യമദേവൻ ഫ്രം കാലപുരി

ഹായ് ഗുയ്‌സ്………

ഒരു ചിന്ന ഫാന്റസി കഥയുമായി ഞാൻ വന്നു കേട്ടോ😁

വരുവിൻ കാണുവിൻ വായിക്കുവിൻ പോകുവിൻ

മരണത്തിന്റെ ദേവനായ യമനും പിന്നെ സാധാരണക്കാരനായ ഒരാളും…ഇവർക്കിടയിൽ സംഭവിച്ച കഥയുടെ ഒരേട് ഞാൻ ചീന്തിയെടുത്ത് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു😎

ഇത് തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്.ജീവിക്കുന്നവരോ മരിച്ചവരോ ആയിട്ടോ ഇതിന് തൂലോം തുച്ഛ ബന്ധം നിങ്ങൾ കണ്ടെത്തിയാൽ ഞാൻ കണ്ടം വഴി സ്പോട്ടിൽ ഓടുന്നതാണ്😝

ബൈ ദുഫായി കഥ വായിച്ചു അഭിപ്രായം അറിയിക്കണേ . . . .

അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി നടന്നത്.

ഉടുത്തിരുന്ന ചെക്ക് ഷർട്ടും കൈലി മുണ്ടും ആകെ മുഷിഞ്ഞിരുന്നു.

90 ml സാധനം അരയിൽ ബോക്സിറിനോട് തിരുകി വച്ചുകൊണ്ട് അവൻ നടന്നു.

30 വയസ്സ് ഉള്ളുവെങ്കിലും കണ്ടാൽ ഒരു 40 വയസ്സ് മൂപ്പ് എങ്കിലും തോന്നിപ്പിക്കുമായിരുന്നു.

ചോരയുടെ നിറമുള്ള കണ്ണുകളും ഉറച്ച ശരീരവും കണ്ടാൽ ആർക്കായാലും ഒരു പേടി തോന്നുമായിരുന്നു.

തൊഴിൽ ലോഡിങ് ആണെങ്കിലും കിട്ടുന്നതിൽ പാതി ഇതുപോലുള്ള ദ്രാവകം വഴി ദാസന്റെ വയറ്റിലേക്ക് ചെന്നെത്തുമായിരുന്നു.

അയാൾക്ക് സ്വന്തമെന്നു പറയാൻ ഭാര്യയും മകളും പിന്നെ വീഴാറായ ഒരു ചെറ്റ പുരയും മാത്രമേ ഉണ്ടായിരുന്നു.

ഭാര്യയുടെ പേര് ശ്രീജയെന്നും മകളുടെ പേര് മാളൂട്ടി എന്നുമായിരുന്നു.

രാത്രി സഞ്ചാരത്തിന് ആളുകൾ ഭയക്കുന്ന വഴിയിലൂടെ കള്ളിന്റെ ബലത്തിൽ ഇരുളിന്റെ അന്ധകാരവും പേറിക്കൊണ്ട് അവൻ നടന്നു.

ഊടു വഴിയിലൂടെ ആടിയാടി കുറെ ദൂരം നടന്നതും അങ്ങു ദൂരെ പൊട്ടു പോലെ ഒരു വെളിച്ചം അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

അത് കണ്ട ആവേശത്തിൽ മുൻപോട്ടു നടന്നു.

ഒരു പടിക്കെട്ട് ആയസപ്പെട്ടു കയറി വന്ന ദാസൻ കിതപ്പോടെ അവിടെ നിന്നു.

അരയിൽ നിന്നും കുപ്പിയെടുത്ത് ബാക്കിയുണ്ടായിരുന്ന 90 ml വായിലേക്ക് കമഴ്ത്തിയ ശേഷം കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു.

അത് നിലത്തു വീണുടയുന്ന ശബ്ദം അവന്റെ കാതിലെത്തി.

അത് കാര്യമാക്കാതെ ദാസൻ ആടിയാടി മുൻപിലേക്ക് നടന്നു.

വാതിലിന് മുൻപിൽ എത്തിയതും അതിൽ കൊട്ടിക്കൊണ്ടിരിന്നു.

“എടി ശ്രീജേ കതക് തുറക്കാൻ”

ശക്തിയിൽ ദാസൻ വാതിലിൽ കൊട്ടികൊണ്ടിരുന്നു.

മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ അവൻ വാതിൽ ആഞ്ഞു തല്ലി.

“കതക് തുറക്കെടി കഴുവേറിടെ മോളെ”

ദാസൻ അലറി.



പുറത്തു എന്തൊക്കെയോ ഒച്ചപ്പാട് കേട്ട് ഉറക്കത്തിലായിരുന്ന ശ്രീജ പൊടുന്നനെ ഞെട്ടി പിടഞ്ഞെണീറ്റു.

മകളെ ഒന്നുകൂടി പുതപ്പിച്ച ശേഷം കണ്ണു തിരുമ്മിക്കൊണ്ടു അവൾ വെളിയിലേക്കിറങ്ങി.

ഉമ്മറത്തെ ലൈറ്റ് ഓണ് ചെയ്‌ത ശേഷം ധൃതിയിൽ ലോക്ക് ഊരി വാതിൽ വലിച്ചു തുറന്നു.

വാതിൽപ്പടിയിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ടതും ദാസന് പുച്ഛം തോന്നി.

അവൻ ശ്രീജയെ ചൂഴ്ന്നൊന്നു നോക്കി.

“ഒരുമ്പെ..ട്ടവളെ എവി..ടെ പോയി കിടക്കുവാ..യിരു..ന്നു നീ”

90 ml അടിച്ചതോടു കൂടി നാവ് കുഴയാൻ തുടങ്ങി.

“ഉറങ്ങി പോയി ഏട്ടാ..ചെറിയ തലവേദന ഉണ്ടായിരുന്നു ”

ശ്രീജ ഭയത്തോടെ പറഞ്ഞു.

“അവൾടമ്മേടെ തലവേദന മനുഷ്യനെ മെനക്കെടുത്താൻ ”

ദാസൻ ചിറി തുടച്ചുകൊണ്ടു ഊറി വന്ന തുപ്പൽ  മാറ്റികൊണ്ട് അകത്തേക്ക് കാലു വക്കാൻ തുനിഞ്ഞു.

ഇത് കണ്ടു ശ്രീജ ഭർത്താവിന്റെ കയ്യിൽ പിടിച്ചെങ്കിലും അവനത് തട്ടി മാറ്റി.

“മാറി നിക്കടി മൈരേ അവളുടെയൊരു കൊണവതികാരം…ഫ്‌തു ”

ദാസൻ നീട്ടിയങ്ങു കാർക്കിച്ചു തുപ്പി.

വർഷങ്ങളായി നടക്കുന്ന തുടർ നാടകമായതിനാൽ ശ്രീജയ്ക്ക് അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.

ആടിയാടി കളിക്കുന്ന അയാളുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടു വന്നു.

ഹാളിനോട് ചേർന്നുള്ള സോഫയിൽ ആയിരുന്നു ദാസന്റെ എപ്പോഴുമുള്ള ഉറക്കം.

അതിനാൽ ശ്രീജ അവനെ പിടിച്ചു വലിച്ചുകൊണ്ട് സോഫയിൽ ബലമായി കിടത്തി.

അവിടെ കിടന്നതും അയാളുടെ ഉടുത്തിരുന്ന കൈലി അഴിഞ്ഞു പോയി.

അതോടൊപ്പം ബോക്സിറിനുള്ളിൽ അയാളുടെ ഉദ്ധരിച്ച ലിംഗതിന്റെ മുഴുപ്പ് പുറത്തു വന്നു.

അത് കണ്ടതും ശ്രീജ പൊടുന്നനെ മുഖം വെട്ടിച്ചു.

ദാസൻ ഒരു വികട ചിരിയോടെ അവളുടെ മുഖം പിടിച്ചു ബോക്സിറിനോട് അടുപ്പിച്ചു.

“ഛീ വിടാൻ ”

ശ്രീജ ചീറ്റിക്കൊണ്ടു അവന്റെ കൈകളെ തട്ടി മാറ്റി.

അവളുടെ വെറുപ്പ് കണ്ടതും ദാസന്റെ മുഖത്തു കോപം ഇരച്ചു കയറി.

“പ്ഭാ കണ്ടവന്മാരു കേറി മേയുമ്പോ അവള് കിടന്നു കൊടുക്കും ഞാൻ തൊടുമ്പോ മാത്രം അവൾക്ക് മൂച്ച് നിന്നെ ഞാനെടുത്തോളം പുന്നാര മോളെ”

ദാസൻ പതിവ് തെറി പാട്ട് തുടങ്ങിയതും ശ്രീജ വാതിൽ കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്‌ത ശേഷം കേറി കിടന്നു.

തന്റെ മകളെയും കെട്ടിപിടിച്ചു കിടന്നപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.

ഈ സമയം അപ്പുറത്ത് തെറി പാട്ട് വളരെ ഭംഗിയായി അരങ്ങേറികൊണ്ടിരുന്നു.


ആ നിമിഷം എന്നത്തേയും പോലെ ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നും അറ്റു വീണു.

രാത്രിയുടെ ഏതോ യാമങ്ങളിൽ മകളെയെയും പുണർന്നുകൊണ്ടു അവൾ നിദ്രയിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ അടുക്കളയിൽ നിന്നുമുള്ള തട്ടലും മുട്ടലും കേട്ടുകൊണ്ടാണ്‌ ദാസൻ കണ്ണു തുറക്കുന്നത്.

ഉറക്ക പിച്ചോടെ അവൻ സാവകാശം സോഫയിൽ എണീറ്റിരുന്നു.

പാതി രാത്രിക്ക് പുതപ്പ് പോലെ എടുത്തു പുതച്ച കൈലി എടുത്തു ദാസൻ അരയിൽ മുറുക്കിയുടുത്തു.

നിലത്തിരുന്നു കൊച്ചു ടി വി കാണുകയായിരുന്ന മകൾ മാളൂട്ടി അച്ഛനെ കണ്ടു സന്തോഷത്തോടെ പുഞ്ചിരിച്ചു.

എന്നാൽ അത് കണ്ടിട്ടും കാണാത്ത മട്ടിൽ ദാസൻ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

അച്ഛൻ ചിരിക്കാതിരുന്നത് ആ കുഞ്ഞു മനസിനെ വല്ലാതെ നോവിച്ചു.

അവളുടെ മുഖം മങ്ങി.

ഒന്നും മിണ്ടാതെ മാളൂട്ടി ടി വി യിലക്ക് ശ്രദ്ധ തിരിച്ചു.

പുറത്തു ഓട്ടോ റിക്ഷയുടെ ശബ്ദം കേട്ടതും ശ്രീജ അടുക്കളയിൽ നിന്നും വെപ്രാളത്തോടെ ഓടി വന്നു.

അവളുടെ സ്കൂൾ ബാഗിൽ വാട്ടർ ബോട്ടിലും ടിഫിനും ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ മാളൂട്ടിയുടെ കയ്യും പിടിച്ചുകൊണ്ടു വീടിനു പുറത്തേക്കിറങ്ങി.

റിക്ഷാക്കാരൻ ധൃതി പിടിച്ചു ഹോണടിക്കുന്നത് അവിടെ കേൾക്കാമായിരുന്നു.

തലേന്നത്തെ കെട്ടിറങ്ങിയ ദാസൻ നെഞ്ചും തടവിക്കൊണ്ടു സോഫയിൽ അമർന്നിരുന്നു.

ഈയിടെയായി അയാൾക്ക് വല്ലാത്ത പരവേശവും വെപ്രാളവും ആയിരുന്നു.

സമയത്തിന് ഒരു തുള്ളി കിട്ടിയില്ലെങ്കിൽ നെഞ്ചു വേദനിക്കുന്ന പോലെ അയാൾക്ക് തോന്നു മായിരുന്നു.

പിന്നെ എങ്ങനെലും രണ്ടെണ്ണം അടിച്ചാലേ ആ വേദന മാറൂ.

നാവിലും തോണ്ടാക്കുഴിയിലും ആകെ വറ്റി വരണ്ട പോലെ അയാൾക്ക് തോന്നി.

അപ്പോഴാണ് മാളൂട്ടിയെ ഓട്ടോയിൽ പറഞ്ഞു വിട്ടിട്ട് ശ്രീജ ഉള്ളിലേക്ക് കയറി വന്നത്.

“ഡി കുറച്ചു വെള്ളം താ”

ഭാര്യയെ കണ്ടതും ദാസൻ അധികാര ഭാവത്തോടെ പറഞ്ഞു.

പക്ഷെ അത് കേൾക്കാത്ത മട്ടിൽ ശ്രീജ അടുക്കളയിൽ പോയി ചായക്കുള്ള വെള്ളം തിളപ്പിച്ചു കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞിട്ടും വെള്ളം കിട്ടാത്തൊണ്ടു ദാസന്റെ ക്ഷമ നശിച്ചിരുന്നു.

“ഡി മൈരേ നിന്നോടാ പറഞ്ഞേ വെള്ളം കൊണ്ട് തരാൻ ”

അടുക്കളയിലേക്ക് നോക്കി ദാസൻ കാറി വിളിച്ചു.

പക്ഷെ ഇതൊന്നും തന്നെ എന്നെ ബാധിക്കില്ലെന്ന മട്ടിൽ ശ്രീജ ചയക്കലത്തിലെ വെള്ളം തിളക്കുന്നതും കാത്തിരുന്നു.


ശ്രീജയിൽ നിന്നും മറുപടി കിട്ടാതായപ്പോൾ കോപത്തോടെ ദാസൻ ചാടിയെണീറ്റു നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.

അവിടെ അയാൾ കണ്ടത് പുറം തിരിഞ്ഞു കൊണ്ടു ചായക്കലത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ഭാര്യയെ ആയിരുന്നു.

ദേഹത്തോട് പറ്റി ചേർന്നു നിൽക്കുന്ന നീല നൈറ്റിയിലൂടെ ശ്രീജയുടെ ആകാരവടിവും അവയവ മുഴുപ്പും എടുത്തു കാണുന്നുണ്ടായിരുന്നു.

രാവിലെ തന്നെ അതും സ്വന്തം ഭാര്യയുടെ കയ്യിൽ നിന്നും ഇത്രയും നല്ല കണി കിട്ടിയതിന്റെ നിർവൃതിയിൽ ആയിരുന്നു ദാസൻ.

പെട്ടെന്ന് തന്നെ ബോക്സിറിനുള്ളിൽ ചുരുങ്ങി കിടന്ന അയാളുടെ ലിംഗം സട കുടഞ്ഞെഴുന്നേറ്റു.

ദാസൻ അങ്ങോട്ട് പമ്മി ചെന്ന് എന്തോ ചിന്തയിലാണ്ടിരുന്ന ശ്രീജയെ കടന്നു പിടിച്ചു.

“ഏഹ് ”

ഞെട്ടിത്തരിച്ച ശ്രീജ പുറകിലേക്ക് തിരിഞ്ഞു നോക്കി.

അവിടെ വികട ചിരിയോടെ നിൽക്കുന്ന ഭർത്താവിനെയാണ് അവൾ കണ്ടത്.

“എന്താ ഏട്ടാ വിട് ഞാൻ ചായ തിളപ്പിക്കട്ടെ”

ശ്രീജ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.

“പന്ന പൊലയാടിമോളെ ഞാൻ വെള്ളം ചോദിച്ചാൽ പോലും നീ എടുത്തു തരില്ലല്ലേ”

ദാസന്റെ ശബ്ദം കടുത്തതും ശ്രീജ ഒന്നുകൂടി ഭയന്നു.

അയാളുടെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്ന പുഞ്ചിരി പതിയെ മാഞ്ഞു.

പകരം കോപം കൊണ്ടു മുഖം വലിഞ്ഞു മുറുകി.

ശ്രീജയുടെ അരക്കെട്ടിലുണ്ടായിരുന്ന അവന്റെ കൈകളുടെ പിടുത്തം മുറുകി.

അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.

ദാസൻ പൊടുന്നനെ അവളെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി.

തിരിഞ്ഞു വന്നതും ശ്രീജയുടെ മുഴുത്ത മുലകൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു.

മൃദുലമായ ആ ഗോളങ്ങളുടെ സ്പര്ശന സുഖം കൂടി ആയതും ദാസന്റെ ലിംഗം വെട്ടി വിറച്ചു.

അത് ശ്രീജയുടെ അടിവയറിൽ കുത്തി കൊണ്ടിരുന്നു.

അടിവയറിലെ സ്പർശനം തിരിച്ചറിഞ്ഞതും ശ്രീജയ്ക്ക് കെട്ടിയോന്റെ ഉദ്ദേശം എന്താണെന്ന് ഉടനെ മനസിലായി.

അവൾ അവനിൽ നിന്നും വിട്ടു മാറാൻ നോക്കി.

എന്നാൽ ദാസൻ അവളെ പിടിച്ചു ഒരടി അകലത്തിൽ നിർത്തി.

അവളുടെ മാറിലെ മുഴുപ്പിലായിരുന്നു അവന്റെ കണ്ണ്.

“നിന്റെ ഏതു മാറ്റവനാടി ഈ മുലയിൽ പിടിച്ചു തൂങ്ങുന്നെ…ദിവസം കൂടുന്തോറും ഇതങ്ങു വലിപ്പം കൂടി വരുവാണല്ലോ ”

ദാസൻ ചുണ്ട് നനച്ചുകൊണ്ടു പുച്ഛത്തോടെ അവളെ നോക്കി

അത് കേട്ടതും ശ്രീജ വെറുപ്പോടെ മുഖം വെട്ടിച്ചു.

അവളുടെ ആ പ്രവൃത്തി ദാസനെ കോപാകുലനാക്കി.


“നിന്റെ കഴപ്പ് ഞാനിന്ന് തീർത്തു തരാടി”

അവൻ അലറിക്കൊണ്ടു നൈറ്റിയുടെ മുകളിലൂടെ അവളുടെ വലതു മുലയിൽ കയറി പിടിച്ചു.

ആ കൈക്കരുത്ത് മാറിൽ അരിഞ്ഞതും ശ്രീജ പിടഞ്ഞു പോയി.

മാവ് കുഴക്കുന്ന പോലെ അവൻ ആവേശത്തോടെ മാറിടത്തെ കുഴച്ചു മറിച്ചു.

പ്രാണൻ പോകുന്ന വേദനയിൽ അവൾ അലറിയെങ്കിലും ദാസൻ അത് കൂട്ടാക്കിയില്ല.

കയ്യിലൊതുങ്ങാത്ത മുഴുത്ത മുലകളെ കൈകാര്യം ചെയ്യാൻ അയാൾ ബുദ്ധിമുട്ടി.

എങ്കിലും അവയുടെ പതുപതുപ്പ് എന്നും അയാൾക്ക് ലഹരി ആയിരുന്നു.

“ഏട്ടാ വിട് പ്ലീസ് ”

നേർത്ത തേങ്ങൽ ശ്രീജയുടെ കണ്ഠത്തിൽ നിന്നും ഉയർന്നു.

“മിണ്ടാതിരി പൂറി മോളെ മനുഷ്യനിവിടെ കഴച്ചിട്ട് നിക്കുമ്പോഴാ ”

അയാളുടെ ഉള്ളിൽ തിളച്ചു മറിയുന്ന മൃഗീയമായ കാമത്തെ അവൾ തിരിച്ചറിഞ്ഞു.

അവളുടെ അധരങ്ങളെ നുണഞ്ഞെടുക്കാൻ ദാസൻ തുണിഞ്ഞതും ശ്രീജ വെറുപ്പോടെ മുഖം താഴ്ത്തി പിടിച്ചു.

അതുകണ്ട് അയാളുടെ മുഖം കറുത്തെങ്കിലും തൽക്കാലം പാഴാക്കാൻ സമയം  ഉണ്ടായിരുന്നില്ല.

ശ്രീജയുടെ മുലകളെ ഒന്നുകൂടി തഴുകി വിട്ട ശേഷം ദാസൻ അവളെ സ്ളാബിലേക്ക് കയറ്റിയിരുത്തി.

മുട്ടോളം നൈറ്റി പൊന്തിച്ചു വച്ചതും അനാവൃതമായ അവളുടെ കൊഴുത്ത തുടകൾ കണ്ട് അവന്റെ വായിൽ വെള്ളമൂറി.

ഭർത്താവിന്റെ കാമപ്രാന്തു കണ്ടു ശ്രീജയ്ക്ക് അറപ്പ് തോന്നി.

മാംസളമായ അവളുടെ തുടയിൽ ഉഴിഞ്ഞു കൊണ്ടു ദാസന്റെ കൈ മുകളിലേക്കുയർന്നു.

ശ്രീജയ്ക്ക് തന്റെ ശരീരത്തിലൂടെ തേരട്ട ഇഴഞ്ഞു പോകുന്ന പോലെയാണ് തോന്നിയത്.

“ശേ വിടാൻ ”

മുഖം ചുളിച്ചു കൊണ്ടു ശ്രീജ വിമ്മിഷ്ടം കാട്ടി.

അവളുടെ പ്രവൃത്തിയിൽ കലി പൂണ്ട ദാസൻ കൈവീശി കാരണക്കുറ്റിക്ക് ഒരടി നൽകി.

“ആഹ് ”

അടികൊണ്ട ശ്രീജ കിടുങ്ങി പോയി.

കവിള് മരവിച്ച പോലെ അവൾക്ക് തോന്നി.

വല്ലാത്ത വേദനയായിരുന്നു.

അവളുടെ മുതുകിലൂടെ കയ്യിട്ടുകൊണ്ടു ദാസൻ പാന്റീസിൽ പിടുത്തമിട്ടു.

അരുതെന്ന അർത്ഥത്തിൽ ശ്രീജ ദയനീയമായി അവനെ നോക്കി.

അത് കണ്ടതും ഊറിച്ചിരിച്ചു കൊണ്ട് അവൻ ദ്രുത ഗതിയിൽ പാന്റീസ് വലിച്ചൂരി വിട്ടു.

ഊരി പോരാനുള്ള മടിയോടെ അത് അവളുടെ കാല്പാദങ്ങളിൽ ചെന്ന് അഭയം പ്രാപിച്ചു.

അത് തടസമായി തോന്നിയ ദാസൻ പാന്റീസ് എടുത്തു വായുവിലേക്ക് വലിച്ചെറിഞ്ഞു.

അതിന് ശേഷം അവൻ ഉടുത്തിരുന്ന കൈലിയുടെ കെട്ട് അരയിൽ നിന്നും അഴിച്ചു.

അത് താഴേക്ക് വകഞ്ഞു വീണു.

ബോക്സിറിനുള്ളിൽ കെട്ടു പൊട്ടിച്ചു ചാടാൻ വെമ്പി നിൽക്കുന്ന തന്റെ ലിംഗത്തെ അവൻ സ്വതന്ത്രമാക്കി.

അത് കണ്ടതോടുകൂടി ശ്രീജയുടെ ഭയം ഇരട്ടിച്ചു.

അവളുടെ കഴുത്തിൽ പിടിച്ച് ഭിത്തിയോട് അടുപ്പിച്ച ശേഷം ദാസൻ തന്റെ ലിംഗത്തിൽ പിടി മുറുക്കി.

അതിന്റെ മകുടത്തിൽ പിടിച്ച് ഒന്നുഴിഞ്ഞ ശേഷം മുരണ്ടുകൊണ്ടു ശ്രീജയുടെ  യോനിയിലേക്ക് കുത്തി കയറ്റി.

“ശ് ശ് ശ് ആഹ് ”

ശ്രീജ വേദനയോടെ ചീറ്റി.

എന്നാൽ അത് കാര്യമാക്കാതെ അവൻ അവളുടെ കഴുത്തിൽ പിടി മുറുക്കി.

“വേണ്ട ഏട്ടാ ന്നെ വിട് പ്ലീസ് ”

അപേക്ഷയുടെ സ്വരത്തിൽ അവൾ കേണു.

ഒരു ചെവിയിലെ കേട്ട് മറുചെവിയിലെ തള്ളി കളഞ്ഞ അവൻ കാമസക്തിയോടെ അവന്റെ ലിംഗം ശക്തിയിൽ ഊരി കയറ്റാൻ തുടങ്ങി.

ഇഷ്ടമില്ലാത്ത നേരത്തെ ഈ ലൈംഗിക ബന്ധം ശ്രീജയെ നന്നേ തളർത്തി.

അവളുടെ മനസിന്റെ കടിഞ്ഞാൺ നഷ്ടപെട്ടതും കണ്ണുകൾ നിറഞ്ഞു ചാലിട്ടൊഴുകി.

അത് കണ്ടതും മുറുമുറുപ്പോടെ തെറി പറഞ്ഞുകൊണ്ട് ആവേശത്തോടെ ദാസൻ അവളെ ഭോഗിച്ചികൊണ്ടിരുന്നു.

വർദ്ധിത വീര്യത്തോടെയുള്ള അവന്റെ ഓരോ താഡനങ്ങളും ജീവച്ഛവത്തെ പോലെ അവൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.

വാവടുത്തിരുന്നതിനാൽ അവന്റെ കാമം മുന്പത്തെക്കാളുപരി പൂർവ്വാധികം താപത്തോടെ തിളച്ചുകൊണ്ടിരുന്നു.

അരക്കെട്ട് താളത്തിൽ അടിച്ചുകൊണ്ടു അവൻ അസ്വദിച്ചുകൊണ്ടിരുന്നു.

അപ്പോഴും മുക്കിയും മൂളിയും ശ്രീജ തന്റെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

എങ്കിലും അത് കാര്യമാക്കാതെ ദാസൻ അവളെ തന്റെ ലിംഗം വച്ച്

മദിച്ചുകൊണ്ടിരുന്നു.

ദാസന്റെ പരാക്രമം വേഗത്തിലായതും ശ്രീജയുടെ ഉടൽ ഇടക്കിടെ വെട്ടി വെട്ടിവിറച്ചുകൊണ്ടിരുന്നു.

കഠിനമായ വേദന കാരണം കൂമ്പിയടഞ്ഞ മിഴികളുമായി വാടിയ ചേമ്പിൻ തണ്ട് പോലെ അവൾ കുഴഞ്ഞു.

ഭാര്യയുടെ കുഴഞ്ഞു മറിഞ്ഞ യോനിയിൽ ലിംഗം കയറിയിറങ്ങി വരുമ്പോഴുള്ള സുഖനുഭൂതിയിൽ ലയിച്ചിരിക്കുകയായിരുന്നു ദാസൻ.

ആ അവസരത്തെ അവൻ നല്ലോണം വിനിയോഗിച്ചു.

അടുക്കളയിൽ ശ്രീജയുടെ ശീലക്കാരങ്ങളും നിശ്വാസങ്ങളും നിറഞ്ഞു നിന്നു.

അതിന് കൂട്ടായി അവന്റെ മുരൾച്ചയും.

ഇടക്കിടെ നടു ഒന്നു കഴയ്ക്കുമ്പോൾ ദാസൻ ശ്വാസം വലിച്ചെടുത്ത് മുരണ്ടുകൊണ്ടു വീണ്ടും അരക്കെട്ട് വേഗതയിൽ ചലിപ്പിച്ചു.

“മതിയേട്ടാ വയ്യേനിക്ക് ”

ശ്രീജ അവന്റെ താഡനങ്ങൾക്ക് അനുസൃതമായി തന്റെ ശരീരം ഉറഞ്ഞു കൊണ്ടിരിക്കെ പറയാൻ ബദ്ധപ്പെട്ടു.

ഭർത്താവിന്റെ കൊടൂരമായ ഭോഗത്തിൽ നിന്നും രക്ഷപെടാൻ അവൾ മനസു കൊണ്ടും ശരീരം കൊണ്ടും അതിയായി ആഗ്രഹിച്ചു.

പക്ഷെ ആ നരകത്തിൽ നിന്നും രക്ഷപ്പെടാൻ അവൾക്ക് കഴിഞ്ഞില്ല.

മാളൂട്ടിയെ ഓർത്തുകൊണ്ടായിരുന്നു അവൾ ഇത്രയും കാലം ക്ഷമിച്ചു പോന്നത്.

പക്ഷെ ദാസന്റെ ഇന്നത്തെ അതിക്രമം ക്രൂരമായി പോയി.

സ്ഖലനം സംഭവിക്കുകയാണെന്നു മനസിലായതും പൂർവാധികം ശക്തിയോടെ അവൻ ശ്രീജയെ കയറ്റിയിറക്കി.

ശരീരത്തിന് പതിയെ ചൂട് പിടിച്ചു തുടങ്ങിയതും കാര്യത്തോട് അടുത്തുവെന്ന് അവൻ മനസിലാക്കി.

നല്ലൊരു ഭോഗ സുഖം ലഭിക്കാൻ പിടയുന്ന ശ്രീജയുടെ മുഖഭാവങ്ങൾ കണ്ടുകൊണ്ട് കേൾക്കുന്ന ശീലക്കാരങ്ങളിൽ മനം നിറഞ്ഞ് അരക്കെട്ട് വേഗതയിൽ അനക്കിക്കൊണ്ടിരുന്നു.

സ്ഖലനം സംഭവിക്കാനായി ലിംഗം ഒന്ന് വെട്ടി വിറച്ചതും നെഞ്ചിൽ കഠാര കുത്തിയത് പോലുള്ള വേദന അവന് അനുഭവപ്പെട്ടതും ഒരുമിച്ചായിരുന്നു.

ദാസൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് മറിഞ്ഞു വീണു.

കഴുത്തിൽ നിന്നും പിടുത്തം മാറിയപ്പോഴാണ് ശ്രീജ ശ്വാസം ആഞ്ഞു വലിച്ചത്‌.

ശ്വസന തടസം മാറിയതും അവൾ ചുറ്റും കണ്ണു മിഴിച്ചു നോക്കി.

അപ്പോഴാണ് നിലത്തു വീണു കിടക്കുന്ന ദാസനെ അവൾ കാണുന്നത്.

ആദ്യം ഒന്നു പകച്ചെങ്കിലും ആ കിടപ്പ് കണ്ടപ്പോ പന്തിയല്ലെന്ന് അവൾക്ക് തോന്നി.

ശ്രീജ സ്ലാബിൽ നിന്നുമിറങ്ങി നൈറ്റിയുടെ തുമ്പ് നേരെ പിടിച്ചിട്ട ശേഷം ദാസന് സമീപം കുനിഞ്ഞിരുന്നു.

കഴുത്തിൽ കലശലായ വേദന ഉണ്ടെങ്കിലും അത് കാര്യമാക്കാതെ അവൾ അവനെ വിളിച്ചു.

“ഏട്ടാ എന്താ പറ്റിയെ കണ്ണു തുറക്ക് ”

ശ്രീജയുടെ ശബ്ദം കേട്ടിട്ടും ദാസൻ അനങ്ങിയില്ല.

അത് കണ്ടതും ശ്രീജ അല്പം ഭയത്തോടെ അവനെ കുലുക്കി വിളിച്ചു.

എന്നിട്ടും അനക്കമില്ലാതെ കിടക്കുന്ന അവന്റെ  മൂക്കിൻതുമ്പിൽ അവൾ വിരൽ ചേർത്തു.

ദാസൻ നിശ്വാസം ഉതിർക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ശ്രീജയുടെ തലയിലൂടെ മിന്നൽപിണർ പാഞ്ഞു.

ഭയംകൊണ്ടു വിറയ്ക്കുന്ന മേനിയുമായി അവൾ ശില പോലെയിരുന്നു.

ശരീരമാകെ കുഴഞ്ഞു പോകുന്ന പോലെ.

“ഏട്ടാ……………..”

ശ്രീജയുടെ അലർച്ച ഉച്ചസ്ഥായിൽ അവിടെ മുഴങ്ങി.

തേങ്ങിക്കൊണ്ട് അവൾ മുഖത്തടിച്ചുകൊണ്ടിരുന്നു.

നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ചുറ്റുമുള്ള കാഴ്ചകളെ മറച്ചു വച്ചു.

തലക്കുള്ളിൽ ഒരു പെരുപ്പ് കേറുന്ന പോലെ ശ്രീജയ്ക്ക് തോന്നി.

ദാസനെ ചേർത്തു പിടിച്ച് അവൾ പൊട്ടികരഞ്ഞുകൊണ്ടിരുന്നു.

അവളുടെ കരച്ചിൽ കേട്ടാണ് ദാസൻ പയ്യെ കണ്ണു തുറന്നത്.

മുന്പിലിരുന്ന് തേങ്ങുന്ന ഭാര്യയെ കണ്ട് അയാൾക്ക് അരിശം തോന്നി.

പൊടുന്നനെ അയാൾ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടു എണീറ്റു.

തിരിഞ്ഞു നോക്കിയതും ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖത്ത് ഭയം നിഴലടിക്കുവാൻ തുടങ്ങി.

പൊടുന്നനെ ആ ഭയം ദാസനെ പൂർണമായി കീഴ്‌പ്പെടുത്തി.

തന്റെ ശരീരവും കെട്ടി പിടിച്ചു കരയുന്ന ഭാര്യയെ കണ്ട് അവൻ ഞെട്ടിത്തരിച്ചു.

മുൻപിൽ നടക്കുന്നത് കണ്ടു വിശ്വസിക്കാനാവാതെ അവൻ കണ്ണുകൾ തിരുമ്മി.

കൂടെ കൂടെ ചിമ്മി തുറന്നു.

ഒന്നും മനസ്സിലാവാതെ നിസ്സഹായതയോടെ അവൻ നിന്നു.

പൊടുന്നനെ കുനിഞ്ഞു നിന്ന് ശ്രീജയെ തൊടാൻ അവൻ ശ്രമിച്ചു.

അപ്പോഴാണ് താനൊരു ആത്മാവ് ആയി മാറിയെന്ന് ദാസൻ മനസിലാക്കുന്നത്.

വിശ്വാസം വരാതെ അവൻ സ്വന്തം ദേഹത്തിലേക്ക് ഉറ്റു നോക്കി.

ഇത്രയും വൃത്തികെട്ട രൂപമായിരുന്നു തനിക്കെന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.

“ങ്റ്ഹാ…………………….”

പുറത്തു നിന്നുമുള്ള ഒച്ച കേട്ട് ദാസൻ വീടിനു വേളയിലേക്കിറങ്ങി നോക്കി.

അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ അമ്പരന്നു.

ദാസൻ കണ്ട ആള് സുന്ദരനായ ഒരു പുരുഷനായിരുന്നു.

ഏകദേശം 35 വയസ് പ്രായം.

നയന മനോഹരമായ ഉടയാടകളും ചേലകളും ഉടുത്തു കൊണ്ട് പുഞ്ചിരി പൊഴിക്കുന്ന ആളെ കണ്ട് ദാസൻ വരെ അറിയാതെ പുഞ്ചിരിച്ചു പോയി.

നാടകത്തിലെ വേഷ ഭൂഷാധികൾ പോലെ.

കണ്ണഞ്ചിപ്പിക്കുന്നതല്ലെങ്കിലും രാജകീയമായ പ്രൗഢി അതിനുണ്ട്

അയാളുടെ മുഖത്ത് വല്ലാത്തൊരു ശ്രീത്വവും ഐശ്വര്യവും തേജസ്സും വിളങ്ങി നിന്നു.

ഒറ്റ നോട്ടത്തിൽ ബാഹുബലിയിലെ പ്രഭാസിനെ പോലെയാണ് ദാസന് തോന്നിയത്.

“ആരാ എന്തു വേണം ?”

അവൻ കുശലത്തോടെ അയാളോട് ചോദിച്ചു തുടങ്ങി.

“നാം നിന്നെ കൊണ്ടുപോകാൻ വന്നതാണ് വത്സാ”

ആഗതൻ പുഞ്ചിരിയോടെ മൊഴിഞ്ഞു.

‘അയ്യോ ഞാൻ വത്സനല്ല ദാസനാണ് ”

അവൻ അയാളെ തിരുത്താൻ ശ്രമിച്ചു.

“നാം നിന്നെ അഭിസംബോധന ചെയ്തതാണ് പുത്രാ…നമ്മുടെ വന്ദനം താഴ്മയായി സ്വീകരിച്ചാലും”

“ഇയാൾക്ക് വല്ല വട്ടാണോ?”

ദാസൻ തന്റെ സംശയാദൃഷ്ടിയുടെ മുനയിൽ ആഗതനെ നിർത്തി.

“അതേയ് നിങ്ങളാരാന്ന് പറാ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ”

ദാസൻ മുഷിപ്പോടെ അയാളോട് പറഞ്ഞു.

എങ്ങനേലും അയാളെ പറഞ്ഞു വിടാൻ അവനു ധൃതിയായി.

“പുത്രാ നാം ദേവലോകത്ത് നിന്നും ആഗതനായിരിക്കുന്നു..നിന്നെയും കൊണ്ട് ഒരു മടക്കയാത്രക്ക് വന്നതാണ്… ഭൂമിയിലെ നിന്റെ വാസത്തിന് അറുതി വന്നിരിക്കുന്നു ..നിന്റെ ആയുസ്സ് പൂർത്തിയായിരിക്കുന്നു..നീ നമ്മുടെ കൂടെ മടങ്ങാൻ തയാറാകുക”

“നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയുന്നേ ഞാൻ വരാനോ എങ്ങട്ട് ?ഒരിടത്തേക്കും ഞാൻ വരൂല”

കോപത്തോടെ അവൻ തിരിഞ്ഞു പോകാൻ തുടങ്ങി.

‘ദാസാ നീ മരണപ്പെട്ടു…നിന്റെ ദേഹം ജീവൻ വെടിഞ്ഞു..നീ ഇപ്പോൾ ഒരു ആത്മാവാണ്.. നിന്നെയും കൊണ്ടുപോകാൻ ദേവലോകത്തു നിന്നും വന്ന യമദേവനാണ് ഞാൻ.”

ആ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.

ആഗതനെയും നോക്കിയിരിക്കുന്ന സമയത്താണ് അപ്പുറത്ത് ഒരു ശബ്ദം കേട്ടത്.

“ങ്റ്ഹാ…………………….”

നീട്ടിയുള്ള അമറൽ കേട്ട് ദാസൻ ചുറ്റും നോക്കി.

അപ്പോഴാണ് വീട്ടു വളപ്പിൽ തെങ്ങിനോട് ചേർത്ത് കെട്ടി വച്ച അസാമന്യ വലിപ്പമുള്ള കറുത്തുരുണ്ട പോത്തിനെ അവൻ ശ്രദ്ധിച്ചത്.

അത് കണ്ടതും നേരിയ ഭയം അവന്റെ മനസിനെ കീഴടക്കി. . . . . എന്തു ചെയ്യണമെന്നറിയാതെ അവൻ ഉരുകി.

അകത്തേക്ക് ചെന്നാൽ തന്റെ ശവവും കെട്ടിപിടിച്ചു കരയുന്ന ഭാര്യയെ കാണേണ്ടി വരും.

മുൻപോട്ട് പോകാമെന്ന് വച്ചാൽ ഇയാള് അപശകുനം പോലെ നിൽക്കുന്നു.

ഇത് ആരാണാവോ ?

ശരിക്കും കാലൻ തന്നാണോ?

ദാസന് ശങ്ക തോന്നി.

അവന്റെ മുഖ ഭാവത്തിൽ നിന്നും യമദേവൻ അത് മനസിലാക്കി.

“ദാസാ ഞാൻ യമദേവൻ തന്നാണ്. അതിൽ യാതൊരുവിധ സംശയങ്ങളും വേണ്ട”

“അങ്ങനെ മനസിലാകുന്ന ഭാഷയിൽ പറാ.. അല്ലാതെ വത്സാ കുൽസ എന്നൊക്കെ പറഞ്ഞാൽ എനിക്കൊരു കോപ്പും മനസിലാവൂല.

ദാസൻ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.

“തീർച്ചയായും നിനക്ക് മനസിലാകുന്ന ഭാഷയിൽ ഞാൻ പറയുന്നതായിരിക്കും.”

യമദേവൻ പുഞ്ചിരിയോടെ പറഞ്ഞു.

അത് കേട്ടതും ദാസന് സന്തോഷമായി.

“ഉം ഉം ”

യമദേവന്റെ നീട്ടിയുള്ള മൂളലും ചിരിയും ദാസന് വല്ലാത്തൊരു പുതുമായായിരുന്നു.

കഥകളിൽ ഒക്കെ കണ്ടും കേട്ടും പരിചയമുള്ള സാക്ഷാൽ യമദേവൻ അഥവാ മരണദേവൻ തന്റെ കണ്മുന്നിൽ എത്തിയതിന്റെ ത്രില്ലിൽ ആയിരുന്നു ദാസൻ.

എങ്കിലും അവൻ കാലനെ ചുഴിഞ്ഞൊന്ന് നോക്കി.

നീളമുള്ള കോലൻ മുടി.

ഉരുണ്ട മുഖത്തിൽ തിളങ്ങുന്ന നീലക്കണ്ണുകൾ വിളങ്ങി നിൽക്കുന്നു.

പുഞ്ചിരിയോടൊപ്പം കവിളിൽ വിരിയുന്ന നുണക്കുഴി ആരെയും മനം മയക്കുന്നതായിരുന്നു.

മനോഹരമായ ചേലയും അല്പം ആഭരണങ്ങളും ദേവന്റെ സൗന്ദര്യം ഇരട്ടിയാക്കി.

അതോടൊപ്പം തെളിഞ്ഞു കാണുന്ന ഒത്ത ശരീരം അസാമാന്യ ശക്തി വിളിച്ചോതുന്നു.

ചേലയുടെ പുറത്തൂടെ തെളിഞ്ഞു കാണുന്ന സിക്സ് പാക്കിൽ അവന്റെ കണ്ണുകൾ ഉടക്കി.

“ദൈവങ്ങൾക്കൊക്കെ ജിമ്മൻ ബോഡിയോ?”

ദാസൻ മനസിൽ പറഞ്ഞത് അറിയാതെ വെളിവായി.

അത് കേട്ടതും യമദേവന്റെ അധരങ്ങളിൽ മന്ദസ്മിതം ചൂടി.

“അതൊക്കെ കായകൽപ്പത്തിലൂടെ സാധ്യമാവുന്നതാണ് ദാസാ..പിന്നെ ഞങ്ങൾ അമൃത് ഭക്ഷിച്ചവരാണല്ലോ”

യമദേവൻ അവനു മുന്നിൽ വിശദീകരണം നടത്തി.

“ഓഹ് മനസിലായി മറ്റേ തൈര് കടഞ്ഞപ്പോ അല്ലേ?”

“തൈര് കടഞ്ഞപ്പോ അല്ലടാ മണ്ടാ പാലാഴി കടഞ്ഞപ്പോൾ”

യമദേവൻ അവനെ തിരുത്തി.

“ഓഹ് ആഹ് എന്തേലും ആവട്ടെ…അല്ലാ എങ്ങനെ ഇത്ര കൃത്യമായി മലയാളം ഭാഷ സംസാരിക്കുന്നു?”

ദാസൻ അത്ഭുതം കൂറി.

“അതിന് കാരണം എനിക്ക് ഈ ലോകത്തിലെ എല്ലാ ഭാഷകളും അറിയാം..പിന്നെ എന്റെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുന്നവർ മലയാളികളാ..അപ്പൊ അവരോട് സംസാരിച്ച് പഴകി നിങ്ങളുടെ ഭാഷ വശമായി ”

യമദേവൻ കള്ള ചിരിയോടെ മറുപടി പറഞ്ഞു.

“നിങ്ങൾ ആള് കൊള്ളാല്ലോ”

അതു കേട്ടതും യമദേവൻ കണ്ണിറുക്കി കാണിച്ചു.

അതുകണ്ടതും ദാസൻ ഭയങ്കര ചിരി.

നിർത്താതെയുള്ള അവന്റെ ചിരി കണ്ടിട്ട് ദേവൻ ഇടപെട്ടു.

“എന്താ ഇങ്ങനെ ചിരിക്കുന്നെ?”

“ഒന്നുമില്ല യമദേവാ ഞാൻ നിങ്ങളെ കുറിച്ചു ആലോചിച്ചു പോയതാ”

“എന്നെ കുറിച്ചോ ?”

പുരികം കൂർപ്പിച്ചു വച്ച് കാലൻ ചോദിച്ചു.

“അതെയതെ…യമദേവൻ എന്നൊക്കെ പറഞ്ഞപ്പോ നലോണം തടിച്ച് കുടവയറൊക്കെ ചാടിയ രൂപമായിരുന്നു മനസിൽ..പക്ഷെ ഇതൊരുമതിരി ഹിന്ദി സീരിയൽ നടന്മാരെ പോലെ മുടിഞ്ഞ ഗ്ലാമറാണല്ലോ ഒടുക്കത്തെ ബോഡിയും ”

ദാസന്റെ അഭിനന്ദനം യമദേവന് ഭേഷായി പിടിച്ചു.

അദ്ദേഹം പ്രൗഢിയോടെ മീശ പിരിച്ചു വച്ചുകൊണ്ട് അവനെ നോക്കി.

ആദ്യമായി ദൈവത്തെ കണ്ട എക്സൈറ്റ്മെന്റിൽ ആയിരുന്നു ദാസൻ.

അതുകൊണ്ടു തന്നെ എന്തൊക്കെ പറയണം എങ്ങനെ പറയണം എന്നൊക്കെ അവനെ സംബന്ധിച്ച് ചോദ്യ ചിഹ്നങ്ങളായി തുടർന്നു.

“അപ്പൊ എങ്ങനാ ദാസാ പോകുവല്ലേ?”

“ആം പോകാം ”

ദാസൻ തല കുലുക്കി സമ്മതിച്ചു.

“എങ്കിൽ പോയി വണ്ടിയിൽ കേറിക്കോ”

യമദേവൻ അവനോടായി പറഞ്ഞു.

“ഏത് വണ്ടി ?”

ദാസൻ അമ്പരപ്പോടെ റോഡിലേക്ക് നോക്കി.

പക്ഷെ അവിടെ ഒരു വാഹങ്ങളും അവൻ കണ്ടില്ല.

ചുറ്റും അവന്റെ കണ്ണുകൾ പരതി കൊണ്ടിരുന്നു.

“അവിടെയല്ല ദാസാ ഇവിടെ ”

കാലന്റെ കൈ വിരൽ ചൂണ്ടി നിൽക്കുന്ന ദിക്കിലേക്ക് അവൻ നോക്കി.

നേരത്തെ കണ്ട പോത്തിനെ തന്നെയേ ഇപ്പോഴും കണ്ടുള്ളൂ.

അവൻ ഒന്നും മനസിലാകാതെ കാലനെ തുറിച്ചു നോക്കി.

“ആ പോത്ത് തന്നെയാണ് നമ്മുടെ വാഹനം.. അപ്പോൾ യാത്ര ആരംഭിച്ചാലോ?”

യമദേവന്റെ ആവശ്യം കേട്ട് ദാസൻ എന്തു പറയണം എന്നറിയാതെ നിന്നു.

വല്ലാത്തൊരു ശൂന്യത ആയിരുന്നു അവന് അനുഭവപ്പെട്ടത്.

പോകാൻ സമയമായതിനാലും ഈ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നിട്ടില്ലാത്തതിനാലും മനസ്സില്ലാ മനസോടെ അവൻ ദേവനൊപ്പം പോകാരുങ്ങി.

ഈ നാടും നഗരവും കൂട്ടുകാരും അടിച്ചു പൊളി ജീവിതവുമൊക്കെ ഇനി ആസ്വദിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ മനസ് വിങ്ങി.

അവൻ പടികളിറങ്ങി വന്ന് യമദേന് സമീപം നിന്നു.

“പോകാം ”

“ഉം ഉം പോകാം ”

ദാസന്റെ കൈ പിടിച്ചുകൊണ്ട് കാലൻ പതിയെ മുന്നോട്ട് നടന്നു.

ദേവന്റെ കൈകൾക്ക് വല്ലാത്തൊരു കുളിര് പോലെ അവന് അനുഭവപ്പെട്ടു.

പയ്യെ നടന്ന് അവർ ഇരുവരും പോത്തിന് സമീപം എത്തിച്ചേർന്നു.

“ദാസാ ഒരു നിമഷം”

യമദേവൻ അവനോട് അങ്ങനെ പറഞ്ഞ ശേഷം പൊടുന്നനെ കണ്ണുകൾ പൂട്ടി ധ്യാനനിമഗ്നനായി.

അൽപ സമയത്തിന് ശേഷം ദേവൻ കണ്ണുകൾ തുറന്ന് ഇരു കൈപ്പത്തികളും മലർത്തി വച്ചു.

പൊടുന്നനെ അവിടെ ഒരു നീളമുള്ള ദണ്ഡ് പ്രത്യക്ഷമായി.

ആ ദണ്ഡിന്റെ തുഞ്ചത്ത് ഗോളാകൃതിയിലുള്ള വജ്രം ഉണ്ടായിരുന്നു.

വളരെ തിളക്കമുള്ള അതിൽ നിന്നും പലവിധ വർണങ്ങൾ സൂര്യപ്രകാശമേൽക്കൂന്ന വേളകളിൽ ശോഭയോടെ സ്ഫുരിക്കുന്നുണ്ടായിരുന്നു.

ആ കല്ലിലേക്ക് അവൻ സാകൂതം നോക്കി.

തിളങ്ങുന്ന കണ്ണുകളോടെ.

അതോടൊപ്പം ദേവൻ വായുവിലേക്ക് കൈ നീട്ടി പിടിച്ചതും പൊടുന്നനെ ഒരു കയർ അവിടെ പ്രത്യക്ഷമായി.

അതും കയ്യിലിട്ട് കറക്കിക്കൊണ്ടു കാലൻ മുന്നിൽ നടന്നു.

പുറകെ തന്നെ ദാസനും.

അവർക്ക് പിറകിലായി വരി തെറ്റാതെ നടന്നു വരുന്ന പോത്തും.

കാലന്റെ കൂടെയുള്ള ഈ യാത്ര വളരെ അവി സ്മരണീയമായി അവന് തോന്നി.

കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.

വഴിയേ പോകുന്ന ആളുകളൊന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.

ഒരുപക്ഷേ അദൃശ്യരായിട്ടായിരിക്കും ഞങ്ങൾ നടക്കുന്നത്.

ഏതായാലും ഇത് നല്ല സുഖമുള്ള ഏർപ്പാട് തന്നെ.

വഴിയേ കണ്ട പെണ്ണുങ്ങളെ സ്കാൻ ചെയ്തു കൊണ്ട് ദാസൻ നടന്നു

“പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവർന്നല്ലേ നിൽക്കൂ”

നടത്തിനിടെ പുറകിലേക്ക് നോക്കിക്കൊണ്ട് യമദേവൻ മൊഴിഞ്ഞു.

അത് കേട്ടതും ദാസന് അയ്യടാന്ന് ആയിപ്പോയി.

ദേവന്റെ മുഖത്ത് നോക്കാൻ അവന് ചമ്മലായി.

“കാലാ നമ്മളെങ്ങോട്ടാ പോകുന്നേ”

ഉള്ളിൽ തിരയിളകി വരുന്ന ആകാംക്ഷയെ മുൻ നിർത്തി അവൻ ചോദിച്ചു.

നമ്മൾ കാലപുരിയിലേക്കാണ് പോകുന്നത്.. അവിടെ എന്റെ പരിധിയിൽ ആയിരിക്കും നിന്റെ വാസം”

യമദേവൻ അല്പം ഗൗരവം ശബ്ദത്തിൽ സമമായി ചാലിച്ചുകൊണ്ട് പറഞ്ഞു.

“ഓഹോ അവിടെ എനിക്ക് സ്വർഗ്ഗമാണോ അതോ നരകമാണോ ?”

അല്പം ഭയത്തോടെ അവൻ ചോദിച്ചു.

ആത്മാവ് ആണെങ്കിലും അതിന്റെ ഭാവമാറ്റങ്ങൾ ഉൾക്കൊള്ളാൻ യമദേവന് സാധിച്ചിരുന്നു.

“ഭൂമിയിലെ പോലെ അവിടെ യാതൊരുവിധ അതിർവരമ്പുകളുമില്ല ദാസാ..നിങ്ങൾ ആത്മാക്കളല്ലേ യഥേഷ്ടം എവിടെ വേണേലും സഞ്ചരിക്കാം….ഇഷ്ട്ടം പോലെ പാറി നടക്കാം.. ശരീരമില്ലാത്ത ആത്മാക്കൾക്ക് അവിടെ യാതൊന്നും ചെയ്യാനാവില്ല..നരകം സ്വർഗം എന്നതൊക്കെ ഭൂമിയിലെ മനുഷ്യർക്കിടയിലുള്ള കെട്ടു കഥകൾ മാത്രമാണ്”

യമദേവന്റെ ഗൗരവം പൂണ്ട വാക്കുകൾ അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.

അപ്പോഴാണ് അവന് സമാധാനമായത്.

ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.

റോഡിന് നടുവിലൂടെയുള്ള സഞ്ചാരം അവന് പുത്തൻ അനുഭവമായിരുന്നു.

ആയുഷ്ക്കാലം സിനിമയിൽ ആത്മാവായ ജയറമേട്ടന്റെ ദേഹത്തുകൂടെ വണ്ടികൾ ഒക്കെ പോകുന്ന ആ രംഗം.

പക്ഷെ അപ്പോഴും തനിക്കും കാലനും പോത്തിനും ഒന്നും സംഭവിക്കുന്നില്ലെന്നു മനസിലായി.

അതുകൊണ്ട് തന്നെ റോഡിലൂടെ വണ്ടികൾ പോകുമ്പോൾ ഒഴിഞ്ഞു മാറേണ്ടതിന്റെ ആവശ്യകത ഇല്ല.

ആരും ഞങ്ങളെ കാണുന്നില്ല.

കേൾക്കുന്നില്ല.

ശോ പണ്ടേ ചാവേണ്ടതായിരുന്നു.

ദാസന് നിരാശ തോന്നി.

സൗമ്യമായ പുഞ്ചിരിയോടെ മുന്നോട്ട് നീങ്ങുന്ന യമദേവനെ കാണുന്തോറും അവന് അത്ഭുതം കൂടി വന്നു.

“കാലനാണെന്നൊക്കെ പറഞ്ഞപ്പോ ഇത്ര ഗ്ലാമർ ഞാൻ പ്രതീക്ഷിച്ചില്ല ”

ദാസന്റെ പറച്ചിൽ കേട്ട് യമദേവനും ചിരി പൊന്തി.

“പിന്നെ നീയെന്താ വിചാരിച്ചിരുന്നേ”

ദേവൻ ആകാംക്ഷയോടെ ചോദിച്ചു.

“നല്ല ഉരുണ്ട തടിയും എടുത്താൽ പൊങ്ങാത്ത കുടവയറും ഓലക്കുടയും ഒക്കെയാ ഞാൻ ആലോചിച്ചേ”

അത് കേട്ടതും കാലൻ പൊട്ടി ചിരിച്ചു.

അതിന്റെ ധ്വനി അവിടമാകെ പ്രകമ്പനം കൊണ്ടു.

ആ ചിരി കേട്ട് നേരിയ ഭയം മനസിൽ ഇടലെടുത്തെങ്കിലും അവനത് കാര്യമാക്കിയില്ല.

“എന്താ ഇങ്ങനെ ലക്ക് കെട്ടു ചിരിക്കുന്നേ?”

ഗത്യന്തരമില്ലാതെ അവൻ ചോദിച്ചു.

“ചിരിക്കാൻ തോന്നുമ്പോ ചിരിക്കണം..പിന്നെ കരയാൻ തോന്നുമ്പോ

കരയണം..അല്ലാതെ വികാരങ്ങൾ കെട്ടി വയ്ക്കാനുള്ളതല്ല..മറിച്ച് അത് പ്രകടിപ്പിക്കാനുള്ളതാണ്”

യമദേവൻ ദാസനെ തിരിഞ്ഞു നോക്കി പറഞ്ഞു.

എന്തോ വല്യ തത്വം കേട്ട പോലെ അവൻ തലയാട്ടി.

കുറച്ചു ദൂരം മുന്നിൽ ചെന്നതും പെട്ടെന്ന് ഒരു മ്യൂസിക് കേൾക്കാൻ തുടങ്ങി.

ദാസൻ ചെവി കൂർപ്പിച്ചു കൊണ്ട് ചുറ്റും നോക്കി.

പക്ഷെ ആ ശബ്ദത്തിന്റെ സ്രോതസ്സ് എവിടാണെന്ന് ഒരു പിടിയുമില്ലായിരുന്നു.

അവൻ നോക്കിക്കൊണ്ടിരിക്കെ ഏറ്റവും മുന്നിൽ നടക്കുന്ന പോത്തിന്റെ ചെവിക്കരികിൽ എന്തോ തിളങ്ങുന്നത് കണ്ട് ദാസൻ അങ്ങോട്ട് ഓടി ചെന്നു.

അവിടെയുള്ള സാധനം കണ്ട് അവൻ അമ്പരന്നു

അതൊരു സ്മാർട് ഫോൺ ആയിരുന്നു.

നല്ല വലിപ്പമുള്ള സിൽവർ കളർ ഫോൺ.

അതു കണ്ടിട്ട് ദാസന് അതിശയമായി.

അതിന്റെ സ്റ്റൈലും ഫീച്ചേഴ്‌സും ഒക്കെ കണ്ട് അവന് വണ്ടറടിച്ച പോലെയായി.

മുഴുവനും സ്ഫടിക നിര്മിതമായ ഉരുപ്പിടി ആയിരുന്നു അത്.

പതുക്കെ അവൻ ആ ഫോൺ കൈപ്പിടിയിൽ എത്തിച്ചു നോക്കി.

ഇത്രയും മനോഹരമായ ഡിസൈൻ ഉള്ള ഫോൺ അവൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.

“ഹോ കാലന് സ്മാർട് ഫോണോ നിങ്ങളൊക്കെ വേറെ ലെവൽ ആണല്ലോ”

ദാസൻ അതിശയത്തോടെ യമദേവനെ നോക്കി.

എപ്പോഴും പ്രസന്ന വദനനായ ദേവനെ ആണ് അവൻ കാണുന്നത്.

ആ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്.

“ദേവലോകം ഈ ഭൂമിയേക്കാളും ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഒരുപാട് മുന്നിലാ.. നിങ്ങളെക്കാളും100 വർഷം മുന്നിലാണ് ഞങ്ങളെന്ന് കൂട്ടിക്കോ”

യമദേവൻ അന്തസ്സോടെ അവനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ ആത്മവിശ്വാസം കേട്ട് ദാസന് പോലും കുളിരു കോരി.

പെട്ടെന്നാണ് അവന്റെ കയ്യിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്‌തത്‌.

അതറിഞ്ഞ ദാസൻ ഡിസ്പ്ലേയിലേക്ക് സൂക്ഷിച്ചു നോക്കി.

അവന്റെ ചൂഴ്ന്നുള്ള നോട്ടം കാലനും ശ്രദ്ധിച്ചിരുന്നു.

“ആരാടാ ഫോണിൽ?”

“ഏതോ ഒരു മഹാദേവനാ ”

ദാസൻ ഫോൺ ഉയർത്തി കാണിച്ചു.

അത് കേട്ടതും യമദേവൻ പേടിച്ചരണ്ട മുഖവുമായി ആ ഫോൺ അവന്റെ കയ്യിൽ നിന്നും തട്ടിപറിച്ചു.

അദ്ദേഹത്തിന്റെ ഇത്രത്തോളം ഭയക്കുന്ന മുഖം അവൻ ആദ്യമായി ആയിരുന്നു കാണുന്നത്.

ദാസൻ വീണ്ടും അതരാണെന്ന് ചോദിച്ചു.

കാലൻ അവനോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു.

അതിന് ശേഷം കാൾ എടുക്കാൻ തുണിഞ്ഞതും അത് കട്ടായി.

അപ്പോഴാണ് ദേവൻ ഒന്ന് നെടുവീർപ്പെടുന്നത്.

അപ്പോഴാണ് തന്നെ നോക്കി ചിരിക്കുന്ന ദാസനെ അദ്ദേഹം കണ്ടത്.

“ഡാ മരമണ്ട അതാരാണെന്ന് അറിയോ?”

“മ്ച്ചും ”

അവൻ ചുമൽ കൂച്ചി.

“അത് സാക്ഷാൽ പരമശിവൻ ആയിരുന്നെടാ.. ഭഗവാൻ ശിവൻ ”

കാലൻ ഉറക്കെ പറഞ്ഞത് കേട്ട് ദാസൻ ഞെട്ടി.

ആകപ്പാടെ ഭയം വർധിക്കാൻ തുടങ്ങി.

എന്തു ചെയ്യണമെന്ന് അറിയാതെ അവൻ തല ചൊറിഞ്ഞു.

“അല്ല ദേവാ എന്തേലും പ്രശ്‌നം ആകുവോ… ഭഗവാൻ കോപിക്കുമോ ?”

പൂർണ ശിവഭക്തനായ ദാസൻ ഭയവിഹ്വലനായി ചോദിച്ചു കൊണ്ടിരുന്നു.

“തൽക്കാലം ഒന്നും പേടിക്കണ്ട നീ വാ”

അത്രയും പറഞ്ഞുകൊണ്ട് ഒരു കയറ്റം അവർ കയറി തുടങ്ങി.

ആത്മാവ് ആയതുകൊണ്ട് ദാസന് ക്ഷീണമോ ദാഹമോ വിശപ്പോ ഒന്നും തോന്നിയിരുന്നില്ല.

കയറ്റം കയറി ഇറങ്ങി ചെന്നതും ഒരു വീടിനു മുന്നിലുള്ള ആൾക്കൂട്ടം കണ്ട് ദാസൻ ഒന്നു അമ്പരന്നു.

“നീ അങ്ങോട്ടേക്ക് പൊക്കോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം”

കാലന്റെ പറച്ചിൽ കേട്ട് ദാസൻ പൊട്ടിച്ചിരിച്ചു.

പോത്തിനെയും കൊണ്ട് കാലൻ നല്ലൊരു സ്ഥലം നോക്കി നടന്നു.

അവൻ തലയാട്ടി ക്കൊണ്ട് നേരെ ആ വീട്ടിലേക്ക് വച്ചു പിടിച്ചു.

അവന്റെ കണ്ണുകൾ അവിടെ ഓടി നടന്നു.

ആരുടെയൊക്കെയോ ആർത്ത നാദം അവിടെ നിന്നും ഉയരുന്നുണ്ടായിരുന്നു.

അതൊരു മരണ വീട് ആണെന്ന് അവന് തോന്നി.

ആകപ്പാടെ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടം.

എന്തോ ഒരു നിസ്സഹായാവസ്ഥ അവനെ ബാധിച്ചു.

ചുമലിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്.

യമദേവനായിരുന്നു അത്.

അവന്റെ കൈയ്യും പിടിച്ചുകൊണ്ട് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടിനുള്ളിലേക്ക് കയറി ചെന്നു.

അവിടെ കണ്ട കാഴ്ച്ച.

ഒരു കുഞ്ഞു പാവക്കുട്ടിയെയും കെട്ടിപിടിച്ചുകൊണ്ട് ഒരു സ്ത്രീ അലമുറയിട്ട് കരയുകയായിരുന്നു.

“ഹെന്റെ നന്ദന മോളെ………….”

ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ട് സഹിക്ക വയ്യാതെ അവൻ കണ്ണുകളടച്ചു.

പലരുടെയും കണ്ണുകളിൽ നിറഞ്ഞു നിന്നത് സഹതാപവും ദുഖവും മാത്രം.

എല്ലാവരുടെയും തേങ്ങൽ മാത്രമായിരുന്നു അവന്റെ കാതുകളിൽ മാറ്റൊലി കൊണ്ടത്.

അവിടെ ഒരു കുഞ്ഞുടുപ്പ് ഇട്ടുകൊണ്ട് നിന്നിരുന്ന പെണ്കുട്ടി ആ അമ്മയുടെ തോരാ കണ്ണുനീർ തുടക്കാൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു.

പക്ഷെ അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല.

അതു കണ്ടപ്പോഴേ ദാസന് ഒരു കാര്യം പിടികിട്ടി.

അത് ഒരു ആത്മാവ് ആണെന്ന്.

അവിടെ കൂടി നിന്നവർ കുശു കുശുക്കുന്നത് ദാസന്റെ കാതിൽ പതിഞ്ഞു.

“ഏതോ തന്തയില്ലാ കഴുവേറി ഇന്ന് രാവിലെ ആ കൊച്ചിനെ വേണ്ടത്തതൊക്കെ ചെയ്ത് ശ്വാസം മുട്ടിച്ചു കൊന്നതാ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇപ്പോഴാ വന്നേ.”

“എങ്ങനാ ഇത് സംഭവിച്ചേ?”

“സ്കൂളിൽ ഇന്ന് പിള്ളേരുടെ സമരം ആയോണ്ട് നേരത്തെ വിട്ടതാണ് പോലും. കണ്ടില്ലേ ആ കൊച്ചിന്റെ അവസ്ഥ.അതിന്റെ അമ്മ വരുമ്പോൾ കണ്ടത് ദേഹത്ത് ഒരൊറ്റ തുണിക്കണ്ടം പോലുമില്ലാതെ കിടക്കുന്ന  കൊച്ചിനെയായിരുന്നു.”

അത് കേട്ടതും ദാസന്റെ ദേഹമാകെ തളരുന്ന പോലെ തോന്നി.

അരികിൽ നിൽക്കുന്ന തങ്ങളെ കണ്ട് ആ പെണ്കുട്ടി ചിരിച്ചു.

അപ്പൊ ഇത് തന്നെയാവണം നന്ദന.

ദാസന്റെ മനസ് മന്ത്രിച്ചു.

അവൾ എണീറ്റ്‌ ഓടി വന്ന് യമദേവനെ ചേർത്തു പുണർന്നു

അദ്ദേഹം വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു.

ഒരച്ഛന് തന്റെ മകളോടുള്ള വാത്സല്യം എങ്ങനായിരിക്കണമെന്നതിന്റെ മകുടോദാഹരണമായിരുന്നു അത്.

ആ പ്രവൃത്തിയെ അവൻ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.

അതു കണ്ടുകൊണ്ടിരുന്നപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ പോലെ ദാസന് തോന്നി.

“എന്റെ മാളൂട്ടിയെ ഞാൻ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടോ?

ഒന്ന് കൊഞ്ചിച്ചിട്ടുണ്ടോ ?

ഉമ്മ വച്ചിട്ടുണ്ടോ ?

കെട്ടിപിടിച്ചിട്ടുണ്ടോ?

ഒരിക്കലും ഞാനതിനൊന്നും മുതിർന്നിട്ടില്ലായിരുന്നു.

തലയ്ക്ക് മത്തു പിടിപ്പിക്കുന്ന ആ ദ്രാവകത്തോടായിരുന്നു എന്റെ അടങ്ങാത്ത പ്രണയവും ആസക്തിയും.

അതിനിടക്ക് ഒരിക്കൽ പോലും എന്റെ പൊന്നു മോളെയോ ഭാര്യയെയോ സ്നേഹിക്കാൻ ശ്രമിച്ചിട്ടില്ല.

എന്നെ വിശ്വസിച്ചു കൂടപ്പിറപ്പുകളെ ഉപേക്ഷിച്ചു ഇറങ്ങി വന്നവൾക്ക് ഒരിക്കൽ പോലും നല്ലൊരു ജീവിതം പ്രധാനം ചെയ്യാൻ എനിക്ക് സാധിച്ചില്ല.

എന്നും ആ പാവത്തിനെ പട്ടിയെ പോലെ തല്ലും.

അവൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചു.

എല്ലാം മനസിലാക്കാൻ എനിക്ക് ഒന്നു മരിക്കേണ്ടി വന്നു.

കുറ്റബോധംകൊണ്ട് ദാസന്റെ മനസ് നീറിക്കൊണ്ടിരുന്നു.

അത് സമ്മാനിക്കുന്ന വേദന അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പൊടുന്നനെ വീണ്ടും ചുമലിൽ ഒരു കൈ പതിഞ്ഞു.

അത് മറ്റാരുമല്ലെന്നു അവനുറപ്പായിരുന്നു.

“ജീവിതം അങ്ങനൊക്കെയാണ് ദാസാ ചിലപ്പോ ഒന്നു മരിക്കേണ്ടി വരെ വരും..തിരിച്ചറിവുകൾ നേടാൻ”

യമദേവൻ അവനെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

അതു കേട്ടതും അവൻ നെടുവീർപ്പെട്ടു.

കാലന്റെ കയ്യിൽ തൂങ്ങി പിടിച്ചുകൊണ്ട് ആ കുസൃതി കുടുക്ക ദാസനെ നോക്കി കണ്ണു ചിമ്മി.

ആ ഗോട്ടി കണ്ണുകൾ കണ്ടതും അവൻ ആ പെണ്കുട്ടിയെ നോക്കി പുഞ്ചിരിച്ചു.

“കാലാ എന്തു പറ്റിയതാ ഈ മോൾക്ക്?”

ദാസന്റെ ചോദ്യം കേട്ടതും യമദേവന്റെ മുഖത്തു കോപം ഇരച്ചു കയറി.

ആ മിഴികളിൽ സംഹാര രുദ്ര ഭാവം വന്നടിഞ്ഞു.

“ആ മൂലയ്ക്ക് കിടക്കുന്ന കഴുവേറിടെ മോനെ കണ്ടോ”

കാലന്റെ കൈവിരൽ നീണ്ട ഭാഗത്തേക്ക് ദാസൻ ദൃഷ്ടി പതിപ്പിച്ചു.

അവിടെ ഒരു മധ്യവയസ്ക്കൻ തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പുന്നത് അവന് കാണാമായിരുന്നു.

“ആരാ അത് ?”

അവൻ പുരികം ഉയർത്തി പിടിച്ചു ചോദിച്ചു.

“നന്ദന മോളെ പീഡിപ്പിച്ചു കൊന്ന കള്ള നായിന്റെ മോനാ ”

യമദേവന്റെ അലർച്ച കേട്ട് അവൻ വീണ്ടും ഞെട്ടി.

അദ്ദേഹത്തിന്റെ ക്രോധം മുഴുവൻ ആ വാക്കുകളിൽ ആവഹിച്ചിരുന്നു.

“ഏതാ ആ പുന്നാര മോൻ?”

“നിർഭാഗ്യവശാൽ ആ മറ്റവൻ ഈ മോൾടെ പിതാവ് ആണ്”

അതുകേട്ടതും ദാസൻ ഞെട്ടി തരിച്ചിരുന്നു.

അവൻ ദുഃഖത്തോടെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.

ഈ കേട്ട വാർത്ത അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ആ കുസൃതി കുടുക്കയുടെ പുഞ്ചിരിക്കുന്ന സുന്ദര മുഖം കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“നാണമില്ലേ നിനക്ക് ഇങ്ങനെ കരയാൻ..നിന്നെ പോലെ മൂക്കറ്റം കുടിച്ചിട്ട് വന്നപ്പോൾ ഭാര്യയേതാ മകളേതാ എന്ന ബോധം പോലും അവന് നഷ്ടമായി..അവന്റെ കാമപ്പ്രാന്തിന് പൊലിഞ്ഞു പോയത് ഈ കുരുന്നിന്റെ ജീവനാ”

നിരാശയുളവാക്കുന്ന ദേവന്റെ വാക്കുകൾ കേട്ട് അവന് വല്ലാത്ത വിഷമം തോന്നി.

ഒന്നും ഉരിയാടാതെ അവൻ കൈകൾ കെട്ടി വച്ചു നിന്നു.

“ഏതായാലും ഈ കാര്യത്തിൽ നിങ്ങളുടെ നിയമപാലകർ ഭയങ്കര സ്പീഡാ ഉടനെ തന്നെ അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടക്കും”

“ആര് കേരളാ പൊലീസോ?”

“ഉം ഉം ”

യമദേവൻ തലയാട്ടി.

അത് കേട്ടതും ആശ്വാസത്തോടെ ദാസൻ നിന്നു.

അപ്പോൾ മാനത്തു നിന്നും ഒരു വലിയ പക്ഷി ചിറകിട്ടടിച്ചുകൊണ്ട് ഭൂമിയിലേക്ക് പറന്നിറങ്ങുന്നത് അവൻ കണ്ടു.

അതിന് സ്വർണ നിറമായിരുന്നു.

അടുത്തെത്തിയപ്പോഴാണ് അത് സ്വർണ നിറമുള്ള ചിത്രശലഭങ്ങൾ കൂടി ചേർന്ന് പക്ഷിയുടെ ബാഹ്യരൂപത്തിൽ വരുന്നതാണെന്ന് ദാസന് മനസിലായത്.

ഭൂമിയിലേക്കെത്തിയതും ശക്തിയിൽ ചിറകടിച്ചുകൊണ്ട് പക്ഷിയുടെ കാലുകൾ നിലത്തു സ്പർശിച്ചു.

ഈ അത്ഭുത കാഴ്ച്ച കണ്ട് ദാസൻ മതി മറന്നു നിന്നു പോയി.

അപ്പോഴാണ് ആ പക്ഷി രൂപത്തിന്റെ കഴുത്തിലായി തൂവെള്ള വസ്ത്രവും ശിരസ്സിൽ സ്വർണ കിരീടവും അണിഞ്ഞു കയ്യിൽ സ്വർണ ദണ്ഡും പേറി ആസനസ്ഥയായി ഇരിക്കുന്ന സുന്ദരിയായ സ്ത്രീയെ അവൻ കാണുന്നത്.

അത്രയും മനോഹരിയായ സ്ത്രീ രത്നത്തെ അവൻ ആദ്യമായി കാണുകയായിരുന്നു.

തന്റെ സമീപം നിൽക്കുന്ന യമദേവനെ അവൾ വണങ്ങി.

ഇതൊക്കെ കണ്ട് ദാസൻ കിളി പോയ അവസ്ഥയിൽ ആയിരുന്നു.

ഇത്രയും വലിയ പക്ഷി ചിറകടിച്ചിട്ടും കാറ്റു പോലും വീശാത്തത് അവൻ ശ്രദ്ധിച്ചിരുന്നു.

പക്ഷെ അപ്പോഴാണ് താനൊരു ആത്മാവ് ആണെന്നും ഇത് മറ്റൊരു ലോകമാണെന്നുമുള്ള ബോധം അവനുണ്ടാകുന്നത്.

പൊടുന്നനെ ആ പക്ഷിയുടെ കഴുത്തിൽ നിന്നും ആയാസത്തോടെ നിലത്തേക്ക് ഊർന്നിറങ്ങിയ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് കാലന് സമീപം വന്നു നിന്നു കുമ്പിട്ട് വണങ്ങി.

ദേവൻ ചിരിയോടെ കണ്ണു ചിമ്മി.

അത് കണ്ടതും ആ സ്ത്രീ അതേ പുഞ്ചിരിയോടെ യമദേവന്റെ കാലിൽ ചുറ്റിപിടിച്ചു നിക്കുന്ന നന്ദന മോളുടെ നേരെ നീട്ടി.

ഒരു കുഞ്ഞു തുമ്പിയെ പോലെ അവൾ പാറി വന്ന് ആ സ്ത്രീയുടെ മാറിൽ പറ്റി ചേർന്നു നിന്നു.

ആ കുസൃതി കുടുക്കയെ ചേർത്തു പൊതിഞ്ഞുകൊണ്ട് അവർ ദണ്ഡുമായി പക്ഷിയുടെ സമീപം നടന്നു.

പതിയെ നിലത്തു നിന്നും തള്ളവിരലിലൂന്നി അവർ കുഞ്ഞിനെയുംകൊണ്ട് പൂമ്പാറ്റയെ പോലെ മുകളിലേക്കുയർന്നു.

ഈ ദൃശ്യമൊക്കെ കണ്ട് ദാസൻ ആകെ അത്ഭുത പരതന്ത്രനായി നിന്നു.

ആ പക്ഷി രാജന്റെ ചിറക്കുകൾക്കിടയിൽ  തൂവലുകളുരുമ്മി കൊണ്ട് പഞ്ഞി കൊട്ടാരത്തിലെന്ന അനുഭൂതിയിൽ നന്ദന കുട്ടിയുടെ ഗോട്ടി കണ്ണുകൾ തിളങ്ങി.

ആരെയും മയക്കുന്ന പുഞ്ചിരി അവൾ അവർക്കായി സമ്മാനിച്ചു.

ദേവന്റെ നിർദ്ദേശം കിട്ടിയതും ആ സ്ത്രീ കയ്യിലിരുന്ന ദണ്ഡ് ഒരു തവണ ചുഴറ്റി.

പൊടുന്നനെ അത് ചിറകടിച്ചു കൊണ്ട് മുകളിലേക്കുയർന്നു.

രണ്ടു തവണ അവരെ നോക്കി വലം വച്ച ശേഷം അത് മേഘ പാളികൾക്കിടയിൽ മറഞ്ഞു.

ഒരു പൊട്ടു പോലെ ആ രൂപം കണ്ണിൽ നിന്നും മറയുന്ന വരെ ദാസൻ നോക്കി നിന്നു.

മാളൂട്ടിയെ ഒരു നോക്ക് കാണാൻ അവന് കൊതിയായി.

തന്റെ പൊന്നു മകളെ കാണാൻ മനസ് വെമ്പി.

പക്ഷെ എങ്ങോട്ടും പോകാൻ കഴിയില്ലെന്നുള്ള വസ്തുത അവന് അറിയാമായിരുന്നു.

ഒരു നോക്ക് അവൻ യമദേവനെ നോക്കി.

അദ്ദേഹം കഴിയില്ലെന്ന് അവനെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി.

പിന്നൊന്നും ചോദിക്കാനോ പറയാനോ ദാസൻ നിന്നില്ല.

അവർ ആ മരണ വീട്ടിൽ നിന്നും യാത്രയായി.

അൽപ ദൂരം മുന്നോട്ടു പോയതും ഒരു ഭാര്യയും ഭർത്താവും ഓടി കിതച്ചു വരുന്നത് അവൻ കണ്ടു.

അവർക്കായി അവൻ സ്ഥലം മാറി കൊടുത്തു.

“പ് ധും”

പെട്ടെന്നാണ് ആ സ്ത്രീ കാലു വഴുതി നിലത്തേക്ക് വീണത്.

അവരുടെ ഒച്ചപ്പാട് കേട്ട് ഞാനും കാലനും പുറകിലേക്ക് തിരിഞ്ഞു നോക്കി.

അപ്പോൾ അവരുടെ ഭർത്താവ് കുന്തം വിഴുങ്ങിയ പോലെ അവരെ നോക്കി  നിൽക്കുവായിരുന്നു.

“എഡോ മനുഷ്യാ ഞാൻ വീണത് കണ്ടില്ലേ ഒന്നെണീപ്പിക്കഡോ ”

ഭാര്യ അയാളെ നോക്കി വീണ്ടും അലറി.

“ഡി ഇപ്പൊ സമയമില്ല ആ കൊച്ചിന്റെ വീട്ടിൽ പോണ്ടേ? ഞാൻ പോട്ടെ നീ പയ്യെ എണീറ്റു വാ”

കൂടുതലൊന്നും പറയാതെ ഭർത്താവ് ഭാര്യയെ അവിടുപേക്ഷിച്ചു മുന്നോട്ട് നീങ്ങി.

“ദുഷ്ടൻ എന്നെയും കൂട്ടാതെ ഒറ്റക്ക് ഞെളിഞ്ഞങ് പോകുവല്ലേ….നീ നശിച്ചു പോത്തേയുള്ളൂ കാലാ ”

ഭർത്താവിനെ നോക്കി അവർ ശപിച്ചു.

“ഏഹ് ഞാനോ?”

യമദേവൻ അത് കേട്ട് പൊടുന്നനെ ഞെട്ടി.

അദ്ദേഹം ഒന്നും മനസ്സിലാവാതെ ദാസനെ കണ്ണു മിഴിച്ചു നോക്കി.

“അയ്യോ കാലാ അവര് വേറൊന്നും ഉദ്ദേശിച്ച്‌ പറഞ്ഞതല്ല കേട്ടോ അതിവിടുത്തെ പ്രയോഗമാ”

“എന്ത് പ്രയോഗം ?”

യമദേവൻ മുഖം ചുളിച്ചുകൊണ്ട് ദാസനെ നോക്കി.

“അത് ഇവിടൊക്കെ ഈ ദുഷ്ട്ടന്മാരെയൊക്കെ  പൊതുവെ കാലൻ എന്നാ സംബോധന ചെയ്യാറ്”

“ഏഹ് എന്റെ പേരോ? അപ്പൊ ഇവർക്കിടയിൽ എനിക്ക് മോശം പേരാണോ?”

കാലൻ ആശങ്കയിലായി.

“ആണൊന്നോ ? ഭയങ്കര മോശം പേരാ നിങ്ങൾക്ക്…മരിക്കാനാകുമ്പോ വരുക..എന്നിട്ട് ആത്മാവിനെയും കൊണ്ട് പോകുവാ..രാത്രി മാത്രമുള്ള വരവ്…പിന്നെ നിങ്ങളെ കാണാനുള്ള പട്ടികളുടെ കഴിവ്.”

“എന്തോന്നാ പട്ടികളുടെ കഴിവോ ?”

യമദേവൻ ദാസൻ പറയുന്നതിനിടക്ക് കയറി ചോദിച്ചു

“അതേ കാലനെ കാണാൻ പട്ടിക്കല്ലേ കഴിയൂ”

“എന്നാര് പറഞ്ഞു പട്ടി പറഞ്ഞോ ?അതോ ആത്മാക്കളോ ÷അതോ പിന്നെയീ ഞാനോ?”

കാലന്റെ ചോദ്യം കേട്ടതും ദാസന്റെ വായടഞ്ഞു പോയി.

അത്തരമൊരു നീക്കം അദ്ദേഹത്തിൽ നിന്നും അവൻ പ്രതീക്ഷിച്ചില്ല.

പിന്നൊന്നും പറയാൻ നിൽക്കാതെ അവർ വീണ്ടും മുന്നോട്ട് നടന്നു തുടങ്ങി.

മണിക്കൂറുകളായുള്ള ഈ നടത്തം അവനെ നന്നേ മുഷിപ്പിച്ചിരുന്നു.

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് തല ചായ്ക്കാനുള്ള വെമ്പലോടെ നിൽക്കുന്നു.

മനുഷ്യരെല്ലാം ഓരോ തിരക്കുകളിൽ വ്യാപൃതരായി കൊണ്ടിരുന്നു.

കണ്ണു തുറന്ന് ലോകം മൊത്തം ആസ്വദിച്ചു കാണുകയായിരുന്നു ദാസൻ.

ഇത്രയും നാളും പണിയെടുക്കുന്ന സ്ഥലവും ബിവറേജ്‌സ് ഔട്ട് ലേറ്റും വീടുമായിരുന്നു തന്റെ ലോകം.

ഇതു മൂന്നിനെയും വലം വച്ചായിരുന്നു എന്റെ ജീവിതം.

അതിനിടക്ക് ശ്രീജയേയും മാളൂട്ടിയെയും വരെ ശ്രദ്ധിക്കാൻ മറന്നു പോയി.

എന്തിന് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് എത്ര കാലമായി?

ദാസൻ ആത്മഗതം പറഞ്ഞു കൊണ്ടിരുന്നു.

“ഹാ ഇടക്ക് ഇങ്ങനൊക്കെ കുറ്റബോധം തോന്നുന്നത് നല്ലതാ “

അപ്പുറത്തു നിന്നുമുള്ള കാലന്റെ അസ്ഥാനത്തെ കൗണ്ടർ കേട്ട് ദാസൻ നിന്നുരുകി.

അവൻ മുഖം വീർപ്പിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

കുറച്ചു നടന്നതും വലതു വശത്ത് വലിയൊരു താഴ്വര ആലസ്യത്തോടെ പരന്നു കിടക്കുന്നത് അവൻ കണ്ടു.

വളരെ മനോഹരമായ പുൽത്തകിടി അവിടുണ്ടായിരുന്നു.

അതിലൂടെ അവർ മുന്നോട്ട് നടന്നു.

അപ്പോൾ അങ്ങു ദൂരെയായി ആകാശം മുട്ടെ ഉയരത്തിലുള്ള പർവതം കണ്ട് ദാസൻ അത്ഭുതത്തോടെ നോക്കി.

അവന്റെ നോട്ടം കണ്ട് യമദേവൻ പയ്യെ പറഞ്ഞു തുടങ്ങി.

“അതിന്റെ ഉച്ചിയിൽ നമുക്ക് കേറണം.. അവിടാണ് ദേവലോകത്തെക്കുള്ള ആദ്യ പടി.

പോത്തിനെ തെളിച്ചു കൊണ്ട് കാലൻ മുന്നേ നടന്നു.

ആ പർവത്തിന്റെ മുകളറ്റം ആകാശത്തെ ചുംബിക്കുന്നുണ്ടെന്ന് അവന് തോന്നി.

കാരണം അത് അത്രയ്ക്കും ആജാനുബാഹുവായിരുന്നു.

താഴ്വരയുടെ അടിയിൽ എത്തിയതും ചെറിയൊരു കാട്ടു ചോല മണ്ണിനെ കുളിരണിയിച്ചുകൊണ്ടു ഒഴുകുന്നുണ്ടായിരുന്നു.

അതിലെ തെളിഞ്ഞ നീര് കോരി കുടിക്കാൻ ദാസന്റെ മനസ് വെമ്പി.

പക്ഷെ ആത്മാക്കൾക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ലല്ലോ.

അതുകൊണ്ട് അതിലെ ജലത്തിലേക്ക് അവൻ കണ്ണും നട്ടിരുന്നു.

“ദാസാ അൽപ നേരം ഇവിടെ വിശ്രമിക്കാം.. വണ്ടിക്ക് എണ്ണയടിക്കണം”

“എന്ത് ? എണ്ണയോ ? ദേവാ എനിക് ഒന്നും മനസ്സിലായില്ല ”

ദാസൻ തല ചൊറിഞ്ഞു കൊണ്ട് അദ്ദേഹത്തെ നോക്കി.

അത് കേട്ട് യമദേവൻ സൗമ്യമായി പുഞ്ചിരിച്ചു.

“എണ്ണയടിക്കണമെന്ന് പറഞ്ഞാൽ പോത്തിന് വയറു നിറച്ച് പുല്ല് കൊടുക്കണമെന്ന്…എങ്കിലല്ലേ നല്ല മൈലേജ് ഉണ്ടാകൂ”

അദ്ദേഹത്തിന്റെ പറച്ചിൽ കേട്ട് അവന് ചിരിയാണ് വന്നത്.

“നിങ്ങള് ശരിക്കും കാലൻ തന്നാണോ..ഇതെന്താ ഞങ്ങളെ പോലെ കച്ചറ ഭാഷയൊക്കെ സംസാരിക്കുന്നെ?”

“അതെന്താ നിങ്ങൾ മനുഷ്യർക്ക് മാത്രേ ഇതൊക്കെ പറ്റൂ..ഞങ്ങൾക്കൊന്നും പാടില്ലേ?”

“ശോ ഇത് വലിയ കൊസ്രാ കൊള്ളി ആയല്ലോ… കാലൻ ആണെന്നൊക്കെ പറഞ്ഞപ്പോ KGF ലെ റോക്കി ഭായിയെ പോലെ കുറെ മാസാണെന്ന വിചാരിച്ചേ..ഇതൊരുമാതിരി”

“അതേത് ഭായി ?”

കാലൻ പുരികം പൊന്തിച്ചു കയ്യിലുള്ള ദണ്ഡ് വട്ടത്തിൽ ചുഴറ്റിക്കൊണ്ടിരുന്നു.

“അതെന്റെ അമ്മായിടെ മോനാ… ബോംബെയിലാ താമസം”

ദാസൻ പുച്ഛത്തോടെ ചിറി കോട്ടി.

യമദേവൻ പോത്തിനെ കൊണ്ട് ഊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു.

അവൻ ആ ചോലയുടെ കരയിൽ ഒരു കല്ലിൽ കുന്തിച്ചിരുന്നു.

അപ്പോഴാണ് യമദേവന്റെ കയ്യിലുള്ള ദണ്ഡ് ന്റെ തുഞ്ചത്തായി കൊള്ളിയാൻ മിന്നിയത്.

കൂടെ കൂടെ അത് മിന്നിയതും ദാസന്റെ കണ്ണുകൾ തിളങ്ങി.

“കാലാ അത് സ്റ്റോം ബ്രേക്കർ ആണോ÷”

“എന്ത് ബ്രേക്കർ?”

“തോറിന്റെ കയ്യിലുള്ള സ്റ്റോം ബ്രേക്കർ… ഇടിമിന്നലൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ.. അതോണ്ടല്ലേ പുള്ളി ഇടി മിന്നലിന്റെ ദൈവം ആയത്”

“ഇടി മിന്നലിന്റെ ദൈവം ദേവന്ദ്രനല്ലേ ?”

കാലൻ ദാസനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

“അയ്യോ അല്ല അത് തോറാണ്…തോർ ഓടിൻസൺ..അവഞ്ചേഴ്സിൽ ഒക്കെ ഉള്ള അസ്ഗാർഡിന്റെ പുത്രൻ…കേട്ടിട്ടില്ലേ ”

ദാസൻ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.

മുപ്പത് മുക്കോടി ദൈവങ്ങളുണ്ടെലും അവൻ പറഞ്ഞ ദൈവത്തെ കുറിച്ച് കാലൻ ആദ്യമായി കേൾക്കുകയായിരുന്നു.

ഇതുപോലെ ഇങ്ങനൊരു അവതാരത്തെ കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരുന്നു.

ആശങ്കയുടെ പടു കുഴിയിലേക്ക് യമദേവന്റെ മനസ് കൂപ്പുകുത്തി.

“ഒരുപക്ഷേ നീ പറഞ്ഞ ദൈവം വേറെ ദേവലോകത്തുള്ളത് ആയിരിക്കും…ആ ദൈവത്തെ കുറിച്ച് എനിക്കറിയില്ല ”

അദ്ദേഹം തന്റെ കൈകൾ മലർത്തി.

ആ മുഖത്തെ എന്തൊക്കെയോ വേട്ടയാടുന്നുണ്ട്.

ഒരുപക്ഷേ ഉത്തരമില്ലാത്ത സമസ്യ ഞാനാദ്യമായി ചോദിച്ചോണ്ടാവും.

ഉള്ളിലൂറുന്ന കള്ളചിരിയുമായി ദാസൻ  ചോലയിലെ കളകളാരാവത്തിന് കാതു കൊടുത്തു.

പോത്തിന്റെ സുഭിക്ഷമായ മേയലിന് ശേഷം ഞങ്ങൾ ആ പാർവതത്തിന്റെ മുകളറ്റത്തിലേക്ക് പതിയെ കയറാൻ തുടങ്ങി.

ഇട തൂർന്ന വനത്തിലൂടെയുള്ള സാഹസികമായ യാത്ര ദാസൻ നന്നായി ആസ്വദിച്ചു.

പല വിധ സസ്യ ജാലങ്ങളേയും പക്ഷി മൃഗാധികളേയും നിരീക്ഷിച്ചു കൊണ്ട് നടത്തം തുടർന്നു

പുതിയൊരു അനുഭൂതിയാണ് ഇതിലൂടെ അവന് ലഭിച്ചത്.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കാലൻ വേഗത്തിൽ മുന്നോട്ട് പോയി.

ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ ആ പാർവതത്തിന്റെ ഉച്ചിയിലെത്തി.

കാർമേഘ പടലങ്ങൾ നിറഞ്ഞതിനാൽ മുന്നോട്ടുള്ള യാത്ര പരിതാപകരമായിരുന്നു.

അത് മനസിലാക്കിയതും യമദേവൻ കയ്യിലിരുന്ന ദണ്ഡ് ഉയർന്നു താഴ്ന്നു.

നിലത്ത്‌ ശക്തിയിൽ അമർന്നതും അവർക്ക് മുന്നിൽ ശക്തമായ കാറ്റ് സൃഷ്ടിക്കപ്പെട്ടു.

അത് മുന്നോട്ടു നിരങ്ങി നീങ്ങിയതും മുന്നിലെ മഴമേഘങ്ങൾ ഇരു ചേരികളിലെന്ന പോലെ വഴി മാറി കൊടുത്തു.

അപ്പോൾ അവിടെ സാമാന്യം വലുപ്പമുള്ള വാതിൽ ദാസന്റെ ശ്രദ്ധയിൽ പെട്ടു.

കാലൻ അതിന് മുന്നിൽ എത്തിയതും ആ വാതിൽ അവരെ സ്വീകരിക്കാണെന്ന വണ്ണം മലർക്കെ തുറക്കപ്പെട്ടു.

അതിലൂടെ കണ്ട കാഴ്ച്ച കണ്ട് ദാസന്റെ കണ്ണുകൾ തിളങ്ങി.

മനസ് നിറഞ്ഞു.

മേഘക്കൂടാരത്തിലേക്ക് നീണ്ടു കിടക്കുന്ന മഴവിൽ സഞ്ചാര പാത.

View post on imgur.com

എന്നു വച്ചാൽ മഴവില്ല് കൊണ്ട് നിർമിതമായ പാത.

അതിങ്ങനെ സപ്ത വർണ്ണങ്ങളും വിരിയിച്ചു കൊണ്ട് തിളങ്ങി നിൽക്കുന്നു.

കണ്ണിന് കുളിര്മയേക്കുന്ന അതി മനോഹരമായ ദൃശ്യം.

ദാസൻ ആദ്യമായിട്ടാണ് ഇത്രയും അടുത്ത് അതും കണ്മുന്നിൽ മഴവില്ല് കാണുന്നത്.

ആ ദൃശ്യം മനസിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.

ഒരു മുദ്രണം എന്ന പോലെ.

കാലൻ കുലുക്കി വിളിക്കുമ്പോഴാണ് ദാസൻ ചിന്തകളിൽ നിന്നും രക്ഷ നേടിയത്.

എന്താണെന്ന അർത്ഥത്തിൽ അവൻ അദ്ദേഹത്തെ തുറിച്ചു നോക്കി.

“സമയം ആഗതമായി..ഈ ഭൂമിയോട് നമുക്ക് വിട പറയാം വരൂ”

അതും പറഞ്ഞുകൊണ്ട് കാലൻ ഒറ്റ ചാട്ടത്തിന് പോത്തിന്റെ മുതുകിൽ കയറിയിരുന്നു.

ഒരുമാതിരി സിനിമയിൽ കാണുന്ന പോലെ.

പക്ഷെ കുതിരയ്ക്ക് പകരം പോത്ത് ആണെന്ന് മാത്രം.

ഇമ്മാതിരി ശീലമൊന്നുമില്ലാത്ത ദാസൻ ഇതിന്റെ മുകളിൽ എങ്ങനെ കേറുമെന്നോർത്ത് ചിന്തിതനായി.

പൊടുന്നനെ ഒരു അത്ഭുതം സംഭവിച്ചു.

ദാസനെ നോക്കിയിരുന്നു മുഷിഞ്ഞ ആ പോത്ത് വാല് നീട്ടിക്കൊണ്ടു വന്ന് പെരുമ്പാമ്പിനെ പോലെ അവനെ ചുറ്റി വരിഞ്ഞു.

എന്നിട്ട് തൂക്കിയെടുത്ത് ബൈക്കിന്റെ പുറകിൽ ഇരുത്തുന്ന പോലെ കാലന് പുറകിൽ കൊണ്ടു വന്നിരുത്തി.

പരട്ട പോത്ത്.

ആത്മാവ് ആയതുകൊണ്ട് ഭാഗ്യം.

അല്ലായിരുന്നേൽ ഞാനിപ്പോ പേടിച്ചു ചത്തേനെ.

ജീവനുള്ളപ്പോൾ മനസ് പറയുന്നതാണേൽ മനസാക്ഷി,ആത്മഗതം

എന്നൊക്കെയായിരുന്നു.

ചത്തു കഴിഞ്ഞു ആത്മാവ് ആകുമ്പോൾ എന്തു പറയും?

ആവോ അറിയില്ല.

അവൻ കാലന്റെ മുതുകിൽ അള്ളിപിടിച്ചിരുന്നു.

സ്ഥല പരിമിതി കാരണം ദാസൻ കഷ്ടപ്പെട്ട് പിടിച്ചിരുന്നു.

പോത്തിന്റെ ദൃഢമായ ശരീര ഭാഗത്തിൽ ഇരിക്കുമ്പോൾ പാറ പുറത്തു ഇരിക്കുന്നത് പോലെയാണ് അവന് തോന്നിയത്.

യമദേവൻ ഒരുമാതിരി സിംഹാസനത്തിൽ ഇരിക്കുന്ന പോലത്തെ ജാടയൊക്കെ കാട്ടുന്നുണ്ട്.

എന്തിനാണോ എന്തോ ആർക്കറിയാം?

“പോകാം ദാസാ”

“ഓഹ് ”

അവൻ തലയാട്ടി.

ഈ സമയം നാരായണ ബസിലെ കണ്ടക്ടർ കുമാരേട്ടൻ സ്കൂൾ പിള്ളേരോട് പറയുന്ന ഡയലോഗ് ആണ് അവന് ഓർമ വന്നത്.

കുറച്ചു നീങ്ങി നിന്നൂടെ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ.

“ദാസൻ എന്തേലും പറഞ്ഞോ?”

“ഏയ് ഒന്നുമില്ല കാലാ”

“ഉം ഉം ”

ഒന്ന് കനത്തിൽ അദ്ദേഹം മൂളിയതേ അവന് ഓര്മയുണ്ടായിരുന്നുള്ളൂ.

അവരെയും വഹിച്ചു കൊണ്ട് പോത്ത് ISRO വിട്ട മിസൈൽ പോലെ മഴവില്ലിലൂടെ മുകളിലേക്ക് കുതിച്ചു.

ഒരുമാതിരി അന്യന്റെ ബാധ കേറിയ വിക്രത്തെ പോലെ പോത്ത് ചന്നം പിന്നം അതിലൂടെ പാഞ്ഞുകൊണ്ടിരുന്നു.

View post on imgur.com

ചെറുപ്പം തൊട്ടേ സ്പീഡ് പേടിയുള്ള ദാസന് അത് വല്ലാത്തൊരു അനുഭവമായി മാറി.

അവന് ഓക്കാനിക്കാൻ മുട്ടുന്നത് പോലെ തോന്നി.

ആത്മാക്കൾക്ക് വാള് വക്കാൻ പറ്റുമോ?

ആവോ?

ജീവനോടെ ബാക്കിയുണ്ടേൽ ചോദിച്ചു നോക്കണം.

ഹോ എന്തൊരു സ്പീഡ്

ഈ പോത്തിന് ഇനി എന്നോട് വല്ല വൈരാഗ്യമുണ്ടോ?

വീണ്ടും ആത്മഗതം.

വെടിചില്ലു പോലെ കുതിച്ചു കൊണ്ടിരുന്ന ആ പോത്ത് വീണ്ടും സ്പീഡ് കൂട്ടിയപ്പോൾ കാര്യമെന്താണെന്ന് അറിയാനുള്ള വെപ്രാളത്തിൽ ദാസൻ മുന്നിലേക്ക് നോക്കി.

കുറച്ചു മുന്നിലായി വലിയൊരു കൊക്ക പോലെ തെളിഞ്ഞു കാണുന്നുണ്ട്.

അവിടെ ഞങ്ങളിപ്പോ ഓടി കൊണ്ടിരുന്ന മഴവിൽ റോഡിന് നടുവിൽ വലിയ വിള്ളലും അത് കണ്ടതും ദാസൻ ഭയന്നു പോയി.

അവിടെ എത്തിയതും പോത്ത് ഒറ്റ ചാട്ടത്തിന് അന്തരീക്ഷത്തിലേക്കുയർന്നു.

അപ്പോഴേക്കും അവൻ പേടിച്ചു കണ്ണുകൾ പൂട്ടിവച്ചു യമദേവനെ മുറുകെ പിടിച്ചു.

ഡോൾഫിനെ പോലെ അത് റ ഷേപ്പിൽ ഉയർന്നു ചാടി.

മറു വശത്തുള്ള മഴവില്ലിൽ ഭംഗിയായി ലാൻഡ് ചെയ്തു.

എയർ ഇന്ത്യയെ പോലെ നന്നായി ലാൻഡ് ചെയ്ത പോത്തേട്ടനെ കെട്ടി പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.

ഏതായാലും അവിടെ എത്തട്ടെന്ന് അവൻ മനസിൽ കരുതി.

അങ്ങനെ ചറപറാന്ന് കുതിച്ചു പാഞ്ഞ അങ്ങേരുടെ വണ്ടി അവസാനം എവിടെയോ സഡൻ ബ്രേക്കിട്ടു നിന്നു.

ഞാൻ ആശ്വാസത്തോടെ ചുറ്റും നോക്കി.

എല്ലായിടത്തും പഞ്ഞി കെട്ടുകൾ പോലെ മേഘ പാളികൾ ഒഴുകി നടക്കുന്നുണ്ട്.

വലിയൊരു ഗ്രൗണ്ടിൽ ആയിരുന്നു ഇപ്പൊ എത്തിച്ചേർന്നത്.

അതും മഴവിൽ നിറമായിരുന്നു.

പോത്തിന്റെ പുറത്തു നിന്ന് അവരിറങ്ങിയതും അങ്ങോട്ട് 2,3 പേർ കടന്നു വന്നു.

അവർ ദാസന്റെ കൈയിൽ പിടിച്ചു മുന്നിട്ടേക്ക് നടക്കാൻ തുടങ്ങി.

ദാസൻ തിരിഞ്ഞു നോക്കിയതും തന്നിലേക്ക് നീളുന്ന യമദേവന്റെ രണ്ടു കണ്ണുകളാണ് കാണാൻ സാധിച്ചത്.

അപ്പോഴേക്കും ദാസനെയും കൊണ്ട് അവർ ഒരുപാട് ദൂരെയായിരുന്നു.

അല്പം കഴിഞ്ഞതും അവന്റെ കണ്ണിലൊരു കെട്ട് വീണു.

അതോടെ ചുറ്റുമുള്ളതൊന്നും അവന് കാണാൻ പറ്റിയില്ല.

എങ്ങോട്ടേക്കൊക്കെയോ അവർ ദാസനെയും കൊണ്ട് പോയി.

അല്പം കഴിഞ്ഞതും ഒരു സ്ഥലത്ത് ദാസനെ നിർത്തിയ ശേഷം അവർ കണ്ണിലെ കെട്ട് അഴിച്ചു മാറ്റി.

മുന്നിലെ കാഴ്ച്ച തെളിഞ്ഞു വന്നതും അവൻ കണ്ടത് സ്വർണ സിംഹാസനത്തിൽ ആസനസ്ഥനായ യമദേവനെ ആയിരുന്നു.

ഇപ്പൊ പൊടിക്ക് ആ മുഖത്തു ഗൗരവം വാരി പൂശിയില്ലേ എന്ന് അവന് തോന്നി.

പക്ഷെ അദ്ദേഹത്തിന്റെ മുഖത്തിനോട് അത് ഇണങ്ങുന്നുണ്ടായിരുന്നില്ല.

സ്ഥായിയായ അദ്ദേഹത്തിന്റെ പുഞ്ചിരിയും ഇപ്പോഴില്ല.

അവൻ ചുറ്റുമൊന്ന് നോക്കി.

കാലന്റെ വലത് വശത്ത് കൈയിൽ വലിയൊരു ടാബ് പിടിച്ചുകൊണ്ട് ഒരാളിരുപ്പുണ്ടായിരുന്നു.

മറുവശത്ത് ക്ലാർക്ക് ആണെന്ന് തോന്നിപ്പിക്കും വിധം ഒരാൾ ചാടുലതയോടെ കീബോർഡിൽ പിയാനോ വായിക്കുന്നു.

ദാസൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു സ്ത്രീ ആണെന്ന് മനസിലായത്.

ചുറ്റും നിരീക്ഷിച്ചോണ്ടിരിക്കെ ആ ടാബ് മാറ്റി വച്ച് അയാൾ ദാസനെ ചുഴിഞ്ഞൊന്ന് നോക്കി.

ആ കണ്ണുകളിൽ ഗൗരവം നിറഞ്ഞു നിന്നു.

എന്നിട്ട് പറഞ്ഞു തുടങ്ങി.

“നാം ചിത്രഗുപ്തൻ…ഈ കാലപുരിയിലെ കാര്യസ്ഥൻ..അതിലുപരി ഭൂമിയിലെ ജനങ്ങളുടെ ആയുസ് നോക്കുന്ന കണക്ക പിള്ള”

അദ്ദേഹത്തിന്റെ ശബ്ദം അവിടെ മാറ്റൊലി കൊണ്ടു.

“ഓഹ് അപ്പൊ ഇതാണല്ലേ ആ ഗഡി ”

ദാസൻ വിനയത്തോടെ അയാളെ വണങ്ങി.

അവന്റെ ആ പ്രവൃത്തി ചിത്ര ഗുപ്തന് ക്ഷ പിടിച്ചു.

അത് കണ്ടു കൊണ്ടിരുന്ന യമദേവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

“ദാസാ ഭൂമിയിലെ നിന്റെ വാസം അവസാനിച്ചു.. നീയിപ്പോൾ ഇതാ കാലപുരിയിലേക്ക് ആഗതനായിരിക്കുന്നു..ഈ മനുഷ്യയുസ്സിൽ നീ നേടിയതെന്ത് ? നമ്മോട് വിശദീകരിച്ചാലും”

ചിത്ര ഗുപ്തന്റെ ചോദ്യം കേട്ട് ദാസനൊന്ന് പതറി.

അവൻ ഓർത്തു നോക്കി ഈ 30 വര്ഷക്കാലയാളവിൽ താൻ എന്ത് നേടിയെന്ന്?

പക്ഷെ ഒന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.

മനസ് ആകെ ശൂന്യമായി പോയി.

ഫ്യൂസ് പോയ ബൾബ് പോലെ.

ആകെ കൂരിരുട്ട് മാത്രം ബാക്കി.

തന്റെ ആദ്യ ചോദ്യത്തിന് അവന്റെ പക്കൽ ഉത്തരമൊന്നുമില്ലെന്ന് മനസിലാക്കിയ ചിത്ര ഗുപ്തൻ അവനു നേരെ രണ്ടാമത്തെ ചോദ്യമെറിഞ്ഞു.

“നീ നിന്റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു ? നിന്റെ ഭാര്യയ്ക്കും മകൾക്കും വേണ്ടി എന്ത് ചെയ്തു ? എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു ?”

ആ ചോദ്യം കേട്ടതോടെ ചൂളി പോകുന്ന പോലെയായി പോയി ദാസന്.

വല്ലാത്ത കുറ്റബോധം അവന്റെ മനസ്സിൽ അലയടിച്ചു തുടങ്ങി.

എന്നും സ്വസ്ഥതക്കേടും ഉപദ്രവവും മാത്രേ ശ്രീജയ്ക്കും മാളൂട്ടിക്കും

കൊടുത്തിട്ടുള്ളൂ..

ഒരിക്കൽ പോലും നല്ലൊരു അച്ഛനാകാനോ ഭർത്താവാകാനോ തനിക്ക് കഴിഞ്ഞിട്ടില്ല.

ഒരു മിട്ടായി പോലും തന്റെ കുഞ്ഞിന് ഇതുവരെ വാങ്ങി നൽകിയിട്ടില്ല.

അതോർത്തപ്പോഴേക്കും പശ്ചാത്താപം കൊണ്ട് അവന്റെ മനസ് നീറി തുടങ്ങി.

ഒരിക്കൽ പോലും നന്നാകുവാൻ ഇനിയൊരു അവസരം കിട്ടില്ലല്ലോ എന്നോർത്തപ്പോൾ ആദ്യമായി ഒന്നു വാവിട്ടു കാരയുവാൻ തല തല്ലി കാരയുവാൻ ദാസന് മോഹം തോന്നി.

ഈ ദൃശ്യങ്ങളൊക്കെ താടിക്ക് കൈ കൊടുത്തു നോക്കിയിരിക്കുക്കയായിരുന്ന യമദേവൻ ഒന്നും ഉരിയാടിയില്ല.

ചിത്ര ഗുപ്തൻ വീണ്ടും എന്തോ പറയാൻ തുണിഞ്ഞതും അവിടുള്ള വിളക്കുകളെല്ലാം കെട്ടു പോയി.

അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന കംപ്യൂട്ടറുകളും ടാബും ഒക്കെ പൊടുന്നനെ വലിയ ശബ്ദത്തോടെ ഓഫ് ആയിപ്പോയി.

ഈ ഒച്ചപ്പാടൊക്കെ കേട്ട് ദാസൻ അല്പം ഭയത്തോടെ ചുറ്റും നോക്കി.

പല സ്ഥലത്തു നിന്നും ആളുകൾ വരുന്നു പോകുന്നു.

ആകെ ആ കാലപുരി സഭ മൊത്തം ആളുകൾ നിറഞ്ഞു ബഹളമയമായി.

യമദേവന്റെ മുഖത്തേക്ക് നോക്കിയതും അദ്ദേഹം അവനെ നോക്കി കള്ള ചിരിയോടെ കണ്ണിറുക്കി.

അതിന്റെ അർത്ഥം എന്താണെന്ന് അവന് മനസിലായില്ല.

ആകപ്പാടെ കോലാഹളങ്ങളായതും യമദേവൻ കയ്യുയർത്തി.

പൊടുന്നനെ അവിടെ നിശബ്ദമായി.

ഗൗരവത്തോടെ യമദേവൻ ചോദിച്ചു.

“ചിത്രഗുപ്താ എന്തു സംഭവിച്ചു?”

‘ദേവാ ക്ഷമിച്ചാലും വീണ്ടും വൈറസിന്റെ അതിപ്രസരം..ഇവിടുത്തെ കമ്പ്യൂട്ടർ വ്യവസ്ഥിതി മൊത്തം തകരാറിലായി”

അത് കേട്ടതും കാലൻ ഒന്നിരുത്തി മൂളി.

കാലപുരിയിലെ പേരുകേട്ട ടെക്നീഷ്യൻമാർ അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു.

“അതുവരെ ഈ ആത്മാവിനെ എന്ത് ചെയ്യണം?”

ദാസനെ ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.

“സഭയിലെ വിചാരണ കഴിയാതെ ഒരു ആത്മാവിനെയും ഇവിടെ പ്രവേശിപ്പിക്കാൻ സാധിക്കില്ല’

ചിത്ര ഗുപ്‌തൻ തീർത്തും പറഞ്ഞു.

“എങ്കിൽ ഈ ആത്മാവ് ഭൂമിയിലേക്ക് തന്നെ തിരിച്ചു

പോയിക്കൊള്ളട്ടെ..അതുവരെ ഇയാൾക്ക് ഒരവധി കൂടി നൽകാം..അയാൾക്ക് പശ്ചാത്താപം ചെയ്യാനുള്ള ഒരവസരം”

“അങ്ങയുടെ ഹിതം പോലെ ദേവാ”

“ഉം ”

കാലൻ ഒന്നിരുത്തി മൂളി.

അതിനു ശേഷം സിംഹാസനത്തിൽ നിന്നും എണീറ്റു.

അവിടെ ചാരി വച്ചിരുന്ന ദണ്ഡ് കൈയിൽ പിടിച്ചുകൊണ്ട് കാലൻ ദാസന്റെ സമീപം നടന്നു വന്നു.

അവൻ സംഭ്രമത്തോടെ തൊഴു കയ്യോടെ അവരെ നോക്കി.

അവന്റെ അടുത്തെത്തിയതും കാലൻ കയ്യിലിരുന്ന ദണ്ഡ് അന്തരീക്ഷത്തിൽ വച്ച് ഒന്ന് ചുഴറ്റി.

അപ്പോൾ അതിന്റെ അറ്റത്തുള്ള വജ്രം ശോഭയുടെ തിളങ്ങി.

ആ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ദാസന്റെ കാഴ്ചയെ മറച്ചതും യമദേവൻ ആ വജ്രത്തിന്റെ കൂർത്ത ഭാഗം ദാസന്റെ നെഞ്ചിന് നടുവിലായി അമർത്തി കുത്തി.

കുത്തേറ്റതും അവന്റെ ആത്മാവ് ചുഴിയിൽ പെട്ട പോലെ വട്ടം കറങ്ങിക്കൊണ്ടിരുന്നു.

അതു പോലെ വട്ടം കറങ്ങിക്കൊണ്ട് ആരോ വലിച്ചെടുക്കുന്ന പോലെ അവൻ വന്ന വഴിയെ തിരിച്ചു പോന്നു.

അപ്പോഴും അവന്റെ കാതിൽ യമദേവന്റെ അശരീരി പതിയുന്നുണ്ടായിരുന്നു.

“മടങ്ങി പോ ദാസാ…നീ പശ്ചാത്തപിക്കൂ..ഇനി നിന്റെ കുടുംബത്തിന് വേണ്ടി ജീവിക്കൂ.. അതുപോലെ മറ്റുള്ളവർക്ക് വേണ്ടിയും.. നിന്റെ നിയോഗം പൂർത്തിയായിട്ടില്ല..അത് പൂർത്തിയാക്കൂ..നമ്മുടെ വിജയാശംസകൾ”

ആ വാക്കുകൾ കേട്ടതും വല്ലാത്തൊരു ഊർജം അവന്റെ മനസിലേക്ക് വന്നു നിറഞ്ഞു.

അസ്ത്രം തൊടുത്തു വിട്ട പോലെ അവന്റെ ആത്മാവ് സഞ്ചരിച്ചു കൊണ്ടിരുന്നു.

തനിക്ക് ചുറ്റും ചുഴിയായതിനാൽ ദാസന് ഒന്നും കാണാൻ സാധിച്ചില്ല.

ആ ചുഴിയിൽ അവൻ പതിയെ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു.

പൊടുന്നനെ എന്തിലോ ഒന്ന് ശക്തമായി ഇടിച്ചതും ദാസന്റെ ബോധം നഷ്ടമായി.

അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു. . . . . ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ദാസൻ കണ്ണു തുറന്നത്.

ശരീരമാകെ ഒരു തരം മരവിപ്പ് അവന് തോന്നി.

മുഖത്തേക്ക് ശക്തമായ പ്രകാശം അടിക്കുന്നതിനാൽ അവൻ കണ്ണു ചിമ്മി തുറന്നു.

തന്റെ ശിരസ്സ് മടിയിൽ വച്ച് പൊട്ടി കരയുന്ന ശ്രീജയെയാണ് അവൻ കണ്ടത്.

അവളുടെ കണ്ണിൽ നിന്നുമിറ്റ അശ്രുകണങ്ങൾ അവന്റെ നെഞ്ചിനെ പൊള്ളിച്ചു.

ആ പുകച്ചിൽ സഹിക്ക വയ്യാതെ ദാസൻ പയ്യെ കയ്യുയർത്തി ശ്രീജയുടെ കവിളിൽ തൊട്ടു.

ഒരു സ്പർശനം തിരിച്ചറിഞ്ഞതും വാവിട്ടു കരയുകയായിരുന്ന ശ്രീജ പതിയെ കണ്ണു തുറന്നു നോക്കി.

അപ്പോൾ അവൾ കണ്ടത് തന്നെയും നോക്കി ചിരിക്കുന്ന ദാസനെ ആയിരുന്നു.

അത് കണ്ട് വിശ്വാസം വരാതെ അവൾ അവന്റെ മുഖം പിടിച്ചു കുലുക്കി നോക്കി.

മൂക്കിൽ നിന്നും ശ്വാസം ഉതിരുന്നുണ്ടോ എന്നു നോക്കി.

അവളുടെ വെപ്രാളം കണ്ടതും ദാസൻ പതിയെ മടിയിൽ നിന്നും എണീറ്റു നിന്നു.

“ഏട്ടാ….എന്താ പറ്റിയെ എന്റെ ഏട്ടന് ”

ശ്രീജ അവന്റെ നെഞ്ചിൽ പതിയെ കൈ വച്ചു തടവിക്കൊണ്ടിരുന്നു.

ഭാര്യയെ കണ്മുന്നിൽ വീണ്ടും കാണാൻ പറ്റിയതിന്റെ ആഹ്ലാദം ആയിരുന്നു അവന്.

ശ്രീജയെ ചേർത്തു പിടിച്ചു ആ ചോര ചുണ്ടുകളിൽ അവൻ അമർത്തി മുത്തം നൽകി.

ഭർത്താവിന്റെ കൈയിൽ നിന്നും പെട്ടെന്നുള്ള ചുംബനം കിട്ടിയതിന്റെ ഞെട്ടലിൽ ആയിരുന്നു ശ്രീജ.

അവളെ നെഞ്ചോട് ചേർത്തു കൊണ്ട് ദാസൻ പറഞ്ഞു.

“മോളെ ശ്രീജേ ഇതുവരെ ചെയ്തതിന് എല്ലാം മാപ്പ്..ഇത്രയും നാൾ ഞാനുപദ്രവം മാത്രേ തന്നിട്ടുള്ളൂ നിങ്ങൾക്ക്..എല്ലാത്തിനും ഞാൻ കാലു പിടിച്ചു മാപ്പ് ചോദിക്കുവാ ”

ദാസൻ നിറ കണ്ണുകളോടെ ശ്രീജയുടെ കാലിൽ തൊട്ടു തൊഴാൻ നോക്കി.

“അരുതേട്ടാ ഒരിക്കലും എന്റെ കാല് ഏട്ടൻ പിടിക്കരുത്..എൻറെന്നല്ല ഒരാളുടെയും മുന്നിൽ ഏട്ടന്റെ തല കുനിയരുത്..അത് എനിക്ക് സഹിക്കില്ല ”

ശ്രീജ തേങ്ങിക്കൊണ്ട് ദാസന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

അവൻ അവളുടെ നെറുകയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.

“അച്ഛാ……………”

നീട്ടി വിളിച്ചു കൊണ്ട് മാളൂട്ടി അങ്ങോട്ടേക്ക് ഓടി വന്നു.

മകളെ കണ്ടതും ദാസൻ സന്തോഷത്തോടെ അവളെ വാരിയെടുത്തു.

ആ കുഞ്ഞി കൈകളിലും കാലിലും മുഖത്തും അവൻ ചുംബിച്ചു.

അച്ഛന്റെ സ്നേഹ ചുംബനങ്ങൾ കിട്ടിയതും മാളൂട്ടിയുടെ കുഞ്ഞി കണ്ണുകളും തിളങ്ങി.

അവൾ തന്റെ കുഞ്ഞി കൈകൾ കൊണ്ട് അച്ഛനെ ചുറ്റി പിടിച്ചു.

ഓർമ വച്ച കാലം തൊട്ട് ഇന്ന് ആദ്യമായിട്ടായിരുന്നു അവൾക്ക് അച്ഛന്റെ ഉമ്മകൾ കിട്ടിയത്.

മാളൂട്ടിയിയെയും ഒക്കത്ത് വച്ച് ശ്രീജയെ ചേർത്തു പുണരുമ്പോൾ ദാസന്റെ മനസ് മന്ത്രിച്ചു.

ഞാൻ ധന്യനായി

ഇപ്പൊ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന വ്യക്തി ഞാനാണ്.

യമദേവന് എന്റെ സ്നേഹം നിറഞ്ഞ നന്ദി.

അവൻ നേടുവീർപ്പെട്ടു.

പെട്ടെന്നാണ് അവന്റെ തലക്കുള്ളിൽ കൊള്ളിയാൻ മിന്നിയത്.

മാളൂട്ടിയെ കണ്ടു കൊണ്ടിരുന്നപ്പോഴാണ് കാലന്റെ ഒപ്പം നന്ദനക്കുട്ടിയെ മരണ വീട്ടിൽ വച്ച് കണ്ടത് അവൻ ഓർത്തത്.

അവിടെ കൂടിയിരുന്ന ആളുകൾ പറഞ്ഞത് 10 മണി ആയപ്പോൾ സ്കൂളിൽ സമരം കാരണം കുട്ടികളെ വീട്ടിലേക്ക് വിട്ടു എന്നാണ്.

അപ്പൊ നന്ദനക്കുട്ടി വീട് വരെ സുരക്ഷിതമായി വന്നിട്ടുണ്ട്.

ആ വീട്ടിൽ വച്ചു തന്നെയാണ് മോൾക്ക് നേരെ അതിക്രമം ഉണ്ടായത്.

അപ്പൊ ഞാനൊന്ന് ശ്രമിച്ചാൽ നന്ദനക്കുട്ടിയെ രക്ഷിക്കാൻ പറ്റില്ലേ?

ദാസൻ ആത്മഗതം പറഞ്ഞു.

അവൻ നടുക്കത്തോടെ ക്ലോക്കിലേക്ക് നോക്കി.

10.30

മാളൂട്ടി വരുന്ന അതേ ഓട്ടോയ്ക്ക് ആണ് നന്ദന ക്കുട്ടിയും വരുന്നത്.

എനിക്ക് ഓർമയുണ്ട്.

പക്ഷെ എന്തുകൊണ്ട് ആത്മാവ് ആയിരുന്നപ്പോൾ അവരെ എനിക്ക് ഓർമ വന്നില്ല.

ദാസൻ ചിന്തിച്ചു കൊണ്ടിരുന്നു.

അപ്പോഴാണ് ദാസൻ നടുക്കത്തോടെ ഒരു കാര്യം കൂടി ഓർത്തത്.

മാളൂട്ടി വരുന്ന ഓട്ടോ നന്ദനക്കുട്ടിയുടെ അച്ഛന്റെയാണ്.

അയാൾ തന്നെയാണ് ആ വണ്ടി ഓടിക്കുന്നതും.

അതോർത്തതും അവന്റെ ശരീരം വിറച്ചു

ഭയം ഒരു കൊള്ളിയാൻ പോലെ അവന്റെ നട്ടെല്ലിലൂടെ വിറഞ്ഞു കയറി.

ഇപ്പൊ തന്നെ എനിക്ക് നന്ദനക്കുട്ടിയെ രക്ഷിക്കണം.

ദാസൻ പിറു പിറുത്തു കൊണ്ട് മാളൂട്ടിയെ ശ്രീജയുടെ കൈകളിൽ ഏൽപ്പിച്ചു.

ഇപ്പൊ വരാമെന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി ഓടി.

സർവ ശക്തിയുമെടുത്ത് നിർത്താതെയുള്ള ഓട്ടത്തിനിടയിലും ഒന്നു മാത്രേ അവൻ ചിന്തിച്ചിരുന്നുള്ളൂ.

നന്ദനക്കുട്ടിയുടെ സുരക്ഷ.

ഗോട്ടി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ച ഒരു കുറുമ്പിപെണ്ണ്.

അതേ അത് തന്നെയായിരുന്നു അവന്റെ നിയോഗം.

ദാസന്റെ നിയോഗം.

. . . . കമ്പ്യൂട്ടർ ശൃഖല ശരിയായ ശേഷം കാലപുരി സഭയിൽ എല്ലാവരും ഒത്തു കൂടിയിരിക്കുകയായിരുന്നു.

വൈറസ് കീഴടക്കിയതിന്റെ ആഘാതം അവരെ വിട്ടു പോകുന്നതെ ഉണ്ടായിരുന്നുള്ളു.

“അടുത്തത് ആരാ ചിത്ര ഗുപ്താ ”

ഭൂമിയിൽ നിന്നും കൂട്ടിക്കൊണ്ടു വരാനുള്ള ആത്മാവ് ആരാണെന്ന് അറിയാനുള്ള വ്യഗ്രതയിൽ യമദേവൻ ചോദിച്ചു.

ഒന്നു ശ്വാസം വിട്ട ശേഷം ചിത്ര ഗുപ്തൻ പറഞ്ഞു തുടങ്ങി.

“ദേവാ…..ദാസന്റെ ഒരേയൊരു മകൾ മാളൂട്ടി വയസ് 5”

അത് കേട്ടതും കാലന്റെ ഭുജങ്ങൾ ആദ്യമായി വിറച്ചു.

അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ദണ്ഡ് നിലത്തേക്ക് ഊർന്നു വീണു.

ഉയരുന്ന ശ്വാസഗതിയോടൊപ്പം കണ്ണുകളടച്ചു അദ്ദേഹം സിംഹാസനത്തിലേക്ക് ചാരിയിരുന്നു.

പുതിയൊരു വൈറസിനെ സൃഷ്ടിക്കാനുള്ള തീവ്ര യത്നത്തിലായിരുന്നു യമദേവന്റെ മനസ്.

(ശുഭാന്ത്യം)

പറ്റുമെങ്കിൽ ഒരു വരി എനിക്ക് വേണ്ടി കുറിക്കുമോ……

സ്നേഹത്തോടെ ചാണക്യൻ……!!!

Comments:

No comments!

Please sign up or log in to post a comment!