പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20

പ്രിയ വായനക്കാരെ,

ഈ ഭാഗത്തിൽ കളികൾ ഒന്നും തന്നെയില്ല. ഈ കഥയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ ഭാഗം വായിക്കണം. കഥയുടെ അവസാന ഭാഗത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരു അഞ്ച് ഭാഗങ്ങൾ കൊണ്ട് ഈ കഥ പൂർത്തിയാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. ഈ ഭാഗം വായിച്ചു കഴിയുമ്പോൾ നിങ്ങൾ ചിലപ്പോൾ നിരാശരാവാം. പക്ഷെ നിങ്ങൾ കാത്തിരിക്കണം. ഇരുണ്ട മേഘങ്ങൾ മാറി പ്രത്യാശയുടെ പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുക തന്നെ ചെയ്യും.  ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. 🙏❤️

×××××××××××××××

: ഏട്ടന് സത്യത്തിൽ എന്നെ ഇഷ്ടമാണോ….

: അതെന്ത് ചോദ്യം ആടി ഷി…

: ഏട്ടാ… നമ്മുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ അത് എത്ര കാലം കഴിഞ്ഞാലും നമുക്ക് തന്നെ കിട്ടും. എന്റെ മനസ് പറയുന്നത് എന്റെ കഴുത്തിൽ താലി കെട്ടുന്നത് ഏട്ടൻ ആയിരിക്കും എന്നാണ്. പക്ഷെ ഞാൻ ഇന്നലെ ഒരു ദുഃസ്വപ്നം കണ്ടു. രാത്രി ഞെട്ടി എഴുന്നേറ്റു.. പിന്നെ എനിക്ക് ഉറക്കം വന്നില്ല…

: എന്ത് തേങ്ങയാടി കണ്ടത്….ഞാൻ തട്ടിപ്പോകുന്നത് വല്ലതും ആണോ…

: ഇത് ഞാൻ പറയേണ്ടെന്ന് വിചാരിച്ചതാ… പക്ഷെ നേരത്തെ ഏട്ടൻ കാണിച്ച ഫോട്ടോസ്‌ കണ്ടപ്പോൾ വീണ്ടും പേടിയായി…

: നീ എന്താ കണ്ടത്….?

………(തുടർന്ന് വായിക്കുക)…………

: നേരത്തെ കാണിച്ച ഫോട്ടോയിൽ ഒരു സ്വിമ്മിങ് പൂൾ ഇല്ലേ… അതുപോലെ എന്തോ ആണ്. നീല കടൽ ആണോ പൂൾ ആണോ എന്നൊന്നും അറിയില്ല. പെട്ടെന്ന് ആരോ തള്ളിയിട്ടതുപോലെ രണ്ടുപേർ ആ വെള്ളത്തിലേക്ക് വീണു. ആരോ മനപൂർവം തള്ളിയിട്ടതാണ്.  കണ്ണുകൾക്ക് ചുറ്റും നീല നിറത്തിലുള്ള വെള്ളം ആയിരുന്നു. വീഴുന്ന വീഴ്ചയിൽ രണ്ടുപേർ കെട്ടിപിടിച്ച് വെള്ളത്തിന് അടിയിലേക്ക് താഴ്ന്ന് പോയിക്കൊണ്ടിരുന്നു. വായയിൽ നിന്നും വെള്ളം കുമിളയായി പുറത്തേക്ക് പൊയ്കൊണ്ടിരിക്കുന്നുണ്ട്. കെട്ടിപിടിച്ചു നിൽക്കുന്നതിൽ ഒന്ന് ഏട്ടനാണെന്ന് ഞാൻ വ്യക്തമായി കണ്ടതാ. കൂടെ ഉള്ളത് ആരാണെന്ന് അറിയില്ല. എന്തായാലും ഒരു പെണ്ണ് ആണ്. അവളുടെ മുടി വെള്ളത്തിൽ അലക്ഷ്യമായി കിടക്കുന്നത് ഞാൻ കണ്ടിരുന്നു. ഏട്ടന് എന്തോ

ശ്വാസം കിട്ടാത്തതുപോലെ ആകെ ഒരു വെപ്രാളം ആയിരുന്നു. ഒത്തിരിനേരം വെള്ളത്തിലേക്ക് താഴ്ന്നു പോയി. പിന്നീട് എവിടെയോ ഇടിച്ച് നിന്നപ്പോഴേക്കും ഞാൻ ഞെട്ടി എഴുന്നേറ്റു.

: അത് ആരെങ്കിലും കുളിക്കാൻ ചാടിയതായിരിക്കും… ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ… ഞാൻ കരുതി വലിയ എന്തോ സംഭവം ആണെന്ന്.



: ഒന്ന് വിശ്വസിക്ക് ഏട്ടാ…. എനിക്ക് അത് എങ്ങനെയാ പറഞ്ഞ് പ്രതിഫലിപ്പിക്കേണ്ടത് എന്നറിയില്ല… പക്ഷെ അതൊരു സാദാരണ സ്വപ്നം അല്ല. എന്തോ ഒരു അപകട സൂചന ആണ്.

: അത് നമുക്ക് അപ്പൊ നോക്കാം… നീ വെറുതെ ടെൻഷൻ ആവല്ല

: ഇനി കടലിൽ കുളിക്കാൻ ഒന്നും പോവണ്ട കേട്ടോ…

: എന്റെ പെണ്ണേ…. വരാനുള്ളത് വഴിയിൽ തങ്ങില്ല. അത് വേണേൽ ഓട്ടോ പിടിച്ചിട്ടായാലും നമ്മളെ തേടി വരും. മനസിലായോ..

: പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം, എന്നാലും പറയുവാ… സൂക്ഷിക്കണം

: നിനക്ക് പണ്ട് ഇതിലൊന്നും വിശ്വാസം ഇല്ലാത്തതായിരുന്നല്ലോ…

: സ്വന്തം കാര്യം വരുമ്പോ എല്ലാവരും വിശ്വാസികൾ ആയി മാറും … അത് ഏട്ടന് എന്തെങ്കിലും വരുമ്പോ മനസിലായിക്കോളും

: പന്നി….. നിന്റെ നാക്ക് ഒന്ന് നീട്ടിയേ…. കരിനാവ് ആണോന്ന് നോക്കട്ടെ.

: ഈ…… ദാ കണ്ടോ… ഇത്രയും വൃത്തിയുള്ള നാക്ക് മുൻപ് കണ്ടിട്ടില്ലല്ലോ…

: ഓഹ് പിന്നേ… നിനക്കേ ഉള്ളു…ഒന്ന് പോടി

( എന്തൊക്കെ പറഞ്ഞാലും ഷി നന്നായി അവലുടെ ശരീരം സൂക്ഷിക്കുന്ന കൂട്ടത്തിൽ ആണ്. ഒരിക്കൽ പോലും നഖം വെട്ടാതെയോ, മുടി ചീകാതെയോ ഒന്നും അവളെ കണ്ടിട്ടില്ല. കാലുകൾക്കും കൈകൾക്കും ഒക്കെ പ്രത്യേകം പരിചരണം ആണ് അവളുടേത്. അതുകൊണ്ട് തന്നെ കാലുകൾ കാണാൻ നല്ല ഭംഗിയാണ്. ഒരു ചുളിവോ കലയോ ഒന്നും കാണാൻ ഉണ്ടാവില്ല. )

: മതി കിടന്നത്, വാ എണീക്ക്. രാത്രി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണ്ടേ

: ഇത്ര നേരത്തെയോ… സമയം 3 ആവുന്നതല്ലേ ഉള്ളു.

: എല്ലാം റെഡി ആക്കി വച്ചാൽ പിന്നെ വെറുതേ ഇരിക്കാലോ.. മതി കിടന്നത് വാ

: നീ ശരിക്കും അമ്മയുടെ മോള് തന്നെ… എല്ലാത്തിനും അതിന്റേതായ കൃത്യനിഷ്ഠ ഉണ്ട്.

: അത് പിന്നെ ഇല്ലാതിരിക്കുമോ…

………………..

ശരിക്കും പറഞ്ഞാൽ ഇത് വേറൊരു ലോകം ആണ്. എന്തോ മനസിൽ ഭയങ്കര സന്തോഷം തോനുന്നു. എന്നാൽ നേരത്തെ ഷി പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത വിഷമവും തോനുന്നു. 2 ആഴ്ച അമ്മായിയുടെ കൂടെ വേറൊരു ലോകത്ത് ആയിരുന്നു. ഇപ്പൊ ഷിയും ഞാനും മാത്രമായി മറ്റൊരു ലോകം. അമ്മായിയുമായി നടന്നതൊന്നും മോളുടെ അടുത്ത് നടക്കില്ലെങ്കിലും ഇത് വേറൊരുതരം സുഖമുള്ള ഏർപ്പാട് ആണ്. പരസ്പരം സ്നേഹിച്ചു ജീവിക്കുക എന്ന് പറയുന്നത് ചില്ലറ കാര്യം ആണോ.

ഇന്ന് ഷി പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസിൽ മായാതെ കിടക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം എന്തായാലും കണ്ടേ തീരൂ. ഷിൽനയ്ക്ക് നല്ലൊരു ജീവിതം ഉണ്ടായിട്ട് മതി എനിക്ക്.
ഞാൻ എത്ര തലകുത്തി നിന്ന് ആലോചിച്ചാലും ഇതിനൊരു പോംവഴി കിട്ടില്ല. അതുകൊണ്ട് ഏറ്റവും അനുയോജ്യമായ ആളോട് തന്നെ ചോദിക്കണം. അടുത്ത ആഴ്ച അമ്മായി വരുന്നുണ്ടല്ലോ. അപ്പോൾ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തണം. അതുവരെ ആ പാവത്തിനെ വിഷമിപ്പിക്കാതെ നോക്കണം. ……………

അടുക്കളയിൽ രാത്രി കഴിക്കുവാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഷി. ഞാനും അവളുടെ കൂടെ സഹായത്തിന് നിന്നു. അമ്മയെപ്പോലെ തന്നെ മോളും വിദഗ്ദ്ധ ആണ്. എത്ര പെട്ടെന്നാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്.

: ഷീ…. നിങ്ങൾ രണ്ടാൾക്കും കൂടി ഒരു തട്ടുകട തുടങ്ങികൂടെ

: ആക്കിയതാണോ…

: ഹേയ് …. കാര്യം പറഞ്ഞതാടി. എന്തിനാ വെറുതെ നാടുവിട്ട് ഇവിടെ വന്ന് ജോലി ചെയ്യുന്നേ… നാട്ടിൽ ഒരു കിടിലൻ തട്ടുകട തുടങ്ങിയാൽ ഇതിലും കൂടുതൽ വരുമാനം ഉണ്ടാവും

: എന്നിട്ട് ഏട്ടൻ എന്തിനാ നാട് വിട്ട് ഇങ്ങോട്ടെക്ക് വന്നത്..

: ഗതികേട് കൊണ്ട് വന്നതാണ് എന്റെ മോളേ….എനിക്ക് ആണെങ്കിൽ നമ്മുടെ നാട് വിട്ട് പോകാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. ആ പ്രദീപേട്ടൻ ആണ് അമ്മയോട് പറഞ്ഞ് എന്നെ ഇവിടെ എത്തിച്ചത്.

: ഇവിടുന്ന് എപ്പോ വേണേലും നാട്ടിൽ പോയി വരാമല്ലോ, ഏട്ടൻ ഗൾഫിൽ എങ്ങാൻ ആയിരുന്നെങ്കിലോ…

: സത്യം പറഞ്ഞാൽ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നതിന് തുല്യം ആയിരിക്കും. പക്ഷെ എനിക്ക് ഒരു പ്ലാൻ ഉണ്ട് ഗൾഫിലേക്ക് പോകാൻ..

: അഥവാ എന്റെ കല്യാണം നടക്കുകയാണെങ്കിൽ ഞാനും അവിടെ അല്ലെ ഉണ്ടാവുക…

: അതെന്താ അഥവാ, ആയിപ്പോയത്. അത് എന്തായാലും നടക്കും.

: ദുഷ്ടൻ, പറയുന്ന നോക്ക്… ഞാൻ ഗൾഫിൽ പോകും എന്ന് വിചാരിച്ചിട്ടാണോ മോൻ പ്ലാനൊക്കെ തയ്യാറാക്കിയത്

: നീ ആരോടും പറയണ്ട. സത്യത്തിൽ അത് ഓർത്തിട്ട് തന്നെയാ. നിന്റെ ചെറുക്കൻ അവിടെ സെറ്റൽഡ് ആണെന്നല്ലേ പറഞ്ഞത്. അപ്പൊ കല്യാണം കഴിഞ്ഞാൽ നീ പോകും, നീ പോയാൽ അമ്മായിയെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ലല്ലോ…മാമൻ എന്തായാലും ഒറ്റയ്ക്ക് നിർത്തിക്കില്ല അമ്മായിയെ. അപ്പൊ എന്താവും , നിന്റെ കൂടെ തന്നെ അമ്മായിയും വരും.

: എന്റെ മോനെ….. നിനക്ക് വല്ല സീരിയലിന്റെ കഥയും എഴുതാൻ പൊയ്ക്കൂടെ അമലൂട്ടാ… എന്റെ അച്ഛൻ പോലും ചിന്ദിച്ചിട്ടുണ്ടാവില്ല ഇതൊന്നും…

: ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയണം എന്നല്ലേ… ഞാൻ നമ്മുടെ കമ്പനിയിൽ തന്നെ പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്. എപ്പോ പോകണം എന്ന് പറഞ്ഞാൽ മതി, വിസയൊക്കെ പ്രദീപേട്ടൻ ആക്കി തരും.

: അപ്പൊ എല്ലാം ഉറപ്പിച്ചോ…

: എവിടെ….
നിന്റെ കല്യാണം ഒക്കെ ആവുമ്പോ മതി. ഇപ്പൊ കുറച്ചുകാലം അടിച്ചു പൊളിച്ച് ജീവിക്കട്ടെ… അമ്മായി, തുഷാര, നീ…. ഹോ എന്റെ ഒരു യോഗം….

: അമ്മായി ഓകെ, തുഷാരയും ഓകെ, ലാസ്റ്റ് പറഞ്ഞ സാധനത്തിനെ ഒഴിവാക്കിയേക്ക് മോനെ….

: ഓഹ് പിന്നെ… ഇനി നമ്മൾ തമ്മിൽ എന്തിനാ മുത്തേ ഇത്ര അകലം..

: ആഹാ…. നേരത്തെ അങ്ങനൊക്കെ ചെയ്തതുകൊണ്ട് ഇനി എപ്പോഴും കേറി മേയാമെന്നാണോ മോന്റെ ഉദ്ദേശം…

: മുഴുവൻ വേണ്ട… നേരത്തെ ചെയ്തത് ഒക്കെ ചെയ്യാമല്ലോ

: ആ പൂതി മനസിൽ വച്ചാൽ മതി…… ഇനി ആ പേരും പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ട.

: നിന്നെ ഒരു വിധത്തിലും മനസിലാവുന്നില്ലല്ലോ…. നേരത്തെ പറഞ്ഞു കയറ്റാൻ വിടില്ല ബാക്കി ഒക്കെ ചെയ്യാമെന്ന്, ഇപ്പൊ നിറം മാറിയല്ലോ

: അതാണ് ഷിൽന. നിങ്ങൾക്കൊന്നും മനസിലായിട്ടില്ല ഞാൻ ആരാണെന്ന്. നേരത്തെ കിട്ടിയത് ബോണസ് ആണെന്ന് വിചാരിച്ചോ.

: അതൊക്കെ നീ ചുമ്മാ പറയുന്നതാ. മൂടവുമ്പോ താനെ വരും എന്റെ ഷികുട്ടി…

: എന്ന നോക്കാട്ടോ…

: നീ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ മുത്തേ…

: ശരിക്കും ഏട്ടന് നാണമാവുന്നില്ലേ… അമ്മയേയും മോളേയും ഒരുമിച്ച് കൊണ്ടു നടക്കാൻ. പോരാത്തതിന് പുതിയൊരു പെണ്ണിനെ കല്യാണവും പറഞ്ഞു വച്ചിട്ടുണ്ട്.

: നീ ഇത് തമാശ പറയുന്നതല്ലേ…അല്ല കാര്യത്തിൽ ആണോ

: ഹും… തമാശ പറയാൻ പറ്റിയ കാര്യം. ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ. സത്യത്തിൽ ഏട്ടന് ഒരു നാണക്കേടും തോന്നിയിട്ടില്ലേ. കല്യാണം ഏകദേശം ഉറച്ചില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ ഈ അഴിഞ്ഞാട്ടം.

: എടി… ഞാൻ…

കല്യാണം ഉറപ്പിച്ചു എന്ന് കരുതി എന്നെ വിശ്വസിച്ച് എന്റെ കൂടെ കിടന്ന അമ്മായിയെ ഞാൻ കണ്ടില്ലെന്ന് നടിക്കണോ. അതൊന്നും നടക്കില്ല. എന്നെ സ്നേഹിക്കുകയും വിശ്വസിച്ച് കൂടെ വരികയും ചെയ്ത ആരെയും ഞാൻ ആയിട്ട് തള്ളിപറയില്ല. അവർക്ക് ഒരു നാണക്കേടും ഉണ്ടാവാതെ നോക്കാൻ എനിക്ക് അറിയാം.

: അമ്മായിയെ കൊണ്ടു നടക്കുന്നത് ശരി, ഇപ്പൊ മോളേയും കൂടി വീഴ്ത്താൻ അല്ലെ നോക്കുന്നത്. അതാ ഞാൻ ചോദിച്ചത്. ഇതൊക്കെ തുഷാര അറിഞ്ഞാൽ എന്താവും എന്ന് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ…..

: ഞാൻ നിന്നെ വീഴ്ത്താൻ നോക്കിയെന്നോ…. വേണമെങ്കിൽ എനിക്ക് നിന്നെ എന്തും ചെയ്യാമായിരുന്നു നേരത്തെ. കീഴ്പ്പെടുത്താൻ പറ്റാഞ്ഞിട്ടും അല്ല. ഞാൻ ഇതുവരെ ആരുടെയും സമ്മതം ഇല്ലാതെ ആരെയും ഒന്നും ചെയ്തിട്ടില്ല. പിന്നെ ഞാൻ ഒരു ആണാണ്, ഒരു പെണ്ണ് ദേഹത്ത് കയറി കിടന്നാൽ ചിലപ്പോ മനസ് വേണ്ടെന്ന് വച്ചാലും ശരീരം അതിന്റെ പുറകേ പോകും.
നമ്മൾ തമ്മിലുള്ള മുൻ അനുഭവങ്ങളും സംഭാഷണങ്ങളും ഒക്കെ ഇല്ലായിരുന്നെങ്കിൽ നിന്നെ ഞാൻ എന്റെ പെങ്ങൾ ആയിട്ടേ കാണുമായിരുന്നുള്ളൂ. ഇത് അങ്ങനെ അല്ലല്ലോ….നീ തന്നെ അല്ലെ ഓരോന്ന് പറഞ്ഞ് എന്റെ മനസ് ഇളക്കിയത്

: ഞാൻ എന്റെ ഏട്ടനെ സ്നേഹിച്ചിട്ടേ ഉള്ളു. ഇപ്പോഴും അതെ, പക്ഷെ ഏട്ടന്റെ ഈ പോക്ക് അത്ര നല്ലതല്ല. എന്റെ ഏട്ടന് ഒരു വിധത്തിലുള്ള വിഷമങ്ങളും ഉണ്ടാവരുത് എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു. അല്ലാതെ എനിക്ക് അസൂയ ആയതുകൊണ്ടല്ല. എന്റെ കൂടെ അല്ലെങ്കിലും ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാവണം എന്നേ ഞാൻ ചിന്ദിച്ചിട്ടുള്ളു. ഞാനോ അമ്മയോ കാരണം ഏട്ടന്റെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാവാൻ പാടില്ല. ഇനി ഏട്ടന്റെ ആഗ്രഹം എന്നെ കൂടി കിട്ടിയേ അടങ്ങൂ എന്നാണെങ്കിൽ അതിനും ഞാൻ ഒരുക്കമാണ്.

: ഹും…ഇങ്ങനെയാണോ നീ എന്നെ മനസിലാക്കിയിരിക്കുന്നത്. സെക്സിനോട് എനിക്ക് അടങ്ങാത്ത ആഗ്രഹം ഉണ്ട് ശരി തന്നെ. പക്ഷെ അത് പിടിച്ചുവാങ്ങാൻ ഞാൻ നോക്കിയിട്ടില്ല. എനിക്ക് അറിയാം ഞാൻ ഇതുവരെ ചെയ്തത് എല്ലാം തെറ്റാണെന്നും അതിനുള്ള ശിക്ഷ ഒട്ടും കുറയാതെ തന്നെ എനിക്ക് കിട്ടുമെന്നും. നിന്നോട് ഞാൻ നേരത്തെ കാണിച്ചത് ഒട്ടും ശരിയല്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. ഒരുപക്ഷെ നീ ഇപ്പൊ പറഞ്ഞതൊക്കെ ആ സമയത്ത് പറഞ്ഞിരുന്നെങ്കിൽ ഈ ഒരു തെറ്റ് കൂടി എന്റെ പട്ടികയിൽ വരില്ലായിരുന്നു. എന്തായാലും സംഭവിച്ചത് തെറ്റായിപ്പോയി. നിന്റെ മനസിൽ ഇങ്ങനെ ഒരു വിഷയം ഉണ്ടായിരിക്കും എന്ന് ഞാൻ ഒട്ടും കരുതിയില്ല. എന്നോട് ക്ഷമിക്ക്. ചെയ്തത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. സോറി.

: ഏട്ടൻ എന്താ ഇങ്ങനൊക്കെ പറയുന്നേ…. നേരത്തെ നടന്നതിനെക്കുറിച്ച് അല്ല ഞാൻ പറയുന്നത്. അവസാനം ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിക്കാൻ ഇടവരുത്തരുത് എന്നാണ്. ഞാനോ അമ്മയോ കാരണം ഏട്ടൻ ആരുടെ മുന്നിലും നാണംകെടരുത്. അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ.

: മതി ഷിൽനെ… ഇത് പറഞ്ഞ് വെറുതേ വഷളാവത്തേ ഉള്ളു. നിർത്താം. പിന്നേ ….ഞാൻ കാരണം നിങ്ങൾ ആർക്കും ഒരു നാണക്കേടും ഉണ്ടാവില്ല. അത് എന്റെ ഉറപ്പാണ്.

ഇതും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി നേരെ ഹാളിലൂടെ നടന്ന് ബാൽക്കണിയിൽ പോയി ഇരുന്നു. നല്ല കാറ്റ് വീശുന്നുണ്ടെങ്കിലും ചെറിയ ചൂടും ഉണ്ട്. ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് ഓരോ ചിന്തകളിൽ മുഴുകി ഇരുന്നു. കണ്ണുകൾ അടച്ചുപിടിച്ച് ഷിൽന പറഞ്ഞ ഓരോ വാക്കുകളും ഇഴകീറി പരിശോധിച്ചു. അവളോട് എന്തിനാ പിണങ്ങുന്നത് അല്ലെ. അവൾ പറഞ്ഞത് ശരിയല്ലേ. തെറ്റ് മുഴുവൻ എന്റെ ഭാഗത്ത് തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് പേരുമായി ഞാൻ അരുതാത്ത ബന്ധത്തിന് ശ്രമിക്കുകയല്ലേ ചെയ്തത്. ലീനയുമായി ഒന്നും നടക്കാത്തത് എത്രയോ നന്നായി എന്ന് തോന്നുന്നു ഇപ്പോൾ. ഷിൽനയുമായി കളി ഒന്നും നടന്നില്ലെങ്കിലും അവളെക്കൊണ്ട് എന്റെ വെള്ളം കളയിപ്പിച്ചത് തെറ്റ് തന്നെയല്ലേ. ഇതൊക്കെ ഒരു തമാശയോ , പ്രായത്തിന്റെ ആവേശമോ ഒക്കെ ആയിട്ടാണ് എനിക്ക് തോന്നിയിരുന്നത്, പക്ഷെ എന്നേക്കാൾ പ്രായത്തിൽ കുറവുള്ള ഷി എന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നെ നല്ല വഴിക്ക് നടത്താൻ ശ്രമിക്കുമ്പോൾ ശരിക്കും ഞാൻ അവളോട് അല്ലെ നന്ദി പറയേണ്ടത്. പക്ഷെ എന്റെ മനസിൽ എന്തോ ഒരു ദേഷ്യം ആണല്ലോ കയറി വരുന്നത്. ദേഷ്യമോ, സങ്കടമോ, അതോ ഇനി അവളെ ഫേസ് ചെയ്യാനുള്ള മടിയോ എന്തോ ഒന്ന് എന്നെ അലട്ടുകയാണ്. എല്ലാ ദുശീലങ്ങളും മാറ്റി ഇനി ഞാൻ താലി കെട്ടിയ പെണ്ണിന്റേത് മാത്രമായി ജീവിക്കണം. പ്രലോഭനങ്ങളിൽ വീണുപോകാതെ കാത്തോളണെ ദൈവമേ… ……………………

ഓഹ്…. ഇതാരാ ഈ സമയത്ത്‌ വിളിക്കുന്നേ. മനുഷ്യനെ ഒന്ന് മനസമാധാനമായിട്ട് ഇരിക്കാനും വിടില്ലല്ലോ. ദേഷ്യത്തോടെ ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മായി ആണ് ഫോണിൽ

: ഹലോ… നാട് വിട്ടപ്പോൾ നമ്മളെയൊക്കെ മറന്നോ സാറേ

: ആഹ് അമ്മായി…. എന്താ ഇപ്പൊ വിളിച്ചേ

: അതെന്താടാ നീ അങ്ങനെ ചോദിച്ചേ…. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ വിളിക്കും

: ഉം… പിന്നെ

: എന്താ അമലൂട്ടാ…. ഒരു വിഷമം പോലെ, എന്താ എന്റെ മുത്തിന് പറ്റിയേ

: ഹേയ് ഒന്നുമില്ല…. ചുമ്മാ തോന്നുന്നതാ

: അതൊന്നും അല്ല…..എനിക്ക് അറിയില്ലേ നിന്നെ.

: ഒന്നുമില്ല അമ്മായി…. ഞാൻ പിന്നെ വിളിക്കാം

: പോവല്ലേ… പറഞ്ഞിട്ട് പോ. അവളുമായിട്ട് വഴക്കുണ്ടാക്കിയോ

: എങ്ങനെ മനസിലായി

: അവിടെ ഇപ്പൊ നിങ്ങൾ രണ്ടാൾ അല്ലെ ഉള്ളു. അപ്പൊ പിന്നെ അവളോടല്ലാതെ വേറെ ആരോട് ദേഷ്യപ്പെടാനാ

: ഉം…. എനിക്ക് ഒരു മൂടില്ല. അമ്മായി ഫോൺ വയ്ക്ക്. രാത്രി വിളിക്കാം

: ദേഷ്യപ്പെട്ടാലും അവളെ പൊന്നുപോലെ നോക്കണേടാ അമലൂട്ടാ

: അത് പ്രത്യേകം പറയണോ അമ്മായി… അവൾ എന്റെ പെങ്ങൾ അല്ലെ

: ഉം… നീ വച്ചോ. രാത്രി വിളിക്ക്

ഒന്നിനും ഒരു മൂടില്ലല്ലോ. ആകെ പ്രാന്ത് പിടിക്കുന്നത് പോലെ ഉണ്ട്..കുറച്ച് സമയം പോയി ഉറങ്ങിയാലോ. റൂമിൽ കയറി കതക് അടച്ച് കട്ടിലിൽ കമഴ്ന്ന് കിടന്നു. ഞാൻ റൂമിലേക്ക് വരുമ്പോഴും ഷിൽന അടുക്കളയിൽ തന്നെയുണ്ട്. എന്നാലും അവളൊന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ. ദേഷ്യം വന്നാൽ അമ്മയും മോളും എല്ലാം കണക്കാ. സ്നേഹിച്ചാൽ നക്കി കൊല്ലും ഉടക്കിയാൽ തിരിഞ്ഞുപോലും നോക്കില്ല.

ഓരോന്ന് ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കുറേ നേരം കിടന്നു. ഉറക്കവും ശരിയാവുന്നില്ലല്ലോ. അവസാനം ഒരു അര മണിക്കൂറെങ്കിലും കഴിഞ്ഞുകാണും നിദ്രയിലേക്ക് വഴുതി വീണു. ഷിൽനയെ നേരത്തെ കളിയാക്കിയെങ്കിലും അവൾ പറഞ്ഞ സ്വപ്നത്തിന്റെ ചില ഭാഗങ്ങൾ മനസിലൂടെ മിന്നിമറഞ്ഞു. ഒന്നും വ്യക്തമല്ലെങ്കിലും ചുറ്റും നീല കളറിലുള്ള വെള്ളം ആണ്. പെട്ടെന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റ് മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം എട്ടര കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തിൽ ചുറ്റിലും നോക്കിയപ്പോൾ മുറി മുഴുവൻ ഇരുട്ടാണ്. ലൈറ്റ് ഓൺ ചെയ്ത് ഓടിപ്പോയി വാതിൽ തുറന്നു നോക്കി…. ഹോ ..ഭാഗ്യം , ഷി അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. എനിക്കാണെങ്കിൽ വിശന്നിട്ട് വയ്യ. എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ വെട്ടി വിഴുങ്ങുന്ന അവളെ കണ്ടപ്പോൾ വിശപ്പിന് പകരം ദേഷ്യമാണ് തോന്നുന്നത്. ഓടിവന്ന് വാതിൽ തുറന്ന എന്നെയും അവൾ കണ്ടിട്ടുണ്ട്. കണ്ടിട്ടും ഒരു ഭാവ വെത്യാസവും ഇല്ലാതെ അവൾ കഴിച്ചുകൊണ്ടിരുന്നു. ഇതിലും വലിയൊരു അപമാനം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

വിശക്കുന്നുണ്ടെങ്കിലും അഭിമാനം വിട്ടുള്ള ഒരു കളിക്കും നമ്മൾ നിൽക്കില്ലല്ലോ. അതുകൊണ്ട് നേരെ സോഫയിൽ പോയിരുന്ന് tv കണ്ടുകൊണ്ടിരുന്നു. ടേബിളിലേക്ക് നോക്കിയപ്പോൾ എനിക്കായി മാറ്റിവച്ചിരിക്കുന്ന പ്ലേറ്റ് കാണാം. എന്നാലും ഞാൻ കഴിക്കില്ലെന്ന് തന്നെ വിചാരിച്ചു. തെറ്റ് മുഴുവൻ എന്റെ ഭാഗത്ത് ആണെങ്കിലും മറ്റുള്ളവരും അതിൻറെ ഭാഗമായിരുന്നല്ലോ. ഭക്ഷണം കഴിക്കാൻ പോലും വിളിക്കാതെ ഇരിക്കണമെങ്കിൽ ഷി നല്ല കലിപ്പിൽ ആയിരിക്കണം. അല്ലെങ്കിൽ ജീവന് തുല്യം സ്നേഹിക്കുന്ന അവളുടെ ഏട്ടനെ വിളിക്കാതിരിക്കുമോ.

അവൾ കഴിച്ചു കഴിഞ്ഞ് പത്രവും കഴുകി നേരെ റൂമിലേക്ക് പോയി കതക് അടച്ചു. പുല്ല്… ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ലല്ലോ. പുറത്ത് പോയി കഴിക്കാം എന്ന് വിചാരിച്ചാൽ ഇവളെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാനും വയ്യ. അല്ലേൽ പാർസൽ വിളിച്ചു പറഞ്ഞാലോ…അത് വേണ്ട… പിന്നെ എന്നും പാർസൽ പറയേണ്ടി വരും. വാശി കയറിയാൽ ഇവൾ തനി ശൂർപ്പണക ആവാൻ സാധ്യത ഉണ്ട്. ഇനി ഇവിടെ ഇരുന്ന് tv കണ്ടിട്ടൊന്നും വലിയ കാര്യമില്ല. അവൾ എന്തായാലും റൂമിൽ കയറി കതക് അടച്ചു. പോയി കിടന്ന് ഉറങ്ങാം. Tv ഓഫ് ചെയ്ത് റൂമിൽ കയറി വാതിൽ അടച്ചു.

അമ്മായി രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടണല്ലോ വച്ചത്. എനിക്ക് ആണെങ്കിൽ ആകെ ഒരു മൂഡോഫ്. ഇനി ഇന്ന് ആരെയും വിളിക്കാൻ ഒരു മൂടില്ല. കയറി കിടന്നു. മൊബൈലിൽ ലീനയുടെ കുറച്ച് മെസ്സേജ് വന്നിട്ടുണ്ട്. അതിനൊക്കെ

റിപ്ലൈ കൊടുത്ത് നെറ്റും ഓഫാക്കി കിടന്നു. നേരത്തെ ഒരു ഉറക്കം കഴിഞ്ഞതിന്റെ ആണെന്ന് തോന്നുന്നു, മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും ഉറങ്ങിയില്ല. വാതിലിന് അടിയിലൂടെ ഹാളിലെ വെട്ടം അകത്തേക്ക് വരുന്നുണ്ട്. ലൈറ്റ് ഓഫ് ചെയ്തിട്ടാണല്ലോ ഞാൻ വന്നത്. ഇനി ഷി എന്തെങ്കിലും ആവശ്യത്തിന് എഴുന്നേറ്റത് ആയിരിക്കുമോ… അവൾക്ക് എന്തെങ്കിലും അത്യാവശ്യം വന്നതാണോ…… പോയി നോക്കാം എന്ന് കരുതി ലൈറ്റുമിട്ട് വാതിൽ പിടിയിയിൽ പിടിച്ചതും പുറത്തുനിന്നും തള്ളി തുറന്നുകൊണ്ട് ഷി എന്റെ മുന്നിലായി നിന്നു.

: ഞാ…… ഞാൻ ലൈറ്റ് കണ്ടിട്ട് നോക്കാൻ വന്നതാ. നീ…. നീ എന്താ ഇവിടെ

: മാറി നിൽക്ക് അവിടുന്ന്

എന്നെ തട്ടി മാറ്റിക്കൊണ്ട് ഷിൽന കിടക്കയിൽ പോയി ഇരുന്നു. രണ്ട് കൈകളും കിടക്കയിൽ കുത്തി കുത്തോട്ട് നോക്കി ഇരിക്കുകയാണ് ഷി. അവളുടെ മുഖത്ത് പഴയ പ്രസരിപ്പ് കാണാൻ ഇല്ല. പെണ്ണിന്റെ കലിപ്പ് ഇനിയും മാറിയില്ലേ…

: നീ എന്തിനാ ഇപ്പൊ എഴുന്നേറ്റ് വന്നത്.

: പാത്രം എടുത്ത് വയ്ക്കാൻ.

: പാത്രം അടുക്കളയിൽ അല്ലെ, ഇവിടെ അല്ലല്ലോ

: ഉം…. (ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും സംസാരിച്ചില്ല)

: എനിക്ക് ഉറങ്ങണം.

: ഉറങ്ങിക്കോ.

: നീ റൂമിലേക്ക് പോയേ

: എന്താ, ഞാൻ ഇവിടെ ഇരുന്നാൽ ഉറക്കം വരില്ലേ

ഒരുനടക്ക് പോകുന്ന ലക്ഷണം ഇല്ല… ഇനിയും അവളെ വെറുപ്പിക്കാൻ കഴിയില്ല. മിണ്ടാതെ ഒരു സൈഡിൽ കിടക്കുന്നതാ നല്ലത്…….കിടക്കയിൽ കയറി കിടന്ന് ലൈറ്റും ഓഫ് ചെയ്ത് കമഴ്ന്ന് കിടന്നു. പെണ്ണ് മല പോലെ ഉറച്ചു നിൽക്കുവാണല്ലോ. ഇരുട്ട് മൂടിയ മുറിയിൽ രണ്ടുപേരുടെ ശ്വാസോച്ഛാസം മാത്രം മുഴങ്ങി കേൾക്കുന്നുണ്ട്. ബാക്കി എല്ലാം നിശബ്ദം. പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് ഷി എന്റെ മുതുകിൽ കയറി കിടന്നു.

: നീ എന്താ ഈ കാണികുന്നേ…. എഴിച്ചേ… മ്ശ്…. നിന്നോട പറഞ്ഞത്… എണീക്ക്

: ഒന്ന് പെടയ്ക്കാതെ കെടക്കെടാ ചെറുക്കാ…. മനസ് വേണ്ടെന്ന് വച്ചാലും ശരീരം പുറകെ പോകുമോന്ന് നോക്കട്ടെ…

( എന്റെ ഡയലോഗ് എന്നെ തന്നെ തിരിഞ്ഞു കൊത്തുവാണല്ലോ ദൈവമേ… ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ…. )

: ഷിൽനേ…. ശല്യപ്പെടുത്താതെ ഒന്ന് പോയേ..

: എന്താ, നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ ഇതൊക്കെ ആയിക്കൂടൂ എന്നുണ്ടോ… പെണ്ണിന് അവൾക്ക് തോന്നിയ പോലെ ജീവിച്ചൂടെ

: ഉപദേശവും ഊമ്പലും ഒരുമിച്ചു വേണ്ട മോളേ… നീ വിട്ട് പിടി

: ആഹ്… എന്താ ഡയലോഗ്. ഇങ്ങനെ തൊട്ടാവാടി ആയി ഇരിക്കല്ലേ, പഴയ ഊർജത്തിലേക്ക് വാ മോനെ അമലൂട്ടാ…

: നീ കളിക്കാതെ പോയേ…

: എടാ ഏട്ടാ…. മര്യാദയ്ക്ക് പഴയ പോലെ ആയിക്കോ…. അല്ലെങ്കിൽ നിന്നെ ഞാൻ ഇന്ന് പീഡിപിക്കും…. കാണണോ

: നിനക്കെന്താടി പറഞ്ഞാൽ മനസിലാവില്ലേ…. ഇറങ്ങി പോടി എന്റെ റൂമിന്ന്

: പോട…. എന്ത് വേണേലും പറഞ്ഞോ…. ഞാൻ പോവില്ല മോനേ

( ഇതും പറഞ്ഞ് അവൾ എന്റെ മുതുകിൽ നിന്നും താഴെ ഇറങ്ങി എന്നെയും കെട്ടിപിടിച്ച് കിടന്നു. കമഴ്ന്ന് കിടക്കുന്ന എന്റെ കവിളിൽ ഒരു മുത്തം വച്ചിട്ട് വീണ്ടും കെട്ടിപിടിച്ചു കിടന്നു. )

: ഏട്ടാ….. മതി. ഞാൻ ഒരു തമാശ പറഞ്ഞതല്ലേടോ….. ഇത്രയ്ക്ക് ചൂടാവണോ അതിന്

: നീ പറഞ്ഞത് തമാശയ്ക്ക് ആണെങ്കിലും ഞാൻ അത് കാര്യത്തിൽ തന്നെയാ എടുത്തത്. അതുകൊണ്ട് അധികം കൊഞ്ചാൻ വരണ്ട. കൈ എടുത്തിട്ട് മാറി കിടന്നേ

: അത്രയ്ക്ക് ദേഷ്യത്തിൽ ആണോ……

: നോക്ക്…. നമ്മൾ തമ്മിൽ ഇനിയൊരു അരുതാത്ത റിലേഷനും വേണ്ട. എനിക്ക് അതിനോട് താല്പര്യം ഇല്ല. അതുകൊണ്ട് നീ ആ കൈ അങ്ങ് എടുത്തേ, എന്നിട്ട് റൂമിൽ പോയി കിടക്കാൻ നോക്ക്

: ഓഹോ…. അത്രയ്ക്ക് ആയോ… എന്ന എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് ഇഷ്ടപ്പെടാൻ ആരുടെയും പെർമിഷൻ ഒന്നും വേണ്ടല്ലോ…

: നീ വെറുതേ നടക്കാത്ത കാര്യങ്ങൾ ആഗ്രഹിച്ച് വെറുതേ സ്വന്തം ജീവിതം കളയണ്ട. കല്യാണം കഴിച്ച് സുഖമായിട്ട് ജീവിക്കാൻ നോക്ക്

: നടക്കണ്ട…. പക്ഷെ എനിക്ക് ഇഷ്ടപ്പെടാമല്ലോ.. അതിന് ആരുടെയും അനുവാദം ഒന്നും എനിക്ക് വേണ്ട. ഞാൻ ആരെ ഇഷ്ടപെടണം എന്ന് ഞാൻ തീരുമാനിച്ചോളാം..

: വെറുതെ ജീവിതം തുലയ്ക്കാം എന്നല്ലാതെ വേറെ കാര്യമൊന്നും ഇല്ല.

: ആയിക്കോട്ടെ…. എന്റെ ജീവിതം അല്ലെ. അത് കോഞ്ഞാട്ട ആയാലും കുഴപ്പമില്ല… ഇനി തമാശ അല്ലാത്ത ഒരു കാര്യം ചോദിക്കട്ടെ…. ഇത്രയും നേരം പറഞ്ഞതൊക്കെ വിട്…. ഇപ്പൊ മുതൽ എന്റെ പഴയ ഏട്ടൻ ആവുമോ….

: ഉം… ആവും. പഴയ ഏട്ടൻ.

: അത്ര പഴയത് ആവണ്ട… ഇന്നലെ വരെയുള്ള ഏട്ടൻ ആയാൽ മതി. ഇന്നത്തെ ഒരു ദിവസം നമുക്ക് മായിച്ചു കളയാം എന്തേ…

: നമ്മുടെ വായിൽ നിന്നും വരുന്ന വാക്കുകൾക്ക് അസ്ത്രത്തേക്കാൾ മൂർച്ചയുണ്ടാവും ചില സമയത്ത്. അത് മുറിവേല്പിക്കുന്നത് ചിലരുടെ ഹൃദയങ്ങളെ ആയിരിക്കും. ദിവസങ്ങൾ മായിച്ചു കളഞ്ഞാലും വാവിട്ട വാക്ക് മായില്ല.

: എന്റെ പൊന്നേ….. എന്നോട് ക്ഷമിക്ക്. എന്റെ ഏട്ടൻ മാത്രമല്ല തെറ്റുകാരൻ. ഞാനും തെറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഏട്ടനെ ഞാൻ തടുത്തില്ല, പിന്നെ അമ്മയുമായുള്ള റിലേഷൻ എന്റെ കണ്മുന്നിൽ നടന്നിട്ടും, എന്റെ അറിവോടെ ആയിരുന്നിട്ടും ഞാൻ എതിര് നിന്നില്ല, അതൊക്കെ എന്റെ തെറ്റാണ്. എന്റെ ഏട്ടാ….. നിങ്ങൾ ഒരു ജീവിതം തുടങ്ങിയാൽ അതിനിടയിൽ ഒരു കരടായി ഞാനോ അമ്മയോ വരാൻ പാടില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനൊക്കെ പറഞ്ഞത്. അല്ലാതെ എനിക്ക് എന്റെ ഏട്ടനോട് ദേഷ്യമോ അസൂയയോ ഉണ്ടായിട്ടല്ല. എന്റെ ഏട്ടന്റെ കൂടെ കിടക്കാൻ എനിക്ക് സന്തോഷമേ ഉള്ളു. കാരണം ഞാൻ ഏട്ടാ എന്ന് വിളിക്കുന്നത് ഏത് അർത്ഥത്തിൽ ആണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. അതൊരു ഭർത്താവിനെ ഭാര്യ വിളിക്കുന്നത് പോലെയാണ്. പക്ഷെ സാഹചര്യങ്ങൾ നമ്മളെ അകറ്റി നിർത്തുവാൻ ആണ് താത്പര്യപ്പെടുന്നത് എന്ന് മാത്രം. കണ്ടിട്ടില്ലേ… ചില വിത്തുകൾ മുളയ്ക്കാതെ മണ്ണിൽ തന്നെ കിടക്കുന്നത്. അതുപോലെ ചില ആഗ്രഹങ്ങൾ മനസിൽ എന്നും ഉറങ്ങി കിടക്കും. അത്തരം ഒരു ഉറക്കമാണ് എന്റെ മനസിലെ ഏട്ടൻ. പക്ഷെ എനിക്ക് ഒരു പ്രതീക്ഷ ഉണ്ട്… എന്നെങ്കിലും എന്റെ ആഗ്രഹങ്ങൾക്ക് മുള വരുമെന്നും അത് പടർന്ന് പന്തലിച്ച് പുഷ്പവൃഷ്ടി നടത്തുമെന്നും.

: പ്രതീക്ഷകൾ അല്ലെ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്… അതുകൊണ്ട് പ്രതീക്ഷ കൈവിടേണ്ട.

: ഇനി ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ…

: ഉം…. പറ

: വിശകുന്നില്ലേ….

: മൈ….. ഇല്ല

: മൈര്… എന്നല്ലേ ഉദ്ദേശിച്ചേ…. അപ്പൊ നല്ല വിശപ്പ് ഉണ്ട്. ഇനി എന്റെ മുത്ത് വാ…. വന്ന് ഫുഡ് കഴിക്ക്…

: നേരത്തെ വെട്ടി വിഴുങ്ങുമ്പോൾ ഈ സ്നേഹം ഒന്നും കണ്ടില്ലല്ലോ…

: അത് പിന്നെ എന്നെ കൂട്ടാതെ പോയി കിടന്ന് ഉറങ്ങിയിട്ടല്ലേ…. എനിക്ക് ഒരു ദേഷ്യം എത്രയും വന്നു…മനുഷ്യൻ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുമ്പോൾ നിങ്ങള് പോയി മൊക്കറയിട്ട്  കിടന്ന് ഉറങ്ങിയില്ലേ…പന്നി

: അമ്മാതിരി ഡയലോഗ് അല്ലായിരുന്നോ…. സത്യം പറഞ്ഞാൽ എനിക്ക് വിഷമമായി

: സോറി മുത്തേ….. ഇപ്പൊ എല്ലാം മാറിയില്ലേ… ഇനി പഴയപോലെ ഒന്ന് ചിരിച്ചേ…

: എല്ലാം മാറണമെങ്കിൽ നീ ആദ്യം പോയി കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്‌ക്കെടി പോത്തേ…

: ആഹ്… പൊളി… ഇപ്പൊ റെഡി ആയി…. എല്ലാം ടേബിളിൽ തന്നെ ഉണ്ട് ….വാ എണീക്ക് ..

ഭക്ഷണവും കഴിച്ച് കുറച്ചുനേരം ഹാളിൽ ഇരുന്ന് വർത്തമാനം പറഞ്ഞ ശേഷമാണ് രണ്ടുപേരും ഉറങ്ങാനായി അവരവരുടെ മുറിയിലേക്ക് പോയത്. കാര്യം അവൾ തന്നെ വന്ന് എല്ലാ വിഷയങ്ങളും പറഞ്ഞു തീർത്തു എങ്കിലും

എന്റെ മനസിൽ ചെറിയൊരു വിഷമവും, നിരാശയും ഉണ്ട്. ഏറ്റവും വലിയ വിഷമം എന്തെന്നാൽ എന്നെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ കണ്ടില്ലെന്ന് നടിച്ച് പുതിയൊരു ജീവിതം എങ്ങനെ തുടങ്ങും എന്നതാണ്. അവളെ സ്വന്തമാക്കാൻ പറ്റിയില്ലല്ലോ എന്ന നിരാശയും മനസിൽ ഉണ്ട്. അവൾ തന്നെ പറഞ്ഞതുപോലെ എല്ലാ വിത്തും മുളയ്ക്കില്ലല്ലോ അല്ലെ…

അവളെ പിണക്കാതെ തന്നെ ഒരു അകലം പാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് മനസ് പറയുന്നുണ്ട്. ഇപ്പോഴേ ഒരു അകൽച്ച ഫീൽ ചെയ്താൽ കുറേ കഴിയുമ്പോഴേക്കും അവൾക്കും വലിയ വിഷമം ഇല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് ആലോചിക്കാമല്ലോ. ഇതൊക്കെ എന്റെ കണക്കുകൂട്ടൽ ആണ്. എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. കാരണം ഷിൽന എന്തോ മനസിൽ ഉറപ്പിച്ചു തന്നെയാണ് നീങ്ങുന്നത്.

_____/_____/_____/______

രാവിലെ ഞാൻ ഓഫിസിൽ പോകുമ്പോൾ എന്റെ കൂടെയാണ് ഷിൽനയും വരുന്നത്. അവളെ ഹോസ്പിറ്റലിൽ ഇറക്കി വിട്ടു ശേഷം ഞാൻ ജോലിക്ക് പോകുകയാണ് പതിവ്. ചില സായാഹ്നങ്ങളിൽ തുഷാരയുമൊത്ത് കോഫീ ഷോപ്പിലും ചെറിയൊരു ബൈക്ക്  റൈഡിനും പോയത് ഒഴിച്ചാൽ കാര്യമായി ഒന്ന് പ്രണയിച്ചു നടക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ.

മുൻപ് പറഞ്ഞ് ഉറപ്പിച്ചതുപോലെ എന്റെ വീട്ടുകാർ തുഷാരയുടെ വീട്ടിലേക്ക് പോയി കല്യണ കാര്യങ്ങൾ ഒക്കെ ഏകദേശം ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇനി അളിയന്റെ ലീവ് നോക്കിയിട്ട് എൻഗേജ്‌മെന്റ് നടത്താം എന്ന തീരുമാനത്തിൽ ആണ്. കൃത്യമായി പറഞ്ഞാൽ ഇനി ഒരു മാസം ഉണ്ട്. അതിനുള്ളിൽ അളിയൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.

കൃഷ്ണേട്ടനുമായി സംസാരിച്ച് ചിത്രയുടെ കല്യാണ കാര്യം ഏകദേശം പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്. പെണ്ണ് കാണൽ ചടങ്ങ് ഒക്കെ പെട്ടെന്ന് തന്നെ കഴിഞ്ഞു. രണ്ട് വീട്ടുകാർക്കും എതിർപൊന്നും ഇല്ലാത്തതിനാൽ കാര്യങ്ങൾ പെട്ടെന്ന് തന്നെ ശരിയായി. പ്രദീപേട്ടന് എന്നെ വലിയ കാര്യമാണ് ഇപ്പോൾ. ഉടൻ തന്നെ ചിത്രയ്ക്ക് നമ്മുടെ കമ്പനിയിൽ ജോലി ശരിയാകും. എന്റെ ഗൾഫിലേക്കുള്ള വിസ എപ്പോ വേണമെങ്കിലും ശരിയാക്കി തരാം എന്ന ഉറപ്പും ലഭിച്ചു.

……………………

അമ്മായി നാട്ടിലും ഇവിടെയുമായി മാറി മാറി നിൽക്കുകയാണ്. ഷിൽന ഞാനുമായി നല്ല അടുപത്തിൽ ആണെങ്കിലും എനിക്ക് പഴയപോലെ അവളോട് പെരുമാറാൻ പറ്റുന്നില്ല എന്ന് വേണം പറയാൻ. കാരണം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആകെ പ്രാന്ത് പിടിച്ച് നിൽക്കുകയാണ്. ദിവസം കഴിയുംതോറും എൻഗേജ്‌മെന്റിനുള്ള തീയതി അടുത്തു വരികയാണ്. ഷിൽന ആണെങ്കിൽ ഒരു കൂസലും ഇല്ലാതെ വളരെ കൂളായി നടക്കുന്നുണ്ട്. എൻഗേജ്‌മെന്റ് കൂടി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എല്ലാം എന്റെ കൈവിട്ട് പോകും. ഷിൽനയുമായി ഉണ്ടായ സംഭാഷണങ്ങൾ ഒന്നും ഞാൻ അമ്മായിയോട് ഇതുവരെ പറഞ്ഞിട്ടില്ല. ജീവിതത്തിൽ ഇത്രയധികം ടെൻഷൻ അടിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. ആരെയും വെറുപ്പിക്കാനോ ഉപേക്ഷിക്കുവാനോ കഴിയാത്തൊരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ. തല പൊട്ടിത്തെറിക്കും എന്ന് പോലും തോന്നിയിട്ടുണ്ട് എനിക്ക്.

ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവന്നത് അമ്മായി ആണ്. അതുകൊണ്ട് ഈ വിഷമങ്ങൾ ഒക്കെ പങ്കുവയ്ക്കാൻ പറ്റിയ ആൾ അമ്മായി തന്നെ ആണെന്ന്

ഞാൻ മനസ്സിലാക്കി. ഇനി എങ്കിലും ഈ ഭാരം തലയിൽ നിന്നും ഇറക്കി വച്ചില്ലെങ്കിൽ ചിലപ്പോൾ എനിക്ക് പ്രാന്ത് പിടിക്കും. ഷിൽന അല്ലെങ്കിൽ തുഷാര. എന്ത് തന്നെ ആയാലും തീരുമാനം അമ്മായിയുടേത് ആവട്ടെ എന്ന് മനസിൽ ഉറപ്പിച്ചു.

ഈ ടെൻഷൻ ഒക്കെ തലയിൽ പേറി നടക്കുന്നത്കൊണ്ട് അമ്മയിയുമായി സ്വസ്ഥമായി ഒന്ന് സംസാരിച്ചിട്ടോ ഇടപഴകിയിട്ടോ കുറേ ആയി. കളികൾ അത്യാവശ്യം നടക്കാറുണ്ടെങ്കിലും പഴയ ആവേശം ഒന്നും ഇല്ലെന്ന് തന്നെ പറയാം. എന്റെ ഈ മാറ്റം അമ്മായിയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ആ പാവത്തിന് അറിയില്ലല്ലോ എന്റെ അവസ്ഥ. കൂടെ ഉള്ളപ്പോൾ ഒക്കെ എന്നെ കെട്ടിപിടിച്ച് കിടക്കും. പല ആവർത്തി എന്നോട് ചോദിച്ചിട്ടുണ്ടെങ്കിലും എന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഇനിയും വൈകിയാൽ ശരിയാവില്ല. കാരണം തുഷാരയുമായുള്ള എൻഗേജ്‌മെന്റിന് ഇനി വെറും രണ്ട് ദിവസം മാത്രമേ ഉള്ളു. …………………..

നാളെ ഡ്യൂട്ടി കഴിഞ്ഞ് ഷിൽനയേയും  അമ്മായിയേയും കൂട്ടി നാട്ടിലേക്ക് പോകണം. തുഷാര രണ്ട് ദിവസത്തെ ലീവ് എടുത്തതിനാൽ ഇന്നലെ വൈകുന്നേരം തന്നെ നാട്ടിലേക്ക് പോയിട്ടുണ്ട്. എന്റെ എൻഗേജ്‌മെന്റ് തന്നെയാണ് വീട്ടിലെ ചർച്ചാ വിഷയം. ഇന്നലെ തുഷാരയെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോയ സമയത്ത് എനിക്ക് ഇടാനുള്ള ഡ്രസ് ഒക്കെ വാങ്ങിയിരുന്നു. അവിടെയും ഷിൽനയും അമ്മായിയും തന്നെ ആയിരുന്നു മുൻ പന്തിയിൽ. ഞാനും തുഷാരയും പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാതെ അവരുടെ ഇഷ്ടത്തിന് വഴങ്ങി നിൽക്കുകയായിരുന്നു. എനിക്ക് ആണെങ്കിൽ ഒന്നിനും ഒരു മൂടില്ലാത്ത പോലെ ആണ് കുറച്ചു ദിവസങ്ങൾ ആയിട്ട്. ഇന്നലെ വൈകുന്നേരം അത്താഴം ഒക്കെ കഴിച്ച് കിടക്കാൻ നേരത്ത് അമ്മായി ഒരുപാട് തവണ കുത്തി കുത്തി ചോദിച്ചു. എന്താണ് എനിക്ക് പറ്റിയത് എന്നാണ് പാവത്തിന് അറിയേണ്ടത്. ഇന്നലെ അത് പറയാതെ ഞാൻ ഒഴിഞ്ഞുമാറി. പക്ഷെ ഇന്ന് എന്തായാലും പറഞ്ഞേ തീരൂ. കിടക്കയിൽ പരസ്പരം ചേർന്ന് കിടക്കുന്ന എന്നോടയി അമ്മായി ചോദിച്ചു തുടങ്ങി….

: അമലൂട്ടാ……. എത്ര തവണയായി ഞാൻ ചോദിക്കുന്നു, എന്താ എന്റെ മോന് പറ്റിയത്…

: ഒന്നും ഇല്ല അമ്മായി…. എൻഗേജ്‌മെന്റ് ആയില്ലേ അതിന്റെ ടെൻഷൻ ആണ്.

: കള്ളം പറയല്ലേ അമലൂട്ടാ… നിന്റെ ഈ മാറ്റം തുടങ്ങിയിട്ട് കുറച്ചായി, പക്ഷെ കഴിഞ്ഞ ആഴ്ചമുതൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്… എന്നോട് പറയാൻ പറ്റാത്തതാണോ…

: എന്റെ നിത്യേ…. ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളത് നിന്നെയല്ലേ… അപ്പൊ പിന്നെ എനിക്ക് ഒരു പ്രശ്നം വന്നാൽ ഞാൻ ആരോടാ പറയുക….. എന്റെ മുത്തിനോട് തന്നെയല്ലേ…

: എന്നിട്ട് ഇത്രയും ദിവസമായിട്ട് ഒന്നും പറഞ്ഞിട്ടല്ലല്ലോ….. കഴിഞ്ഞ എത്ര ദിവസം ആയി നീ ഞങ്ങളെ തീ തീറ്റിക്കുന്നു. എന്താ എന്റെ അമേലൂട്ടന്റെ പ്രശ്നം… പറ

: അമ്മായീ… ഞാൻ ആകെ പ്രാന്ത് പിടിച്ച് ഇരിക്കുകയാണ്… എനിക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്നില്ല. നടക്കില്ല എന്ന് അറിയാം എന്നാൽ കണ്ടില്ലെന്ന് നടിക്കാനും വയ്യ. ഇത് തുറന്ന് പറയാൻ പറ്റിയ ആൾ അമ്മായി തന്നെ ആണ്…

നാട്ടിൽ നിന്നും തിരിച്ചു വന്ന അന്ന് ഷിൽന കരഞ്ഞുകൊണ്ട് അവളുടെ വിഷമം പങ്കുവച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അമ്മായിയോട് വിവരിച്ചു. (അവളുടെ സങ്കടം മാറിയശേഷം നടന്നത് ഒന്നും പറഞ്ഞിട്ടില്ല കേട്ടോ… അതെങ്ങാൻ അറിഞ്ഞാൽ ചിലപ്പോ വെട്ടി കൊന്നുകളയും എന്നെ..)

(( പാർട് #19, പേജ് # 15, 16___/___ : ഷീ….. മോളേ…. കരയല്ലെടി …. എന്താ ഇപ്പൊ ഉണ്ടായേ…. നീ എന്നോട് തുറന്ന് പറ മോളേ…

: എനിക്ക് പറ്റുന്നില്ല ഏട്ടാ…… എന്റെ എല്ലാം നഷ്ടപ്പെട്ടു പോകുന്ന പോലെ തോനുന്നു…

: എന്താ എന്റെ മോളെ നീ ഈ പറയുന്നേ…. എന്ത് പറ്റിയെന്നാ… ആരും എവിടെയും പോയിട്ടില്ല…. പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ

: എനിക്ക് അറിയാം നമ്മൾ തമ്മിൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന്…… എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല ഏട്ടാ…

: എന്റെ ഷി…. നീ എന്താ പിന്നെ ഇത്രയും വൈകിയത്… അമ്മായിയെ ഞാൻ പറഞ്ഞു മനസിലാക്കുമായിരുന്നല്ലോ… ഇതിപ്പോ തുഷാരയെ കൂടി പറഞ്ഞ് ആശിപ്പിച്ചു വച്ചില്ലേ

: ആ പാവത്തിനെ ചതിക്കണം എന്നൊന്നും ഞാൻ പറയില്ല…. പിന്നെ എന്റെ അമ്മ ഒരിക്കലും നമ്മൾ തമ്മിലുള്ള ബന്ധത്തിന് സമ്മതിക്കില്ല… എല്ലാം എനിക്ക് അറിയാം.. എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ…____/____))

ഇത്രയും നേരം ആവേശത്തോടെ എന്നോട് സംസാരിച്ചിരുന്ന അമ്മായിയുടെ മുഖം മാറി വരുന്നത് എനിക്ക് കാണാം. എന്റെ മാറ്റത്തിന്റെ കാരണം ചോദിക്കേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും അമ്മായിക്ക് ഇപ്പോൾ. ആ മുഖത്ത് ഇപ്പോൾ ദേഷ്യമോ സങ്കടമോ എന്തോ ഒന്ന് വ്യക്തമാണ്. മലർന്ന് കിടക്കുന്ന എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽതലയും വച്ച് കിടന്നിരുന്ന നിത്യ എഴുന്നേറ്റിരുന്നു. തലയിണ മടിയിൽ എടുത്തുവച്ച് ചുവരിൽ ചാരി ഇരുന്ന് എന്തോ ആലോചിക്കുകയാണ്. ആകെ തകർന്ന മട്ടുണ്ട് മുഖം കാണുമ്പോൾ. ഷിൽന ഇത്രയ്ക്ക് സീരിയസ് ആയിരിക്കും എന്ന് അമ്മായിയും കരുതി കാണില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ കൂടി കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ് നിത്യ.

: അമ്മായീ….. എന്താ ഒന്നും പറയാത്തത്….

: എന്താ ഞാൻ പറയേണ്ടത്…. നീ എന്താ എന്നിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത്

: ഇത് നല്ല ചോദ്യം…. എനിക്ക് ഒരു ഉത്തരം ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ നിങ്ങളോട് ചോദിച്ചത്….

: ഉം…. പറയാം….ഞാൻ ഒന്ന് ആലോചിക്കട്ടെ.

: വേഗം വേണം…. നാളെ കഴിഞ്ഞാൽ എൻഗേജ്‌മെന്റ് ആണ്. അധികം ആലോചിക്കാൻ ഒന്നും സമയം ഇല്ല…

: എൻഗേജ്‌മെന്റ് ആയാൽ എന്താ…. അത് അതിന്റെ വഴിക്ക് നടക്കും.

: അപ്പൊ ഷി….

: അവളും പങ്കെടുക്കും…. അമലൂട്ടാ….. ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് പക്ഷെ എന്റെ മോളെ അറിഞ്ഞുകൊണ്ട് ചതിക്കാൻ പറ്റില്ലെന്ന്. അത് തന്നെയാ എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്. നീ എന്നോട് ക്ഷമിക്ക്.

: ഈ ഒരു കാരണം കൊണ്ട് തന്നെയാണ് ഞാൻ അവൾക്ക് ആശ കൊടുക്കാതിരുന്നതും, തുഷാരയെ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചതും. എന്റെ കല്യാണം ഉറപ്പിച്ചു കണ്ടാൽ എങ്കിലും അവൾ കാര്യങ്ങൾ മനസിലാക്കി എന്നെ മറക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഷി ഞാൻ കരുതിയത് പോലത്തെ പെണ്ണല്ല. എന്ത് തന്നെ സംഭവിച്ചാലും അവളുടെ മനസിൽ എനിക്കുള്ള സ്ഥാനം അത്രയ്ക്ക് വലുതാണെന്ന് ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മനസിലാക്കിയതാണ്. അങ്ങനെ ഒരാളെ കണ്മുന്നിൽ വച്ചിട്ട് ഞാൻ എങ്ങനെ കണ്ടില്ലെന്ന് നടിക്കും… ഇതിന് ഒരു ഉത്തരം അമ്മായി തരുമോ….

: അപ്പൊ നീ പറഞ്ഞുവരുന്നത് തുഷാരയെ വേണ്ടെന്ന് വച്ചിട്ട് ഷിൽനയെ കല്യാണം കഴിക്കാം എന്നാണോ…

: അങ്ങനെ പറയാൻ എനിക്ക് യോഗ്യത ഇല്ലല്ലോ… കാരണം അവളുടെ അമ്മയെ ഞാൻ അല്ലെ പിഴപ്പിച്ചത് അല്ലെ…

: അമലൂട്ടാ…. നീ വേണ്ടാത്ത അർത്ഥം ഒന്നും ഇതിന് കൊടുക്കേണ്ട. നിങ്ങൾ തമ്മിലുള്ള കല്യാണം എന്തായാലും നടക്കാൻ പോകുന്നില്ല. അങ്ങനെ നടക്കണമെങ്കിൽ നിത്യയെ നീ കൊല്ലേണ്ടി വരും. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. കാരണം എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല അമലൂട്ടാ…. നീ എന്നെ ഒന്ന് മനസിലാക്ക്.

: എനിക്ക് അറിയാഞ്ഞിട്ടല്ല അമ്മായി…. എങ്കിലും ഷിൽനയെ ഓർക്കുമ്പോൾ പാവം തോനുന്നു. അവൾ എല്ലാം വേണ്ടെന്ന് വച്ചത് അവളുടെ അമ്മയ്ക്ക് വേണ്ടി അല്ലെ. ഇത്രയും വിശാല മനസുള്ള പെണ്ണിനെ വേറെ കാണാൻ കിട്ടുമോ… എന്നിട്ട് അവളുടെ ദുഃഖം ഞാൻ കാണാതെ പോയാൽ…. അല്ലെങ്കിൽ അവളുടെ കല്യാണം നടക്കട്ടെ ആദ്യം. എന്നിട്ട് മതി എന്റേത്. അവൾക്ക് ഒരു ജീവിതം ഉണ്ടായിട്ട് മതി എനിക്ക്.

: നീ എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്. ഇതൊന്നും നടക്കില്ല അമലൂട്ടാ… അവളുടെ കല്യാണം ഒരു വർഷം കഴിയാതെ പറ്റില്ല… അവളെ കെട്ടിക്കുന്നതിലും നല്ലതല്ലേ നിന്നെ കെട്ടിച്ചു വിടുന്നത്. വേണമെങ്കിൽ നമുക്ക് ഉടനെ നടത്താമല്ലോ കല്യാണം.

: അപ്പൊ ഞാൻ ഇത്രയും നേരം പറഞ്ഞതിന് ഒന്നും ഒരു വിലയും ഇല്ല അല്ലേ… എന്റെ കെട്ട് കഴിഞ്ഞാൽ മോള് ഇതൊക്കെ മറന്ന് ആ ഗൾഫ് കാരന്റെ കൂടെ സുഖമായി ജീവിക്കും എന്നാണോ അമ്മായി കരുതിയത്. ആണെങ്കിൽ തെറ്റി. അവളേ ഷിൽനയാ… നിങ്ങൾക്ക് ആർക്കും മനസിലായിട്ടില്ല അവളെ.

: അതോർത്ത് നീ വിഷമിക്കണ്ട….. അതൊക്കെ കുറച്ചു കഴിയുമ്പോ ശരിയാവും…

: അമ്മായിയുടെ വർത്തമാനത്തിൽ ചെറിയ മാറ്റം ഒക്കെ വന്നു തുടങ്ങിയല്ലോ… ഞാൻ കാരണം മോളുടെ ജീവിതം നശിച്ചുപോകും എന്ന തോന്നൽ ഉണ്ടോ

: നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട അമലൂട്ടാ… പക്ഷെ നീ എനിക്കൊരു വാക്ക് തരണം, ഇനി പഴയപോലെ ഷിൽനയുമായി ഇടപഴകില്ല എന്ന്…

: നന്നായി…. കുറച്ച് കഴിയുമ്പോൾ അമ്മയിയുമായി അകലം പാലിക്കണം എന്ന് പറയുമോ…

: അമലൂട്ടാ…. ഏതൊരു അമ്മയും സ്വന്തം മക്കളുടെ കാര്യത്തിൽ അല്പം സ്വാർത്ഥത കാണിക്കും. അതേ ഞാനും ചെയ്യുന്നുള്ളൂ… നീ തെറ്റിദ്ധരിക്കരുത്

: അത് മനസിലാവുന്നുണ്ട്. പക്ഷെ മകൾ സ്വാർത്ഥത കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഇതുപോലെ ഒരു കിടക്കയിൽ വരില്ലായിരുന്നു. അമ്മായി പേടിക്കണ്ട…. ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല. ശരി എന്നാ.. ഞാൻ കിടക്കട്ടെ..

: അമലൂട്ടാ… എനിക്ക് ഒന്ന് ഫോൺ ചെയ്യണം. രമേഷേട്ടൻ വിളിക്കാം എന്ന് പറഞ്ഞിട്ടാ നേരത്തെ വച്ചത്.

: ആഹ് ചെയ്തോ… അതിനെന്താ…

: എന്ന നീ ഇവിടെ കിടക്ക്… ഞാൻ ഹാളിൽ ഉണ്ടാവും.

: ഇത്രയും നാൾ ഞാൻ കേൾക്കെ ആണല്ലോ സംസാരിച്ചിരുന്നത്… ഓഹ് ഇപ്പൊ മനസിലായി…. അമ്മായി ഹാളിൽ ഒന്നും പോയി ബുദ്ധിമുട്ടണ്ട… ഇവിടുന്ന് വിളിച്ചോ

: അമലൂട്ടാ……

അമ്മായിയുടെ വിളി കേൾക്കാതെ ഒരു പുതപ്പും തലയിണയുമായി നിരാശനായി ഞാൻ എഴുന്നേറ്റ് പോയി. ഡോർ തുറന്ന് ഹാളിലേക്ക് കയറിയതും ഷിൽന കതകിന് അരികിൽ നിന്ന് നിറ കണ്ണുകളോടെ അവളുടെ റൂമിലേക്ക് നടന്നു പോയി. എനിക്ക് അവളെ വിളിക്കണം എന്ന് ഉണ്ടെങ്കിലും എന്റെ മനസ് അനുവദിച്ചില്ല. ദൈവമേ …ഇത്രയും നാൾ അനുഭവിച്ച സുഖവും സന്തോഷവും എല്ലാം തിരിച്ച് എടുക്കുകയാണോ. തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ശിക്ഷിക്കാൻ മാത്രം തെറ്റുകാരൻ ആയിരുന്നോ ഞാൻ. ഒരു കണക്കിന് അമ്മായിയെ കുറ്റം പറയാൻ കഴിയില്ല, ഏതൊരു അമ്മയും മകൾക്ക് നല്ലത് വരുത്തണം എന്നേ ആഗ്രഹിക്കൂ.. അർഹതയില്ലാത്തത് സ്വന്തമാക്കിയതും മോഹിച്ചതും ഞാനല്ലേ. അതിൽ നിന്നും ഓരോന്നായി കൊഴിഞ്ഞു പോകുകയാണല്ലോ.

പഴയപോലെ അമ്മയിയുമായി ഇനിയൊരു അടുപ്പം ഉണ്ടാകുമോ….?

എന്തായിരിക്കും അമ്മായി മാമനുമായി സംസാരിക്കുന്നത്….?

എല്ലാത്തിന്റെയും അവസാനം ആയിരിക്കുമോ ഇന്ന് രാത്രി….?

ചിന്തകൾ കാടുകയറി. തല പെരുക്കുകയാണ്. ശരീരം മുഴുവൻ ചൂടായതുപോലുണ്ട്. തൊണ്ട ഇടറുന്നു. കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചത് പോലുണ്ട്. എന്തൊരു അവസ്ഥയിലൂടെ ആണ് ഞാൻ കടന്ന് പോകുന്നത്. ഈ ഒരു രാത്രി വെളുക്കുമോ… ഹൃദയ താളം മുറുകി കൊണ്ടിരിക്കുകയാണ്. രാത്രിയുടെ യാമങ്ങളിൽ ഹൃദയം നിലയ്ക്കുമോ….

ശരീരം മുഴുവൻ വിയർത്തു തുടങ്ങിയിട്ടുണ്ട്. എന്താണ് എനിക്ക് സംഭവിക്കുന്നത്. ഫോൺ സംഭാഷണം കഴിഞ്ഞ് അമ്മായി എന്റെ അടുത്തേക്ക് വരുന്നതും കാത്ത് കിടക്കയിൽ കമിഴ്ന്ന് കിടന്ന ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് പതിയെ വഴുതി വീണു. ………………

പതിവില്ലാതെ കാലത്ത് തന്നെ ഉറക്കം ഞെട്ടി കണ്ണ് തുറന്ന് നോക്കുമ്പോൾ അമ്മായിയുടെ മുറിയിൽ വെളിച്ചം കാണാം. വല്ലാതെ ടെൻഷൻ അടിച്ച് കിടന്നത് കൊണ്ടാണെന്ന് തോനുന്നു, ഉറക്കം ഒട്ടും ശരിയായിട്ടില്ല. അല്ലെങ്കിൽ ഈ സമയത്ത് ഞെട്ടി എണീക്കില്ലല്ലോ. കണ്ണുകൾ അടച്ച് ഒരു വശം ചരിഞ്ഞ് ചുരുണ്ടുകൂടി വീണ്ടും കിടന്നു. അൽപ നേരത്തിന് ശേഷം അമ്മായി കതക് തുറന്ന ശബ്ദം ഞാൻ കേട്ടു. നേരെ അടുക്കളയിലേക്ക് പോകും എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മായി എന്റെ അരികിൽ വന്നിരുന്നു. ചരിഞ്ഞു കിടക്കുന്ന എന്റെ കവിളിൽ ഒരു മുത്തം തന്ന് ഉടനെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. എന്തായിരിക്കും ആ മുത്തിന്റെ അർത്ഥം……. എല്ലാം കലങ്ങി തെളിഞ്ഞ് എനിക്ക് അനുകൂലമായി കാര്യങ്ങൾ കടക്കും എന്നാണോ അതോ അന്ത്യചുംബനം ആണോ…ഒന്നും മനസിലാവുന്നില്ലല്ലോ. എന്തായാലും ഞാൻ അമ്മായിയോട് ഈ വിഷയം ഇനി സംസാരിക്കില്ല എന്ന് ഉറച്ചു തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാനായിട്ട് പോയി ചോദിക്കുകയില്ല. ഇന്നലെ ഫോൺ വിളിക്കാൻ ഉണ്ടെന്ന് പറഞ്ഞ് പോയ ആളല്ലേ. എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ എന്നോട് പറയുമായിരിക്കും. കാത്തിരിക്കാം…. …………………

പ്രഭാത കർമങ്ങൾക്ക് ശേഷം ഓഫീസിൽ പോകാൻ ഒരുങ്ങി ഇറങ്ങിയപ്പോൾ ഷി ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നുണ്ട്. എന്നും അവൾ എന്റെ കൂടെയാണ് ഡ്യൂട്ടിക്ക് പോകാനായി വരാറുള്ളത്. ഇന്നലെ അമ്മായി പറഞ്ഞത് വച്ച് നോക്കുമ്പോൾ അതും നിർത്താനുള്ള സമയം ആയിരിക്കുന്നു. അവളുമായി ഇടപഴകാൻ നിൽക്കരുത് എന്നാണല്ലോ കല്പന. ഇനി ഞാനായിട്ട് അത് തെറ്റിക്കണ്ട. ഹെൽമറ്റും എടുത്ത് ഹാളിലൂടെ നടന്ന് പോയ എന്നെ നോക്കി ഷിൽന പറഞ്ഞു…

ഷി  : ഏട്ടൻ എന്താ നേരത്തെ…. കഴിക്കുന്നില്ലേ…. ഇതാ എടുത്ത് വച്ചിട്ടുണ്ട്..

ഞാൻ : എനിക്ക് കുറച്ച് നേരത്തെ പോകണം. ശരി

അമ്മായി  : അമലൂട്ടാ… കഴിച്ചിട്ട് പോടാ…

ഞാൻ : വേണ്ട. ഞാൻ ഇറങ്ങുവാ

ഷി : ഏട്ടാ നിൽക്ക് ഞാനും വരുന്നു… ഒരു 2 മിനിറ്റ്..

അമ്മായി : അവന് തിരക്കുണ്ടാവും മോളേ…. നീ ഒരു ഓട്ടോ പിടിച്ച് പൊക്കോ

ഷി : ഇത്രയും ദിവസം ഞാൻ ഇങ്ങനെ തന്നെയാ പോയ്കൊണ്ടിരുന്നത്. ഇനിയും അങ്ങനെ മതി. അമ്മയുടെ പരിഷ്‌കാരങ്ങൾ ഒന്നും വേണ്ട.

ശരി, ഞാനും ഇറങ്ങുവാ….

( അപ്പൊ രാവിലെ കിട്ടിയത് മധുര ചുംബനം ആയിരുന്നില്ല അല്ലെ…. നീട്ടി വലിച്ച് ഒരു ശ്വാസം എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. നെഞ്ചിന് താഴെ ശരീരം ഉണ്ടോ എന്ന് തോന്നിപ്പോയി… വയറൊക്കെ കുഴിഞ്ഞ് ഇല്ലാതായതുപോലുണ്ട്. ഓരോന്നായി കൈവിട്ടുപോയി തുടങ്ങിയിരിക്കുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ സ്തംഭിച്ചു നിന്നു. ഇനി എന്ത്….. മുന്നോട്ടുള്ള വഴിയിൽ ഇരുട്ട് വീണിരിക്കുന്നു. ഷിൽനയെ വിഷമിപ്പിക്കരുത് എന്ന് കരുതി അമ്മായിയോട് എല്ലാം തുറന്ന് പറഞ്ഞത് വിനയായല്ലോ… ഷി മുൻപ് പറഞ്ഞതുപോലെ എനിക്ക് ആരുമില്ലാതെ ആവുകയാണല്ലോ. ഇത് ഒരു പരീക്ഷണം ആണോ ദൈവമേ. അമ്മയിയുമായി പിണങ്ങി നിൽക്കുന്ന കാര്യം ചിന്ദിക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരിക്കുന്നു ഞാൻ എന്റെ നിത്യയെ. )

താഴെ ചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോഴേക്കും ഷിൽന മുന്നിൽ ചാടി നിന്നു. കയറ് എന്ന് അവളോട് തലകൊണ്ട് ആഗ്യം കാട്ടിയ ഉടനെ അവൾ കയറി പുറകിൽ ഇരുന്നു. സാധാരണ എന്റെ ചുമലിൽ കൈ വച്ച് ഇരിക്കുന്ന അവൾ ഇന്ന് എന്നെയും കെട്ടിപിടിച്ചാണ് ഇരിക്കുന്നത്. വണ്ടി ഫ്ലാറ്റ് വിട്ട് വെളിയിൽ പോകുന്നതും നോക്കി അമ്മായി ബാൽക്കണിയിൽ നിൽക്കുകയാണ്. ആ മുഖത്തെ ഭാവം അത്ര നല്ലതല്ല അപ്പോൾ. അമ്മായി എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ അകത്തേക്ക് കയറി ചെന്നു.

: ഏട്ടാ…..

: ഉം…

: ഞാൻ എന്താ ചെയ്യേണ്ടത്… ഏട്ടനെ ഈ ഒരു അവസ്ഥയിൽ കാണാൻ വിഷമം ഉള്ളതുകൊണ്ടാണ് ചോദിക്കുന്നേ…. എന്നെ ഓർത്തിട്ടല്ലേ ഏട്ടൻ ഇത്ര വിഷമിക്കുന്നത്..

: നീ ഒന്നും ചെയ്യണ്ട. നിന്റെ അമ്മ പറയുന്നതുപോലെ കേട്ടാൽ മതി. പിന്നെ നിന്റെ മനസിൽ എനിക്ക് എന്തെങ്കിലും സ്ഥാനം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കണം. അമ്മായിയെ വിഷമിപ്പിച്ചുകൊണ്ട് നിന്റെ കൂടെ ജീവിക്കണമെന്ന് എനിക്ക് ആഗ്രഹം ഇല്ല. അതുകൊണ്ട് നീ എന്നെ മറക്കണം. തുഷാരയുമായി എന്റെ കല്യാണം നാളെ ഉറപ്പിക്കും. എന്റെ ഭാര്യ ആവാൻ പോകുന്നത് തുഷാര ആണ്. അതുകൊണ്ട് ഞങ്ങൾക്കിടയിൽ ഒരു കരടായി നീ വരാൻ പാടില്ല. എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ് ഇപ്പൊ. അതുകൊണ്ട് ഞാനുമായി ഇതുവരെ ഉണ്ടായിരുന്നതൊക്കെ നീയും മറക്കണം. ഇനിമുതൽ നമ്മൾ തമ്മിൽ ഇടപഴകുന്നതേ എനിക്ക് ഇഷ്ടമല്ല. സോ പ്ലീസ് ലീവ് മി അലോൺ.

(കെട്ടിപിടിച്ച് എന്നോട് ചേർന്ന് ഇരുന്ന ഷി പെട്ടെന്ന് എന്നിൽ നിന്നും അകന്നു. )

: ഒറ്റ രാത്രികൊണ്ട് എന്റെ ഏട്ടനെ ഇങ്ങനെ മാറ്റിയെടുക്കാൻ പറ്റി അല്ലേ. അമ്മ വിജയിച്ചു. ഇപ്പൊ പറഞ്ഞ വാക്കുകൾ ഒന്നും എന്റെ ഏട്ടൻ പറഞ്ഞതല്ല. ഇതൊക്കെ പറയിപ്പിച്ചതാണ്. എനിക്ക് അറിയാം ഏട്ടന് എന്നെ എത്രത്തോളം ഇഷ്ടമാണെന്ന്. പക്ഷെ ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞേ പറ്റൂ എന്റെ ഏട്ടന്. ഏട്ടൻ പേടിക്കണ്ട.. ഇതൊന്നും കേട്ടിട്ട് ഞാൻ പോയി ചത്തുകളയുക ഒന്നും ഇല്ല. എനിക്ക് ജയിച്ചു കാണിക്കണം, എന്റെ അമ്മയുടെ മുന്നിൽ.

: ഇതൊന്നും ആരും പറഞ്ഞു തന്നിട്ട് പറയുന്നതല്ല, എന്റെ മനസിൽ കുറച്ചു

ദിവസങ്ങൾ ആയിട്ട് കൊണ്ടുനടക്കുന്നത് ആണ്… നീ ഒരു പുതിയ ജീവിതം കണ്ടെത്തണം. സന്തോഷത്തോടെ ഇരിക്കണം. അച്ഛനും അമ്മയ്ക്കും നീ ഒരു മോളേ ഉള്ളു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നും തകർക്കരുത്.

: മതി ഏട്ടാ….. ഇനിയും പറഞ്ഞാൽ ചിലപ്പോ എന്റെ ഏട്ടൻ കരയും. അത് എനിക്ക് കാണാൻ പറ്റില്ല. എന്റെ മുന്നിൽ ഏട്ടൻ ഒരിക്കലും കരയരുത്. അതുകൊണ്ട് മതിയാക്കാം. ഏട്ടൻ പറഞ്ഞതുപോലെ ഇനി ഈ ഷിൽന ഒരു പുതിയ ജീവിതം തുടങ്ങാൻ പോകുകയാണ്. എന്റെ മനസ് പറയുന്നുണ്ട് അതിൽ ഞാൻ ജയിക്കും.

ഹോസ്പിറ്റൽ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി , ഷി ഇറങ്ങി എന്റെ മുഖത്ത് നോക്കാതെ മുന്നിലേക്ക് നടക്കാൻ തുടങ്ങുകയാണ്..

: ഷീ…….  ( ഒരു പ്രതീക്ഷയോടെ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..) സോറി ഫോർ എവെരിതിങ്….ഫൊർഗിവ് മി…

( അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു, എന്റെ വലതുകൈയ്യിൽ കൈവച്ചുകൊണ്ട് എന്റെ കണ്ണുകളിൽ നോക്കി…)

: ഞാൻ ജയിക്കണമെങ്കിൽ എന്റെ ഏട്ടൻ ജീവിച്ചിരിക്കണം….അതുകൊണ്ട് അരുതാത്ത ചിന്തകൾ ഒന്നും വേണ്ട. ഏട്ടൻ സമാധാനമായിട്ട് പോ. നാളത്തെ എൻഗേജ്‌മെന്റ് ഭംഗിയായി നടക്കണം. ഞാൻ ഉണ്ടാവും എല്ലാത്തിനും മുന്നിൽ. ഏട്ടന്റെ കല്യാണം കഴിയുന്ന ദിവസം എന്റെ അമ്മയുടെ മുഖത്ത് ഒരു ചിരി ഉണ്ടാവും… എല്ലാം വിചാരിച്ചപോലെ നേടിയെന്നുള്ള അഹങ്കാരത്തിന്റെ ചിരി.. പക്ഷെ അത് അധിക കാലം ഉണ്ടാവില്ല. കാരണം ഷിൽനയുടെ ഒരു പൊട്ടിച്ചിരി അവരൊക്കെ കാണാൻ ഇരിക്കുന്നതേ ഉള്ളു.

_____/______/______/______

ഓഫീസിൽ ചെന്ന് മൂകനായി ഇരിക്കുന്ന എന്നെ കണ്ട പ്രദീപേട്ടന്റെ കുത്തികുത്തിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഷിൽനയ്ക്ക് എന്നോടുള്ള സ്നേഹവും അമ്മായിയുടെ നിലപാടും എല്ലാം പറയേണ്ടി വന്നു. ഇനി ആ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ പ്രദീപേട്ടൻ ഒരു 10 ദിവസത്തെ ലീവ് അടിച്ച് കയ്യിൽ തന്നു.

: നീ കുറച്ച് ദിവസം നാട്ടിൽ പോയി നിൽക്ക്… എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ.. എന്നിട്ട് വന്നാൽ മതി

: ഇത് ഞാൻ അങ്ങോട്ട് ചോദിക്കാൻ ഇരിക്കുകയായിരുന്നു…

: അല്ലെടാ…. നിനക്കും ഷിൽനയെ ഇഷ്ട്ടമാണെങ്കിൽ നാളത്തെ എൻഗേജ്‌മെന്റ് വേണ്ടെന്ന് വച്ചൂടെ…. ഇപ്പൊ രണ്ടു വീട്ടുകാരും തമ്മിൽ പറഞ്ഞ് തീർക്കാവുന്നതെ ഉള്ളു. നാളെ കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല…. നീ ഒന്ന് ആലോചിക്ക്‌..

: അത് ശരിയാവില്ല പ്രദീപേട്ട…. ആ പെണ്ണിന് ആശ കൊടുത്തിട്ട് അവളെ കൂടി ചതിക്കാൻ പറ്റില്ല..

: എടാ അതിപ്പോ കുറച്ച് ദിവസങ്ങൾ അല്ലേ ആയിട്ടുള്ളു…. അതുപോലെ ആണോ പ്രായം അറിയിച്ച അന്ന് മുതൽ നിന്നെയും മനസിൽ കൊണ്ടു നടന്ന പെണ്ണ്… ഷിൽനയെ വേണ്ടെന്ന് വച്ചാൽ നിനക്ക് സമാധാനത്തോടെ ഒരു ജീവിതം ഉണ്ടാവുമോ…. തുഷാരയെ ഞാൻ പറഞ്ഞ് മനസിലാക്കാം… നീ അവളെ വിളിക്ക്

: വേണ്ട പ്രദീപേട്ടാ…. അത് ശരിയാവില്ല. നിങ്ങൾ എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്. ഒന്നാമത് ഷിൽനയുടെ വീട്ടുകാർക്ക് ഞാനുമായുള്ള ബന്ധത്തിന് താല്പര്യം ഇല്ല. ഞാൻ ഒരു വശിക്ക് അവളെയെങ്ങാൻ കഴിച്ചെന്ന് ഇരിക്കട്ടെ…. രണ്ട് കുടുംബങ്ങൾ തമ്മിൽ അകലും. ഞാൻ ഇഷ്ടപ്പെടുന്നവരൊക്കെ എന്റെ ശത്രുക്കൾ ആയി മാറും. അതൊന്നും വേണ്ട… ഇതാണ് എന്റെ വിധി. ഞാൻ അതുമായി പൊരുത്തപ്പെടാൻ തയ്യാറാണ്.

: എന്നാലും അമലേ…. ഒരു വല്ലാത്ത കുടുക്ക് ആയി പോയല്ലോടാ…

: അത് അങ്ങനെ ആണ് പ്രദീപേട്ടാ…. നമ്മൾ ആഗ്രഹിച്ച എല്ലാം നടക്കില്ലല്ലോ. ഇതൊക്കെ മുകളിൽ ഇരുന്ന് ഒരാൾ തീരുമാനിക്കുന്നത് അല്ലെ…. ഷിൽന പറയുംപോലെ, സ്നേഹം ആത്മാർത്ഥമാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും അത് നമ്മളെ തേടി വരും. അവൾക്ക് വിധിച്ചത് അമലിനെ ആണെങ്കിൽ അത് അവൾക്ക് തന്നെ കിട്ടും. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ….

: ഉലക്ക…. നിന്റെ അമ്മേടെ…… എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…. നിനക്ക് ധൈര്യം ഉണ്ടോ… ഇപ്പൊ തന്നെ വിളിച്ച് ഇറക്കി കൊണ്ട് വാ അവളെ…ഇവിടെ ഒരുത്തനും നിന്നെ തൊടില്ല… ഞാൻ നടത്തി തരും നിങ്ങടെ കല്യാണം…

: നിങ്ങൾക്ക് മനസിലാവില്ല പ്രദീപേട്ട….. മറ്റൊന്നിനെ പേടിച്ചും ഞാൻ അവളെ ഉപേക്ഷിക്കാൻ തയ്യാറല്ല. പക്ഷെ സ്നേഹത്തെ നമ്മൾ പേടിക്കണം. നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ ഒരു വാക്ക് കൊണ്ട് മുറിവേല്പിച്ചാൽ പോലും നമുക്ക് അത് താങ്ങാൻ കഴിയില്ല. ഇന്നലെ മുതൽ ഞാൻ അനുഭവിക്കുന്നത് അതാണ്. ഒരാളെ നമ്മൾ എത്രത്തോളം സ്നേഹിച്ചുവോ അതിനേക്കാൾ വിഷമിക്കേണ്ടി വരും അവരെ നമുക്ക് നഷ്ടപ്പെടുമ്പോൾ. കൂടുതൽ എന്നോട് ചോദിക്കരുത്… പ്ലീസ്…

( ഷിൽനയേക്കാൾ എന്നെ വേദനിപ്പിക്കുന്നത് അമ്മായി ആണെന്ന സത്യം ഞാൻ ആരോട് പറയും….ഇന്നലെ വരെ എന്നെ ജീവന്റെ പാതിയായി കൊണ്ടു നടന്നിരുന്ന അമ്മായി എന്നിൽ നിന്നും അകലുകയാണ് പതിയെ…. ) ……………………..

ഓഫീസിൽ നിന്നും ഉച്ചയ്ക്ക് ഇറങ്ങി. പോകുന്ന വഴി കൃഷ്‌ണേട്ടന്റെ ഹോട്ടലിൽ കയറി ഊണും കഴിച്ച്, നാളത്തെ വിശേഷങ്ങൾ ഒക്കെ അവരോട് പറഞ്ഞ് കുറേ നേരം അവിടെ തന്നെ ഇരുന്നു. ചിത്രയുടെ കല്യാണം ഉടനെ നടത്തണമെന്ന് അവർക്ക് ഉണ്ട്. എന്തായാലും 2 മാസം കഴിയട്ടെ എന്നാണ് പ്രദീപേട്ടൻ പറയുന്നത്. ഒരു 2 മണി ആവാറയപ്പോഴേക്കും വണ്ടിയെടുത്ത് റൂമിലേക്ക് ചെന്നു. വാതിൽ തുറന്ന് തന്ന് അമ്മായി നേരെ പോയി ഡൈനിങ്ങ് ടേബിളിൽ തലവച്ച് കിടന്നു. ചിരിയും കളിയുമായി നടന്നിരുന്ന വീട് നന്നേ മാറിപ്പോയി. ആകെ ഒരു സ്മശാന മൂകതയാണ് ഇപ്പോൾ. ഓരോ മൂലയിലായി ഒരിക്കുന്ന രണ്ട് ജന്മങ്ങൾ. ആ കഴിഞ്ഞ കുറേ ദിവസങ്ങൾ എത്ര നന്നായിരുന്നു. ശരിക്കും ജീവിതത്തിന് ഒരു അർത്ഥം തോന്നിയത് അപ്പോഴായിരുന്നു. ഇന്ന് ആണെങ്കിൽ ജീവിക്കുവാനുള്ള ഊർജം എല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. സോഫയിൽ മലർന്ന് കിടക്കുന്ന എന്റെ അരികിലായി അമ്മായി വന്നിരുന്നു.

: അമലൂട്ടാ…..

: ഉം…

: വാ … എന്തെങ്കിലും കഴിക്കാം

: ഹേയ് വേണ്ട… ഞാൻ കഴിച്ചിട്ടാ വന്നത്

: എനിക്ക് മോനോട് ഒരു കാര്യം പറയാനുണ്ട്…

: പറഞ്ഞോളൂ….

: എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല, എനിക്ക് എന്റെ മോളുടെ ജീവിതം ആണ് വലുത്. ഇന്നലെയും ഇന്നുമായി രമേഷേട്ടനുമായി ഞാൻ ഈ വിഷയം ഒരുപാട് നേരം സംസാരിച്ചു. ഇനി എനിക്ക് പറയാനുള്ളത് മോൻ വേറെ രീതിയിൽ എടുക്കരുത്. നീ ഈ അമ്മായിയെ വെറുക്കുകയും അരുത്. മോൻ ഇവിടുന്ന് പോണം… നീ ഇവിടെ ഉള്ളെടുത്തോളം കാലം അവളെ തിരുത്താൻ എനിക്ക് ആവില്ല. ഇന്ന് കാലത്തും നിന്റെ കൂടെ ബൈക്കിൽ കെട്ടിപിടിച്ച് ഇരുന്ന് പോയവൾ ആണ് ഷിൽന. എന്നോടുള്ള വാശിയായിരിക്കും ചിലപ്പോൾ അവൾ ഈ കാണിക്കുന്നത്. പക്ഷെ എനിക്ക് എന്റെ മോളുടെ ഭാവി നോക്കിയേ പറ്റു. അമ്മായിയോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ മോൻ ഞാൻ പറയുന്നത് കേൾക്കണം. രമേഷേട്ടൻ ഒരു വിസ ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മോൻ അതിന് പോകണം. നീ ഇവിടെ ഇല്ലെങ്കിൽ അവളുടെ മനസ് മാറ്റാൻ എനിക്ക് ആവും എന്ന വിശ്വാസം ഉണ്ട്… നീ എന്നോട് പൊറുക്കണം. ഇത് ഒരു അമ്മയുടെ അപേക്ഷ ആയിട്ട് കണ്ടാൽ മതി… ഞാൻ നിന്റെ കാല് പിടിക്കാം…

: അമ്മായി പറയുന്നത് എനിക്ക് മനസിലാവും,അതിൽ ഒരു അമ്മയുടെ നിസ്സഹായാവസ്ഥ ഞാൻ കാണുന്നുണ്ട്, പക്ഷെ എന്റെ നിത്യയെ എനിക്ക് ഒട്ടും മനസിലാവുന്നില്ല.

പേടിക്കണ്ട…. ഇനി നിങ്ങൾക്ക് ഒരു ശല്യമായിട്ട് ഞാൻ ഉണ്ടാവില്ല. കൂടുതൽ ഒന്നും പറയണ്ട. പോയി റെഡി ആയിക്കോ. ഷിൽന ഇപ്പൊ വരും. ഇപ്പോഴേ വിട്ടാൽ ഇരുട്ടുന്നതിന് മുൻപ് നാട്ടിലെത്താം.

……………………

സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് നാട്ടിലേക്ക് പോകുവാനായി ബസ് സ്റ്റാൻഡിൽ എത്തി. നാട്ടിലേക്കുള്ള ksrtc യിൽ മൂന്നുപേർക്ക് ഇരിക്കുവാനുള്ള സീറ്റ് കാലി ആണെങ്കിലും എന്റെ മനസ് അനുവദിച്ചില്ല അവരുടെ കൂടെ ഇരിക്കാൻ. ഞാൻ മാറി ഇരിക്കുന്നത് കണ്ട് ഷിൽനയും അമ്മായിയും അവിടെ നിന്നും എഴുന്നേറ്റ് രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിലേക്ക് മാറി ഇരുന്നു. രാത്രി ഏഴ് മണിയോട് കൂടി വീട്ടിൽ എത്തിച്ചേർന്നു. വിഷ്ണു കാറുമായി ബസ് സ്റ്റാൻഡിൽ വന്നിരുന്നു. എന്റെ മൂഡ് ഓഫ് കണ്ട് അമ്മയും അഞ്ജലിയും കുറേ നേരം എന്നോട് എന്തൊക്കെയോ സംസാരിച്ചിരുന്നു. അളിയന് നേരത്തെ തന്നെ വീട്ടിൽ വന്നിട്ടുണ്ട്. എൻഗേജ്‌മെന്റ് ന്റെ ടെൻഷൻ ആയിരിക്കും എന്ന് പറഞ്ഞ് അളിയനാണ് അവസാനം എന്നെ രക്ഷിച്ചത്. അമ്മായിയും ഷിൽനയും അകത്ത് കയറാൻ നിന്നില്ല. മുറ്റത്ത് നിന്ന് എല്ലാവരോടും വർത്തമാനം പറഞ്ഞ ശേഷം വിഷ്ണുവിന്റെ കൂടെ നടന്നാണ് വീട്ടിലേക്ക് പോയത്. അമ്മയും മോളും എത്ര നന്നായാണ് അഭിനയിക്കുന്നത്. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ ചിരിച്ചു കളിച്ച് അഭിനയിച്ചിട്ടാണ് പോയത്. രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ച് കിടന്നതേ ഓർമയുള്ളൂ. നന്നായി ഒന്ന് ഉറങ്ങി.

……………….

കാലത്ത് തന്നെ വിഷ്ണുവും ടീമും ഒരുങ്ങി ഇറങ്ങി വന്നിരുന്നു. എന്നെ ചമയിക്കാൻ ഒക്കെ വിഷ്ണു ആണ് മുന്നിൽ. അമ്മായിയും ഷിൽനയും കാലത്ത് തന്നെ എത്തിയിട്ടുണ്ട്. വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തിൽ ആണ്. എന്റെ മുഖം മാത്രമാണ് അഭിനയിച്ചുകൊണ്ട് ചിരിക്കുന്നത്. ഷിൽനയുടെ ഡ്രസ് കണ്ടാൽ അവളാണ് പെണ്ണ് എന്ന് തോന്നിപ്പിക്കും. നീല ഫ്രോക്കും അതിനൊത്ത മുത്തുമാലയും, ഫ്രോക്കിന് മാച്ചായ കമ്മലും അണിഞ്ഞ് തിളങ്ങി നിൽപ്പുണ്ട് പെണ്ണ്. ഞാൻ മനസുവച്ചിരുന്നെങ്കിൽ ഇന്ന് അവളുടെ കൈകളിൽ എന്റെ പേരെഴുതിയ ഒരു മോതിരം കിടക്കുമായിരുന്നു. പക്ഷെ എന്ത് ചെയ്യാം അവളുടെ അടുത്ത് നിന്നും മാറാതെ നിൽക്കുന്ന ആ സാധനത്തിനെ കണ്ടോ…. എന്റെ ആദ്യ ഭാര്യ, നിത്യ. നിത്യ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ ഇന്ന് ഈ മാലാഖയെ ഞാൻ എന്റെ പെണ്ണാക്കി മാറ്റിയേനെ. ഇതാണ് വിധി എന്ന് പറയുന്നത്. എന്നാലും ഷി എന്ത് ഭവിച്ചാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത്. പെണ്ണിന്റെ മുഖത്ത് ഒരു തന്റേടം വന്നതുപോലുണ്ട്. എന്തോ മനസിൽ ഉറപ്പിച്ചു വച്ചിട്ടാണ് പെണ്ണ് ഇങ്ങനെ പെരുമാറുന്നത്.

വന്നവരെയൊക്കെ കണ്ട് സംസാരിച്ച് ഞാൻ മെല്ലെ ഉമ്മറത്ത് പോയി ഒരു കസേരയിൽ ഇരുന്നു. അമ്മായി എന്റെ അരികിൽ വന്ന് നില്പുണ്ട്.

: അമലൂട്ടാ….

: ഉം….. എന്താ

: നല്ല ബോറാവുന്നുണ്ട് കേട്ടോ…. ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അല്ലെ ചിരിക്കാൻ. എല്ലാം മറന്ന് ഇന്ന് മുതൽ ഒരു പുതിയ ജീവിതം തുടങ്ങണം എന്റെ മോൻ

: എന്റെ മോനോ……… നിന്റെ കെട്ടിയോൻ… അത് മറക്കണ്ട. മനസിൽ നിങ്ങൾ ഒരുപാട് ചിരിക്കുന്നുണ്ടാവും അല്ലെ. എല്ലാം ജയിച്ചു എന്ന തോന്നലിൽ. പക്ഷെ ഒരു കാര്യം മനസിലാക്കിക്കോ…. എന്റെ ഔദാര്യം ആണ് ആ ചിരി. നന്നായി ആസ്വദിച്ച് ചിരിച്ചോ.

: അമലൂട്ടാ…. ……….സോറി.

: എന്നോടല്ല… പോയി നിങ്ങളെ മോളോട് പറ. _________/_________/_______/______

10.30 നുള്ള ശുഭ മുഹൂർത്തത്തിൽ എന്റെ ഉള്ളൊന്ന് പിടഞ്ഞുകൊണ്ട് ഞാൻ തുഷാരയുടെ കൈയ്യിൽ മോതിരം അണിയിച്ചു. എല്ലാത്തിനും സാക്ഷിയായി ഷിൽനയും അമ്മായിയും മുൻ നിരയിൽ തന്നെ ഉണ്ട്. എനിക്ക് ഉള്ളത്തിന്റെ പത്തിൽ ഒരു അംശം പോലും വിഷമം അവരുടെ രണ്ടുപേരുടെയും മുഖത്ത് കാണാൻ ഇല്ല. തുഷാര നല്ല സന്തോഷത്തോടെ എല്ലാവരെയും കണ്ട് വർത്തമാനം പറയുന്നുണ്ട്. അവളുടെ ബന്ധുക്കളെയൊക്കെ എനിക്ക് പരിചയപ്പെടുത്താനും മറന്നില്ല. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും സന്തോഷമുണ്ടാവേണ്ട അപൂർവം സുദിനങ്ങളിൽ ഒന്നാണ് ഇന്ന് കടന്ന് പോയത്. പക്ഷെ എനിക്ക് മാത്രം അത് ഉൾകൊള്ളുവാനോ മനസ് നിറഞ്ഞൊന്ന് ചിരിക്കുവാനോ കഴിയുന്നില്ല. എന്റെ ജീവിതത്തിലെ നല്ല ദിനങ്ങൾ എല്ലാം കഴിഞ്ഞിരിക്കുന്നു എന്ന അബദ്ധ ധാരണയിൽ ആണ് ഞാൻ. പക്ഷെ ഒരു ദൃഢനിശ്ചയം ഞാൻ എടുത്തിട്ടുണ്ട്. എന്നെ വിശ്വസിച്ച് , എന്നെ ഇഷ്ടപെട്ട് എന്റെ കൈയ്യിൽ ഒരു മോതിരം അണിഞ്ഞവളാണ് തുഷാര. എന്റെ തെറ്റുകൾക്ക് അവൾ ശിക്ഷ അനുഭവിക്കാൻ പാടില്ല. അതുകൊണ്ട് ഒരു ഭർത്താവ് എന്ന രീതിയിൽ എല്ലാ സുഖങ്ങളും,

സന്തോഷവും എന്നിൽ നിന്നും അവൾക്ക് കിട്ടേണ്ടതായിട്ടുണ്ട്. അതിന് ഒരു കുറവും ഞാൻ വരുത്തില്ല. എന്റെ ദുഃഖങ്ങൾ എന്റെ മാത്രമാണ്, അതിന്റെ ഒരു അറ്റത്ത് തുഷാരയെ തളച്ചിടാൻ ഞാൻ ഒരുക്കമല്ല. ആ പാവം എന്ത് പിഴച്ചു.

മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് കാരണവർ തമ്മിൽ കല്യാണം എപ്പോൾ നടത്താം എന്നുള്ള ചർച്ചയിൽ ആണ്. ആറ് മാസം അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് മതി എന്നാണ് എന്റെ കൂടെ വന്നവർ പെണ്ണ് വീട്ടുകാരെ അറിയിച്ചത്… അത്രയും നീട്ടണോ എന്ന ഒരു ചോദ്യം തുഷാരയുടെ അച്ഛന്റെ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്..

അളിയൻ : ഒരു വർഷം ഇല്ലെങ്കിലും 6 മാസം എങ്കിലും സമയം വേണം… അമലിന്റെ അച്ഛനും മാമനും ഒക്കെ പങ്കെടുക്കാൻ ഉള്ളതാണ്. അവരുടെയൊക്കെ ലീവ് നോക്കണ്ടേ നമ്മൾ

ഞാൻ : മൂത്തവർ ഒക്കെ ഇരിക്കുമ്പോൾ ഞാൻ അഭിപ്രായം പറയുന്നത് ശരിയാണോ എന്നറിയില്ല, എങ്കിലും എന്റെ കല്യാണ കാര്യം അല്ലെ അതിൽ എന്റെ അഭിപ്രായത്തിനും വില ഉണ്ടല്ലോ അല്ലെ…. 6 മാസം വരെയൊന്നും കാക്കണ്ട. എത്ര പെട്ടെന്ന് നടത്താൻ പറ്റുമോ അത്രയും വേഗത്തിൽ നടത്താം എന്നാണ് എന്റെ അഭിപ്രായം. അച്ഛന്റെ ലീവ് കുഴപ്പമില്ല, അതൊക്കെ വരാൻ പറ്റും.

എന്റെ അഭിപ്രായം കേട്ട് വീട്ടുകാർ എല്ലാവരും ആശ്ചര്യപ്പെട്ട് എന്നെ തന്നെ നോക്കുകയാണ്. അപ്പോഴും 2 പേരുടെ മുഖത്ത് നല്ലൊരു സന്തോഷം കാണാൻ ഉണ്ട്. ഒന്ന് എന്റെ ആദ്യ ഭാര്യ നിത്യയിലും, മറ്റൊന്ന് എന്റെ ഭാര്യ ആകാൻ പോകുന്ന തുഷാരയിലും. എന്റെ പ്രതികരണം കേട്ട് ഷിൽന ഒന്ന് പതറി. ഇത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങിയിട്ടുണ്ട്.

തുഷാരയുടെ വീട്ടുകാർക്ക് എല്ലാവർക്കും ഭയങ്കര സന്തോഷം ആയി. അപ്പോൾ തന്നെ അവിടെ അടുത്തുള്ള പണിക്കരെ വിളിച്ച് നല്ല ദിവസം നോക്കി. നല്ല ദിവസങ്ങൾ കുറേ ഉണ്ടെങ്കിലും ഒരു ഞായറാഴ്ച കിട്ടിയത് കൃത്യം 28 ദിവസങ്ങൾക്ക് ശേഷം ആണ്. ചുരുക്കി പറഞ്ഞാൽ ഇനി ഒരു മാസം. എന്റെ വീട്ടുകാരുമായി ആലോചിച്ച് ഉറപ്പ് പറയാം എന്ന തീരുമാനത്തിൽ എല്ലാവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു. വീട്ടിൽ എത്തിയ ഉടനെ അമ്മയും ചേച്ചിയും എന്നെ വഴക്ക് പറഞ്ഞു. അച്ഛനോട് ചോദിക്കാതെ ഞാൻ കയറി അഭിപ്രായം പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. കാരണം ഒരു വർഷം കഴിഞ്ഞ് കല്യാണം മതിയെന്ന് പറഞ്ഞിട്ടാണ് എല്ലാവരും പോയത്. പക്ഷെ പെട്ടെന്നുള്ള എന്റെ മലക്കം മറിച്ചിലിൽ എല്ലാവരും ഒന്ന് പതറി എന്ന് വേണം പറയാൻ. അവസാനം ഞാൻ തന്നെ അച്ഛനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. എനിക്ക് അറിയില്ലേ എന്റെ അച്ഛനെ. ആള് പാവം ആണ്. എന്റെ തീരുമാനം ആണ് ശരിയെന്ന് അച്ഛനും പറഞ്ഞതോടെ അമ്മയും ഹാപ്പി.

______/_______/_______/_______

ഷിൽനയും അമ്മായിയും നാളെയാണ് തിരിച്ച് പോകുന്നത്. രാത്രി എന്റെ വീട്ടിലേക്ക് വന്ന അവർ ഹാളിൽ ഇരുന്ന് വർത്തമാനം പറയുന്നുണ്ട്. അതിനിടയിലേക്കാണ് ഞാൻ കയറി വന്നത്..

അമ്മ  : മോനെ നാളെ എത്ര മണിക്കാ പോകുന്നേ…. നിന്നെ കാണാനാ നിത്യ വന്നത്

ഞാൻ : അതിന് ഞാൻ എവിടെയും പോന്നില്ലല്ലോ… നിങ്ങൾ ട്രെയിനിലോ ബസിലോ പൊയ്ക്കോ അമ്മായി… ഞാൻ ടൗണിൽ ആക്കി തരാം.

അമ്മ : അപ്പൊ നിനക്ക് ജോലിക്ക് പോണ്ടേ

ഞാൻ : കുറച്ച് ദിവസത്തെ ലീവ് എഴുതി കൊടുത്തിട്ടുണ്ട്..

അമ്മായി : അമലൂട്ടാ ഇപ്പോഴേ ലീവ് എടുത്ത് തീർത്താൽ കല്യാണത്തിന് എന്ത് ചെയ്യും

അമ്മ : ഇനി ആകെ ഒരു മാസം ഇല്ലല്ലോ അമലൂ…. മോൻ നാളെ പോയിട്ട് കല്യാണത്തിന് ഒരു ആഴ്ച മുന്നേ വന്നാമതി. ഇവിടെ നിന്റെ അളിയൻ ഉണ്ടല്ലോ… അവൻ നോക്കിക്കോളും കാര്യങ്ങൾ ഒക്കെ

ഞാൻ : ലീവൊന്നും പ്രശ്നമല്ല. ഇപ്പൊ ഞാൻ ഒരു 10 ദിവസത്തെ ലീവിനാണ് വന്നത്. അത് കഴിഞ്ഞാൽ ചിലപ്പോ തിരിച്ച് പോകില്ല. ഞാൻ ആ ജോലി വേണ്ടെന്ന് വച്ചു.

( അമ്മായിയും ഷിൽനയും ഒന്ന് ഞെട്ടി. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി…)

ഷി : ഏട്ടാ….. ജോലി വേണ്ടെന്ന് വയ്ക്കാനോ… ഏട്ടൻ എന്ത് പ്രാന്താ ഈ പറയുന്നേ

അഞ്ജലി : ഒരു പെണ്ണ് ശരിയായെന്ന് കരുതി നീ ഇപ്പോഴേ ഉഴപ്പാൻ തുടങ്ങിയോ… കല്യാണം ഒക്കെ കഴിഞ്ഞാൽ ഇനി എന്തെല്ലാം ചിലവുണ്ട്… ജോലി ഉണ്ടായിട്ട് തന്നെ ഇവിടെ ആൾക്കാർക്ക് ജീവിക്കാൻ പറ്റുന്നില്ല അപ്പോഴാ അവൻ ഉള്ളത് കളഞ്ഞിട്ട് വന്നേക്കുന്നു…

ഞാൻ : എന്റെ ചിലവിനെ കുറിച്ച് ഓർത്തിട്ട് നീ ടെൻഷൻ ആവണ്ട. നിങ്ങൾ ആരുടെ അടുത്തും കൈ നീട്ടാൻ ഞാൻ വരില്ല. എനിക്ക് അറിയാം എങ്ങനാ ജീവിക്കേണ്ടതെന്ന്

അമ്മ : നീ മിണ്ടതിരിയെടി…. അമലൂട്ടാ…. എന്താ എന്റെ മോന് പറ്റിയേ… ഇന്നലെ വന്നത് മുതൽ മോന് എന്തോ വിഷമം ഉണ്ടല്ലോ… അമ്മയോട് പറ

ഞാൻ : ഒന്നും ഇല്ല അമ്മേ… അമ്മ വിഷമിക്കണ്ട. നിങ്ങൾക്ക് ആർക്കും ഒരു ശല്യം ഒന്നും ആവില്ല ഞാൻ.

അമ്മായി : മോനെ അമലൂട്ടാ…. എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ.. നല്ലൊരു ജോലി ഉണ്ടായിട്ട് അത് കളയണോ.. മോൻ വാ നാളെ നമുക്ക് പോകാം. എന്നിട്ട് ഉഷേച്ചി പറഞ്ഞപോലെ ഒരാഴ്ച മുന്നേ വന്നാൽ പോരെ

ഞാൻ : അമ്മായി ഇതിൽ ഇടപെടേണ്ട. ഞാൻ ഇല്ലാത്തതുകൊണ്ട് നിങ്ങൾക്ക് അവിടെ ഒരു കുറവും വരില്ല. ആ ഫ്ലാറ്റിൽ തന്നെ താമസിക്കാം, ഒരു വർഷത്തേക്കുള്ള എഗ്രിമെന്റ് ഷിൽനയുടെ പേരിൽ ആക്കിയിട്ടുണ്ട്. പിന്നെ ഇത് എന്റെ പേർസണൽ കാര്യം ആണ് അതിൽ അമ്മായി ഇടപെടേണ്ട. എനിക്ക് അറിയാം എങ്ങനെ ജീവിക്കണം എന്ന്

അഞ്ജലി : എടാ ചെറുക്കാ….. നീ എന്ത് തോന്യവാസമാ ഈ പറയുന്നേ… അമ്മായി എന്താ പുറത്തുള്ള ആളാണോ. നിന്റെ കാര്യത്തിൽ ഇടപെടാൻ അവകാശം ഉള്ള ആള് തന്നെയാ.. അമ്മായിയോട് സോറി പറയെടാ… ഒരു പെണ്ണ് കിട്ടിയാൽ എല്ലാം ആയി എന്നാണോ….അഹങ്കാരി

ഞാൻ : നീ മിണ്ടണ്ട…..അമ്മായിയോട് പറഞ്ഞതേ നിന്നോടും പറയാൻ ഉള്ളു.

ഷി : ഏട്ടാ…. ഏട്ടന് എന്താ പ്രാന്തായോ … അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ആണോ… എന്തിനാ ഏട്ടൻ ഇപ്പൊ ഇത്ര ചൂടാവുന്നേ. അത് ഏട്ടന്റെ സ്വന്തം ചേച്ചി അല്ലെ. ഏട്ടൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ മുൻപ്

ഞാൻ : ഷിൽനേ… മനുഷ്യർ എല്ലാവരും എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കില്ല. സ്വന്തം കാര്യത്തിന് അനുസരിച്ച് അവർ നിറം മാറിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് മൃഗങ്ങളേക്കാൾ നമ്മൾ പേടിക്കേണ്ടത് മനുഷ്യരെ ആണ്.

അമ്മ : മതി… ഇനി ആരും ഒന്നും പറയണ്ട. അവന് എന്തോ ബാധ കയറിയിട്ടാ ഉള്ളത്. ഞാൻ സമധാനത്തിൽ ചോദിച്ചോളാം എന്റെ മോനോട്.

പിറ്റേന്ന് ഉച്ചയോട്കൂടി അമ്മായിയും ഷിൽനയും മംഗലാപുരത്തേക്ക് പോയി. ഞാൻ തന്നെയാണ് അവരെ ബസ് കയറ്റി വിട്ടത്. വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ അവരെ യാത്രയാക്കുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. പരിചയമില്ലാത്ത യാത്രക്കാരെ പോലെ ഒരു കാറിൽ ഇരുന്ന് യാത്ര ചെയ്തു. ശരിക്കും ഒരു ടാക്സി കാർ ഓടിക്കുന്ന പ്രതീതി ആയിരുന്നു. രണ്ടുപേരും പുറകിലെ സീറ്റിൽ ആയതുകൊണ്ട് അവരുടെ മുഖത്തേക്ക് നോക്കേണ്ടി വന്നില്ല. ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ട് പാതയോരത്ത് വണ്ടി നിർത്തി ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. സുരക്ഷിതമായി അവർ കയറി എന്ന് ഉറപ്പിച്ച ശേഷം ബസ് പുറപ്പെടുന്നത് വരെ അവിടെ തന്നെ ഇരുന്നു. ബസ് എന്നെയും പാസ് ചെയ്ത് പോയ ശേഷം ആണ് ഞാൻ തിരിച്ച് വീട്ടിലേക്ക് പോയത്. എത്ര ദേഷ്യം ഉണ്ടെങ്കിലും എന്റെ ജീവനാ ആ പോയ രണ്ടും.

________/_______/________/_______

കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പെയിന്റ് അടി, പൊളിഷിങ്, ഷോപ്പിംഗ്, കല്യാണം ക്ഷണിക്കൽ, അങ്ങനെ ഓരോ തിരക്കുകളിൽ ആയതിനാൽ മറ്റ് കാര്യങ്ങൾ ഒന്നും ആലോചിക്കാൻ സമയം കിട്ടാറില്ല. എങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും, കക്കൂസിൽ പോയി ഇരിക്കുമ്പോഴും എല്ലാം അമ്മായിയും ഷിൽനയും മനസിലേക്ക് ഓടി വന്നുകൊണ്ടിരുന്നു. ഈ രണ്ട് സമയത്താണല്ലോ നമ്മുടെ മനസിലെ ചിന്തകൾക്ക് ചിറക് മുളയ്ക്കുന്നത്. മറ്റൊരു സന്തോഷം ഉള്ളത് അച്ഛൻ നാട്ടിൽ വന്നു എന്നതാണ്. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല. എല്ലാം പുള്ളിക്കാരൻ കണ്ടറിഞ്ഞ് ചെയ്തോളും. അഞ്ജലി ചേച്ചി ഒരുപാട് തവണ എന്റെ വായിൽ കോലിട്ട് കുത്തി നോക്കിയെങ്കിലും എനിക്ക് എന്താണ് ഇപ്പൊ ഒരു മാറ്റത്തിന് കാരണം എന്ന് മാത്രം ഞാൻ പറഞ്ഞില്ല. ചൂടാവുമെങ്കിലും അവൾ പാവമാണ്. ഞാൻ എല്ലാവരോടും ചൂടായ അന്ന് തന്നെ കുറേ നേരം എന്റെ മുറിയിൽ വന്നിരുന്ന് എന്നോട് സംസാരിച്ചു. സത്യത്തിൽ എനിക്ക് അതൊരു വലിയ ആശ്വാസം തന്നെ ആയിരുന്നു. ഒരു പെങ്ങൾ ഉണ്ടാവുക എന്നത് വലിയ ഭാഗ്യമാണെന്ന് ഞാൻ മനസിലാക്കിയത് അന്നാണ്.

മാമന് ലീവ് എടുക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ കല്യാണത്തിന് കൂടാൻ പറ്റില്ലെന്ന് പറഞ്ഞ് നിരന്തരം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ എനിക്ക് എന്തോ പഴയപോലെ സംസാരിക്കാൻ പറ്റുന്നില്ല മാമനോട്. എന്നെ ഗൾഫിലേക്ക് നാട് കടത്താനുള്ള ഐഡിയ മാമന്റെ ആയിരുന്നല്ലോ. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം മോളുടെ കാര്യം വരുമ്പോൾ ചിലപ്പോൾ ഞാനും അങ്ങനെ ആയിരിക്കും. എങ്കിലും അമ്മായി എന്നോട് കാണിക്കുന്ന അകലം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

കല്യാണ സാരിയും മറ്റ് തുണികൾ ഒക്കെ വാങ്ങുവാനായി എല്ലാവരും കൂടി ഒരു ദിവസം പോയി. തുഷാര കൂടെയുണ്ട്. ഇനി വാങ്ങേണ്ടത് താലി മാല മാത്രമാണ്. താലി മാല എന്ന് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് പട പട അടിക്കുകയാണ്. ഞാൻ വാങ്ങി കെട്ടിയ ഒരു താലി അമ്മായിയുടെ കഴുത്തിൽ ഉണ്ടല്ലോ എന്ന്

ഓർക്കുമ്പോൾ ഉള്ള നെഞ്ചിടിപ്പാണ് അത്. ബാക്കി സാധനങ്ങൾ ഒക്കെ വാങ്ങി സ്വർണം എടുക്കുവാനായി ജ്വല്ലറിയിൽ പോകാം എന്ന് പറഞ്ഞ അച്ഛനെ ഞാൻ വിലക്കി. അത് മറ്റൊരു ദിവസം ഞാൻ വാങ്ങിക്കാം എന്ന ഉറപ്പിൽ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോയി. തുഷാരയുമായുള്ള ഫോൺ വിളികൾ വലുതായി ഇല്ലെങ്കിലും അത്യാവശ്യം ഉണ്ട്. രാത്രി കിടക്കാൻ നേരത്ത് എന്നും സംസാരിക്കാറുണ്ട്. എന്നാൽ ഇത്രയും ദിവസത്തിൽ ഒരിക്കൽപോലും അമ്മായിയോ ഷിൽനയോ എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ടും വിളിച്ചില്ല എന്ന് വേണം പറയാൻ.

_______/_______/________/_________

കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.. അമ്മായിയും ഷിൽനയും ഒരാഴ്ച മുന്നേ വീട്ടിൽ എത്തിയിട്ടുണ്ട്. തുഷാരയും അവരുടെ കൂടെയാണ് നാട്ടിൽ എത്തിയത്. എന്നെ വിളിക്കുന്നില്ലെങ്കിലും ഷിൽന കാര്യങ്ങൾ എല്ലാം തുഷാര വഴി അറിയുന്നുണ്ട്. നാളെ കാലത്ത് വിഷ്ണുവിനേയും കൂട്ടി താലി മാല വാങ്ങാൻ പോകാം എന്ന് പറഞ്ഞുവച്ചിട്ടുണ്ട്. അപ്പോഴാണ് അമ്മായിയുടെ വീട് വരെ പോകണം എന്ന് പറഞ്ഞ് അമ്മായിയുടെ ഫോൺ വന്നത്. എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി ഞാൻ ഉടൻ തന്നെ അവിടേക്ക് പോയി. മുറ്റത്ത് നിന്നുകൊണ്ട് ബെൽ അടിച്ചതും അമ്മായി വന്ന് വാതിൽ തുറന്നു. കയറാതെ അവിടെ തന്നെ നിന്ന എന്നെ അവർ നിർബന്ധിച്ച് അകത്ത് കയറ്റി ഇരുത്തി. ഷിൽന അവളുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും സംസാരിക്കാൻ പോയില്ല. ഉടനെ അമ്മായി റൂമിൽ പോയി കയ്യിൽ ഒരു പൊതിയുമായി വന്നു.

(കൈയ്യിലിരുന്ന പൊതി എനിക്കുനേരെ നീട്ടിക്കൊണ്ട് അമ്മായി പറഞ്ഞു )

: അമലൂട്ടാ….. ഇത് നിനക്കുള്ളത് ആണ്. നീ ഇത് വാങ്ങണം

ആ പൊതി വാങ്ങി തുറന്ന് നോക്കിയ ഞാൻ ഞെട്ടി.. അതിന് അകത്തുള്ള സാധനം കണ്ട ഉടനെ എന്റെ കൈകൾക്ക് ശക്തിയില്ലാതായി. കയ്യിൽ നിന്നും അത് താഴേക്ക് പതിച്ചു. നിലത്ത് വീണു കിടക്കുന്ന കടലാസ് പൊതിയിൽ നിന്നും ആയിരത്തിന്റെ നോട്ട് കെട്ടുകൾക്ക് മുകളിലായി ഞാൻ എന്റെ നിത്യയുടെ കഴുത്തിൽ അണിയിച്ച താലി മാല ചുരുണ്ടിരിക്കുന്നു. എന്റെ കണ്ണുകൾ അമ്പരപ്പോടെ അമ്മായിയെ നോക്കി സ്തബ്ധനായി നിന്നു. ഉടനെ അമ്മായി കുനിഞ്ഞ് നിന്ന് അവ എടുത്ത് വീണ്ടും എന്റെ കൈയ്യിൽ വച്ചു തന്നു.

: നീ ഇത് കൊണ്ടുപോണം. ഇത് നിന്റേത് ആണ്. നീ എനിക്ക് വേണ്ടി വാങ്ങിയ മാലയാണ് അത്. ഇനി ഇത് അണിയാൻ യോഗ്യത ഉള്ളത് തുഷാരയ്ക്ക് ആണ്. ഇത് വാങ്ങുമ്പോൾ തന്നെ ഞാൻ നിന്നോട് പറഞ്ഞിരുന്നു, നിന്റെ കല്യാണത്തിന് താലി മാല ഈ അമ്മായി തരുമെന്ന്. പിന്നെ ഈ പൈസ നിനക്ക് തരാനായി രമേഷേട്ടൻ അയച്ചതാണ്.

: ഇത് ഞാൻ സ്വീകരിക്കില്ല. കാരണം ഇത് അണിയാൻ യോഗ്യത ഉള്ള ആൾ ഇവിടെ തന്നെ ഉണ്ട്. എന്റെ മനസിൽ അവർ മരിച്ചിട്ടില്ല. ഞാൻ മരിക്കുവോളംഎന്റെ മനസിൽ തന്നെ ഉണ്ടാവും. ഈ പണവും എനിക്ക് വേണ്ട. കാരണം, പണം കൊടുത്താൽ കിട്ടാത്ത പലതും  നിങ്ങൾ എനിക്ക് തന്നിട്ടുണ്ട്. അതിന്റെ മുന്നിൽ ഈ കടലാസ് തുണ്ടുകൾക്ക് വലിയ പ്രസക്തി ഇല്ല.

അമ്മായിയുടെ സമ്മാനം നിരസിച്ചുകൊണ്ട് അവിടെ നിന്നും തിരഞ്ഞു നടന്നു. ഇപ്പൊ എന്റെ കണ്ണുകൾ നിറയാറില്ല, അതൊക്കെ അതിജീവിക്കാൻ ഞാൻ പഠിച്ചു തുടങ്ങി. കഴിഞ്ഞതൊക്കെ ഒരു സ്വപ്നം ആയിരുന്നു എന്ന് വിചാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറേ മാറ്റങ്ങൾ എന്റെ ജീവിതത്തിൽ അമ്മായി കൊണ്ടുവന്നിട്ടുണ്ട്. കള്ള് കുടി നിർത്തി, കുറച്ച് കുക്കിങ്‌ പഠിച്ചു, ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വന്നു, പരസ്ത്രീ ബന്ധങ്ങൾ വേണ്ടെന്ന് വച്ചു. അങ്ങനെ പല മാറ്റങ്ങളും പഠിപ്പിച്ചത് അമ്മായിയും മകളും ചേർന്നാണ്. ഒരു കണക്കിന് ലീനയുടെ അടുത്ത് വീണ്ടും പോകാതിരുന്നത് നന്നായി. നമ്മൾ ആത്മാർത്ഥമായി ചിലപ്പോൾ സ്നേഹിച്ചുപോകും, പിന്നീട് ഒരു അവസരത്തിൽ അവരിൽ നിന്നും ആ സ്നേഹം തിരിച്ചു കിട്ടാതെ ആവുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മളല്ലാതായി തീരും. അതുകൊണ്ട് ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാൻ പാടില്ല. ഷിൽന പറഞ്ഞതുപോലെ, വിധിച്ചതാണെങ്കിൽ നമുക്ക് തന്നെ കിട്ടും. ചിന്തകളിൽ മുഴുകി വീട്ടിലേക്ക് നടന്നു. ഞാൻ വരുന്നതും കാത്ത് അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്.

അച്ഛൻ  : എന്താടാ…. അമ്മായി എന്തിനാ വിളിച്ചത്

ഞാൻ  : ഒന്നുമില്ല അച്ഛാ….. കുറച്ച് പൈസ തരാൻ വേണ്ടി വിളിച്ചതാ..മാമൻ എനിക്ക് തരാൻ എന്നും പറഞ്ഞ് അയച്ചതാണ് പോലും

അമ്മ  : എന്നിട്ട് നീ വാങ്ങിയോ

ഞാൻ  : ഹേയ് , ഞാൻ വാങ്ങിയിട്ട് തിരിച്ചു കൊടുത്തു. നമുക്ക് എന്തിനാ പൈസ. എന്റെ വേൾഡ്‌ ബാങ്ക് അല്ലെ ഇവിടെ ഇരിക്കുന്നത്…

അച്ഛൻ : അല്ല,നാളെ താലി വാങ്ങാൻ പോകണ്ടേ… എത്രയാ നിന്റെ മനസിൽ

ഞാൻ : ഒരു 6 പവന്റെ മാലയും പിന്നെ ഒരു അര പവന്റെ താലിയും.. അത് പോരെ

അമ്മ : പിശുക്ക് കാണിക്കല്ലേ അമലൂട്ടാ…. വേറെ ആർക്കും അല്ല നിന്റെ ഭാര്യയ്ക്ക് തന്നെ കെട്ടാനുള്ളതല്ലേ

ഞാൻ : എന്റെ കൈയ്യിൽ അധികം പൈസ ഒന്നും ഇല്ല…. കൂടിപ്പോയാൽ ഒരു മൂന്നര, നാല് ലക്ഷം ഉണ്ടാവും. മുഴുവൻ പൈസക്കും ഗോൾഡ്‌ വാങ്ങിയാൽ ബാക്കി ചിലവിന് എന്ത് ചെയ്യും..

അച്ഛൻ : ബാക്കി ചിലവൊന്നും ഓർത്ത് എന്റെ മോൻ പേടിക്കണ്ട.. നീ ഒരു 10 പവന്റെ മാല തന്നെ വാങ്ങിക്ക്…

ചേച്ചി : ശരിക്കും അളിയന്റെ അവകാശം ആണ് ഇതൊക്കെ… ഇവൻ ഡിമാൻഡ് ആക്കിയിട്ടല്ലേ… അല്ലെങ്കിൽ എന്റെ ഏട്ടൻ തരാമെന്ന് പറഞ്ഞതല്ലേ താലി മാല

ഞാൻ : അത് എന്തായാലും വേണ്ട മോളെ…. എന്റെ പെണ്ണിന് കെട്ടാനുള്ളത് ഞാൻ അധ്വാനിച്ച കാശുകൊണ്ട് വാങ്ങാൻ ആണ് എനിക്ക് ഇഷ്ടം.. നീ ഒരു കാര്യം ചെയ്യ് , അളിയനോട് ആ കാശ് എന്റെ അക്കൗണ്ടിൽ ഇടാൻ പറ… കല്യാണം കഴിഞ്ഞാലും ചിലവ് ഉണ്ടെടി…

ചേച്ചി : ആഹാ കൊള്ളാലോ…. വേണ്ടെന്ന് വയ്ക്കില്ല അല്ലെ….

അമ്മ : അത് നിങ്ങൾ അളിയനും അളിയനും എന്താണെന്ന് വച്ചാൽ ആക്കിക്കോ….

ഞാൻ : അച്ഛാ 10 പവനൊക്കെ വാങ്ങണോ… ഒരു 6 പോരെ

അമ്മ : പൈസ ഓർത്തിട്ട് എന്റെ മോൻ പേടിക്കണ്ട… നിന്റെ കൈയ്യിൽ 4 ലക്ഷം ഉണ്ടെന്നല്ലേ പറഞ്ഞത്… 10 പവൻ വാങ്ങിയാലും അത്രയൊന്നും ആവില്ല… ചിലപ്പോ ഒരു ഒന്നര രണ്ട് ലക്ഷം ഒക്കെയേ ആവൂ..

ഞാൻ : ആഹ് ശരി ശരി….. ഒരു കാര്യം ചെയ്യാം, ഞാനും വിഷ്ണുവും പോകാമെന്നാ വിചാരിച്ചത്, ഇവളും കൂടി വരട്ടെ.. അച്ഛൻ വരുന്നോ…?

അച്ഛൻ : നിങ്ങള് പോയാൽ മതി… എനിക്ക് കുറച്ച് പണിയുണ്ട്.

_______/______/______/______

നിന്ന് തിരിയാൻ നേരമില്ലാത്ത അത്രയും തിരക്കാണ് കല്യാണം അടുക്കുംതോറും. നാളെ കാലത്ത് 10.30 നും 11 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ തുഷാരയെ അമലൂട്ടാൻ താലികെട്ടും. ഇന്ന് കാലത്തുമുതൽ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും ഒക്കെയായി ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയുണ്ട് വീട്ടിൽ. ഫോട്ടോ എടുപ്പും വീഡിയോ പിടുത്തവും ഒക്കെയായി ആകെ തിരക്കിലാണ്. വരുന്നവരെയൊക്കെ സ്വീകരിച്ചിരുത്താൻ അച്ഛൻ മുന്നിൽ തന്നെയുണ്ട്. അടുക്കളയിലെ ഭരണം മുഴുവൻ ഏറ്റെടുത്തിരിക്കുന്നത് അമ്മായി ആണ്. എന്റെ ഡ്രെസ്സുകൾ ഒരുക്കി വയ്ക്കാനും മുറി വൃത്തിയാക്കാനും ഒക്കെ ചേച്ചിയുടെ കൂടെ ഷിൽനയും മുൻ പന്തിയിൽ തന്നെയുണ്ട്. മനസിൽ ഒരു അഗ്നി പർവതവും പേറിക്കൊണ്ട് പുറത്ത് ചിരിച്ചുകൊണ്ട് നടക്കുകയാണ് പാവം ഷി. ഇത്ര പെട്ടെന്ന് എന്റെ കല്യാണം ഉണ്ടാകുമെന്ന് അവളും കരുതിയിരുന്നില്ല. എന്തിന്, അമ്മായി പോലും കരുതിക്കാണില്ല ഇത്ര പെട്ടെന്ന് കാര്യങ്ങൾ എളുപ്പമാകും എന്ന്. തിരക്കുകൾക്ക് ഇടയിലും രണ്ടുപേരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അന്ന് മംഗലാപുരത്ത് നിന്നും സംസാരിച്ചതിന് ശേഷം ഇതുവരെ ഷിൽനയോട് മിണ്ടിയിട്ടില്ല. വീട്ടിൽ വച്ചുണ്ടായ വഴക്കിനിടയിൽ സംസാരിച്ചതല്ലാതെ മനസ് തുറന്നൊന്ന് അവരോട് ചിരിച്ചിട്ട് ആഴ്ചകൾ ആയി. അമ്മായി മനപൂർവം എന്നിൽ നിന്നും അകലുകയാണ്. ആ അകലം കുറച്ചു കൊണ്ടുവരുവാനുള്ള ഒരു ശ്രമവും എന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഇല്ല. എത്രയൊക്കെ അകന്നാലും എനിക്ക് എന്റെ അമ്മായിയും മകളും കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു എന്ന സത്യം ഒരിക്കൽ അവർ തിരിച്ചറിയും.

ആഘോഷങ്ങൾ പൊടിപൊടിക്കുന്നുണ്ട്. രാത്രി പാട്ടും ഡാൻസും ഒക്കെയായി എന്റെ കൂട്ടുകാർ തിമിർക്കുകയാണ്. ബന്ധുക്കൾ കുറേ പേർ അമ്മായിയുടെ വീട്ടിലും എന്റെ വീട്ടിലും ഒക്കെയായി കിടക്കുവാൻ പോയി തുടങ്ങിയിട്ടുണ്ട്. ലീനേച്ചി രാവിലെ മുതൽ ഓരോ പണിയിൽ ആണ്. അമ്മായിയുടെ കൂടെ തന്നെ ആയിരുന്നു ലീനയും. രണ്ടുപേരും എത്ര സന്തോഷത്തോടെയാണ് ഇടപഴകുന്നത്. അതൊക്കെ കാണുമ്പോൾ ഉള്ളൊന്ന് പിടയുന്നുണ്ട്. തിരക്കൊക്കെ ഒന്ന് അടങ്ങിയപ്പോഴേക്കും ലീന എന്റെ അടുത്ത് ഒരു കസേരയിൽ വന്നിരുന്നു…

: എന്നാലും ഇത്ര പെട്ടെന്ന് നീ പുതിയ വണ്ടി വാങ്ങുമെന്ന് കരുതിയില്ല… എന്തൊക്കെ ആയിരുന്നു, ആറ് മാസം കഴിയട്ടെ, ഒരു കൊല്ലം കഴിയട്ടെ….

: മനുഷ്യന്റെ കാര്യമല്ലേ ലീ…. എല്ലാം വിധിയുടെ വിളയാട്ടം.

: എന്നിട്ട് മോൻ ഡ്രൈവിംഗ് പഠിച്ചോ… കൈ തെളിഞ്ഞിട്ടേ പുതിയത് വാങ്ങൂ എന്നാണല്ലോ പറഞ്ഞത്

: ഡ്രൈവിംഗ് പഠിക്കാറായപ്പോൾ അല്ലെ അമ്മായി വന്ന് കലം അടച്ചത്…

അല്ലെങ്കിൽ അന്ന് തന്നെ നീ എനിക്ക് ഹെവി ലൈസൻസ് തരില്ലായിരുന്നോ…

: മെല്ലെനെ പറയെടാ… ആരെങ്കിലും കേട്ടാൽ ഉണ്ടല്ലോ

: ഇന്ന് ഒരു കൈ നോക്കിയാലോ… വീട്ടിൽ ആരും ഇല്ലല്ലോ

: ഒന്ന് പോടാ…. എന്തായാലും നടക്കാൻ പോണില്ല…

: അതെന്തുപറ്റി…

: കാർ എൻജിൻ ഔട്ട് കംപ്ലീറ്റ്ലി… ഓയിൽ ലീക്ക് ആണ് മോനെ

: ഓഹ്…… അല്ലെങ്കിലും വേണ്ടെടോ. ഞാൻ എന്തിനുവേണ്ടി ആണോ നിന്നെ വേണ്ടെന്ന് വച്ചത്, അത് എനിക്ക് നഷ്ടപ്പെട്ടു. അതോടെ നന്നാവാൻ തീരുമാനിച്ചു. പക്ഷെ മനസിൽ എന്നും ഉണ്ടാവും കേട്ടോ…

: എന്താടാ സംഭവം… എന്താ നിനക്ക് നഷ്ടപ്പെട്ടത്

: അത് ചോദിക്കരുത് മോളേ…. കൊന്നാലും ഞാൻ പറയില്ല.

: എന്ന വിട്ടു…. പോയത് പോട്ടെ അമലൂട്ടാ…. ഓരോ വാതിലുകൾ അടയുമ്പോഴും പുതിയത് തുറക്കപ്പെടും. ഈ ലോകത്ത് ഒന്നും സ്ഥിരമല്ല. എല്ലാം എന്നും കൂടെ ഉണ്ടാവും എന്നത് നമ്മുടെ തോന്നാലാ..

: നിങ്ങൾ പറഞ്ഞത് കറക്ടാ…. പക്ഷെ അടഞ്ഞത് ദേവീ വിഗ്രഹം ഇരിക്കുന്ന ശ്രീകോവിൽ തന്നെ ആണ് മോളേ…

: അയ്യോ…. ഞാൻ ഓരോന്ന് ചോദിച്ച് നിന്നെ വീണ്ടും വിഷമിപ്പിച്ചോ…. പോട്ടെ…. അതൊക്കെ വിട്. എന്നിട്ട് ഹാപ്പി ആയിട്ട് ഇരിക്ക്.

: ഹേയ്… ലീ പേടിക്കണ്ടെടോ… എനിക്ക് വിഷമം ഒന്നും ഇല്ല. ദി ഷോ മസ്റ്റ് ഗോ ഓൺ ….. എന്നാണല്ലോ…

: അതാണ്…. അപ്പൊ ശരി, നാളെ രാവിലെ കാണാം… പോയി കുറച്ച് ഉറങ്ങാൻ നോക്ക്. അല്ലെങ്കിൽ നാളെ നിന്റെ കണ്ണ് കാണുമ്പോ പെണ്ണ് വീട്ടുകാർ പറയും ചെക്കൻ നല്ല ഫോമിൽ ആണെന്ന് തോന്നുന്നു എന്ന്..

: എന്ന ശരി ലീ….. വിട്ടോ.. വിഷ്ണു പുറകിൽ ഉണ്ട്, അവനോട് കൊണ്ടുവിടാൻ പറ

: അമ്മ ഉണ്ടെടാ …. അവനെ ഇപ്പൊ വിളിച്ചിട്ടും വലിയ കാര്യം ഒന്നും ഇല്ല…. നേരത്തേ ഓഫായിക്കാണും….

………………………… വീട്ടിൽ എല്ലാവരും ഓരോ മുറിയിലായി കിടന്നിട്ടുണ്ട്. എന്റെ മുറി മാത്രമാണ് കാലി. ഇനി കുറച്ചുനേരം ഉറങ്ങാം എന്ന് കരുതി മുറിയിലേക്ക് പോകുമ്പോൾ ഷിൽന എന്നെയും കാത്ത് വാതിൽക്കൽ നിൽക്കുന്നുണ്ട്. പെണ്ണിന്റെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന ചിരി മറഞ്ഞിട്ടുണ്ട്. ആകെ ഒന്ന് ക്ഷീണിച്ചപോലുണ്ട് അവളെ കണ്ടാൽ. പാവത്തിനോട് ഞാൻ മിണ്ടിയിട്ടും കുറച്ചായില്ലേ… ഇത്രയും

വേദനിപ്പിക്കാൻ അവൾ എന്ത് തെറ്റാണ് ചെയ്തത് അല്ലെ… അവളുടെ മുഖം കാണുമ്പോൾ എനിക്കും സങ്കടം വരുന്നുണ്ട്.

: ഷീ…..

: ഉം….

: മോളെന്താ ഇവിടെ നിൽകുന്നേ…. ഉറങ്ങുന്നില്ലേ

: ഞാൻ ഏട്ടനെ കാണാൻ നിന്നതാണ്.

: എന്നെയോ….. എന്തുപറ്റി ? അമ്മായി എവിടെ…. ?

: ദാ… അവിടെ നിൽപ്പുണ്ട്  ( അവൾ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കുമ്പോൾ അമ്മായി ഒരു ചുമരിനോട് ചേർന്ന് നിന്ന് വിഷമത്തോടെ ഞങ്ങളെ നോക്കുന്നുണ്ട്..)

ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ഏട്ടനോട് ചെയ്തത്… എന്നോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസം ആയെന്ന് ഏട്ടന് ഓർമയുണ്ടോ. മനപൂർവം ഒഴിഞ്ഞുമാറി നടക്കുകയല്ലേ എന്റെ ഏട്ടൻ, എന്റെ അവസ്ഥ എന്താ ഏട്ടൻ മനസിലാക്കാത്തത്,,, അമ്മയെ പിണക്കികൊണ്ട് ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് ഏട്ടൻ തന്നെയല്ലേ. എന്നിട്ട് എന്നോട് എന്തിനാ ഏട്ടാ ഇങ്ങനെ വെറുപ്പ് വച്ച് നടക്കുന്നത്.. പഴയപോലെ എന്നോട് ഒന്ന് മിണ്ടിക്കൂടെ… അമ്മയാണ് ഏട്ടനെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് എന്ന് എനിക്ക് അറിയാം, എങ്കിലും ഒരു പെങ്ങളായിട്ടെങ്കിലും ഏട്ടന് എന്നെ കണ്ടൂടെ… പ്ലീസ് ഇതൊരു അപേക്ഷയാണ്.

: ഷി….. ഞാൻ കാരണം നിന്റെ അമ്മയുടെ ആഗ്രഹങ്ങൾ നടക്കാതെ പോകരുത് എന്നേ എനിക്ക് നിർബന്ധം ഉണ്ടായിട്ടുള്ളൂ. നീയുമായി ഇടപഴകുന്നത് അമ്മായിക്ക് ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ എന്താടി ചെയ്യേണ്ടത്. എനിക്ക് നിങ്ങളെ രണ്ടാളെയും ജീവന് തുല്യം ഇഷ്ടമാണ്, അതിനി മായിക്കാൻ ഇതിലും വലിയ എന്തെങ്കിലും കാണിച്ചാലും അമ്മായിക്ക് പറ്റില്ല. കാരണം ഞാൻ പ്രണയിച്ചത് നിന്റെ അമ്മയുടെ ശരീരത്തെ അല്ല, ശരീരം അടങ്ങുന്ന ആ ജീവനും മനസ്സുമാണ്. നിന്നെ ഞാൻ എന്റെ പെങ്ങളെപോലെയേ കണ്ടിട്ടുള്ളു, പക്ഷെ നിന്റെ ഉള്ളിൽ ഉള്ളത് മനസ്സിലാക്കിയപ്പോൾ ഞാനും അറിയാതെ പ്രണയിച്ചുപോയി നിന്നെ. പക്ഷെ എന്റെ അമ്മായിക്ക് വേണ്ടി അത് ഉപേക്ഷിക്കുവാനും ഞാൻ ഒരുക്കമാണ്. എന്നുകരുതി എന്റെ ഉള്ളിൽ നീ മാഞ്ഞുപോയി എന്നല്ല അതിന്റെ അർത്ഥം. എന്റെ ഉള്ളിൽ എന്നും കെടാതെ കത്തുന്ന രണ്ട് വെളിച്ചമേ ഉണ്ടാകൂ… ഒന്ന് എന്റെ നിത്യയും പിന്നൊന്ന് എന്റെ ഷിയും.. എന്നുകരുതി തുഷാരയുടെ ജീവിതം തകർക്കാൻ എനിക്ക് കഴിയില്ല, ഒരു ഭർത്താവിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നത് ഒക്കെ ഞാൻ അവൾക്ക് കൊടുക്കും. പക്ഷെ എന്റെ മനസിൽ നിങ്ങൾ രണ്ടുപേരും കഴിഞ്ഞിട്ടേ അവൾക്ക് സ്ഥാനമുണ്ടാവൂ… അത് അവൾ പോലും അറിയാതെ ഞാൻ കൊണ്ടുനടക്കും.

: ഏട്ടന്റെ അവസ്ഥ എനിക്ക് മനസിലാകും, എന്റെ വിഷമത്തേക്കാൾ ഒരു പത്തിരട്ടി ഏട്ടൻ വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. എങ്കിലും എനിക്ക് ഇത് പറയാതെ വയ്യല്ലോ ഏട്ടാ… ഇനിയെങ്കിലും എന്നോട് ഒന്ന് മര്യാദയ്ക്ക് മിണ്ടിക്കൂടെ… സ്ഥാനം ഒന്നും വേണ്ട, പരിചയമില്ലാത്ത ഒരാളോട് കാണിക്കുന്ന അനുകമ്പയെങ്കിലും എന്നോടും അമ്മയോടും കാണിച്ചൂടെ…..

: മോളേ ഞാൻ പറഞ്ഞില്ലേ…. നിങ്ങൾ രണ്ടാളും എന്നും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്… നീ വിഷമിക്കണ്ട… അമ്മെയേയും കൂട്ടി പോയി ഉറങ്ങാൻ നോക്ക്..

: എനിക്ക് ഒരു ആഗ്രഹം ഉണ്ട്…. അത് ഏട്ടൻ സാധിച്ചു തരണം, പറ്റില്ലെന്ന് മാത്രം പറയരുത്. ഇന്ന് നടന്നില്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും അത് സാധിച്ചെന്ന് വരില്ല…. എന്റെ മാത്രം അല്ല ഏട്ടന്റെ നിത്യയുടേയും കൂടി ആഗ്രഹമാണ് ഇത്, പറ്റില്ലെന്ന് പറയരുത്… ഈ ഒരു കാര്യം മതി ഇനി എനിക്ക് മുന്നോട്ട് പോവാൻ… പ്ലീസ്

: എന്താ ഷീ….. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ അത് സാധിച്ചു തരും…. മോള് പറ

(തുടരും)

❤️🙏 © wanderlust

Comments:

No comments!

Please sign up or log in to post a comment!