Up-സരസ്സു 1

പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് അനികുട്ടന് അങ്ങനെ ഒരു പൂതി ഉണ്ടാകുന്നത്. ആദ്യ സംഗമം ഒരു അപ്സരസ്സിനോട് ഒത്താകണം. എന്ന് പറഞ്ഞാല്‍ തന്റെ കന്നി സംഭോഗം ഒരു സ്വര്‍ഗ്ഗ കന്യകയോട്‌ ഒത്തു ആകണം. വീട്ടുകാരോടൊത് കണ്ട പുരാണ സീരിയലുകളൊക്കെ കണ്ടതിന്റെ ഗുണം. അല്ലാതെന്തു പറയാനാ…..

നാളുകള്‍ കൂടുന്തോറും അവനു ആ ആഗ്രഹം കൂടി കൂടി വന്നു. എന്നും അപ്സരസ്സിനെ പണിയുന്നതോര്‍ത്തു അവന്റെ രാത്രികള്‍ നനഞ്ഞ രാത്രികള്‍ ആയി. ഇനി ഇങ്ങനെ പോയാല്‍ ശരിയാകില്ല. എങ്ങനേം ഒരു അപ്സരസ്സിനെ പ്രത്യക്ഷപ്പെടുതിയെ മതിയാകൂ.

അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെലും ചാനെലുകാര്‍ കേട്ട്. അടുത്ത എപിസോടില്‍ ഒറ്റ കാലില്‍ തപസ്സു ചെയ്യുന്ന ദുര്‍വാസാവ് മഹര്‍ഷിയുടെ തപസ്സിളക്കാന്‍ ഒന്നല്ല ഒരഞ്ചാറു അപ്സരസ്സ് പ്രത്യക്ഷപ്പെടുന്നു. ഡാന്‍സും മേളോം കൂട്ടിനു പരസ്യോം.

അനികുട്ടന് സന്തോഷമായി. അങ്ങനെ അവന്‍ എന്നും ഒറ്റക്കാലില്‍ തപസ്സായി. സ്കൂളില്‍ പോകാനുള്ളത് കൊണ്ടും ഇതൊക്കെ വീട്ടുകാരും നാട്ടുകാരും അറിഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പും ഓര്‍ത്തു തപസ്സു രാത്രി ആക്കി.

തപസ്സു എന്ന് പറഞ്ഞാല്‍ കൊടും തപസ്സു. ഒറ്റക്കാലില്‍ നിന്നങ്ങു ഉറങ്ങിക്കളയും. അത്ര ഏകാഗ്രത.

അന്ടിയില്‍ പോയിട്ട് കക്ഷത് പോലും പൂട കിളിര്‍കാത്ത ചെക്കന് താടീം മുടീം ഒന്നും നീണ്ടു വളര്‍ന്നില്ല. ആ ഒരൊറ്റ കുഴപ്പമേ തപസ്സിനു ഉള്ളു.

ചെക്കന്റെ കൊടും തപസ്സു കാരണം വീട്ടിലെ ചെടികളൊക്കെ കരിഞ്ഞുണങ്ങി. വേറൊന്നുമല്ല എന്നും അവന്നാണ്‌ വെള്ളം ഒഴിക്കുന്നത്. ഇപ്പൊ തപസ്സു ചെയ്തു കാലിനു നീരൊക്കെ വച്ചതിനാല്‍ അത് മുടങ്ങി. അത്ര തന്നെ.

എന്തായാലും പുരാണ സീരിയലിലെ എപിസോട് പോലെ തപസ്സങ്ങു നീണ്ടു.  ഇടയ്ക്കിടെ ഉണ്ടാകാറുണ്ടായിരുന്ന സ്വപ്നത്തില്‍ പോക്ക് ഏതായാലും നിന്നു.

ആ പാതിരാത്രിയില്‍ അത് വഴി കടന്നു പോയ ഏതോ ഒരു അപ്സരസ്സ് ചെറുക്കന്റെ ദീന രോദനം കേട്ട് ജനാല വഴി എത്തി നോക്കി. ഒരുത്തന്‍ ഒറ്റ കാലില്‍ നിന്നും

അപ്സരസ്സെ വാ….

പാല് തരാം

പഴം തരാം

പറി തരാം…

എന്ന മന്ത്രം ചൊല്ലുന്നു.

ഒറ്റകാലില്‍ നില്‍ക്കുന്ന അവന്റെ ഒറ്റക്കോല്‍ കണ്ടപ്പോള്‍ അപ്സരസ്സിനും തോന്നി ഒന്ന് ചെന്നു പ്രത്യക്ഷപ്പെട്ടു കളയാം.

പ്രത്യക്ഷപ്പെടാന്‍ നോക്കിയപ്പോഴാണ് അപ്സരസ്സിനു ആ ദയനീയ സത്യം ഓര്‍മ്മ വന്നത്. തനിക്കു പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. പണ്ടൊരു പണി കിട്ടിയതാണ്. അത് കൊണ്ട് ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പറ്റില്ല.

കുറെ ചോദ്യങ്ങള്‍ ചോദിച്ചു അതിനുത്തരം പറയുന്നവര്‍ക്ക് മുന്നില്‍ മാത്രമേ പ്രത്യക്ഷപ്പെടാന്‍ പറ്റൂ….

വര്‍ഷങ്ങളായി പല മുനിമാരോടും ചോദിച്ചു മടുത്ത ചോദ്യങ്ങളുമായി അപ്സരസ്സ് അനികുട്ടന്റെ പിന്നില്‍ ചെന്നു ഒളിച്ചു നിന്നു.

കുമാരാ കണ്ണ് തുറക്കൂ….ഞാന്‍ നിന്റെ തപസ്സില്‍ സംത്രിപ്തയായി. നിനക്കെന്താണ് വേണ്ടത്.?

കണ്ണ് തുറന്നു ചുറ്റും നോക്കിയ അനികുട്ടന് ആരേം കാണാന്‍ പറ്റിയില്ല. അവന്‍ തന്റെ ഒറ്റക്കാലില്‍ നിന്നു കൊണ്ടുള്ള തപസു വീണ്ടും തുടര്‍ന്ന്.

ഏയ് കുമാരാ…ഇത് ഞാനാ അപ്സരസ്സ്. കണ്ണ് തുറക്ക്.. മതി നിന്റെ തപസ്സു.

അനികുട്ടന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി. ആരുമില്ല.

പേടിക്കണ്ടാ…എന്നെ നിനക്ക് കാണാന്‍ പറ്റില്ല. ഞാന്‍ അപ്രത്യക്ഷയാണ്.

നിങ്ങളല്ലേ പറഞ്ഞത് അപസരസാനെന്നു. ഇപ്പൊ പറയുന്നു അപ്രത്യക്ഷയാനെന്നു.

ഹോ ഈ കുമാരന്റെ ഒരു തമാശ. ഞാന്‍ അപ്സരസ്സ് തന്നെയാണ്. പക്ഷെ നിങ്ങള്ക്ക് ഇപ്പൊ എന്നെ കാണാന്‍ പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

ആ പുളുത്തി. കാണാന്‍ പറ്റില്ലെങ്കില്‍ പിന്നെ നീ ഇവിടെ നിക്കണ്ട. അടുത്ത വണ്ടിക്കു വിട്ടോ.. എനിക്കെ നിന്നെ കണ്ടു കൊണ്ട് പണ്ണണം. അതിനാ ഈ പാടൊക്കെ പെട്ടത്. ബൈ ദി ബൈ ഞാന്‍ എ കുമാരനോ ഈ കുമാരനോ അല്ല. ഞാന്‍ ഒ അനികുട്ടന്‍ ആണ്.

ഹി..ഹി..അപ്പോള്‍ അനികുട്ടന്‍ അതിനായിരുന്നല്ലേ എന്നെ വിളിച്ചത്. അതൊക്കെ നടത്തി തരാം. പക്ഷെ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ ഉത്തരം തരണം. എങ്കിലേ അനിക്കുട്ടന് എന്നെ കാണാനാകൂ…

എനിക്ക് കണ്ടാല്‍ മാത്രം പോരാ….. ഉയര്‍ന്നു നില്‍ക്കുന്ന തന്റെ ഒറ്റക്കോല് ലക്ഷ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വീശി അനികുട്ടന്‍ പറഞ്ഞു. അപ്സരസ്സ് എവിടെയാ നില്‍ക്കുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ. ചുമ്മാ ഒരു സ്പര്‍ശന സുഖം വേണ്ടാന്നു വയ്ക്കുന്നത് എന്തിനാ.

പിറകില്‍ നിന്നും കാലു കിഴച്ച അപ്സരസ്സ് അവിടെ കണ്ട കട്ടിലില്‍ കയറി കിടന്നു കൊണ്ട് ചോദ്യം ചോദിക്കാന്‍ ആരംഭിച്ചു.

ഒരിടത് ഒരിടത്ത്….

നിര്‍ത്..നിര്‍ത്…നിങ്ങള്‍ എല്ലാരും ഒരിടത് എന്ന് പറഞ്ഞു തുടങ്ങുന്നതെന്താ. വലതു പക്ഷ അനുഭാവിയായ അനികുട്ടന്‍ ചാടിക്കയറി ചോദിച്ചു.

അപ്സരസ്സ് തലയില്‍ കൈ വച്ചത് അവന്‍ കണ്ടില്ല.

ആ എനിക്കറിയില്ല. ഞാന്‍ ഒരു കഥ പറയും. അതിന്റെ അവസാനം ഒരു ചോദ്യം ചോദിക്കും. അതിനുത്തരം നീ പറഞ്ഞാല്‍ നിനക്ക് എന്നെ കാണാം.

ഓ അങ്ങനെ.
ദുര്‍വാസാവിന്റെ വിക്രമാദിത്യനും വേതാളവും കംബികുട്ടനില്‍ വായിച്ച ഓര്മ വച്ചു അനികുട്ടന്‍ പറഞ്ഞു.

ആ അപ്പോള്‍ ഒരു സ്ഥലത്ത് ഒരപ്പൂപ്പന്‍, ഒരച്ചന്‍, പിന്നെ ഒരു മോന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

അവിടെ ഇവര്‍ മൂന്നു പേര്‍ മാത്രേ ഉണ്ടായിരുന്നുള്ലോ?

ഈ ചെറുക്കനെ എടുത്തു വലിച്ചു കീറി ചുവരില്‍ തേച്ചാലോ? അല്ലേല്‍ വേണ്ട..അവന്റെ ഒറ്റക്കോല്‍ അങ്ങനെ തന്നെ നില്‍ക്കുന്നത് കണ്ടു അപ്സരസ്സ് തീരുമാനം മാറ്റി.

എന്റെ പൊന്നു അനികുട്ടാ….. ഒരു ദേശത്ത് ഒരു വീട്ടില്‍ ഇവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുള്ളൂ. അപ്പൂപ്പന്‍ കെട്ടി അച്ചനുണ്ടായ സമയത്ത് അമ്മൂമ്മ വടിയായി. അച്ഛന്‍ കെട്ടി മോന്‍ ഉണ്ടായ സമയത്ത് അമ്മ വടി ആയി. അങ്ങനെ ആ വീട്ടില്‍ ഇവര്‍ മൂന്നു പേര്‍ മാത്രമേ ഉള്ളു.

ഞങ്ങളുടെ ഇവിടെയൊക്കെ കെട്ടി കഴിഞ്ഞിടാ ഓരോരുത്തരും അച്ഛനും മോനുമൊക്കെ ആകുന്നതു. അവിടെ നേരെ തിരിച്ചോ?

ഡാ അലവലാതി. നിനക്ക് എന്നെ കളിക്കണോ? എങ്കില്‍ മിണ്ടാതിരുന്നു കഥയും കേട്ടിട്ട് ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം താ… അല്ലേല്‍ ഞാന്‍ ഇപ്പോള്‍ അടുത്ത അണ്ടി..അല്ല വണ്ടി പിടിക്കും…….

അപ്സരസ്സ് കളി എന്ന് പറഞ്ഞപ്പോള്‍ അനികുട്ടന്‍ ശ്വാസം പിടിച്ചു അറ്റന്‍ഷന്‍ ആയി. ഇനി ഒരക്ഷരം മിണ്ടില്ല എന്ന് പറഞ്ഞു വായ്‌ പൊത്തി.

അപ്സരസ്സ് കഥ തുടര്‍ന്ന്. അങ്ങനെ ആ വീട്ടില് ഇവര്‍ മൂന്ന് പേര്‍ മാത്രമേ ഉള്ളു. പക്ഷെ ഒരു കുഴപ്പം. ഇവര്‍ മൂന്നു പേരും കാണാന്‍ ഒരേ പോലെയാണ്. ഇരട്ട പെറ്റ മക്കളെ പോലെയുണ്ട്.

ഇരട്ട പേറുന്നത് മക്കളല്ലല്ലോ തള്ളയല്ലേ എന്ന് ചോദിക്കണം എന്ന് അവനുണ്ടായിരുന്നു. പിന്നെ ഇന്നത്തെ കളി മുടങ്ങുമല്ലോ എന്നോര്‍ത്ത് അവന്‍ ഒന്നുംകബികുട്ടന്‍.നെറ്റില്‍ മിണ്ടിയില്ല. എങ്കിലും ഇവര്‍ മൂന്നു പേരില്ലേ. അപ്പോള്‍ ഇരട എന്ന് എങ്ങനെ വിളിക്കും/ മുരട്ട് എന്ന് വിളിച്ചാലോ? എന്ന സംശയം അവന്റെ ഉള്ളില്‍ കിടന്നു കളിച്ചു. പുറത്തെ കളി മുടങ്ങിയാലോ അത് കൊണ്ട് അവന്‍ ഒന്നും മിണ്ടിയില്ല.

അങ്ങനെ കണ്ട്ടാല്‍ ഒരേ പോലിരിക്കുന്ന ഒരേ പ്രായം തോന്നിക്കുന്ന ഇവര്‍ ഒരു ജ്യോത്സ്യനെ കണ്ടു. പ്രശനം വേറെ ഒന്നും അല്ല. കല്യാണ കാര്യം തന്നെ. മകന് വന്ന കളയാന ആലോചനകള്‍ എല്ലാം മുടങ്ങുന്നു. എത്രേം പെട്ടെന്ന് മോനെ കൊണ്ടൊരു പെണ്ണ് കെട്ടിക്കണം.

ജ്യോത്സ്യര്‍ പ്രശനം വച്ചു നോക്കിയപ്പോള്‍ ആകെ പ്രശനം തന്നെ. തറവാടില്‍ പെണ്ണുങ്ങള്‍ വാഴില്ലത്രേ…. അതിനൊരു പരിഹാരം ഉള്ളതു എന്തെന്ന് പറഞ്ഞാല്‍ ഇവര്‍ മൂന്നു പേരും തെക്കോട്ട്‌ സഞ്ചരിക്കണം.
രണ്ടു നാള്‍ യാത്രക്ക് ശേഷം മൂന്നു പേര്‍ക്കും ഓരോ സുന്ദരികളെ കിട്ടും. അവരെ വിവാഹം കഴിക്കാം.

അങ്ങനെ അവര്‍ യാത്ര തുടര്‍ന്നു. ജ്യോല്‍സ്യന പറഞ്ഞ പോലെ…..ഹ്മം…..ജ്യോത്സ്യര് പറഞ്ഞ പോലെ അവര്‍ തെക്കേക്കര ദേശത്ത് എത്തി. പെണ്ണ് കിട്ടുമെന്ന ആക്രാന്തത്തില്‍ അപ്പൂപ്പന്‍ എങ്ങും നിര്‍ത്താതെ നടന്നത് കൊണ്ട് മൂവരും ക്ഷീനിതര്‍ ആയിരുന്നു. വഴിയില്‍ കണ്ട വഴിയമംപലതില്‍ അവര്‍ വിശ്രമിക്കാനിരുന്നു.

മകന് വല്ലാത്ത ശങ്ക. ഒന്ന് അപ്പിയിടാന്‍. അവന്‍ ഓടി കാട്ടിനിടയില്‍ കയറി. കാര്യം സാധിച്ചു കഴുകാനായി നോക്കിയപ്പോഴാണ് കുറച്ചകലെ ഒരു കുളം കണ്ടത്. നേരെ ഓടിചെന്നങ്ങു എടുത്തു ചാടി.

ബ്ലൂം……

ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ ഒരു സുന്ദരി കുളത്തിന്റെ പടികള്‍ കയറി ഓടുന്നു. നഗനമായ അവളുടെ പിന്‍ഭാഗം ആ നിലാവത് കണ്ട അവന്‍ കൂവി..ഛെ വിളിച്ചു…

പ്രിയതമേ……ഒന്ന് തരുമോ….അല്ല….ഒന്ന് നില്‍ക്കുമോ…

അവന്റെ മധുര സ്വരം കേട്ട അവള്‍ തരിച്ചു നിന്നു.

ഞൊടിയിട കൊണ്ട് മകന്‍ ഓടി അവളുടെ അടുതെത്തി. അപ്പോഴേക്കും അവള്‍ തിരിഞ്ഞു നോക്കി. ആദ്യ നോട്ടത്തില്‍ തന്നെ അവരില്‍ അനുരാഗം പൊട്ടിട്ടു. അന്തര ഫലമായി അവന്‍ അവളുടെ പുഷ്പത്തില്‍ തന്റെ ശരം കയറ്റാന്‍ നോക്കിയപ്പോള്‍ അത് സംഭവിച്ചു….

അവനു പോയി…..

കണ്ണുകള്‍ അടച്ചു നിന്ന അവള്‍ അവനെ തള്ളി കുളത്തിലെക്കിട്ടു. എന്നിട്ട് തിരിഞ്ഞോടി.

ആ വീഴ്ച്ചക്കിടയിലും കാലിനിടയിലൂടെ ഒലിച്ചിറങ്ങുന്ന അവളുടെ മദ ജലം അവന്‍ കണ്ടു.

വെള്ളത്തില്‍ നിന്നും മുങ്ങി നിവര്‍ന്ന അവന്‍ അതൊരു സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്ന കണ്ഫ്യൂഷനില്‍ തിരികെ വഴിയമ്പലത്തില്‍ എത്തി.

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന് വയറിളക്കം വരികയും കുളത്തില്‍ പോകുകയും മകന് സംഭവിച്ചതൊക്കെ സംഭവിക്കുകയും ചെയ്തു.

പിന്നെ അപ്പൂപ്പനും ചുമ്മായിരുന്നില്ല. പോയി ചരിത്രം ആവര്ത്തിച്ചിട്ടു വന്നു കിടന്നുറങ്ങി.

ഉച്ചയായപ്പോള്‍ ഒടുക്കത്തെ വയറു വിശപ്പ്‌ കാരണം ആണ് മൂന്നും ഞെട്ടി ഉണര്‍ന്നത്. പിന്നെ ഭക്ഷണത്തിനായി അന്വേഷണം. കുറച്ചു നടന്നപ്പോള്‍ ദൂരെയായി ഒരു വീട് കണ്ടു. അവിടെ ചെന്നു ഭക്ഷണത്തിനായി മുട്ടി വിളിച്ചു.

കതകു തുറന്ന ആളെ കണ്ടപ്പോള്‍ മൂവരും ഞെട്ടി. ഇന്നലെ കണ്ട ആ സുന്ദരി.

അവരെ മൂന്നിനെയും ഒരുമിച്ചു കണ്ട സുന്ദരിയും ഒന്ന് ഞെട്ടി. മൂന്നിനെയും മാറി മാറി നോക്കി വീണ്ടും ഞെട്ടി.

ഞെട്ടി തീര്‍ന്നപ്പോള്‍ അവള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.
അകത്തു കയറിയ ഓരോരുത്തരുടെയും മനസ്സില്‍ ഇവളെ കെട്ടണം എന്നായിരുന്നു.

അകത്തു ഭക്ഷണത്തിനായി ഇരുന്ന അവരുടെ മുന്നിലേക്ക്‌ ഭക്ഷണവും കൊണ്ട് വന്ന ആ മൂന്നു സുന്ദരികളെയും കണ്ട അവര്‍ വീണ്ടും വീണ്ടു വീണ്ടും ഞെട്ടി.

ആ സുന്ദരിമാരും.

വേറൊന്നുമല്ല മൂന്നു സുന്ദരികളും ഒരേപോലെ…

ഇന്നലെ തങ്ങളുടെ പാല് കറന്ന സുന്ദരി ഏതാണെന്നറിയാതെ മൂവരും മൂന്നു സുന്ദരികളെയും മാറി മാറി നോക്കി.

അവരും ഇവരെ മാറി മാറി നോക്കി. ഇന്നലെ തങ്ങള്‍ക്കു പാല് ചുരത്തി തന്ന കോന്തന്‍ ആരാണ്?

മാറില്‍ നോക്കിയാല്‍ പോരായിരുന്നോ? അനിക്കുട്ടന്‍ തികട്ടി വന്ന തന്റെ ചോദ്യം നിയന്ത്രിച്ചു.

ഇനി പറ.അപ്പൂപനും അച്ഛനും മകനും ആരെയാ പണിഞ്ഞത്? തങ്ങള്‍ ആരെയാണ് പണിഞ്ഞത് എന്ന് അവര്‍ എങ്ങനെ കണ്ടെത്തും?

അപ്സരസ്സ് ചോദിച്ചു നിര്‍ത്തി.

ഇത് വലിയ കുരിശ ആയല്ലോ…….ഇതിലും ഭേദം വാണമടിക്കുന്നത് ആയിരുന്നു. അനിക്കുട്ടന്‍ നിന്നു വിയര്‍ത്തു.

നിങ്ങള്ക്ക് പറയാന്‍ പറ്റുമോ ഉത്തരം?

ഉത്തരവും ബാക്കി കഥകളും അടുത്ത ലക്കം ബാലരമയില്‍…ഛെ കബികുട്ടന്‍.നെറ്റില്‍

Comments:

No comments!

Please sign up or log in to post a comment!