വശീകരണ മന്ത്രം 8

(കഴിഞ്ഞ ഭാഗം)

അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.

“അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?”

അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.

മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്………

(തുടരുന്നു)

ഇരു വശത്തും കടലോളം നീണ്ടു കിടക്കുന്ന നെൽപ്പാടത്തിനു ഇടയിലുള്ള വഴിയിലൂടെ ബുള്ളറ്റും കൊണ്ടു വരികയായിരുന്നു അനന്തു.

അവന്റെ ദേഹത്താകെ പൊടിയും ചകിരി നാരും മറ്റും പറ്റിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ഇതൊന്നും വക വയ്ക്കാതെ ചിന്താ ഭാരത്തോടെ അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.

യാന്ത്രികമായി ഗിയർ മാറ്റിക്കൊണ്ട് വേഗതയിൽ അവൻ പറന്നു കൊണ്ടിരുന്നു.മുഖത്തേക്ക് ഊക്കിൽ വന്നടിക്കുന്ന കാറ്റ് അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.

ഇടക്കിടക്ക് കരതലം കൊണ്ടു മുഖം അമർത്തി തുടച്ച ശേഷം മനസ്സിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ അവൻ ആക്‌സിലേറ്ററിൽ തീർത്തുകൊണ്ടിരുന്നു.

അനന്തുവിന്റെ ഉള്ളിൽ  ഉറഞ്ഞു തുള്ളുന്ന ചോദ്യങ്ങൾക്ക് മറുപടി തേടി അവന്റെ മനസ് അങ്ങുമിങ്ങും പാഞ്ഞുകൊണ്ടിരുന്നു.

ഫാക്ടറിയിൽ വച്ചു നടന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ഓർക്കുമ്പോൾ അവന്റെ മനസ് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു.

അടി കിട്ടി ബോധം മറയുന്ന സമയത്ത് താൻ കണ്ട സ്വപ്നം അതെന്തായിരുന്നു? അതു സ്വപ്നമായിരുന്നോ അതോ  മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് അവൻ ആലോചിച്ചുകൊണ്ടിരുന്നു.പക്ഷെ കൃത്യമായ ഒരു ഉത്തരം അവന് പിടി കിട്ടിയില്ല.

സ്വപ്നത്തിൽ വച്ചു കണ്ട അരുണിമയെ പോലെയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ താൻ എന്തിനാണ് അവളെ കല്യാണി എന്ന് വിളിച്ചത്? അവളെന്തിനാണ് തന്നെ ദേവേട്ടൻ എന്ന് വിളിച്ചത്?

ആ മനുഷ്യൻ അവളെ നിഷ്കരുണം കൊന്നു കളഞ്ഞപ്പോൾ താൻ എന്തിനാണ് ഒരു ഭ്രാന്തനെ പോലെ അവളുടെ അടുത്തേക്ക് ഓടി വന്നു അവളെ പുണർന്നുകൊണ്ട് പൊട്ടിക്കരഞ്ഞത്?

ഈ കല്യാണി എന്റെ ആരാണ്? ഞാൻ ദേവനാണോ? അതോ ഇനി തനിക്ക് വല്ല മുഴു വട്ടാണോ?

ഇങ്ങനെ ചിന്തിച്ചുകൊണ്ടു ഫാക്ടറിയിൽ വച്ചു തലക്ക് പിറകിൽ കിട്ടിയ പ്രഹരത്തിലൂടെ  സമ്മാനമായി ലഭിച്ച വേദനയെ അവഗണിച്ചുകൊണ്ട് അവൻ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി പറപ്പിച്ചു.



റോഡിലെ ഉരുളൻ കല്ലുകളെ തട്ടിത്തെറിപ്പിച്ചു കൊണ്ടു ഹുങ്കാര ശബ്ദത്തോടെ അവന്റെ പടക്കുതിര മുന്നോട്ടേക്ക് കുതിച്ചു.

••••••••••••

തിരുവമ്പാടി മനയുടെ പിറകിൽ ഉള്ള ഔട്ട്‌ഹൌസിൽ ധ്യാനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജയശങ്കർ.

ചുവന്ന ലങ്കോട്ടിയുമുടുത്ത് ദീർഘമായ ധ്യാനത്തിൽ മുഴുകിയിരുന്ന അയാൾ പതിയെ കണ്ണുകൾ തുറന്നു. അതിനു ശേഷം ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി.

ആ സമയം അയാൾക്ക് സമീപം ഉണ്ടായിരുന്ന 3 ദാസിമാർ മന്ദം മന്ദം അയാളിലേക്ക് അടിവച്ചടിവച്ചു നടന്നു വന്നു.

സുന്ദരിമാരായ ആ സ്ത്രീ രത്നങ്ങളെ കണ്ട അയാൾ ആവേശത്തോടെ ധ്യാനത്തിൽ ഇരുന്ന മര ബെഞ്ചിൽ നീണ്ടു നിവർന്നു കിടന്നു.

ഒറ്റ മുണ്ടും ബ്ലൗസും അണിഞ്ഞ നാല്പതു വയസ്സോളം പ്രായമുള്ള അവർ അയാൾ നീണ്ടു നിവർന്നു കിടക്കുന്ന ബെഞ്ചിന് സമീപം വന്നു നിന്നു.

പുറകിൽ തൂങ്ങി കിടക്കുന്ന മുടി മുന്നിലേക്ക് മാറിന് മുകളിലൂടെ മെടഞ്ഞിട്ടുകൊണ്ട് സുന്ദരികളിൽ ഒരുവൾ അയാളുടെ കായമുള്ള ശരീരത്തിലെ വിരിഞ്ഞു നിൽക്കുന്ന പേശികളിലൂടെ പതിയെ വിരലുകൾ ഓടിച്ചു.

മറ്റൊരു സുന്ദരി അയാളുടെ പ്രായാധിക്യം എത്തി നോക്കാത്ത കറുത്ത മുടിയിഴകളിലൂടെ മുല്ലപ്പൂ നിറമുള്ള വിരലുകൾ കൊണ്ട് പതുക്കെ കോതിയൊതുക്കുവാൻ തുടങ്ങി.

ജനൽവിടവിലൂടെ അരിച്ചിറങ്ങിയ സൂര്യ പ്രകാശം അയാളുടെ ശരീരത്തിൽ തട്ടിത്തെറിച്ചു പ്രതിഫലിച്ചു.

വെയിലിന്റെ ഇളം ചൂടും സുന്ദരിമാരുടെ കര ലാളനങ്ങളും അയാളെ സുഖത്തിന്റെ ലാഞ്ഛന പതിയെ കീഴ്പ്പെടുത്താൻ തുടങ്ങി.

മൂന്നാമത്തെ സുന്ദരി അയാൾക്ക് സമീപം വന്നു നിന്ന്  അയാളുടെ ബലിഷ്ടമായ കൈകളിലും വയറിലും പതിയെ വിരലുകൾ അമർത്തി ഉഴിയുവാൻ തുടങ്ങി.

മൂന്നുപേരും മത്സരത്തോടെ തങ്ങളുടെ കാമദേവനെ പ്രസാദിപ്പിക്കുവാനായി എന്തിനും പോന്ന പോരാളികളെ പോലെ തയാറായി നിന്നു. മൂന്നാമത്തെ സുന്ദരി മൺപാത്രത്തിൽ നിറച്ചു വച്ചിരിക്കുന്ന വെളിച്ചെണ്ണ പതിയെ ഉള്ളം കയ്യിലേക്ക് ഒഴിച്ചു.

അതിനു ശേഷം അയാളുടെ ഞരമ്പുകൾ വീർത്തുന്തിയ ഭുജങ്ങളിലൂടെ പതിയെ അമർത്തി ഉഴിഞ്ഞു കൊണ്ടിരുന്നു.

അയാളുടെ തലക്കൽ നിന്നിരുന്ന ഒന്നാമത്തെ സ്ത്രീ പതുക്കെ അയാളുടെ കഴുത്തിനു ചുറ്റുമായി വിരലുകൾ അമർത്തിക്കൊണ്ട് മസ്സാജ് ചെയ്തു തുടങ്ങി.

കഴുത്തിൽ നിന്നും തോളിനു ഇരുവശത്തേക്കും ഒരു അഭ്യാസിയെ പോലെ അവൾ വിരലുകൾ  കൊണ്ട് ഉഴിഞ്ഞു.

സുഖത്തിന്റെയും ആനന്ദത്തിന്റെയും ഉത്തമ ശൃംഗത്തിലേക്കുള്ള യാത്രയുടെ ആദ്യ പടി എന്ന പോലെ അയാളുടെ കണ്ണുകൾ പതിയെ കൂമ്പിയടഞ്ഞു.


സിഗരറ്റ് പുകച്ചു തീർത്ത അയാളുടെ കറുത്ത ചുണ്ടുകൾ വിറ കൊണ്ടു. ഇതിനോടകം രണ്ടാമത്തെ സുന്ദരി ഉഴിച്ചിൽ പതിയെ അയാളുടെ കാൽവിരലുകളിൽ നിന്നും ആരംഭിച്ചിരുന്നു.

വിരലുകളുടെ ഞൊട്ട പൊട്ടിച്ചുകൊണ്ട് സമർത്ഥമായി അവൾ അയാളുടെ വിരലുകളെ തഴുകി വിട്ടു.ഭുജങ്ങളിലെ ഉഴിച്ചിലിനു പരിസമാപതി വന്നതും അവൾ പതിയെ അവളുടെ പൂപോലെ മൃദുലമായ വിരലുകൾ അയാളുടെ ആകൃതിയൊത്ത വയറിൽ കാളകളെ പോലെ ഉഴുതു മറിച്ചു കൊണ്ടിരുന്നു.

എണ്ണയുടെ വഴുപ്പും വിരലുകളുടെ മൃദുല സ്പർശനങ്ങളും അയാളിലെ കാമവികാരത്തെ തൊട്ടുണർത്തി.

അവൾ ഉത്സാഹിയെ പോലെ രണ്ടു കൈകളിലെ വിരൽ കൊണ്ടു അയാളുടെ വയറിൽ ഉഴിഞ്ഞുകൊണ്ട്  സംതൃപ്തി നൽകാൻ പരമാവധി ശ്രമിച്ചു.

സുഖത്തിന്റെ താള ചലനങ്ങൾ താഴെ അറിഞ്ഞു തുടങ്ങിയതും അയാൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു.

തന്റെ വയറിൽ ഉഴിഞ്ഞുകൊണ്ടിരിക്കുന്ന അപ്സരസിനെ കണ്ട് അയാളുടെ കണ്ണുകൾ വെട്ടി തിളങ്ങി.

അയാൾ കണ്ണുകൾ തുറന്നു വെന്ന് അറിഞ്ഞത് മുതൽ അവൾ ഒരു മദാലസയെ പോലെ ചിരിച്ചുകൊണ്ട് കൊഞ്ചലോടെ അയാളെ നോക്കി.

ആ നോട്ടവും കണ്ണുകളിലെ വശ്യതയും കാമം ഒളിപ്പിച്ചു വച്ചിരിക്കുന്ന പുഞ്ചിരിയും ഏതൊരാളെയും കാമഭ്രാന്തനാക്കുവാൻ പോന്നതോളം ആയിരുന്നു.

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടു അയാൾ കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു. അതു മനസിലായ പോലെ അവൾ തലയാട്ടിയ ശേഷം പതുക്കെ അവളുടെ കൈകൾ അയാളുടെ അടിവയറിലേക്ക് നീണ്ടു.

ഈ സമയം തോളിലൂടെ മസ്സാജ് ചെയ്തു കൊണ്ടിരുന്ന സുന്ദരി മുൻപിലേക്ക് ആഞ്ഞു കൈകൾ നീട്ടി  അയാളുടെ മാറിടത്തെ ശക്തിയിൽ അമർത്തിക്കൊണ്ട് ഉഴിഞ്ഞു.

നീല ബ്ലൗസിൽ വീർപ്പു മുട്ടി നിൽക്കുന്ന അവളുടെ മുഴുത്ത മാറിടം കണ്ട് അയാൾ ചുണ്ട് നനച്ചുകൊണ്ട് കൊതിയോടെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ  അവൾ കൂടുതൽ മുന്നിലേക്ക് ആഞ്ഞു അയാളുടെ മുഖത്തു മാറിടം ഉരസിക്കൊണ്ട് അയാളുടെ നെഞ്ചിൽ വിരലുകൾകൊണ്ടു ചിത്രപ്പണി ചെയ്തുകൊണ്ടിരുന്നു.

മൂന്ന് പെണ്ണുങ്ങളെയും മതി വരാതെ കൊതിതീരുവോളം ആസ്വദിക്കണമെന്നു ആലോചിച്ചുകൊണ്ട് ആ ആജാനബാഹു സ്വയമേവ നിർവൃതി അണിഞ്ഞു നീണ്ടു നിവർന്നു കിടന്നു.

പ്രായം 50 കഴിഞ്ഞ ആ ശരീരത്തിൽ യാതൊരു ചുളിവുകളോ ജരാ നരകളോ ചുഷ്‌കിച്ച ചർമ്മമോ ഒന്നും തന്നെയില്ലാത്തത് ആ സ്ത്രീ രത്നങ്ങളെ അത്ഭുതപ്പെടുത്തി.

കാലിൽ നിന്നും തുടകളിലേക്ക് എത്തിയ രണ്ടാമത്തെ സ്ത്രീയുടെ കരവിരുതിൽ അയാൾ സുഖം കൊണ്ടു പുളഞ്ഞു പോയി. ഇതിനു മുൻപ് ഇത്രയും മനോഹരമായി തനിക്ക് ആരും മസ്സാജ് ചെയ്തു തന്നിട്ടില്ലെന്നു അയാൾ ഓർത്തുകൊണ്ടിരുന്നു.


കാൽതുടകളിലെ മസിലുകളിലൂടെ വിരലുകൾ കൊണ്ടു അമർത്തി ഉഴിയാൻ അവൾ അല്പം കഷ്ട്ടപെട്ടു.

എങ്കിലും അയാളുടെ ബലിഷ്ടമാർന്ന കൈകാലുകളും മസിലും പേശികളും അവളുടെ ഉള്ളിലെ പുരുഷ സങ്കല്പത്തിനോട്‌ താദാത്മ്യം പ്രാപിക്കുന്ന ഒന്നായിരുന്നു.

അയാളുടെ ശരീരത്തിലൂടെ കണ്ണുകൾ കൊണ്ടു ഉഴിഞ്ഞുകൊണ്ടു അവൾ തന്റെ ജോലിയിൽ വ്യാപൃതയായി.

കാൽ തുടകളിൽ നിന്നും പതിയെ അയാളുടെ അടി വയറിലേക്ക് അവളുടെ കൈകൾ എത്തിയതും അയാൾ സുഖം കൊണ്ടു ശ്വാസം വലിച്ചു വിട്ടു.

ഈ സമയം മൂന്നാമത്തവൾ അയാൾ ഉടുത്തിരുന്ന ലങ്കോട്ടിയിൽ നിന്നും മോക്ഷം കിട്ടാൻ പെടാപ്പാട് പെടുന്ന ആളെ നോക്കിക്കൊണ്ട് പതിയെ ലങ്കോട്ടിക്ക് ചുറ്റുമായി കൈകൾ കൊണ്ടു വരിഞ്ഞു.

രണ്ടു പേരും മത്സരത്തോടെ ലങ്കോട്ടിക്ക് ചുറ്റുമായി ഉഴിഞ്ഞു തുടങ്ങിയതും അയാളിൽ നിന്നും ചെറിയൊരു ശീല്ക്കാരം പുറപ്പെട്ടു.

തലക്കൽ നിൽക്കുന്നവളുടെ കൈകൾ  പതിയെ അയാളുടെ നെഞ്ചിലൂടെ ഉഴിഞ്ഞു കൊണ്ടു വയറിലൂടെ സഞ്ചരിച്ചു അടിവയറിലേക്ക് എത്തിച്ചേർന്നു.

മൂന്നുപേരുടെയും കരലാളനങ്ങളുടെ സുഖലോലുപതയിൽ മതി മറന്നു അയാൾ വായ് പൊളിച്ചു കിടന്നു.

മൂന്ന് പേരും വശ്യതയോടെയുള്ള നോട്ടം അയാൾക്ക് നേരെ എറിഞ്ഞു കൊടുത്ത് കൂട്ടത്തിലൊരാൾ ലങ്കോട്ടിയുടെ ബന്ധനം അഴിച്ചു മാറ്റാൻ തുടങ്ങി.

സമയമെടുത്തു ചരടുകൾ അഴിച്ചു മാറ്റിയതും ലങ്കോട്ടിയുടെ അറ്റം താഴേക്ക് വീണു. അതോടൊപ്പം അയാളുടെ ഉദ്ധരിച്ച മുഴുത്ത ലിംഗം  വിശ്വരൂപം പ്രാപിച്ചു മുകളിലേക്ക് ഉയർന്നു പൊങ്ങി.

ബന്ധനത്തിൽ നിന്നും മോക്ഷം പ്രാപിച്ച ലിംഗം വർധിത വീര്യത്തോടെ സട കുടഞ്ഞെണീറ്റു.അതിന്റെ തലയെടുപ്പ് കണ്ട് അയാളോട് ചേർന്നു നിന്നിരുന്ന തരുണീമണികളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.

അവരുടെ മുഖത്തു വിരിഞ്ഞു വന്ന ഭാവമാറ്റം കണ്ട് അയാൾ ഊറി ചിരിച്ചു.കൂട്ടത്തിൽ സുന്ദരിയായ ഒരുവൾ അയാളുടെ വലിയ ലിംഗത്തെ കൈകൊണ്ട് താങ്ങി പിടിച്ചു.

ആ കറുത്ത ലിംഗത്തിലൂടെ അവളുടെ പാൽ നിറമുള്ള കരതലം മുകളിലേക്കും താഴേക്കും ഒരു യന്ത്രം പോലെ പതിയെ ചലിച്ചു.അവളുടെ കയ്യിലെ തണുപ്പ് അയാളുടെ ലിംഗം വേണ്ടുവോളം ആവാഹിച്ചു.

ആ തഴുകലിൽ സ്വയം മതി മറന്നു അയാൾ ദീർഘ നിശ്വാസം എടുത്തു.അത് കണ്ട് നിയന്ത്രണം വിട്ട  രണ്ടാമത്തെ സുന്ദരിയും മൂന്നാമത്തെ സുന്ദരിയും അയാളുടെ ആ ലിംഗത്തിൽ പിടി പൊടുന്നനെ മുറുക്കി.

മൂവരും ആ ലിംഗത്തിലെ പുറം തൊലി താഴോട്ടും മേലോട്ടും ചലിപ്പിച്ചുകൊണ്ടിരുന്നു.
മൂന്നു കൈകളും കൂടി അയാളിൽ പതിയെ ലിംഗ മഥനം നടത്താൻ തുടങ്ങി.

സുഖത്തിന്റെ പരകോടിയിൽ എത്തിയ അയാൾ കിതപ്പോടെ അവരെ നോക്കി. മൂവരും അയാളെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ടു ലിംഗ മഥനം തുടർന്നുകൊണ്ടിരുന്നു.

അതിലൊരുവൾ അയാൾക്ക് ചാരെ വന്നു അയാളുടെ രോമ രഹിതമായ താടിയിൽ ചുണ്ടുകൾ അമർത്തി.

പൊടുന്നനെ കവിളിൽ കിട്ടിയ മുത്തത്തിന്റെ കുളിരിൽ അയാൾ അവളുടെ കവിളിൽ പിടിച്ചു അയാളുടെ മുഖത്തോട് ചേർത്തു.

പഞ്ഞിക്കെട്ട് പോലെ മൃദുലമായ അവളുടെ കവിളുകൾ ഇറുക്കിപ്പിടിച്ചു അയാൾ അവളുടെ തൊണ്ടിപ്പഴങ്ങൾ പോലുള്ള അധരങ്ങൾ കടിച്ചെടുത്തു ഉമ്മ വച്ചു.

അവളുടെ ചുടു ചുംബനവും ഉമിനീരും അയാളിലെ കത്തുന്ന കാമാസക്തിക്ക് പെട്രോൾ ഒഴിച്ചതിനു തുല്യമായിരുന്നു.

വീണ്ടും അവളെ ചുംബിക്കാൻ ഒരുങ്ങവെ ഇടതു ഭാഗത്തുള്ള സുന്ദരിയുടെ മാറിടത്തിലേക്ക് അയാളുടെ കണ്ണുകൾ പതിഞ്ഞു.

ആർത്തിയോടെ അയാൾ ആ സ്ത്രീയുടെ കവിളിലെ പിടി വിട്ട ശേഷം ഇടതു ഭാഗത്തുള്ള പെണ്ണിന്റെ ഇടുപ്പിൽ കൈ ചേർത്തു അടുത്തേക്ക് വലിച്ചു പിടിച്ചു.

അവൾ അയാളിലേക്ക് വീഴാൻ ആഞ്ഞെങ്കിലും അയാളുടെ നെഞ്ചിൽ താങ്ങി പിടിച്ചു അവൾ എണീറ്റു നിന്നു. കണ്മുൻപിൽ മുഴുത്ത മാറിടം ദൃശ്യമായതും കൊതിയോടെ അയാൾ അത് നോക്കികൊണ്ട് വെള്ളമിറക്കി.

സഹിക്ക വയ്യാതെ അയാൾ ആ ബ്ലൗസിനുള്ളിൽ തിങ്ങി നിൽക്കുന്ന മുല വിടവിലേക്ക് മുഖം പൂഴ്ത്തി വച്ചു.

അയാളുടെ കട്ടി മീശയും നീളം കൂടിയ നാസികയും ചുണ്ടുകളും കൊണ്ടുള്ള

പരാക്രമം കാരണം ഇക്കിളിയോടെ അവൾ പുളകം കൊണ്ടു.

മുലവിടവിൽ പറ്റി പിടിച്ചിരുന്ന വിയർപ്പ് കണങ്ങൾ അയാൾ നാവ് കൊണ്ട് പതിയെ നക്കിയെടുത്തു.

ഈ സമയം മൂന്നു തരുണീമണികളും അയാളുടെ ലിംഗത്തിൽ പിടി വിടാതെ താഴേക്കും മുകളിലേക്കും വേഗതയിൽ ഉഴിഞ്ഞുകൊണ്ടിരുന്നു.

ശരീരത്തിന്റെ ഓരോ അണുവിലേക്കും സുഖാനുഭൂതി നൽകുന്ന മൂന്ന് പെണ്ണുങ്ങളെയും  അയാൾ  ആരാധനയോടെ നോക്കി.

സുഖ ലോലുപതയിൽ കിടക്കവേ വാതിൽ പാളികളിൽ ആരോ മുട്ടുന്നത് കേട്ട് മുഷിപ്പോടെ അയാൾ എണീറ്റിരുന്നു.

സുന്ദരിമാർ വിനയാന്വിതരായി അല്പം മാറി നിന്നു. അവരെ നോക്കി മോഹഭംഗത്തോടെ അയാൾ വാതിലിനടുത്തേക്ക് നടന്നു വന്നു.

രോഷത്തോടെ അയാൾ വാതിൽ പാളികൾ വലിച്ചു തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അയാളുടെ ദേഷ്യം ഇരട്ടിയായി.

“എന്താടി നായെ ”

മുൻപിൽ മനയിൽ വേലക്ക് നിൽക്കുന്ന ദാസിയെ കണ്ടു അയാൾ ഉറഞ്ഞു തുള്ളി.

“അങ്ങു…ന്നേ  തി… തിരു.. മേനി  വി.. ളിക്കു..ന്നു  ”

ഭയന്ന് വിറച്ച ആ പെൺകുട്ടി വിക്കി വിക്കി പറഞ്ഞു.

ഏകദേശം 18 വയസ്സോളം പ്രായമുള്ള മുഷിഞ്ഞ പാവാടയും ബ്ലൗസും അണിഞ്ഞ എണ്ണ കറുപ്പിന്റെ നിറവും കുഞ്ഞി കണ്ണുകളും പ്രായത്തിൽ കവിഞ്ഞ അവളുടെ ശരീര – അവയവ വലിപ്പവും അയാളുടെ കണ്ണുകൾക്ക് വിരുന്നേകി.

മനയിലെ ഏതോ വേലക്കാരിയുടെ മകളാണിതെന്ന് ഒറ്റ നോട്ടത്തിൽ അയാൾക്ക് മനസിലായി.

നല്ല ഇളം പച്ച കരിമ്പ് തന്നെയാണ്  തന്റെ മുൻപിൽ വന്നു നിൽക്കുന്നതെന്ന് മനസിലായപ്പോൾ അയാൾ അവളെ നോക്കി ഊറി ചിരിച്ചു.

ഒരു ലങ്കോട്ടി മാത്രം ഉടുത്തുകൊണ്ട് ശരീര പ്രദർശനം ചെയ്തു നിൽക്കുന്ന അയാളെ കണ്ടു നാണവും ഭയവും കൂടി കലർന്ന വികാരം അവളെ കീഴ്‌പ്പെടുത്തി.

ഭയവും ബഹുമാനവും കാരണം അയാളുടെ മുഖത്തേക്ക് നോക്കുവാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.പേടി കാരണം അവളുടെ കയ്യും കാലും വിറക്കാൻ തുടങ്ങി.

എങ്ങനേലും അവിടുന്ന് എങ്ങോട്ടേലും രക്ഷപെട്ടാൽ മതിയെന്ന് അവൾ ആഗ്രഹിച്ചു.

“എന്താടി പെണ്ണെ നിന്റെ പേര് ? ”

വാതിൽ പാളിയിൽ ചാരിക്കൊണ്ട് അയാൾ ചോദിച്ചു.

പെണ്ണിന്റെ ബ്ലൗസിനുള്ളിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന മാറിടത്തിൽ തന്നെയായിരുന്നു അയാളുടെ നോട്ടം.

“കവിത ”

“ഹ്മ്മ്.. നല്ല പേര്..  ”

അയാൾ അവളെ ആപാദ ചൂഢം കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. അതിനു ശേഷം ആ പെൺകുട്ടിയുടെ താടിയിൽ പിടിച്ചു തടവി.

എണ്ണ കറുപ്പാണെങ്കിൽ പോലും വല്ലാത്തൊരു ശ്രീത്വം ആ മുഖത്തു തെളിഞ്ഞു നിൽപ്പുണ്ടെന്നു അയാൾക്ക് തോന്നി.

കീഴ് ചുണ്ട് കടിച്ചു പിടിച്ചു അയാൾ അവളെ തന്നെ കണ്ണുകൾ കൊണ്ട് കൊത്തി പറിച്ചു കൊണ്ടിരുന്നു.

“ശരിയങ്ങുന്നേ  “

ഇത്രയും മാത്രം പറഞ്ഞു കൊണ്ട് ആ പെൺകുട്ടി മനയുടെ പിന്നാമ്പുറത്തേക്ക് ഓടിപോയി.

ഉള്ളിൽ ചിരിയോടെ അയാൾ റൂമിനുള്ളിലേക്ക് വന്നു. അതിനു ശേഷം ഒരു മുണ്ടും ഷർട്ടും ധൃതിയിൽ അണിഞ്ഞ ശേഷം സുന്ദരിമാരോട് പോകുവാൻ ആജ്ഞാപിച്ചുകൊണ്ട്  മുറി വിട്ടിറങ്ങി.

പൂജാ മുറിയിലെ അനക്കം കേട്ടതും അയാൾ അങ്ങോട്ടേക്ക് നേരെ വച്ചു പിടിപ്പിച്ചു.

പൂജാമുറിയുടെ വാതിൽ തള്ളി തുറന്നു അയാൾ ഉള്ളിലേക്ക് കേറി. അകത്തു ഒരു വശത്തായി നിലത്തു നിരത്തിയ കവിടിക്ക് ചാരെ രുദ്രൻ തിരുമേനി ചമ്രം പടിഞ്ഞു ഇരിക്കുന്നത് കണ്ടു അയാൾ അങ്ങോട്ടേക്ക് വേഗം വന്നു.

അയാൾക്ക് സമീപം വന്നു നിന്നതും വിനയത്തോടെ അയാൾ അദ്ദേഹത്തെ നോക്കി.

“അമ്മാവാ എന്നെ തിരക്കീന്നു അറിഞ്ഞു.. എന്താ വിശേഷം? ”

“ഹാ ജയാ നീ വന്നുവോ ഞാൻ ആകെ ധർമ്മ സങ്കടത്തിൽ ആയിരുന്നു.  ”

“എന്താ അമ്മാവാ ഉണ്ടായേ ? ”

ജയശങ്കർ എന്ത് സംഭവിച്ചെന്ന് അറിയാനുള്ള വ്യഗ്രതയിൽ തന്റെ അമ്മാവനെ ഉറ്റു നോക്കി.

“എന്താണെന്നു അറിയില്ല ജയാ.. കുറച്ചു മുൻപ് എനിക്കാകെ പരവേശവും ക്ഷീണവുമൊക്കെ തോന്നി.. ഞാൻ ആകെ വിയർത്തു കുളിച്ചു നിൽക്കുമ്പോഴാണ് ദക്ഷിണ മോള് അമ്പലത്തിൽ നിന്നും തിരിച്ചു വന്നത് …”

മുഴുവനും പറയാനാവാതെ അയാൾ ദീർഘ നിശ്വാസം വിട്ടു.

“എന്താ ഉണ്ടായത് അമ്മാവാ.. ഒന്നൂടെ വ്യക്തമാക്കിയാൽ   ”

ജയശങ്കർ പറഞ്ഞു നിർത്തി.

അദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ആവും അമ്മാവൻ ഉദ്ദേശിച്ചതെന്ന് അയാൾ കരുതി.

“ജയാ ബോംബെയിൽ നിന്നും വന്ന നമ്മുടെ ദക്ഷിണ മോളില്ലേ, ”

“ഹാ അമ്മാവാ മോൾക്ക് എന്തായെ? ”

അയാൾ സങ്കോചത്തോടെ ചോദിച്ചു

“ഹേയ് അവൾക്ക് ഒന്നും പറ്റിയില്ല.. പക്ഷെ അവളെ ആദ്യമായി കണ്ടപ്പോൾ നിനക്ക് എന്താ തോന്നിയത്? ”

“അത്.. പിന്നെ അമ്മാവാ…. ”

“മടിക്കാതെ പറയ്‌ ജയാ ”

രുദ്രൻ തിരുമേനി അവനെ ഉറ്റു നോക്കി. അയാളുടെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങുന്നപോലെ ജയശങ്കറിന് തോന്നി.

“അത് നമ്മുടെ മുത്തുമണിയെ പോലെ തന്നെ കാണാൻ.. അതേ മുഖവും രൂപവും ചിരിയുമൊക്കെ.. മുൻപത്തെ പോലെ അതേ പൂച്ചക്കണ്ണുകളും ”

ജയശങ്കർ വാചാലനായി.

“ശരിയാണ് ജയാ നീ പറഞ്ഞത്.നമ്മുടെ മുത്തുമണിയുടെ അതേ മുഖഛായയും രൂപവും ആണ് ദക്ഷ മോൾക്കും.എന്തിനു കണ്ണുകൾ പോലും പഴയതു പോലെ തന്നെ.. ആദ്യം ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ ശരിക്കും ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്.. പിന്നെ അത്   യാദൃശ്ചികമായി സംഭവിച്ചതാണെന്നേ ഞാൻ കരുതിയുള്ളൂ….. പക്ഷെ ….”

പൂർത്തിയാക്കാനാവാതെ രുദ്രൻ തിരുമേനി വാക്കുകൾക്കായി പരതി. അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു.

കഴുത്തിൽ അണിഞ്ഞിരുന്ന കറുത്ത തോർത്തുമുണ്ട് കയ്യിലെടുത്ത് അയാൾ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ തുടച്ചു മാറ്റി.

പൂജാമുറിയിലെ ഉഷ്ണം തിരുമേനിയെ വല്ലാതെ ക്ഷീണിതനാക്കികൊണ്ടിരുന്നു. മുഖം അമർത്തി തുടച്ച ശേഷം അയാൾ തോർത്തുമുണ്ട് തന്റെ മടിയിലേക്ക് നിക്ഷേപിച്ചു.

“എന്താ അമ്മാവാ ഉണ്ടായേ.. വ്യക്തമായി പറയാമോ  ”

ജയശങ്കർ ബഹുമാനത്തോടെ അയാളോട് ചോദിച്ചു.

കുന്താള പുരത്തെ  ഗർജിക്കുന്ന സിംഹം എന്ന് അറിയപ്പെടുന്ന തന്റെ അമ്മാവനും സർവോപരി നാട്ടു പ്രമാണിയുമായ തിരുവമ്പാടി രുദ്രൻ തിരുമേനി ഒരു കുഞ്ഞു കാര്യത്തിന് ഇങ്ങനെ അസ്വസ്ഥമായി ഇരിക്കുന്നത് ജയശങ്കർ തന്റെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.

അയാൾ അമ്മാവനായ രുദ്രൻ തിരുമേനിയെ സാകൂതം നോക്കി.

“എന്തൊക്കെയോ അരുതാത്തത് സംഭവിക്കുന്നു ഇവിടെ… അല്പം മുൻപ് ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ ദക്ഷ മോള് എന്നെ മറി കടന്നു പോയപ്പോൾ അപൂർവമായ ഒരു സുഗന്ധം എന്റെ നാസികയിലേക്കെത്തി ചേർന്നു. വളരെ വിശിഷ്ടമായ അപൂർവങ്ങളിൽ അപൂർവമായ ഒരു പരിമളം. ഈ ലോകത്ത് വച്ചു ഏറ്റവും ലഹരി കൂടിയ ആരെയും വശീകരിക്കുവാൻ തക്ക പ്രാപ്തി ഉള്ള കാമ പൂവിന്റെ സുഗന്ധം. ആ ഗന്ധം ഇന്നെനിക് അറിയാൻ പറ്റി ദക്ഷ മോളിലൂടെ… ”

“അമ്മാവൻ എന്താ ഈ പറയുന്നേ.. കാമപൂവോ? അതെന്താണ്?  അതിന്റെ മണം എങ്ങനെ ദക്ഷ മോൾക്ക് കിട്ടി?  ഇനി ഒരുപക്ഷെ അവൾ മുംബൈയിൽ ഒക്കെ ഉപയോഗിക്കുന്ന വല്ല സ്പ്രൈ ആയിരിക്കും.മോള് മോഡലിംഗ് ഒക്കെ ചെയ്യണതല്ലേ, അപ്പൊ ആ രീതിയിൽ അല്ലേ മോള് നടക്കൂ  ”

ജയശങ്കർ തന്റെ മനസിൽ തോന്നിയ ശങ്ക മുന്നോട്ട് വച്ചു.

“വിഡ്ഢിത്തരം പറയാതിരിക്കൂ ജയാ.. കാമ പൂവൊക്കെ 1000 വർഷങ്ങൾക്ക് മുൻപേ വംശനാശം സംഭവിച്ചതാണ്.ഇന്നത്തെ തലമുറയിൽ ഉള്ള ആർക്കും അറിയില്ല പണ്ട് കാലത്ത് അങ്ങനൊരു പുഷ്പം ഉണ്ടായിരുന്നുവെന്നും അതിനു അഭൗമ്യമായ സുഗന്ധമുണ്ടായിരുന്നുവെന്നും എന്തിനു പറയണം  ഇവിടുത്തെ ഗവേഷകർ പോലും അത് കണ്ടുപിടിച്ചിട്ടില്ല. അതൊക്കെ വാമൊഴിയായി പകർന്നു കിട്ടിയ അറിവുകളല്ലേ”

“അപ്പോൾ അമ്മാവന് അതെങ്ങനെ അതിന്റെ മണം മനസിലായി..  ”

ജയശങ്കർ തന്റെ സംശയം പ്രകടിപ്പിച്ചു.

“വർഷങ്ങൾക്ക് മുൻപ് ഞാൻ ഹിമാലയം യാത്രക്ക് പോയത് നീ ഓർക്കുന്നില്ലേ ജയാ ”

“ഉവ്വ് അമ്മാവാ എന്താ ആ യാത്രയിൽ സംഭവിച്ചേ ”

“പറയാം ജയാ, അന്ന് ആ യാത്രയിൽ ഒരുപാട് അലഞ്ഞു തിരിഞ്ഞു നടക്കവേ ഞാൻ ഒരു നാഗ സന്യാസിനിയെ കണ്ടു മുട്ടി.”

“സന്യാസിനി എന്ന് പറയുമ്പോൾ അവരൊരു സ്ത്രീ അല്ലേ അമ്മാവാ, സ്ത്രീകളും സന്യാസിമാരുടെ കൂട്ടത്തിൽ ഉണ്ടോ? ”

ജയശങ്കർ സംശയം തിരുമേനിക്ക് നേരെ വച്ചു നീട്ടി.

“ഉവ്വ് ജയാ ഉത്തരേന്ത്യകളിൽ ഇതുപോലെ എത്ര സ്ത്രീകളെ വേണേലും കാണാം, സന്യാസിമാരായും സന്യാസി?മാരുടെ കൂട്ടത്തിലും. ”

ജയശങ്കർ മനസിലായി എന്ന അർത്ഥത്തിൽ തലയാട്ടി. തിരുമേനി കഥ പറച്ചിൽ പുനരാരംഭിച്ചു.

“അങ്ങനെ ആ സന്യാസിനി എന്നെ അവരുടെ കുടിയിലേക്ക് ക്ഷണിച്ചു. ആഥിത്യ

മര്യാദയോടെ ഞാൻ അവരെ അനുഗമിച്ചു. ഒരു വലിയ മരത്തിന്റെ മുകളിലുള്ള ഏറുമാടത്തിൽ ആയിരുന്നു അവരുടെ താമസം. ഞാനും ഒരു സമയം പോക്കിനെന്ന പോലെ ആ ഏറുമാടത്തിലേക്ക് വലിഞ്ഞു കയറി. അവിടേക്ക് കേറിച്ചെന്ന പാടെ ഒരു അപൂർവമായ സുഗന്ധം മൂക്കിലേക്ക് വലിഞ്ഞു കയറി. വല്ലാത്തൊരു ആവേശത്തോടെ ഞാൻ ആ സുഗന്ധം വീണ്ടും വീണ്ടും ആവോളം നാസികയിലൂടെ വലിച്ചെടുത്തു. അത് ശ്വസിക്കുന്തോറും എന്റെ ശരീരത്തിലെ ക്ഷീണവും മടുപ്പും തളർച്ചയും ഒറ്റയടിക്ക് വിട്ടകന്നു. പകരം വല്ലാത്തൊരു ഊർജവും ഉന്മേഷവും എന്നിലേക്ക് ഒരു വിദ്യുത് പ്രവാഹം പോലെ കടന്നു വന്നു. പിന്നീട് പയ്യെ പയ്യെ എന്നിലേക്ക് അടങ്ങാത്ത കാമവികാരം അലയടിച്ചെത്തി. വല്ലാത്തൊരു കാമവികാരം എന്റെ മനസിനെയും ശരീരത്തെയും കീഴടക്കി.തികച്ചും ബ്രഹ്മചാരിയായി ജീവിച്ചിരുന്ന എന്നെ വെറും ഒരു നറു മണം കൊണ്ട് കാമവികാരത്തിലേക്ക് തള്ളിയിട്ട ആ നിമിഷത്തിൽ ഞെട്ടലോടെ ഞാൻ അസ്വസ്ഥനായി. ആ ഗന്ധം എന്താണെന്നും എവിടുന്ന് വരുന്നതാണെന്നും അറിയാനുള്ള ആകാംക്ഷയോടെ ഞാൻ ആ നാഗ സന്യാസിനിയെ സമീപിച്ചു.അപ്പോൾ അദ്ദേഹം  ഒരു പളുങ്ക് കുപ്പിയിൽ നിറച്ചു വച്ച കറുത്ത ദ്രാവകം എനിക്ക് നേരെ നീട്ടി. അതിനു ശേഷം ആ നാഗസന്യാസിനി  കുപ്പിയുടെ അടപ്പ് പതുക്കെ തുറന്നു. അത് തുറക്കപ്പെട്ടതും തൊട്ട് മുൻപ് അനുഭവിച്ച അതേ പരിമളം, അന്ധമായ കാമ വികാരത്തെ തൊട്ടുണർത്തുന്ന ആ സുഗന്ധം എനിക്ക് കൂടിയ തോതിൽ അനുഭവിച്ചറിയാൻ പറ്റി. ഞാൻ പതുക്കെ ആ കുപ്പിയുടെ അടപ്പിലേക്ക് നാസിക നീട്ടി കൂടുതൽ ആവേശത്തോടെ ഗന്ധം ആസ്വദിച്ചു വലിച്ചെടുത്തു. അതിനു ശേഷം എന്റെ കണ്ണുകൾക്ക് കാഴ്ച കൂടുതൽ കിട്ടി തുടങ്ങി. ശരീരത്തിലെ ക്ഷീണവും മടുപ്പും മറ്റും പോയി മറഞ്ഞു അതിനു പകരം ഉന്മേഷവും ഉത്സാഹവും വന്നു നിറഞ്ഞു നിന്നു. അതോടൊപ്പം എന്റെ ലിംഗം സാവധാനം ഉദ്ധരിച്ചു വന്നു. ഞാൻ അതിശയത്തോടെ എനിക്ക് വന്ന മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു.അവസാനം ഗത്യന്തരമില്ലാതെ ഞാൻ അദ്ദേഹത്തെ നോക്കി. ഒരു ചിരിയോടെ ആ സന്യാസിനി എന്നോട് പറഞ്ഞ ഒരു കാര്യം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ”

“എന്താ അമ്മാവാ ആ സന്യാസി പറഞ്ഞത് ”

ജയശങ്കർ അറിയാനുള്ള ത്വരയിൽ പെട്ടെന്നു ചോദിച്ചു. അയാളുടെ ചോദ്യം കേട്ടതും രുദ്രൻ തിരുമേനി ഒന്നുകൂടെ അമർന്നിരുന്നുകൊണ്ട് ജയശങ്കറെ നോക്കി.

“ജയാ ആ സന്യാസിനി എന്നോട് പറഞ്ഞത് എന്താണെന്ന് വച്ചാൽ ആ കുപ്പിയിലെ ദ്രാവകത്തിന്റെ സുഗന്ധം നാസികയിലെത്തിയാൽ പിന്നെ കാമ വികാരം ഇരട്ടിയാവുമെന്നും സ്ഖലനം സംഭവിക്കാതെ ഉദ്ധരിച്ച ലിംഗം ഒരിക്കലും താഴില്ലെന്നും…”

അത് കേട്ടതും ചെറു ചിരിയോടെ ജയശങ്കർ തിരുമേനിയെ നോക്കി. അദ്ദേഹം ചുണ്ടിൽ വന്ന ചിരി കടിച്ചു പിടിച്ചു ഒതുക്കി.

“പക്ഷെ ഞാൻ ആ ഗന്ധം നേരിട്ട് തൊടാതെ അനുഭവിച്ചതുകൊണ്ട് മാത്രം എനിക്ക് അങ്ങനൊരു സങ്കീർണ്ണത നേരിടേണ്ടി വരില്ലെന്നും അവർ പറഞ്ഞു തന്നു. പക്ഷെ എന്നെ അത്ഭുതപെടുത്തിയത് എന്താണെന്ന് വച്ചാൽ ആ നാഗ സന്യാസിനിയും അവരുടെ പൂർവികരും നൂറ്റാണ്ടുകളായി കൈ മാറി പോരുന്ന ഒരു അപൂർവ നിധിയാണത്. ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന അപൂർവ നിധി. ”

“അമ്മാവാ എന്താണ് ആ നിധി?  എനിക്ക് ഒന്നും മനസിലാവുന്നില്ല”

ജയശങ്കർ തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി.

“ജയാ ആ നിധി അവർ തലമുറകളായി കൈമാറ്റം ചെയ്യുന്നതിന് ഒറ്റ കാരണമേ ഉള്ളൂ,  അവരുടെ വംശത്തിൽ പെട്ട ഒരാളുടെ പുനർജന്മം വൈകാതെ ഉണ്ടാകുമെന്നും സമയം ആഗതമാകുമ്പോൾ ആ പുനർജന്മധാരി അവരെ തേടി ചെല്ലുമെന്നുമാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത് “

“എന്തിനായിരിക്കും അവർ ഇപ്പോഴും അയാൾക്ക് വേണ്ടി കാത്തിരിക്കുന്നത്? എന്തായിരുന്നു അയാളുടെ പഴയ ജന്മം? ആ നിധി കൊണ്ട് അയാൾക്ക് എന്താണ് വേണ്ടത്? ”

ചോദ്യങ്ങൾ നിരത്തിക്കൊണ്ട് ജയശങ്കർ കിതപ്പോടെ അമ്മാവനെ നോക്കി.

“എനിക്ക് കൂടുതലായി ഒന്നുമറിയില്ല മകനേ.. പക്ഷെ ഒന്ന് മാത്രം അറിയാം. പണ്ട് കാലത്ത് ജീവിച്ചിരുന്ന അഥർവ്വൻ എന്ന യോദ്ധാവിന്റെ പുനർജന്മിക്ക് വേണ്ടിയാണ് അവർ തലമുറകളായി കാത്തിരിക്കുന്നതെന്ന്.. ആ നിധി അയാൾക്ക് കൈമാറാനാണ് കാത്തു വച്ചിരിക്കുന്നതും… ”

“കേട്ടിട്ട് ഒരുമാതിരി പഴങ്കഥ പോലെയുണ്ട്. ഇതൊക്കെ ഈ കാലത്ത് നടക്കുമോ അമ്മാവാ”

ജയശങ്കറിന്റെ ചോദ്യം കേട്ടതും പുച്ഛത്തോടെ രുദ്രൻ തിരുമേനി തന്റെ മരു മകനെ നോക്കി.

“എന്റെ ദുർ മന്ത്രവാദത്തിൽ നിനക്ക് വിശ്വാസമുണ്ടോ ജയാ”

“ഉണ്ട് അമ്മാവാ ഉറപ്പായിട്ടും.. ഞാൻ അത് എത്രയോ തവണ നേരിട്ട് കണ്ടിരിക്കുന്നു”

ബഹുമാനത്തോടെ ജയ ശങ്കർ തല കുനിച്ചു.

“ഹ്മ്മ് നല്ലത് തന്നെ ജയാ.. ഇപ്പോൾ കാമ പൂവോ അഥർവ്വനോ അല്ല നമ്മുടെ വിഷയം. ദക്ഷിണ മോളിൽ നിന്നു ഉത്ഭവിച്ച ആ കാമപൂവിന്റെ ഗന്ധം അതെവിടുന്ന് മോൾക്ക് കിട്ടി?  ഇനി ആ നാഗ സന്യാസി പറഞ്ഞ പോലെ ആ പുനർജ്ജന്മം നേരത്തെ നടന്നിട്ടുണ്ടാകുമോ?  ആ പുനർജ്ജന്മം കൈ വരിച്ച ആളുമായി ദക്ഷ മോൾക്ക് എന്തേലും ബന്ധമുണ്ടോ?  ”

ചിന്തകൾ കൊണ്ട് സങ്കീർണ്ണമായ മനസുമായി രുദ്രൻ തിരുമേനി കവടി നിരത്തിയ പാലകയിലേക്ക് കണ്ണും നട്ടിരുന്നു.

ജയശങ്കർ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മാവനെ നോക്കി നിന്നു.അല്പ സമയം കഴിഞ്ഞതും രുദ്രൻ തിരുമേനി തലയുയർത്തു അയാളെ നോക്കി.

അമ്മാവന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു ജയശങ്കർ ഭയത്തോടെ അദ്ദേഹത്തെ നോക്കി.

“ജയാ നമ്മുടെ നാട്ടിലും ദേശത്തും പുതിയതായി ആരേലും കുടിയേറിയോ അല്ലാതെയോ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നാടിന്റെ മുക്കും മൂലയും അന്വേഷിക്കണം. അതുപോലെ ഇന്ന് അമ്പലത്തിൽ ആരൊക്കെ പുതിയതായി വന്നിട്ടുള്ളതെന്നും അന്വേഷിക്കണം. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എനിക്ക് വിവരം കിട്ടണം. ഞാൻ പറഞ്ഞത് മനസിലായോ? ”

“മനസിലായി അമ്മാവാ..ഇപ്പൊ തന്നെ വിളിച്ചു അന്വേഷിക്കാം. ”

“ഹ്മ്മ്.. നീ പൊക്കോളൂ.. ഞാൻ അല്പ നേരം എന്റെ ചാത്തന്മാരെ പ്രീതിപ്പെടുത്താൻ നോക്കട്ടെ.. അപ്പോൾ എനിക്ക് എന്തേലും ഉത്തരം ലഭിക്കും.. തീർച്ച ”

രുദ്രൻ തിരുമേനി പറയുന്നത് കേട്ട് ജയശങ്കർ തലയാട്ടി. അതിനു ശേഷം വാതിൽ തുറന്നു വെളിയിലേക്കിറങ്ങി. വാതിൽ പതുക്കെ ചാരി വച്ച ശേഷം അയാൾ നേരെ മുറിയിലേക്ക് നടന്നു.

പൂജാമുറിയിൽ ഇരുന്ന രുദ്രൻ തിരുമേനി മിഴികൾ പൂട്ടി വച്ചു ധ്യാനാവസ്ഥയിലേക്ക് മനസിനെ നയിച്ചുകൊണ്ട് ചാത്തന്മാരെ പ്രീതിപ്പെടുത്തുവാനായി മന്ത്രങ്ങൾ പതിയെ ഉരുവിട്ടു തുടങ്ങി.

ഈ സമയം മുറിയിലേക്ക് എത്തിയ ജയശങ്കർ അടിയിൽ ഇട്ടിരുന്ന ലങ്കോട്ടി ഊരി വലിച്ചെറിഞ്ഞു.

നിരാശയോടെ അയാൾ തന്റെ താഴ്ന്നുപോയ ലിംഗത്തിൽ പതിയെ തലോടി തുടങ്ങി. അമ്മാവൻ വിളിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പൊ ആ സുന്ദരികളുടെ

കൂടെ കാമകേളിയിൽ ആറാടുമായിരുന്നു എന്നോർത്ത് അയാൾ പരിതപിച്ചു.

മൂന്നുപേരും മത്സരിച്ചു നൽകിയ സുഖം ഓർത്തപ്പോൾ തന്നെ അയാളുടെ ലിംഗം പകുതി ഉണർന്നിരുന്നു.

ഇപ്പൊ ഒരുത്തിയെ തന്റെ കാലിന്റെ അടിയിൽ കിട്ടിയില്ലേൽ ഭ്രാന്ത്‌ പിടിക്കുമെന്നു ഉറപ്പായ അയാൾ തന്റെ രഹസ്യ ഭാര്യയുടെ അടുത്തേക്ക് പോകുവാനായി തുനിഞ്ഞു.

അപ്പോഴാണ് അമ്മാവൻ തന്നെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത് ജയശങ്കർ ഓർത്തത്.

നിരാശയോടെ അയാൾ എന്ത് ചെയ്യണമെന്നറിയാതെ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

സമയക്കുറവ് കാരണം തല്ക്കാലം ഒന്നും ചെയ്യാൻ പറ്റില്ലെന്ന ബോധത്തോടെ അയാൾ ഹാങ്ങറിൽ തൂക്കിയിരുന്ന ഷർട്ട്‌ എടുക്കുവാനായി കൈ നീട്ടി.

അപ്പൊ പിന്നിൽ ഒരു ശബ്ദം കേട്ട് ജയശങ്കർ തിരിഞ്ഞു നോക്കി.അയാളുടെ ഭാര്യ സിന്ധു ഉണങ്ങിയ തുണികളുമായി മുറിയിലേക്ക് കയറി വന്ന് അലമാര തുറന്ന് അതിലേക്ക് അടുക്കി വെക്കുന്നതാണ് അയാളുടെ കണ്ണിൽ പെട്ടത്.

ജയശങ്കർ ഊറി ചിരിച്ചുകൊണ്ട് സ്വന്തം ഭാര്യയെ ഉറ്റു നോക്കി. അയാളുടെ കണ്ണുകൾ ഇരയെ കണ്ട ചെന്നായയെ പോലെ വെട്ടി തിളങ്ങി.

“സിന്ധൂ.. ”

“എന്താ ഏട്ടാ  ”

സിന്ധു തലപൊക്കി നോക്കി.

“നീയാ വാതിലടച്ചിട്ട് ഇങ്ങോട്ട് വന്നേ. ”

ജയശങ്കർ അവളെ പുച്ഛത്തോടെ നോക്കി. ഒരു ആകാശ നീല കളർ സാരി അണിഞ്ഞു നനഞ്ഞ മുടി തോർത്തുമായി ചുറ്റി തലയുടെ ഉച്ചിയിൽ കെട്ടി വച്ച തന്റെ ഭാര്യയെ അയാൾ ഭാവഭേദമന്യേ നോക്കി.

ജയശങ്കറുടെ ആ നോട്ടവും വിളിയും കണ്ടപ്പോൾ ഉള്ളിൽ ആന്തലോടെ അവൾ വാതിലിനു നേരെ നടന്നു.

ആ വലിയ വാതിൽ അവൾ കഷ്ട്ടപെട്ടു അടച്ചു വച്ചു. തിരിഞ്ഞു നിന്നു വാതിലടക്കുന്ന തന്റെ ഭാര്യയുടെ നിതംബത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു ജയശങ്കർ.

രണ്ടു പെറ്റപ്പോഴേക്കും അവൾ ഉപയോഗം കഴിഞ്ഞു ചവച്ചു തുപ്പിയ ചണ്ടി പോലെയായെന്നു അയാൾക്ക് തോന്നി.

ആണിനെ ആകർഷിക്കാൻ പോന്ന യാതൊന്നും തന്റെ മെലിഞ്ഞുണങ്ങിയ ഭാര്യയിൽ ഇല്ലെന്ന് അയാൾ പുച്ഛത്തോടെ ഓർത്തു.

പിന്നെ ഇപ്പൊ ആവശ്യം തന്റെ ആയതിനാൽ ഉപഭോക്താവിന് ഔചിത്യം പാടില്ലല്ലോ എന്നോർത്തു ഭാര്യയുടെ വരവിനായി അയാൾ അക്ഷമയോടെ കാത്തിരുന്നു.

സിന്ധു വാതിൽ പൂട്ടി വച്ചു ഭർത്താവിന്റെ അടുത്തേക്ക് അല്പം ഭയത്തോടെ നടന്നു വന്നു.

സിന്ധു അരികിൽ എത്തിയതും ജയശങ്കർ  ഇടുപ്പിൽ പിടുത്തമിട്ട് അവളെ അയാളിലേക്ക് ചേർത്തു പിടിച്ചു.

ഒന്ന് ഞെട്ടിയെങ്കിലും ഭർത്താവിന്റെ ഉദ്ദേശം മനസിലാക്കിയ  സിന്ധു ഭാര്യയുടെ കർത്തവ്യമെന്ന പോലെ കണ്ണുപൂട്ടി വച്ചു അയാളുടെ മാറിൽ കിടന്നു.

അക്ഷമയോടെ ജയശങ്കർ ഉടുത്തിരുന്ന മുണ്ട് സ്വയം വലിച്ചു പറിച്ചു കളഞ്ഞു.അതിനുശേഷം സിന്ധുവിന്റെ മെലിഞ്ഞ കൈയെടുത്ത് അയാളുടെ പകുതി ഉണർന്ന ലിംഗത്തിൽ പിടിപ്പിച്ചു.

അയാളുടെ കാമം കത്തുന്ന കണ്ണുകളിൽ തെളിഞ്ഞ ആജ്ഞ കണ്ടതും ഭയന്ന്

പോയ സിന്ധു വിറയലോടെ അയാളുടെ ലിംഗത്തിൽ പതിയെ ഉഴിയാൻ തുടങ്ങി.

ആ ലിംഗത്തെ താങ്ങി പിടിച്ചു അവൾ താഴേക്കും മേലേക്കും പതുക്കെ ചെയ്യുവാൻ തുടങ്ങി.

ജയശങ്കർ കത്തുന്ന കാമത്തോടെ സിന്ധുവിന്റെ ഇടുപ്പിൽ വീണ്ടും പിടിച്ചമർത്തി.

“ആാാഹ്  ”

സിന്ധുവിന്റെ വായിൽ നിന്നും അറിയാതെ ഒച്ച പുറത്തേക്ക് ചാടി.

ഇത് കണ്ട ജയശങ്കർ ഭ്രാന്തോടെ സ്വന്തം ഭാര്യയുടെ നിതംബത്തിലേക്ക് കൈനീട്ടി അതിനെ പിടിച്ചുടച്ചു.

സിന്ധു ഗത്യന്തരമില്ലാതെ കണ്ണുകൾ അടച്ചു അയാൾക്ക് വഴങ്ങി കൊടുത്തു.ഭാര്യയുടെ പേടി കണ്ടു ഉള്ളിൽ ചിരിയോടെ അയാൾ അവളുടെ നിതംബം  ഞെക്കി പിഴിഞ്ഞു കൊണ്ടിരുന്നു.

സിന്ധു വിറയലോടെ അയാളിലേക്ക് ചേർന്നു നിന്നു. അതോടൊപ്പം അയാളുടെ ലിംഗത്തിലെ ഉഴിയൽ വേഗത്തിലാക്കി.

സിന്ധുവിന്റെ കൈ സ്പര്ശമേറ്റ് അത് പത്തി വിടർത്തിയതും ജയശങ്കർ ക്രൂരമായ ചിരിയോടെ സ്വന്തം ഭാര്യയെ നോക്കി.

സിന്ധു ദയനീയതയോടെ അയാളെ നോക്കി അരുതേ എന്ന അർത്ഥത്തിൽ. സംഭവിക്കാൻ പോകുന്ന നിമിഷങ്ങളെ ഓർത്തു അവളുടെ ഉടൽ വിറയൽ കൊണ്ടു.

ജയശങ്കർ കൈ നീട്ടി സിന്ധുവിന്റെ ഞൊറിയിൽ പിടിച്ചു ശക്തിയിൽ വലിച്ചു.

പൊടുന്നനെ അവളുടെ സാരി താഴേക്ക് ഊർന്നു വീണു. അതിനുള്ളിൽ അവൾ അണിഞ്ഞിരുന്ന കരുമ്പനടിച്ച അടിപാവാട കണ്ടതും പുച്ഛത്തോടെ അയാൾ അത് ശക്തിയിൽ വലിച്ചു താഴ്ത്തി.

പാവാട കെട്ടു പൊട്ടി അവളുടെ കണങ്കാലിലേക്ക് ഊർന്നു വീണതും അവളുടെ നഗ്നമായ വെള്ള തുടകളും രോമങ്ങൾ വളർന്ന കാലുകളും കറുത്ത പാന്റീസും പുറത്തേക്ക് അനാവൃതമായി.

ജയശങ്കർ ഭാര്യയുടെ രോമം നിറഞ്ഞ കാലുകളെ വെറുപ്പോടെ അവഗണിച്ചു.

സുന്ദരിമാരായ പെണ്ണുങ്ങളുടെ രോമമില്ലാത്ത കാലുകൾ നക്കാൻ തന്നെ വല്ലാത്തൊരു രാസമാണെന്നു അയാൾ ഓർത്തുപോയി.

അങ്ങനത്തെ യാതൊരു ബോധവുമില്ലാത്ത ഒരു പെണ്ണിനെ കെട്ടിയതോർത്ത് അയാൾക്ക് തന്നോട് തന്നെ ദേഷ്യം തോന്നി.

തൽക്കാലം സമയം കളയാൻ ഇല്ലാത്തതിനാൽ ജയശങ്കർ ധൃതിയിൽ സിന്ധുവിനെ പിടിച്ചു തിരിച്ചു ഭിത്തിയോട് ചേർത്തു നിർത്തി.

അതിനു ശേഷം അവളുടെ പുറകിൽ നിന്നു കറുത്ത പാന്റീസ് ഊരി മാറ്റിയ ശേഷം അയാൾ തന്റെ ഉദ്ധരിച്ച ലിംഗം കയ്യിലെടുത്ത് തൊലി പുറകിലേക്ക് നീക്കി.

തുടർന്ന് സിന്ധുവിന്റെ വയറിലൂടെ കയ്യിട്ട് പിടിച്ചു.ജയശങ്കറിന്റെ കൈ കരുത്തിൽ അവൾ വിറയലോടെ  നിന്നു.

സിന്ധുവിനെ ചേർത്തു പിടിച്ച ശേഷം ജയശങ്കർ മറ്റൊന്നും ആലോചിക്കാതെ തന്റെ ഭാര്യയുടെ യോനിയിലേക്ക് ലിംഗത്തെ കുത്തിക്കയറ്റി.

“ആാാഹ് ഏട്ടാ ഊഹ് വേദനിക്കുന്നേ ”

ലിംഗം യോനിയിലേക്ക് കുത്തികയറിയ വേദനയിൽ സിന്ധു തന്റെ ഭർത്താവിന്റെ കൈക്കുള്ളിൽ കിടന്നു പിടച്ചു.

എങ്ങോട്ടും ഓടി രക്ഷപെടാൻ ആവില്ലെന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു.

അസഹ്യമായ നീറ്റൽ കാരണം അവൾ അരക്കെട്ട് ഒന്നിളക്കി. അപ്പോൾ അയാളുടെ ലിംഗം താഴേക്ക് ഊർന്നു വീണു.

ഇത് മനസിലായ ജയശങ്കർ കോപത്തോടെ അയാളുടെ ലിംഗത്തിൽ പിടിച്ചു

ശക്തിയിൽ സിന്ധുവിന്റെ യോനിക്കുള്ളിലേക്ക് കുത്തിയിറക്കി.

ഭർത്താവിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ പ്രാണൻ പോകുന്ന വേദനയിൽ സിന്ധു നിലവിളിച്ചു.

ജയശങ്കർ അതൊന്നും കൂട്ടാക്കാതെ അവളുടെ വായ് പൊത്തി പിടിച്ചു. അതിനുശേഷം ലിംഗം ഭാര്യയുടെ യോനിയിലൂടെ പതുക്കെ കയറ്റിയിറക്കികൊണ്ടിരുന്നു.

വേദന കാരണം സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അവൾ രക്ഷപെട്ടു പോകാൻ ഒന്ന് കുതറിയെങ്കിലും ആജാനു ബാഹുവായ സ്വന്തം ഭർത്താവിന്റെ ശക്തിക്ക് മുൻപിൽ ഒരു തൃണത്തെ പോലെ അവൾ നിസ്സഹായയായി നിന്നു.

ജയശങ്കർ എത്രയും പെട്ടെന്നു കാര്യങ്ങൾ തീർക്കാനുള്ള വെപ്രാളത്തിൽ വേഗത കൂട്ടി അരക്കെട്ട് ശക്തിയിൽ ചലിപ്പിച്ചു.

അതോടൊപ്പം അയാളുടെ ലിംഗം ശക്തിയിൽ സിന്ധുവിന്റെ യോനിയിൽ കയറിയിറങ്ങി.

സ്വന്തം ഭർത്താവിന്റെ ലിംഗം കൊണ്ടുള്ള താഡനം സഹിക്കവയ്യാതെ അവൾ കുഴഞ്ഞുകൊണ്ടിരുന്നു.

വായ് ബലമായി പൂട്ടി വച്ചതിനാൽ പുറത്തേക്ക് അവളുടെ ദയനീയമായ മൂളൽ മാത്രേ അയാൾക്ക് കേൾക്കുന്നുണ്ടായിരുന്നുള്ളു.

ഒരു മാനുഷിക ജീവി എന്ന പരിഗണന പോലുമില്ലാതെ മൃഗീയമായി അയാൾ അവളെ ഭോഗിച്ചു രസിച്ചു കൊണ്ടിരുന്നു.

സിന്ധു വേദന സഹിക്കാനാവാതെ പരമാവധി ശക്തിയിൽ അയാളുടെ കയ്യിൽ നിന്നും കുതറി മാറി രക്ഷപെടാൻ നോക്കി.

പക്ഷെ നിരാശയായിരുന്നു ഫലം.

ഭാര്യയിൽ നിന്നും കൂടുതൽ പ്രതിരോധം വന്നപ്പോൾ അത് ആസ്വദിച്ചുകൊണ്ട് അയാൾ അരക്കെട്ട് താലത്തിൽ ചലിപ്പിച്ചു കൊണ്ട് അവളിലേക്ക് നിറയൊഴിക്കുവാനായി തയാറെടുത്തുകൊണ്ടിരുന്നു.

തല്ക്കാല ആശ്വാസത്തിന് ഇവൾ മതിയെന്നു ജയശങ്കർ മനസിൽ കണക്ക് കൂട്ടി.അയാളുടെ ഭോഗാസക്തി താങ്ങാനാവാതെ സിന്ധുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.

പരിസമാപ്തിയിലേക്ക് എത്താനായി എന്ന് മനസിലാക്കിയ ജയശങ്കർ കൂടുതൽ ആവേശത്തോടെ അയാളുടെ കനത്ത ദണ്ഡ് കൊണ്ടുള്ള പ്രഹരം സ്വന്തം ഭാര്യയിൽ ഏൽപ്പിച്ചുകൊണ്ടിരുന്നു.

മുറിയിൽ സിന്ധുവിന്റെ ഞരക്കവും അയാളുടെ മുക്രയും അവശേഷിച്ചുകൊണ്ടിരുന്നു.

നല്ലൊരു സുഖാനുഭൂതിക്കായി അയാൾ ശ്വാസം വലിച്ചു പിടിച്ചു അവസാനത്തേതെന്നവണ്ണം സ്വന്തം ഭാര്യയുടെ യോനിയിൽ ആഞ്ഞു പ്രഹരിച്ചുകൊണ്ടിരുന്നു.

സിന്ധുവിൽ നിന്നും അനക്കം ഒന്നും ഇല്ലാതായതോടെ ജയശങ്കർ ആവേശത്തോടെ അലറിക്കൊണ്ട് അവളിലേക്ക് ഇടിച്ചു കുത്തി പെയ്തിറങ്ങി.

അയാളുടെ ലിംഗം വെട്ടി വിറച്ചതിന്റെ പരിണിത ഫലമായി അവളുടെ ഉടൽ വിറ കൊണ്ടു.

കിതപ്പോടെ അയാൾ അരക്കെട്ട് ചലിപ്പിക്കുന്നതിന്റെ വേഗത കുറച്ചു കൊണ്ടു വന്നു.

ഭർത്താവിന്റെ ലിംഗത്തിൽ നിന്നുള്ള രേതസ്സ് ഏറ്റു വാങ്ങിക്കൊണ്ട്  സിന്ധുവിന്റെ യോനി നിറഞ്ഞൊഴുകി.

പരാക്രമം കഴിഞ്ഞതും ജയശങ്കർ അവളുടെ യോനിയിൽ നിന്നും ലിംഗം പുറത്തേക്ക് വലിച്ചെടുത്തു.സിന്ധു അയാളുടെ പിടിയിൽ നിന്നും നിലത്തേക്ക് ഊർന്നു വീണു.

നിലത്തു മുഖം അമർത്തി വച്ചു അവൾ തേങ്ങിക്കൊണ്ടിരുന്നു.

ജയശങ്കർ ഇത് കേട്ട് രൂക്ഷമായി സ്വന്തം ഭാര്യയെ നോക്കിയ ശേഷം അസ്സഹ്യതയോടെ വസ്ത്രങ്ങളിഞ്ഞു പുറത്തേക്കിറങ്ങി.

സിന്ധു ശരീരത്തിനും മനസിനുമേറ്റ മുറിവിന്റെ ആഘാതത്തിൽ തളർച്ചയോടെ നിലത്തു കിടന്നു.

യോനിയിൽ നീറ്റൽ അനുഭവപ്പെട്ടതും അവൾ കൈകൾ കൊണ്ട് അവിടെ ഇറുകി പിടിച്ചു ഒരു ഗർഭസ്ഥ ശിശുവിനെ പോലെ ചുരുണ്ടു കിടന്നു

ചുണ്ടുകൾ കടിച്ചു പിടിച്ചു അവൾ വിതുമ്പിക്കൊണ്ടിരുന്നു.കണ്ണുനീർ ചാലുപോലെ കവിളിലൂടെ ഒഴുകി.ഇങ്ങനൊരു ജീവിതം കിട്ടിയതിനു വിധിയെ പഴിച്ചുകൊണ്ട് സിന്ധു പതിയെ അബോധാവസ്ഥയിലേക്ക് വീണു.

•••••••••••

മനയുടെ മുറ്റത്തേക്ക് എത്തിച്ചേർന്നതും തണലുള്ള ഭാഗം നോക്കി അനന്തു ബുള്ളറ്റ് കൊണ്ടു വച്ചു.

വണ്ടി ഓഫ് ആക്കി അവൻ അതിൽ നിന്നും പതുക്കെയിറങ്ങി.ചുറ്റുപാടും ഒന്ന് നോക്കികൊണ്ട് അവൻ മനയിലേക്ക് കേറി ചെന്നു.

ദ്രുത ഗതിയിൽ അവൻ സ്വന്തം മുറിയിലേക്ക് എത്തിച്ചേർന്നു.ബാത്‌റൂമിൽ കേറി വിശാലമായ കുളിക്ക് ശേഷം അനന്തു ക്ഷീണത്തോടെ മുറിയിലേക്ക് എത്തി.

ശരീരമാകെ വല്ലാത്ത മടുപ്പും തളർച്ചയുമാണെന്നു അവന് തോന്നി.എങ്കിലും അത് വകവെക്കാതെ നനഞ്ഞ തോർത്ത്‌ സമീപമുള്ള കസേരയിലേക്ക് വലിച്ചെറിഞ്ഞു കിടക്കാനുള്ള വ്യഗ്രതയിൽ അവൻ കട്ടിലിലേക്ക് ആടിയാടി വന്നു.

അപ്പോഴാണ് ബെഡിൽ ദേവൻ അമ്മാവന്റെ ഡയറി അവൻ കണ്ടത്. ഉറക്ക ക്ഷീണം അവന്റെ കൺ പോളകളിൽ ഭാരമായി അനുഭവപെട്ടതും അത് താങ്ങാനാവാതെ അവ പതിയെ അടഞ്ഞു തുടങ്ങി.

എന്നാൽ അനന്തു കണ്ണുകൾ ബലമായി വലിച്ചു തുറന്ന് ഡയറി എടുത്തു കയ്യിൽ പിടിച്ചു. അതിനു ശേഷം അവൻ ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു.

ഡയറിയുടെ താളുകൾ മറിച്ചതും അതിൽ ആലേഖനം ചെയ്തിട്ടുള്ള അരുണിമയുടെ ചിത്രം കണ്ടു അനന്തു ഞെട്ടി ത്തരിച്ചിരുന്നു.

അവൻ ആ ചിത്രത്തിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.ഒന്നും മനസിലാകാതെ അരുണിമയുടെ ചിത്രത്തിലേക്ക് തന്നെ നോക്കികൊണ്ട് അവൻ സമയം കഴിച്ചു.

സാവധാനം അനന്തു ഒരു കാര്യം മനസിലാക്കി.  ഈ ഡയറിയിൽ കാണുന്നത് അരുണിമ അല്ലെന്നും അത് ദേവൻ അമ്മാവന്റെ കാമുകി ആയിരുന്ന കല്യാണിയും ആണെന്ന്..

പക്ഷെ എന്തുകൊണ്ട് ആരും കല്യാണിയെ കുറിച്ച് പറഞ്ഞു തന്നിട്ടില്ലാത്തത് എന്നോർത്ത് അവൻ തല പുകച്ചു.

ദേവൻ അമ്മാവനെ ഒരുപാട് സ്നേഹിക്കുന്ന ലക്ഷ്മിയാന്റിയെ കുറിച്ച് മാത്രേ എല്ലാവർക്കും ഒരുപാട് പറയാനുള്ളൂ..

എന്ത്കൊണ്ട് ആരും കല്യാണിയെ കുറിച്ച് പറയുന്നില്ല? ആർക്കും അവളെ കുറിച്ച് അറിയില്ലേ?  ഇനി അങ്ങനെ അഭിനയിക്കുന്നതാണോ?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസിലൂടെ  കടന്നു പോയി.എല്ലാറ്റിലുമുപരി ദേവൻ അമ്മാവന്റെ മുഖം തനിക്കും കല്യാണിയുടെ മുഖം അരുണിമയ്ക്കും എങ്ങനെ കിട്ടിയെന്നു ഓർത്ത് അവൻ അതിശയത്തോടെ തലക്ക് കൈ വച്ചു.

പണ്ടത്തെ നാടോടി കഥകളിൽ കേട്ട  പോലത്തെ നിഗൂഢതയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു അവൻ ചിന്തിച്ചു.

ഡയറിയിൽ  ദേവൻ കുറിച്ചിട്ട മുത്തുമണിയെ കാണുന്നത് വരെയുള്ള രംഗം വായിച്ചു മനസിൽ കാണുകയായിരുന്നു അനന്തു.

എല്ലാം കഴിഞ്ഞതും അവൻ സ്തബ്ധനായി നിന്നു. ഈ രംഗങ്ങളൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചിരുന്നത് അവന്റെ ഓർമയിൽ വന്നു.

അതുപോലെ ആദ്യമായി ഈ ഡയറിൽ ആ ചിത്രം കാണുമ്പോൾ അത്

പൂർണ്ണമായ ചിത്രമായിരുന്നില്ല എന്നും ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു.

അവ്യക്തമായിരുന്ന ആ മുഖം തന്റെ വായനക്ക് ശേഷം മറ നീക്കി പുറത്തേക്ക് വന്നിരിക്കുന്നു.

അനന്തു തന്റെ മുൻപിൽ സംഭവിക്കുന്നത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുത്തിരുന്നു.

ഇത്രയും നാൾ ഡയറിയിൽ വായിച്ച കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചപ്പോൾ അതൊന്നും ഓർക്കാതെ ഒരു പൊട്ടനെ പോലെ നടന്നുവെന്നോർത്ത് അവന് തന്നോട് തന്നെ പുച്ഛം തോന്നി.

ഇന്ന് തന്നെ ഒറ്റയിരുപ്പിനു ഡയറി വായിച്ചു തീർക്കാൻ അനന്തു തീരുമാനിച്ചു.സങ്കോചത്തോടെ അവൻ ഡയറിയിലേക്ക് മുഖം പൂഴ്ത്തി.

••••••••••••

അച്ഛനെയും കൊണ്ട് ജീപ്പിൽ മനയിലേക്ക് തിരിച്ചു വരുമ്പോൾ ദേവൻ ആകെ ചിന്തിതനായിരുന്നു.

കല്യാണിയെ പോലെ തന്നെ കാണാൻ ഉള്ള ആ പെൺകുട്ടി, മുത്തുമണി എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ ആളെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു ദേവൻ.

തനിക്ക് ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നതെന്നോർത്തുള്ള ചിന്തകൾ അവന്റെ തലക്ക് ചൂട് പിടിപ്പിച്ചു.

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ദേവന്റെ ഞരക്കം കണ്ടു ശങ്കരൻ അവന് നേരെ മുഖം തിരിച്ചു നോക്കി.

“എന്താടാ പറ്റിയേ നിനക്ക്? ”

“ഒന്നുമില്ലച്ഛ…. ”

“ഹാ നിനക്ക് കുഴപ്പമില്ലലോ അല്ലേ ? ”

ശങ്കരൻ വാത്സല്യത്തോടെ അവനോട് ചോദിച്ചു.

“ഇല്ലച്‌ഛാ എനിക്ക് കുഴപ്പമൊന്നുമില്ല.. ”

“ഹ്മ്മ്… എങ്കിൽ നീ വണ്ടി നേരെ ഓടിക്ക്.. വീട്ടിൽ ചെന്നിട്ട് എനിക്ക് പണിക്കാർക്ക് പൈസ കൊടുക്കാനുള്ളതാ  ”

ശങ്കരൻ ഒന്നിരുത്തി മൂളി.

“ശരിയഛാ… ”

ഗിയർ മാറ്റി ദേവൻ ജീപ്പ് കത്തിച്ചു വിട്ടു.

വൈകാതെ അവർ മനയിലേക്ക് എത്തിച്ചേർന്നു. ശങ്കരനെ മനയിൽ ഇറക്കി വിട്ട ശേഷം ജീപ്പ് അവിടെ വച്ചു ദേവൻ ബുള്ളറ്റ് എടുത്ത് കല്യാണിയുടെ വീട് ലക്ഷ്യമാക്കി പറന്നു.

തന്നെ വല്ലാതെ കൊതിപ്പിക്കുന്ന പൂച്ചക്കണ്ണുകൾ വീണ്ടും കാണുവാൻ അവനു വല്ലാതെ കൊതിയായി.

ധൃതിയിൽ അവൾക്ക് സമീപം എത്തിച്ചേരാൻ അവൻ വെപ്രാളപ്പെട്ടു. കുറെ ദൂരം ജീപ്പ് ഓടിയ ശേഷം കഴിഞ്ഞ ദിവസം അവളുടെ കൂടെ വന്ന ഓർമയിൽ അവൻ ആ വലിയ പാടത്തിന്റെ കരയിലെത്തി.

ബുള്ളറ്റ് ഒതുക്കി വച്ചു മിററിൽ നോക്കി മുടി പതുക്കെ ഒതുക്കി വച്ചു താടിയിലൂടെ ഒന്നുഴിഞ്ഞു കൊണ്ട് ദേവൻ മുന്നോട്ട് നടന്നു.

റോഡിൽ നിന്നും  പാട വരമ്പിലൂടെ അവൻ പതിയെ നടന്നു. എത്രയും പെട്ടെന്നു അവിടെ എത്തിച്ചേരാൻ അവന്റെ മനസ് വെമ്പുകയായിരുന്നു.

വരമ്പിലൂടെ നടന്നു അവൻ ചെറിയ കയറ്റം കയറി അവളുടെ വീടിനു മുന്പിലേക്കെത്തി.മുറ്റത്ത് വലിയൊരു കച്ചിത്തുറു കൂട്ടി വച്ചത് ദേവൻ ശ്രദ്ധിച്ചു.

അതിനു തൊട്ട് പുറകിലായുള്ള തൊഴുത്തും അതിൽ നിന്നുയരുന്ന പശുവിന്റെ അമറലും മുറ്റത്ത് കൂടി ഓടി നടക്കുന്ന ക്ടാവും കോഴികളും ഒക്കെ കൊണ്ട് അവിടാകമാനം സംഭവ ബഹുലമായിരുന്നു.

കോഴികൾക്ക് തീറ്റ ഇട്ടു കൊടുത്തുകൊണ്ടിരുന്ന കല്യാണിയുടെ അച്ഛനും അമ്മയും ദേവനെ കണ്ടു ബഹുമാനം നിറഞ്ഞ വെപ്രാളത്തോടെ കയ്യിൽ വച്ചിരുന്ന പറ നിലത്തേക്കിട്ട് അവന് സമീപത്തേക്ക് ഓടി  നിന്നു.

അവനെ നോക്കി അവർ കൈകൂപ്പി വണങ്ങി. ദേവൻ അവരെ അത് ചെയ്യുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തി.

അവരുടെ കൂപ്പു കൈകളെ അവൻ  ബലമായി താഴ്ത്തി വച്ചു.

“അയ്യോ അച്ഛാ അമ്മേ അങ്ങനൊന്നും ചെയ്യരുത് കേട്ടോ  ”

ദേവൻ വിനയത്തോടെ പറഞ്ഞു

“അങ്ങുന്നേ ഞങ്ങളെ അങ്ങനെ വിളിച്ചു കേക്കണത് തന്നെ കോടി പുണ്യമാന്ന്.. പക്ഷെ ആരേലും കേട്ടാൽ…”

ഭയത്തോടെ കല്യാണിയുടെ അച്ഛൻ ചുറ്റുപാടും നോക്കി കൊണ്ട് പറഞ്ഞൊപ്പിച്ചു.

“അതിനിപ്പോ എന്താ കുഴപ്പം..കല്യാണിയുടെ അച്ഛനും അമ്മയും എനിക്കും അച്ഛനും അമ്മയെയും പോലെ തന്നാ.. അതുകൊണ്ട് ഞാൻ അങ്ങനെയേ വിളിക്കൂ ”

“അങ്ങുന്നിന്റെ ഇഷ്ട്ടം  ”

കല്യാണിയുടെ അച്ഛൻ സന്തോഷത്തോടെ ദേവനെ നോക്കി.

ശങ്കരൻ അങ്ങുന്നിന്റെ മോൻ ഈ ചേറിൽ പണിയെടുക്കുന്നവനെ അച്ഛാ എന്ന് വിളിച്ചതിന്റെ ആത്മ ഹർഷത്തിലായിരുന്നു അദ്ദേഹം.

അയാൾ അഭിമാനത്തോടെ ഭാര്യയെ ഉറ്റു നോക്കി. അവർ അത്യധികം സന്തോഷത്തോടെ അയാളെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

ഈ സമയം ദേവന്റെ കണ്ണുകൾ അവിടമാകെ ഒരാളെ തേടി പരതുകയായിരുന്നു. എന്നാൽ ഉദ്ദേശിച്ച ആളെ മാത്രം കണ്ടു കിട്ടിയില്ല.

“അമ്മേ കല്യാണി എവിടെ?”

ദേവൻ കല്യാണിയുടെ അമ്മയെ നോക്കികൊണ്ട് ചോദിച്ചു.

“അകത്തുണ്ട് അങ്ങുന്നേ  ”

കല്യാണിയെ വിളിക്കുവാനായി ഓങ്ങിയതും ദേവൻ അരുതെന്നു പറഞ്ഞു വിലക്കി. കല്യാണിയുടെ അമ്മ തന്റെ ഭർത്താവിന്റെ പുറകിൽ വിനയത്തോടെ ഒതുങ്ങി നിന്നു.

മുന്നിലെ കോഴികളെ ആട്ടി പായിച്ചും സാധങ്ങൾ മാറ്റി വച്ചും അവളുടെ അച്ഛൻ ഉമ്മറത്തേക്കുള്ള വഴിയൊരുക്കി.ദേവൻ അവരെ നോക്കി നന്ദിയോടെ പുഞ്ചിരി തൂകി.

അതിനു ശേഷം നിശബ്ദനായി മുന്നോട്ട് നടന്നു. തിണ്ണയും കഴിഞ്ഞു  ഉള്ളിലേക്ക് അവൻ കാലു നീട്ടി വച്ചു കയറി.

സാമാന്യം പൊക്കം ഉണ്ടായിരുന്നതിനാൽ  ദേവന്റെ തല കട്ടിള യുടെ തുഞ്ചത്ത് ചെന്നു ശക്തിയിൽ ഇടിച്ചു.

ദേവൻ ഉള്ളിലേക്ക് കയറി വേദനയോടെ തല ചെന്നിടിച്ച ഭാഗത്തേക്ക്‌ നോക്കി.കട്ടിളയുടെ വലിപ്പ കുറവിനുള്ള സമ്മാനം നെറുകയിൽ കിട്ടിയ വേദനയിൽ ദേവൻ ഒന്ന് പകച്ചു നിന്നു.

അപ്പൊ അടുക്കളയിൽ നിന്നും ഓടി കിതച്ചു വന്ന കല്യാണി ദേവനെ കണ്ടതും പൊടുന്നനെ തറഞ്ഞു നിന്നു.

അവൾ ഈറണിഞ്ഞ കൈ പാവാട തുമ്പിൽ തുടച്ചു കൊണ്ട് വെപ്രാളത്തോടെ അവനരികിലേക്ക് വന്നു.

“അങ്ങുന്നേ എന്തേലും പറ്റിയോ? ”

കല്യാണി പരിഭ്രമത്തോടെ ദേവന്റെ നെറുകയിൽ കരതലം അമർത്തി വച്ചു തഴുകികൊണ്ടിരുന്നു.

ദേവൻ അവളുടെ പിടക്കുന്ന പൂച്ചക്കണ്ണുകളിലേക്ക് ആർദ്രതയോടെ നോക്കി നിന്നു.പൊടുന്നനെ കല്യാണി അവനിൽ നിന്നും വിട്ടു മാറി.

നാട്ടിലെ ജന്മിയുടെ മകനോട് അത്രയും അടുത്ത് പെരുമാറിയാൽ എന്തേലും കുഴപ്പങ്ങൾ ഉണ്ടാകുമെന്ന ചിന്ത അവളുടെ മനസിനെ പിന്നോട്ടേക്ക് വലിച്ചു.

അവൾ ഒരടി പുറകിലേക്ക് മാറി നിന്നു അവനെ ബഹുമാനത്തോടെ നോക്കി.ദേവൻഅപ്പോൾ  അവളെ ആപാദ ചൂഢം നോക്കി കാണുകയായിരുന്നു.

മുഷിഞ്ഞ ബ്ലൗസും നിറം മങ്ങിയ പാവാടയും അവളുടെ ഭംഗിക്ക് ഒരു കുറവും വരുത്തുന്നില്ലെന്നു അവൻ ഓർത്തു.

കഴുത്തിൽ ചുറ്റിയിരിക്കുന്ന കറുത്ത ചരടും കാലിലെ വെള്ളി കൊലുസും ഒക്കെ വല്ലാത്തൊരു ഭംഗി അവൾക്ക് സമ്മാനിക്കുന്ന പോലെ അവന് തോന്നി.

എന്ത് ചെയ്താലും ഈ പെണ്ണിന്റെ സൗന്ദര്യത്തിനു ഒരു മാറ്റവുമില്ലെന്നു  മനസിൽ ആത്മഗതം പറഞ്ഞു കൊണ്ട് അവളുടെ കയ്യിലേക്ക് അവൻ പാളി നോക്കി.

“കൈക്ക് വേദന കുറവുണ്ടോ?  ഇപ്പൊ എങ്ങനുണ്ട്? ”

ദേവന്റെ ചോദ്യം കേട്ടതും കല്യാണി നിന്നു പരുങ്ങി.എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ കുഴങ്ങി.തന്റെ പാവാട തുമ്പിൽ അവൾ  കൈ ചുറ്റി വച്ചു.

“എന്താ അവിടെ ഒരു കള്ളത്തരം..  ”

ദേവൻ സംശയത്തോടെ അവളെ തുറിച്ചു നോക്കി.

കല്യാണി ഭയത്തോടെ അവിടെ നിന്നു. എന്ത് ചെയ്യണമെന്നോർത്തു അവൾ വെപ്രാളപ്പെട്ടു

“കല്യാണി നിന്റെ കൈ ഇങ്ങോട്ട് കാണിക്ക്,  എന്താ അതിൽ? ”

“ഒന്നുമില്ല അങ്ങുന്നേ ”

കല്യാണി ചുമൽകൂച്ചിക്കൊണ്ട് പറഞ്ഞു.

“കൈ കാണിക്കാനല്ലേ പറഞ്ഞത്  ”

ശബ്ദത്തിൽ കടുപ്പം വരുത്തി  ഗൗരവത്തോടെ ദേവൻ ചോദിച്ചതും അവൾ അവിടെ നിന്നും വെട്ടി വിറച്ചു.

ശരീരമാകെ വിയർപ്പിനാൽ കുതിർന്നു.വിറയ്ക്കുന്ന കൈകൾ അവന് നേരെ അവൾ നീട്ടി.

അത് കണ്ടതും ദേവൻ അവളെ നോക്കി കണ്ണുരുട്ടി. കല്യാണി അതും കൂടി കണ്ടതോടെ കരച്ചിലിന്റെ വക്കിലെത്തി.

അവളുടെ അധരങ്ങൾ വിറച്ചു.കണ്ണുകൾ നിറഞ്ഞു.

“ഈ വയ്യാത്ത കൈയും വച്ചു എന്ത് പണിയിൽ ആയിരുന്നു? അടങ്ങി ഇരിക്കണമെന്ന് നിനക്ക് അറിഞ്ഞുടെ കല്യാണി? കണ്ടില്ലേ കൈ മൊത്തം വെള്ളം പറ്റി പിടിച്ചിരിക്കുന്നത്? ഇങ്ങനെ വെള്ളത്തിൽ കളിച്ചാൽ അതിൽ കെട്ടി വച്ച മരുന്നൊക്കെ പോകില്ലേ?  കുറച്ചെങ്കിലും ബോധം വേണ്ടേ നിനക്ക്?  ”

ദേവൻ അവൾക്ക് നേരെ പൊട്ടി ത്തെറിച്ചു.

കല്യാണിയുടെ ഈ നിസ്സംഗതാ ഭാവം കണ്ടു ദേഷ്യം അടക്കാനാവാതെ അവൻ മുഷ്ടി ചുരുട്ടി വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു.

ആ ശബ്ദം കൂടി കേട്ടതോടെ നിയന്ത്രണം വിട്ട് കല്യാണി പൊട്ടിക്കരയുവാൻ തുടങ്ങി.കണ്ണുകളിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി തുടങ്ങിയിരുന്നു.

വായ് പൊത്തി പിടിച്ചു ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ കല്യാണി

കഷ്ട്ടപെട്ടു. അവളിൽ നിന്നും പൊഴിഞ്ഞ ഞരക്കവും ഞെരുങ്ങലും കേട്ടതും ദേവൻ സങ്കടത്തോടെ അവളെ നോക്കി.

ദേവൻ ചീത്ത പറഞ്ഞതിൽ സങ്കടം സഹിക്കാനാവാതെ കല്യാണി മുഖം പൊത്തി കരഞ്ഞു കൊണ്ടേയിരുന്നു.

അവൾക്ക് അവനിൽ നിന്നും ഉതിർന്ന കോപം നിറഞ്ഞ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ദേവൻ അവളെ ചീത്ത പറഞ്ഞ നിമിഷത്തെ മനസിൽ പഴിച്ചുകൊണ്ട് കല്യാണിയെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.

പക്ഷെ അവന് അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.

ദേവൻ അടുത്തേക്ക് വന്നു കല്യാണിയുടെ ചുമലിൽ കൈ വച്ചു. കല്യാണി വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ദേവൻ ദുഖത്താൽ പിടയുന്ന മനസോടെ അവളെ ചേർത്തു പിടിച്ചു.കല്യാണി ദേവന്റെ ഇടം നെഞ്ചിൽ മുഖം പൂഴ്ത്തി വച്ചു.

അല്പ നേരം അങ്ങനെ നിന്നതും അവളുടെ കരച്ചിലിന്റെ തോതിന് നേരിയ ശമനം വന്നുവെന്നു അവന് തോന്നി.ദേവൻ അവളുടെ കാതിനു സമീപത്തേക്ക് അവന്റെ ചുണ്ടുകൾ എത്തിച്ചുകൊണ്ടു പറഞ്ഞു.

“എന്നോട് ക്ഷമിക്ക് കല്യാണി.. ഞാൻ മാപ്പ് ചോദിക്കുവാട്ടോ ”

ദേവന്റെ ഇമ്പമുള്ള ശബ്ദം കാതിൽ പതിഞ്ഞതും മനസിലേക്ക് മഞ്ഞു പെയ്യുന്ന പ്രതീതി ആയിരുന്നു അവൾക്ക്.

പൊടുന്നനെ അവൾ അവനിൽ നിന്നും കുതറി മാറി പുറകിലേക്ക് നിന്നുകൊണ്ട്  കിതച്ചു കൊണ്ടിരുന്നു. കണ്ണുനീർ ചാലുപോലെ ഒഴുകിയ വഴികൾ അവളുടെ കവിളുകളിൽ അവന് തെളിഞ്ഞു കാണാമായിരുന്നു.

കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് കല്യാണി അവനെ ഉറ്റു നോക്കി. എങ്കിലും ആ നീല കണ്ണുകളിലേക്ക് നോക്കിയിരിക്കുവാനുള്ള ത്രാണി അവൾക്ക് ഉണ്ടായിരുന്നില്ല.

എന്നാൽ ആ നീല കണ്ണുകളിൽ പൊട്ടി വിരിയുന്ന പ്രണയത്തിന്റെ ലാഞ്ഛന അവൾക്ക് ഒറ്റ നോട്ടത്തിൽ മനസിലായി.അവൾ നേരിയ നാണത്തോടെ മുഖം കുനിച്ചു.

“അങ്ങുന്നേ എന്നോട് ക്ഷമിക്കണേ.. അറിയാതെ കെട്ടി പിടിച്ചു പോയതാ ”

ദേവൻ കല്യാണിയുടെ ക്ഷമ പറച്ചിൽ ഉള്ളിൽ ചിരിയോടെ കേട്ടിരുന്നു. അവളുടെ മുഖത്തു വിരിഞ്ഞു വന്ന കുഞ്ഞു നാണം അവൻ അത്ഭുതത്തോടെ നോക്കി നിന്നു.

തന്നോട് അവൾക്ക് ചെറിയൊരു അടുപ്പം തോന്നി തുടങ്ങിയെന്നു ദേവനു മനസിലായി. അവൻ കല്യാണിയെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു.

അപ്പോഴാണ് അവൻ അവളെ ഒന്ന് കൂടി ശരിക്കും നോക്കിയത്. ആള് അടുക്കളയിൽ കാര്യമായിട്ടുള്ള പണിയിൽ ആയിരുന്നുവെന്നു അവന് മനസിലായി.

അലങ്കോലമായി ചുറ്റി വരിഞ്ഞു വച്ച മുടിയും സ്ഥാനം തെറ്റി കിടക്കുന്ന ബ്ലൗസും കൈകളിൽ പറ്റി പിടിച്ചിരിക്കുന്ന ജല കണികകളും മൂക്കിൻ തുമ്പിലും മേൽച്ചുണ്ടിലും ഒട്ടി പിടിച്ചു കിടക്കുന്ന വിയർപ്പ് തുള്ളികളും ദേവനെ വല്ലാതെ ഹരം കൊള്ളിച്ചു.

ആ വിയർപ്പ് തുള്ളികൾ നാവുകൊണ്ട് പതിയെ ഒപ്പിയെടുക്കാൻ അവന്റെ മനസ് വെമ്പൽ കൊണ്ടു.ദേവൻ സംയമനം വീണ്ടെടുത്ത് അവളുടെ പൂച്ചക്കണ്ണുകളിലേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു വച്ചു.

“ഇങ്ങോട്ട് വാ…..”

ദേവൻ അവളെ കൈകാട്ടി വിളിച്ചു. കല്യാണി അല്പം പരിഭ്രമത്തോടെ ദേവനെ നോക്കി. പോകണോ വേണ്ടയോ എന്നോർത്ത് അവളുടെ മനസ് കൊടൂരമായ ആലോചനയിൽ ഏർപ്പെട്ടു.

“ഇങ്ങോട്ട് വരാൻ ”

ദേവൻ ശബ്ദത്തിനു അല്പം കാഠിന്യം കൊടുത്തുകൊണ്ട് അവളെ വിളിച്ചു.

കല്യാണി ദേവന്റെ മുഖത്തെ ഗൗരവം കണ്ടു സംഭ്രമത്തോടെ അവന്റെ അടുത്തേക്ക് അടിവച്ചടി വച്ചു നടന്നടുത്തു.

ദേവന്റെ മുൻപിൽ ധൈര്യത്തിനായി പാവാടയിൽ മുറുകെ പിടിച്ചു കൊണ്ട് പിടയുന്ന മനസുമായി കല്യാണി നിന്നു. ദേവൻ എന്താണ് ചെയ്യാൻ പോകുന്നതെന്നോർത്തു അവൾ ഭയത്തോടെ നിന്നു.

കൈ കാലുകളിലെ  വിറയൽ കാരണം തളർന്നു പോകുമോ എന്ന് വരെ അവൾ സംശയിച്ചു.എങ്കിലും അവൾ ദേവനു മുൻപിൽ ബദ്ധപ്പെട്ടു പിടിച്ചു നിന്നു.

കല്യാണിയുടെ പകപ്പ്‌ കണ്ടു ദേവൻ ചിരിയോടെ നിന്നു.അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പതിയെ മീശ പിരിച്ചു.

അതും കൂടി കണ്ടതോടെ കല്യാണി പേടിച്ചു ബോധം കെട്ടു വീഴുമെന്ന അവസ്ഥയിലായി.ദേവൻ പതുക്കെ കല്യാണിയുടെ മുൻപിലേക്ക് നീങ്ങി നിന്നു.

ഇടം കൈകൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റിയെടുത്ത് അവനിലേക്ക് ചേർത്തു നിർത്തി. കല്യാണി ശ്വാസം നിലച്ച പോലെ കണ്ണുകൾ പുറത്തേക്കുന്തി ഒരു പ്രതിമ കണക്കെ നിന്നു.

ദേവൻ ഒരു കള്ള ചിരിയോടെ കല്യാണിയുടെ മേൽച്ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ പതിയെ വിരൽകൊണ്ട് തുടച്ചു മാറ്റി.

അതിന് ശേഷം അവളുടെ മൂക്കിൻ തുമ്പിൽ ഒട്ടി പിടിച്ചു കിടക്കുന്ന വിയർപ്പ് തുള്ളികൾ പതുക്കെ ഒപ്പിയെടുത്തു.

അവ വിട്ടു പോരാൻ താല്പര്യമില്ലാത്ത മട്ടിൽ അവളെ ഒട്ടി പിടിച്ചു കിടക്കാൻ വൃഥാ ഒരു ശ്രമം നടത്തി.

ഈ ഇളം മേനിയിൽ ഞാനല്ലാതെ വേറൊന്നും ചേർന്നു കിടക്കേണ്ട അതെന്റെ അഹങ്കാരമാണെന്ന ധ്വനിയോടെ അവൻ അവളുടെ മുഖത്തെ ജല കണങ്ങളെ പതുക്കെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

ഈ സമയത്തിനോടകം കല്യാണി കണ്ണുകൾ മുറുകെ പൂട്ടി വച്ചിരുന്നു. പേടി കൊണ്ട് അവളുടെ ശംഖഴകുള്ള കഴുത്തിലൂടെ ഉമിനീരിറങ്ങി പോകുന്ന കാഴ്ച അവൻ വികാര വായ്പോടെ കണ്ടു നിന്നു.

കല്യാണിയുടെ വിറയ്ക്കുന്ന അധരങ്ങൾ കണ്ടതും ദേവൻ എല്ലാം മറന്നു അതിൽ മുത്തമിടാൻ മുഖം അടുപ്പിച്ചു. പൊടുന്നനെ ആരോ വിലക്കിയ പോലെ അവൻ മുഖം വെട്ടിച്ചു.

കല്യാണിയെ പതുക്കെ അവൻ കരവലയത്തിനുള്ളിൽ നിന്നും മോചിപ്പിച്ചു. വേറൊന്നും ഉരിയാടാതെ അവൻ പുറം തിരിഞ്ഞു വീടിനു വെളിയിലേക്കിറങ്ങി.

കല്യാണി പതുക്കെ മിഴികൾ ബലമായി വലിച്ചു തുറന്നു. മുന്നിൽ ആരെയും കാണാത്തതിനാൽ അവൾ ചുറ്റും ഒന്ന് നോക്കി.

അതിനു ശേഷം സംശയത്തോടെ വാതിൽ പ്പടിയിലേക്ക് വന്നു പുറത്തേക്ക് എത്തി നോക്കി. അപ്പൊ ദേവൻ പാട വരമ്പിലൂടെ നടന്നു പോകുന്നതാണ് കല്യാണി കണ്ടത്.

അവൾ അല്പം നിരാശയോടെ അവനിലേക്ക് തന്നെ കണ്ണും നട്ടിരുന്നു. കണ്ണിൽ നിന്നും വിദൂരതയിലേക്ക്  ദേവൻ മറഞ്ഞതും അവൾ അടുക്കളയിലേക്ക് വലിഞ്ഞു.

ബുള്ളറ്റിനു സമീപം എത്തിയിട്ടും ദേവൻ ആകെ ചിന്തിതനായിരുന്നു.കല്യാണിയുടെ അനുവാദമില്ലാതെ അവളെ ചുംബിക്കാൻ പോയ നിമിഷത്തെ അവൻ മനസിൽ പഴിച്ചു.

എന്തിനാ അങ്ങനൊരു ദുസ്സാഹസ്സം കാണിക്കാൻ പോയതെന്ന് ഓർത്തു അവൻ പരിതപിച്ചു കൊണ്ടിരുന്നു.പറ്റിപോയ മണ്ടത്തരം ഓർത്തു ദേവൻ സ്വയം ചെകിട്ടത് ഒന്ന് തല്ലി.

കവിളിൽ നല്ല വേദന തോന്നിയപ്പോഴാണ് തല്ലിയത് കുറച്ചു ശക്തിയിൽ ആയിപോയെന്നു അവന് തോന്നിയത്.

രണ്ട് അമളി ഒരുപോലെ പറ്റിയ ചമ്മലിൽ അവൻ സ്വയം കവിള് തിരുമ്മികൊണ്ടിരുന്നു.

അതിനു ശേഷം ദേവൻ ബുള്ളറ്റിൽ കയറിയിരുന്നു കിക്കർ ചവിട്ടാൻ ഒരുങ്ങിയപ്പോഴാണ് ഒരു കാര്യം അവന്റെ ബോധ തലത്തിലേക്ക് വന്നത്.

അമ്പലത്തിൽ വച്ചു കണ്ടു മുട്ടിയ ആ പെൺകുട്ടിയെ കുറിച്ച് കല്യാണിയോട് ചോദിക്കാൻ വിട്ടു പോയത് അപ്പോഴാണ് അവൻ ഓർത്തത്.

അവൻ ദേഷ്യത്തോടെ ഹാന്ഡിലിൽ മുഷ്ടി ചുരുട്ടിയിടിച്ചു.ഇനി തിരിച്ചു പോയി ചോദിക്കാമെന്ന് വച്ചാൽ കല്യാണിയെ കണ്ട മാത്രയിൽ ബാക്കി എല്ലാം മറന്നു പോകുന്ന അവസ്ഥയെ അവൻ സ്വയം ഉള്ളിൽ പഴിച്ചു കൊണ്ടിരുന്നു.

അവളിൽ നിന്നും വിട്ടു പോരാനുള്ള മടി കാരണം ചിലപ്പോൾ താൻ അവളെയും തൂക്കിയെടുത്തു കൊണ്ട് വരുമെന്ന് ഉറപ്പുള്ളതിനാൽ ആ ശ്രമം അവൻ സ്വയം ഉപേക്ഷിച്ചു.

ഇനി തിരിച്ചു ചെന്നാൽ ശരിയാവില്ലെന്നു ബോധമുള്ളതിനാൽ  പതുക്കെ ബുള്ളറ്റ് മുന്നോട്ടേക്കെടുത്ത് ദേവൻ അവിടുന്ന് നിന്നും യാത്രയായി.

യാത്രയ്ക്കിടയിൽ കല്യാണിയുമൊത്ത് ചിലവഴിച്ച നിമിഷങ്ങൾ അയവിറക്കികൊണ്ടാണ് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നത്.

ഒരു ബോധവുമില്ലാതെയുള്ള വണ്ടി ഓടിക്കൽ കണ്ടു വഴിപോക്കരായവർ ദേവൻ അതിൽ നിന്നും വീണു പോകും എന്ന് വരെ ശങ്കിച്ചു.

ഇതൊന്നും ചിന്തിക്കാതെ സ്വപ്ന ലോകത്തിലെ ബാല ഭാസ്കരനെ പോലെ അവൻ ബുള്ളറ്റും കൊണ്ട് പറന്നു കൊണ്ടിരുന്നു.

അല്പം കഴിഞ്ഞതും  ഏഴു കുതിരകൾ വലിച്ചു കൊണ്ടു പോകുന്ന മേഘ തേരിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന രാജകുമാരനെ പോലെ അവൻ ശീതള കാറ്റ് നൽകുന്ന സുഖാനുഭൂതിയിൽ ലയിച്ചു കണ്ണുകളടച്ചു ഇരുന്നു.

തന്റെ രാജ കുമാരിയെ സ്വന്തമാക്കാൻ സ്വയം വരത്തിൽ പങ്കെടുക്കാൻ പോകുന്ന നായകനെ പോലെ അവൻ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാൻ വേഗം കൊതിച്ചു.

പഞ്ഞി കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ തേരും വലിച്ചുകൊണ്ട് കുതിരകൾ സമർത്ഥമായി ഓടിക്കൊണ്ടിരുന്നു.

അനായാസമായ ആ യാത്രയുടെ ആനന്ദം നുകർന്നുകൊണ്ട് ദേവൻ തന്റെ പാതിയെ വേളി കഴിക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തേര് സ്വയം നിയന്ത്രിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ ആ തേര് ശക്തിയിൽ അങ്ങോട്ടുമിങ്ങോട്ടും കുലുങ്ങി. നിയന്ത്രണം വിട്ട ദേവൻ തേരിൽ നിന്നും പുറത്തേക്ക് എടുത്തെറിയ പെട്ട പോലെ തെറിച്ചു വീണു.

“ആഹ് ”

റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി വീണതിനൊപ്പം ദേവനും റോഡിനു വശത്തേക്ക് തെറിച്ചു വീണു.

നടുവും തല്ലി വീണ ദേവൻ ആയാസത്തോടെ പുറം തടവിക്കൊണ്ട് എണീറ്റു നിന്നു.അങ്കലാപ്പോടെ അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.

കുതിരയുമില്ല, തേരുമില്ല, രാജകുമാരന്റെ വസ്ത്രങ്ങളുമില്ല … അപ്പോഴാണ് ഇത്രയും നേരം സ്വപ്നം കണ്ടു കൊണ്ടാണ് വണ്ടി ഓടിച്ചതെന്നു അവന് മനസിലായത്.

ആരും കണ്ടില്ലെന്നു ഉറപ്പ് വരുത്തിയതും ആശ്വാസത്തോടെ അവൻ നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് എടുത്തുയർത്തി നേരെ വച്ചു.

ഇതിപ്പോ അവളെ കണ്ട ശേഷം രണ്ടാമത്തെ വീഴ്ച ആണല്ലോ എന്ന് ഓർത്ത് അവൻ ചിരിച്ചുകൊണ്ടിരുന്നു.

പൂച്ചകണ്ണിയെ കണ്ടു ഒറ്റയടിക്ക് വീണപോലെ വണ്ടി ഓടിക്കുമ്പോൾ പോലും വീണു പോകുന്ന അവസ്ഥയെ അവൻ സഹതാപത്തോടെ നോക്കി കണ്ടു.

ഈ പ്രേമം തലക്ക് പിടിച്ചാൽ കണ്ണു കാണില്ലെന്ന് പറയുന്നത് വെറുതെയല്ല എന്ന് അവന് മനസിലായി.ദേവൻ വീണ്ടും കഷ്ട്ടപെട്ടു വണ്ടിയോടിച്ചുകൊണ്ടിരുന്നു.

പിന്നെയും പലയിടത്തും വണ്ടി പാളിപ്പോയെങ്കിലും എവിടെയും വീഴാതെ ഭാഗ്യം കൊണ്ട് മാത്രം അവൻ രക്ഷപ്പെട്ടു.

ഒരു വലിയ ഇറക്കം ഇറങ്ങി വരുന്ന വഴി റോഡ് സൈഡിൽ നിന്നും ഒരു പെൺകുട്ടി അവന് നേരെ കൈ നീട്ടി.

ദേവൻ പതുക്കെ അവൾക്ക് സമീപം ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി. അവൻ അവളുടെ മുഖത്തേക്ക് നോക്കി.

ആ പെൺകുട്ടി തലയിൽ വച്ചിരുന്ന വലിയ തൊപ്പി ഊരിയെടുത്ത ശേഷം മുന്നിലേക്ക് അഴിഞ്ഞു വീണ കാർകൂന്തൽ പതിയെ കോതിയൊതുക്കിക്കൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി.

നിമിഷ നേരത്തേക്ക് അവരുടെ കണ്ണുകൾ തമ്മിലുടഞ്ഞു. ആ പെൺകുട്ടിയുടെയും ദേവന്റെയും കണ്ണുകൾ വിടർന്നു വന്നു.

“ഹേയ് നിങ്ങളെ  അന്ന് അമ്പലത്തിൽ വച്ചു കണ്ടതല്ലേ ഞാൻ.. ”

ദേവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.

“വൗ ഇട്സ് കൂൾ.. കൂടുതൽ പരിചയപ്പെടാൻ പറ്റിയില്ല അന്ന്.. ബൈ ദി വേ മൈ നെയിം ഈസ്‌ മുത്തുമണി ”

ആ പെൺകുട്ടി അവന് നേരെ കൈ നീട്ടി.

അമ്പലത്തിൽ വച്ചു കൂട്ടിയിടിച്ച കല്യാണിയുടെ അപരയായ പെൺകുട്ടി പച്ചക്ക് തന്റെ മുൻപിൽ വന്നു നിക്കുന്നതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവൻ.

മോഡേൺ ചുരിദാർ അണിഞ്ഞു തലയിൽ കൂളിംഗ് ഗ്ലാസ്‌ പിടിപ്പിച്ച എണ്ണ മയമില്ലാത്ത മുടിയും നിറം ചാർത്തിയ അധരങ്ങളും വായിൽ നിന്നും വരുന്ന ഇംഗ്ലീഷും മാറ്റി വച്ചു നോക്കിയാൽ ഇത് അസ്സൽ കല്യാണി തന്നെയെന്ന് ആരും പറഞ്ഞു പോകുമെന്ന് അതിശയത്തോടെ അവൻ ഓർത്തുകൊണ്ടിരുന്നു.

ദേവനു അന്ന് അമ്പലത്തിൽ വച്ചു കണ്ടു മുട്ടിയ നിമിഷങ്ങളായിരുന്നു കണ്ണിനു ചുറ്റും ഓടി കൊണ്ടിരുന്നത്.

ഇതിപ്പോ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ ആണല്ലോ എന്നോർത്ത് ദേവന്റെ തല ചുട്ടു പഴുത്തു.

അവളുടെ പൂച്ചക്കണ്ണുകളിലേക്ക് തന്നെ അവൻ നോക്കികൊണ്ടിരുന്നു.ദേവന്റെ മുഖത്തു മാറി മറിയുന്ന ഭാവങ്ങൾ കണ്ടു തന്നെ അയാൾക്ക് മുന്പരിചയമുള്ള പോലെയാണെന്ന് മുത്തുമണിക്ക് തോന്നി പോയി.

അവൾ വീണ്ടും അവന് നേരെ കൈ നീട്ടി കാണിച്ചു. സ്വബോധത്തിലേക്ക് വന്ന ദേവൻ ചമ്മലോടെ അവളുടെ ഉള്ളം കയ്യിലേക്ക് ചേർത്തു പിടിച്ചു.

“ദേവൻ… അല്ലേ ? ”

“അതേ ദേവൻ ”

“ഹ്മ്മ് ഐ റെമെമ്പർ.. എന്നാലും ഇങ്ങനെ ഒരു പെണ്ണിനെ വായി നോക്കല്ലേ കേട്ടോ.. വായിൽ ഈച്ച കേറും  ”

കുസൃതി ചിരിയോടെ മുത്തുമണി പറഞ്ഞു.

ദേവൻ വായ് അടച്ചു പിടിച്ചു ചമ്മലോടെ അവളെ നോക്കി. മുത്തുമണി ചിരിയടക്കാൻ പാടു പെട്ടു കൊണ്ട് അവനോട് ചോദിച്ചു.

“ദേവൻ വരുന്ന വഴിയാണോ ”

“അതേ ”

“ok ഒരു ഹെല്പ് ചെയ്യാമോ പ്ലീസ്.. എന്റെ വണ്ടി ബ്രേക്ക്‌ഡൌൺ ആയി. ഇഫ് യു ഡോണ്ട് മൈൻഡ് ഒരു ലിഫ്റ്റ് തരുമോ ? ”

കണ്മഷിയെഴുതിയ കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ചു കുറുകലോടെയുള്ള മുത്തുമണിയുടെ ചോദ്യം കേട്ടതും ദേവനു അത് തിരസ്ക്കരിക്കാൻ സാധിച്ചില്ല.

വാക്കുകൾ കൊണ്ടുള്ള പ്രയോഗത്തിനു അവൻ അസ്ത്ര പ്രജ്ഞൻ ആയിരുന്നു.കല്യാണിയുടെ അപരയെ കണ്ട ഞെട്ടലിൽ നിന്നും അപ്പോഴും അവൻ വിമുക്തനായിട്ടുണ്ടായിരുന്നില്ല.

പലപ്പോഴൊക്കെ അവളുടെ ചിരിയും സംസാരവും നിൽപ്പും ഒക്കെ കണ്ടപ്പോൾ കല്യാണിയുമായി ഒരു ബന്ധവുമില്ലെന്ന് അവന് തോന്നി.

പക്ഷെ ആ പൂച്ചക്കണ്ണുകളിലെ പിടപ്പും മറ്റും കാണുമ്പോൾ അത് കല്യാണി തന്നെയാണെന്ന് അവന് ഇടക്കിടക്ക്  തോന്നിപോയി.എങ്കിലും ഇത് വേറൊരു പെൺകുട്ടിയാണെന്ന് അവൻ മനസിനെ പഠിപ്പിച്ചുകൊണ്ടിരുന്നു.

തന്നെ ഇങ്ങനെ പരീക്ഷിക്കുന്ന വിധിയെ പഴിച്ചു കൊണ്ട് ദേവൻ അവളെ തന്നെ നോക്കി.

“വന്നോളൂ.. ”

ദേവന്റെ വാക്കുകൾ കേട്ട മുത്തുമണി സന്തോഷത്തോടെ അവന് പിറകിൽ ബുള്ളെറ്റിലേക്ക് വലിഞ്ഞു കയറി.

അവൾ കൈകളെടുത്ത് ദേവന്റെ ചുമലിൽ അമർത്തി വച്ചു. ചുമലിൽ അനുഭവപ്പെട്ട കരതലസ്പര്ശനം ദേവന്റെ ഉള്ളിലാകെ വിദ്യുത് പ്രവാഹം നടത്തിയ  പ്രതീതി അവന് അനുഭവപ്പെട്ടു.

ശരീരമാകെ ഒരു തരം കുളിര് വ്യാപിക്കുന്ന പോലെ. ആ കുളിരിൽ ദേവൻ മനം മറന്ന് നിന്നു.

മനസിനെ എത്ര പറഞ്ഞ് പഠിപ്പിച്ചിട്ടും കല്യാണിയിലേക്ക് ചിന്തകൾ വഴുതി പോകുന്നതിനെ സ്വയം അവൻ അപലപിച്ചു.

മനസിന്റെ താളപ്പിഴ കാരണം ഭ്രാന്ത് പിടിക്കുന്ന പോലെ ദേവന് തോന്നി. അപ്പോഴാണ് ഈ പെൺകുട്ടിയുടെ രംഗപ്രവേശം.

അതോടെ മനസിന്റെ കടിഞ്ഞാൺ ദേവന്റെ കയ്യിൽ നിന്നും നഷ്ടമായി.മൂന്ന്, നാല് തവണ ശ്വാസം ഉള്ളിലേക്ക് വലിച്ച് പുറത്തേക്ക് വിട്ട ദേവൻ തലയുയർത്തി നോക്കി.

അപ്പൊ കണ്ടത് കണ്ണിൽ പകപ്പോടെ നിൽക്കുന്ന മുത്തുമണിയുടെ കാർ ഡ്രൈവറിനെ ആയിരുന്നു.

അയാളുടെ കോപം കണ്ടതും ദേവൻ പുരികം ഉയർത്തി പിടിച്ച് പതിയെ ഇടതു കൈ ഹാൻഡിലിൽ നിന്നുമെടുത്ത് മീശയുടെ അറ്റം പതിയെ ഒതുക്കി വച്ചു.

അത് കണ്ടതും അയാൾ ഭയപ്പാടോടെ കാറിനു പിന്നിൽ മറഞ്ഞു നിന്നു. ഉള്ളിൽ ചിരിയോടെ ദേവൻ പുറകിലേക്ക് നോക്കി.

“പോയാലോ  “മുത്തുമണി മുഖത്തേക്കടിക്കുന്ന വെയിലിനെ കൈ കൊണ്ട് കഷ്ടപ്പെട്ട് മറച്ചു വച്ചു ചോദിച്ചു.

“ആഹ് ശരി  ”

ദേവൻ മറുപടി നൽകി.

മുഖത്തേക്കടിക്കുന്ന വെയിലിന്റെ ഉഷ്ണം സഹിക്കാനാവാതെ മുത്തുമണി ഞെളിപിരി കൊണ്ടു.

അത് മനസ്സിലായതും ദേവൻ ബുള്ളറ്റ് ഓൺ ചെയ്തു മുന്നോട്ടേക്ക് എടുത്തു. പ്രകൃതിയുടെ അഭൗമ്യ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ബുള്ളറ്റിലെ യാത്ര മുത്തുമണിയെ ആകെ ഹരം പിടിപ്പിച്ചു.

മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തെക്കാളും ഈ ഗ്രാമീണതയിൽ ജീവിക്കുന്നവരോട് അവൾക്ക് വല്ലാതെ അസൂയ തോന്നി.

ദേവനെ ഇറുകെ പുണർന്നുകൊണ്ട് അവൾ വഴി കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.ദേവന്റെ കൂടെയുള്ള ബുള്ളെറ്റിലെ യാത്ര അവൾക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.

കുറേ നേരത്തെ യാത്രയ്ക്ക് ശേഷം ദേവന്റെ ബുള്ളറ്റ് കുന്താള പുരം ഗ്രാമത്തിന്റെ അതിർത്തി കടന്നിരുന്നു.

ഗ്രാമ പാതയിലൂടെ സഞ്ചരിച്ച അവന്റെ ബുള്ളറ്റ് വൈകാതെ തന്നെ തിരുവമ്പാടി മനയുടെ മുൻപിൽ ഉള്ള റോഡിൽ ചെന്നു നിന്നു.

ദേവൻ ഇറങ്ങിക്കോ എന്ന മട്ടിൽ മുത്തുമണിയെ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവിടെ എത്തപ്പെട്ടതിൽ അവൾക്ക് സ്വയം നിരാശ തോന്നി.

ഈ യാത്ര പൊടുന്നനെ ഒന്നും അവസാനിക്കരുതേ എന്നായിരുന്നു അവളുടെ അകമഴിഞ്ഞ പ്രാർത്ഥന.അവൾ ബുള്ളറ്റിൽ നിന്നും ഇറങ്ങാൻ വിമ്മിഷ്ട്ടപെട്ടു.

അത് അവളുടെ മുഖത്തു നിന്നും ദേവനു മനസിലായി.

“എന്തേ ഇറങ്ങുന്നില്ലേ? ”

“മ്‌ച്ചും”   മുത്തുമണി ചുമൽ കൂച്ചി

“പിന്നെ എന്താ ഉദ്ദേശം ” ദേവൻ അല്പം കടുപ്പത്തോടെ ചോദിച്ചു.

“വീട്ടിൽ കൊണ്ടു ചെന്നാക്കുമോ ? ”

പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു. അവളുടെ പൂച്ചക്കണ്ണുകളിൽ വിരിഞ്ഞ അപേക്ഷാഭാവം നിരസിക്കാൻ ദേവനു കഴിഞ്ഞില്ല.

അവൻ തിരുവമ്പാടി മനയുടെ പടിപ്പുരയിലേക്ക് ബുള്ളറ്റ് എടുത്തു. പടിപ്പുര കഴിഞ്ഞു മനയുടെ മുറ്റത്തേക്ക് എത്തിയ ദേവന്റെ ബുള്ളറ്റ് കണ്ടു എല്ലാവരും അതിശയത്തോടെ എത്തി നോക്കി.

പലരും ഞെട്ടലോടെ നെഞ്ചത്ത് കൈ വച്ചു. ചിലർ ബുള്ളറ്റിൽ ഉള്ളത് ദേവൻ തന്നെയാണെന്ന് ഉറപ്പിച്ചു.

അവിടെ പണിയെടുത്തുകൊണ്ടിരുന്ന പണിക്കാർ  ഭയത്തോടെ പരസ്പരം ചുണ്ടനക്കി എന്തൊക്കെയോ മൊഴിഞ്ഞു കൊണ്ടിരുന്നു.

തന്നെ കണ്ടപ്പോൾ എല്ലാവർക്കും ഉണ്ടായ മാറ്റം കണ്ടു ദേവൻ ചിരിയോടെ ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു തിരിച്ചു.

അവന്റെ പട കുതിരയുടെ ആർത്ത നാദം കേട്ട് തിരുവമ്പാടി മനയിൽ നിന്നും സ്ത്രീ പുരുഷ ജനങ്ങൾ ഇറങ്ങി വന്നു. ദേവനെ കണ്ടു സ്ത്രീകൾ മൂക്കത്ത് വിരൽ വച്ചു.

മുത്തുമണി പതുക്കെ ബുള്ളറ്റിൽ നിന്നും ഊർന്നിറങ്ങി. പുരുഷ പ്രജകൾ ഇത് കണ്ടു വിളറി വെളുത്ത മുഖവുമായി ചുറ്റും നോക്കികൊണ്ടിരുന്നു.

ദേവൻ മുഖം ചരിച്ചു അവളെ നോക്കി.മുത്തുമണി നന്ദിയോടെ അവനെ തന്നെ നോക്കി നിന്നു.

അവൾ എന്തോ പറയാൻ തുനിഞ്ഞതും പിറകിൽ നിന്നുമുള്ള ചവിട്ടേറ്റ് ദേവനും ബുള്ളറ്റും നിലത്തേക്ക് തെറിച്ചു വീണു.

മുത്തുമണി ഞെട്ടലോടെ പുറകിലേക്ക് നോക്കി. അവിടെ തലയിൽ തോർത്ത്‌ വട്ടത്തിൽ കെട്ടി വയ്ക്കുന്ന മുണ്ടും ബനിയനും ഇട്ട ആളെ അവൾ കണ്ടു.

ആ സമയം അവിടെ പണിയെടുത്തുകൊണ്ടിരുന്നവർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി മുറ്റത്തേക്ക് നടന്നടുത്തു.

ദേവൻ പതുക്കെ നിലത്തു കൈ കുത്തി എണീറ്റു. അതിനു ശേഷം ബുള്ളറ്റ് എടുത്തു പൊന്തിച്ചു വച്ചു.മുത്തുമണി അവനരികിലേക്ക് ഓടി വന്നു.

“ദേവാ എന്തേലും പറ്റിയോ ? ”

അവൾ സംഭ്രമത്തോടെ അവന്റെ ദേഹത്തു പറ്റി പിടിച്ചിരുന്ന മണൽത്തരികൾ കൈകൊണ്ട് തുടച്ചു മാറ്റികൊണ്ടിരുന്നു.

ദേവൻ അവളുടെ കൈ പതുക്കെ പിടിച്ചു മാറ്റി. അവൾ അവനെ തുറിച്ചു നോക്കി.ഇപ്പൊ അങ്ങനൊരു കാഴ്ച അവളുടെ വീട്ടുകാർ കാണാതിരിക്കുന്നതാണ് നല്ലതെന്നു അവന് തോന്നി.

“മുത്തുമണി പൊക്കോളൂ  ”

ദേവൻ അവളോട് പോകാനായി കേണു.എന്നാൽ അവൾ അത് അനുസരിച്ചില്ല. അവൾക്ക് ദേവനെ ഒറ്റക്ക് വിട്ടിട്ട് പോകുവാൻ തോന്നിയില്ല.

മനയിലെ ഒരു പുരുഷ കേസരി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും രണ്ടു മൂന്നു സ്ത്രീ രത്നങ്ങൾ അങ്ങോട്ടേക്ക് ഓടി വന്നു.

അവർ മുത്തുമണിയുടെ കയ്യിൽ പിടിച്ചു ബലമായി ഉള്ളിലേക്ക് കൊണ്ടു പോകാൻ നോക്കി. എന്നാൽ അവൾ നന്നായി പ്രതിരോധിച്ചതും അവർക്ക് അവളെയും കൊണ്ട് ഉള്ളിലേക്ക് പോകാൻ സാധിച്ചില്ല.

“വിട് എന്നെ വിടാൻ ”

മുത്തുമണി ചീറിക്കൊണ്ട് അവരിൽ നിന്നും കുതറി മാറാൻ നോക്കി. എന്നാൽ അവർ അവളെ കൂടുതൽ ബലം പിടുത്തതിലൂടെ മുറുകെ പിടിച്ചു വച്ചു.

മുത്തുമണി നിസ്സഹായതയോടെ ദേവനെ മുഖം ചരിച്ചു നോക്കി. ദേവൻ ഒന്നും മിണ്ടാനാകാതെ അവളുടെ പിടയ്ക്കുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

ഈ സമയം ഇടതു വശത്തു നിന്നും ആരോ വീശിയ മരക്കഷ്ണം ദേവൻ കയ്യെത്തിച്ചു പിടിച്ചു തടഞ്ഞു.

ആ മരക്കഷ്ണത്തിൽ അവൻ  ദൃഢമായി പിടിച്ചുകൊണ്ട് അത് വീശിയ ആളെ കോപത്തോടെ എരിയുന്ന കണ്ണുകളോടെ നോക്കി.

അയാൾ ആ നോട്ടത്തിന്റെ ജ്വാല സഹിക്കാനാവാതെ കണ്ണുകൾ ചിമ്മി തുറന്ന നിമിഷം കൊണ്ട് ദേവൻ വായുവിൽ ഉയർന്നു ചാടി വലതു കാൽ വട്ടത്തിൽ വീശി അയാളുടെ കഴുത്തിനു നേരെ ലക്ഷ്യം വച്ചു.

പ്ദ്ധക്

“ആാാഹ്  ”

അയാൾ വേദനയോടെ നിലത്തേക്ക് മുഖമടിച്ചു വീണു. ദേവൻ ക്രോധത്തോടെ മണ്ണിൽ പുരണ്ടു കിടക്കുന്ന അയാളുടെ മുഖത്തു ആഞ്ഞു ചവിട്ടി.

മുഖമടച്ചു കാലുകൊണ്ട് ഒരു താഡനം കൂടി നൽകിയതും അയാൾ ബോധരഹിതനായി.അയാളുടെ നാസികയിൽ നിന്നും ഉതിർന്ന നിശ്വാസം നിലത്തെ മൺതരികളെ ദൂരേക്ക് തട്ടി തെറിപ്പിച്ചു.

അത് കണ്ടു മുത്തുമണിയും  തിരുവമ്പാടി മനയിൽ ഉള്ളവരും ഞെട്ടലോടെ ദേവനിലേക്ക് ദൃഷ്ടി പതിപ്പിച്ചു.

ജോലി ചെയ്യുന്നവർ മുറുമുറുപ്പോടെ അബോധാവസ്ഥയിൽ നിലത്തു കിടക്കുന്ന ആളെ നോക്കികൊണ്ടിരുന്നു.

അപ്പോഴേക്കും ദേവന്റെ പുറകിലൂടെ പമ്മി പമ്മി വന്ന മറ്റൊരാൾ പതുങ്ങിയിരുന്ന് അവന്റെ കഴുത്തിനു മുന്നിലൂടെ കയ്യിട്ട് പിടിച്ചു വച്ചു.

അയാൾ കൈകൊണ്ടു ദേവന്റെ കഴുത്തിൽ ചുറ്റിപിടിച്ചുകൊണ്ട് അവനെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ദേവൻ നിഷ്പ്രയാസം അയാളുടെ കൈ പിടിച്ചു മാറ്റി.

അതിനു ശേഷം അയാളുടെ കൈ മുട്ട് തോളിലേക്ക് പിടിച്ചു വച്ച് അവൻ താഴേക്ക് ശക്തിയിൽ വലിച്ചു.

പട്ക്

“ആാാഹ്  ”

കൈ മുട്ട് ഒടിഞ്ഞ വേദനയിൽ അയാൾ വലിയ വായിൽ അലറിക്കൊണ്ട് നിലത്തേക്ക് കുന്തിച്ചിരുന്നു.

ഒടിഞ്ഞു  തൂങ്ങുന്ന കയ്യിലേക്ക് അയാൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ നോക്കി കരഞ്ഞുകൊണ്ടിരുന്നു.

ഒടിഞ്ഞ കയ്യും നോക്കികൊണ്ടുള്ള  അയാളുടെ ഇരിപ്പ് കണ്ടു എല്ലാവരും ഭയന്ന് വിറച്ചു.

ജോലിയെടുക്കുന്നവരും സ്ത്രീകളും അത് കാണാൻ ത്രാണിയില്ലാതെ കണ്ണുകൾ പൊത്തി വച്ചു.അതും നോക്കികൊണ്ടിരിക്കെ മുൻപിൽ നിന്നുമൊരാൾ ദേവനു നേരെ എടുത്തു ചാടി.

നിയന്ത്രണം വിട്ട അവൻ അയാളോടൊപ്പം മണ്ണിലേക്ക് വീണു. ദേവൻ ഉരുണ്ടു പിടഞ്ഞെണീറ്റു അയാളുടെ കഴുത്തിൽ കൈ കൊണ്ട് അമർത്തി പിടിച്ചു.

ശ്വാസം കിട്ടാതെ അയാൾ നിലത്തു കൈകാലുകളിട്ടടിച്ചു.അപ്പൊ പുറകിൽ നിന്നും വന്ന ഒരു തടിയൻ ദേവനെ പൂപോലെ തൂക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു.

നിലത്ത് വിരിച്ചു വച്ചിരുന്ന ഓലമെടഞ്ഞതിന്റെ കെട്ടിലേക്കാണ് ദേവൻ ചെന്നു വീണത്.അവിടെ നിന്നും കോപം വിങ്ങുന്ന മുഖത്തോടെ എണീറ്റ ദേവൻ ആ തടിയന് നേരെ കയ്യോങ്ങിക്കൊണ്ട് നടന്നു തുടങ്ങി.

അയാൾ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി ബലമായി മുറുക്കിയുടുത്ത് ദേവനു നേരെ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു.

ദേവൻ അടുത്തെത്തിയതും അയാൾ അവന് നേരെ കൈ വീശി. എന്നാൽ ദ്രുത ഗതിയിൽ ഒഴിഞ്ഞു മാറിയ ദേവൻ തലയുയർത്തി നിന്നതും അയാൾ അവന് നേരെ കാലു വട്ടത്തിൽ വീശി.

ആ ഒരു നീക്കം മുൻകൂട്ടി കണ്ടെന്ന പോലെ ദേവൻ നിലത്തേക്ക് കുനിഞ്ഞിരുന്നു. അയാൾക്ക് ലക്ഷ്യം തെറ്റിയതും ദേവൻ പൊടുന്നനെ എണീറ്റു മുന്നോട്ട് ആഞ്ഞു അയാളുടെ മുട്ടു കാലിൽ ഇടതു കാൽ വച്ചു ചവിട്ടി വായുവിലുയർന്നു വലതു കാൽ മടക്കി മുട്ട് അയാളുടെ മുഖം നോക്കി വീശി.

കാൽമുട്ട് കൊണ്ട് മുഖത്തു കനത്ത പ്രഹരമേറ്റ അയാൾ അസഹനീയമായ വേദനയോടെ കൈകൾകൊണ്ട് മുഖം പൊത്തി പിടിച്ചു അലറി.

അയാളുടെ അലർച്ച അവിടമാകെ പ്രകമ്പനം കൊണ്ടു.പതിയെ അയാൾ കൈകൾ വിടർത്തി പിടിച്ചു മുഖം ഉയർത്തി ദേവനെ നോക്കി.

അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും കട്ട ചോര കുടു കുടാ ഒലിച്ചു തുടങ്ങിയിരുന്നു.

അയാളുടെ നിരയൊത്ത മുൻവശത്തെ പല്ലുകളിൽ മൂന്നു നാലെണ്ണം അയാളുടെ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയ്‌ക്കൊപ്പം പുറത്തേക്കൊഴുകി മണ്ണിലേക്ക് വീണു അഭയം പ്രാപിച്ചു.

ആ ഭീകരമായ കാഴ്ച  എല്ലാവരുടെയും ഉള്ളിനെ പിടിച്ചുലക്കുന്നതിനു തുല്യമായിരുന്നു.ഭയത്തോടെ എല്ലാവരുടെയും കണ്ണുകൾ ദേവനു മേൽ വന്നു പതിച്ചു.

ആ സമയം വാക്കത്തിയും കയ്യിലേന്തി  മെലിഞ്ഞിട്ടുള്ള ഒരാൾ ദേവനരികിലേക്ക് ഓടിയടുത്തു.

ദേവന്റെ കഴുത്ത് നോക്കി അയാൾ മൂർച്ചയേറിയ വാക്കത്തി വീശി. തലമുന്നിലേക്ക് കുനിച്ചു ഒഴിഞ്ഞു മാറിയ ദേവൻ ചാടിയെണീറ്റു നിന്നു.

ലക്ഷ്യം തെറ്റിയ അയാൾ അലറിക്കൊണ്ട് വാക്കത്തി വലിച്ചെടുത്ത് അവന്റെ നെഞ്ചു ലക്ഷ്യമാക്കി വീണ്ടും വീശി.

അത് ദേവന്റെ നെഞ്ചിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി.ഒന്ന് പരിഭ്രമിച്ചെങ്കിലും സംയമനം വീണ്ടെടുത്ത ദേവൻ അയാളുടെ കൈക്കുഴയിലെക്ക് ചാടി പിടിച്ചുകൊണ്ടു കത്തി പിടിച്ചു മാറ്റി ദൂരേക്ക് എറിഞ്ഞു.

“ഡാ നീയെന്റെ നെഞ്ചു നോക്കി വീശുമല്ലേ? ”

ദേവൻ അലറിക്കൊണ്ട് അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു. അപ്പോഴും ഒരു കൈകൊണ്ട് അയാളുടെ കൈക്കുഴയിൽ അവൻ മുറുകെ പിടിച്ചിരുന്നു.

വീണ്ടും വീണ്ടും ദേവൻ അയാളുടെ മുഖത്തു കനത്ത പ്രഹരം നൽകി.അവന്റെ മുഷ്ടിയുടെ ചൂട് അറിഞ്ഞ അയാൾ മൂക്കിന്റെ പാലം തകർന്ന വേദനയിൽ അലറി വിളിച്ചു കൊണ്ട് നിലത്തു കിടന്നുരുണ്ടു.

മൂക്കിൽ നിന്നും ചോര ഒഴുകി വരുന്നത് കണ്ട ദേവൻ ഒരു ചിരിയോടെ ബാക്കിയുള്ളവരെ നോക്കി വരുവാൻ വെല്ലുവിളിച്ചു.

അപ്പോഴേക്കും മനയുടെ ഉള്ളിൽ നിന്നും രുദ്രൻ തിരുമേനിയും മുത്തുമണിയുടെ അച്ഛൻ രഘുവരനും സഹോദരൻ ശ്രീനിവാസനും ഓടി പിടഞ്ഞു ഉമ്മറത്തേക്കെത്തി.

അച്ഛനെ കണ്ടതും മുത്തുമണി തന്നെ കുടുക്കി വച്ചിരിക്കുന്നവരുടെ കൈകൾ തട്ടി മാറ്റി രഘുവരന്റെ ചാരത്തേക്ക് ഓടിയടുത്തു.

അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവൾ സങ്കോചത്തോടെ അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.

അവളുടെ പൂച്ചക്കണ്ണുകളിലെ പിടപ്പ് കണ്ടതും അയാൾ മകളെ വെപ്രാളത്തോടെ ചേർത്തു പിടിച്ചു.

“മുത്തുമണി മോളെ… എന്തുപറ്റി ? ”

രഘുവരൻ അവളുടെ മുടിയിഴകൾ കോതിയൊതുക്കിക്കൊണ്ട് സ്വന്തം മകളെ ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു.

“പപ്പാ  ദേവൻ എനിക്ക് ഇവിടെ വരെ ലിഫ്റ്റ് തന്നതാ.. അതിനാ ആ ഗുണ്ടകൾ അവനെ ഉപദ്രവിച്ചത്  ”

“അപ്പൊ മോൾടെ കാറോ അതെവിടെ ? ”

രഘുവരൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അത് ബ്രേക്ക്‌ഡൌൺ ആയി പപ്പാ..  അപ്പോഴാ ദേവനെ വഴിക്ക് വച്ചു പരിചയപ്പെട്ടത്. അവനാ എനിക്ക് ലിഫ്റ്റ് തന്നേ… ഹെല്പ് ചെയ്തു തന്ന ഒരാളെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നതെന്നു ചോദിക്ക് പപ്പാ ”

മുത്തുമണി പ്രതീക്ഷയോടെ രഘുവരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അതൊരു കഴമ്പ് നിറഞ്ഞ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞതും രഘുവരൻ രുദ്രൻ തിരുമേനിയെ മുഖം തിരിച്ചുനോക്കി.

“എന്താ ഏട്ടാ ഇത്?  ആരാ ഇയാള്?  എന്തിനാ എല്ലാരും കൂടി അയാളെ ഉപദ്രവിക്കാൻ നോക്കുന്നെ ? ”

രഘുവരൻ അയാൾക്ക് നേരെ പൊട്ടി ത്തെറിച്ചു.

മകളെ അത്രയ്ക്കും ഇഷ്ട്ടപെടുന്ന ആ അച്ഛന് തന്റെ മകളുടെ മുൻപിൽ കാണിച്ചു കൂട്ടുന്ന ഈ കോപ്രായങ്ങൾക്ക് തല വച്ചു കൊടുക്കാൻ ഒരുക്കമില്ലായിരുന്നു.

അയാൾ സ്വന്തം ചേട്ടനായ രുദ്രൻ തിരുമേനിയുടെ മറുപടിക്കായി കാത്തിരുന്നു.

“രഘു അത് വേറാരുമല്ല നമ്മുടെ ശത്രുവാ…ശത്രു ”

രുദ്രൻ തിരുമേനി നിന്നു കിതച്ചു.

“ഏത് ശത്രു?  എന്തൊക്കെയാ ഏട്ടൻ ഈ പറയണേ.. ഒന്ന് തെളിച്ചു പറാ  ”

അല്പം മുഷിപ്പോടെ നെറ്റി ചുളിച്ചുകൊണ്ട് അയാൾ രുദ്രൻ തിരുമേനിയെ നോക്കി.

“തേവക്കാട്ട് ശങ്കരന്റെ സന്തതിയാണവൻ.അതിലുപരി നമ്മുടെ ആജന്മശത്രുവും “

രുദ്രൻ തിരുമേനി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.രഘുവരൻ ഒന്ന് ഞെട്ടിയെങ്കിലും ദേവനെ അയാൾ മുഖം വെട്ടിച്ചു നോക്കി.

ബോംബെയിൽ ആയിരിക്കുമ്പോൾ വീട്ടുകാർ ഒരുപാട് പറഞ്ഞു കേട്ടിട്ടുള്ള ദേവനെ അയാൾ ഒരു നോക്ക് കാണുകയായിരുന്നു.

ഭയമേതുമന്യേ ദേവന്റെ തലയുയർത്തിയുള്ള ആ നിൽപ്പ് രഘുവരാണ് ‘ക്ഷ ‘പിടിച്ചു.ഈ മനയിലേക്ക് കേറി വന്നു ഒറ്റക്ക് നിന്നു പോരാടണമെങ്കിൽ നല്ല ചങ്കൂറ്റം ആ യുവാവിന് ഉണ്ടാകുമെന്ന് അയാൾക്ക് തോന്നി.

എങ്കിലും ഇപ്പൊ ആ ഒരു പ്രശ്നം എങ്ങനേലും പരിഹരിക്കണമെന്ന് അയാൾ മനസിൽ ഉറപ്പിച്ചിരുന്നു.

മുത്തുമണിയെ ചേർത്തു നിർത്തിയ അയാൾ അവളുടെ കണ്ണുകളിൽ വിരിയുന്ന അപേക്ഷാ ഭാവം കണ്ടതും കണ്ണിമ ചിമ്മിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു. ശേഷം അയാൾ മുഖം ചരിച്ചു രുദ്രൻ തിരുമേനിയെ നോക്കി.

“ഏട്ടാ… ഞങ്ങൾ വന്നത് എല്ലാവരുടെയും കൂടെഈ ഉത്സവത്തിന്  സന്തോഷത്തോടെ ഇരിക്കാനാ… അല്ലാതെ ഇതുപോലെ തല്ലുമ്പിടി കാണാനല്ല.. ദയവ് ചെയ്ത് അതൊന്നു നിർത്താൻ പറ അവരോട്. ”

“രഘു നീയെന്താ പറഞ്ഞു വരുന്നേ ? ”

പിറകിൽ നിന്നും ഘനഗാംഭീര്യമുള്ള സ്ത്രീ ശബ്ദം കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി.

വില കൂടിയ കാഞ്ചീപുരം പട്ടു സാരി ചുറ്റിയണിഞ്ഞു കഴുത്തിലും കൈകളിലുമായി നിറഞ്ഞു നിൽക്കുന്ന പൊൻ വർണമുള്ള ആഭരണങ്ങളിഞ്ഞുകൊണ്ട് പ്രൗഢി തോന്നുന്ന  മധ്യവയസ്സ്കയായ സ്ത്രീ തിരുവമ്പാടിയുടെ അകത്തളത്തിൽ നിന്നും വെളിയിലേക്കിറങ്ങി വന്നു.

പൊക്കം കുറഞ്ഞ അവരുടെ ശരീരത്തിൽ മേദസ്സ് നിറഞ്ഞു നിന്നതിന്റെ പരിണിത ഫലമായി തടിച്ച പ്രകൃതം ആയിരുന്നു ആ സ്ത്രീക്ക്.

എല്ലാവരും ആ സ്ത്രീയെ കണ്ടതോടെ ഭയഭക്തി ബഹുമാനത്തോടെ മുൻപിലേക്ക് വഴിയൊരുക്കികൊണ്ട് രണ്ടു ഭാഗങ്ങളിലേക്ക് വകഞ്ഞു മാറ്റപ്പെട്ടു.

വലിയൊരു ബോൾ ഉരുണ്ടു വരുന്ന പോലെ. അല്പം വെള്ളി നാരുകൾ വീണ മുടിയിഴകൾ കോതി വച്ചുകൊണ്ട് അവർ മുറ്റത്ത് നിക്കുന്ന ദേവനെ ക്രോധത്തോടെ നോക്കി.

ദേവൻ ഞാനീ ലോകത്തേ അല്ല എന്ന മട്ടിൽ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു. ദേവനിൽ നിന്നും കണ്ണെടുത്ത് അവൾ രഘുവരനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“നീ എന്താ പറഞ്ഞു വന്നതെന്ന് ”

“ചേച്ചി ആ ചെക്കൻ മോൾക്ക് ഒരു ലിഫ്റ്റ് കൊടുത്തതാ.. അതിത്ര വല്യ വിഷയം ആക്കണ്ട കാര്യമുണ്ടോ?  അവനെ പറഞ്ഞു വിട്ടേരെ ”

രഘുവരൻ അതു പറഞ്ഞു കഴിഞ്ഞതും മുത്തുമണി ഉള്ളിൽ കത്തിയെരിയുന്ന പ്രതീക്ഷയോടെ അയാളെ മുഖം ഉയർത്തി നോക്കി.

അയാൾ ഒന്നുമില്ലെന്ന മട്ടിൽ അവളെ കണ്ണു ചിമ്മി കാണിച്ചു. ആ സ്ത്രീയെ കണ്ട ഭയത്താൽ  അവൾ സ്വന്തം അച്ഛനെ മുറുകെ പിടിച്ചു നിന്നു.

“അതെങ്ങനാ അത്ര പെട്ടെന്ന് ക്ഷമിക്കാ?  ആ തേവക്കാട്ടെ സന്തതി കാലു കുത്തിയത് എവിടാണെന്നു അറിയോ?  ഈ തിരുവമ്പാടിക്കാരുടെ വീടിനു മുറ്റത്താ.. നമ്മുടെ മണ്ണിലാ.. എവിടുന്നാ അവന് ഇത്രേം ധൈര്യം കിട്ടിയത് ഇവിടെ കാലു കുത്താൻ? ”

രോഷത്തോടെ ആ സ്ത്രീ കിടന്നു ചീറി. അത് കേട്ടതും രഘുവരൻ നിമിഷ നേരത്തേക്ക് നിശബ്ദനായി.

പഴയ നാട്ടു പ്രമാണിയുടെ ഭാര്യയും സർവോപരി തിരുവമ്പാടി കുടുംബത്തിന്റെ അവസാന വാക്കുമായ തന്റെ സ്വന്തം സഹോദരി ലീല അന്തർജ്ജനത്തെ

ധിക്കരിക്കുന്നത് ശരിയല്ല എന്ന് രഘുവരന് തോന്നി.

എങ്കിലും തന്റെ മകളെ ഒരു ആവശ്യ ഘട്ടത്തിൽ കയ്യൊഴിയാതെ സഹായിച്ച ദേവനെ തള്ളി പറയാൻ അയാൾക്കും  ആയില്ല.

എങ്കിലും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് അയാൾ ദൃഢ നിശ്ചയം എടുത്തു.

“ചേച്ചി ഒന്നുമില്ലേലും ഞാനല്ലേ പറയുന്നത് അയാളെ വെറുതെ വിടാൻ.. എന്നെ കരുതിയെങ്കിലും അയാളെ വെറുതെ വിടണം ”

രഘുവരൻ അപേക്ഷയുടെ സ്വരത്തിൽ സ്വന്തം സഹോദരിയുടെ മുൻപിൽ നിന്ന് കേണു.

“എങ്കിലും മോനെ രഘു …..”

ലീല പറഞ്ഞു മുഴുവിപ്പിപ്പിക്കും മുൻപേ രഘുവരൻ ഇടപെട്ടു.

“ഞാൻ എന്റെ മോൾക്ക് വാക്ക് കൊടുത്തു പോയി ചേച്ചി.. നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തല്ലേ  ”

രഘുവരന്റെ താഴ്മയോടെയുള്ള അപേക്ഷ കേട്ട് ആ സഹോദരിയുടെ മനസ്സലിഞ്ഞു. അവർ തലയാട്ടിക്കൊണ്ട് രുദ്രൻ തിരുമേനിയെ കണ്ണുകൾ കൊണ്ട് പരതി കണ്ടു പിടിച്ചു.

“മോനെ രുദ്രാ.. അവനെ വിട്ടേര് ”

“എന്നാലും ചേച്ചി ”

രുദ്രൻ വിടാൻ താല്പര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറാൻ നോക്കി.

എന്നാൽ ആജ്ഞയുടെ സ്വരത്തിൽ ആ സ്ത്രീ ഒന്നിരുത്തി മൂളിയതും രുദ്രൻ അനുസരണയോടെ മുറ്റത്തു നിക്കുന്ന തിരുവമ്പാടിക്കാരുടെ ശിങ്കിടികളോടും പണിക്കാരോടും മാറി പോകാൻ ആംഗ്യം കാണിച്ചു.

ദേവൻ ഒരു ചിരിയോടെ കയ്യിലെ പൊടി തട്ടി കളഞ്ഞു കൊണ്ട് ബുള്ളെറ്റിലേക്ക് പതിയെ കയറിയിരുന്നു.

“ഭൂമി പൂജ വരേയുള്ളു നിന്റെയീ അഹന്ത. ആ ദിവസം ഞങ്ങടെ ജയശങ്കർ നിന്നെ ഗോദയിൽ വച്ചു അവന്റെ കൈകൾ കൊണ്ട് ഞെരിച്ചു ഇല്ലാതാക്കും  ”

രുദ്രൻ തിരുമേനി മുഷ്ടി ചുരുട്ടി പിടിച്ച ശേഷം പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

“ഉവ്വ.. കാണാം. ”

മിററിലൂടെ കാണുന്ന പ്രതിബിംബം നോക്കിക്കൊണ്ട് മീശ പതുക്കെ പിരിച്ചു വച്ച ശേഷം ദേവൻ  ബുള്ളറ്റ് ചവിട്ടി ഓൺ ചെയ്തു.

ഉറക്കം വിട്ടെണീറ്റ അവന്റെ പട കുതിരയുടെ ആർത്ത നാദം കേട്ട് എല്ലാവരും ചെവി കൈകൾ കൊണ്ട് പൊത്തി വച്ചു.

ആക്‌സിലേറ്റർ തിരിച്ചു കൊണ്ട് അവരെ ഒന്ന്  പേടിപ്പിച്ച ശേഷം അവൻ ഒറ്റ കാലിൽ നിന്ന് ബാലൻസ് ചെയ്തു കൊണ്ട് ബുള്ളറ്റ് കറക്കിയെടുത്തു.

നേരെ പടിപ്പുരയിലേക്  വെടിച്ചില്ലു പോലെ പായിച്ച അവൻ റോഡിലേക്ക് കയറിയ ശേഷം തറവാട് ലക്ഷ്യമാക്കി അടിച്ചു വിട്ടു.

ദേവൻ ദൂരേക്ക് പോയി മറയുന്നത് നോക്കി നിന്ന ശേഷം ചുണ്ടിൽ ഒരു പുഞ്ചിരിയോടെ ആരാധന നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടെ  മുത്തുമണി അച്ഛന്റെ കൂടെ അകത്തളത്തിലേക്ക് പോയി.

•••••••••••••

ഡയറിയിൽ നിന്നും കണ്ണെടുത്ത അനന്തു ഒന്ന് നെടുവീർപ്പെട്ടു.വല്ലാത്തൊരു സുഖാനുഭൂതി അവന്റെ മനസിലാകെ നിറഞ്ഞു നിന്നു.

ഡയറി താളുകളിൽ  ഓരോ വരികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സിനിമ കാണുന്ന പ്രതീതി ആയിരുന്നു അവന്.

അതിലുപരി ആ രംഗങ്ങളൊക്കെ മുൻപൊരിക്കൽ കണ്ടതോ കേട്ടതോ അറിഞ്ഞതോ ആയ കാര്യങ്ങളാണെന്ന് അനന്തുവിന് തോന്നിപ്പോയി.

ആദ്യമായി വായിക്കുമ്പോൾ ഉണ്ടാകുന്ന അപരിചിതത്വത്തിന് പകരം പണ്ടൊരിക്കൽ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും അറിയുമ്പോഴുള്ള ഒരു വികാര പ്രകടനമായിരുന്നു തന്റെ മനസിലാകെ എന്ന് അവൻ തിരിച്ചറിഞ്ഞു.

ഡയറിയിലെ ഓരോ സംഭവങ്ങളും വായിക്കുമ്പോഴും ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അവന്റെ മനസിലൂടെ ഒരു നിഴൽ ചിത്രം പോലെ മിന്നി മറയുന്നുണ്ടായിരുന്നു.

അനന്തു അമ്പരപ്പോടെ ഡയറിലേക്ക് കണ്ണും നട്ടിരുന്നു.തന്റെ ചുറ്റും നടക്കുന്നതൊക്കെ അവിശ്വസിക്കാനുള്ള ത്രാണി അവന് നിലവിൽ  ഇല്ലായിരുന്നു.

അപ്പോഴാണ് പഴകിയ ഡയറി ത്താളിൽ അവസാനം വായിച്ചു കഴിഞ്ഞ എഴുത്തിനു താഴെ രണ്ടു മൂന്ന് വരികൾ എഴുതപ്പെട്ടത് അവന്റെ ശ്രദ്ധയിൽ പെട്ടത്.

അനന്തുവിന്റെ കണ്ണുകൾ ആ വരികളിലൂടെ ആകാംക്ഷയോടെ ഓടി നടന്നു. . . .

“ഇന്നീ വേനൽ മാരുതൻ ആൽമര പർണ്ണങ്ങളിൽ സംഗീതം പടർത്തുമ്പോൾ എന്റെ ഹൃദയം നീയാം കൺകളിൽ ഞെട്ടറ്റു വീണൂ… നിന്റെ മുഖം എനിക്കന്യമല്ല സഖീ, ഈ നെഞ്ചിലൊന്ന് പതിഞ്ഞതല്ലേ നീ… ഇന്നിന്റെ കാഴ്ചയിലെ നിൻ ചിത്രം കാലപ്രവാഹത്തിൽ ചേക്കേറിയ വെറുമൊരു ചിന്തയാണോ സഖീ…??” . . .

വരികളിലൂടെ അവന്റെ കണ്ണുകൾ പലയാവർത്തി ഓടി നടന്നു. ദേവൻ അമ്മാവൻ ഈ വരികൾ മുത്തുമണിയെ കുറിച്ചാണോ അതോ കല്യാണിയെ കുറിച്ചാണോ എഴുതിയതെന്നു കണ്ടെത്തുവാൻ അവനു സാധിച്ചില്ല.

ദൂരീകരിക്കാൻ സാധിക്കാത്ത ഒരു വലിയ സമസ്യ അവന് മുന്നിൽ ബലപ്പെട്ടു വന്നു.എല്ലാം കൂടി ആലോചിച്ചു തലക്ക് ചൂട് പിടിച്ചു തുടങ്ങിയതും ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അനന്തു ഉറങ്ങാനായി കിടന്നു.

അപ്പോഴേക്കും നിദ്ര അവന്റെ കൺപോളകളെ പതിയെ കീഴ്‌പ്പെടുത്തി തുടങ്ങിയിരുന്നു.

••••••••••••

ഒരു കുന്നിൻ ചരുവിലെ മനോഹരമായ ഒരു പുൽത്തകിടി.അതിനു ചുറ്റും വലിയ മൊട്ടക്കുന്നുകളും മലകളും ഇട തിങ്ങി നിൽക്കുന്നു.

കോട മഞ്ഞിനിൽ മൂടപ്പെട്ട മലകൾക്കിടയിലുള്ള പിളർപ്പിലൂടെ കഷ്ടപ്പെട്ട് എത്തി നോക്കാൻ ശ്രമിക്കുന്ന ഉദയ  സൂര്യൻ.

കുന്നിൻ ചരുവിന് താഴെ കള കള ശബ്ദമോടെ ഒഴുകി നടക്കുന്ന കണ്ണാടി പോലെ തെളിഞ്ഞ കാട്ടു ചോല.

ഉദയ സൂര്യന്റെ നേരിയ പൊൻ കിരണങ്ങളേറ്റ്  നീർചോലയിലെ ജലം വെട്ടി തിളങ്ങി.

മരക്കൊമ്പിലിരുന്ന് കർണ മധുര തരമായ ശ്രുതി സംഗീതം പൊഴിക്കുന്ന കുയിലിന്റെ സാനിധ്യവും കാട്ട് പൂക്കളുടെ സമ്മിശ്ര മണവുമായി ഒഴുകി നടക്കുന്ന ഇളം തെന്നലും അഭൗമ്യമായ അന്തരീക്ഷം അവിടെ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ പുൽത്തകിടിയുടെ ഒത്ത മധ്യത്തിൽ വലിയൊരു പ്രകാശ വലയം പ്രത്യക്ഷപ്പെട്ടു.

ആ വലയത്തിന്റെ ഉള്ളിൽ നിന്നു ഒരു പെൺകുട്ടി പുൽത്തകിടിയുടെ മുകളിലേക്ക് ആരാലോ വലിച്ചെറിയപ്പെട്ട പോലെ തെറിച്ചു വീണു.

അവളുടെ ഉടൽ പുൽനാമ്പുകളെ സ്പർശിച്ച നിമിഷം തന്നെ കൂടുതൽ ജ്വലിച്ചുകൊണ്ട് ആ പ്രകാശവലയത്തിന്റെ വലിപ്പം ക്രമേണ കുറഞ്ഞു തുടങ്ങി.

നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് ചെറുതായി വന്നു ഒരു ബിന്ദുവായി മാറിയ ശേഷം പൊടുന്നനെ അപ്രത്യക്ഷമായി.

വീണു കിടക്കുന്ന പെൺകുട്ടി നിലത്ത് കൈകൾ കുത്തി പതിയെ തലയുയർത്തി നോക്കി. ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അന്ധാളിപ്പോടെ അവൾ എണീറ്റു നിന്നു.

അവൾക്ക് മുൻപിൽ തടസം നിന്നിരുന്ന കോടമഞ്ഞിന്റെ കെട്ടഴിഞ്ഞതും പതിയെ ആ പെൺകുട്ടിയുടെ മുഖം അനാവൃതമായി ത്തുടങ്ങിയിരുന്നു.

കോടമഞ്ഞ് പൂർണമായി വകഞ്ഞു മാറ്റിയതും അവളുടെ സുന്ദരമായ വദനവും പൂച്ചക്കണ്ണുകളും ചോരച്ചുണ്ടുകളും കുടുതൽ വ്യക്തതയോടെ ദ്യശ്യമായി.

ആ പെൺകുട്ടിക്ക് അരുണിമയുടെ മുഖച്ഛായ ആയിരുന്നു. അരുണിമയ്ക്ക് അപ്പോഴാണ് സ്വയം അണിഞ്ഞിരുന്ന വസ്ത്രത്തിലേക്ക് കണ്ണു പതിഞ്ഞത്.

അത് കണ്ടതും വിടർന്ന മിഴികളോടെ അവൾ ആ ചേലയിലേക്ക് നോക്കി. അത്ഭുതം പൊട്ടി വിടരുന്ന ഭാവത്തോടെ അരുണിമ മഞ്ഞ നിറത്തിൽ ഗോൾഡൻ വർക്കുകളുള്ള പട്ടു പാവാടയിൽ കൈകൾ ക്കൊണ്ട് പരതി നോക്കിക്കൊണ്ടിരുന്നു.

ആ ചേലയുടെ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം അവളെ വല്ലാതെ ഭ്രമിപ്പിച്ചു.ആ സമയം ചോലയിലേക്ക് ആരാലോ എടുത്തെറിയപ്പെട്ട പോലെ വലിയ കല്ല് ഊക്കിൽ വന്നു പതിച്ചു.

ജലോപരിതലത്തിലേക്ക് ശക്തിയിൽ കല്ല് വന്നു  പതിച്ചതും ആ പ്രഹരത്തിൽ ചോലയിൽ നിന്നും ജലം വശത്തേക്ക് തെറിക്കുകയും അത് പുതത്തകിടിയിൽ നിന്നിരുന്ന അരുണിമയുടെ കാർകൂന്തലിലേക്ക് വന്നു പതിക്കുകയും ചെയ്തു.

അതോടെ അവളുടെ ഉണങ്ങിയ മുടിയിഴകൾ ജല സ്പർശനത്തോടെ ഈറനണിഞ്ഞവയായി മാറി.കാർകൂന്തലിന്റെ അറ്റത്തു നിന്നും ജലകണങ്ങൾ ധാരയായി പുൽത്തകിടിയിലേക്ക് വീണു പതിച്ചു കൊണ്ടിരുന്നു.

അപ്പോൾ എങ്ങു നിന്നോ പറന്നു വന്ന നീലയും ചുവപ്പും പച്ചയും വർണങ്ങൾ വാരിപ്പൂശിയ കിളികൾ ചിലച്ചു കൊണ്ട് അരുണിമയുടെ തലയ്ക്കു ചുറ്റും കൂട്ടത്തോടെ വട്ടമിട്ടു പറന്നു കൊണ്ടിരുന്നു.

അതോടൊപ്പം ചില കിളികൾ വലിയ ശബ്ദത്തിൽ ചിറകിട്ടടിച്ചു കൊണ്ടിരുന്നു. തത്ഫലമായി അവിടെ സ്യഷ്ടിക്കപ്പെട്ട കാറ്റ് അരുണിമയുടെ ഇടതൂർന്ന കാർ കൂന്തലിനെ തൊട്ടും തലോടിയും തഴുകിയും ഉണക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ വലിയൊരു കാറ്റ് അവിടമാകെ വീശി. കാറ്റിന്റെ ശക്തിയിൽ പല വർണ ധാരികളായ കിളികൾ ദൂരേക്ക് വകഞ്ഞു മാറ്റപ്പെടുകയും അരുണിമയുടെ ഈറനണിഞ്ഞ കാർകൂന്തൽ കാറ്റ് അവളുടെ തന്നെ മാറിലേക്ക് മെടഞ്ഞിടുകയും ചെയ്തു.

കാറ്റിനു ശമനം വന്നതും അരുണിമ  മുന്നിലേക്ക് നടക്കാൻ തുനിഞ്ഞു.

പാവാട ത്തുമ്പ് അൽപം പൊന്തിച്ചു പിടിച്ചതും അവളുടെ സുന്ദരമായ വെള്ളി കൊലുസണിഞ്ഞ കാൽപ്പാദങ്ങൾ പയ്യെ അനാവൃതമായി.

പുൽനാമ്പുകളെ ചവിട്ടി മെതിച്ചു കൊണ്ട് അവളുടെ കാൽപാദങ്ങൾ മുന്നിലേക്ക് നടന്നു തുടങ്ങി.

നഗ്നമായ കാൽ വെള്ളയിൽ തുഷാര കിരണങ്ങൾ ഇക്കിളി കൂട്ടിയതും കൂമ്പിയടഞ്ഞ മിഴികളോടെ അവൾ ഒരു സ്വപ്ന സഞ്ചാരിയായി മാറി.

മുന്നോട്ടുള്ള പ്രയാണം തുടങ്ങിയതും മരക്കൊമ്പിൽ നിന്നും പറന്നു വന്ന ഒരു വെളുത്ത നിറമുള്ള പക്ഷി ചിറകിട്ടടിച്ചു കൊണ്ട് അവളുടെ മൂർധാവിൽ വന്നിരുന്നു.

ആ പക്ഷി അതിന്റെ കൊക്കിന്റെ അഗ്രത്തിൽ പറ്റിപിടിച്ചിരിക്കുന്ന കറുത്ത ചായം അരുണിമയുടെ കൂമ്പിടഞ്ഞ മിഴിയിണകളിൽ ഒരു ചിത്രകാരിയെപ്പോലെ കൊക്കുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ ആ പക്ഷി തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം ദൂരേക്ക് പറന്നകന്നു. വൈദഗ്ധ്യത്തോടെ കണ്ണുകൾ എഴുതപ്പെട്ട അവൾ മുന്നോട്ടു നടന്നു തുടങ്ങി.

അല്പ സമയം കഴിഞ്ഞതും ദൂരെ നിന്നും നടന്നു വരുന്ന അരുണിമയെ കണ്ട 2 കറുത്ത പക്ഷികൾ ഉത്സാഹത്തോടെ വലിയൊരു പടുകൂറ്റൻ മരത്തിന്റെ ശാഖയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉണക്ക ത്തൊലി കൊക്കുകൾ കൊണ്ട് കൊത്തിയെടുത്തു.

അതിനു ശേഷം ആ തൊലി കടിച്ചു മുറിച്ചു ചെറുതാക്കിയ ശേഷം അത് പതിയെ വളച്ചെടുത്തു വട്ടത്തിലാക്കി.

ആ വളയം കൊക്കിന്റെ അഗ്രം കൊണ്ട് കടിച്ചു പിടിച്ച ശേഷം അരുണിമയുടെ അടുത്തേക്ക് അവ പറന്നിറങ്ങി.

പ്രയാണത്തിലാണ്ടിരിക്കുന്ന അരുണിമയുടെ ഒഴിഞ്ഞ കാതുകളിൽ രണ്ട് പക്ഷികളും ആ വളയം പതുക്കെ കൊരുത്തിട്ടു കൊടുത്തു.

അവ ഇരു കാതുകൾക്കും പ്രത്യേക ചന്തം നൽകി.അപ്പൊഴും അരുണിമയുടെ നടത്തതിന് ഒരു വിഘ്നവും സംഭവിച്ചിരുന്നില്ല.

അവൾ തന്റെ നടപ്പ് തുടർന്നു കൊണ്ടിരുന്നു.വലിയൊരു മരചുവട്ടിൽ എത്തിയതും അരുണിമയുടെ തലക്ക് മുകളിൽ പടർന്നു പന്തലിച്ച ശിഖരത്തിൽ നിന്നും സ്വർണ്ണ നിറമുള്ള നാഗം അവളുടെ കഴുത്തിലേക്ക് ഊർന്നിറങ്ങി വീണു.

ഒരു ആടയാഭരണമെന്നപോൽ  പരമശിവനെ പോലെ അവൾ ആ സ്വർണ നാഗത്തെയും കണ്ഠത്തിലേറ്റി ക്കൊണ്ട് നടന്നു.

അരുണിമയുടെ നടത്തത്തിലെ ഓളത്തിനനുസരിച്ചു സ്വർണ നാഗം പത്തി വിടർത്തിക്കൊണ്ട് അവളെ നോക്കി.

അതിനു ശേഷം പതുക്കെ അവളുടെ കഴുത്തിൽ നിന്നും  തലക്ക് പിന്നിലൂടെ ഇഴഞ്ഞു മൂർദ്ധാവിലേക്ക് എത്തിച്ചേർന്നു.

അവളുടെ മൂർദ്ധാവിൽ ഇരുന്നു സ്വർണ നാഗം വായുവിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.

തുടർന്ന്  നാഗം തന്റെ രണ്ടായി പിളർന്ന നാവ് മുന്നിലേക്ക് നീട്ടി അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.

അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം  അരുണിമയുടെ നെറ്റിയിൽ ചേർത്തു വച്ചു.

അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.ആ സമയം അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.

അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു.

മുന്നിലേക്കുള്ള നടത്തം തുടരവേ ആകാശത്തു നിന്നും പറന്നു വന്ന

ഭീമാകാരനായ ആൺ മയിൽ ചിറകിട്ടടിച്ചുകൊണ്ട് അരുണിമയുടെ ചുമലിൽ വന്നിരുന്നു.

ആരെയും ഭ്രമിപ്പിക്കാൻ പോന്ന വണ്ണം സുന്ദരനായ ആ പക്ഷി തന്റെ കൊക്കിൽ പറ്റി പിടിച്ചിരിക്കുന്ന ചുവന്ന ചായം അവളുടെ അധരങ്ങളിൽ അമർത്തി തേച്ചു വച്ചു.

അവളെ വേദനിപ്പിക്കാതെ തന്റെ കർമ്മം പൂർത്തീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ ആൺ മയിൽ അരുണിമയുടെ തുടുത്ത കവിളിണയിൽ പതിയെ കൊക്കുരുമ്മിക്കൊണ്ടിരുന്നു.

അതിന് ശേഷം തന്റെ അനന്തമായ തൂവലുകളിൽ നിന്നും ഒരു മയിൽപ്പീലി കൊത്തിയെടുത്ത ശേഷം അരുണിമയുടെ കാതിനു പുറകിൽ ഇറുക്കി വച്ചു.

പതുക്കെ ആ മയിൽ അരുണിമയെ ഉണർത്താതെ സാവധാനം മുകളിലേക്ക് പറന്നുയർന്നു.

അരുണിമ സ്വപന സഞ്ചാരിയായി മുന്നിലേക്കുള്ള നടത്തം തുടർന്നതും പൊടുന്നനെ അവളുടെ പിറകിലൂടെ ഒരു കുഞ്ഞി ക്കിളി വെപ്രാളപ്പെട്ട് പറന്നു വന്നു.

അതിന്റെ കുഞ്ഞിക്കോക്കിൽ വിടരാൻ വെമ്പി നിൽക്കുന്ന മഞ്ഞ നിറമുള്ള ഒരു കുഞ്ഞു പൂമൊട്ടിനെ ഇറുക്കി വെച്ചിട്ടുണ്ടായിരുന്നു.

കുഞ്ഞിക്കിളി സാവധാനം അവൾക്ക് സമീപത്തേക്ക് പറന്നു വന്ന ശേഷം വായുവിൽ ചിറകിട്ടടിച്ചികൊണ്ട് നിന്നു.

അരുണിമ തൊട്ട് മുൻപിൽ എത്തിയതും ആ കിളി പൂമൊട്ടിലെ കുഞ്ഞു തണ്ട് അവളുടെ നാസികയിലെ കുഞ്ഞു ദ്വാരത്തിൽ പതിയെ ഇറക്കി വച്ചു.

മൂക്കുത്തിയെക്കാളും ശോഭയോടെ അത് അവളുടെ നാസികയിൽ തിളങ്ങി നിന്നു.കാടിന്റെ മക്കൾ കാടിന്റെ പുത്രിയെ മനോഹരമായി അണിയിച്ചു സുന്ദരിയാക്കി മാറ്റി.

അരുണിമ ഒരു അപ്സരസ്സിനെ പോലെ വെട്ടി തിളങ്ങി.പക്ഷി മൃഗാദികൾ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്നു പോയി. ഒരു ദേവതയെ പോലെ അവൾ തന്റെ സ്വപ്ന സഞ്ചാരം തുടർന്നു കൊണ്ടിരുന്നു.

നടത്തത്തിനിടെ കാട്ടാനകളുടെ ഛിന്നം വിളി കേട്ടതും അരുണിമ പൊടുന്നനെ തറഞ്ഞു നിന്നു. കൂമ്പിയടഞ്ഞ മിഴികൾ അവൾ ബദ്ധപ്പെട്ട് വലിച്ചു തുറന്നു.

തൊട്ട് മുൻപിൽ പിന്തിരിഞ്ഞു നിൽക്കുന്ന അര വരെ നഗ്നനായ ഒരു യുവാവിനെയാണ് അവൾ  കണ്ടത്.

തന്റെ സ്വപ്ന സഞ്ചാരത്തിന് വിഘ്നം വന്ന നിരാശയിൽ അവൾ അവനെ തുറിച്ചു നോക്കി.ആ സമയം അവർക്കിടയിൽ മഞ്ഞു പോലെ അന്തരീക്ഷത്തിൽ അപ്പൂപ്പൻ താടികൾ കൂട്ടത്തോടെ പൊഴിയുവാൻ തുടങ്ങി.

അരുണിമ ഒരു കുട്ടിയുടെ കൗതുകം പോലെ അവ പൊഴിയുന്നത് നോക്കി നിന്നു. ആ കാഴ്ച അവൾക്ക് അതി മനോഹരമായി തോന്നി.

മനസിൽ മഞ്ഞു പെയ്യുന്ന പ്രതീതി അവളിൽ ജനിപ്പിച്ചു. കൗതുകത്തോടെ ആ കാഴ്ച നോക്കി നിൽക്കെ ആ യുവാവ് പതിയെ പിന്തിരിഞ്ഞു നിന്ന ശേഷം മുഖമുയർത്തി പിടിച്ച് അരുണിമയെ നോക്കി.

അയാളുടെ നീലക്കണ്ണുകളിലാണ് അവളുടെ കണ്ണുകൾ ഉടക്കി നിന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ വിടർന്ന കണ്ണുകളിൽ പ്രണയത്തിന്റെ തിരമാലകൾ അലയടിച്ചു തുടങ്ങിയിരുന്നു.

അവളുടെ കവിളുകൾ ചുവന്നു തുടുത്തു. അധരങ്ങൾ വിറകൊണ്ടു.ഉയർന്ന ശ്വാസഗതിയ്ക്കൊപ്പം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“ദേവേട്ടൻ….. ദേവേട്ടൻ”

ദേവൻ ചിരിയോടെ അരുണിമയ്ക്ക് നേരെ കൈ നീട്ടി. അരുണിമ

സന്തോഷത്തോടെ എല്ലാം മറന്നു കൊണ്ട് ഓടി വന്നു അവന്റെ നെഞ്ചിലേക്ക് ചേക്കേറി.

തന്റെ പ്രിയനെ ചേർത്തു പിടിച്ചു കൊണ്ട് അവൾ ആ വിരിഞ്ഞ മാറിൽ പയ്യെ മുഖം പൂഴ്ത്തി വച്ചു.

ദേവൻ അവളെ ഇറുകെ പുണർന്നു കൊണ്ട് അവളുടെ ഈറൻ കാർ കൂന്തലിൽ നാസിക ചേർത്തുവച്ചു.

പല തരം കാട്ട് പൂക്കളുടെ ഗന്ധം അവൻ ആവോളം ശ്വസിച്ചു കൊണ്ടിരുന്നു. പയ്യെ  മുഖം ഉയർത്തിയ അരുണിമ ദേവന്റെ മുഖം കണ്ട് മതി മറന്ന് നിന്നു പോയി.

ദേവൻ ഒരു ചിരിയോടെ അരുണിമയുടെ മുഖത്തിലൂടെ കയ്യോടിച്ചുകൊണ്ടിരുന്നു. ആ താഴുകലിന്റെ സുഖത്തിൽ അവൾ മതി മറന്നു നിന്നു.

അത് ദർശിച്ചതും ദേവൻ പ്രേമപരവേശത്തോടെ അവളുടെ നിറം ചാലിച്ച അധരങ്ങൾ നുണഞ്ഞെടുക്കുവാനുള്ള കൊതിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു.

അത് കണ്ടതും ലജ്ജയോടെ അരുണിമയുടെ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു.

ദേവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ കവർന്നെടുക്കാൻ തൊട്ടരികിൽ എത്തിയതും എങ്ങു നിന്നോ പറന്നു വന്ന ഭീമാകാരനായ കരിവണ്ട് മൂളക്കത്തോടെ  അവരുടെ അധര പാനത്തെ തടസ്സപ്പെടുത്തി.

ഇരുവർക്കും ചുറ്റും അത് ഒരു ഗ്രഹത്തെ പോലെ ഭ്രമണം ചെയ്തു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

അരുണിമയുടെയും ദേവന്റെയും അധരങ്ങൾ ഒത്തു ചേരാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ ഒരു തടസ്സമെന്ന പോലെ മൂളിക്കൊണ്ട് ആ കരിവണ്ട് അവർക്ക് ചുറ്റും പറന്നു കൊണ്ടിരുന്നു.

പൊടുന്നനെ അവരുടെ വലത് വശത്തു നിന്നിരുന്ന പടു വൃക്ഷത്തിന്റെ വശത്ത് നിന്നും ഒരു അസ്ത്രം മിന്നൽ വേഗത്തിൽ വന്നു ആ കരിവണ്ടിന്റെ കുഞ്ഞിചിറകുകളെ ഈർച്ച വാൾ പോലെ വെട്ടിയരിഞ്ഞു.

ചിറകുകൾ നഷ്ട്ടപെട്ട ആ ശരീരം പിടച്ചിലോടെ  മണ്ണിലേക്ക് അമർന്നു വീണു. അപ്പോഴും അതിന്റെ ചിറകുകൾ അന്തരീക്ഷത്തിലൂടെ താഴേക്ക് ഇല പൊഴിയും പോലെ വീണുകൊണ്ടിരുന്നു.

കരിവണ്ടിന് സംഭവിച്ച ദുരവസ്ഥ കണ്ട അരുണിമ ദേവനെ ചേർത്തു പിടിച്ചു കൊണ്ട് അസ്ത്രം വന്ന ഭാഗത്തേക്ക്‌ കണ്ണുകൾ പായിച്ചു.

അപ്പൊ ഒരു വലിയ പടു വൃക്ഷത്തിന്റെ മറവിൽ നിന്നും പുലിത്തോൽ മേലങ്കിയായി അണിഞ്ഞ ആരോഗ്യ ദൃഢ ഗാത്രനായ ഒരു യുവാവ് ഒരു ഭുജത്തിൽ കുന്തവും മറു ഭുജത്തിൽ ധനുസ്സുമേന്തിക്കൊണ്ട് മുൻപിലുള്ള കാടിനെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നു.

നടത്തത്തിനിടയിൽ അയാൾ അവരെ ഒന്ന് തിരിഞ്ഞു നോക്കി.തുടർന്ന് മുഖം വെട്ടിച്ചു അയാൾ മുന്നിലേക്കുള്ള നടത്തം തുടർന്നു.

സൂര്യനെ പോലെ വെട്ടി തിളങ്ങുന്ന ആ മുഖം ദർശിച്ചതും അറിയാതെ അരുണിമയുടെ ചുണ്ടുകൾ മന്ത്രിച്ചു. . . “അഥർവ്വൻ ” . . . അരുണിമ പെട്ടെന്ന് കണ്ണു തുറന്നു നോക്കി. മുന്പിലെ ഇരുട്ട് കണ്ടതും അവൾ ചാടിയെണീറ്റു.

അപ്പോഴാണ് അവൾക്ക് താൻ മുറിയിലെ കട്ടിലിൽ കിടക്കുവാണെന്ന ബോധം വന്നത്. അവൾ തല ചരിച്ചു ചുറ്റും ഒന്ന് നോക്കി.

ചുറ്റും അന്ധകാരം മാത്രം. ഒന്നും മനസിലാകാതെ അവൾ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

പതിയെ അരുണിമ മനസ്സിലാക്കി താൻ ഇത്രയും നേരം സ്വപ്നം കാണുകയായിരുന്നു എന്ന്. വിശ്വാസം വരാതെ അവൾ തന്റെ കയ്യിൽ നുള്ളി പറിച്ചു നോക്കി.

കാരണം സ്വപനമാണെങ്കിലും എല്ലാം നേരിട്ട് കണ്ടറിഞ്ഞ പ്രതീതി ആയിരുന്നു അവൾക്ക്.എന്ത് ചെയ്യണമെന്നാലോചിച്ചു ഒരെത്തും പിടിയും കിട്ടിയില്ല.

എങ്കിലും ഇടക്കിടക്ക് അവളുടെ ബോധ തലത്തിലേക്ക് അനന്തുവിന്റെ ആ പൗരുഷവും തേജസ്സും നിറഞ്ഞു നിന്നു.ലജ്ജയോടെ അവൾ ചുണ്ട് കടിച്ചു.

എങ്കിലും ചില കാര്യങ്ങൾ  അവളുടെ മനസിൽ ബാക്കിയായി. താൻ എന്തിനാ അനന്തുവിനെ ദേവേട്ടൻ എന്ന് വിളിച്ചത്?  ആരാണീ ദേവൻ?

എന്നിങ്ങനെ ചില സംശയങ്ങൾ അവളുടെ മനസിൽ അപ്പോഴേക്കും ഉടലെടുത്തിരുന്നു. എന്നാൽ അതിന് യോജിച്ച ഉത്തരം അവൾക്ക് കിട്ടിയില്ല.

മുഖത്ത് പറ്റി പിടിച്ച വിയർപ്പെല്ലാം കൈകൊണ്ട് തുടച്ചു മാറ്റി അവൾ ഉറങ്ങാനായി കണ്ണുകൾ പൂട്ടി കിടന്നു.

പെട്ടെന്നാണ്  സ്വപ്നത്തിൽ കണ്ട അഥർവ്വന്റെ കത്തുന്ന സൗന്ദര്യവും തലയെടുപ്പും ഉറച്ച ശരീരവുമൊക്കെ അവളുടെ ബോധ തലത്തിലേക്ക് ഓടി വന്നത്.അപ്പോൾ മാത്രമാണ് സ്വപ്നത്തിൽ മൂന്നാതൊരാളെ കൂടി കണ്ട കാര്യം അവൾക്ക് ഓർമയിൽ തെളിഞ്ഞത്.

അരുണിമ പരവേശത്തോടെ ചാടിയെണീറ്റു. അമ്മയും അച്ഛനും അനിയത്തിയും അറിയാതിരിക്കാൻ അവൾ മുറിയിലുള്ള മണ്ണെണ്ണ വിളക്കിനു തിരി കൊളുത്തി.

മങ്ങിയ മഞ്ഞ വെളിച്ചം അവളുടെ മുറിയിലാകെ നിറഞ്ഞു നിന്നു.അരുണിമ സ്റ്റൂൾ വലിച്ചിട്ടു വച്ചു അതിലേക്ക് അമർന്നിരുന്നു.

അതിനു ശേഷം ക്യാൻവാസ് എടുത്തു വച്ചു ബ്രഷും നിറങ്ങളും കയ്യിൽ പിടിച്ചു അവൾ ഇരുന്നു.

കണ്ണുകൾ പതിയെ അടച്ചു വച്ചു സ്വപ്നത്തിൽ കണ്ട അഥർവ്വന്റെ മുഖം മനസിലേക്ക് കൊണ്ടു വരാൻ അവൾ ശ്രമിച്ചു.

അല്പ സമയത്തിന് ശേഷം അവളുടെ വിരലുകളിൽ അമർന്നിരിക്കുന്ന ബ്രഷ് ദ്രുത ഗതിയിൽ ക്യാൻവാസിലൂടെ ചലിച്ചു കൊണ്ടിരുന്നു.

മനസിൽ കണ്ട രൂപത്തെ അവൾ ആ ബ്രൂഷിലൂടെ നിറങ്ങളിലൂടെ കാൻവാസിലേക്ക് ആവാഹിച്ചുകൊണ്ടിരുന്നു.

എന്നാൽ അഥർവ്വന്റെ മുഖം മാത്രം അവൾക്ക് വ്യക്തമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ലായിരുന്നു.

അരുണിമ നിരാശയോടെ കണ്ണുകൾ അടച്ചു വച്ചു ആ മുഖം മനസിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചു.

പക്ഷെ അവൾ അതിൽ പരാജയപ്പെട്ടു.ഉള്ളിൽ തിങ്ങി നിറയുന്ന ദുഖത്തോടെ അരുണിമ അപൂർണ ചിത്രം ആലേഖനം ചെയ്യപ്പെട്ട ആ ക്യാൻവാസ് മുറിയുടെ മൂലയ്ക്ക് വലിച്ചെറിഞ്ഞു.

ഒരു മുഖം കണ്ടാൽ കാലങ്ങളോളം ഓർത്തിരിക്കാൻ കഴിവുള്ള തനിക്ക് സ്വപ്നത്തിൽ ഇത്രക്കും അടുത്തു കണ്ട ആ മുഖം ഓർത്തെടുക്കാൻ പറ്റാത്തത് എന്തൊരു പരിതസ്ഥിതി ആണെന്ന് പറഞ്ഞു കൊണ്ട് അവൾ പരിതപിച്ചുകൊണ്ടിരുന്നു.

ആദ്യമായി തന്റെ ആലേഖ്യത്തെ മനസിൽ വെറുത്തുകൊണ്ട് അവൾ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.

നിദ്ര കടാക്ഷിക്കാത്ത കണ്ണുകളുമായി അവൾ ഇരുട്ടിലേക്ക് നോക്കി കിടന്നു.

“ആരാണ് നീ അഥർവ്വാ.. എന്റെ സ്വപ്നത്തിലേക്ക്  എന്തിനു നീ വലിഞ്ഞു കേറി വന്നു? “

അരുണിമയുടെ വായിൽ നിന്നും അല്പം ശബ്ദം കൂടിയ ചോദ്യങ്ങൾ പുറത്തേക്ക് തള്ളപെട്ടതും അവൾക്ക് അരികെ കിടക്കുകയായിരുന്ന അനിയത്തി ഒരു ഞെരക്കത്തോടെ തിരിഞ്ഞു കിടന്നു.

അരുണിമ വായ് പൂട്ടി വച്ചു കണ്ണുകൾ ഇറുകെ അടച്ചു വച്ചു കിടന്നു.

അനന്തുവിന്റെ ഓർമകളുടെ തള്ളി ക്കയറ്റം തുടങ്ങിയതും ചെറു ചിരിയോടെ തലയിണയെ മുറുകെ പുണർന്നുകൊണ്ട് അവൾ ബെഡിൽ അമർന്നു കിടന്നു.

•••••••••••••

അനന്തു രാവിലെ തന്നെ ബുള്ളെറ്റിലേക്ക് അമർന്നിരുന്ന് മുഖം ഉയർത്തി നോക്കിയതും കണ്ണിൽ ഉടക്കിയത് ഉമ്മറത്തെ മുത്തശ്ശന്റെ ചാരു കസേരയിൽ ചായ കപ്പും പത്രവും പിടിച്ചു ഇരിക്കുന്ന ലക്ഷ്മിയെ ആയിരുന്നു.

അനന്തു ബുള്ളെറ്റിലേക്ക് കയറിയത് കണ്ട് അവളുടെ മുഖത്തേക്ക് കോപം ഇരച്ചെത്തി.

അവൾ അവനെ നോക്കി എന്തോ പറയാൻ തുനിഞ്ഞതും അത് മുൻകൂട്ടി കണ്ട് മനസിലാക്കിയ അനന്തു ബുള്ളറ്റുംകൊണ്ട്  വെടിച്ചില്ലു പോലെ പടിപ്പുര കഴിഞ്ഞു റോഡിലേക്ക് എത്തിയിരുന്നു.ലക്ഷ്മി ദുർഗയായി മാറുന്നതിനു മുൻപ് അവൻ സ്ഥലം കാലിയാക്കി.

അരുണിമയുടെ വീടായിരുന്നു അവന്റെ ലക്ഷ്യം. അന്ന് അവളെ വീട്ടിൽ കൊണ്ടു ചെന്നാക്കിയ ഓർമയിൽ അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരിക്കുന്നു.

വളവും തിരിവും ഇറക്കവും കയറ്റവും പൊട്ടി പൊളിഞ്ഞതുമായ റോഡ് താണ്ടി അവസാനം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലുള്ള അവളുടെ വീടിനു സമീപം എത്തി.

ബുള്ളറ്റ് വഴിയരികിൽ നിർത്തി വച്ച ശേഷം അന്ന് അരുണിമയെയും താങ്ങിക്കൊണ്ട് നടന്ന വഴിയിലൂടെ അവൻ നടന്നു.

അനന്തു ഒരു ചെറിയ കയറ്റം കേറി ചെന്നത് നേരെ അരുണിമയുടെ വീടിനു മുന്നിലേക്ക് ആയിരുന്നു.

അവളുടെ വീട് കണ്ടതും അനന്തു ഒന്ന് പരുങ്ങി. എന്ത് പറഞ്ഞു അങ്ങോട്ടേക്ക് കയറി ചെല്ലുമെന്നു അവൻ ചിന്തിച്ചു.

അതിലുപരി തന്നെ കാണുമ്പോൾ അവളുടെ പെരുമാറ്റം എങ്ങനാവും എന്ന ചിന്ത അവന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.

എന്നാലും ആ പൂച്ചക്കണ്ണുകൾ കൺ നിറയെ കാണാനുള്ള മോഹത്തോടെ അവൻ ഉള്ളിലേക്ക് കയറാൻ ഭാവിച്ചതും അരുണിമയുടെ അനിയത്തി വീടിനു പിന്നാമ്പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

അനന്തുവിനെ കണ്ടതും സന്തോഷത്തോടെ അമ്മേ എന്ന് അലറിക്കൊണ്ട് അവൾ അടുക്കള വാതിലിലൂടെ കയറി പോയി.അതിന്റെ ഫലം ഉടനെ ഇവിടെ സംഭവിക്കുമെന്ന് അവന് ഉറപ്പായിരുന്നു.

വൈകാതെ തന്നെ ഒരു മുഷിഞ്ഞ നൈറ്റി അണിഞ്ഞു എത്തിയ അരുണിമയുടെ അമ്മ ആശ  വാതിൽ പടിയിൽ പിടിച്ചു കൊണ്ട് അവനെ നോക്കി.

“മോനെ ഇങ്ങട്ട് വായോ ഉള്ളിലേക്ക്  ”

“അത് അമ്മേ  ”

അനന്തു പൊടുന്നനെ സ്തബ്ധനായി

“വാ മോനെ ഉള്ളിലേക്ക് ” ആശ സ്നേഹത്തോടെ അവനെ ക്ഷണിച്ചു.

അവളുടെ പിറകിൽ മറഞ്ഞു നിന്ന് അരുണിമയുടെ അനിയത്തി അവനെ എത്തി നോക്കി. അനന്തു പുറത്ത് ചെരിപ്പ് ഊരി വച്ച ശേഷം ഉള്ളിലേക്ക് കയറി.

അരുണിമയുടെ അമ്മ വെപ്രാളത്തോടെ അവിടെ അയയിൽ കിടന്ന പഴഞ്ചൻ തുണി എടുത്തു കസേരയിൽ അമർത്തി തുടച്ചു കൊണ്ട് അവനോട് പറഞ്ഞു.

“ഇരിക്ക് മോനെ ഈടെ… വല്യ സൗകര്യം ഒന്നുല്ലപ്പാ ഞങ്ങടെ വീട്ടില്  ”

ആശ  കുണ്ഠിതത്തോടെ പറഞ്ഞു.

“അയ്യോ അതൊന്നും കുഴപ്പമില്ല അമ്മേ.. നിങ്ങളെയൊക്കെ പരിചയപ്പെടാൻ പറ്റിയത് തന്നെ സന്തോഷം  “

അനന്തു സന്തോഷത്തോടെ കസേരയിലേക്ക് അമർന്നിരുന്നു കൊണ്ട് പറഞ്ഞു.

“മോന്റെ പേര് അന്ന് ആരു മോള് പറഞ്ഞിന്.. പക്ഷെ ഞാൻ മറന്നിറ്റല്ലോ ഈശ്വരാ ”

അവളുടെ അമ്മ ജാള്യതയോടെ നെറ്റിയിൽ പതുക്കെ അടിച്ചു.

“അമ്മേ എന്റെ പേര് അനന്തു എന്നാ ”

“ഹാ ഇപ്പൊ ഓർമ്മ വന്ന്… മോള് പറഞ്ഞിട്ടുണ്ട്.”

“ശരിയമ്മേ ”

“മോനെ അനന്തു… ഇത് ആരു മോൾടെ അനിയത്തി ആന്ന്… ”

തന്റെ സമീപം ഉള്ള പെൺകൊടിയെ  അവർ അനന്തുവിന് മുൻപിലേക്ക് പിടിച്ചു നിർത്തി. അവൾ അല്പം പരിഭ്രമത്തോടെ അവിടെ നിന്നു.

അനന്തു അവളെ നോക്കി ചിരിച്ചു. അവളും ചെറുതായി ഒരു പുഞ്ചിരി അവന് മറുപടിയായി നൽകി.

“എന്താ പേര്  “അനന്തു ചോദിച്ചു

“ശ്രീക്കുട്ടി  ”

അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.

“ആഹാ നല്ല പേര്  ”

അനന്തു അവളെ അഭിനന്ദിച്ചു. ആ അഭിനന്ദനം അവളിൽ അല്പം ലജ്ജയുളവാക്കി.

അനന്തുവിന്റെ മുഖത്തേക്ക് നോക്കാതെ അവൾ മുഖം താഴ്ത്തി പിടിച്ചു നിന്നു.

“മോളെ നീയ് പോയിട്ട് ആരു മോളെ വിളിക്ക്”

അരുണിമയുടെ അമ്മ അവളെ മുറിയിലേക്ക് തള്ളി വിട്ടു. അവൾ ഉള്ളിലേക്ക് പോയതും അല്പം ജാള്യതയോടെ ആശ അനന്തുവിനോട് പറഞ്ഞു.

“അവൾ ഉറങ്ങുവാ മോനെ.. വെയില് കുണ്ടിക്ക് തട്ടിയാലും അവൾ അറിയൂലാ  ”

അത് കേട്ടതും അനന്തു ചിരിയോടെ അമ്മയെ നോക്കി. അതിന് ശേഷം വീടിന്റെ അകം ആകമാനം ഒന്ന് കണ്ണോടിച്ചു നോക്കിക്കൊണ്ടിരുന്നു.

“മോൻ ഈടെ ഇരിക്ക്… ഞാൻ പോയിറ്റ്‌ ചായ ആക്കട്ട്പ്പാ ”

അമ്മ അവനെ അവിടെ ഒറ്റക്കാക്കിയിട്ട് അടുക്കളയിലേക്ക് പോകാനായി തുനിഞ്ഞു.

“അയ്യോ ചായ ഒന്നും വേണ്ടമ്മേ…പിന്നൊരിക്കൽ ആവാം  ”

അനന്തു നിഷേധാർത്തത്തിൽ തലയാട്ടി.

എന്നാൽ അരുണിമയുടെ അമ്മ അത് വക വയ്ക്കാതെ അടുക്കളയിലേക്ക് ഓടി പോയി.

തിരിഞ്ഞു നോക്കിയതും വാതിൽ പടിയിൽ ചാരി നിന്നു തന്നെ വീക്ഷിക്കുന്ന  അരുണിമയെ കണ്ട് അനന്തു ക്ഷണ നേരത്തേക്ക് ശില പോലെ തറഞ്ഞിരുന്നു.

സംയമനം വീണ്ടെടുത്ത അവൻ കസേരയിൽ നിന്നും പിടഞ്ഞെണീറ്റു നിന്നു. അവളെ കാണുന്തോറും അവന്റെ ശ്വാസഗതി കൂടിക്കൊണ്ടിരുന്നു.

മറിച്ച്  അരുണിമയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.സ്വപ്നത്തിൽ കണ്ട ആളിനെ ഉറക്ക മുണർന്നു നോക്കുമ്പോൾ നേരിട്ട് കണ്ട ഉത്സാഹത്തിലായിരുന്നു അവൾ.

എങ്കിലും അത് പുറത്തു കാണിക്കാതെ കപട ഗൗരവത്തോടെ അവൾ നിന്നു.അനന്തുവിനെ കൺ നിറയെ അവൾ ഉള്ളിൽ അതിയായ

സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്നു.

അരുണിമയെ കണ്ടതും തന്റെ ധൈര്യമെല്ലാം എങ്ങോട്ടോ ചോർന്നു പോകുന്ന പോലെ അവന് തോന്നി.വിറയ്ക്കുന്ന ഉടലോടെ അവൻ അവിടെ ബലം പിടിച്ചു നിന്നു.

“മ്മ്  ”

അരുണിമ അവന് നേരെ ചോദ്യ ഭാവത്തോടെ നോക്കി. അനന്തു ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി.

“അതല്ല ഞാൻ ചോദിച്ചേ… താൻ എന്തിനാ വന്നത് ? ”

“ഇയാളെ കാണാൻ  ”

അനന്തു പ്രതീക്ഷയോടെ പറഞ്ഞു.

“അതിനു ഞാൻ ആരാ?  തന്റെ കെട്ടിയോളോ?”

ദേഷ്യം കലർന്ന ഭാവത്തോടെ അനന്തുവിനെ അവൾ തുറിച്ചു നോക്കി. അത് കേട്ടതും അനന്തു ആകെ ചൂളി പ്പോയി.

“അത് പി…ന്നെ ഞാ..ൻ “അനന്തു വിക്കി.

“പിന്നെ ഞാൻ? ”

ബാക്കി കേൾക്കാനുള്ള വ്യഗ്രതയിൽ അരുണിമ എളിയിൽ കൈ കുത്തി പുരികം പൊന്തിച്ചു ചൂണ്ടുകൾ കൂർപ്പിച്ച് വച്ചു അവനെ നോക്കി.

ആ നോട്ടം അനന്തുവിന്റെ നെഞ്ചിൽ പ്രണയത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ചു.ഈ പൂച്ചക്കണ്ണുകളോടുള്ള തന്റെ അഗാധമായ സ്നേഹം എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നറിയാതെ അവൻ കുഴങ്ങി.

അനന്തുവിന്റെ പരുങ്ങൽ കണ്ട് ചുണ്ടിൽ പാഞ്ഞെത്തിയ ചിരി കടിച്ചു പിടിച്ചു വയ്ക്കാൻ അവൾ പാടുപെട്ടു.

എന്നാലും അവന്റെ മുൻപിൽ അവൾ പിടിച്ചു നിന്നു.

“അത് പിന്നെ ഞാൻ അരുണിമയെ കാണാൻ”

എങ്ങനൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു.

“താനെന്തിനാ എന്നെ കാണാൻ വരുന്നേ?”

അരുണിമ സംശയത്തോടെ അനന്തുവിനെ നോക്കി. അവന്റെ നീലമിഴികളിൽ പൊട്ടി വിടരുന്ന പ്രണയത്തിന്റെ ലാഞ്ഛന അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ആ കണ്ണുകളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ അവൾ തല താഴ്ത്തി.അവന്റെ ശ്രദ്ധ മാറ്റാൻ പെട്ടെന്ന് അരുണിമ ഇടപെട്ടു.

“ഞാൻ ചോദിച്ചത് കേട്ടില്ലേ, താനെന്തിനാ എന്നെ കാണാൻ വന്നേ?”

“അത് കൈക്ക് കുറവുണ്ടോന്ന് അറിയാനാ”

അനന്തു അവളുടെ കൈയ്ക്ക് നേരെ വിരൽ  ചൂണ്ടി. അവന്റെ നോട്ടം കണ്ടതും അരുണിമ ഇമൊബിലൈസർ ഇട്ടിട്ടുള്ള തന്റെ കൈ ഒന്ന് നോക്കി നെടുവീർപ്പെട്ടു.

അതിനു ശേഷം ആ കൈ അനന്തുവിന്റെ മുഖത്തിനു നേരെ അവൾ ഉയർത്തി വച്ചു.

“ദാ കണ്ടില്ലേ? ”

“ആം കണ്ടു”

“എന്നാ ഇനി പൊക്കോ ”

അരുണിമ അവന് പോകേണ്ട വഴിയൊരുക്കി.അരുണിമയുടെ പ്രവൃത്തി കണ്ട് അനന്തു വിജ്രംഭിച്ചു നിൽക്കുകയായിരുന്നു.

അവൾ ഇറങ്ങി പോകാൻ ആജ്ഞാപിച്ച ശേഷം ഒരു മൂളൽ മാത്രമാണ് അവൻ പിന്നീട്  കേട്ടത്. ഇരമ്പിയാർത്തു വന്ന സങ്കടക്കടൽ ഉള്ളിൽ പിടിച്ചു വച്ച് അവൻ നിന്നു.

അവളെ നേരിടാൻ സാധിക്കാതെ അവന്റെ മുഖം താഴ്ന്നു പോയി. അത് കണ്ടതും പറഞ്ഞത് കുറച്ചു കൂടിപ്പോയെന്ന് അരുണിമയ്ക്ക് തോന്നി.

അവൾ സ്വന്തം നാവിനെ പഴിച്ചു കൊണ്ട് അവനെ നോക്കി.

“ഇങ്ങനാണോ മോളെ വീട്ടിൽക്ക് വന്ന അതിഥിയോട് പറയാ ? ”

ആശ  കൈയിൽ ആവി പറക്കുന്ന ചായ ഗ്ലാസുമായി അങ്ങോട്ടേക്ക് രംഗ പ്രവേശനം ചെയ്തു.അരുണിമ മുഖം ചുളിച്ചു അമ്മയെ നോക്കി.

എന്നാൽ അത് കാര്യമാക്കാതെ അവൾ ചായ ഗ്ലാസ് അനന്തുവിന് നേരെ നീട്ടി. അനന്തു പരിഭ്രമത്തോടെ അരുണിമയേയും അമ്മയേയും മാറി മാറി നോക്കി.

അനന്തുവിന്റെ വെപ്രാളം കണ്ട് അമ്മ ചിരിയോടെ ഗ്ലാസ് അവന്റെ കൈയിൽ പിടിപ്പിച്ചു കൊണ്ടു പറഞ്ഞു.

“മോൻ ഓള് പറയണത് കാര്യാക്കണ്ട.. അമ്മയല്ലെ ചായ തരണേ, ധൈര്യായിട്ട് കുടിച്ചോ”

അമ്മയുടെ വാക്കുകൾ കേട്ടതും അൽപം ആശ്വാസത്തോടെ അനന്തു ചായ ഗ്ലാസ് ചുണ്ടോടടുപ്പിച്ചതും അരുണിമ അടുത്ത വെടി പൊട്ടിച്ചു.

“എന്നാൽ ശരി…ചായ കുടിച്ചിട്ട് വേഗം പൊക്കോ… ഇപ്പൊ ചെന്നാല് ഊണ് കാലാകുമ്പോ വീട്ടിലേക്ക് എത്താലോ? ”

അതു കേട്ടതും അനന്തു നിസഹായതയോടെ അവളെ നോക്കി.അരുണിമ മുഖം വെട്ടിച്ചു വീടിന്റെ ഉത്തരത്തിലേക്ക് നോക്കി നിന്നു.

അനന്തു വിമ്മിഷ്ട്ത്തോടെ ആ ചായ പതിയെ കുടിച്ചു കൊണ്ടിരുന്നു. ഇങ്ങോട്ട് അവളെ കാണാൻ വരേണ്ടിയിരുന്നില്ല എന്നവന് തോന്നി.

എങ്കിലും ആദ്യം മുതലേ ചോദിക്കാൻ വിചാരിച്ചിരുന്ന കാര്യം അവൻ അവൾക്ക് മുമ്പിൽ എടുത്തിട്ടു.

“ഇപ്പൊ വേദന കുറവുണ്ടോ?”

“ഹ്മ്മ്മ് കുറവുണ്ട് ”

അരുണിമ ഒഴിഞ്ഞ മട്ടിൽ മറുപടി നൽകി.

“മരുന്നൊക്കെ സമയത്ത് കഴിക്കണേ”

അനന്തുവിന്റെ സ്വരം അവളുടെ കാതിൽ ആർദ്രമായി പതിഞ്ഞു.അനന്തുവിന്റെ സ്നേഹവും കരുതലും അതിലൂടെ അവൾ അറിഞ്ഞു തുടങ്ങി.

അവൻ എപ്പോഴും കൂടെയുണ്ടാകുവാൻ അവളുടെ മനസ് ആശിച്ചെങ്കിലും എന്തോ ഒരുതരം അകൽച്ച അവനോട് തോന്നി ക്കൊണ്ടിരുന്നു. തൽക്കാലം ചിന്തകൾക്ക് വിട നൽകി അവൾ പറഞ്ഞു.

“മരുന്ന് കഴിച്ചില്ലെങ്കീ ? ”

ചോദ്യത്തോടൊപ്പം പുരികം പൊക്കിയുള്ള അവളുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതും അനന്തുവിന്റെ വായിലെ വെള്ളം വറ്റി.

എന്ത് പറയണമെന്ന് ഒരു നിശ്ചയമില്ലാതെ അവൻ തല ചൊറിഞ്ഞു.അനന്തുവിന്റെ ഭാവമാറ്റം കണ്ട് ഉള്ളിൽ ചിരിയോടെ പുറമേ ഗൗരവം പേറിക്കൊണ്ട് അവൾ നിന്നു.

അവൻ ചായ കുടിച്ചു കഴിയുന്ന വരെ അരുണിമ ഉത്തരത്തിലേക്ക് കണ്ണും നട്ടിരുന്നു. അവളുടെ നോട്ടം കണ്ട് അനന്തുവും മുഖമുയർത്തി മുകളിലേക്ക് നോക്കി.

മുകളിലെ ഓടിട്ട മേൽക്കൂര കണ്ടതും അനന്തു മുഖം ചുളിച്ചു അവളെ നോക്കി.

ഓഹ് മാഡം ഓടിന്റെ എണ്ണം എടുത്തോണ്ടിരിക്കുവാല്ലേ? അവൻ ആത്മഗതം പറഞ്ഞു.

“എന്തോന്നാ താൻ പിറുപിറുക്കുന്നേ?”

അരുണിമയുടെ ചോദ്യം കേട്ട് അനന്തു പൊടുന്നനെ ഞെട്ടിയെങ്കിലും അവൻ ഒന്നുമില്ലെന്ന് പറഞ്ഞു ചുമൽ കൂച്ചി.

അരുണിമ മുഖം തിരിച്ചതും അനന്തു ആശ്വാസത്തോടെ നെഞ്ചിൽ തടവിക്കൊണ്ടിരുന്നു.ചായ കുടിച്ച ശേഷം ഗ്ലാസ്‌ അമ്മയ്ക്ക് കൈ മാറിയ ശേഷം അനന്തു പോകാനായി തിരിഞ്ഞു.

അപ്പോഴാണ് അവളുടെ കയ്യിലാകെ പറ്റിപ്പിടിച്ചിരിക്കുന്ന പല വിധ നിറങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടത്.

“അയ്യോ ഇതെന്താ പറ്റിയേ?”

അനന്തു അവളുടെ കയ്യിലേക്ക് ചൂണ്ടി.

അപ്പോഴാണ് അവളുടെ അമ്മയും അത് ശ്രദ്ധിക്കുന്നത്. അവർ ഓടി വന്ന് അരുണിമയുടെ രണ്ടു കൈകളും ഉയർത്തി പിടിച്ചു സൂക്ഷ്മതയോടെ നോക്കി.

അവൾ ചുണ്ട് കടിച്ചു പിടിച്ചു ദൈന്യതയോടെ അമ്മയെ നോക്കി.ആശ അവളെ മുഖമുയർത്തി ശാസനയോടെ നോക്കി.

“ന്റെ ആരു മോളെ എന്തൂട്ടാ ഇതൊക്കെ… രാത്രീല് ഇതാർന്നൂലെ പണി? എന്റെ കുട്ടിക്ക് ഉറക്കൊന്നൂലെ ഈശ്വരാ ”

അമ്മ ദൈവത്തോട് പരിഭവം പറഞ്ഞുകൊണ്ടിരുന്നു.സ്വന്തം മകളെ കുറിച്ചുള്ള ഒരമ്മയുടെ ആധി ആ കണ്ണുകളിൽ അനന്തു കണ്ടു.

“അമ്പലത്തീന്ന് പൂജാരിയോട് പറഞ്ഞു ന്റെ കുട്ടീടെ ദിനം മാറ്റാൻ ചരട് പൂജിച്ചു വാങ്ങാട്ടോ ”

ആശ വിലപിച്ചു.

അനന്തു അതേ പറ്റി അവളുടെ അമ്മയോട് കൂടുതലായി  ചോദിക്കാൻ നിന്നതും അരുണിമ അവനെ നോക്കി കണ്ണുരുട്ടിയതും ഒരുമിച്ചായിരുന്നു.

അതോടെ അവന് നിൽക്കക്കള്ളി ഇല്ലാതായി. അവസാനംമനസില്ലാമനസോടെ അവൻ പോകാൻ തയാറായി.

“ഞാൻ പോട്ടെ അമ്മേ”

അനന്തു യാത്ര ചോദിച്ചു.

“ശരി മോനെ… പിന്നൊരിക്കെ വായോ”

“വരാം അമ്മേ ”

അനന്തു അമ്മയോടായി പറഞ്ഞു.ആശ  അവിടെ കിടന്ന മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കയ്യിൽ ഉണങ്ങി പറ്റിപിടിച്ച നിറങ്ങൾ അമർത്തി തുടച്ചു കളയുന്ന തിരക്കിൽ ആയിരുന്നു.

അരുണിമയുടെ അനിയത്തിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൻ പോകാനായി ഇറങ്ങി.

വാതിൽ പടിയിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ അവനെ തന്നെ നോക്കികൊണ്ടിരുന്ന രണ്ടു പൂച്ചകണ്ണുകൾ പൊടുന്നനെ സ്ഥാനം തെറ്റി മറ്റെങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചത് ഒരു ചിരിയോടെ അവൻ നോക്കിക്കണ്ടു.

അനന്തു നേരെ ബുള്ളറ്റ് നിർത്തി വച്ച സ്ഥലത്തേക്ക് വെയിലത്ത് നടന്നു. നല്ല ഉഷ്ണം കാരണം അവന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.

ചായ കുടിച്ചത് പോരാ എന്ന് അവന് തോന്നി. ദാഹം മാറാൻ എവിടുന്നേലും  കുറച്ചു വെള്ളം വാങ്ങി കുടിക്കണമെന്ന് നിശ്ചയിച്ച് അവൻ ബുള്ളറ്റിനു സമീപം നടന്നെത്തി.

വെയിലിന്റെ കട്ടി താങ്ങാനാവാതെ അവന്റെ കണ്ണുകൾ ഇടക്കിടക്ക് അടഞ്ഞു തുടങ്ങി.ആകെ കൂടെ മുൻപിൽ ആകമാനം ഇരുട്ട് വ്യാപിക്കുന്ന പോലെ തോന്നിയതും അവൻ കണ്ണുകൾ അമർത്തി ചിമ്മി തുറന്നു.

അങ്ങനെ ചെയ്തുകൊണ്ട് അവൻ ബുള്ളെറ്റിലേക്ക് അമർന്നിരുന്നു. ചാവി ഇട്ട് കിക്കർ ചവിട്ടി ഓൺ ആക്കിയ ശേഷം അനന്തു ബുള്ളറ്റ് പതുക്കെ റോഡിലേക്കിറക്കി.

സാവധാനം അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.മനസിലാകമാനം സങ്കടം നിറഞ്ഞു നിൽക്കുന്നത് കാരണം അനന്തുവിന് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കണ്ടെത്താൻ സാധിക്കുന്നില്ലായിരുന്നു.

അരുണിമയുടെ ഈയൊരു പ്രകൃതം അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കാട്ടുപോത്തിന്റെ സ്വഭാവമുള്ള ഒരു പെണ്ണിനെ എങ്ങനെ വളച്ചെടുക്കുമെന്നോർത്ത് അവൻ പിരിമുറുക്കത്തോടെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ടിരുന്നു.

വളക്കാൻ പോയിട്ട് നേരെ ചൊവ്വേ അവളുടെ മുൻപിൽ നിൽക്കാനുള്ള ധൈര്യം പോലും തനിക്കില്ലലോ എന്നോർത്ത് അവന് ചിരി പൊട്ടി.

.എത്രയും പെട്ടെന്ന് തറവാട്ടിലേക്ക് എത്താൻ അവൻ കൊതിച്ചു.മുഖത്തടിക്കുന്ന വെയിലിന്റെ ചൂട് കൂടി കൂടി വന്നതും അവൻ പെട്ടെന്ന് തന്നെ എത്തിച്ചേരാനായി ആക്‌സിലേറ്റർ പിടിച്ചു തിരിച്ചു.

ബുള്ളറ്റ് ശര വേഗത്തിൽ മുന്നോട്ട് കുതിച്ചു.വളവും തിരിവും കഴിഞ്ഞു ഒരു ഇറക്കം ഇറങ്ങി വരുമ്പോൾ റോഡരികിൽ നിന്നു ഒരു പെൺകുട്ടി കൈ കാണിക്കുന്നത് കണ്ട് അനന്തു ബുള്ളറ്റ് വേഗത കുറച്ചു അവൾക്ക് ചാരെ കൊണ്ടു വന്നു നിർത്തി.

അവൾക്ക് സമീപമുള്ള വില കൂടിയ കാറിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു. അപ്പോൾ ആ പെൺകുട്ടി തലയിൽ അണിഞ്ഞ തൊപ്പി പതിയെ ഊരിയെടുത്തു.

അവളുടെ പൂച്ചക്കണ്ണുകളിൽ ആണ് അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത്.കണ്ടു പരിചയമുള്ള ആ കണ്ണുകൾ അവൻ നിമിഷ നേരത്തേക്ക് മതി മറന്നു നോക്കി നിന്നു.

ആ പെൺകുട്ടി തന്റെ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കോതി വച്ചു അനന്തുവിനെ മുഖമുയർത്തി നോക്കി.

പൊടുന്നനെ അവളുടെ കണ്ണുകൾ വിടർന്നു വന്നു.

“ഹേയ് നമ്മൾ അന്ന് അമ്പലത്തിൽ വച്ചു കണ്ടതല്ലേ, എന്നെ ഓർമ്മയുണ്ടോ? ”

അവളുടെ ശബ്ദം അവനെ സ്വബോധത്തിലേക്ക് എത്തിച്ചു.അനന്തു ഞെട്ടലോടെ അവളെ നോക്കി.

അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.പയ്യെ അവൻ അന്ന് അവൾ പറഞ്ഞ പേര് ഓർത്തെടുത്തു. അറിയാതെ അതവന്റെ ചുണ്ടുകൾ  മന്ത്രിച്ചു.

“ദക്ഷിണ”

“ആഹാ എന്റെ പേര് ഓർമയുണ്ടല്ലോ”

ദക്ഷിണ അത്ഭുതത്തോടെ അനന്തുവിന്റെ നീല കണ്ണുകളിലേക്ക് ഉറ്റു നോക്കി.അനന്തു അതേയെന്ന അർത്ഥത്തിൽ തലയാട്ടി.

അവനിപ്പോഴും അരുണിമയെ പോലെ തന്നെയുള്ള ഒരു പെണ്ണിനെ നേരിട്ട് കണ്ടതിന്റെ  അന്ധാളിപ്പിൽ ആയിരുന്നു.

“അനന്തു എന്റെ കാർ ഒന്ന് ബ്രേക്ക്‌ഡൌൺ ആയി. ഇഫ് യു ഡോണ്ട് മൈൻഡ്, എനിക്കൊരു ലിഫ്റ്റ് തരാമോ? ”

ദക്ഷിണ ആവശ്യപ്പെട്ട സഹായം കേട്ട് അനന്തു ശില പോലെ നിന്നു. അവനിപ്പോഴും കിളി പാറിയ അവസ്ഥയിൽ ആയിരുന്നു.എന്ത് മറുപടി പറയണമെന്നറിയാതെ അവൻ കുഴങ്ങി.

വായിലെ വെള്ളം വറ്റി.മരുഭൂമി പോലെ അത് വരണ്ടു കിടന്നു. ഉഷ്ണം കാരണം അവൻ വിയർത്തു കുളിച്ചു. ചെന്നിയിലൂടെ വിയർപ്പ് ചാലു പോലെ ഒഴുകി.

അനന്തു ശ്വാസം വലിച്ചെടുത്ത് പയ്യെ അവളോട് പറഞ്ഞു.

“കേറിക്കോ ”

അത് കേട്ടതും ദക്ഷിണ സന്തോഷത്തോടെ അവന് പിറകിലേക്ക് വലിഞ്ഞു കയറി.അവൾ അവന്റെ ചുമലിൽ  പതിയെ കര തലമമർത്തി.

ആ സ്പര്ശനം അറിഞ്ഞതും അനന്തുവിന് തന്റെ  ഉള്ളിലൂടെ വിദ്യുത് പ്രവാഹം നടക്കുന്ന പോലെ  തോന്നി.

തൽക്കാലം അത് കാര്യമാക്കാതെ അവൻ ബുള്ളറ്റ് എടുക്കാൻ നോക്കിയതും ദക്ഷിണയുടെ കാർ ഡ്രൈവർ അവനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തുറിച്ചു നോക്കുന്നത് അനന്തു കണ്ടു.

അയാളുടെ നോട്ടം സഹിക്കാനാവാതെ അനന്തു അയാൾക്ക് നേരെ മുഖമുയർത്തി ചോദിച്ചു.

“എന്താ ചേട്ടാ

“ച്ചും  “കാർ ഡ്രൈവർ ചുമൽ കൂച്ചി.

പയ്യെ അയാൾ കാറിന്റെ മറവിലേക്ക് മറഞ്ഞു നിന്നു. അനന്തു അയാളുടെ പരുങ്ങൽ സൂക്ഷ്മതയോടെ നോക്കുമ്പോഴാണ് പുറത്ത് ഒരാൾ കൈകൊണ്ട് തട്ടി വിളിച്ചത്.

“അതേയ് അനന്തു പോകാം  ”

ദക്ഷിണയുടെ ശബ്ദം കേട്ടതും പോകാമെന്ന മട്ടിൽ അവൻ തലയാട്ടി. അതിനു ശേഷം അവൻ പയ്യെ ബുള്ളറ്റ് മുൻപിലേക്ക് എടുത്തു.

അനന്തു വളരെ സൂക്ഷ്മതയോടെ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു. അവൻ ആകെ കൂടി പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.

മുടിനാരിഴ വ്യത്യാസം പോലും കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലുള്ള ഇരട്ടകളെ കണ്ടെത്തിയ അത്ഭുതത്തിൽ ആയിരുന്നു അവൻ.

അതും യാതൊരുവിധ ബന്ധവും ഇല്ലാത്ത, ഇതുവരെ തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു പേർ. രണ്ടു പേരെയും കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്ന പോലെ അനന്തുവിന് തോന്നി.

പക്ഷെ ഒരെത്തും പിടിയും കിട്ടതായതോടെ  അവസാനം അവൻ ബുള്ളറ്റ് ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈ സമയം ദക്ഷിണ ആകെ അത്ഭുതത്തിൽ ആറാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്തെന്നാൽ മുംബൈ പോലുള്ള മെട്രോ സിറ്റിയിലെ മടുപ്പിനേക്കാൾ ഉപരി ഇവിടുത്തെ പ്രകൃതി ഭംഗിയും ജനങ്ങളും അവരുടെ ജീവിതവും ഉപജീവന മാർഗവും സംസ്കാരവും ഒക്കെ ദക്ഷിണയ്ക്ക് ഒറ്റ വരവിൽ തന്നെ മനസിനെ പിടിച്ചുലച്ചു.

അവളുടെ അച്ഛൻ ബല്യകാലത്തിൽ പറഞ്ഞു കൊടുത്തിട്ടുള്ള കേരളമെന്ന നാടിന്റെ ഭംഗിയും നൈർമല്യവും സംസ്കാരവുമൊക്കെ അവൾ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു.

അതോടൊപ്പം അനന്തുവിന്റെ കൂടെയുള്ള ഈ റൈഡ് അവളെ ഒത്തിരി സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.പണ്ടെന്നോ നഷ്ട്ടപെട്ട തന്റെ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ ഉടമസ്ഥന്റെ സന്തോഷമായിരുന്നു അവൾക്ക് അനന്തുവിനെ കാണുന്ന മാത്രയിൽ മുഖത്തു വിരിഞ്ഞുകൊണ്ടിരുന്നത്.

പക്ഷെ എന്താണ് താൻ ഇങ്ങനൊക്കെ ചിന്തിക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും ദക്ഷിണയ്ക്ക് മനസിലായില്ല.

മുംബൈയിൽ ഇഷ്ടം പോലെ ഡിജെ പാർട്ടികൾക്കും പിന്നെ കൂട്ടുകാരുടെ കൂടെ കറങ്ങാനും ഔട്ടിങ്ങിനും ഒക്കെ ദക്ഷിണ പോയിട്ടുണ്ടെങ്കിലും ഒരാളോട് പോലും അവൾക്ക് ഇത്രേം അടുപ്പം തോന്നിയിട്ടില്ല.

വലിയൊരു സുഹൃത് വലയം  തന്നെ അവൾക്ക് അവിടുണ്ട്. എന്നാൽ അന്ന് ക്ഷേത്രത്തിൽ വച്ചു ആദ്യമായി ഇയാളെ കൂട്ടി മുട്ടി വീഴാൻ പോയപ്പോൾ തന്നെ താങ്ങി നിർത്തിയതും തന്റെ കണ്ണുകളിലേക്ക് ആ വിടർന്ന നീലകണ്ണുകൾകൊണ്ട് ഉറ്റു നോക്കിയതും പോകാൻ നേരം പരിചയപ്പെട്ടതുമൊക്കെ ദക്ഷിണക്ക് വല്ലാത്തൊരു അനുഭൂതി പകരുന്ന സുഖമുള്ള ഓർമകളായി മാറി.

ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു അവൾക്ക് തോന്നി.

ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

അനന്തുവിന്റെ ഒപ്പമുള്ള ആ യാത്ര  തീരാതിരുന്നെങ്കിൽ എന്നവൾക്ക് തോന്നി.

പെട്ടെന്നുള്ള തോന്നലിൽ ദക്ഷിണ അവന്റെ ചുമലിലേക്ക്  തല ചായ്ക്കാൻ ശ്രമിച്ചതും അവർക്ക് വിലങ്ങനെ ഒരു ജീപ്പ് ഇരമ്പിയാർത്തു വന്നു സഡൻ ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു.

ടയർ റോഡിലുരഞ്ഞ്‌ ഉണ്ടായ ശബ്ദത്തോടൊപ്പം അവിടകമാനം പൊടി പറത്തിക്കൊണ്ട് ജീപ്പ് പൊടുന്നനെ നിന്നു.

അതിൽ നിന്നു ചാടിയിറങ്ങിയ കുറേ കിങ്കരന്മാർ ബുള്ളറ്റിൽ ഇരിക്കുന്ന അനന്തുവിന് നേരെ ആയുധങ്ങൾ ചൂണ്ടി ആക്ക്രോശിച്ചുകൊണ്ട് നടന്നടുത്തു.

(തുടരും)

Nb: കുറച്ചു ലാഗ് അടിപ്പിച്ചോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്..കുഴപ്പങ്ങൾ ഉണ്ടേൽ അടുത്ത പാർട്ടിൽ‌ പരിഹരിക്കാട്ടോ 🤗 അടുത്ത പാർട്ട്‌‌ കുറച്ചു വൈകും കേട്ടോ.. ആദി – ദി ടൈം ട്രാവലറിന്റെ 2nd പാർട്ട്‌ എഴുതി കഴിഞ്ഞേ വശീകരണ മന്ത്രം തുടങ്ങൂ.. എല്ലാവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും ഒരുപാട് നന്ദി…. സ്നേഹത്തോടെ ചാണക്യൻ…. !!!

Comments:

No comments!

Please sign up or log in to post a comment!