സൂര്യ വംശം 3

നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്.

വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് ഇരച്ച് കയറി.. വീട്ടിലുണ്ടായിരുന്ന വൃദ്ധനായ ഒരാളേയും രണ്ട് പെണ്മക്കളേയും അവർ മർദ്ധിച്ച്, പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ടു..

ആ വൃദ്ധൻ തന്റെ പെണ്മക്കളെ നെഞ്ചോടടക്കി അലറി കരയുന്നുണ്ടായിരുന്നു.. നെഞ്ച്പൊട്ടിക്കരയുന്ന ആ മക്കളേയും അടക്കിപിടിച്ച് ആ മുറ്റത്ത് കൂനികൂടിയിരുന്നു ആ വൃദ്ധൻ..

വീട്ടിലേക്ക് കയറിയ ആളുകൾ സാധനങ്ങളെല്ലാം പുറത്തേക്കെറിയുന്നു.. അവിടെയാകെ തച്ച് തകർക്കുന്നു..

ആ ആഡംബര വാഹന ത്തിന്റെ ബാക്ക് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി. അയാൾ നടന്ന്, അലറി കരഞ്ഞുകൊണ്ടിരുന്ന വൃദ്ധനടുത്തേക്കെത്തി..

“നിന്നെയൊക്കെ രക്ഷിക്കാൻ ഇനിയാരുണ്ടെടാ…”

അത് പറയുമ്പോൾ അയാളുടെ കണ്ണിൽ പരിഹാസവും , ഒരു വിജയിയുടെ തിളക്കവും ഉണ്ടായിരുന്നു.. മുഖത്ത് വന്യമായ ചിരിയും.

“ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകുമെടാ”.

ഇടറിയ ശബ്ദത്തിൽ ആ വൃദ്ധൻ പറഞ്ഞു.. അത് പറയുമ്പോഴും ആ കണ്ണിൽ പ്രത്യാശയുടെ നാമ്പ് കരിയാതെ നിന്നിരുന്നു..

വന്നയാൾ തന്റെ രണ്ട് കയ്യും വശങ്ങളിലേക്ക് വിടർത്തി ബാക്കിലേക്ക് ഒന്ന് നീങ്ങികൊണ്ട്..

” ഈ ഗ്രാമം ഇനി എന്റെയാണു… ദൈവം പോലും വരില്ല എന്നോടെതിർക്കാൻ…”

അയാൾ വന്യമായൊന്ന് അട്ടഹസിച്ചു..

കൂടെയുണ്ടായിരുന്നവർ, പുറത്തേക്കെറിഞ്ഞ വീട്ടുസാധനങ്ങളെല്ലാം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നു..

“ആ തീയിലേക്ക് ഇവരെകൂടി എടുത്തെറിയടാ.. ഇതോടെ തീരണം.. എല്ലാം” ..

അയാൾ അനുയായികളോട് കൽപ്പിച്ചു..

അനുയായികൾ ചിലർ വന്ന് വൃദ്ധനേയും പെണ്മക്കളേം കയറിപിടിച്ചു.. അവരെ പിടിച്ച് വലിച്ച് തീയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു..

ആ പെണ്മക്കളുടെ കരച്ചിൽ അവിടെയാകെ ഓളം തല്ലി.. ആ വൃദ്ധമനസ്സ് ആകാശത്തേക്ക് നോക്കി ഒരു നിമിഷം കണ്ണുകളടച്ചു ദൈവത്തിനെ വിളിച്ചു കാണണം…

വന്നയാൾ അട്ടഹസിച്ചുകൊണ്ട്..

“ഈ വീരസിംഹനെ തടയാൻ ഇനിയൊരവതാരം ഈ ഭൂമിയിൽ വേറെ ജനിക്കണം..”

പൊടുന്നനെ കൊള്ളിയാൻ മിന്നൽ പിണർ ഭൂമിയെ തൊട്ടുതലോടി.. കൂടെ ഇടിമുഴക്കവും..

ആരുടെയൊ വരവറിയിച്ചുകൊണ്ട് ഒരു ഫാൽക്കൺ പക്ഷി കടന്നുവരുന്നു..

അത് അവരുടെ തലക്ക് മുകളിൽ വട്ടം ചുറ്റി പറന്നുകൊണ്ടിരുന്നു…

ആ വൃദ്ധന്റേയും പെണ്മക്കളുടേയും മുഖത്ത് ആശ്വാസത്തിന്റെ കാറ്റ് വീശുന്നു.

.

വീരസിംഹന്റെ മുഖത്തെ അട്ടഹാസം നിലക്കുന്നു… ഒരു നിമിഷം അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നു..

എന്താണു സംഭവിക്കുന്നതെന്നറിയാതെ അന്തവിട്ട് നിൽക്കുന്ന അനുയായികൾ..

അവിടെയാകെ ഒരു നിമിഷം നിശബ്ദത തളം കെട്ടി…

ആ നിശബ്ദ്ധതയെ കീറിമുറിച്ചുകൊണ്ട് …

“പാപത്തിന്റെ ശമ്പളം മരണമാണു…”

ആ ഘനഗാംഭീര്യശബ്ദം അവിടെയാകെ അലയടിച്ചു..

ആ വൃദ്ധന്റേയും മക്കളുടേയും മുഖത്ത് സന്ദോഷം കടന്നുവന്നു… തങ്ങൾ കേട്ട ആ ശബ്ദം, അതൊരു വിശ്വാസമായി ആ വയോധികന്റെ മുഖത്ത് പ്രതിഫലിച്ചു..

വീരസിംഹനും കൂട്ടാളികളും ഭയന്നുകൊണ്ട് ചുറ്റും നോക്കി…

കുറച്ച് മാറി , അവരുടെ പിന്നിലായി നിന്നിരുന്ന ആ മനുഷ്യനെ അവർ കണ്ടു..

വെളുത്ത പൈജാമ കുർത്തിയും ചുവന്ന ഷാൽവാർ പാന്റും..കഴുത്തിലൊരു ഷാളും.. (ചാർളി ലുക്ക്)

താടിയും പിരിച്ച് വെച്ച കട്ടി മീശയും ആ മുഖത്തിനു അഴകും വീരവും ആയിരുന്നു. വെളുത്ത് നല്ല അഴകൊത്തമുഖം.

കഴുത്തിൽ രുദ്രാക്ഷമാലയും, സൂര്യ മുഖം ലോക്കറ്റിൽ ഉള്ള ഒരു സ്വർണ മാലയും. ഒരു മുപ്പത്തിയഞ്ച് വയസ്സ് പ്രായം. ആരോഗ്യദൃഡഗാത്രനായ ഒരാൾ.

അയാളെ കണ്ട് മറ്റുള്ളവരിൽ ഭയം നിറഞ്ഞു..

അവരിൽ ഒരാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..

“THANATOS”

“ങേ… തനാടോസ് ഓ… അതെന്തൂട്ടാാ”?..

അഞ്ചലിയുടെ ചോദ്യം കുട്ടായി നെ ദേഷ്യം പിടിപ്പിച്ചു..

” ശ്ശെ… കളഞ്ഞ്… ഒരു ഇമ്പത്തിലിങ്ങനെ പറഞ്ഞ് വരുവായിരുന്നു.. അതിനിടയിൽ കോപ്പ് ഇണ്ടാക്കിയവൾ…. ഇനി ഞാൻ പറയിണില്ല…”

അതും പറഞ്ഞ് അവൻ , കയറിയിരുന്നിരുന്ന മരചില്ലയിൽ നിന്ന് താഴെയിറങ്ങി..

“അങ്ങനെ പറയല്ലെ.. കുട്ടായി…. “. അഞ്ചലി കൊഞ്ചി..

” ഇല്ല ഞാൻ ഇനി പറയില്ല…”.

കുട്ടായി ദേഷ്യത്തിൽ തന്നെ… അവൻ മൂടും തട്ടികുടഞ്ഞ് നടന്നു.. കൂടെയവളും

“എനിക്കറിയാത്തോണ്ട് ചോദിച്ചതല്ലെ… നീയങ്ങ് ക്ഷമിക്ക്… എന്നിട്ട് ബാക്കി പറ..”

അവൾ അവനെ നിർബദ്ധിച്ചുകൊണ്ടിരുന്നു..

“ബാക്കിയില്ല…..” കുട്ടായി കലിപ്പിൽ തന്നെ.. നടന്നു.. .

കൂടെ അഞ്ചലിയും..

അവർ മലമുകളിൽ നിന്ന് താഴെക്കിറങ്ങിതുടങ്ങി..

“ബാക്കി പറയടാ…”. അഞ്ചലി വീണ്ടും..

” ബാക്കിയൊന്നുല്ല്യാ… അവരെയൊക്കെ തല്ലിയോടിപ്പിക്കും അത്ര തന്നെ”..

“അല്ലടാ ഈ തനാടോസ് എന്ന് പറഞ്ഞത് എന്താ”? അഞ്ചലിയുടെ നിഷ്കളങ്കമായ ചോദ്യം..

” അതൊരു ഗ്രീക്ക് ദേവനാ… മരണത്തിന്റെ ദേവൻ”.
.” കുട്ടായി പറഞ്ഞു..

“അവരെ ആ വീരസിംഹൻ ഇറക്കിവിടാൻ നോക്കിയതെന്തിനാ”?..

അഞ്ചലി വീണ്ടും..

കുട്ടായി ഒന്ന് നിന്ന് തിരിഞ്ഞ് അഞ്ചലിയോട്..

” നീയതിനു സമ്മദിക്കില്ലല്ലൊ ഒന്നും മുഴുവിക്കാൻ… അപ്പൊഴെക്കും വരും അതെന്താ ഇതെന്താാ.. എന്നൊക്കെ ചോദിച്ചോണ്ട്.. കോപ്പ്”… കുട്ടായി ദേഷ്യത്തിൽ..

“ഏ….”. അഞ്ചലിയൊന്ന് കൊഞനം കുത്തി..

” ഒഹ്….”… കുട്ടായി തിരിച്ചും..

കുട്ടായി വീണ്ടും തിരിഞ്ഞ് നടന്നു..

അഞ്ചലി കുട്ടായിയുടെ കയ്യിൽ പിടിച്ചുകുലുക്കികൊണ്ട്

“പറയടാ ബാക്കി…”. അവൾ കൊഞ്ചി..

” ഉം.. ശരി…”. കുട്ടായി നീട്ടിയൊന്ന് മൂളി..

കുട്ടായി പറഞ്ഞു തുടങ്ങി..

“ആ വൃദ്ദനും പെണ്മക്കളും മാത്രമായിരുന്നില്ല വേറെയും കുറെ കുടുമ്പങ്ങൾ ഒന്നിച്ചു താമസിച്ചിരുന്നതാ അവിടെ. ആ മലമുകളിൽ ടൂറിസ്റ്റ് കേന്ദ്രവും റിസോർട്ടുമൊക്കെ പണിയാൻ വേണ്ടിയാ വീരസിംഹൻ എല്ലാവരേയും ഒഴിപ്പിച്ചത്. ഭീഷണിപെടുത്തിയും പണം കൊടുത്തും ഒഴിപ്പിച്ചു.. വഴങ്ങാത്തവരെ കാലപുരിക്കയച്ചു ആ ദുഷ്ട്ടൻ. അങെനെയിരിക്കുമ്പോഴാണു നമ്മടെ ഹീറൊ അബദ്ധത്തിൽ അവിടെയെത്തുന്നതും കഥകൾ അറിയുന്നതും അതിൽ ഇടപെടുന്നതും… ”

“എവിടാ ആ സ്ഥലം”?.. അഞ്ചലി ചോദിച്ചു..

” ഇവിടുന്ന് കുറെ ദൂരമുണ്ട്..!! ഇപ്പൊ നമ്മൾ നിൽക്കുന്നത് കേരളത്തിന്റേം തമിഴ്‌നാട് ന്റേം കർണ്ണാടക യുടേം അതിർത്തി യിലാ… ഇവിടെന്ന് കുറെ മാറി തമിഴ്നാടിന്റേം കർണാടക യുടേം അതിർത്തിയിലാ ഈ സംഭവം നടന്നത്..”.

കുട്ടായി കൃത്യമായി വിവരിച്ചു കൊടുക്കുന്നു..

“ഇപ്പൊ എന്തായി എന്നിട്ട്”… അഞ്ചലി ചോദിച്ചു..

” നീ നോക്കിയിറങ്ങ്… തട്ടിതടഞ്ഞ് വീഴണ്ട.. എന്നെ ചീത്തപറഞ്ഞ് കണ്ണ്പൊട്ടിക്കും അവൻ… നിന്നെ കൊണ്ടുപോയി തട്ടിയിട്ടൂന്ന് പറഞ്ഞിട്ട്.. ”

“ഉം”.. അവളൊന്ന് മൂളി..

” ഇപ്പൊ അവർക്ക് നല്ലൊരു വീട് ഉണ്ട് അവിടെ… കാര്യങ്ങളൊക്കെ നല്ലപടി നടക്കുന്നു.. അവിടുന്ന് വീരസിംഹനും കൂട്ടാളികളും ആട്ടിയിറക്കിയ എല്ലാവരേയും തിരികെ കൊണ്ടുവന്നു.. വീട് നഷ്ട്ടപെട്ടവർക്കും മറ്റ് നഷ്ട്ടങ്ങളും എല്ലാം ചെയ്തുകൊടുത്തു… ഇപ്പൊ അവർ നല്ലരീതിയിൽ ജീവിക്കുന്നു.. ”

“ആ വീരസിംഹനൊ..”?..

” അയാളിപ്പൊ ഇതൊക്കെ നരകത്തിലിരുന്ന് കാണുന്നുണ്ടാകും… “.

അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി കുട്ടായൊന്ന് ചിരിച്ചു..

” അയ്യൊ… കൊന്നൊ..”? അഞ്ചലി നിഷ്കളങ്കമായി..

കുട്ടായിയൊന്ന് നിന്ന് അവളെ തിരിഞ്ഞ് നോക്കികൊണ്ട്.
.

“അല്ല വേണ്ട, സ്വന്തം ലാഭത്തിനുവേണ്ടി പാവങ്ങളെ ഭീഷണിപെടുത്തിയും കൊന്നും ഒതുക്കിയ അവനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാം.. എന്തെ?!…. കുട്ടായി ദേഷ്യത്തിൽ പറഞ്ഞു..

” ഉം”. അവളൊന്ന് മൂളി..

“ഇതൊരെണ്ണം മാത്രം…!! പറയാനാണെങ്കിൽ ഒരുപാടുണ്ട്… “.

കുട്ടായി പറഞ്ഞു..

അവർ നടന്ന് നടന്ന് മലയടിവാരത്തെത്തി.. കാടിനു നടുവിലൂടെയുള്ള ആ മണ്ണുവഴിയിലൂടെ അഞ്ചലിയും കുട്ടായിയും നടന്നു..

” എന്നിട്ടെവെടിണ്ട് ഇപ്പൊ നമ്മടെ ഹീറോ…”?

അഞ്ചലി ആകാംഷയോടെ ചോദിച്ചു..

കുട്ടായി അഞ്ചലിയുടെ മുഖത്തേക്കൊന്ന് നോക്കി ചെറുതായി പുഞ്ചിരിച്ചു..

“അവൻ വരും സമയമാകുമ്പോൾ..” കുട്ടായി പറഞ്ഞു..

“കഷ്ട്ടണ്ട്ട്ടാ… നാലു ദിവസായി ഞാൻ വന്നിട്ട്.. ഇത് വരെ ഞാനാ മുഖം കണ്ടില്ല.. “. അഞ്ചലി വിഷമഭാവത്തിൽ പറഞ്ഞു..

” രണ്ട് ദിവസം നിന്റെ കൂടെ തന്നെയുണ്ടായിരുന്നു അവൻ.. പക്ഷെ, നീയപ്പൊ മയക്കത്തിലായിരുന്നല്ലൊ..”. കുട്ടായി പറഞ്ഞു..

“എന്നിട്ട് ഇപ്പൊ എവിടെ പോയി..”. അഞ്ചലി ദേഷ്യത്തിൽ…

” ഹാ.. അവൻ വരൂടി പെണ്ണെ…”. കുട്ടായി പറഞ്ഞു..

“ഉം… “. അവളൊന്ന് മൂളി..

“നീയവനെ കണ്ടിട്ടുണ്ടല്ലൊ.. ബസ്സിൽ വെച്ച്.. ഇല്ലെ”?.. കുട്ടായി ചോദിച്ചു..

” ഉം.. പക്ഷെ മുഖം ഓർമ്മ കിട്ടുന്നിലെനിക്കിപ്പൊ”!.. അഞ്ചലി പറഞ്ഞു..

“ഉം”.. കുട്ടായൊന്ന് മൂളി..

” അന്നത്തെ ആ മട്ടും ഭാവവും കണ്ടപ്പൊ തന്നെ എനിക്ക് ഏതാണ്ട് മനസിലായിരുന്നു.. കുറഞ്ഞ പുള്ളിയൊന്നുമല്ലെന്ന്..”. അഞ്ചലിയൊന്ന് ചിരിച്ചു.. കുട്ടായിയും..

തന്നെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ആ മനുഷ്യനോട് ആദ്യമൊക്കെ ബഹുമാനം മാത്രമായിരുന്നു. പിന്നീട്, അയാളെ കുറിച്ചറിഞ്ഞപ്പോൾ, അയാൾ തന്നോട് കാണിക്കുന്ന സ്നേഹവും കരുതലും അവളിൽ മറ്റൊരു വികാരം വളർത്തി. അയാളെ കാണാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…

അങ്ങെനെ ഓരൊന്നൊക്കെ പറഞ്ഞ് നടന്ന് അവർ ആശ്രമത്തിലെത്തി..

കേരള കർണ്ണാടക തമിഴ്‌നാട് അതിർത്തിയിൽ ഉൾക്കാട്ടിലെ ഒരു വലിയ ആശ്രമം.

കുറെയധികം സ്തലത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ആശ്രമമായിരുന്നു അത്. നൂറോളം അന്തോവാസികൾ അവിടെയുണ്ട്. പനയോലകൊണ്ട് ഭഗിയിൽ ഒരുക്കിയ കൂരകൾ. പ്രകൃതിയുടെ ഏറ്റവും മനോഹരമായ മുഖം അവിടെ ദൃശ്യമാകും. ആശ്രമത്തിനു ചുറ്റും കൊടും കാട്. അവിടെത്തെ അന്തേവാസികളുമായി പൊരുത്തപെട്ട് പോകുന്ന കാട്ടു മൃഗ്ഗങ്ങളും.
. കാട്ടരുവികളും വെള്ളച്ചാട്ടവും വലിയ വലിയ വൃക്ഷങ്ങളും കണ്ണിനു വിരുന്നേകുന്നു.

കഴിഞ്ഞ നാലു ദിവസമായി അഞ്ചലി ഇവിടെയാണു. നാലുദിവസം കൊണ്ട് തന്നെ അവൾ ഇവിടുള്ളവർക്ക് പ്രിയപെട്ടവളായി മാറി..

ബസ് അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ അഞ്ചലിക്ക് ആശ്രമ മരുന്നുകൾ പുതുജീവൻ പെട്ടന്ന് നൽകുകയായിരുന്നു.. അത്രക്ക് ഗുണമേന്മ ഇവിടുത്തെ പച്ച മരുന്നു കൾക്ക് ഉണ്ടായിരുന്നു.

പിറ്റേന്ന് പുലർക്കാലം…

ചുറ്റും കൊടും കാട്…. കാട്ടു മൃഗങ്ങളുടെ ശബ്ദങ്ങൾ…ഒഴുകിവരുന്ന കാട്ടരുവിയുടെ മനം കുളിർപ്പിക്കുന്ന സംഗീതം… തൊട്ടടുത്ത് വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ… ശാന്തസുന്ദരമായ പ്രകൃതി, നവവധുവിനെ പോലെ ഒരുങ്ങി നിൽക്കുന്നു. കണ്ണിനു കുളിർമ്മയേകുന്ന സുന്ദര കാഴ്ച്ച കളും നറുമണം വീശുന്ന ചെറുകാറ്റും… ഇലകൾക്കിടയിലൂടെ തെന്നിതെറിച്ചുവരുന്ന പുലർകാല, ഉദിച്ചുയരുന്ന സൂര്യ രശ്മികൾ. എല്ലാം അഞ്ചലിക്ക് പുതുമയേകി. ആദ്യമായ് ജനിച്ചുവീണ ഒരു കുഞിനെ പോലെ അവൾ അതെല്ലാം ആശ്ചര്യത്തോടെ കണ്ടും കേട്ടും അറിഞ്ഞും അവിടെയാകെ നടന്നു..

പെട്ടന്ന് തനിക്കു നേരെ പാഞ്ഞ് വന്ന ഫാൽക്കൺ പക്ഷിയെ കണ്ട് അഞ്ചലിയൊന്ന് ഞെട്ടി.. അവൾ മുഖം കൈകൊണ്ട് പൊത്തിപിടിച്ചു.. കുറച്ച് സെക്കന്റുകൾക്ക് ശേഷം കണ്ണ് തുറന്ന അഞ്ചലിയുടെ മുമ്പിൽ , പത്ത് മീറ്റർ അപ്പുറത്ത് ഒരു മരത്തിൽ ചാരി ഒരാൾ..

അവൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും അവൾക്ക് ഏതാണ്ട് അതാരാണെന്ന് മനസിലായി..

അവളിൽ ഒരു നാണം കലർന്ന ജിജ്ഞസ രൂപം കൊണ്ടു..

അയാൾ അവളുടെ അടുത്തേക്ക് പതിയെ നടന്നടുത്തു…

രണ്ടുപേരുടെ ചുണ്ടുകളിലും ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു..

നടക്കുന്നതിനിടയിൽ അയാൾ..

“മനസിലായൊ എന്നെ”?.. അയാൾ ചോദിച്ചു..

“തനടോസ്… അല്ലെ ? മനസിലായി..”. ചെറു നാണത്തോടെ അവൾ പറഞ്ഞു..

അയാൾ ഒന്ന് ചിരിച്ചു..

പെട്ടന്ന് അയാൾ അന്തരീക്ഷത്തിലേക്ക് തന്റെ വലതു കൈ നീട്ടി..

അഞ്ചലി ആകാഷയോടെ കൈകളിലേക്ക് നോക്കി..

ആ കയ്യിൽ ഒരു റോസാപുഷ്പ്പം വന്നു… അതവൾക്ക് നേരെ നീട്ടി കൊണ്ട് അയാൾ..

” സൂര്യ നാരായണ വർമ്മ…!! സൂര്യയെന്ന് വിളിക്കാം”

അവളത് വാങ്ങി.. അവളുടെ ഉള്ളിൽ പ്രണയത്തിന്റെ നാമ്പ് മുളപൊട്ടി വിരിയുന്നത് ആ കണ്ണിൽ പ്രതിഫലിച്ചു..

അവൻ തിരിഞ്ഞ് മുന്നോട്ട് നടന്നു… കൂടെ അവളും..

“എവിടാർന്നു ഇത്ര ദിവസം?..”. അവളുടെ പരിഭവം കലർന്ന ചോദ്യം..

അവരുടെ തലക്ക് മുകളിൽ പാറി പറന്നിരുന്ന ആ ഫാൽക്കൺ പക്ഷി സൂര്യയുടെ തോളിൽ വന്നിരുന്നു… അവൻ അതിനെ കയ്യിലെടുത്ത് ഒന്നുഴിഞ്ഞുകൊണ്ട്…

” ഞാൻ തന്നെ നേരിട്ട് തീർക്കേണ്ട ചില കാര്യങ്ങളുണ്ടായിരുന്നു.. ”

“എങ്ങെനെയുണ്ടിപ്പൊ ? വേദനയൊക്കെ മാറിയൊ?.. സൂര്യ യുടെ ചോദ്യം..

” ഉം..”. അവൾ മൂളി..

അവർ നടന്നു..

“ഇവിടുത്തെ രീതികളൊക്കെ കുറച്ച് വെത്യസ്ഥമാണു.. നാട്ടിലെ പോലെയല്ല.. ബുദ്ധിമുട്ടുണ്ടൊ..”?

ഇല്ലെന്ന് മൂളി അവൾ..

” നാട്ടിൽ പോകണമെന്നില്ലെ..”?

അവളൊന്ന് നിന്നു…

അത് കണ്ട് സൂര്യയും നിന്ന് തിരിഞ്ഞു നോക്കികൊണ്ട്..

“എന്തുപറ്റി”?..

ഒന്നുമില്ലെന്ന് മൂളികൊണ്ട് പിന്നെയും നടന്നു അവൾ..

എന്തോ മനസിലായപോലെ സൂര്യ…

” തനിക്ക് ഇഷ്ട്ടമില്ലാത്തതൊന്നും ഇനി സംഭവിക്കില്ല… തന്റെ ജീവിതത്തിൽ”…

നടന്നുകൊണ്ട് സൂര്യ പറഞ്ഞു..

അവളൊന്നും മിണ്ടിയില്ല…

അവർ നടന്ന് വെള്ളച്ചാട്ടത്തിനരികെ…

അവർ അവിടെ ഒരു പാറക്കല്ലിലിരുന്നു…

“എന്തെ ഒന്നും മിണ്ടാത്തത്”?.. സൂര്യ ചോദിച്ചു..

” ഒന്നുമില്ല..”. അവൾ പറഞ്ഞു..

“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയുമൊ?.. അവളുടെ ചോദ്യം..

” ഉം … ചോദിക്ക്”..

“നിങ്ങളാരാ ശരിക്ക്…. വല്ല ഗന്ധർവനും ആണൊ”?..

സൂര്യയൊന്ന് ചിരിച്ചു…

” എന്തെ അങ്ങനെ ചോദിച്ചത്…”. അവളുടെ കണ്ണിൽ നോക്കി അവൻ ചോദിച്ചു..

അവൾ മുഖമൽപ്പം വെട്ടിച്ചുകൊണ്ട്..

“അല്ല.., ആ നോട്ടവും സാമിഭ്യവും എനിക്ക് എന്തൊ പോലെ തോന്നുന്നു..”

“എന്താ തോന്നുന്നത്”?.. സൂര്യ ചിരിയൊതുക്കി ആകാംഷയോടെ..

അവളൊന്നെണീറ്റു…

” അതെനിക്കറിയില്ല… പക്ഷെ, നിങ്ങൾക്കെന്തൊ പ്രത്യേകതയുണ്ട്..”

അവനും എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന്..

“എന്താണു ആ പ്രത്യേകത”?.. സൂര്യ ചോദിച്ചു..

“വിവരിക്കാൻ കഴിയുന്നില്ലത്”. ..

കുറച്ച് കൂടി അവളോട് ചേർന്ന് നിന്നുകൊണ്ട് സൂര്യ…

“ഞാനൊരു മനുഷ്യനാണു… പച്ചയായ മനുഷ്യൻ..”

അവന്റെ ആ സാമിഭ്യം അവൾ അറിഞ്ഞ് പെട്ടന്ന് തിരിഞ്ഞ് ആ കണ്ണിലേക്ക് നോക്കി..

അവൻ അവളുടെ കയ്യിൽ ചേർത്തുപിടിച്ചുകൊണ്ട്..

“ഞാനാരാണെന്ന് പറയാതെയറിയുന്ന നിമിഷം വരും… ആ നിമിഷത്തിനു കാത്തിരിക്കാം…”

അവളൊന്നും മിണ്ടാതെ ആ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു…

ആ കണ്ണുകൾ അവളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നപോലെ അവൾക്ക് തോന്നി… തനിക്കേറ്റവും‌ പ്രിയപെട്ടതായിരുന്ന എന്തൊ ഒന്ന് നഷ്ട്ടപെട്ടുവെന്ന ഫീലിങ് ആ കണ്ണിലൂടെ അവൾ അറിയാൻ തുടുങ്ങുന്നു..

പെട്ടന്ന്,

“സൂര്യാാാാാ…..”

കുറച്ച് മുകളിൽ നിന്ന് കുട്ടായിയുടെ വിളി…

അവളൊന്ന് ഞെട്ടി..

സൂര്യയും ഒന്ന് തിരിഞ്ഞ് അഞ്ചലിയെ വിട്ട് മാറി.. കുട്ടായിയോട്..

“എന്തെടാാ…”..

“ചിന്നുമോൾ ക്ക് ഭയങ്കരവാശി.. നിന്നെ കാണാഞ്ഞിട്ട്…”

“ആ.. ദാ വരുന്നു…”

അവനതും പറഞ്ഞ് അഞ്ചലിയോട്..

“വാ പോകാം..”. സൂര്യ തിരിഞ്ഞ് നടന്നു.. പിന്നിലായി അഞ്ചലി യും

“ചിന്നുമോളൊ… അതാരാ..?” അവളുടെ ചോദ്യം..

“എനിക്ക് കളഞ്ഞ് കിട്ടിയ ഒരു മുത്ത്”… സൂര്യ മറുപടി പറഞ്ഞു..

അവൻ നടന്നു.. പിന്നിൽ അവളും..

” കളഞ്ഞ് കിട്ടിയൊ?… അവളുടെ ചോദ്യം..

“ഉം..”. അവനൊന്ന് മൂളി..

അവർ നടന്ന് ആശ്രമത്തിലെത്തി..

അവിടെ നാലു വയസ്സ് മാത്രം പ്രായമുള്ള ഒരു ചുന്ദരി കുട്ടി… ചിന്നുമോൾ..

സൂര്യ ചിന്നുമോളുടെ അടുത്തെത്തി…

” ആരാവിടെ എന്റെ കാന്താരികുട്ടീനെ ശല്യം ചെയ്യണെ… ആരാന്നാ ചോദിച്ചെ..”. അങ്ങനെ പറഞ്ഞുകൊണ്ട് സൂര്യ അടുത്ത് ചെന്നു..

ചിന്നുമോൾ, സൂര്യയെ കണ്ടതും തേങ്ങികൊണ്ട് ഓടിവന്ന് കെട്ടിപിടിച്ചു..

“ആ… പോട്ടെ, ആരാാ ന്റെ കുട്ടീനെ കാട്ടീത്”?.. സൂര്യ ചിന്നുമോളോട്..

അവൾ കരഞ്ഞുകൊണ്ടിരുന്നു..

” കള്ള കരച്ചിലാടാ സൂര്യാ… അവളിവിടെ എല്ലാരേം തല്ലി, പിച്ചി… എന്നിട്ട് അവൾ കരയാ.. നിന്നെ കാണിക്കാൻ…”. അടുത്തുണ്ടായ കുട്ടായി പറഞ്ഞു..

“പോടാ പറ്റി….”. ചിന്നുമോൾ.. കരഞ്ഞുകൊണ്ട് കുട്ടായിയോട്..

” നീ പോടി വായാടി…”. കുട്ടായി തിരിച്ചും …

“പോടാവിടുന്ന്.. ന്റെ കുട്ടിയൊന്നും അങ്ങെനെയല്ല.. നീ നുണ പറയാതെ പോടാ..”. സൂര്യ അവളെ കാണിക്കാൻ പറഞ്ഞു..

സൂര്യ അവളെയും എടുത്ത് കൊണ്ട് പുറത്തേക്ക് വന്നു..

” മാമുണ്ടാ നീയ്..”

“ഉം..”. ചിന്നുമോൾ തേങ്ങികൊണ്ട് ഒന്ന് മൂളി..

” ആ.. മതി കരഞ്ഞത്… ഉപ്പി വന്നില്ലെ.. ഇനിയെന്തിനാ കരയണെ..? !!”

‘ങേ… ഉപ്പിയൊ’…

ബാക്കിലേക്ക് പോയ സൂര്യയുടെ കൈകളിലേക്ക് ചിന്നു എത്തിവല്ലിഞ്ഞ് നോക്കി…

മുന്നിലേക്ക് വന്ന സൂര്യയുടെ കയ്യിലെ പാവാകുട്ടിയെ കണ്ട് ചിന്നു ചിരിച്ചു… അത് വാങ്ങി..

“ഹായ്… നല്ല രസന്റ്.. “. ചിന്നുമോൾ കൊഞ്ചലോടെ പറഞ്ഞു..

“ഇതുകൊന്റൊന്നും ഇന്നെ ശോപ്പിടാന്ന് വിചാരിച്ചണ്ട….”. ചിന്നുമോൾ പറഞ്ഞു..

” ഇനിയെന്താ…”.. സൂര്യ ചോദിച്ചു…

“ഇന്നെ കരക്കാൻ കൊന്റുവാന്ന് പരഞ്ഞിറ്റ് കൊന്റോയൊ?!!..”. അവൾ കൊഞ്ചി..

” ഹാാാാ.. ഉപ്പിയത് മറന്നു… നമുക്ക് വൈകീട്ട് പോവ്വാട്ടാ..”

“പറ്റില്ല്യാാ ഇപ്പന്നെ പോനം…”. അവൾ കലിപ്പിൽ..

” കാന്താരി.. കുട്ടി…”. സൂര്യയതും പറഞ്ഞ് കുട്ടായിയോട്..

“ടാ നീ പോയി ജീപ്പെടുത്തിട്ട് വന്നെ… കൊണ്ടുപോയില്ലെങ്കിൽ ഈ വായാടിക്കതുമതി…” സൂര്യപറഞ്ഞു..

“ആ… അങ്ങനെ തന്നെ…”. ചിന്നുമോൾ… വിജയിയുടെ ഭാവത്തിൽ..

കുട്ടായി ജീപ്പുമായി വന്നു..

സൂര്യ ചിന്നുമോളെ നിലത്ത് നിർത്തി… അവൾ ഓടിചാടി ആ ഓപ്പെൺ ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്നു…

” ടീ കാന്താരി… ഇപ്പറത്ത്..ഇപ്പറത്ത്‌..”. സൂര്യ വിളിച്ച് പറഞ്ഞു..

ചിന്നുമോൾ പരിഭവത്തിൽ സൈഡിലേ സീറ്റിലേക്ക് മാറിയിരുന്നു..

സൂര്യ ചെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു…

ഇതെല്ലാം കണ്ടും കേട്ടും ചിരിച്ച് നിന്നിരുന്ന അഞ്ചലിയുടെ മുഖത്തേക്കൊന്ന് നോക്കി..

ഒരു വിളിക്കായി കാത്തുനിന്നപോലെ സൂര്യക്ക് തോന്നിയിട്ടുണ്ടാകണം..

സൂര്യ തലകൊണ്ട് ആംഗ്യം കാണിച്ച് അഞ്ചലിയെ അടുത്തേക്ക് വിളിച്ചു…

അവൾ വന്നു…

“കേറ്..”

സൂര്യ പറയേണ്ട താമസം അഞ്ചലി ചാടികേറിയിരുന്നു… ചിന്നുമോളെയെടുത്ത് മടിയിലും ഇരുത്തി..

സൂര്യയുടെ വാലായ കുട്ടായിയും കേറി പിറകിൽ..

അവർ പുറപെട്ടു….

കാടും മേടും കറങ്ങിതിരിഞ്ഞ് രാത്രിയായി അവർ തിരിച്ച് വന്നപ്പൊ..

കുട്ടായിയുടെ തമാശകളും ചിന്നുമോളുടെ വികൃതിതരങ്ങളും‌ ഒക്കെയായി അന്നത്തെ ദിവസം അങ്ങെനെയൊക്കെ കടന്നുപോയി..

നാലകത്ത് തറവാട്..

(ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യിലെ ചില കഥാപാത്രങ്ങൾ ഈ കഥയിലും ഭാഗമാണു.)

രാവിലെ തന്നെ എം എൽ എ അൻവർ അലി കുളിച്ചൊരുങ്ങി ഇറയത്തേക്കിറങ്ങി..

വല്ലിപ്പയും വിനോദും അവിടെ സംസാരിച്ചിരിക്കുന്നു..

അൻവറും കുറച്ച് നേരം അവിടെയിരുന്നു..

“ടീ… ഇന്ന് നീയാ ഡ്രീം സിറ്റിയുടെ എഴയലത്തൊന്നും വന്നേക്കരുത് ട്ടാ…”.

ദൃതിയിൽ എങ്ങോട്ടൊ ഇറങ്ങിയ ഷമീനയോട് അൻവർ..

ഷമീന തന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് അൻവറിനോട്..

” അതെന്താണാവൊ..? . അവിടെ വെച്ച് ആരുടേയെങ്കിലും കയ്യിൽ നിന്ന് ഉപഹാരം വല്ലതും കൈപറ്റുന്നുണ്ടൊ എന്റെ പൊന്നാങ്ങള…”. ഷമീന ചെറുചിരിയോടെ പറഞ്ഞു..

അൻവർ എണീറ്റുകൊണ്ട്..

“ആന്ന് കൂട്ടിക്കൊ….!! നീ നിന്റെ മൈക്കും ക്യാമറയും കൊണ്ട് അങോട്ട് വരണ്ട…” അൻവർ ഒന്ന് ചിരിച്ചു..

“ഓഹ്.. ശരി സാർ..”.

അവളതും പറഞ്ഞ് സ്കൂട്ടിയെടുത്ത് പോയി..

“നിന്റെ തീരുമാനങ്ങളൊന്നും തെറ്റാറില്ലെന്ന് എനിക്കറിയാം… പക്ഷെ ഇതിൽ എന്തൊ അപകടം വരുമെന്ന് എന്റെ മനസ്സ് പറയുന്നു അൻവറെ…”!! വല്ലിപ്പയാണത് പറഞ്ഞത്..

” സാരല്ല്യാ നമുക്ക് നോക്കാം… ! “. അതും പറഞ്ഞ് അൻവർ ഇറങ്ങാൻ തുടങ്ങി..

ഇതെല്ലാം കണ്ടും കേട്ടും ഇറയത്ത് നിന്നിരുന്ന സാജിതയോട് അൻവർ..

“ഷൗക്കത്ത് അളിയനെ വിളിച്ചിട്ട് ഒരു പതിനൊന്ന് മണിയാവുമ്പൊ ഡ്രീം സിറ്റിയിലേക്ക് വരാൻ പറ..”

“ഉം” അവളൊന്ന് മൂളി..

വിനോദും അൻവറും ഇറങ്ങി….

ഡ്രീം സിറ്റി.. ടൗണിലെ ഏറ്റവും മുന്തിയ ബാർ ഹോട്ടെൽ.

പുറത്ത് അൻവറിനെ കാത്ത് ഷൗക്കത്ത് ഉണ്ടായിരുന്നു..

വന്നിറങ്ങിയതും ഷൗക്കത്ത്..

“ആ അളിയാ… എല്ലാവരും വന്നിട്ടുണ്ട്..”

“എവിടാ.. “.. അൻവർ ചോദിച്ചു..

” മുകളിൽ.., കൺഫെഷൻ ഹാളിൽ.” ഷൗക്കത്ത് മറുപടി കൊടുത്തു..

അവർ അങ്ങോട്ട് നടന്നു..

ബഡാഭായ് എന്ന് വിളിക്കപെടുന്ന ഒരു തിമ്മിംഗലമാണു ഇതിന്റെ പിന്നിലെന്നും.. അയാളുടെ കയ്യാളായ ഒരു മാർവാടി യെ ആണു ഇന്ന് കാണുന്നതെന്നും ഷൗക്കത്ത് അൻവറിനെ അറിയിച്ചു..

അവിടെ കൺഫെഷൻ ഹാളിൽ , സംസ്ഥാനം ഭരിക്കുന്ന മന്ത്രിയടക്കം കുറച്ച് പേർ..

അൻവറും ഷൗക്കത്തും അങ്ങോട്ട് കയറി ..

“ആ എം എൽ എ സർ.. വരൂ.. ഇരിക്ക്”..

വക്കീൽ കോട്ടിട്ട ഒരുത്തൻ അൻവറിനോട്..

അൻവർ , അവിടെ നിരത്തിയിട്ടിട്ടുള്ള‌ കസേകളിലൊന്നിൽ ഇരുന്നു..

” ഞാൻ അഡ്വക്കേറ്റ് ഗോവിന്ദ് ആചാര്യ. ലീഗൽ അഡ്വൈസറാണു. ഇദ്ധേഹം സുശീൽ ഭായ്.”

വക്കീൽ കോട്ടിട്ടവൻ, തൊട്ടടുത്ത് ഇരുന്നിരുന്ന സിൽക്കിന്റെ ജുമ്പയണിഞ്ഞ മാർവാടിയെ കാണിച്ചുകൊണ്ട് അൻവറിനോട് പറഞ്ഞു..

ആചാര്യ തുടർന്നു..

” ഇരുപത് ഏക്കർ സ്ഥലമാണത്.. പല വ്യ്ക്തികളുടെ പേരിലുള്ള സ്ഥലം. അത് മൊത്തമായി ഞങ്ങളുടെ കമ്പനി വാങ്ങുന്നു.. അവിടെ ഒരു ആയുർവേദ റിസോർട്ട് ആണു പ്ലാൻ… സർക്കാരിന്റെ അനുമതിയൊക്കെ‌ കിട്ടിയതാണു.. വിൽക്കാനും അവർ തയ്യാറാണു..പക്ഷെ പ്രശ്നം മറ്റൊന്നാണു..”

അൻവർ ആകാംഷയോടെ..

“ആ പ്രശ്നം , സ്ഥലം എം എൽ എ യും ലോക്കൽ രാഷ്റ്റ്രീയത്തിൽ ഒരുപാട് സ്വാധീനവും ഉള്ള അൻവറിനെകൊണ്ടെ തീർക്കാൻ പറ്റൂ ..”. അചാര്യ പറഞ്ഞു..

” തന്നെയുമല്ല.. ഞങ്ങളുടെ പാർട്ണർ ആയ ഷൗക്കത്തിന്റെ അളിയനുമാാണല്ലൊ താങ്കൾ..” അയാൾ വീണ്ടും…

“ഉം”. അൻവറൊന്ന് മൂളി..

” എന്താണു പ്രശ്നം”?.. അൻവർ ചോദിച്ചു..

അചാര്യ എല്ലാവരേയും ഒന്ന് നോക്കിയശേഷം ..

“അവിടെത്തെ ലോക്കൽ രാഷ്റ്റ്രീയം. പിന്നെ ചില ഗ്രാമവാസികളും. ”

“ഉം”. അൻവറൊന്ന് മൂളി..

അൻവർ എഴുന്നേറ്റു..

” ഇതിന്റെ ഫുൾ ഡീറ്റൈൽസ് എനിക്ക് വേണം… ഞാൻ നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന്”..

അൻവർ അതും പറഞ്ഞ് പോകാനൊരുങ്ങി..

ഒന്ന് തിരിഞ്ഞ് അൻവർ അവരോട്..

“ആ പിന്നെ, ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് നിങ്ങൾ നിങ്ങടെ രീതിയിൽ ഇടപെടരുത്… ”

അൻവർ അയാളുടെ അടുത്തേക്ക് കുറച്ച്കൂടി നീങിനിന്നുകൊണ്ട്.. തുടർന്നു..

“അല്ല, ഇടപെട്ടാൽ എന്റെ ശത്രുതയും നിങ്ങൾ നേരിടേണ്ടിവരും മനസിലായൊ”..

അയാൾ ഒന്നും മിണ്ടിയില്ല…

അതും പറഞ്ഞ് അൻവർ തിരിഞ്ഞു നടന്നു..

ആചാര്യ തിരിഞ്ഞ് മാർവാടിയെ ഒന്ന് നോക്കി..

എന്തെങ്കിലുമാകട്ടെ എന്ന് മാർവാടി കൈകൊണ്ട് ആക്ഷൻ കാണിച്ചു..

————————- ബാംഗ്ലൂർ…. ചിത്രയുടെയും അജയ് യുടേയും ഫ്ലാറ്റ്.

കോളിങ് ബെൽ ശബ്ദിചത് കേട്ട് ചിത്ര വന്ന് വാതിൽ തുറന്നു..

” ആ ഏട്ടാ.. വാ”.. അജയ് ആയിരുന്നു..

“എന്തായി അജയേട്ടാ പോയകാര്യം”? ചിത്ര ആകാംഷയോടെ..

അജയ് നേരെ റൂമിൽ ചെന്ന് ഡ്രെസ്സ് മാറാൻ തുടങ്ങി..

” വാർത്ത ശരിയാ… പക്ഷെ”,

അജയ് അത് പറഞ്ഞ് തീർക്കും മുമ്പ് ചിത്രയുടെ ചങ്കിൽ വീർപ്പുമുട്ടിയ വിഷമം പൊട്ടികരച്ചിലായി പുറത്തുവന്നു..

“ഹാ.. നീ കരയാതെ, അവൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല..”. അജയ് അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു..

” ബാഗ്ലൂരിൽ നിന്ന് തൃശൂർ ക്ക് പോയ ബസ് അപകടത്തിൽ പെട്ടെന്ന് നേരാ… പക്ഷെ മരിച്ചവരുടെ കൂട്ടത്തിൽ അഞ്ചലിയില്ല..”

അജയ് യുടെ മാറിൽ നിന്ന് ചിത്ര തലയുയർത്തിയൊന്ന് നോക്കി..

അജയ് തുടർന്നു..

“അവൾ…. അവൾ മിസ്സിങ് ആണു.. എവിടെയാണെന്ന് ആർക്കുമറിയില്ല..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട്…

“വീട്ടിൽ ഒന്ന് അന്വോഷിച്ച് നോക്കായിരുന്നു..!..” അവൾ പറഞ്ഞു..

“സാദിഖ് ഇപ്പൊ തൃശ്ശൂർ ആണു താമസം… ഞാനവനെ വിളിച്ചിരുന്നു.. അന്വോഷിക്കാമെന്ന് പറഞ്ഞു..”

(അബ്രഹാമിന്റെ സന്തതിയിൽ സാദിഖിന്റെ ബാഗ്ലൂരിലേക്കുള്ള ഓളിച്ചോട്ടം… അന്ന് സാദിഖും ഫാമിലിയും ഇവരുടെ തൊട്ടെ ഫ്ലാറ്റിലായിരുന്നു താമസം. അങ്ങെനെയാണു സാദിഖിനു ഈ കഥയുമായി ബദ്ധം)

“ഉം”. അവളൊന്ന് മൂളി..

” നീ വിഷമിക്കണ്ട… അവൾ എവിടെയാണെങ്കിലും നമുക്ക് കണ്ടെത്താം”.. അജയ് ചിത്രക്ക് ധൈര്യം നൽകി..

“നീയെന്തെങ്കിലും കഴിക്കാനെടുക്ക്.. വിശക്കുന്നു എനിക്ക്..”. അവൻ പറഞ്ഞു..

അവൾ അടുക്കളയിലേക്ക് പോകവെ പെട്ടന്ന് തിരിഞ്ഞ് അവനോട്..

” ആ അജയേട്ടാ… ജിത്തു വന്നിട്ടുണ്ട്..”. ചിത്ര അജയ് നോട്..

(ജിത്തു, ജിതിൻ റാം എന്ന് മുഴുവൻ പേരു. അജയ് യുടെ മൂത്ത ചേച്ചിയുടെ മകൻ. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്നു. പതിനെട്ട് വയസ്സ്. മീശപോലും മുളക്കാത്ത കിളുന്ത് പയ്യൻ)

“ആ വന്നൊ…എന്നിട്ടെവിടെ”?..

” അപ്പറത്തെ റൂമിലുണ്ട്..”

“ഉം”. ഒന്ന് മൂളികൊണ്ട് അവൻ ജിത്തുവിനടുത്തേക്ക് ചെന്നു..

അന്ന് രാത്രി..,

ചിത്രയുടേയും അജയന്റേയും ബെഡ്രൂം..

കുളികഴിഞ്ഞ് ബാത്രൂമിൽ നിന്നിറങ്ങുന്ന ചിത്രയെ നോക്കി കൊണ്ട് അജയ് ബെഡിൽ കിടക്കുന്നു..

” ഹൊ.. ഇതൊക്കെ കണ്ടാ ആരാ നോക്കാത്തത്… ”

“ഉം”.. പിന്നെ.. പിന്നെ..”. അവൾ മുഖം കോടിച്ചുകൊണ്ട് പറഞ്ഞു..

” ഈറൻ ഇറ്റ് വീഴുന്ന ആ മുടി തന്നെ മതിയല്ലൊ ആരെയും വീഴ്ത്താൻ..”. അജയ് ബെഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു..

അവൾ അവന്റെയടുത്ത് ബെഡിൽ വന്നിരുന്നു.. മുടിയഴിച്ചിട്ട് തോർത്തികൊണ്ടിരുന്നു..

“വെറുതെയല്ല ചെക്കനു ഇളകിയത്”… അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

” ങേ.. എന്താന്ന്”.. പെട്ടന്ന് തിരിഞ്ഞ് അവൾ അവനോട്..

“ആ… മ്മടെ ജിത്തൂനെ… നിന്നെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലെന്ന്..”

“അവനെന്താ പറഞ്ഞത്.. ഒന്ന് തെളിച്ച് പറ മനുഷ്യാ..”. അവൾ ദേഷ്യത്തിൽ..

” ഞാനവന്റെ റൂമിലേക്ക് ചെല്ലുമ്പൊ അവൻ മൊബൈൽ നോക്കിയിരിക്കാർന്നു… ഞാൻ പെട്ടന്ന് ചെന്ന് മൊബൈൽ വാങ്ങി നോക്കി.. ചുള്ളൻ നിന്റെ ഫോട്ടൊ സൂം ചെയ്ത് നോക്കി വെള്ളമിറക്കിയിരിക്കായിരുന്നു.. ”

“എന്നിട്ട്”… അവൾ ചോദിച്ചു..

” പെട്ടന്ന് എനിക്ക് ദേഷ്യം വന്നു..! പിന്നെ ഞാൻ നയത്തിലിടപെട്ട് ചോദിച്ച് മനസിലാക്കി..”

“എന്ത് മനസിലാക്കി..'”. ചിത്രയുടെ ചോദ്യം…

” അവന്റെ മനസിലിരിപ്പ്…”

അജയ് ഒന്നെണീറ്റ് നടന്നു.. ഷെൽഫിൽ നിന്ന് മദ്യകുപ്പിയെടുത്ത് വന്നിരുന്നു.. ഗ്ലാസിലേക്ക് പകർന്ന് അടി തുടങ്ങി..

“അവന്റെ ഈ പ്രായത്തിൽ ഇതിനോട് ഭയങ്കര ആകാംഷയായിരിക്കും.. അറിയാനുള്ള ഒരുതരം വെപ്രാളം.. കൂടപിറപ്പുകളോട് പോലും ചിലപ്പൊ അങ്ങെനെയൊക്കെ തോന്നും.. ജിത്തുവിനു അതാ പറ്റുന്നത്”… അജയ് പറഞ്ഞു..

” ക്ലാസിലെ കൂട്ടുകാരൊക്കെ സെക്സ് ചെയ്യുന്നുണ്ടത്രെ… അവർ അതൊക്കെ ഇവനോട് പറഞ്ഞ് എരിവ് കേറ്റും..”. അജയ് നന്നായൊന്ന് ചിരിച്ചു..

വീണ്ടും മുടിയെ താലോലിച്ചുകൊണ്ട് ചിത്ര..

” അതിനിപ്പൊ ഞാൻ എന്ത് ചെയ്യാനാ.. അവനു കിടന്നുകൊടുക്കണൊ”..

“നിനക്ക് സമ്മദമാണെങ്കിൽ എനിക്ക് കുഴപ്പമൊന്നുമില്ലാാട്ടാ…”. അജയൊന്ന് ചിരിച്ചു..

” ദേ പൊക്കൊവിടുന്ന്..ഇച്ചിരിയില്ലാത്ത കൊച്ചാ അവൻ..”

“പിന്നെ, ഇച്ചിരിയില്ലാത്ത കൊച്ച്… നേരത്തെ ഞാൻ കണ്ടതാ അവന്റെ കൊച്ചിനെ… നിന്റെ ഫോട്ടൊ നോക്കി ഉഴിയുന്നു… ബർമുഡക്ക് മുകളിൽ മല പോലെയാ വീർത്ത് നിന്നിരുന്നത്.. എന്നിട്ട് കൊച്ചാത്രെ കൊച്ച്…”. അവൻ പറഞ്ഞു..

” ഉം.. “. അവളൊന്ന് അമർത്തി മൂളി..

” അല്ലെടി… ഞാൻ നേരത്തെ സാദിഖിന്റെ കാര്യം പറഞ്ഞപ്പൊ നിന്റെ മുഖത്ത് ഒരു തിളക്കം ഞാൻ കണ്ടു…”

“കണ്ടൊ..!?? ആ എന്നാ അത് സത്യമാ..”. അവൾ പറഞ്ഞു..

” ഉം… കൊച്ചുകള്ളി..”.

അവൾ നാണത്തോടെ ചെറുതായ് ചിരിച്ചു..

“അവനെ വിളിക്കണൊ ഞാൻ… വരാൻ പറയാം..”.. അവൻ അവളുടെ താടിയിൽ പിടിച്ചുകൊണ്ട്..

” അജയേട്ടനു വിഷമമൊന്നുമില്ലെ”?.. അവളുടെ ചോദ്യം..

“ഞാനെന്തിനാ വിഷമിക്കുന്നത്… സാദിഖ് മാത്രമൊന്നുമല്ലല്ലൊ.. നമ്മൾ ഇത് ഒരുപാട് ചെയ്യുന്നതല്ലെ”!.. അജയ് മറുപടി പറഞ്ഞു..

” അതല്ല, സാദിഖ് ഇക്ക….”. അവൾ മുഴുവിക്കുന്നതിനു മുമ്പ് ഇടയിൽ കേറി അവൻ..

“ഞാൻ പറയാം… മറ്റുള്ളവരോട് ചെയ്യുന്നപോലെയല്ല… നിനക്ക് സാദിഖ് എന്നല്ലെ… ”

അവളൊന്ന് മൂളി..

കുപ്പിയടച്ച് ഷെൽഫിൽ കൊണ്ട് വച്ച് അജയ് വന്ന് കിടന്നു.. തൊട്ട് ചിത്രയും.

“സത്യത്ത്യൽ ആദ്യം എനിക്കൊരു ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായി. ഞാൻ പോലും ചെയ്യാൻ നീ സമ്മദിക്കാത്തത് നീ അവനു കൊടുത്തപ്പോഴും, അവന്റെ ഭാര്യയെപോലെ നീ പെരുമാറിയപ്പോഴും നിനക്കവനോട് പ്രണയം തോന്നിയപ്പോഴും ഒക്കെ. പിന്നീട് അത് മാറികിട്ടി… ഇപ്പൊ എനിക്ക് യാതൊരു കുഴപ്പവുമില്ല..” അജയ് പറഞ്ഞു..

ചിത്ര അജയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു കൊണ്ട്..

“എന്തൊക്കെ യാ യാ ലും എങ്ങെനെയൊക്കെയായാലും എനിക്ക് അജയേട്ടനെ വിട്ട് പോകണ്ട ഇത് മതി…”. അവൾ പറഞ്ഞു..

അവൻ അവളുടെ മുടിയിഴകളിൽ വിരലുകളോടിച്ചങ്ങനെ കിടന്നു…

” ആ പിന്നെ, ജിത്തൂനെ ഒന്ന് ശ്രദ്ധിക്ക്.. പറ്റുമെങ്കിൽ അവനെയൊന്ന് ശരിപെടുത്ത് ട്ടാ..”. അജയ് അവളോട്..

“ഉം.. നോക്കാം..”. അവളും പറഞ്ഞു…

അവർ അങ്ങെനെ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ,

അകത്തെ സോഫയിലിരുന്ന് ടീവി കാണുന്ന ജിത്തുവിനെ ഒന്നിളക്കാൻ ശ്രമിക്കുന്ന ചിത്ര.

കുളികഴിഞ്ഞ് ഈറനായി , പാവാട മുലകച്ചകെട്ടി അവൾ അവന്റെ മുമ്പിലേക്ക്..

“എന്താ ജിത്തു ടീവിയിൽ ഇത്ര കാര്യമായിട്ട്”

അവൾ അങ്ങെനെ ചോദിച്ച് അവന്റെയടുത്തേക്ക് വന്നു.. അവൻ പെട്ടന്ന് എഴുന്നേറ്റു..

ഇന്നെലെ അവളുടെ ഫോട്ടൊ നോക്കിയിരുന്നിരുന്ന നേരത്ത് അജയ് വന്ന് ജിത്തുവിനോട് ചിത്രയെ കുറിച്ച് പറഞ്ഞ് ഇളക്കിയിരുന്നു.. ഇന്നെലെ ചിത്രയോട് പറഞ്ഞപോലെ തന്നെ ജിത്തുവിനോടും അജയ് പറഞ്ഞിരുന്നു.. ‘മുട്ടിനോക്കാൻ’.

ജിത്തു അത് ചെയ്യാൻ തന്നെ തീരുമാനിക്കുന്നു.

അവന്റെയുള്ളിൽ പേടിയും കാമവും ഒരുമിച്ച് വന്നു..

“ഇല്ല്യാ… ഒന്നൂല്ല്യാ.. വെറുതെ..”. അവൻ വിക്കി വിക്കി പറഞ്ഞു..

തന്റെ നേരെ മുമ്പിൽ പാവടകൊണ്ട് മുലകച്ചകെട്ടി , മുലച്ചാൽ കാണിച്ച് നിൽക്കുന്ന വെണ്ണക്കൽ രൂപത്തെ അവൻ അടിമുടി ഒന്നുഴിഞ്ഞു കണ്ണുകൊണ്ട്.

ജിത്തു ചിത്രയുടെ അടിപാവാടയുടെ മുകളില്‍ കാണുന്ന മാറിടങ്ങളുടെ വെട്ടിന്‍റെ ഭംഗി കൊതിയോടെ നോക്കി നിന്നു.

അത് മനസ്സിലാക്കിയത് കൊണ്ടാവണം ചിത്ര അവന്റെ കണ്ണുകളിലേക്കും, പാതി നഗ്നമായ തന്റെ മാറിലേക്കും മാറി മാറി നോക്കി.

ജിത്തു തന്റെ കൈ ഉയര്‍ത്തി ആ വിടവില്‍ മെല്ലെ സ്പര്‍ശിച്ചു. പെട്ടെന്ന് ആ സ്പര്‍ശനം ഉള്‍കൊള്ളാന്‍ കഴിയാതെ ചിത്ര ഇരുതോളുകളും മുന്‍പോട്ട് കൊണ്ടുവന്നു. മാറിടങ്ങളുടെ വിടവിന്‍റെ ആഴം കൂടി.

ആ മാറിടങ്ങളുടെ വലത് സൈഡിലായി കെട്ടിയിരുന്ന അടിപാവാടയുടെ ചരട് ജിത്തു പതിയെ അഴിച്ചു. ബ്രാ ഇല്ലാത്തത് കൊണ്ട് മാറിടങ്ങളുടെ നഗ്നത പ്രതീക്ഷിച്ച് കൊണ്ട് തന്നെ അവൻ പാവാട താഴേക്ക് ഊരി മാറ്റി.

അരക്കെട്ടില്‍ അടിവസ്ത്രം ഉണ്ടായിരുന്നില്ല. അവൻ ആഗ്രഹിച്ചത് പോലെ അടിപാവാട ഊര്‍ന്നു വീണപ്പോള്‍ തന്നെ ചിത്ര പൂര്‍ണ നഗ്നയായി.

ആദ്യമായിട്ടാണു അവൻ ഒരു സ്ത്രീരൂപത്തെ ഇങ്ങെനെ നഗ്നമായി കാണുന്നത്.. അതിന്റെ എല്ലാ അൽഭുതത്തോടെയും ആകാംഷയോടെയും അവൻ നോക്കി..

അൽപ്പം ദൂരെ നിന്ന് ആ അംഗലാവണ്യം അവൻ ആസ്വദിച്ചു.

തലയില്‍ ചുറ്റിയ ടൗവ്വല്‍. കാതിലോ കഴുത്തിലോ ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. ഉടഞ്ഞിട്ടില്ലാത്ത കൊഴുത്ത് ഉരുണ്ട മുലകള്‍. അതിശയിപ്പിക്കുന്ന രീതിയില്‍ വിരിഞ്ഞ അരക്കെട്ടും അതിനൊത്ത് ഉരുണ്ട തുടകളും നിഗൂഢമായ തുടയിടുക്കും. താഴെ വീണ പാവാട ചുറ്റിന് നടുവില്‍ ചിത്ര അങ്ങനെ നിന്നു.

അവൻ ചിത്രയുടെ രണ്ട് കൈകളിലും പിടിച്ച് കട്ടിലിലേക്ക് ആനയിച്ചു.

അവനിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം അവളിൽ ഞെട്ടലുണ്ടാക്കി..

ചിത്രയുടെ നഗ്നമായ നിതംബങ്ങള്‍ ബെഡില്‍ അമര്‍ന്നു.

കട്ടിലില്‍ ഇരുന്ന അവളുടെ മുന്നില്‍ ജിത്തു മുട്ടുകുത്തി നിന്നു. ചിത്രയുടെ മുലകള്‍ രണ്ട് കൈ കൊണ്ടും താങ്ങിയൊന്നമര്‍ത്തി അവൻ.

ആ മാറിടങ്ങളിലെ രസം പിടിച്ചിട്ടാവണം അവളൊന്ന് മുന്‍പോട്ട് ആഞ്ഞ് ഇരുന്നു. മുലഞെട്ടുകളെ തടവിയും അമര്‍ത്തിയും രസിക്കുമ്പോള്‍ ചിത്ര ചെറു ചിരിയോടെ മാറിടങ്ങള്‍ ഇളക്കി കൊണ്ടിരുന്നു.

അവന്റെ നോട്ടം ചിത്രയുടെ ഉരുണ്ട തുടകള്‍ക്കിടയിലേക്ക് ചെന്നെത്തിയതോടെ മുലയില്‍ നിന്നും കൈകള്‍ പിന്‍വലിച്ചു.

അവൻ, തറയില്‍ കുത്തി നില്‍ക്കുന്ന ചിത്രയുടെ കാലുകള്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. അത് കട്ടിലില്‍ തന്നെ ചവിട്ടി ഇരിക്കും വിധം അകത്തി വെച്ചു.

തുടയിടുക്കില്‍ ഒളിച്ച കളിച്ചെപ്പ് മറനീക്കി പുറത്ത് വന്നു.

ചിത്ര പുറകിലേക്ക് ആഞ്ഞ് രണ്ട് കൈകളും പുറകിലേക്ക് കുത്തി ഇരിക്കുകയാണ് – തുടകള്‍ വിരിഞ്ഞ് ദളങ്ങള്‍ ദൃശ്യമാകും വിധം.

അത് വരെ ആ മുഖത്ത് ഉണ്ടായിരുന്ന ചിരി എവിടെയോ നഷ്ടപ്പെട്ടു. കാമത്താല്‍ പാതിയടഞ്ഞ കണ്ണുകള്‍ നനവാര്‍ന്ന ചൊടികള്‍ മെല്ലെ വിറക്കുന്നു.

കൊതിയോടെ ജിത്തു ആ ദളങ്ങളില്‍ അമര്‍ത്തി ചുംബിച്ചു.

ശക്തമായ ഒരു സില്‍ക്കാരത്തോടെ ചിത്ര അൽപ്പം കൂടി പുറകിലേക്ക് ചാഞ്ഞു..

ചുംബിച്ചയുടനെ തല ഉയര്‍ത്തി ചിത്രയെ ഒന്ന് നോക്കിയവൻ.

“ഉം..എന്ത് പറ്റി ജിത്തു?”

“ഇവിടെയും ബോഡീലോഷിന്‍ പുരട്ടുമോ?”

“അത് കാലില്‍ പുരട്ടിയതിന്‍റെ മണമാണ് ജിത്തു..”

ചെറു ചിരിയോടെ ചിത്രയുടെ മറുപടി.

ചിരിക്കൊപ്പം മുലകള്‍ തുള്ളി കളിച്ചു. ഉള്‍തുടകളില്‍ പിടിച്ച് കുറച്ച് കൂടി ശക്തമായി കാലുകള്‍ അകത്തിയപ്പോള്‍ പിടിച്ച് നിര്‍ത്തിയത് പോലെ ചിരി നിന്നു.

ചിത്രയുടെ കളിച്ചെപ്പ് അവനു മുമ്പിൽ കൂടുതല്‍ പ്രകടമായി. ചുണ്ടുകള്‍ കൊണ്ട് അവനാ ദളങ്ങള്‍ ഒന്ന് ചപ്പിയെടുത്തു. പിന്നെ നാവ് നീട്ടി യോനീ ദളങ്ങളേയും മാസളമായ അതിര്‍ വരമ്പുകളേയും നക്കി തുടങ്ങി.

അവളുടെ മൂളലും ശില്‍ക്കാരങ്ങളും അവനെ കൂടുതല്‍ ആവേശത്തിലാഴ്ത്തി.

യോനീ ദളങ്ങളില്‍ നാവിലെ ഉമിനീരും യോനിയിലെ തേനും കുഴഞ്ഞ് മറിഞ്ഞു.

നാവ് ഓരോ തവണ തെന്നി മാറുമ്പോഴും യോനിദളങ്ങളിലെ ചൂട് കൂടി കൂടി വന്നു. സഹിക്കാനാവതെ ശീല്‍ക്കാരത്തോടെ ചിത്ര ജിത്തുവിന്റെ തലമുടിയില്‍ പിടിച്ച് അരകെട്ടില്‍ നിന്നും അകറ്റി.

“എഴുന്നേക്ക് ജിത്തു..”

അത്രയും നേരം മുട്ടുകുത്തി നിന്ന അവൻ അനുസരണയോടെ എഴുന്നേറ്റു.

ചിത്ര, ജിത്തു ഇട്ടിരുന്ന ത്രീഫോര്‍ത്തിലേക്ക് നോക്കി കൊണ്ട് അവനോട്.

“അഴിക്ക്..”

പറയേണ്ട താമസം ത്രീഫോര്‍ത്തും ഷഡ്ഡിയും ഊരിയെറിഞ്ഞ് ടീഷര്‍ട്ട് മാത്രം ഇട്ട് ഉഗ്രരൂപിയായ് ജിത്തു ചിത്രയുടെ മുന്‍പില്‍ നിന്നു.

പ്രായത്തിൽ കവിഞ്ഞ് മുഴുപ്പുള്ള ആ ലിംഗം അവളൊന്ന് കണ്ണുകൊണ്ട് നന്നായി ഉഴിഞ്ഞു..

ശേഷം അവനോട്…

“വാ… ഇരിക്കടാ.. ”

അവൻ ചിത്രയുടെ അടുത്ത് കട്ടിലിന്‍റെ സൈഡില്‍ ഇരുന്നു.

“ഉള്ളിലേക്ക് നീങ്ങി ഇരിക്ക് ജിത്തു..”

അവൻ പിന്നിലേക്ക് കൈകുത്തി കട്ടിലിന്‍റെ നടുവിലേക്ക് നിരങ്ങി ഇരുന്നു.

പെട്ടെന്ന് ചിത്ര അവന്റെ തുടയില്‍ കലുകള്‍ രണ്ട് വശത്തേക്കും ഇട്ട് അവനു അഭിമുഖമായി ഇരുന്നു.

അപ്രതീക്ഷിതമായ ആ നീക്കം അവനെ അമ്പരപ്പിച്ചു കാണും. ചിത്രയുടെ നഗ്നമായ നിതംബങ്ങള്‍ അവന്റെ തുടകളില്‍ അമര്‍ന്നിരിക്കുന്നു.

അവൾ മുട്ട് കുത്തി ഉയര്‍ന്ന് നിന്ന് അവന്റെ ചുണ്ടുകള്‍ ചപ്പി രസിച്ചു. ചിത്രയുടെ ഇടം കൈ ജിത്തുവിന്റെ വലം കവിളില്‍ മെല്ലെ തലോടികൊണ്ടിരുന്നു.

അവളുടെ വലം കൈ ജിത്തുവിന്റെ കുണ്ണയില്‍ മൃദുവായി പിടിച്ച് മകുടത്തെ മെല്ലെ തലോടികൊണ്ടിരുന്നു.

ചിത്ര അൽപ്പം മുന്‍പോട്ട് ആഞ്ഞു. അവൻ പുറകിലേക്കും.

ചിത്ര അല്പം താഴ്ന്നു നിന്നു. കുണ്ണയുടെ മകുടം യോനീ ദളങ്ങളില്‍ സ്പര്‍ശിച്ചു. അവൾ കുട്ടനിൽ നിന്ന് പിടിവിട്ടു.

ഒരു കൈകൊണ്ട് ത്രസിക്കുന്ന മുലയില്‍ പിടിച്ച് മറു കൈകൊണ്ട് അവന്റെ തല മുലയിലേക്ക് വലിച്ച് അടിപ്പിച്ചു അവൾ.

അറിയാതെ വായ തുറന്നു‌ പോയി അവൻ. വായിലേക്ക് കൊഴുത്ത മുലവെച്ച് അവനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ചിത്ര താഴേക്ക് അമര്‍ന്നു.

അസഹ്യമായ വേദനയും മുറുക്കവും അതിലേറേ സുഖവുമായി കുട്ടൻ യോനിക്ക് ഉള്ളിലേക്ക് കയറി.

ചിത്ര മെല്ലെ ചലിച്ച് തുടങ്ങി.

വേദനയും മുറുക്കവും മാറി ഇപ്പോള്‍ സുഖം മാത്രം ഓരോ സ്പര്‍ശനത്തിലും കണ്ണിനും കാതിനും എല്ലാം സുഖം.

ചിത്ര അവന്റെ ഇരു തോളിലും പിടിച്ച് ശക്തമായി പിറകിലേക്ക് തള്ളി. അവൻ കട്ടിലില്‍ മലര്‍ന്ന് കിടന്നു. ചിത്ര അവന്റെ അരകെട്ടില്‍ താണ്ഡവമാടി.

ഉയര്‍ന്ന് താഴുന്നതിന്‍റെ വേഗത വര്‍ദ്ധിച്ചു. തലയില്‍ ചുറ്റിയ ടൗവ്വല്‍ അഴിഞ്ഞ് വീണു.

നനവാര്‍ന്ന മുടി ആ നഗ്നമേനിയില്‍ താളം തീര്‍ത്തു. വാസനസോപ്പിന്റെ മണം അവിടെയാകെ അലയടിച്ചു.. നീളമാർന്ന ഉള്ളുള്ള ആ കാർകൂന്തൽ ജിത്തുവിന്റെ മേൽ ചിതറി കിടന്നു..

ജിത്തു തന്റെ കയ്യെടുത്ത് വീണുകിടന്ന നനവാർന്ന കാർകൂന്തലിൽ അവളുടെ മേനിയോട് ചേർത്ത് തഴുകി രസിച്ചു..

സീല്‍ക്കാരങ്ങള്‍ അലയടിച്ചു.

തുളികളിച്ച മുലകള്‍ സ്വയം അമര്‍ത്തി ചിത്രയുടെ കാമരൂപം അവന്റെ അരകെട്ടില്‍ തുള്ളിയുറഞ്ഞു..കുറച്ച് നേരത്തെ ആട്ടത്തിനൊടുവിൽ അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

ഒട്ടും സമയം കളയാതെ അവൻ അവളെ കെട്ടിപിടിച്ച് ഒന്നു മറിഞ്ഞു.

അവൾ താഴെയും അവൻ മുകളിലും.

തുടകള്‍ അല്പം കൂടി അകത്തി പിടിച്ച് അവൻ ചിത്രയുടെ യോനിക്കുള്ളില്‍ അതിവേഗം കുണ്ണ ചലിപ്പിച്ചു.

വേഗത കൂടും തോറും ചിത്ര എന്തൊക്കെയൊ പുലമ്പികൊണ്ടിരുന്നു. കുണ്ണ ചുട്ടുപഴുത്തു ഏതാനും നിമിഷങ്ങള്‍ക്കകം അത് സംഭവിക്കും എന്ന് അവൾക്കും മനസിലായി.

ചിത്ര തലഉയര്‍ത്തി അരകെട്ടിലേക്ക് നോക്കി.

ആ മുഖം വലിഞ്ഞ് മുറുകിയിരിക്കുന്നു. ശ്വാസമെടുക്കാന്‍ പോലും മറന്ന്.. ഒരു അലര്‍ച്ചയോടെ മുഖത്തെ പിരിമുറുക്കമയഞ്ഞു. അണക്കെട്ട് പൊട്ടി ഒഴുകി.

ശ്വാസനിശ്വാസങ്ങള്‍ ക്രമപ്പെടുത്താന്‍ പാടുപ്പെട്ട് അമൃതിന്‍റെ അവസാന തുള്ളി കൈമാറുമ്പോഴും അരകെട്ടുകള്‍ പരസ്പരം മത്സരിച്ചു.

വലിയൊരാശ്വാസത്തോടെ അവൻ അവളുടെ നെഞ്ചിലേക്ക് കിടന്നു..

കുറെ നേരം അങ്ങനെ തന്നെ കിടന്നു..

കുറച്ച് കഴിഞ്ഞ്..

കോളിങ് ബെല്ലിന്റെ ശബ്ദം..

അവൾ എണീറ്റ് തന്റെ റൂമിൽ ചെന്ന് ഡ്രെസ്സ് മാറി വന്ന് വാതിൽ തുറന്നു..

പരിചയമില്ലാത്ത കുറച്ച് പേർ…

“ആരാ… എന്തുവേണം..”. അവൾ ചോദിച്ചു..

കറുത്തിരുണ്ട മുഖങ്ങൾ… മസിലും പെരുപ്പിച്ച്, കയ്യിലും കഴുത്തിലുമൊക്കെ വെള്ളി ചെയ്യനുകൾ, ചിലർക്ക് കാതിൽ കടുക്കനും.. പക്കാ ക്രിമിനലുകളാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുന്ന അഞ്ചാറ് ഗൂണ്ടകൾ…

അവരിൽ പ്രധാനി തന്റെ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടൊ എടുത്ത് ചിത്രയുമായി ഒത്തുനോക്കി..

” നിങൾക്കെന്താ വേണ്ടത്”. ചിത്ര പിന്നേം..

ഒന്നും മിണ്ടാതെ അവർ വാതിൽ തള്ളി തുറന്ന് ചിത്രയെ പിടിച്ച് വലിച്ചു പുറത്തിറക്കി..

അവൾ വിടാൻ പറയുന്നുണ്ടായിരുന്നു.. ഒച്ചവെക്കുന്നുണ്ടായിരുന്നു.. കരയുന്നുണ്ടായിരുന്നു.. പക്ഷെ, തൊട്ട് ഫ്ലാറ്റിൽ ഉള്ളവർ പോലും ഒന്നെത്തിനോക്കിയതല്ലാതെ അടുത്തേക്ക് വന്നില്ല.

അവളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ‌ ജിത്തുവിനെയും അവർ മർദ്ധിച്ചു…

ചിത്ര കൂടുതൽ ബലം പിടിക്കുന്നത് കണ്ട് ഒരുത്തൻ ഓങ്ങി കരണത്തൊന്ന് കൊടുത്തു… ആ അടിയിൽ അവളുടെ ബോധം പോയി… തളർന്ന് വീണ അവളെ ഒരുത്തൻ തോളിലേറ്റി നടന്നകന്നു….

തുടരും…

Comments:

No comments!

Please sign up or log in to post a comment!