നിശാഗന്ധി

അച്ഛനും അമ്മക്കും രണ്ട് മക്കളിൽ മൂത്ത മകൻ. ഇളയത് പെണ്ണാണ്. അച്ഛൻ അമ്മയെ അടിച്ചോണ്ട് നാട് വിട്ട് ഈ ഹൈറേഞ്ചിൽ കുടിയേറിയത് കൊണ്ട് ഇവിടെ ബന്ധുക്കൾ ആരുമില്ല. പട്ടണത്തിൽ ബോർഡിംഗ് സ്കൂളിൽ പഠിച്ചത് കൊണ്ട് ഇവിടെ മലമുകളിൽ അധികം കൂട്ടുകാരും ഇല്ല.നാട്ടിൽ നിന്ന് പണ്ട് കുടിയേറി ഇവിടെ അച്ഛനും ഡേവിഡ് മൊതലാളിയും ഒരേ സംയത്ത് തന്നെയാണ് ഇവിടെ എത്തിപ്പെട്ടത്.

അച്ഛനും ഡേവിഡ് മുതലാളിയും ഒന്നിച്ച് തന്നെയാണ് അന്നത്തെ ഇവിടുത്തെ വല്യ മുതലാളിയോട് ജോലി ചോദിച്ച് വന്നതും. ഉപയോഗിക്കാൻ അറിയാവുന്നതുകൊണ്ടും ഒറ്റത്തടി, ഒന്നും നോക്കാനില്ലാത്തത് കൊണ്ടും ഡേവിഡ് മുതലാളി അവസരത്തിന് ഒത്ത് നിന്നും, അവസരങ്ങൾ സ്വയം ഉണ്ടാക്കിയും വല്യ മുതലാളിയുടെ വിശ്വസ്തനായി.

ഹൈറേഞ്ചിന് പുതിയ രാജാവാകാൻ വേണ്ട വഴിയും ഡേവിഡ് മുതലാളി കണ്ടിരുന്നു. വല്യ മുതലാളിയുടെ ഒരേ ഒരു മകളായ മേരിയെ കേറി പ്രേമിച്ച് വയറ്റിലുണ്ടാക്കി. മകളെ ജീവനായ വല്യമുതലാളി മകളെ ഓർത്തും അതോടെപ്പം ജോലിക്കാര്യത്തിലെ ഡേവിഡ് മുതലാളിയുടെ കാര്യപ്രാപ്തി ഓർത്തും മകളെ കെട്ടിച്ചു കൊടുത്തു.

എസ്റ്റേറ്റ് വലുതാക്കുന്നതിലും ബിസിനസ് വളർത്താനും ഡേവിഡ് മുതലാളിക്ക് വളരെവേഗം കഴിഞ്ഞു. പക്ഷേ സാമ്രാജ്യം വലുതാകുന്നതോടുകൂടി ആയാളിലെ മൃഗവും വളരാൻ തുടങ്ങി. കാടു കൈയ്യേറി മരവും ആനക്കൊമ്പും അയാൾ കടത്തി കാശാക്കി. ഒത്താശ ചെയ്യുന്നതിനായി പോലീസിലും രാഷ്ട്രീയക്കാരിലും സുഹൃത്ബന്ധം സ്ഥാപിച്ചു. അവർക്ക് കൈനിറയെ പണവും പെണ്ണും കൊടുത്തു.

തോട്ടത്തിലെ തൊഴിലാളികളുടെ നാടൻ വാറ്റ് ചാരായം മുതൽ റഷ്യയിൽ നിന്ന് നേരിട്ടെത്തിക്കുന്ന സ്പെഷ്യൽ വോഡ്കയും ആദിവാസി സ്ത്രീകൾ മുതൽ ഹൈപ്രൊഫെെൽ മാദക സുന്ദരികൾ വരെയും അയാൾ സുഖത്തിനായി അയാൾക്കരികിൽ എത്തിച്ചു. കണ്ണിൽ പെട്ടത് സ്വന്തമാക്കാൻ എന്തും ചെയ്യാവുന്ന തരത്തിലേക്ക് അയാളുടെ സാമ്രാജ്യം വളർത്തി. ചതിയായി ആണങ്കിലും അല്ലാതെയാണങ്കിലും അയാൾ അത് ചെയ്തിരിക്കും.

നാട് വിട്ട് ഇവിടെ വന്ന് നേട്ടത്തിൽ പണിയെടുക്കുന്ന കാലത്ത് അച്ഛന്റെ കൂടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതിന്റെ പ്രതിഭലം എന്നോണം മുതലാളി ആയപ്പോ അച്ഛന് അയാൾ ജോലിയിൽ സ്ഥാനക്കയറ്റവും നൽകി.

അങ്ങനെ അച്ഛൻ ചെറിയ തുകകൾ ചേർത്ത് വച്ച് ഇവിടെ കുറച്ച് സ്ഥലം വാങ്ങി വീടും വച്ചു. ഞാൻ ഡിഗ്രീ അവസാന വർഷം പഠിക്കുമ്പോളാണ് അപകടത്തിൽ പെട്ട് അമ്മ മരിക്കുന്നത്. അനിയത്തി അന്ന് ഡിഗ്രി ആദ്യ വർഷമാണ്. ഞങ്ങൾ രണ്ടും പട്ടണത്തിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്.



എന്റെ പഠിത്തം കഴിഞ്ഞ് രണ്ട് വർഷം മുന്നെയാണ് ഡേവിഡ് മുതലാളിയുടെ കാപ്പി എസ്റ്റേറ്റ്‌ കമ്പനി ഓഫീസിൽ മാനേജർ ആയി ജോലിക്ക് കേറിയത്. അതും അച്ഛന്റെ മരണത്തിന് പകരമായി കിട്ടിയ ജോലി.

പ്ലാൻറിന് മുകളിൽ നിന്ന് വീണാണ് അച്ഛൻ മരിച്ചത്. അച്ഛന്റെ മരണശേഷം ഇവിടുത്തെ സ്ഥലം വിറ്റ് സിറ്റിയിൽ എന്തിങ്കിലും ജോലി നോക്കാം എന്ന് കരുതിയിരിക്കുമ്പോളാണ് വീടും സ്ഥലവും വലിയ തുകയ്ക്ക് ഡേവിഡ് മുതലാളിക്ക് അച്ഛൻ പണയം വച്ച കാര്യം അറിഞ്ഞത്. അനിയത്തിയുടെ പഠിപ്പും തുടർന്നുള്ള ജിവിതവും ഓർത്ത്കൊണ്ട് തന്നെ അയാൾ വച്ച് നീട്ടിയ മാനേജർ ജോലി ഏറ്റെടുക്കാതെ വേറെ വഴിയില്ലായിരുന്നു.

ഇവിടെ ജോലിക്ക് കയറി ഒരു വർഷം കഴിഞ്ഞപ്പോൾ കമ്പനിയിലെ ആളുകളിൽനിന്ന് അച്ഛന്റേത് കൊലപാതകം ആയിരുന്നെന്നും അതിന് പിന്നിലെ കൈകൾ ഡേവിഡ് മുതലാളി ആയിരുന്നന്നും അറിഞ്ഞു. ഞങ്ങൾ മക്കളുടെ പഠനത്തിനായി ചെറിയ തുക മുതലാളിയുടെ കൈയ്യിൽ നിന്ന് കടം വാങ്ങിയ അച്ഛന്റെ കൈയ്യിൽ നിന്ന് വാങ്ങിയ മുദ്രപത്രങ്ങൾ ഉപയോഗിച്ച് അയാൾ അത് അച്ഛന് താങ്ങാനാകാത്ത വിധം കടക്കാരൻ ആക്കി. ചോദിക്കാൻ ചെന്ന അച്ഛനോട് അയാൾ പറഞ്ഞു മകളെ കൊടുത്താൽ കടം ഒഴിവാക്കാം എന്നും അല്ലങ്കിൽ ജോലിയും പോകും വീട് വിട്ട് തെരുവിൽ ഇറക്കുമെന്നും. കൂട്ടത്തിൽ ഒന്നുകൂടെ പറഞ്ഞു. അമ്മ അയാൾക്ക് വഴങ്ങാതെ വന്നപ്പാൾ കൊന്നതാണന്നും.

തർക്കമായപ്പോൾ അയാളുടെ കോളറിൽ കുത്തിപ്പിടിച്ച അച്ഛനെ അയാളുടെ ഗുണ്ടകൾ പിന്നിൽ നിന്ന് തലക്കടിച്ച് കൊല്ലുകയായിരുന്നു. അത് പിന്നെ പ്ലാന്റിൽ നിന്ന് വീണുള്ള മരണം ആക്കിയതും.

കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൻ ഇവിടെ പെട്ടുപോയി. അഥവാ ഞാൻ ജോലി വേണ്ടെന്നു വെച്ചാൽ തന്നെ ഒന്നുകിൽ മരണം അല്ലെങ്കിൽ എന്റെ പെങ്ങളെ എനിക്ക് നഷ്ടമാകും. അതുകൊണ്ടുതന്നെ ഇവിടെ അയാളുടെ തട്ടകത്തിൽ നിന്നുകൊണ്ട് തന്നെ അയാൾക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവസരം അതിനായി ഞാൻ കാത്തിരുന്നു.

നഗ്നമായ എന്റെ മാറിൽ തലവച്ച് കിടക്കുന്ന സന്ധ്യയോട് പഴം കഥയുടെ ഭാണ്ടങ്ങൾ അഴിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന ഭാവം മാറി മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ ദേഷ്യം വരുന്നത് അവൾ നോക്കി കിടന്നു.

“അതിനു വേണ്ടി തന്നെയാണ് ഞാനും കാത്തിരിക്കുന്നത്” മാറിലേക്ക് കുറച്ചുകൂടി ശക്തിയായി കെട്ടിപ്പിടിച്ചു കൊണ്ട് സന്ധ്യ പറഞ്ഞു.

————

അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഡേവിഡ് മുതലാളിയുടെ വലയിൽ വീണ അവസാനത്തെ, എനിക്കറിയാവുന്നതിൽ അവസാനത്തെ പെണ്ണാണ് സന്ധ്യ.


എനിക്കെതിരെ അയാൾ പ്രയോഗിച്ച അതേ അടവ് തന്നെയാണ് അവൾക്കും നേരിടേണ്ടി വന്നത്. അവളുടെ അച്ഛന് മകളെ ഡേവിഡ് മുതലാളിക്കായി കാഴ്ച വയ്ക്കേണ്ടി വന്നു. അതിന്റെ മനോവിഷമത്തിൽ അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. വയ്യാതെ കിടക്കുന്ന അമ്മയും പഠിക്കുന്ന അനിയനും ഉള്ളത് കാരണം അവൾക്ക് ഡേവിഡിന് അടിമപ്പെട്ട് കഴിയുക അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ നിന്നും വനത്തിന് അടുത്തുള്ള രണ്ടു മുറികൾ അടങ്ങിയ ഈ ചെറിയ വീട്ടിലേക്ക് ഇവളെ ഡേവിഡ് മുതലാളിയുടെ നിർദേശപ്രകാരം കൊണ്ടുവന്നത് ഞാനാണ്. അയാളുടെ വെപ്പാട്ടികൾക്കായി നിർമ്മിച്ച അനേകം വീടുകളിലൊന്ന്.

അവളെ കൂടാതെ ഇവിടെ ഒരു വേലക്കാരി മാത്രമാണുള്ളത്. ഇവിടെ അവൾ ഉള്ളതു തന്നെ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അറിയാവുന്നത്.

വല്ലപ്പോഴും ഇവിടേയ്ക്ക് വരുന്ന ഡേവിഡ് മുതലാളി ഇവർക്കായി കൊടുത്തുവിട്ട പണവും മറ്റ് സാധനങ്ങളും കൊണ്ടുവരാനാണ് ഞാൻ പിന്നീട് ഇവിടെ വന്നു തുടങ്ങിയത്.

‘ കാടിന് തൊട്ടടുത്താണ് വീട്. കുത്തിയൊലിക്കുന്ന കാട്ടരുവി കഴിഞ്ഞാൽ കൊടുങ്കാറ്റ് തന്നെയാണ്. ആരുമറിയാത്ത മുതലാളിയുടെ കഞ്ചാവ് തോട്ടത്തിലേക്ക് പോകുന്നതും അരുവിക്ക് കുറുകെയുള്ള പാലം കടന്നാണ്.

കഴിഞ്ഞ മാസമാണ് അവൾക്കുള്ള മരുന്നുമായി പിന്നീട് വന്നത്. അസുഖം ബാധിച്ചാൽ പോലും ആശുപത്രിയിൽ പോകാനുള്ള അവൾക്കുള്ള അനുവാദം പരിമിതമായിരുന്നു. മുതലാളിയുടെ പെണ്ണുങ്ങളിൽ ആരെങ്കിലും തൊട്ടാൽ അയാൾക്ക് മരണം ഉറപ്പാണെന്ന് നാട്ടിൽ പാട്ടാണ്. അതുകൊണ്ട് തന്നെയാണ് എന്നെ മരുന്നുമായി പറഞ്ഞയച്ചത്. അഥവാ ഞാൻ മരിച്ചാൽ അതിലൂടെ അയാൾക്ക് എന്റെ അനിയത്തിയെ കിട്ടും.

അന്ന് മരുന്നായി വന്നപ്പോൾ ഡോർ തുറന്ന് വന്നത് കണ്ടപ്പോൾ തന്നെ മനസ്സിൽ കയറിയതാണ് അവളോടുള്ള മോഹം. നേർത്തെ ഗൗണിൽ അവൾ ആരെയും മയക്കുന്ന ദേവതയായിരുന്നു. മരുന്ന് കൊടുത്ത് തിരിച്ച് പകുതി വഴി ആയപ്പോൾ ആണ് അവിടെ ഫോൺ വെച്ചു മറന്ന കാര്യം ഓർത്തത്. തിരികെ അവിടെ ചെന്നപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ചുറ്റും ആരെയും കാണാഞ്ഞപ്പോൾ ജനൽപാളി തുറന്നു നോക്കിയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്യാൻ ഫാനിൽ കുരുക്കിടുന്ന സന്ധ്യയെ ആണ്. എങ്ങനെയോ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി അവളെ താഴെ ഇറക്കുമ്പോൾ എന്റെ മാറിൽ കിടന്നു പൊട്ടിക്കരയാൻ മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ. മുതലാളി അറിയാതെ ജോലിക്കാരിയെ അവൾ അന്ന് ഒരു ദിവസത്തേക്ക് വീട്ടിൽ പറഞ്ഞയച്ചിരുന്നു.. അതുകൊണ്ടുതന്നെ ഇന്ന് അവിടെ വന്നില്ലായിരുനെങ്കിൽ അവൾ ജീവനോടെ കാണില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.


കുറച്ചു സമയത്തിന് ശേഷം ഞാൻ അവളെയും കൊണ്ട് വെളിയിലേക്കിറങ്ങി. നിഞ്ഞൊഴുകുന്ന അരുവിക്കരയിൽ ഞങ്ങൾ ഇരുന്നു. അവളുടെ നഷ്ടമായ ജീവിതത്തെ ഓർത്ത് എന്റെ മാറിൽ ചാരിക്കിടന്ന് അവൾ കുറേ കരയുകയായിരുന്നു. ഒരുപക്ഷേ അവളെ സമാധാനിപ്പിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.

മകൾക്ക് വയ്യ എന്ന് പറഞ്ഞ് ഫോൺ വിളിച്ച ജോലിക്കാരെ അവർ രണ്ടു ദിവസം അവധി കൊടുത്തു. ഫോണിലൂടെ ഇത് പറയുമ്പോഴും അവളെന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. ആ കണ്ണുകൾ ഞാൻ അവളുടെ കൂടെ വേണം എന്ന് പറയാതെ പറഞ്ഞു.

ഇന്ന് അവിടെ തങ്ങിയാൽ തിരിച്ച് ഓഫീസിൽ എത്തിയില്ലെങ്കിൽ സംശയം തോന്നും അതുകൊണ്ട് ഓഫീസിൽ ചെന്ന് ലീവ് പറഞ്ഞ് ഇന്ന് തന്നെ തിരിച്ചുവരാമെന്ന് പറഞ്ഞ് ഞാൻ അവളുടെ അടുത്ത് നിന്നും പോന്നു.

ഓഫീസിൽ ലീവ് പറഞ്ഞിട്ട് തിരികെ അവളുടെ അടുത്തെത്തുമ്പോൾ ഞങ്ങൾക്കായുള്ള ഭക്ഷണം അവൾ തയ്യാറാക്കിയിരുന്നു. ആരെങ്കിലും അറിഞ്ഞാൽ മരണം ഉറപ്പാണ് എന്ന് അറിയാമെങ്കിലും അന്ന് അവിടെ തുടരാൻ തന്നെയാണ് എനിക്ക് തോന്നിയത്.

ഭക്ഷണം കഴിച്ചതിനുശേഷം ചീവീടുകൾ സംഗീതം പകരുന്ന ആ നിലാവുള്ള രാത്രിയിൽ വീണ്ടും ഞങ്ങൾ അരുവിയുടെ കരയിൽ പോയിരുന്നു. നിലാവിൽ അവളുടെ മുഖം തിളങ്ങുന്നതായി എനിക്ക് തോന്നി. പക്ഷേ ഇപ്പോൾ അവളോടുള്ള തന്റെ വികാരം എന്താണന്ന് എനിക്കറിയില്ല. അവളുടെ വാക്കുകൾ കേൾക്കാനായി മാത്രം ഞാൻ ഇരുന്നു. കരച്ചിലിനും സങ്കടം പറച്ചിലിനും ശേഷം നാളുകൾക്കു ശേഷം അവൾക്ക് ഒരു കേൾവിക്കാരനെ ലഭിച്ചത്കൊണ്ടാകാം അവൾ വാചാലയായിരുന്നു.

പിറ്റേന്ന് രാവിലെ അവളാണ് ആദ്യം ഉണർന്നത്. അരുവിയുടെ കരയിൽ നിന്ന് വീട്ടിൽ എത്തി ഉറങ്ങിയത് എപ്പോളാണന്നു അറിയില്ല. പരസ്പരം കൈ കോർത്ത് വീട്ടിലേക്ക് വരുമ്പോൾ തമ്മിൽ പ്രണയം ആയിരുന്നില്ല ഉള്ളത് എന്ന് രണ്ടുപേർക്കും അറിയാമായിരുന്നു.

രാവിലെ ചായ കൊണ്ടുവന്നു വിളിച്ചെഴുന്നേല്പിച്ചത് അവളാണ്. പുറത്ത് നല്ലമഴയാണ്. ഹാളിൽ സെറ്റിയിൽ ആണ് ഞാൻ കിടന്നതെന്ന് ഉണർന്നപ്പോളാണ് ഞാൻ ഓർത്തത്.

കുളിച്ചു വന്നപ്പോളേക്കും രാവിലത്തെ ഭക്ഷണം ഒരുക്കി ഡൈനിങ്ങ് ടേബിളിൽ വച്ചു കുളിച്ചു റെഡി ആയി അവൾ എന്നെ കാത്തിരുപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് കഴിച്ചു. അടുത്ത കാലത്ത് ഞാൻ കഴിച്ചതിൽ ഏറ്റവും നല്ല ഭക്ഷണം ആയിരുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ കുറേ നാളുകൾക്കു ശേഷം ആണ് അവൾ ഭക്ഷണം ഉണ്ടാക്കുന്നതെന്നാണ് അവൾ പറഞ്ഞത്.

അന്നത്തെ ദിവസം മുഴുവൻ ആ വീട്ടിൽ ചിലവഴിച്ചു.
എന്നെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഒന്നും ഞാൻ അവളോട് പറഞ്ഞില്ല, അവൾ ചോദിച്ചുമില്ല.

അന്ന് രാത്രിയും ഞാൻ ഹാളിലും അവൾ മുറിയിലും ഉറങ്ങി. പിറ്റേ ദിവസം ഞാൻ ഉണരുമ്പോൾ അവൾ ഉണർനിട്ടുണ്ടായിരുന്നില്ല. ഞാൻ മുറിയുടെ അടുത്ത് ചെന്നു നോക്കിയപ്പോൾ കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുതച്ച് കിടന്നുറങ്ങുന്ന അവൾക്ക് തള്ളപ്പൂച്ചയുടെ ചൂട് പറ്റി കിടക്കുന്ന ഒരു പൂച്ചക്കുഞ്ഞിന്റെ മുഖമാണ്.

അവൾ ഉണർന്നപ്പോൾ ഞാൻ കാപ്പി തയ്യറാക്കി വച്ചിരുന്നു. “കുറേ നാളുകൾക്ക് ശേഷം സമാധാനത്തോടെ ഉറങ്ങി” കാപ്പി കുടിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ അതുവരെ അവിടെ അവൾ അനുഭവിച്ച അരക്ഷിതാവസ്ത എനിക്ക് മനസിലാക്കാൻ കഴിയുമായിരുന്നു.

പകൽ അരുവിയുടെ കരയിലൂടെ മലമുകളിലേക്ക് ഞങ്ങൾ നടന്നു. വെള്ളം പാറക്കെടുകളെ തഴുകി പോകുന്ന ശബ്ദം കേട്ട് മലമുകളിൽ എത്തി. അവിടെ നിന്നാൽ ചുറ്റുമുള്ള മലനിരകളും കാടും താഴ്വരയും ചെറിയ റോഡും ഒക്കെ കാണാം. ചെറിയ കറുത്ത പാറക്കെട്ടിന് മുകളിൽ കയറി നിന്ന് ഇരു കൈകളും വിടർത്തി അവൾ പ്രകൃതിയുടെ മായിക ഭംഗി ആസ്വദിക്കുകയാണ്. അവളുടെ പുകചുരുളുകൾ പോലെയുള്ള മുടികളിൽ ഇളം കാറ്റ് തട്ടി അവ മുഖത്തേക്ക് അലക്ഷ്യമായി വന്ന് വീണ് കിടക്കുന്നു. കരിംപച്ച പുതച്ച കാടിനും കറുത്ത തിങ്ങിയ മുടിയിഴകൾ മറച്ച അവളുടെ മുഖത്തിനും ഒരേ ഭംഗിയാണന്ന് എനിക്ക് തോന്നിപോയി.

”സന്ധ്യേ” ഞാൻ വിളിച്ചപ്പോളാണ് അവൾ കണ്ണ് തുറന്നത്. ആ കണ്ണുകൾ നിറഞ്ഞ് ചുവന്ന കവിളുകളിലൂടെ ഒഴുകിയിരുന്നത് ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്.

“ഞാൻ കഴിഞ്ഞ ദിവസം തിരിച്ച് വരുമെന്ന് നിനക്കെങ്ങനെ മനസിലായി. ഞാൻ പോയിട്ട് വന്നില്ലായിരുന്നങ്കിലോ?” ഞാൻ അലക്ഷ്യമായി ചോദിച്ചു.

“ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ എനിക്ക് പ്രതീക്ഷിക്കാൻ അവസാനം കിട്ടിയ വാക്കുകളായിരുന്നു അത്. താങ്കൾ തിരികെ വരുമെന്ന് പറഞ്ഞപ്പോൾ മരിക്കാൻ ഒരു ദിവസം കൂടി കാക്കാൻ മനസ് പറഞ്ഞു. അങ്ങനെ ആയിരുന്നങ്കിൽ ഈ സമയം ഞാൻ ഈ നശിച്ച ലോകം വിട്ട് പോയിട്ടുണ്ടായിരിക്കും” തെല്ല് ആലോചിക്കുക കൂടെയില്ലാതെയാണ് അവളത് പറഞ്ഞത്.

“അരങ്കിലും അറിഞ്ഞാൽ മരണമാണ് മുന്നിൽ ഉള്ളത് എന്ന് അറിയാമായിരുന്നങ്കിലും എന്തിനാണ് തിരികെ വന്നത് നിങ്ങൾ?” വിദൂരതയിലേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അതേ വിദൂരതയിൽ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ. കാരണം എനിക്കും അറിയില്ലായിരുന്നു എന്തിനാണ് തിരികെ വന്നത് എന്ന്.

അവൾ എന്നെ അവൾക്കരികിൽ പാറക്കെട്ടിൽ ഇരിക്കാൻ ക്ഷണിച്ചു. അവിടെയിരുന്ന എന്റെ കൈകൾക്കിടയിലൂടെ കൈയിട്ട് ചുമലിൽ അവൾ കിടക്കുമ്പോൾ അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് കാറ്റിനൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. എവിടെയോ പൂത്ത നിശാപൂക്കളുടെ ഗന്ധം ആണ് അവൾക്ക് എന്ന് എനിക്ക് തോന്നി.

തമ്മിൽ സംഭാഷണങ്ങൾ വളരെ കുറവായിരുന്നു. പക്ഷേ ചേർത്ത് പിടിച്ച കൈളിലൂടെ മനസുകൾ സംവദിച്ചത് എനിക്ക് അനുഭവിക്കാമായിരുന്നു.

തിരികെ വീട്ടിൽ എത്തി ഞാൻ കുളിച്ച് ഇറങ്ങിയപ്പോൾ അവളെ കണ്ടില്ല. രാത്രി സമയം കുറച്ചായി ഞാൻ വീടിന് ചുറ്റും നോക്കിയിട്ടും അവളെ കാണാഞ്ഞപ്പേൾ ശരിക്കും പേടിച്ചു. അരുവിയുടെ ചിലമ്പിച്ച ശബ്ദത്തിനൊപ്പം പാദസരത്തിന്റെ കിലുങ്ങുന്ന താളം കേട്ടപ്പോൾ ഞാൻ അവിടേക്ക് ചെന്നു.

കാർ മേഖങ്ങൾ മറച്ച ചന്ദ്രപ്രഭ ഭൂമിയിലേക്ക് പതിച്ചപ്പോൾ അവൾ നടന്ന് വരുന്നത് ഞാൻ കണ്ടു.

ഇളം നീലസാരിയുടുത്ത് വാലിട്ട് കണ്ണെഴുതി അഴിച്ചിട്ട മുടിയും കിലുങ്ങുന്ന പാദസ്വരവും കറുത്ത തിങ്ങിയ പുരികങ്ങൾക്കിടയിൽ ചെറിയ ചുമന്ന പൊട്ടും. എന്നെ കണ്ടപ്പോൾ മുല്ല മുട്ട് പോലത്തെ പല്ല് കാട്ടി അവൾ ഒന്ന് ചിരിച്ചു.

എന്റെ ഓരോ രോമകൂപങ്ങളും അവളിലെ സൗന്തര്യം ആസ്വതിക്കുകയായിരുന്നു. ആ നിമിഷം അത്രയും ഞാൻ സ്വർഗത്തിലെ അപ്സരസിനെ മുന്നിൽ കണുന്ന പ്രതീതിയാണ് എനിക്കുണ്ടായത്.

“പേടിച്ചു പോയോ??” പ്രസന്നമായ മുഖത്തോടെ എന്നോട് അവൾ ചോദിച്ചു.

ഞാൻ അതെ എന്നർത്ഥത്തിൽ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

ഉയർന്ന പടിക്കെട്ട് കയറാനായി അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ അവളെ കൈപിടിച്ച് കയറ്റി.

“പേടിക്കണ്ട, യമദേവനരികിലേക്ക് തല്കാലം ഞാനിപ്പോൾ പോകില്ല. ഭൂമിയിൽ വേറെ ഒരു ദേവൻ എന്നെ അതിനിപ്പോൾ തടയുന്നു.” എന്റെ കൈകൾ വിടാതെ തന്നെ അവൾ പറഞ്ഞു.

വീടെത്തിയപ്പോളേക്ക് ഇടത് കൈയ്യിൽ ഇരുന്ന നിശാഗന്ധി പൂവ് അവൾ എനിക്കായി നീട്ടി. വശ്യമായ ഗന്ധം ഉണ്ടായിരുന്ന ആ പൂവിന് പക്ഷേ അവളുടെ ഭംഗി കണ്ടിട്ട് അസൂയ ആയന്നോണം ചെറുതായി വാടിയുട്ടുണ്ടായിരുന്നു. ഞാൻ അത് വാങ്ങി മുഖത്തോട് അടുപ്പിച്ച് കണ്ണുകൾ അടച്ച് ഗന്ധം ആസ്വതിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കിനിൽക്കുകയായിരുന്നു. ആ കണ്ണുകളിൽ കണ്ട ഭാവം എന്തായിരുന്നു? മനസിലാകുന്നില്ല.

ഭക്ഷണം കഴിച്ചതിന് ശേഷം അവൾ തന്ന നിശാഗന്ധി പൂവിനെ നോക്കി, അതിന്റെ ഗന്ധം സിരകളിലേക്ക് ഉൾക്കൊണ്ടിരിക്കുമ്പോൾ അവൾ അടുത്ത് വന്നിരുന്ന് എന്റെ തോളിലേക്ക് ചാരി കിടന്നു. കൈവിരലുകൾ കോർത്ത് വീണ്ടും ചേർന്നിരുന്നു.

”നാളെ നിങ്ങൾ പോകും അല്ലേ.” അത് ചോദിക്കുമ്പോൾ അവൾ മുഖം എന്റെ തോളിൽ ചേർന്ന് അമർത്തിയിരുന്നു.

” പോകണം” അല്പ സമയം കഴിഞ്ഞ് ഞാൻ പറഞ്ഞപ്പോൾ അവൾ തലയുയർത്തി ഒന്ന് നോക്കി, എന്തോ പറയാൻ വന്നിട്ട് വീണ്ടും പഴയത് പോലെ മുഖമമർത്തി കിടന്നു.

” എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഇത്രയും സമാധാനമായി സന്തോഷിച്ചിട്ടില്ല. ആരും എനിക്ക് ഇത്രയും കരുതൽ തന്നിട്ടുമില്ല. ഇന്ന് രാത്രിക്കു വേണ്ടി മാത്രമാണ് ഈ നിശാപുഷ്പം പൂക്കുന്നത്. പകലിന്റെ ചൂട് താങ്ങാനുള്ള ശക്തി അതിനില്ല. ഈ രണ്ട് ദിവസവും സ്വപ്നമാണെനിക്ക്. സത്യത്തിന്റെ ചൂടിൽ ഉരുകുമ്പോളും സ്വപ്നത്തിന്റെ കുളിർമ്മ എനിക്ക് ആശ്വാസം ആകും. സ്വപ്നത്തിന് അതിന്റെ പൂർണത നൽകാൻ എന്നെ തന്നെ നൽകാൻ മാത്രമേ എനിക്കാകൂ” അവൾപറഞ്ഞു കൊണ്ട് അവളുടെ ചുവന്ന അധരങ്ങൾ എന്നിലേക്ക് അടുത്തു.

ആദ്യം അതിനായി ചുണ്ടുകൾ ദാഹിച്ചങ്കിലും പെട്ടന്ന് ഞാൻ മുഖം തിരിച്ചു.

എന്തോ ഓർത്തിട്ടെന്നോണം അവളും പിൻ വലിഞ്ഞു.

”ക്ഷമിക്കണം, കളങ്കപ്പെട്ട ശരീരമുള്ളവളാണ് ഞാനെന്ന് ഞാൻ ഓർത്തില്ല. എന്റെ ശരീരത്തിനായി കൊത്തിവലിക്കുന്ന കഴുകൻ കണ്ണുകൾ മാത്രമാണ് ഞാൻ ഇവിടെ കണ്ടത്. അത് ഇല്ലാതെ ഇത്രയും നേരം എനിക്ക് സന്തേഷം മാത്രം തന്ന അങ്ങയ്ക്ക് എന്നെ തന്നെ തരണം എന്ന് തോന്നി. എന്നോട് ക്ഷമിക്കണം” കണ്ണുകൾ നിറഞ്ഞ് ശബ്ദം ഇടറിയിരുന്നു അവൾക്കപ്പോൾ.

“നിനക്ക് എന്നോട് പ്രണയമാണോ??? ” അവളോടുള്ള എന്റെ ചോദ്യത്തിന് വികാരങ്ങളുടെ പിൻബലം ഇല്ലായിരുന്നു.

മറുപടി പുഞ്ചിരിയിലൊതുക്കി അവൾ. ”എനിക്കിതിനുള്ള അർഹത ഉണ്ടന്ന് തോന്നുനില്ല.” അപ്പോളും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ കവിളുകളിൽ രണ്ട് കൈകളും ചേർത്ത് വിരലുകൾ കൊണ്ട് കണ്ണ് നീര് തുടച്ചു. എന്നിട്ട് നെറ്റിക്ക് ചെറുതായി ഉമ്മ വച്ചു.

” പെണ്ണേ, നിനക്കെന്റെ പേര് പോലും ഇത് വരെ അറിയില്ല. മറ്റൊരാൾ ശരീരം അനുഭവിച്ചു എന്നത് പോലും നിന്നിലെ കളങ്കമായി എനിക്കിപ്പോൾ തോന്നുന്നില്ല. നമ്മൾ എല്ലാം കൊണ്ടും അറിയുകയും നിന്നെ ഞാൻ എന്റേത് മാത്രമായി മാറ്റുകയും ചെയ്യും. ഇത് ഞാൻ നിനക്ക് നൽകുന്ന വാക്കാണ്. അതിന് ശേഷം മാത്രം മതി എനിക്കെല്ലാം”അവളുടെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ആദ്യമായി കാണുകയായിരുന്നു ഞാൻ.

കരഞ്ഞ് കൊണ്ടവൾ എന്നെ കെട്ടിപ്പിടിച്ചു.

അങ്ങനെ എപ്പളോ ഞങ്ങൾ ഉറങ്ങി. രാവിലെ ഉണർന്ന് നോക്കിയപ്പോൾ രാത്രിയിലെ പോലെതന്നെ എന്നെ നോക്കി കൊണ്ട് ഇരിക്കുകയാണ് അവൾ. അല്പ സമയം കൂടി അങ്ങനെ ഇരുന്നതിന് ശേഷം ഞാൻ അവളെ എഴുനേൽപിച്ചു. ഞാനും എഴുന്നേറ്റു.

” പോകാൻ സമയമായി അല്ലേ??” അവൾ വളരെ സൗമ്യമായി ചോദിച്ചു.

“ഹമ്” ഞാൻ മൂളി.

അവൾ അകത്തേക്ക് പോയി. ഞാൻ പോകാൻ റെഡിയായി വന്നപ്പോളേക്കും ഒരു കപ്പ് കാപ്പിയുമായി അവൾ വന്നു. അത് കുടിച്ച് കപ്പ് തിരികെ കൊടുത്തു.

”ഞാൻ വരും.” അവളുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു.

“അങ്ങ് വരില്ലങ്കിൽ പോലും ഞാൻ കാത്തിരിക്കും, മരണം വരെ….” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഞാൻ അവളുടെ കവിളിൽ തലോടിയിട്ട് മുറ്റത്തേക്കിറങ്ങി. അവൾ വാതിൽക്കൽ എന്നെ നോക്കി തന്നെ നിൽപുണ്ട്. കണ്ണിൽ നിന്ന് അകലുന്നവരെ ആ കണ്ണുകൾ എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നാൽ മുൻപത്തെ പോലെ അത് നിറഞ്ഞിരുന്നില്ല.

———————

“ഓഗസ്റ്റ് 15 ന് ഞാൻ വരും. നിന്നെ ബന്ധിച്ച തടവറകൾ ഭേതിച്ച് സ്വതന്ത്രയിക്കാൻ ഞാൻ വരും.” ഫോണിൽ വന്ന മെസ്സേജ് കണ്ടതും സോഫിയുടെ കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. കഴിഞ്ഞ രണ്ട് മാസമായി എല്ലാ ദിവസവും അവൾ കത്തിരിക്കുകയായിരുന്നു. പക്ഷേ അയാൾ വന്ന് തന്നെ കൊണ്ടു പോകും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചുറ്റും നല്ല മഴയാണ്. കരണ്ട് വന്നത് തന്നെ അല്പം മുൻപാണ്. ഇനി അഞ്ച് ദിവസം കൂടി ഉണ്ട്. മെസേജ് അയച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടുണ്ടായിരുന്നു. കരണ്ടില്ലായിരുന്നതിനാൽ ഫോൺ ഓഫായിരുന്നു. വിരങ്ങൾ ഒന്നും തന്നെ അറിയാൻ പറ്റുന്നില്ല.

എത്രനാൾ കാത്തിരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു. എത്ര നാളും കാത്തിരിക്കാൻ അവൾ തയ്യറായിരുന്നു. കഴിഞ്ഞ രണ്ട് മാസം അവൾ പ്രതീക്ഷിച്ചതിലും കുറവാണ്.

ബാക്കിയുള്ള ദിവസങ്ങൾ ഓരോ യുഗങ്ങൾ ആയാണ് അവൾക്ക് തോന്നിയത്. 14 രാത്രി അവൾക്ക് ഉറക്കമില്ല. മഴയായത് കാരണം ജോലിക്കാരി ഒരാഴ്ചയായി വരുന്നില്ല. അത് നന്നായി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. രാത്രിയുടെ യാമങ്ങളിലെപ്പോളോ അവൾ ഉറങ്ങി. ഉണരുമ്പോളും വെട്ടം വീണിട്ടുണ്ടായിരുന്നില്ല. ചെറിയ അരുവി ഇപ്പോൾ കുത്തി ഒലിച്ചാണ് പോകുന്നത്. രാവിലെ തന്നെ കുളിച്ച് പട്ട് സാരി ഉടുത്ത് അവൾ ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം എടുത്തണിഞ്ഞ് കാത്തിരുന്നു. പടിക്കെട്ടിലേക്ക് ക്ലോക്കിൽ നിന്ന് ഓരോ മണിക്കൂറും കഴിയുമ്പോൾ അവൾ ഓടി പോയി നോക്കും. ഇല്ല. ആരുമില്ല. ഇനി പറ്റിച്ചതാണോ?. ആയിരിക്കില്ല . പോയിട്ട് രണ്ട് മാസക്കാലമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. അപ്പോൾ ഇങ്ങനെ മെസേജ് അയച്ചപ്പേൾ വരാതിരിക്കില്ല.

പടിഞ്ഞാറ് സൂര്യനും ചാഞ്ഞു. കണ്ണുകളിൽ ചെറുതായി നനവ് പടർന്ന് തുടങ്ങി. എന്ത് ചെയ്യണമെന്നറിയില്ല. പത്ത് മണിയായി. കുളിച്ച് അന്നത്തെ സുന്തര ഓർമ്മകൾക്കായി അതേ ഇളം നീല സാരി ഉടുത്തു. ഉണങ്ങിയ മുടി ചെവിക്ക് പിന്നിലൂടെ ഒതുക്കി വക്കുക മാത്രം ചെയ്തു. അതേ കിലുങ്ങുന്ന പാദസ്വരം അണിഞ്ഞു. അന്നത്തെതിനെക്കാൾ അൽപം വലിയ ചുവന്ന പൊട്ട് തൊട്ടു. വാ’ലിട്ട് കണ്ണെഴുതി. അന്ന് അയാളെ വശീകരിക്കാൻ തന്നെയാണ് ഇങ്ങനെ ഒരുങ്ങിയത്. പക്ഷേ……… അവൾ ഓരോന്നും ആലോചിച്ചിരുന്നു.

ടക് ടക് ….. കതകിൽ ആരോ കൊട്ടിയത് പോലെ അവൾക്ക് തോന്നി. ഓടി ചെന്ന് നോക്കിയപ്പോൾ ആരുമില്ല. തോന്നലാകും. അവൾ തിരികെ പോരാൻ തുടങ്ങിയപ്പോളാണ് അത് അവൾ ശ്രദ്ധിച്ചത്. നിശാഗന്ധിയുടെ മണം. അന്നത്തെ രാത്രിയിൽ ഉണ്ടായിരുന്നതിൽ ഇത് മാത്രമാണ് ഇപ്പോൾ ഇല്ലാത്തത്. ഉണ്ടാകണ്ട സമയം അല്ല. ഉണ്ടായിരുന്ന ചെടി അരുവിയിലെ കുത്തൊഴുക്കിൽ ഒഴുകി പോവേണ്ടതാണ്. എന്തായാലും നോക്കാം. അവൾ പാറക്കെട്ടുകൾക്കിടയിലൂടെ പതിയെ താഴേക്കിറങ്ങി.. അത്ര തീവ്രമല്ല മണം പക്ഷേ നന്നായി ഉണ്ട്. മഴ മാറി നിൽക്കുന്നു. നിലാവുമുണ്ട്.

താഴേക്ക് ഇറങ്ങി ചെന്ന അവൾ കണ്ടത് ഒരു ചുവന്ന പട്ട് തുണിയിൽ എന്തോ പൊതിഞ്ഞ് വച്ചിരിക്കുന്നതാണ്. കുത്തി ഒലിക്കുന്ന അരുവികാണുമ്പോൾ ഒരു ഭയം ഉണ്ട്. പതിയെ ചെന്ന് പൊതി എടുത്തു.

“നിശാഗന്ധി പൂവ്”

അവൾ ചുറ്റും നോക്കി. അരുമില്ല. അദ്ദേഹം അല്ലാതെ വേറാരും ആയിരിക്കില്ല. ഒന്നും മനസിലാകുന്നില്ല. കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് സന്തോഷത്തിന്റെയാണോ സങ്കടം കൊണ്ടാണോ അറിയില്ല. പക്ഷേ അയാളെ കാണുന്നില്ല. മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു. ആ പാറക്കെട്ടിൽ ഇരുന്നു.

ഒന്ന് തിരിച്ചറിയാൻ എടുക്കുന്ന സമയത്തിന് മുന്നേ ആരോ അവളെ എടുത്ത് ഉയർത്തിയിരുന്നു. പിടഞ്ഞ് കൊണ്ട് നിറഞ്ഞിരുന്ന കണ്ണ് തുടച്ച് ആളെ നോക്കി.

വന്നിരിക്കുന്നു. അവളുടെ ദേവൻ വന്നു.

ഞാൻ അവളെ രണ്ട് കൈകൾ കൊണ്ട് എടുത്ത് ഉയർത്തി വട്ടം കറങ്ങി. അവൾ എന്നെ കെട്ടിപിടിച്ച് നെഞ്ചിൽ പറ്റി കിടന്നു.

താഴെ നിർത്തിയപ്പോളും അവൾ വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല.

“പേടിച്ച് പോയോ ?” ഞാൻ ചോദിച്ചു.

” ഹമ്” അവൾ നിലത്ത് നോക്കി മൂളി. അന്നാളും ഇല്ലാത്ത നാണം അവളുടെ കവിളുകളെ ചുവപ്പിച്ചു.

അവളെ നിർത്തി ഞാൻ അല്പം പിന്നിലേക്ക് മാറി ആകെ ഒന്ന് വീക്ഷിച്ചു.

കരഞ്ഞത് കൊണ്ട് കണ്ണുകൾ കലങ്ങിയിരിക്കുന്നു. പക്ഷേ ഇപ്പോൾ ആ കണ്ണുകളിൽ ഒരു തരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന് ഒളിപ്പിച്ചിരിക്കുന്നു.

മുടികൾ കാറ്റിൽ പാറികിടക്കുന്നു. വളരെ കുറച്ച് നെറ്റിയിലെ വിയർപ്പിൽ മുഖത്ത് പറ്റി കിടക്കുന്നുണ്ട്.

നീണ്ട മൂക്ക് അതിന് താഴെ ചെറുതായി വിയർപ്പ് തുള്ളികൾ നിൽക്കുന്നു.

ആരും മോഹിക്കുന്ന തുടുത്ത ചുവന്ന ചുണ്ടുകൾ.

തുടുത്ത കവിളിൽ ചെറിയ നുണക്കുഴികൾ

പുരുഷഗന്ധം മോഹിച്ചെന്നോണ് ഓരോ ശ്വാസത്തിനും ഉയർന്ന് താഴുന്ന മാറിടങ്ങൾ. സാരി മാറി കിടന്നത് കൊണ്ട് അവയ്ക്കിടയിലെ വെട്ട് ചെറുതായി കാണാം

ഇറക്കി കുത്തിയ സാരിക്കുള്ളിലൂടെ ചെറിയ നനുത്ത സ്വർണ രോമങ്ങളോട് കൂടിയ അണി വയർ, അതിൽ കഴിഞ്ഞ പുക്കിൾ.

ഒതുങ്ങിയ അരക്കെട്ട് വിരിഞ്ഞ നിതംബം.

മാനത്ത് മാറി വന്ന നിലാവിൽ അവൾ അപ്സരസ് തന്നെയായിരുന്നു.

ഞാൻ അവൾക്കരികിലേക്ക് ചെന്നു. ഇരു കൈകളാലും മുഖം ചേർത്ത് പിടിച്ച് വിരലുകൾ കൊണ്ട് കണ്ണ് തുടച്ചു.

” പെണ്ണേ, ഇനി ഈ കണ്ണുകൾ നിറയില്ല.” അതും പറഞ്ഞ് ഞാൻ അവളുടെ ഇരു കണ്ണുകളിലും ചുംബിച്ചു. വീണ്ടും എന്തോ കൂടുതൽ വേണമെന്ന ആഗ്രഹത്തോടെ അവൾ എന്നെ നോക്കി.

ആ കണ്ണുകളുടെ കാന്തശക്തിയിൽ എന്നെ അവളിലേക്ക് അടുപ്പിച്ചു.

അവളുടെ ചുവന്ന തുടുത്ത ചുണ്ടുകളിലേക്കു എന്റെ അധരങ്ങൾ ഇറക്കി നുകർന്നു. അതിന്റെ സുഖത്തിൽ നിൽക്കുമ്പോൾ അവൾ അധരങ്ങൾ കൊണ്ട് എന്റെ മുഖത്തു ചിത്രം വരച്ചു.

അവളുടെ മുടി ഒരു വശത്തേക്ക് മാറ്റി കഴുത്തിൽ ചുണ്ടുകൾ അമർത്തി. കൈ എടുത്ത് നഗ്നമായ വയറിൽ വച്ചപ്പോൾ അവിളിലെ ചൂട് എന്നിലേക്ക് പടർന്നു. വയറിൽ ചെറുതായി അമർത്തി പുക്കിൾ ചുഴിയിൽ വിരലിട്ട് തിരിച്ചപ്പോൾ അവൾ പെരുവിരലിൽ കുത്തി പൊങ്ങി നിന്നു.

രണ്ട് കൈകളും അവളുടെ നിറഞ്ഞ മാറിടങ്ങൾ തേടി അവളിലൂടെ നടന്നപ്പോൾ അവൾ എന്റെ ചുണ്ടുകൾ വലിച്ച് കുടിക്കുകയായിരുന്നു. മാറിയ സാരി തലപ്പ് താഴേക്കിട്ട് ആ വലിയ മാറിടങ്ങൾ മാറി മാറി ഞെക്കി. ആദ്യത്തെ മാർദവം മാറി അവ കൂടുതൽ ദ്രിടമായിക്കൊണ്ടിരുന്നു. ബ്ലൗസിന് മുകളിലൂടെ ആ മുലഞെട്ടുകൾ തിരുമി. അവളുടെ കൈകൾ എന്റെ ശരീരമാകെ അരിച്ച് നടന്നു.

അഴിഞ്ഞ് വീണ സാരി തുമ്പിൽ ഞാൻ വലിച്ചു. അവൾ ഒന്ന് കറങ്ങിയതും സാരി എന്റെ കൈകളിൽ നിന്ന് ഊർന്ന് നിലത്തേക്ക് വീണു.

പാവാടയിലും ബ്ലൗസിലും അവൾ വല്ലാതെ ആകർഷിക്കുന്നു. അവളുടെ മുലകളെ തടഞ്ഞ് നിർത്തുവാൻ പറ്റാത്ത പോലെ ബ്ലൗസിൽ അവ തള്ളി നിൽക്കുന്നു. പുക്കിളിന് താഴേക്ക് ചെറിയ രോമങ്ങൾ ഒരു വരപോലെ താഴേക്ക് നിൽക്കുന്നു.

ഞാൻ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും അവൾ തിരികെ ഓടി. കുറച്ച് ദൂരം ചെന്നിട്ട് തിരിഞ്ഞു നിന്നു. ഞാൻ അവളെ നോക്കി തന്നെ നിൽക്കുകയാണ്. ഓടുമ്പോൾ തുള്ളി തുളുമ്പുന്ന പിന്നഴക് ഞാൻ നോക്കി നിന്നു.

തിരിഞ്ഞ് നിന്ന അവൾ രണ്ട് കൈകൊണ്ടും മുലകൾ അമർത്തി, എന്നിട്ട് അരികിലേക്ക് വരാനായി അവൾ കൈകൾ നീട്ടി വിളിച്ചു.

ഞാൻ ഓടി ചെല്ലാൻ തുടങ്ങിയപ്പോളേക്കും അവൾ ഓടി വീട്ടിൽ ചെന്നിരുന്നു. ഞാൻ ചെന്നപ്പോൾ അവളെ കാണുനില്ല. ബെഡ് റൂം വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ പിറകിൽ നിന്ന് അവൾ കെട്ടി പിടിച്ചു. പൊക്കിയെടുത്ത് അവളെ കട്ടിലിലേക്ക് ഇട്ടിട്ട് ഞാൻ അവൾക്ക് മുകളിൽ ഇരുന്നു.

ആ കട്ടിലിൽ ആകെ മുല്ല മുട്ടുകൾ വിതറിയിരുന്നു. അവളുടെ മുഖം അപ്പോൾ നാണം കൊണ്ട് ചുവന്നു, അത് നോക്കിയിരുന്ന എന്നെ അവൾ വലിച്ച് അവളിലേക്ക് അടുപ്പിച്ചു. എന്റെ ചുണ്ടുകൾ കടിച്ച് വലിച്ചു.

ഇറുകിയ ബ്ലൗസും ബ്രായും ഊരി ഞാൻ ആ വലിയ മുലകളെ സ്വതന്ത്രമാക്കി. അവ ഓരോന്നും മാറി മാറി ചപ്പി വലിച്ചു.

അതേ സമയം പാവാടയ്ക്കുള്ളിലൂടെ ആ തുളുമ്പിയ വീണക്കുടങ്ങളെ അമർത്തി ഞെക്കി.

അവൾക്ക് അത് സഹിക്കാവുന്നതിന് മുകളിൽ ആയിരുന്നു. ഒരോ മുലത്തെട്ടുകളും മാറി മാറി ചപ്പുമ്പോൾ അവൾ സുഖം കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. പാവാടയും പാന്റിയും ഒരുമിച്ച് താഴേക്ക് വലിച്ച് മാറ്റി. ചെറിയ കുറ്റി രോമങ്ങൾ കാവൽ നിന്ന ആ സംഗമസ്ഥാനത്ത് എന്റെ ചുണ്ടുകൾ പതിഞ്ഞതും അവൾ വെട്ടിവിറച്ചു. എന്നെ തള്ളി മാറ്റി എന്റെ ആണിനെ അവൾ കൈയ്യിലെടുത്ത് വായിലേക്ക് വച്ചു. തുപ്പലിൽ കുളിപ്പിച്ച കുട്ടനെ അവൾ ശരിക്ക് ഉഴിഞ്ഞിട്ട് കട്ടിലിലേക്ക് മലർന്ന് കിടന്ന് കാലുകൾ മടക്കി വച്ചിട്ട് എന്നെ വലിച്ച് മുകളിലേക്കിട്ടു.

ഒഴുകി ഒലിച്ചിരുന്ന അവളുടെ ആഴങ്ങളിലേക്ക് ഞാൻ പതിയെ അവനെ ഇറക്കി അമർത്തി. അവൾ ആദ്യമായിട്ടായിരുന്നില്ലങ്കിലും അവന്റെ വലിപ്പം കൊണ്ട് ശരിക്കും ഇറുകിയായിരുന്നു കയറിയത്. ആദ്യം പതിയെ താളം കണ്ടെത്തിയ ഞാൻ പിന്നെ വേഗം കൂട്ടി. അവളുടെ വിരലുകൾ പുറത്ത് അമർത്തി വരിഞ്ഞു. അവൾ നടു മുകളിലേക്ക് ഉയർത്തിയതും അവൾക്ക് വന്നന്ന് എനിക്ക് മനസിലായി. അവളെ തിരിച്ച് മുട്ടു കാലിൽ നിർത്തി വീണ്ടും അടിച്ചു. ഞരമ്പുകൾ വലിഞ്ഞു മുറുകി, എനിക്ക് വരാൻ പോകുവാണന്ന് ഞാനറിഞ്ഞു. ഞാൻ അടിയുടെ വേഗം കൂട്ടി. എന്റെ ആവേശം അവളിൽ പെയ്തിറങ്ങി.

രാത്രി മതിവരുവോളം ഞങ്ങൾ ലീലകൾ ആസ്വദിച്ചു. ആ മുറിയിൽ അപ്പോളും നിശാ പുഷ്പങ്ങൾ പൂത്ത ഗന്ധം നിറഞ്ഞിരുന്നു.

രാവിലെ നേരം വെളുത്തപ്പോൾ നഗ്നരായി പുണർന്ന് കട്ടിലിൽ കിടക്കുകയായിരുന്നു ഞങ്ങൾ, മുന്നിലെ കതക് പോലും അടച്ചിരുനില്ല എന്നപ്പോളാണ് ഓർത്തത്. എണ്ണിക്കാനൊരുങ്ങിയ എന്നെ അവൾ വീണ്ടും വലിച്ച് കട്ടിലിലേക്ക് ഇട്ട് മുകളിലേക്ക് കയറി മുലകൾ അമർത്തി കിടന്നു. ഞാൻ അവളുടെ വീണ കുടങ്ങളെ തഴുകി എന്നെ കുറിച്ച് അവളോട് പറയുവാൻ തുടങ്ങി. കണ്ണിൽ നോക്കി കിടന്ന് അവൾ അത് കേട്ടു.

“………….കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൻ ഇവിടെ പെട്ടുപോയി. അഥവാ ഞാൻ ജോലി വേണ്ടെന്നു വെച്ചാൽ തന്നെ ഒന്നുകിൽ മരണം അല്ലെങ്കിൽ എന്റെ പെങ്ങളെ എനിക്ക് നഷ്ടമാകും. അതുകൊണ്ടുതന്നെ ഇവിടെ അയാളുടെ തട്ടകത്തിൽ നിന്നുകൊണ്ട് തന്നെ അയാൾക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവസരം അതിനായി ഞാൻ കാത്തിരുന്നു”

നഗ്നമായ അവന്റെ മാറിൽ തലവച്ച് കിടക്കുന്ന സന്ധ്യയോട് പഴം കഥയുടെ ഭാണ്ടങ്ങൾ അഴിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന ഭാവം മാറി മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ ദേഷ്യം വരുന്നത് അവൾ നോക്കി കിടന്നു.

” അതിനു വേണ്ടി തന്നെയാണ് ഞാനും കാത്തിരിക്കുന്നത്” മാറിലേക്ക് കുറച്ചുകൂടി ശക്തിയായി കെട്ടിപ്പിടിച്ചു കൊണ്ട് സന്ധ്യ പറഞ്ഞു.

”അതിന്റെ അവശ്യം ഇനിയില്ല” അവൻ പറഞ്ഞു.

മനസിലാകാത്തവണ്ണം അവൾ എന്താണന്ന് പുരികം ഉയർത്തി ചോദിച്ചു. അവൻ എഴുനേറ്റ് ഫോൺ എടുന്ന് അതിലെ വീഡിയോ കാണിച്ചു.

ഒരു മുറിയിൽ ഏതോ പെൺകുട്ടിക്ക് അരികിലേക്ക് നടന്ന ഡേവിഡ് മുതലാളിയുടെ തലയിൽ പിന്നിൽ നിന്ന് ആരോ അടിച്ച് വീഴ്തി. വീഡിയോ എടുത്തിരുന്ന ഫോൺ എഴുത്തപ്പോൾ വീഡിയോയുടെ അവസാനം അടിച്ച ആളെയും അവൾ കണ്ടു. അവൾ അവനെ നോക്കി,

“ഞാൻ അയാളെ കൊന്നു.” അവൻ അത് പറയുമ്പോൾ പ്രതികാരം വീട്ടിയതിന്റെ നിർവൃതി ആമുഖത്ത് വ്യക്തമായിരുന്നു.

“പക്ഷേ ……., ആരും അറിഞ്ഞിട്ടില്ലലോ ഇത് വരെ??” അവളുടെ മുഖത്ത് അത്ഭുതത്തോടൊപ്പം ഭയവും നിഴലിച്ചു.

ഞാൻ എഴുന്നേറ്റ് മേശപ്പുറത്ത് കിടന്ന പത്രം എടുത്ത് അവൾക്ക് നീട്ടി.

”വയനാട് പുത്തുമല ദുരന്തം, മരണസംഖ്യ ഉയരുന്നു.” പത്ര തലക്കെട്ട് വായിച്ച അവൾക്ക് ഒന്നും മനസിലാവുന്നില്ലായിരുന്നു.

“പെണ്ണിനെ കൊടുക്കാം എന്ന വാക്കിൽ അയാൾ വീണു. ഒറ്റക്ക് വീട്ടിൽ എത്തിയ അയാളെ ഞാൻ തലക്ക് അടിച്ച് കൊന്നു. ശവം കൊക്കയിൽ കൊണ്ടിടാം എന്നായിരുന്നു പ്ലാൻ. അതിന് വേണ്ടി ഞങ്ങൾ വെളിയിലേക്ക് ഇറങ്ങിയപ്പോളാണ് മണ്ണിടിയുന്നത് കണ്ടത്. ഞങ്ങൾ രണ്ടും എങ്ങനെയോ ഓടി രക്ഷപെട്ടു. വീട് അടക്കം താഴേക്ക് എല്ലാം മണ്ണിനടിയിലായി. കൂടെ അയാളും, ശവം പോലും ഇത് വരെ കിട്ടിയിട്ടില്ല.” എന്റെ വാക്കുകളെ അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഒരാഴ്ചയായി വാർത്ത ഇത് തന്നെയാണ് പത്രത്തിൽ. ഒരുപാട് പേരുടെ കണ്ണീര് വീണ, അവരുടെ ജീവിതം മാറ്റിമറിച്ച ദുരന്തത്തിൽ പക്ഷേ അത് മറ്റൊരു വിധത്തിൽ തനിക്ക് നല്ലതാകും എന്ന് അവൾകരുതിയില്ല.

അവൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു. വയറിൽ എന്തോ തടയുന്നത് നോക്കിയപ്പോളേക്ക് അവളെ പൊക്കിയെടുത്ത് ഞാൻ കട്ടിലിലേക്ക് കിടത്തിയിരുന്നു, അടുത്ത അങ്കത്തിനായി.

————-

അവളെയും വിളിച്ച് വീടിന്റെ പടികയറുമ്പോൾ നിലവിളക്കുമായി സ്വീകരിക്കാൻ വീഡിയോയിൽ കണ്ട പെൺകുട്ടി ഉണ്ടായിരുന്നു. “അനിയത്തിയാണ് ദേവി” അവളുടെ മുഖത്തെ ചോദ്യങ്ങൾക്കുത്തരമായി ഞാൻ പറഞ്ഞു.

“ചന്ദ്രേട്ടന്റെ നിശാഗന്ധിക്ക്, എന്റെ ഏട്ടത്തിയമ്മക്ക് ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം” ദേവി അത് പറഞ്ഞപ്പോൾ എനിക്കൊപ്പം അവളേയും സന്ധ്യ ചേർത്തു പിടിച്ചു.

ചന്ദ്രന്റെ പ്രഭക്കു കീഴിൽ, അവരുടെ ജീവിതത്തിന് സുഖവും സുഗന്ധവുമായി മാറിക്കഴിഞ്ഞിരുന്നു അവളെപ്പോഴേക്ക്.

———-❤️ThankYou❤️———-

Comments:

No comments!

Please sign up or log in to post a comment!