴൽ തന്നെ..

സാജിതയുമായി മുറക്ക് പ്രണയസല്ലാപങ്ങൾ നടന്നുകൊണ്ടിരുന്നു.. തക്കം കിട്ടിയാൽ എം എൽ എ ആണെന്നൊന്നും നോക്കാതെ അർദ്ധരാത്രി അബൂബക്കർ ഹാജി യുടെ വീടിന്റെ മതിലെടുത്തുചാടാനും മടിയൊന്നുമുണ്ടായിരുന്നില്ല.

പാർട്ടീ ഏരിയാ കമ്മിറ്റി ഓഫീസ് ബിൽഡിങ്ങിൽ ആയിരുന്നു എന്റെ ഓഫീസ്(എം എൽ എ ഓഫീസ്) . അതുകൊണ്ട് തന്നെ ഞാനവിടെയുണ്ടാവണമെന്ന് നിർബദ്ധമിന്നുമില്ലായിരുന്നു.. അവിടെ വരുന്ന നിവേദനങ്ങളൊ അപേക്ഷകളൊ എല്ലാം സ്വീകരിക്കാൻ സഖാക്കൾ ഉണ്ടാകും.

പിന്നീടൊരു ഒഴിവ് ദിവസം..

“ടാ..ഞാൻ ഡോക്ടറേ ഒന്ന് കണ്ടിട്ട് വരാം.. നീ ഓഫീസിലേക്ക് പൊക്കൊ..”. ഞാൻ വിനോദിനോട്..

” അതിനു നിനക്കെന്താ അസുഖം”?..

“എനിക്ക് പല അസുഖോം ഉണ്ടാകും അതൊക്കെ നിന്നോട് പറയണാാ..” ഞാൻ പറഞ്ഞു..

“ടാ നാറി.. നിന്റെ അസുഖം എനിക്ക് മനസിലായി.. നീയൊന്നും നന്നാവില്ലെടാ മൈരാ…” വിനോദ് ദേഷ്യത്തിൽ…

ഞാനൊന്നും മിണ്ടിയില്ല…

“ഒരു ജനപ്രതിനിധി യായാലെങ്കിലും നിന്റെയീ കഴപ്പ് നിർത്തിക്കൂടെടാ മൈരെ..” വിനോദ് വീണ്ടും…

“ടാ ഞാനൊരു എം എൽ എ അല്ലെടാ ഇങ്ങെനെ തെറിവിളിക്കാമൊ?..”

“നീയതിനപ്പറമായാലും ഞാൻ തെറീം വിളിക്കും വേണ്ടി വന്നാൽ രണ്ടെണ്ണം തരൂം ചെയ്യും…”.

. വിനോദ്…

” ശരി.. ശരി.. ഞാൻ പോവ്വാ.. നീ പറഞ്ഞപോലെ ചെയ്തൊ..”

ഞാനതും പറഞ്ഞിറങ്ങി നേരെ ശാലിനിയുടെ ഹോസ്പിറ്റലിലേക്ക്.. അവിടെ ഉഴിച്ചിൽ പിഴിച്ചിൽ തുടങ്ങി… യോഗ ചികിൽസയും പഠിപ്പിക്കലും എല്ലാം ഉണ്ടായിരുന്നു..

ഞാനങ്ങോട്ട് ചെന്ന് ശാലിനിയുടെ മുറിയിലേക്ക്… അവിടെ ഒന്ന് രണ്ട് രോഗികൾ കാണാൻ വന്നിരുന്നു.. അവരോട് ഒന്നും പറയാതെ ഞാൻ അകത്ത് കയറി..

“നമസ്ക്കാരം ണ്ട് ട്ടാ..”..

” ആ.. അൻവർക്കാ… ഓഹ്.. സോറി, എം എൽ എ സർ വാ ഇരിക്ക്…. എന്താണു ഒരു മുന്നറിയിപ്പില്ലാതെ,?..

ഞാനവളുടെ ചെവിക്ക് പിടിച്ച്…കൊണ്ട്.

“കളിയാക്കുന്നോടി..” ഞാനൊന്ന് ചിരിച്ചു.. അവളും..

“എന്തുപറ്റി.. ഈ വഴിക്കൊക്കെ.. ഇറങ്ങാൻ..”?

“ഒന്നൂല്ല്യാ ഞാൻ ഇതിലെ പോയപ്പൊ കേറീതാ..”!!

” ഉം.. അതല്ല… മുഖം കണ്ടാ അറിഞ്ഞൂടെ”!!

ഒരു കള്ള ചിരിയോടെ ഞാൻ.. “എന്താണു..? ”

“അത് ഞാൻ പറയണൊ”?.. അവൾ ഒരു നാണത്തോടെ..

” ഉം.. പറ… “.. ഞാനവളുടെ മുറ്റി നിന്ന മുലയിലേക്ക് നോക്കി…

“ദാ.. ഈ നോട്ടം തന്നെ..’!!.. അവൾ…പറഞ്ഞു..

” സാരിയിൽ നീ പൊളിയാ..”. ഞാൻ ഒന്ന് സുഖിപ്പിച്ചു..

“ഉം.. രണ്ട് ആൾക്കാരെ കൂടി നോക്കാനുണ്ട് അത് കഴിഞ്ഞ് പോരെ സുഖിപ്പിക്കൽ…’. അവളതും പറഞ്ഞ് ചിരിച്ചു..

” ഓഹ്.. എനിക്ക് ദൃതിയില്ല…”..

“എന്നാ അവിടെ വെയ്റ്റ് ചെയ്യ് ഞാൻ വരാം..”.. അവളൊരു റൂമിലേക്ക് ചൂണ്ടി പറഞ്ഞു..

ഞാൻ അവിടെ ചെന്നിരുന്നു..

എന്റെ ഫോൺ റിങ്ങ് ചെയ്തു.. അത് ചിത്രയായിരുന്നു.. ഞാനെടുത്തു..

” പറ മോളെ.. ചിത്രേ…”!!

“നീ എവിടെ!?..

” ഞാനൊ… ഞാൻ… ശൂന്യാകാശത്ത്.. നീ കാര്യം പറ…മുത്തെ..” ഞാൻ ചിരിച്ചുകൊണ്ട്…

“നിന്നെയൊന്ന് കാണണം …”

“ആ കാണാലൊ.. സത്യത്തിൽ, നിന്നെ കണ്ടതിൽ പിന്നെ എനിക്കും വല്ലാത്ത ഒരു ആഗ്രഹമാണത്…”!.. ഞാൻ പറഞ്ഞു..

” ഹൊ.. ബെസ്റ്റ്… നിനക്കീ ചിന്ത മാത്രെയുള്ളു….” “എടാ നാറി.. ഞാൻ മറ്റൊരു കാര്യത്തിനാ കാണണമെന്ന് പറഞ്ഞത്”!.. അവൾ ദേഷ്യത്തിൽ…

“ചെ.. മൈരു.. ഞാൻ വെറുതെ ചിന്തിച്ച് കാട് കേറി…”..

” നീയങ്ങനെ കാട് കേറാൻ വരട്ടെ”… അവളെന്തൊ അർഥം വെച്ച് പറഞ്ഞപോലെ…

“ഉം.. എന്താടി.. എന്താകാര്യം..!? ഞാൻ ചോദിച്ചു..

“അത് ഞാൻ നേരിട്ട് പറയാം…. നീ ഇന്ന് തന്നെ എന്നെ വന്ന് കാണണം.”.

” വൈകീട്ട് ഓഫീസിലേക്ക് വരാം..”.. ഞാൻ പറഞ്ഞു..

“ഉറപ്പായും വരണം … അത്യവശ്യമാ”.
.

” ആ.. വരാടി…”…

അത് പറഞ്ഞ് ഞാൻ ഫോൺ വെച്ചതും ശാലിനി… വന്നു..

“ആരാണു… ഫോണിൽ..’?.. അവൾ ചോദിച്ചു..

“സിറ്റി പൊലീസ് കമ്മീഷ്ണർ ചിത്രാഞ്ചലി ഐപിഎസ്… അറിയൊ.”?

“കേട്ടിട്ടുണ്ട്..”.. അവൾ പറഞ്ഞു കൊണ്ട് എന്റെയടുത്ത് വന്നിരുന്നു..

സാരിയാണു വേഷം.. പൊക്കിൾ കാണുന്ന വിധത്തിൽ ഉടുത്തിരിക്കുന്നു.. ആഴമേറിയ പൊക്കിൾ.. ആ സാരിയിലും മാറിടം തള്ളി നിൽക്കുന്നത് കാണാമായിരുന്നു.. മുടിക്ക് നീളമതികമില്ല എന്നാൽ നല്ല കട്ടിയുണ്ട്. ഇടതിങ്ങിയങ്ങനെ പാറി കളിക്കുന്നു.. എപ്പോഴും നനഞ്ഞിരിക്കുന്ന റോസ് ചുണ്ടുകൾ.. എന്റെ നിയന്ത്രണം തെറ്റി… ഞാൻ എഴുന്നേറ്റു…

” ഇതെന്താ ഇങ്ങെനെ നോക്കണെ..”!.. അവൾ ചോദിച്ചു..

“നിന്നെ കണ്ടാ ആരാ നോക്കതിരിക്ക്യാ..”..

ഞാനവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ച് എന്നിലേക്കടുപ്പിച്ചു.. അവളുടെ വലിയ മുലകൾ എന്റെ നെഞ്ചിനു താഴെ അമർന്നിരുന്നു. അങ്ങെനെ നിന്നുകൊണ്ട് അവളെന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട്..

” അന്ന് വന്നപ്പഴെ ഈ കള്ളന്റെ മനസിലിരിപ്പ് ഞാനറിഞ്ഞു…”.. വശ്യമായ വികാരത്തോടെ അവൾ പറഞ്ഞു..

ഞാനവളുടെ ചുണ്ടുകളിൽ എന്റെ വിരലിനാൽ തലോടികൊണ്ട്…

“ഈ ചുണ്ട് കണ്ടാലറിയാം.. നിനക്ക് സെക്സിനോട് അടക്കാനാകാത്ത ഇഷ്ട്ടമുണ്ടെന്ന്..”!!

“ചുണ്ടിലെന്താപ്പൊ ഇത്ര..”!!?

അവൾ നാക്ക് പുറത്തേക്കിട്ട് ചുണ്ടൊന്ന് നനച്ച് ചുണ്ട് മലർത്തി കാണിച്ചുകൊണ്ട്.. എന്നോട്..

” അതൊക്കെയുണ്ട് മോളെ”!!..

ഞാനവളുടെ ചുണ്ടിനു താഴെ ചുമ്പിച്ചുകൊണ്ട് പറഞ്ഞു..

അവളെന്റെ ഷർട്ടിന്റെ ബട്ടനുകൾ അഴിച്ചുകൊണ്ട്…

“പറാാന്നെ..” അവളൊന്നു കൊഞ്ചി..

“നീയാദ്യമായിട്ടല്ല.. സെക്സ് ചെയ്യുന്നത്!? അല്ലല്ലൊ?”.. ഞാൻ ചോദിച്ചു..

അവളല്ലെന്ന് തലയാട്ടി..

” നിന്റെയീ സദാ നനവുള്ള ചുണ്ട്… അതാണു പ്രധാന അടയാളം”!!.

“ഓഹ്.. പിന്നെ,,”.. ..

” അതെടി.. ഡോക്ടറെ…”!..

ഞാനവളുടെ മുലയിലൊന്ന് തഴുകി….

“ഓഹ്.. ശരി… പിന്നെ വേറെന്താാ”?.. അവൾ ചോദിച്ചു..

” പുരികത്തിന്റെ ഷെയ്പ്പ്, കണ്ണുകളുടെ ചലനം, ശരീരത്തിന്റെ ഗദ്ധം, ശരീരഭാഷ… കഴിവുള്ള ഒരാണിനു പെണ്ണിനെ മനസിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം”!.. ഞാൻ പറഞ്ഞു..

പതിയെ ഞാനാ മുഖം കൈകളിലെടുത്ത് കവിളിൽ ചുംബിച്ചു. സന്തോഷത്തോടെ അവൾ എന്നെ വാരിപ്പുണർന്നു ചുണ്ടിൽ ഫ്രഞ്ച് കിസ് തന്നു.. ചുണ്ടുകൾ പരസ്പരം മത്സരത്തോടെ ചപ്പിക്കുടിക്കുവാൻ തുടങ്ങി.


എന്റെ കൈ പിടിച്ചു അവൾ മാറിടത്തിൽ വച്ചു. ഞാൻ ആ വലിയ മുലകളെ ആദ്യം സോഫ്റ്റ് ആയും പിന്നീട് ശക്തിയോടും കശക്കാൻ തുടങ്ങി. ഒട്ടും ഉടയാത്ത വിങ്ങുന്ന മുലകൾ, അവയെ സാരിക്ക് മുകളിലൂടെ ഞാൻ അമർത്തികൊണ്ടിരുന്നു.

അവളെന്റെ ചുണ്ടിൽ നിന്ന് താഴെക്കിറങ്ങി.. രോമാവൃതമായ എന്റെ നെഞ്ചിലും വയറിലും അവളുടെ ചുണ്ടുകൾ പരതി. മുണ്ട് അഴിക്കാതെ തന്നെ ഷഡിതാഴ്ത്തി കുട്ടനെയെടുത്തു…

ജെട്ടിക്കുള്ളിൽ നിന്നും പുറത്തെടുത്ത കുട്ടനെ അവൾ കുറെ നേരം അടിച്ചു. മുമ്പിൽ മുട്ടുകാലിൽ ഇരുന്നു തക്കാളി പഴത്തോളം വലിപ്പമുള്ള മകുടം വായിലെടുത്തു ഊമ്പാൻ തുങ്ങി.

ഞാൻ വികാരത്തിന്റെ കൊടുമുടിയിലേക്ക് നയിക്കപെട്ടു.. ഞാനവളുടെ മുഖം പിടിച്ചുയർത്തി ചുണ്ടുകളിൽ ചുമ്പിച്ചു…

മാറിൽ നിന്ന് സാരി മാറ്റി.. സാരി മുഴുവനായി അഴിച്ചുമാറ്റി ഞാൻ.. ഞാനവളെ സോൾഡറിൽ പിടിച്ചു കട്ടിലിൽ ഇരുത്തി.. ബ്ലൗസിൽ തെറിച്ചുനിന്ന ആ വലിയ മുലകളിൽ പിടിച്ചു.. മുലച്ചാലിൽ മുഖമുരച്ചു..

ഞാനവളുടെ ബ്ലൗസ് അഴിച്ചു കൊണ്ട് ഞാൻ

“നിന്നെ ഇതുപോലെ കിട്ടുമെന്ന് ഞാൻ കരുതിയില്ല..”

ഉം” അവളൊന്ന് മൂളി..

അവളുടെ ബ്രായും പാവാടയും പാന്റിയും ഞാനഴിച്ചു..

ആ വലിയ മുലയെ ഞാൻ നാവുകൊണ്ടും ചുണ്ട്കൊണ്ടും ഒരുപാട് നേരം ഓമനിച്ചു.. ചെറുതായ് കടിക്കുകയും ചപ്പുകയും ചെഉതു… മുലചാലിലൂടെ താഴെക്കിറങ്ങി.. ആലില വയറും പൊക്കിൾ ചുഴിയും നാവ് കൊണ്ട് ഇക്കിളിയാക്കി..

താഴെക്കെത്തി.. ഞാനവളുടെ മദനചെപ്പിൽ തൊട്ടു… പൊട്ടിയൊലിച്ച് ഒഴുകുവാർന്നു.. അവിടെ.. ഞാനവിടെ മുഖം ചേർത്തു..

പുളിരസവും പശപശപ്പുമുള്ള അവളുടെ പൂവിൽൽ നിന്നും ഊറിയ തേൻ ഞാൻ നക്കി കുടിച്ചു. വീണ്ടും വീണ്ടും അവളുടെ പൂറിന്റെ താഴെ നിന്നും മുകളിലോട്ട് നക്കിയപ്പോൾ, അവൾ സ്വർഗ്ഗം കണ്ടു എന്നു വേണം കരുതാൻ…

അതിനിടയിൽ, അവളുടെ ഒരിഞ്ച് നീളമുള്ള കന്ത് വായിലിട്ട് വലിച്ചപ്പോഴും, അതിനെ എന്റെ ചുണ്ടുകൾ കൊണ്ടും പല്ലുകൊണ്ടും ചപ്പിയപ്പോൾ അവൾ കുടം കണക്കെ ചുരത്താൻ തുടങ്ങി…

“അൻവർക്കാാ.. മതി…….മതി…”

അവളെന്റെ തലമുടിയിൽ പിടിച്ച് വലിച്ച്കൊണ്ട്… പറഞ്ഞു..

അവളുടെ പൂറ്റിലെ മദനജലം ഇത്രയും നേരം നക്കിയ എനിക്ക് അത് കേട്ടപ്പോൾ തന്നെ ഇക്കിളിയായി. അവളെന്നെ പിടിച്ച് ബെഡിൽ കിടത്തി..

ഞാൻ കിടക്കയിൽ മലർന്ന് കിടന്നു. അവൾ എന്റെ കടകോൽ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞു. എന്നിട്ട് അവനെ വായ്ക്കകത്താക്കി ഊമ്പൽ തുടങ്ങി.

“ഇത് എന്തൊരു സാധനമാ ഇക്കാ.
. ശരിക്കും ഒരാനയുടെ കുണ്ണ പോലെയുണ്ട്”. അവൾ കൊഞ്ചികൊണ്ട് പറഞ്ഞു..

“എന്റെ കുണ്ണയിൽ കണ്ണുവെക്കാതെ ഊമ്പടി…”.. ഞാൻ മറുപടിയും കൊടുത്തു.

ഊമ്പലിൽ, ഡോക്ടർ ശാലിനി ഒരു എക്സ്പേർട്ടാണെന്ന് എനിക്ക് തോന്നി. കുണ്ണ അവൾ വലത് കൈയ്യിലെടുത്ത് അതിന്റെ താഴെ നിന്നും മുകളിലേക്ക് ഒന്ന് നക്കി, രണ്ടു മണികളും വായിലിട്ട് ചപ്പി, ഹോ…അവളുടെ ഊമ്പലിന്റെ വേഗത കാണണം. ഞാൻ സ്വർഗ്ഗകവാടത്തിൽ നിൽക്കുന്ന പോലെ തോന്നി.

മതി എന്ന് ഞാൻ പറഞ്ഞെങ്കിലും‌ അവൾ വിട്ടില്ല. എന്നാൽ പിന്നെ കട്ടവെള്ളം അവളുടെ വായിൽ തന്നെ കളയാം എന്ന് വിചാരിച്ച്, ഞാനും കിടന്നു. അവളുടെ ആക്രാന്തം അതു പോലെ ആയിരുന്നു, ഒടുവിൽ എനിക്ക് ചീറ്റി. ചീറ്റിയത് മുഴുവൻ അവൾ കുടിച്ചു. പിന്നെ എന്റെ കുട്ടനെ വായിലെടുത്ത് ശക്തമായി ഉള്ളിലോട്ട് വലിച്ചപ്പോൾ, വഴിയിൽ തങ്ങി നിന്ന കുണ്ണ പാൽ മുഴുവൻ പുറത്തുവന്നു. അത് മുഴുവൻ അവൾ അകത്താക്കി. അപ്പോൾ ഞാൻ അനുഭവിച്ച ആ സ്വർഗ്ഗാനുഭൂതി അത് എഴുതി വർണ്ണിക്കാൻ പറ്റില്ല.

അവൾ വിടാതെ പിടിച്ചു കുട്ടനെ… വീണ്ടും ഉത്തേജിപ്പിക്കുന്നു…. കുറച്ച് കഴിഞ്ഞ് എന്റെ കുട്ടൻ ഡബിൾ സ്റ്റ്രൊങ് ആയി എണീറ്റു..

പിന്നെ ഞാൻ അവളെ മലർത്തി കിടത്തി. അവളുടെ മുകളിൽ ഞാൻ കിടന്നു .. അവൾ തന്നെ എന്റെ കുട്ടനെ പിടിച്ച് അവളുടെ പൂറ്റിലേക്ക് തള്ളി.

8 ഇഞ്ച് നീളമുള്ള എന്റെ കുണ്ണ അവളുടെ പൂറ്റിൽ കയറ്റുമ്പോൾ അവൾ വേദനകൊണ്ട് പുളയും എന്ന് വിചാരിച്ച എനിക്ക് തെറ്റി. അത് നിഷ്പ്രയാസം അവളുടെ പൂറ്റിൽ കയറി. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. അവളുടെ മുകളിൽ കയറി, അടി തുടങ്ങി

മലർന്ന് കിടന്നുള്ള കളിയിൽ എനിക്ക് ഒരു സന്തോഷവും തോന്നിയില്ല. അതുകൊണ്ട്, അവളെ എഴുന്നേൽപ്പിച്ച് മേശപ്പുറത്ത് കിടത്തി. എന്നിട്ട് അവളുടെ രണ്ടു കാലും പൊക്കി പിടിച്ച് അങ്ങിനെയുള്ള കിടപ്പിൽ തന്നെ ഞാൻ എന്റെ കുണ്ണ അവളുടെ പൂറ്റിൽ മുട്ടിച്ച് ഒന്ന് തള്ളി .. ആദ്യ തള്ളലിൽ തന്നെ അവൾ ഒന്ന് നിലവിളിച്ചു.

എൻറെ കുണ്ണ മുഴുവൻ അവളുടെ പൂറ്റിൽ കയറി എന്ന് ഉറപ്പാക്കിയ ഞാൻ പിന്നെ അടി തുടർന്നു. ഒന്നുകിൽ പെണ്ണുങ്ങളൂടെ കാൽ രണ്ടും പൊക്കി പിടിച്ച് അല്ലെങ്കിൽ പെണ്ണുങ്ങളുടെ രണ്ടു കാലുകളും തോളത്ത് വെച്ച് അടിച്ചാലെ കുണ അവളുമാരുടെ അണ്ഡം വരെ കയറുന്ന് എനിക്ക് ആദ്യമായി അന്ന് മനസ്സിലായി.

“‘ മതി..മതി….”

എന്നൊക്കെ അവൾ പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും ഞാൻ വകവെക്കാതെ അടിയുടെ സ്പീഡ് കൂട്ടി.. ഒടുവിൽ എന്റെ കുട്ടൻ വെടിപൊട്ടിച്ചു..

അവളുടെ പൂവിൽ തന്നെ അടിച്ചൊഴിച്ചു ഞാൻ..

ഇത് കൊണ്ട് അവൾക്ക് വയറ്റിലായാൽ ആവട്ടെന്ന് കരുതി ഞാൻ.. ശങ്കർ നാഥിനൊരു ബോണസ്…. ഞാൻ മനസിലൊന്നൂറി ചിരിച്ചു…

സംതൃപ്തി യുടെ നോട്ടം അവൾ എനിക്ക് നേരെ പായിച്ചു.. ഞനത് കണ്ട് അവളുടെ ചുണ്ടിലേക്ക് ചെന്നു ചുമ്പിച്ചുകൊണ്ട് അങ്ങനെ കിടന്നു…

കുറെ കഴിഞ്ഞ് ഞാൻ എണീറ്റ് ഫ്രെഷായി..

പിന്നെയും കുറച്ച് നേരം ഞങ്ങൾ സംസാരിച്ചിരുന്നു…

പിന്നീട് ഞാനിറങ്ങി..

ചിത്രയെ കാണുവാൻ കമ്മീഷണർ ഓഫീസിലേക്ക്..

ഞാൻ കമ്മീഷണർ ഓഫീസിലേക്ക് കയറാൻ തുടങ്ങവെ, വലത് ഭാഗത്ത് കാവ്യയും പിന്നെ മറ്റ് ചിലരും നിൽക്കുന്നു.. ഞാനവരെ കണ്ടെങ്കിലും അങ്ങോട്ട് പോവ്വാതെ ഞാൻ നേരെ തന്നെ നടന്നു… പെട്ടന്ന് കാവ്യയെന്നെ വിളിച്ചു..

” അൻവർ ക്കാ…”

ഞാൻ നിന്നു… അവളെന്റെയടുത്തെക്ക് വന്നു..

“ആ.. കാവ്യ.. എന്തെ ഇവിടെ?.. ഞാൻ ചോദിച്ചു..

” കമ്മീഷ്ണർ മേഡം വിളിപ്പിച്ചതാ..”!

“ഉം.. എന്തുപറ്റി”?..

” ക്ലീറ്റസ് നെ കസ്റ്റടിയെലിടുത്തിട്ടുണ്ടെന്ന്.. അതിനെ പറ്റി കുറച്ച് കാര്യങ്ങൾ ചോദിക്കാൻ വിളിപ്പിച്ചതാ..”

“ഉം.. കഴിഞ്ഞൊ..”?

” ആ പോവ്വാൻ നിക്കാ..!!

“ഇവരൊക്കെ?”.. കൂടെയുണ്ടായിരുന്ന മസിലടിയന്മാരെ നോക്കി ഞാൻ കാവ്യയോട് ചോദിച്ചു..

അവരെയൊക്കെ കണ്ടാ തന്നെ വശപിശക് തോന്നും..

“ഫ്രെഡ്സാ.. കൂടെ പഠിച്ചവർ..”!!

” ഉം.. ശരി.. എന്നാ പോവ്വാൻ നോക്ക്..”. ഞാനതും പറഞ്ഞ് തിരിഞ്ഞ് നടന്നു..

ഞാൻ ചിത്രയുടെ ഓഫീസിലെത്തി..

“ഹലൊ മാഡം…”..

” ആ.. അൻവറെ വാടൊ.. ഇരിക്ക്”!..

അവിടെ‌ എ.സി , സി.ഐ ഉൾപ്പടെ മൂന്നാലുപേർ വേറെയും ഉണ്ടായിരുന്നു.

ഞാനാ കസേരയിൽ ഇരുന്നു..

സംശയഭാവത്തോടെ നോക്കിയ എന്നോട് ചിത്ര..

“അൻവറെ, കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ രണ്ട് കൊലപാതകങ്ങൾ ആറു കൊലപാതകശ്രമങ്ങൾ.. കേസന്വോഷിച്ചിരുന്ന ദിനേഷ് ഉൾപ്പടെയുള്ളവരെ അപായപെടുത്തി.. കൂടാതെ ഭീഷണി കത്തുകളും . ഇതെല്ലാം ചെയ്യുന്നത് ഒരാൾ മാത്രമാണു. ഒരുപാട് പേരല്ല. ”

ചിത്രയെണീറ്റ് ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്തു… വീണ്ടും തുടർന്നു..

“കഴിഞ്ഞ നാലുവർഷമായുള്ള കേസിന്റെ അന്വോഷണ റിപ്പോർട്ടാണിത്… ദിനേഷ് തയ്യാറാക്കിയതും ഇതിലുണ്ട്. നമ്മൾ അവസാനം വന്ന് നിന്നത് ക്ലീറ്റസ് എന്ന ഒരാളുടെ അടുത്താണു… ആ ക്ലീറ്റസിനെ ഞങ്ങൾ കസ്റ്റടിയിടുത്തിട്ടുണ്ട്..”

ഞാൻ ആകാംഷയോടെ ചിത്രയെ നോക്കി..

അവൾ തുടർന്നു..

“ക്ലീറ്റസ് ന്റെ ജീവചരിത്രം മുഴുവൻ തപ്പിപിടിച്ചു.. നമ്മുടെ വിലപെട്ട സമയം വെറുതെ പാഴാക്കി അയാളുടെ പിന്നിൽ നടന്നിട്ട്..”

“മനസിലായില്ല..”. ഞാൻ ചോദിച്ചു..

” ആ കൊലയാളി ക്ലീറ്റസ് അല്ലെന്ന്”!!..

അവിടെയുണ്ടായിരുന്ന എസ് ഐ ഓട് ചിത്ര..

“ടോ.., ആ ക്ലീറ്റസ് നെ ഇങ്ങോട്ട് കൊണ്ടുവാ..”

“ഇവനല്ലെങ്കിൽ പിന്നെയാരാ!?? എന്താ ഇതിനൊരു അവസാനമില്ലാത്തത്!?? ‘” ഞാൻ ചോദിച്ചു..

“തീർച്ചയായും അവസാനം ഉണ്ടാവും.. അൻവർ..”. ചിത്രയെന്നോട്..

അപ്പോഴെക്കും ക്ലീറ്റസിനേം കൊണ്ട് എസ് ഐ വന്നു..

ഞാനയാളെ കണ്ടു.. ഞാൻ ഓർത്തെടുത്തു..

” ഇയ്യാളല്ലെങ്കിൽ പിന്നെന്തിനാ അന്ന് ഇവൻ സാജിതയെയും കാവ്യയേയും ക്ലോറോഫോം കൊടുത്ത് മയക്കി വണ്ടിയിൽ കയറ്റി കൊണ്ടുപോയത്..”?? ഞാൻ ചോദിച്ചു..

“അതിവൻ തന്നെ പറയും.. പറയടാ..”.. ചിത്ര കലിപ്പിൽ അവനോട്..

ഞാൻ ആകാംഷയോടെ…

” അത്… ഞാൻ…”. അവനൊന്ന്

“ഹാ… ഇനീം വേണൊ നിനക്ക്..”. കൂടെയുണ്ടായിരുന്ന എസ് ഐ കൈയ്യോങ്ങി..

” വേണ്ട സർ ഞാൻ പറയാം”.. “കാവ്യയുമായി ഞാൻ അടുപ്പത്തിലാണു.. ഞാനവളോട്.. സാജിതയെ കുറിച്ച് ചോദിക്കുമായിരുന്നു.. അവളെ.. എനിക്ക്..”

അവൻ പറഞ്ഞു നിർത്തി…

“ഉം.. പറയെടാ… അവളെ,??

“സാജിതയെ കളിക്കാൻ കിട്ടുമൊന്ന് കാവ്യയോട് ഞാൻ ആവശ്യപെട്ടു..”

അത് പറഞ്ഞ് മുഴുവിക്കുന്നതിനു മുമ്പ് അവന്റെ ഇടനെഞ്ചിൽ കാലുയർത്തി ചവിട്ടി ഞാൻ.. അവൻ തൊട്ടുണ്ടായിരുന്ന മേശപുറത്ത് വീണു .. മേശയും തകർന്നു.. വീണുകിടന്ന അവനെ കോളറിൽ പിടിചെഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ..

“പൊലയാടിമോനെ…”. എന്നാക്രോശിച്ചുകൊണ്ട് ഞാൻ കൈയ്യോങ്ങി.. ചിത്രയും മറ്റുള്ളവരും എന്നെ വന്ന് പിടിച്ചു..മാറ്റി..

” അൻവറെ.. എന്തായിത്..” ചിത്രയേന്നൊട്..

ഞാൻ വിട്ടുമാറി..

“ഇവനെ അങോട്ട് കൊണ്ടുപോ…” ക്ലീറ്റസിനെ കൊണ്ടുപൊകാൻ എസ് ഐ യോട് ചിത്ര.

ചിത്ര തുടർന്നു..

“അൻവറെ, കാവ്യയതിനു സമ്മദിച്ചില്ലെന്ന് മാത്രമല്ല.. അവനെ

കരണത്തടിക്കുകയും ചെയ്തു.. അതിന്റെ വൈരാഗ്യത്തിനാണു അന്ന് ഇവൻ അങ്ങെനെ ചെയ്തത്.. കൊല്ലാൻ വേണ്ടിയായിരുന്നില്ല..”

എന്റെ ദേഷ്യം മാറിയിട്ടുണ്ടായില്ല..

“അവനെതിരെ കേസെടുത്തിട്ടുണ്ട്.. തട്ടികൊണ്ട് പോകൽ, കൊലപാതക ശ്രമം എന്നിങ്ങനെ”.. ചിത്ര പറഞ്ഞു..

” ഉം..”. ഞാനൊന്ന് മൂളി..

“ആ കൊലപാതകി ആരാണെങ്കിലും ബുദ്ധിമാനാണു.. സാജിതയെ അപായപെടുത്താൻ ശ്രമിച്ചതിലൂടെ, നമ്മുടെ മുഴുവൻ ശ്രദ്ധയും ക്ലീറ്റസിലേക്ക് തിരിക്കാൻ അവനു സാധിച്ചു..”. ചിത്ര പറഞ്ഞു..

” അപ്പൊ ഡെയ്സി”!?.. ഞാൻ ചോദിച്ചു..

“അതൊരു സാദാരണ ആക്സിഡന്റ് ആയിരുന്നു… ഇടിച്ച വാഹനം കസ്റ്റടിയിലെടുത്തിട്ടുമുണ്ട്.. കേസ് നടക്കുന്നു.. “. എസി രാജീവ് പറഞ്ഞു..

” ഉം.. “. ഞാനൊന്ന് മൂളി..

“ആ പിന്നെ രാജീവ്, കാവ്യയുടേയും‌, കൂടെയുള്ള മൂന്ന് ഫ്രെണ്ട്സും അവരുടെ ഫുൾ ഡീറ്റൈൽസ് എനിക്ക് വേണം..അവരുടെ കോളേജ് കാലത്തെ കുറിച്ചും.. ഇന്ന് വൈകുന്നേരത്തിനുള്ളിൽ..” ചിത്ര , എസി യോട് ഏൽപ്പിച്ചു..

നീട്ടിയൊരു സല്യൂട്ടടിച്ച് അവരെറങ്ങി.

ചിത്ര തന്റെ സീറ്റിലിരുന്നു.. എന്നോട്..

“അൻവറെ, എന്തോന്നാടായിത്”?

ഞാനൊന്നും മിണ്ടിയില്ല..

” അതുപോട്ടെ,… ഈ കാവ്യക്കും കൂടെയുള്ള ഫ്രെണ്ട്സിനും കൊലപാതകങ്ങളിൽ എന്തൊക്കെയൊ കണെക്ഷൻസുണ്ട്… അവിടെന്നിന്നുമാണു നമ്മളിനി തുടങ്ങേണ്ടത്.”

“നമ്മളല്ല.. നീ.. നീ പോയമതി അതിന്റെ പിന്നാലെ.. എനിക്ക് വേറെ ജോലിയുണ്ട്..”

“നിന്റെ കലിപ്പ് ഇതുവരെ തീർന്നില്ലെടാ നാറി..”

“സാജിതയെ കുറിച്ച് മോശം പറഞ്ഞ അവന്റെ നാക്ക് അരിയേണ്ടതാ….പൊലയാടിമോൻ….”. പല്ല് കടിച്ചമർത്തി ഞാൻ..

” നീയത് വിട് .കഴിഞ്ഞില്ലെ”!..

“ഉം ശരി.. ഞാനെറങ്ങുന്നു..”. ഞാൻ പറഞ്ഞു..

” എന്നാ ശരി.. അങ്ങെനെയാവട്ടെ.. ഞാൻ വിളിക്കാം നിന്നെ..”

“ഉം..”. ഒന്ന് മൂളികൊണ്ട് ഞാനെണീറ്റ് പോന്നു..

അന്ന് പിന്നെ മറ്റ് പരിപാടികളൊന്നും ഉണ്ടായില്ലെന്നതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു. വിനോദിനെ വിളിച്ച് കാര്യങ്ങളന്വോഷിച്ചു..

വീട്ടിൽ ഒന്ന് രണ്ട് പേർ കാണാൻ വന്നിരുന്നു അവരോടൊക്കെ സംസാരിച്ചശേഷം.. സ്ഥിരം പരിപാടിയിലേക്ക് കടന്നു.. വിനോദ് സാദനവുമായി വന്നു.. അടിതുടങ്ങി. വല്ലിപ്പയും ഉണ്ടായിരുന്നു. ചിത്രയുടെ ഓഫീസിൽ നിന്ന് ഞാനറിഞ്ഞത് അവരുമായി സംസാരിച്ചു.

“ആ ടാ.. ദിനേഷ് സർ നോർമൽ ആയിട്ടുണ്ട്.. സംസാരിക്കാനൊക്കെ പറ്റുമിപ്പൊ..ഒന്ന് കണ്ടാലൊ”?.. വിനോദ് ചോദിച്ചു..

” ഉം.. കാണാം…”

“എന്നാലും ഒരു പിടിം കിട്ടുന്നില്ലല്ലൊ അൻവറെ ആ കൊലയാളിയെ കുറിച്ച്”… വല്ലിപ്പ ആരാഞ്ഞു..

ഞാനൊന്നും മിണ്ടിയില്ല..

” എന്തൊക്കെയായലും അവൻ നിസ്സരക്കാരനല്ല.. “. വിനോദ് പറഞ്ഞു..

” എന്തിനു വേണ്ടിയായിരിക്കും അവൻ ഇതൊക്കെ ചെയ്യുന്നത്..”!.. ഞാൻ ആത്മഗതം പറഞ്ഞു..

“സാജിതയോട് ഒന്ന് സൂക്ഷിക്കാൻ പറയണം”.. വല്ലിപ്പ പറഞ്ഞു..

” നാളെയൊന്ന് അവിടെ വരെ പോണം..”. ഞാൻ പറഞ്ഞു..

“സിഐ ദിനേഷിനേം കാണണം..”. വിനോദ് പറഞ്ഞു…

” ഉം… ശരിയെന്നാ നീ വിട്ടൊ.. നാളെ രാവിലെ വാ..”. അതും പറഞ്ഞ് ഞാൻ വല്ലിപ്പാനേം കൊണ്ട് അകത്തേക്ക് കയറി..

വിനോദ് എന്റെ ബൈക്കിൽ അവന്റെ വീട്ടിലേക്കും..

പിറ്റേന്ന്,

അല്ലറചില്ലറപരിപാടികളൊക്കെ കഴിഞ്ഞ് ഞാനും വിനോദും അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക്..

ഗേറ്റ് കടന്ന് മുറ്റത്തേക്കെത്തിയ സ്തലം എം എൽ എ യുടെ വാഹനം കണ്ട് അബൂബക്കർ ഹാജിയുടെ മനമൊന്ന് കുളിർന്ന് കാണണം.‌‌ എന്നെ കണ്ടതും പതിവില്ലാതെ അബൂബക്കർ ഹാജി ഇരിപ്പിടത്തിൽ നിന്നെണീറ്റു..

അത് കണ്ട് വിനോദ് സ്വകാര്യത്തിൽ എന്നോട്..

“ചുള്ളൻ വല്ല്യ ബഹുമാനം കാണിക്കുന്നുണ്ടല്ലൊ അൻവറെ”… അതും പറഞ്ഞ് അവൻ ചെറുതായൊന്ന് ചിരിച്ചു..

ഞാനിറയത്തേക്ക് കയറി..

” ആ അൻവറെ, വരൂ അകത്തേക്കിരിക്ക്യാം..” ഹാജി എന്നോട്..

കുറച്ച് നാളുകളായിട്ട് ഹാജിക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറി. സ്നേഹത്തിൽ തന്നെയാണു പെരുമാറാറ്. ഹാജ്യാരു മാത്രെ അയഞിട്ടുള്ളു… ഏഴ് ആണ്മക്കൾ ഇപ്പോഴും കണ്ടാൽ കടിച്ചുകീറാൻ തന്നെയാ നിക്കുന്നത്.

ഞാൻ അകത്ത് കയറിയിരുന്നു.. സാജിതാടെ ഉമ്മ ചായ കൊണ്ടുവന്നു..

വല്ലിപ്പാടെ വിശേഷങ്ങൾ ചോദിച്ചു തുടങ്ങിയത് എന്റെ വിശേഷങ്ങളിലും എത്തി.

പെട്ടന്ന് മുറ്റത്ത് ചവിട്ടിനിർത്തിയ പ്രാഡൊ യിൽ നിന്ന് ഷാനവാസ് ഇറങ്ങി..

ഈ ഷാനവാസും ഞാനും ഒരു പ്രായമാണു. ഒന്നിച്ച് പഠിച്ചവർ. അബൂബക്കർ ഹാജിയുടെ എട്ട് മക്കളിൽ മൂന്നാമൻ. പഠിക്കുന്ന കാലത്തും ഞങ്ങൾ തമ്മിൽ അടിയാണു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവന്റെ മൂക്ക് ഇടിച്ചു പരത്തിയിട്ടുണ്ട് ഞാൻ. അന്ന് തുടങ്ങിയ കലിപ്പാ.. ഇന്നും ഒരു മാറ്റോം ഇല്ല.

എന്നെ കണ്ട് ഒന്നും മിണ്ടാതെ അവൻ അകത്തെക്ക് കയറിപോയി.

കുറച്ച് കഴിഞ്ഞ് , പോയതിനേക്കാൾ സ്പീഡിൽ, എന്തൊക്കെയൊ പുലമ്പികൊണ്ട് ഇറങ്ങി വരുന്നത് കണ്ട് ഹാജി ചോദിച്ചു..

“ടാ എന്തുപറ്റി..?”

പോകുന്ന പോക്കിൽ തിരിഞ്ഞ് ഹാജിയോട് ..

“സ്കൂളിൽ…. സാജിത…..”

അവൻ മുഴുവിക്കാതെ.. എന്റെ മുഖത്തേക്കും ഒന്ന് നോക്കിയിട്ട് ഇറങ്ങി വണ്ടിയെടുത്ത് പോയി..

അത് കണ്ട് പന്തികേട് തൊന്നിയ ഞാനും ഇറങ്ങി..

“വിനോദെ വണ്ടിയെടുക്കടാ…”

നേരെ സ്കൂളിലേക്ക് വിട്ടു…

ഞാൻ ചെല്ലുമ്പൊ ഷാനവാസ് നല്ല ഭേഷായിട്ട് അടിവാങ്ങുന്നു..

സ്കൂളിന്റെ ഗേറ്റ് കടന്ന് എന്റെ വാഹനം ഷാനവാസിനടുത്തെത്തി…

ഒരു സായിപ്പിന്റെ മുഖമുള്ളൊരുത്തൻ ഷാനവാസിനെ തല്ലിതവിടുപൊടിയാക്കി.

കറുപ്പ് ജീൻസ് കറുപ്പ് ഫുൾസ്ലീവ് ഷർട്ട്. കൂടാതെ ഓവർകോട്ട് , കൈയ്യിൽ ഗ്ലൗ… എല്ലാം കറുപ്പ്. മൊത്തത്തിൽ ഒരു ബ്ലാക്ക് മയം.

എന്റെ വാഹനം കണ്ട അയാൾ ഷാനവാസിനെ വിട്ട് തന്റെ ആഡംബര ബൈക്കിൽ കയറി പോകാൻ ശ്രമിക്കവെ, ഞാൻ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. ബൈക്കടക്കം അയാൾ നിലത്ത് വീണു. അയ്യാളുടെ ആ പൂച്ചകണ്ണ് എനിക്ക് നേരെ നീണ്ടു. അയ്യാൾ പതുക്കെയെണീറ്റ് എന്റെ നേരെ പതിയെ നടന്നടുത്തു.. ഒറ്റനോട്ടത്തിൽ അയ്യാൾ തികഞ്ഞ അഭ്യാസിയാണെന്ന് എനിക്ക് മനസിലായി.

ഞാൻ മുണ്ടൊന്ന് വളച്ചുകുത്തി.. മീശയൊന്ന് നന്നായി പിരിച്ച് മുകളിൽ ആക്കി…

പൊടുന്നനെ, അയ്യാൾ കാലുയർത്തി എന്റെ വയറ്റിലും മുഖത്തും തൊഴിച്ചു.. ഞാനൊന്ന് ബാക്കിലേക്കായി..‌പെട്ടന്നുള്ള ആ അടിയിൽ‌ ഞാനൊന്ന് പതറി. അടുത്തനിമിഷം അയ്യാളെന്റെ നേരെ ഉയർന്ന് പൊങ്ങി എന്റെ നെഞ്ചിൽ കാലുകൊണ്ട് ആഞ് ചവിട്ടി.. ഞാൻ ബാക്കിലേക്ക് തെറിച്ചുവീണു..

‘ഹൊ.. എന്റമ്മൊ.. ഇവനാരാാ ബ്രൂസ്ലിയൊ മൈരു..’ ഞാൻ കിടന്നിടത്ത് കിടന്ന് പറഞ്ഞു..

വണ്ടി നിർത്തി ഇറങ്ങി വന്ന വിനോദ് ബാക്കിലൂടെ അയാളെ വട്ടം പിടിച്ചു.. അയാൾ തന്റെ രണ്ട് കൈകൊണ്ടും വിനോദിന്റെ കയ്യിൽ പിടിച്ച് ഒന്ന് അകത്തി അതിലൂടെ കുനിഞ്ഞ് മാറി.. മാറുമ്പോൾ അയ്യാളൊന്ന് കറങ്ങി. കൂടെ വിനോദിന്റെ കയ്യും കൂട്ടി പിരിഞ്ഞു. വേദനകൊണ്ട് വിനോദ് അലറി. അടുത്ത നിമിഷം , അങ്ങനെ തന്നെ പിടിച്ച് മുമ്പിലേക്ക് വലിച്ച് കാൽ മുട്ട് കൊണ്ട് നെഞ്ചിൽ തൊഴിച്ചു.. ചെറുതായൊന്ന് കുനിഞ്ഞ വിനോദിന്റെ കാൽ പാദത്തിൽ ചവിട്ടിപിടിച്ചുകൊണ്ട് വശം ചെരിഞ്ഞ് നിന്ന് വലത് കൈമുട്ട് കൊണ്ട് മുഖത്ത് ഇടിച്ചു.. വിനോദ് അങ്ങനെ തന്നെ ബാക്കിലേക്ക് വീണു..

ബൈക്കിൽ കയറി പോകാൻ തുടങ്ങവെ ഞാൻ പിന്നിൽ നിന്ന് പിടികൂടി. ഷർട്ടിനു പിന്നിൽ കുത്തിപിടിച്ച് അടുത്തുണ്ടായ മരത്തിൽ ഇടുപ്പിച്ചു.. പിടുത്തം വിടാതെ തന്നെ ഞാൻ അയാളെ വലിച്ചെറിഞ്ഞു… വീണുകിടക്കുന്ന അയ്യാളെ ഞാൻ കാലുയർത്തി ചവിട്ടി. അയ്യാളത് കൈകൊണ്ട് തടഞ്ഞു.. എന്റെ കാലിൽ പിടിച്ച് തള്ളി ഞാൻ പിന്നിലേക്ക് വീണു. അയാൾ എണീറ്റ് ബൈക്ക് സ്റ്റാർട്ട് ചെയ്തു.. ഞാൻ എണിറ്റ് വരുമ്പോഴെക്കും അയാൾ , തീഷ്ണമായൊരു നോട്ടം എന്നെ നോക്കി ബൈക്ക് നിന്നിടത്തിട്ട് ഒന്ന് കറക്കി മുന്നോട്ട് പാഞ്ഞു..

ഞാൻ വിനോദിനടുത്തേക്ക് ചെന്നു…

“ടാ വിനോദെ…”.. ഞാൻ വിളിച്ചു അവൻ കണ്ണ് തുറന്ന് എണിക്കാൻ തുടങ്ങി…

ഞാൻ സാജിതാനെ തിരഞ്ഞു…

അവിടെ ഒരു ക്ലാസ് റൂമിൽ കുട്ടികളോടൊപ്പം സാജിത. അടച്ചിട്ട ആ ക്ലാസിന്റെ വാതിൽ ഭാഗീകമായി നശിപ്പിക്കപെട്ടിരുന്നു…

ഞാൻ ജനലിലൂടെ സാജിതയെ വിളിച്ചു… അവളും പിള്ളാരും ആകെ ഭയന്ന് വിറച്ചിരുന്നു… എന്നെ കണ്ടതും സാജിത ഓടിവന്ന് എന്റെ മാറിൽ വിണു കരയാൻ തുടങ്ങി.

അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ വണ്ടിയിലേക്ക് നടന്നു.. അവളെ എന്റെ വണ്ടിയിൽ കയറ്റിയിരുത്തി..

ഫോണെടുത്ത് ചിത്രയെ വിളിച്ചു.. ഉണ്ടായതെല്ലാം പറഞ്ഞു.. ബാക്കി അവൾ നോക്കികൊളളാമെന്ന് പറഞ്ഞു. ഞാൻ ഫോൺ വെച്ചു.

ഞാൻ ഷാനവാസിന്റെയടുത്തെത്തി…

” ഈ മൈരൻ ചത്തൊ… അനക്കമൊന്നുമില്ലല്ലൊ..”.. ഞാൻ പിറുപിറുത്തുകൊണ്ട് അവനെ തട്ടിവിളിച്ചു..

“ടാ ഷാനവാസെ… …”

മുഖം ഇടികിട്ടി ചുവന്ന് തുടുത്തിരിക്കുന്നു… വായിൽ നിന്നും മൂക്കിൽ നിന്നും രക്തവും ഒലിച്ചിട്ടുണ്ട്.

“ആ.. അപ്പൊ കാര്യായിട്ട് തന്നെ കിട്ടീലെ ..”. ഞാൻ പറഞ്ഞു..

അവനെം താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി.. അപ്പൊഴെക്കും ചുരുണ്ട്കൂടി വിനോദും വന്ന് വണ്ടീകേറി..

” ആശുപത്റീലിക്ക് വിട്…”!! മൂക്ക് പൊത്തിപിടിച്ച് സംസാരിക്കുന പോലെയുള്ള ശബ്ദത്തിൽ വിനോദ് എന്നോട്..

“ഒഹ്.. ഒരുത്തനു ശബ്ദം, മാറീട്ടാണെങ്കിലും പുറത്ത് വരുന്നുണ്ട്. ഇവിടെയതുമില്ല…”. ഞാൻ ഷാനവാസിനെ നോക്കികൊണ്ട് പറഞ്ഞു..

വണ്ടി ആശുപത്രിയിലെത്തി… രണ്ടണ്ണന്മാരേം അവിടെ അഡ്മിറ്റാക്കി.. ഞാൻ സാജിതാനേ വീട്ടിലാക്കാൻ പോന്നു..

പോരും വഴിഞാൻ സാജിതാട്..

” ഇന്ന് അവധി ദിവസമായിട്ട് ക്ലാസ് ഉണ്ടായിരുന്നൊ”?..

“ഉം.. സ്പെഷ്യൽ ക്ലാസ്സ് വെച്ചിരുന്നു…”

“എന്താ ശരിക്ക് ഉണ്ടായത്..”?.

” ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോ ഇയ്യാൾ കയറിവന്നു… എന്റെ കയ്യിൽ കയറി പിടിച്ച് വലിക്കാൻ നോക്കിയപ്പൊ കുട്ടികളിടപെട്ടു.. അയാളൊന്ന് പുറത്തേക്കായപ്പൊ ഞാൻ വാതിലടച്ചു… അയാൾ പിന്നേം എന്തൊക്കെയൊ ചെയ്യുന്നുണ്ടായിരുന്നു..”

“ഉം.. തനിക്ക് കുഴപ്പമൊന്നുമില്ലല്ലൊ..”!!..

ഇല്ലെന്ന് തലയാട്ടിയവൾ..

അങ്ങനെ സംസാരിച്ചിരുന്നപ്പൊഴെക്കും അവളുടെ വീടെത്തി..

” വൈകീട്ട് വിളിക്കൊ”?.. ഞാൻ അവളോട് ചോദിച്ചു..

“ഉം” അവളൊന്ന് മുളി..

“എന്നാ ശരി ഇറങ്ങിക്കൊ..”.

” ഇക്ക ഇറങ്ങുന്നില്ലെ”!?..

“ഇല്ല.. ”

“വാാ ഇക്കാ ഒന്ന് കേറീട്ട് പോ..”

അബൂബക്കർ ഹാജിയും വന്ന്, ഇറങീട്ട് പോവാമെന്ന് പറഞ്ഞു.. ഞാൻ ഇറങ്ങി..

അകത്ത് കയറി..

ഉണ്ടായതെല്ലാം സാജിത വളരെ ചുരുക്കി ഹാജിയോട് പറഞ്ഞു..

എന്റെ ഷർട്ടിലും മുണ്ടിലും മണ്ണ് പറ്റിയത് കണ്ട് ഹാജി..

“ഷാനവാസ്..”?

‘ആ അവടെ ചാകാറായി കിടപ്പുണ്ട്..’. ഞാൻ മനസിൽ പറഞ്ഞു..

” ഷാനവാാസ് ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റാണു.. വിനോദേട്ടനും..”. സജിത

പറഞ്ഞു..

ശേഷം ഞാനിറങ്ങി..

അബൂബക്കർ ഹാജിയും എന്നോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നു..

ഹാജിയുടെ മറ്റ് ആണ്മക്കളും അങ്ങോട്ട് വന്നു..

വിനോദിനു വല്ല്യ കാര്യായിട്ട് ഒന്നും പറ്റിയിട്ടില്ല മൂക്കിന്റെ പാലം തകർന്നു.. ഷോൾഡറിലും കഴുത്തിലും ഉളുക്ക് പറ്റി പിന്നെ തല്ലിയലച്ച് വീണതിന്റെ മേൽ വേദനയും.. കുറച്ച് കഴിഞ്ഞ് വിനോദ് നോട് പോകാമെന്ന് ഡോക്ടർ പറഞ്ഞു..

പക്ഷെ, ഷാനവാസിന്റെ സ്തിതി അതല്ല.. പരിപ്പ് നന്നായി ഇളക്കി.

അവനെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്,

നാഡീഞെരമ്പുകൾ കൃത്യമായി അറിയുന്നവനാണു ഇത് ചെയ്യാൻ പറ്റൂ.. അത്രക്ക് പെർഫെഷനോടെയായിരുന്നു ഷാനവാസിനു കിട്ടിയത്.

കുറച്ച് കഴിഞ്ഞ് ഞാൻ വിനോദിനേം കൂട്ടി പോന്നു… അവനെ അവന്റെ വീട്ടിലാക്കിയിട്ട് ഞാൻ എന്റെ വീട്ടിലേക്ക് പോന്നു..

ഊണൊക്കെ കഴിഞ്ഞ്, വിശാലമായ എന്റെ വീട്ട്മുറ്റത്ത്‌ നിലാവ് നോക്കി തണുത്ത ചെറു കാറ്റേറ്റ് ആങെനെയൊരിരിപ്പ് ഈയിടെയായി എന്റെ ശീലമാണു..

പതിവുപോലെ ഞാനിരിക്കുന്നു.. വല്ലിപ്പയെന്റടുത്ത് വന്നിരുന്നു..

ഇന്നുണ്ടായ സംഭവങ്ങളും കൊലപാതകത്തെകുറിച്ചുമൊക്കെ സംസാരവിഷയമായി…

“അൻവറെ, അറിഞ്ഞിടത്തോളം ആ കൊലയാളിയെ നിസ്സാരനായി കാണാൻ കഴിയില്ല… ഇന്ന് നിന്നെയും അവൻ തോൽപ്പിച്ചു… നിന്റെ മുന്നിൽ നിന്നും അവൻ രെക്ഷപെട്ടു…”

“ഉം.. അതെനിക്ക് അവനെ കണ്ടപ്പഴെ മനസിലായി…അവനെയങ്ങനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ലെന്ന് ”

“സാജിതയെ കൊല്ലാൻ ശ്രമിക്കുന്ന തി ന്റെ കാരണമെന്താണു?..”. വല്ലിപ്പ ചോദിച്ചു..

” അറിയില്ല… എന്തായാലും എന്തൊക്കെയൊ നിഗൂഡത ആ കൊലയാളിയിലുണ്ട്…”

വല്ലിപ്പ സംശയഭാവത്തോടെ എന്നെ നോക്കി..

ഞാൻ എണീറ്റ് കുറച്ച് നടന്നു… വല്ലിപ്പയും

“ആ കണ്ണുകളിൽ പകയുടെ തീജ്വാല ഞാൻ കണ്ടു.. അയ്യാളൊരു സൈക്കൊ ഒന്നും‌ അല്ല..”

“നീ ഒന്ന് തെളിച്ചുപറ അൻവറെ”!..

ഞാൻ വല്ലിപ്പാടെ നേരെ തിരിഞ്ഞ്കൊണ്ട്..

” അങ്ങനെ തെളിച്ചു പറയാൻ മാത്രമൊന്നുമില്ല… എന്റെ സംശയങ്ങൾ, അയ്യാളുടെ‌കണ്ണിൽ ഞാൻ കണ്ട തീഷ്ണത..അത്രമാത്രം..”

“എന്താ നിന്റെ സംശയങ്ങൾ”?..

” ഈ കാവ്യ അത്ര നല്ല പുള്ളിയൊന്നുമല്ല.. അവളുടെ കൂടെ ഞാൻ കണ്ട ആ പയ്യന്മാരും അത്ര വെടിപ്പായിട്ട് തോന്നിയില്ല.. അവരെന്തെക്കൊയൊ മറക്കുന്നുണ്ട്..”

“നിനക്കങ്ങെനെ തോന്നാൻ കാരണം”?..

” കുറച്ച് മുമ്പ് ചിത്രയെന്നെ വിളിച്ചിരുന്നു.. ഈ കാവ്യയുടെ കോളേജ് ജീവിതത്തെ കുറിച്ച് അന്വോഷിച്ചറിഞ്ഞ ചില കാര്യങ്ങൾ എന്നോട് പറഞ്ഞു.. അതിൽ ഒന്ന് രണ്ട് കാര്യങ്ങൾ കാവ്യ ആരെയും അറിയിക്കാതെ ഇത്രയും നാൾ കൊണ്ട് നടന്നു..”

ഞാൻ മദ്യം ഗ്ലാസിലേക്ക് പകർന്ന് കൈയ്യിലെടുത്തുകൊണ്ട്..

“മൊത്തം കൊല്ലപെട്ടത് രണ്ട് പേർ.. ഒന്ന് ഷാഹിന പിന്നെ ദീപ്തി എന്നുപറയുന്ന ഒരു പെൺകുട്ടിയും.. ഷാഹിനയും തീപ്തിയും കാവ്യയും പിന്നെ രണ്ട് പയ്യന്മാരും കോളേജിൽ ഫൈവ് ഫിംഗേർസ് എന്നാണു അറിയപെട്ടിരുന്നത്. കോളേജിൽ ഈ ഗ്യാങ്ങ് കാട്ടികൂട്ടിയ കോലാഹലങ്ങൾ ചെറുതൊന്നുമല്ല. കാവ്യയും ഷാഹിനയും കോളേജ് മേറ്റ്സ് ആണെന്നൊ കൂട്ടുകാരികളാണെന്നൊ നമുക്കറിയില്ല… അതുപോലെ , അന്നവൾക്ക് ഭീഷണികത്ത് വന്നപ്പോൾ ദീപ്തിയെ കുറിച്ചും ഷാഹിനയെ കുറിച്ചുമൊക്കെ സിഐ ദിനേഷ് ചോദിച്ചു… പക്ഷെ, കാവ്യ അന്ന് പറഞ്ഞത് അവരെ അറിയാമെന്നല്ലാതെ മറ്റ് ബദ്ധമൊന്നുമില്ലെന്നാണു. അന്നവൾ എന്തിന്നാണങ്ങനെ ഒരു കള്ളം അതിനർഥം അവർ എന്തൊ ഒളിപ്പിക്കുന്നു എന്ന് തന്നെയല്ലെ വല്ലിപ്പ.”

എല്ലാം കേട്ട് കൺഫ്യൂഷനായി നിൽക്കുന്ന വല്ലിപ്പ…

“അതെ വല്ലിപ്പ… അവരെന്തൊ ഒളിക്കുന്നുണ്ട്.. അത് എന്താണെന്നറിയണം”.

ഞാൻ പിന്നേം.

“ഇത് ചിലപ്പൊ എന്റെ സംശയം മാത്രമായേക്കാം.. സത്യം ചിലപ്പൊൾ മറ്റൊന്നാകാം.. എന്നാലും ഞാൻ പറഞ്ഞത് വസ്ഥുതയാണു..”

“ഉം..”. വല്ലിപ്പയൊന്ന് മൂളി..

” എന്തായാലും നാളെ ഞാനും ചിത്രയും ഒരു സ്ഥലം വരെ പോകുന്നുണ്ട്… ചിലതൊക്കെ നേരിട്ടറിയാൻ..”

“അല്ലടാ അപ്പൊ ഈ ഡേയ്സി ടീച്ചർ”?

” അതൊരു സാധാ ആക്സിഡന്റ് ആണെന്ന് അന്വോഷണത്തിൽ മനസിലായെന്ന്.. അതും ഇതുമായി ബദ്ധമൊന്നുമില്ലെന്ന് കമ്മീഷണർ ഓഫീസ് പറയുന്നത്”..

“സാജിതാനെ അപായപെടുത്താൻ ശ്രമിക്കുന്നതെന്തിനാ..”?.. വല്ലിപ്പ സംശയത്തോടെ…

” അതാണെനിക്കും മനസിലാവാത്തത്”??.. ഞാൻ പറഞ്ഞു..

കുറച്ച് നേരം കൂടെ എന്തൊക്കെയൊ സംസാരിച്ച് ഞങ്ങൾ എണീറ്റ് അകത്തേക്ക്..

പിറ്റേന്ന്…

എന്റെ ഫോൺ ബെല്ലടിക്കുന്നു…

‘ആ ചിത്രയാണല്ലൊ..’. ഞാൻ മനസിൽ പറഞ്ഞ് ഫോണെടുത്തു..

‘”ആഹ്.. പറ മോളെ”..

“എന്തായി റെഡിയായൊ..'”?

” ആ… ആവുന്നു..”

“ഞാനൊരു ഒരു മണിക്കൂറിനുള്ളിൽ നിന്റെ വീട്ടിൽ വരും റെഡിയായി നിക്ക്.. ”

“ആ ശരി.. ശരി..”

“ആ.. പിന്നെ,.. നീ നിന്റെ എം എൽ എ കുപ്പായം ഊരി വെചിട്ട് വന്നാമതീട്ടാ..”

“മനസിലായില്ല”? ഞാൻ ചോദിച്ചു..

” ടാ കോപ്പെ, നമ്മളു പോകുന്നത് രഹസ്യ സ്വഭാവമുള്ളകാര്യത്തിനാ… അവിടെ നീ വെള്ളേം വെള്ളേം ഇട്ടിട്ട് വന്നാ ശരിയാവില്ല.. അതാ..”

“എന്നാപിന്നെ ഷർട്ട് കളറിടാം.. എന്തെ”??

” അപ്പൊ മുണ്ടൊ?”

“ഇനിയിപ്പൊ മുണ്ടും മാറ്റണൊ”?..

” ആ മാറ്റണം..”

“പോടി കോപ്പെ‌.. മുണ്ട് മാറ്റിയിട്ടുള്ള ഒരു പരിപാടീം ഇല്ല മോളെ…”

“ഹൊ.. നിന്നെ കൊണ്ട് തോറ്റല്ലൊ എന്റെ അൻവറെ.. നീ പറഞ്ഞത് ചെയ്യ്..”

“ആ.. ആലോചിക്കാം..”. ഞാൻ പറഞ്ഞ് ഫോൺ വെച്ചു..

കുറച്ച് കഴിഞ്ഞ് അവൾ വന്നു…

ഇറയത്ത് വല്ലിപ്പയിരിക്കുന്നു.. വല്ലിപ്പയവളോട് സംസാരിച്ചിരുന്നു..

ഞാൻ പുറത്തേക്ക് കടന്നതും അവൾ..

” ഹൊ.. എന്റെ പൊന്നെ.. ഈ ജന്മത്തിനെ ഇങ്ങെനെ കാണാാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല…” അവൾ പറഞ്ഞു..

“ആ.. നീ പറഞ്ഞത് ശരിയാ മോളെ”.. വല്ലിപ്പയുടെ സപ്പോർട്ട്..

“വെള്ളമുണ്ട് ബ്ലാക്ക് ഷർട്ട്…. പൊളിച്ച്.. ഇപ്പൊ ആ മസിലൊക്കെ ഒന്ന് കൂടിയൊ”?..

” ടീ ടീ.. മതീടി.. മതി…”

“ആ മീശ നൈസായൊന്ന് പിരിച്ചെ.. അപ്പൊ നമ്മടെ കൽക്കിയിലെ ടൊവിനൊ അച്ചായന്റെ പൊലീസ് സ്റ്റേഷൻ ഇൻട്രോ ലുക്കാ മോനെ…'” അവൾ പറഞ്ഞു..

“നീ വരുന്നുണ്ടൊ അതൊ..!…”. ഞാൻ പറഞ്ഞു..

” ആ.. വാ.. പോവ്വാം..”

“എങ്ങെനെയാ ?.. നിന്റെ പൊലീസ് വണ്ടീലാണൊ പോക്ക്?..

“കൽക്കിയിലെ ടൊവിനൊ അച്ചയന്റെ പോലെയെ ഉള്ളു അദ്ധേഹമല്ലല്ലൊ അതുകൊണ്ട് മോൻ തൽക്കാലം നിന്റെ വണ്ടിയെടുക്ക്…”

ഞങ്ങൾ എന്റെ ലാൻഡ് ക്രൂയിസർ എടുത്തു പുറപെട്ടു….

ഞങ്ങളാദ്യം പോയത് പാലക്കാട്ടെ ഒരു അഗ്രഹാരത്തിലേക്ക്… അവിടെ നിന്ന് മറയൂർക്ക്… കേട്ടറിഞ്ഞ സത്യങ്ങൾ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു….

———–

ഡെൽഹിയിൽ ഒരു നിശാക്ലബിലെ ബോക്സിങ് റിംഗ്…

ചുറ്റും മദ്യഗ്ലാസുകളും നോട്ട് കെട്ടുകളും ഒക്കെയായി ജനസാഗരം..തിങ്ങി നിറഞ്ഞിരിക്കുന്നു.. റിംഗിൽ , ഒറ്റനോട്ടത്തിൽ ശാരീരികക്ഷമത അപാരമെന്ന് തോന്നിക്കുന്ന ജിമ്നാസിയായ, കറുത്ത് ഉയരമുള്ള മനുഷ്യൻ ഒരുത്തനെ ഇടിച്ചിട്ട ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നു..

അയാൾ അവിടെ നിന്നുകൊണ്ട് വീരവാ മുഴക്കുകയും വെല്ലുവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരിന്നു.. അത് കേട്ട് ഒരുത്തൻ റിംഗിലേക്ക് കയറി.. ആ മനുഷ്യന്റെ ചെയ്തികളിൽ അയ്യാൾ അഭ്യാസിയാണെന്ന് തോന്നിച്ചെങ്കിലും ആദ്യത്തെ ഇടിക്ക് തന്നെ അയാൾ റിംഗിനു പുറത്തേക്ക് തെറിച്ചുവീണു. ആ കറുത്ത മനുഷ്യൻ റിംഗിനു പുറത്തേക്കിറങ്ങി… വീണുകിടക്കുന്നവനെ വീണ്ടും പിടിച്ചു .. ആ ബലിഷ്ട്ടമായ കരം കൊണ്ട് വയറ്റിലും മുഖത്തുമെല്ലാം ആഞ്ഞാഞ്ഞ് ഇടിച്ചുകൊണ്ടിരുന്നു.. മുന്നിൽ കാണുന്നവരെയൊക്കെ അയാൾ അടിച്ചുവീഴ്ത്തി… അങ്ങെനെ അവിടെയാകെ കോലാഹലനായി.. സ്ത്രീകളായിട്ടുള്ളവരെ ഉപദ്രവിക്കാനും അയാൾ മുതിർന്നു. പെട്ടന്ന്, കാണികളുടെ ഇടയിൽ നിന്ന് നീണ്ട കൈ അയാളുടെ മൂക്ക്തകർത്തു.. അയ്യാളവിടെ പൊത്തിപിടിച്ചുകൊണ്ട് അലറി.. ‘ആരാടാ എന്നെ തല്ലിയത്’ എന്ന മട്ടിൽ അയ്യാൾ മറ്റുള്ളവരെ ഉപദ്രവിച്ചു..

ഇത്തവണ കാലായിരുന്നു അയാളുടെ നേരെ …

തനിക്കുനേരെയുയർന്ന ആ കാൽ ആരുടെയാണെന്ന് അറിയും മുമ്പ് അയ്യാൾ ചവിട്ടേറ്റ് അമ്പത് മീറ്റർ ദൂരേക്ക് തെറിച്ചു വീണു..

കൂടിനിന്നവരിൽ ഒരുത്തൻ ഒരു പേർ വിളിച്ചുപറഞ്ഞു..

” DJ “….

(DEVIL JAGNADH)

അരണ്ടവെളിച്ചത്തിൽ ആ മുഖം, മറ്റുള്ളവരുടെ മുന്നിൽ അവ്യക്തതയോടെ ദൃശ്യമായി..

ഒരു മുപ്പത്തിയഞ്ച് വയസ്സോളം പ്രായം.. ആറടി ഉയരം.. ഉയരത്തിനൊത്ത ബലിഷ്ട്ടമായ ശരീരം.. വെളുത്തനിറത്തിൽ പൂച്ചകണ്ണുകളോടെ …. ഒരു അഡാർ ഐറ്റം.

അയാൾ പതിയെ നടന്ന് വെളിച്ചത്തിലേക്ക്.. റിംഗിനടുത്ത് ചവിട്ട് കൊണ്ട് വീണ ആ കറുത്ത മനുഷ്യനടുത്തേക്ക്..

ആ കറുത്ത മനുഷ്യൻ എഴുന്നേറ്റു…

തനിക്ക് നേരെ അലറിയടുത്ത ആ കറുത്ത മനഷ്യന്റെ‌ കൈ തന്റെ മുഖത്തിനു നേരെ വരുന്നത് കണ്ട് അയാൾ ഇടത് കൈകൊണ്ട് തടുത്ത് തന്റെ വലത് മുഷ്ട്ടികൊണ്ട് ചങ്കിൽ ആഞ്ഞിടിച്ചു …. ഞൊടിയിടയിൽ ഇടം കൈകൊണ്ടും മുഖത്തിടിവീണു… അടുത്ത നിമിഷങ്ങളിൽ നെഞ്ചിലും വയറ്റിലും നെഞ്ചിനു താഴെയും ശക്തമായ ഇടികൾ വർഷിച്ചു.. അവിടെ കൂടി നിന്നവർക്ക് , എന്താണു സംഭവിക്കുന്നതെന്ന് മനസിലാവും മുമ്പ് അയാൾ നിലം പൊത്തി..

കരഘോഷങ്ങളുയർന്നു….

ആ മനുഷ്യൻ ഒരാഘോഷവുമില്ലാതെ സൈലന്റായി തിരിഞ്ഞുനടന്നു…

ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു..

മറയൂർ… മുപ്പത് വർഷം മുമ്പ്..

അവിടുത്തെ കാറ്റിനു പോലും ചോരയുടെ മണമായിരുന്നു.. ചന്ദന കാടുകളിൽ കുഴിവെട്ടി മൂടപെട്ടവരുടെ കണക്കുകൾ സർക്കാരിനു പോലും അറിയില്ല. പൊലീസിനു അവിടെ റോളൊന്നുമുണ്ടായിരുന്നില്ല.

മഹേശ്വര റെഡ്ഡി യുടെയും ദേവഗൗഡ യുടേയും കുടിപകയാണു അവിടുത്തെ സമാധാനാന്തരീക്ഷം തകർത്തിരുന്നത്. രണ്ട് സമ്പന്ന കുടുമ്പം. കാലങ്ങളായുള്ള അവരുടെ കുടിപക ദിനം തോറും രക്തസാക്ഷികളെ ഉണ്ടാക്കികൊണ്ടിരുന്നു.

മഹേശ്വര റെഡി യുടെ ദുഷ്ട്ടത്തരങ്ങളിൽ എറ്റവുമധികം വേദനിച്ചിരുന്നത് ഭാര്യ മീനാക്ഷിയമ്മാൾ ആയിരുന്നു. ഭാര്യയേയും ഏകമകനേയും അടിമകളായാണു അയാൾ കണ്ടിരുന്നത്. ചെറുപ്പം മുതലെ അപ്പന്റെ കൊള്ളരുതായ്മകൾ കണ്ട് പകച്ചുപോയ ബാല്യം , എങ്ങെനെയൊക്കെയൊ വളർന്നു. അവനു അമ്മയുടെ സ്വഭാവമായിരുന്നു. വിഷമിക്കുന്നവരേയും ബുദ്ധിമുട്ടുന്നവരേയും ചേർത്ത് പിടിക്കാൻ അവൻ ശ്രമിച്ചു..

അഞ്ചാം വയസ്സു മുതൽ, തായ്, ജാപ്പനീസ്, ചൈനീസ് എന്നീ മാർഷ്യലാർട്ട്സ് അവനെ പഠിപ്പിച്ചു.. ഒരു ഫ്രീസ്റ്റൈൽ ബോക്സർ. അതെല്ലാം നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിച്ചു. വിദ്യാഭ്യാസ ത്തിലും അവൻ മികവ് തെളിയിച്ചു. അവനൊരു സകലകലാവല്ലഭനായി വളർന്നു..

സിവിൽ സർവീസിൽ ഉയർന്ന റാങ്കോടെ പാസ്സായി. ഡൽഹിയിൽ അസിസ്റ്റന്റ് കമ്മീഷ്ണർ ആയി ജോലിയിൽ നിൽക്കുമ്പോഴാണു അവന്റെ അപ്പനും അമ്മയും കൊല്ലപെടുന്നത്.

വീട്ടിൽ അക്രമിച്ചെത്തിയവരുടെ കൊലകത്തിക്കുമുമ്പിൽ ഒരുപാട് പിടിച്ചു നിൽക്കാൻ മഹേശ്വരറെഡിക്കായില്ല.

അതിൽ തന്റെ സാധുവായ അമ്മയും കൊല്ലപെട്ടപ്പോൾ അവന്റെ മനസ്സ് തകർന്നു. ജോലിയിൽ നിന്ന് ലീവെടുത്ത് കുറെനാൾ മറയൂരിൽ തന്നെയുണ്ടായിരുന്നു അവൻ. ജീവിതത്തിൽ ആകെയുണ്ടായിരുന്ന ഒരു ബലം അമ്മയാണു. ആ അമ്മയുടെ വിടവാങ്ങൽ അവനെ ഏകാന്തതയുടെ കൊടൂരതയിലേക്ക് തള്ളിയിട്ടു..

പിന്നെ കുറെ നാളുകൾക്ക് ശേഷം അവൻ യാഥാർത്യത്തിലേക്ക് വന്നു.. ജോലിയിൽ പ്രവേശിച്ചു..

സ്ഥലമാറ്റത്തിൽ കേരളത്തിലേക്ക് , പാലക്കാട്.

അവിടെ വെച്ചാണു അവൻ വേണിയെ കാണുന്നത്.

ജോലിക്കിടയിൽ കണ്ടുമുട്ടിയ അവളുടെ ഇടപെടൽ അവനു അമ്മയെ ഓർമ്മിപ്പിച്ചു..

നിഷ്കളങ്കതയുടെ പര്യായമായിരുന്നു വേണി. കാണാൻ ശാലീന സുന്ദരി. കൃഷ്ണവേണി എന്നായിരുന്നു മുഴുവൻ പേരു.

നീണ്ട ഉള്ളുള്ള മുടിയിൽ മുല്ലപ്പൂവിന്റെയും വാസനതലത്തിന്റേം മണം. നെറ്റിയിൽ ചന്തനകുറിയിട്ട് , അഴകൊത്ത ആ മുഖത്തിനു ഒന്നുകൂടി അഴക് കൂട്ടികൊണ്ട് മൂക്കുത്തിയും. കാതിൽ ജിമിക്കി കമ്മലും.. ദാവണി ചുറ്റി അവളുടെ വരവ് അവനിൽ പ്രണയത്ത്ന്റെ മൊട്ട് വിരിയിച്ചു.

അവൻ അവളെ പ്രണയിക്കാൻ തുടങ്ങി.

പിന്നിടങ്ങോട്ട് അവന്റെ ജീവിതവും ജീവനും വേണിയായിരുന്നു.. അവരുടെ പ്രണയം മൊട്ടിട്ടു.. പൂത്തുതളിർത്തു..

കോളേജ് വിദ്യാർത്തിയായിരുന്ന കൃഷ്ണവേണിയുടെ വീട്ടുകാർ ആദ്യമെതിർത്തെങ്കിലും പിന്നീട് സമ്മദിക്കുകയായിരുന്നു.. അവരുടെ പ്രണയം സമാനതകളില്ലാത്തതായിരുന്നു.. നാട്ടിലും വീട്ടിലും അവരുടെ ബദ്ധത്തെ വാഴ്ത്തിപാടാത്തവർ ഉണ്ടായില്ല.

പെട്ടന്നൊരു ദിവസം വേണി കൊല്ലപെടുന്നു..

സംഭവമറിഞ്ഞ ജഗനാഥ് ആകെ തകർന്നു.. എങ്കിലും ആ കേസ് ജഗനാഥ് അന്വോഷിച്ചു..

കോളേജിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാർഥികളുടെ ക്രൂര വിനോദങ്ങൾക്കും സെക്സ് ചൂഷണങ്ങൾക്കും വിധേയമായി കൊലചെയ്യപെട്ട വേണിയുടെ കേസ് ഫയൽ ഒരു സുപ്രഭാതത്തിൽ ജഗനാഥ് ക്ലോസ് ചെയ്തു.

തന്റെ പ്രിയതമയുടെ മരണത്തിനുത്തരവാദികളായവരെ , മൃഗീയമായി കൊല്ലാൻ തന്നെ ജഗനാഥ് തീരുമാനിക്കുകയായിരുന്നു.

————-

എല്ലാം കേട്ടറിഞ്ഞ ഞാനും ചിത്രയും.. ഷോക്കായി.. നിർവികാരതയോടെ..

“അൻവറെ, എന്ത് തോന്നുന്നു..”?.. ചിത്രയെന്നോട്..

” എന്ത് തോന്നാൻ.. അവന്റെ ഭാഗത്ത് ന്യായമുണ്ട്… ഞാനായാലും ഇതൊക്കെ തന്നെയാ ചെയ്യാ”!!…

“ഒരു പോലീസ് ഓഫീസറായ എനിക്ക് ഇത് അംഗീകരിച്ചു മുന്നോട്ട് പോകാൻ പറ്റില്ലല്ലൊ അൻവറെ”…

” ഉം..”. ഞാനൊന്ന് മൂളി..

“എന്തായാലും അയ്യാളെ അറെസ്റ്റ് ചെയ്യാൻ തെളിവിന്നുമില്ല… പക്ഷെ, ഇനിയൊരു കൊലപാതകം നടക്കാതെ നോക്കണം.”. ചിത്ര പറഞ്ഞു..

” അല്ലെടി… ഇപ്പോഴും ഒരു ചോദ്യം ബാക്കീണ്ടല്ലൊ”?..

“എന്താത്”?..

” ഈ ജഗനാഥ് എന്തിനാ സാജിതയെ കൊല്ലാൻ ശ്രമിക്കുന്നത്”?..

“അതിപ്പൊ അവനോട് തന്നെ ചോദിക്കണ്ടവരും”!!..

“ഉം”.. ഞാനൊന്ന് മൂളി. എന്നിട്ട്..

” ജഗനാഥ് റെഡ്ഡി… ഡെവിൾ ജഗനാഥ് (DJ)…

“ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ”?…

ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് പോന്നു..

തുടരും…

Comments:

No comments!

Please sign up or log in to post a comment!