ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത

ഇക്കുറി ഇലക്ഷന്‍ഡ്യൂട്ടി ചെയ്യേണ്ടിവരില്ലെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. കാരണം കഴിഞ്ഞ ദിവസം വരെ കുറേ ബാച്ച് ആയി ഓഫീസില്‍ഒരുപാട് പേര്‍ക്ക് ഡ്യൂട്ടി വന്നു. അധികവും സ്ത്രീകള്‍ക്കാണ് ഞങ്ങളുടെ റാങ്കില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്. അപ്പോഴാണ് ഇന്ന് വൈകുന്നേരം ഓഫീസില്‍നിന്ന് ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചത്. നേരത്തേ തന്നെ വന്ന് കിടപ്പുണ്ടായിരുന്നു ഇലക്ഷന്‍ഡ്യൂട്ടി.

ആദ്യത്തെ ക്ലാസ് പിറ്റേദിവസം തന്നെ. ടൌണിലെ സ്കൂളില്‍. പോയി. സ്ഥിരം കേള്‍ക്കുന്ന പല്ലവികളൊക്കെ കേട്ടു. ഒരുപാട് സ്ത്രീകളുണ്ട് ഇക്കുറി. ഒരുപക്ഷെ പുരുഷന്മാരെക്കാള്‍ കൂടുതല്‍. സുന്ദരികളുടെ ഒരുപൂരം. ഇവരിലാരാണാവോ എന്‍റെ ടീമില്‍ വരാന്‍ പോകുന്നത്? ഓ ഈ ക്ലാസില്‍ പ്രിസൈഡിങ് ഓഫീസേര്‍സും ഫസ്റ്റ് പോളിങ് ഓഫീസേര്‍സും മാത്രമേ കാണൂ. സെക്കന്‍റ്, തേഡ് പോളിങ് ഓഫീസേര്‍സിനുള്ള ക്ലാസ് വേറേ ആണ്.

ഒരു ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടാവുക നാലു ഉദ്യോഗസ്ഥര്‍ ആണ്. ഒരു പ്രിസൈഡിങ് ഓഫീസര്‍, പിന്നെ മൂന്ന് പോളിങ് ഓഫീസര്‍മാര്‍, ഫസ്റ്റ്, സെക്കന്‍റ്, തേഡ് എന്നിങ്ങനെ. ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ചാണ് ഈ ഡ്യൂട്ടികള്‍ കിട്ടുന്നത്. ഉയര്‍ന്ന ഗസറ്റഡ് റാങ്കൊക്കെ ഉള്ളവര്‍ക്ക് പ്രിസൈഡിങ് ഡ്യൂട്ടി, അതിന് താഴെ ഫസ്റ്റ്, സെക്കന്‍റ് ഒകെ ക്ലരിക്കല്‍ സ്റ്റാഫിന്, തേഡ് ഒക്കെ പ്യൂണ്‍, ഓഫീസ് അസിസ്റ്റന്‍റ് പോലുള്ളവര്‍ക്ക് ഇങ്ങനെയൊക്കെയാണ് പൊതുവെ. പ്രിസൈഡിങ് ഓഫീസര്‍ ആയാണ് എനിക്ക് ഡ്യൂട്ടി.

ഇതിനുപുറമെ ബി.എല്‍.ഒ. ഉണ്ടാവും. അത് പോളിങ് ടീമെന്ന് പറയാന്‍ പറ്റില്ല, ലോക്കലായി അപ്പോയിന്‍റ് ചെയ്യുന്നതാണ്.

അപ്പൊ ഈ കൂട്ടത്തില്‍ ഒരാള്‍ നമ്മുടെ ടീമില്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ ആയി ഉണ്ടാവാന്‍ സാധ്യതയുണ്ട്. പൊതുവെ പ്രിസൈഡിങ് ഓഫീസര്‍ പുരുഷനാവുമ്പോള്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ സ്ത്രീ ആവാറാണ് പതിവ്. സെക്കന്‍റ്, തേഡ് ഓഫീസേര്‍സിലും ഒരാള്‍ പുരുഷന്‍, ഒരാള്‍ സ്ത്രീ – കഴിയുന്നതും ഇങ്ങനെ ആണ് കുറേക്കാലമായി ഡ്യൂട്ടി ഇടാറ്. ഏതായാലും നമ്മുടെ പോളിങ് ഓഫീസര്‍ കൊള്ളവുന്ന ആരെങ്കിലും ആയിരിക്കട്ടെ. നോക്കാം.

അങ്ങനെ അടുത്ത ക്ലാസും വന്നു. ഇത്തവണ ഡ്യൂട്ടി ഉള്ള നിയോജകമണ്ഡലത്തിലാണ് ക്ലാസ്. ക്ലാസിനുള്ള അറിയിപ്പിനൊപ്പം ഫുള്‍ ടീമും ഫോണ്‍ നമ്പര്‍ സഹിതം കിട്ടും. ഓരോ പോളിങ് ടീമിലുള്ളവരും സംസാരിച്ച് പഴകി പരസ്പരധാരണയൊക്കെ ഉണ്ടാക്കിയിരിക്കണം എന്നാണ് വയ്പ്. ഏതായാലും ഇവരെയൊക്കെ ഒന്ന് നോക്കട്ടെ.

ആഹാ. മൂന്നും സ്ത്രീകള്‍! അപൂര്‍വമാണ് ഇങ്ങനെ. സരസ്വതി ലക്ഷ്മി മൃദുല ഇതെന്ത് ദൂരദര്‍ശനിലെ പുരാണസീരിയലോ? മുഴുവന്‍ ദേവിമാരാണല്ലോ? ഏതായാലും നമ്പര്‍ സേവ് ചെയ്തു, വാട്സപ് ഗ്രൂപ് ഉണ്ടാക്കി, ആഡ് ചെയ്തു.

സരസ്വതി കെ. എസ്. ഹൈസ്കൂള്‍ ടീച്ചറാണ്.

കുടുംബം മൊത്തമുള്ള ഒരു ഫോട്ടോയാണ് ഡിപി.

ങ്ഹും കണ്ടിട്ട് കുറച്ച് മൊടയാണെന്ന്തോന്നുന്നു.

ലക്ഷ്മി പ്രദീപ് കലക്ട്രേറ്റിലെ യുഡി ക്ലര്‍ക്കാണ്.

ആഹാ ആള് കൊള്ളാല്ലോ. ഡി.പി. കണ്ടാല്‍ സിനിമാനടിയാണെന്നേ തോന്നൂ.

കല്യാണം കഴിഞ്ഞ ലക്ഷണമൊക്കെയുണ്ട്.

മൃദുല ഒരു സ്കൂളില്‍ ഓഫീസ് അസിസ്റ്റന്‍റാണ്.

എന്‍ട്രി കേഡര്‍ ആയതുകൊണ്ട് ചെറുപ്പക്കാരിയായിരിക്കും.

ഡി.പി.യില്‍ പൂവും ദേവിയുമൊക്കെയാണ്.

വിളിച്ചപ്പോള്‍ സരസ്വതിടീച്ചര്‍ പൂരവെറുപ്പിക്കല്‍. ഡ്യൂട്ടിക്ക് തീരെ താത്പര്യമില്ല, മകള്‍ പ്രസവിച്ചുകിടക്കുന്നു, ഭര്‍ത്താവിന് കഞ്ഞിവെക്കണം, വീടുവിട്ടു നിക്കാന്‍ പറ്റില്ല. പറയുന്നതുകേട്ടാല്‍ ഡ്യൂട്ടി ഉണ്ടാക്കിക്കൊടുത്തതും മകളെ പ്രസവിപ്പിച്ചു കിടത്തിയതും ഞാനാണെന്ന് തോന്നിപ്പോകും. ഒടുവില്‍ കലക്ട്രേറ്റില്‍ ചെന്ന് ഡ്യൂട്ടി ഒഴിവാക്കി വാങ്ങാന്‍ ഉപദേശിച്ച് ഫോണ്‍ വച്ചു.

ലക്ഷ്മി ഫോണ്‍ വിളിച്ചപ്പോള്‍ വളരെ ഊഷ്മളമായ പ്രതികരണമായിരുന്നു. സ്വദേശം കുറച്ചു തെക്കാണ്. ഭര്‍ത്താവ് വിദേശത്ത്. ഒരു മോളുണ്ട്, മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

ദിവ്യയെ വിളിച്ചപ്പോള്‍ വളരെ ബഹുമാനത്തോടെയുള്ള, എന്നാല്‍ ചെറിയ പരിഭ്രമവും ഭയവും ചേര്‍ന്ന ഒരു കിളിനാദം. ജോലിയില്‍ കേറി ആദ്യവര്‍ഷം, ആദ്യത്തെ ഡ്യൂട്ടി. അതിന്‍റെ പേടി നല്ലവണ്ണം ഉണ്ട്. കഴിയാവുന്നപോലെയൊക്കെ ധൈര്യം കൊടുത്തു വീണ്ടും വിളിക്കാമെന്നു പറഞ്ഞു വെച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ ലക്ഷ്മിയുമായും ദിവ്യയുമായും കൂടുതല്‍ അടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ലക്ഷ്മി വളരെ ഔട്ട്ഗോയിങ് ആണ്.

ഇടയ്ക്കിടയ്ക്ക് ഫില്‍ട്ടറൊക്കെ ഇട്ട് ഡിപിയൊക്കെ മാറ്റുന്നതുകണ്ടാല്‍ മോഡലോ സിനിമാനടിയോ ആണെന്നേ പറയൂ.

സാരിയായാലും മോഡേണ്‍ വേഷങ്ങളായാലും ഒരേപോലെ തിളങ്ങാന്‍ കഴിയുന്നുണ്ട് പെണ്ണിന്. അത് പച്ചയ്ക്കു പറഞ്ഞപ്പോഴും പെണ്ണിന് കുലുക്കമില്ല എന്നല്ല കുലുങ്ങിച്ചിരി. അതിനുശേഷം ഡിപിയൊക്കെ ഒന്നുകൂടി ഹോട്ട് ആയോ എന്നു സംശയം.

അധികം വൈകാതെ ഞങ്ങള്‍ വീഡിയോ കോളില്‍ വരെയെത്തി. ഭര്‍ത്താവിനെപ്പറ്റിയും ദാമ്പത്യജീവിതത്തെപ്പറ്റിയും ഒക്കെ തുറന്നുപറയാന്‍ പെണ്ണിന് ഒരു മടിയുമില്ല.


ഒന്നു ശ്രമിച്ചാല്‍ ചിലപ്പോ വല്ലതും നടന്നേക്കും.

മൃദുലയുമായി ഞാന്‍ മിക്കദിവസവും ഫോണില്‍ സംസാരിച്ച് ഒരു കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നാണം കലര്‍ന്ന അവളുടെ സംസാരം കേട്ടാലേ കമ്പിയാവും. ആദ്യമൊക്കെ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ഛനമ്മമാര്‍ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞത് പിന്നീട് ഞാന്‍ തന്നെ അവവരോട് സംസാരിച്ച് ശരിയാക്കി. ലക്ഷ്മിയെക്കൊണ്ടും വിളിപ്പിച്ച് സംസാരിപ്പിച്ചു. അച്ഛനമ്മമാരുടെ അടുത്ത് ഏതായാലും ഒരു പാലമിട്ടുവെക്കുന്നത് നല്ലതാണ്. ഒരാഴ്ചകൊണ്ട് പെണ്ണ് കുറച്ചൊക്കെ എന്നോട് കാഷ്വലായി സംസാരിക്കാമെന്നായി. ഫോട്ടോ അയച്ചുതരാന്‍ പറയുന്നത് ബോറല്ലേ. ഇനിയിപ്പൊ ക്ലാസിനു വരുമ്പോ കാണാം. അങ്ങനെ അടുത്താഴ്ച മാര്‍ച്ച് 21ന് രണ്ടാം ക്ലാസിന് ഞാനെത്തി നേരത്തേ സ്ഥലം പിടിച്ചു. ഒരു റൂറല്‍ നിയോജകമണ്ഡലമാണ്. ഇന്ന് ഇവരെല്ലാവരെയും കാണാം. ഞാന്‍ ലക്ഷ്മിയെയും മൃദുലയെയും ഫോണില്‍ വിളിച്ചു. എത്തുന്നേയുള്ളൂ. സരസ്വതിയെ വിളിക്കാന്‍ പോയില്ല. അന്നത്തെ വെറുപ്പിക്കല്‍ വെച്ച് തള്ള ഇങ്ങോട്ടുവരട്ടെ. അപ്പോഴാണ് പിന്നില്‍ “ഗുഡ് മോര്‍ണിങ് സര്‍” എന്ന് കേട്ടത്. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് അണിഞ്ഞൊരുങ്ങി വശ്യമായ ചിരിയോടെ നില്‍ക്കുന്ന, കത്തിജ്വലിക്കുന്ന ഒരു സൌന്ദര്യത്തെയാണ്.

ലക്ഷ്മി! ഫോട്ടോയിലേക്കാളും സൂപ്പറാണ് കാണാന്‍.

മെലിഞ്ഞ് എന്നാല്‍ വേണ്ടിടത്ത് അത്യാവശ്യം മുഴുപ്പൊക്കെയായി വയറും പൊക്കിളുമൊക്കെ അത്യാവശ്യം കാണിച്ച് ഒരു വെടിച്ചില്ല് തന്നെ.

എന്‍റെ പൊന്നോ ഈ ഇലക്ഷന് ഞാന്‍ ഒരു കലക്ക് കലക്കും.

“ഹായ്” ഞാന്‍ കൈ കൊടുത്തു. യാതൊരു മടിയുമില്ലാതെ ലക്ഷ്മി കൈ തന്നു. നല്ല പതുപതുത്ത കൈ. ഞങ്ങള്‍ കുറച്ചു നേരം ഇരുന്നു സംസാരിച്ചു. സ്വന്തം കാറോടിച്ചാണ് ലക്ഷ്മി ടൌണില്‍ നിന്ന് ഇതുവരെ 50 കിലോമീറ്ററോളം വന്നത്. കൊള്ളാം.

അപ്പോഴാണ് മൃദുല വിളിച്ചത്. എത്തിയിട്ടുണ്ട്, എവിടെയാണെന്നു ചോദിച്ച്. ഞാന്‍ ഞങ്ങളിരിക്കുന്നിടം പറഞ്ഞുകൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍…

എന്‍റെ കണ്ണുകള്‍ മിഴിഞ്ഞുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. അതിമൃദുലമായ ഒരു പുഷ്പത്തെപ്പോലെ അല്‍പമൊരു നാണത്തോടെ മൃദുല!

ലക്ഷ്മി എന്‍റെ അവസ്ഥ ശ്രദ്ധിച്ചു എന്ന് തോന്നുന്നു, ചിരിച്ചുകൊണ്ട് ഒന്നു മുരടനക്കി. ഞാന്‍ വേഗം ഹായ് ഒക്കെ പറഞ്ഞ് മൃദുലായെ ഇരുത്തി വിശേഷങ്ങളൊക്കെ ചോദിച്ചു. അച്ഛനുമമ്മയ്ക്കും ഇപ്പൊ കുറച്ചോക്കെ സമ്മതം വന്നിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് പരിചയമില്ലാത്ത സ്ഥലത്ത് രാത്രി താമസിക്കുന്നതൊക്കെ ആണ് വിഷമം എന്ന്.


എനിക്ക് മൃദുലയില്‍ നിന്ന് കണ്ണെടുക്കാനേ പറ്റിയില്ല. മെലിഞ്ഞു കൊലുന്നനെയുള്ള തനി നാടന്‍ സുന്ദരി. ഒരു 23-24 വയസ്സ് പ്രായമേ വരൂ. അവളാണെങ്കില്‍ നാണം കൊണ്ട് നിലത്തേക്ക് നോക്കി നില്‍ക്കുന്നു. ലക്ഷ്മി ഇതൊക്കെ കണ്ട് ചിരിയമര്‍ത്തുന്നുണ്ട്.

ഇത്രയുമായപ്പോഴാണ് സരസ്വതിടീച്ചര്‍ തപ്പി വരുന്നത്.

വന്നതും വെറുപ്പിക്കല്‍ തുടങ്ങി. പഴയ പല്ലവി തന്നെ. കലക്ട്രേറ്റില്‍ പോയി ഡ്യൂട്ടി ഒഴിവാക്കന്‍ നോക്കിയില്ലേ എന്നു ചോദിച്ചപ്പോള്‍ പോയി സംസാരിച്ചു, ഉറപ്പൊന്നും കിട്ടിയില്ല എന്ന്. രാത്രി ബൂത്തില്‍ കിടക്കാനൊന്നും പറ്റില്ല (കേട്ടാല്‍ തോന്നും എന്‍റെ കൂടെ കിടക്കുന്ന കാര്യമാണെന്ന്!), വീട്ടിലേക്ക് പോണം, രാവിലെ വന്നോളാം എന്ന്. പറ്റില്ല എന്ന് ഞാന്‍ വിട്ടു പറഞ്ഞു. ഒന്നുകില്‍ ഡ്യൂട്ടി മാറ്റി വാങ്ങിക്കോ, എന്‍റെ ടീമിലാണെങ്കില്‍ ബൂത്തില്‍ നിന്ന് പോവാന്‍ പറ്റില്ല എന്ന് വിട്ടുതന്നെ പറഞ്ഞു. പക്ഷെ ഇത്ര താത്പര്യമില്ലാത്ത ഒരാളെ ഫസ്റ്റ് പോളിങ് ഓഫീസറായി എങ്ങനെ ഇലക്ഷന്‍ നടത്തും? ടീമിന്‍റെ ഒരു ഫീലിങേ പോവും. ലക്ഷ്മിയോ മറ്റോ ആയിരുന്നു ഫസ്റ്റ് പോളിങ് എങ്കില്‍ കലക്കിയേനെ. ഇത്…ശരിയാവില്ല. ഈ തള്ളയുടെ ഡ്യൂട്ടി ഒഴിവാക്കിക്കണം. ഇവരെങ്ങാനും വീട്ടില്‍ പോകുന്നതുകണ്ട് മൃദുലയ്ക്കും തോന്നിയാല്‍ കൈയീന്ന് പോയി.

ഞാന്‍ വേഗം കലക്ട്രേറ്റിലെ എന്‍റെ ചില പരിചയക്കാരെ വിളിച്ചു. ലക്ഷ്മിയുടെ സ്വാധീനവും ഉപയോഗിച്ചു. പോളിങ് ദിവസം പിരീഡ്സ് ആയിരിക്കും, വളരെ “വയലന്‍റ്” പിരീഡ്സ് ഉള്ള ആളാണ് എന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാം എന്ന് പറഞ്ഞ് സരസ്വതിയുടെ ഡ്യൂട്ടി ഒഴിവാക്കി. തള്ള സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കട്ടെ.

പകരം ആര്?

പകരം വരുന്ന ആളെക്കൂടി ഒന്ന് കണ്ട് സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു എനിക്ക്. ഈ തള്ളയെപ്പോലെത്തന്നെയാണ് അടുത്ത ആളുമെങ്കില്‍ കാര്യമില്ലല്ലോ. അപ്പോള്‍ കലക്ട്രേറ്റിലെ സജി ലിസ്റ്റ് നോക്കി പറഞ്ഞു. “സര്‍ അവിടെത്തന്നെ ഇപ്പൊ ക്ലാസ് അറ്റന്ഡ് ചെയ്യുന്ന ഒരാളുണ്ട് റിസര്‍വ് ലിസ്റ്റില്‍. പക്ഷെ ആള് കുറച്ച് ജാഡയാണ്… സഹിക്കേണ്ടിവരും” “ഓ എന്താ ലെവല്‍?” “ഹയര്‍ സെക്കന്ഡറി പ്രിന്സിപ്പല്‍ ആണ്. ഒരു പ്രമീളാദേവി. പ്രിസൈഡിങ് കിട്ടണമെന്നാണ് മോഹം. കഴിഞ്ഞ തവണയും കുറേ ശ്രമിച്ചു പക്ഷെ ഫസ്റ്റ് പോളിങ് ആയിപ്പോയി. അതിന്‍റെ കെറുവ് കാണും ഇക്കുറിയും ഫസ്റ്റ് പോളിങ് ഇട്ടാല്‍.” ഞാന്‍ ചിരിച്ചിട്ട് പറഞ്ഞു “അതേതായാലും രസമുള്ള കഥയാണല്ലോ.
ഞാന്‍ ഡീല്‍ ചെയ്തോളാം. താന്‍ വിളിച്ചു പറ ഞങ്ങളുടെ ടീമില്‍ വരാന്‍.” അങ്ങനെ അത് സെറ്റ് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ദാ വിളി വരുന്നു. ശബ്ദം കേട്ടാലേ അറിയാം ജാഡ. ഒരു മൂലയ്ക്കിരിക്കുന്നുണ്ട്, അങ്ങോട്ട് ചെല്ലാന്‍. ങും ഒന്ന് നോക്കിയേക്കാം. ഞങ്ങള്‍ മൂന്നുപേരും ചെന്നു. ആള്‍ കാലിന്മേല്‍ കാലും കയറ്റി ഇരിക്കുന്നു.

asരാജ്ഞിയാണെന്നുതോന്നും ഭാവം കണ്ടാല്‍. എന്നാലും എന്താ ആ എടുപ്പും മുഴുപ്പും സൌന്ദര്യവും! ഇവളെ വിടണ്ട. ഇവള്‍ തന്നെ മതി എന്‍റെ കൂടെ ടീമില്‍. മെരുക്കി എടുക്കാം ഇവളെ പോളിങ് കഴിയുമ്പോഴേക്കും.

രണ്ടുമണിക്കൂര്‍ ക്ലാസ്. അതു കഴിഞ്ഞ് ഉച്ചവരെ ഹാന്ഡ്സ് ഓണ്‍ ട്രെയിനിങ് – വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്ന രീതി ചെയ്തു പഠിക്കല്‍. എല്ലാം കഴിഞ്ഞപ്പോള്‍ 1.30 കഴിഞ്ഞു.

ഞാന്‍ എല്ലാവരെയും ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ നാലുപേരും അടുത്തുള്ള ലക്ഷ്വറി ഹോട്ടലില്‍ കയറി സമൃദ്ധമായി ആഹാരം കഴിച്ചു.

എന്‍റെ ട്രീറ്റ് എന്നാണ് പറഞ്ഞതെങ്കിലും പ്രമീളാദേവിക്ക് ഈഗോ മൂത്ത് ബില്ല് ഷെയര്‍ ചെയ്യണമെന്നായി. അങ്ങനെ ഞങ്ങള്‍ രണ്ടും പകുതി വീതം കൊടുത്തു.

പ്രമീള കാറെടുത്ത് പോയിക്കഴിഞ്ഞ് ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു. “ലക്ഷ്മി, നമുക്കീ ദിവ്യയെ ഒന്ന് വീട്ടില്‍ കൊണ്ടുവിട്ടാലോ? അല്ലെങ്കില്‍ അവള്‍ മാത്രം ബസ്സ് പിടിച്ച് പോവാന്‍ നില്‍ക്കണ്ടേ?” ലക്ഷ്മി എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു “ങാ ശരിയാണ്, നമുക്ക് കൊണ്ടാക്കാം സര്‍.” പെണ്ണിന് എന്‍റെ ചാട്ടം മനസ്സിലായിട്ടുണ്ട്. മൃദുല കുറേ വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ഞങ്ങള്‍ സമ്മതിപ്പിച്ചു.

എനിക്കും ലക്ഷ്മിക്കും കാറുണ്ട്. ഏതില്‍ പോവും? രണ്ടു കാറും എടുത്താല്‍ മൃദുല ലക്ഷ്മിയുടെ കൂടെയേ കേറൂ എന്ന് ഉറപ്പാണ്. ഞാന്‍ ലക്ഷ്മിയോട് കണ്ണുകൊണ്ട് കാണിച്ച് മൂന്നുപേരും ഒരു കാറില്‍ പോവുക എന്ന പ്ലാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ലക്ഷ്മിയുടെ കാറില്‍ പുറപ്പെട്ടു. ലക്ഷ്മി ഓടിച്ചു. ഞാനും മൃദുലയും പിന്നിലും. അങ്ങനെ ഒരു മണിക്കൂറോളം എനിക്ക് മൃദുല എന്ന സൌന്ദര്യധാമത്തെ നേരെയും ഒളിച്ചും പാത്തും നോക്കിക്കൊണ്ടിരിക്കാന്‍ സാധിച്ചു. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന ലക്ഷ്മിക്ക് ചെലവ് ചെയ്യണം.

യാത്രയിലുടനീളം ഞാന്‍ മൃദുലയുമായി അതുമിതും സംസാരിച്ച് അടുക്കാന്‍ ശ്രദ്ദിച്ചു കൊണ്ടിരുന്നു. പെണ്ണിന് നല്ല നാണമുണ്ട് എന്നെ നോക്കാന്‍. പിന്നെ പേടിയും എന്നാലും വീടെത്താറായപ്പോഴേക്ക് ഒരു നല്ല റാപ്പോര്‍ട്ട് ഞാന്‍ ഉണ്ടാക്കിയെടുത്തു. പറഞ്ഞ് വന്നപ്പോള്‍ കല്യാണാലോചയൊക്കെ നടക്കുന്നുണ്ടത്രെ. അപ്പൊ വേഗം കാര്യങ്ങള്‍ നീക്കണം. സര്‍ക്കാരുദ്യോഗസ്ഥരെയാണ് വീട്ടുകാര്‍ക്ക് താത്പര്യം. ലക്ഷ്മി വീണ്ടും മുന്പില്‍ നിന്ന് മുരടനക്കി. ഒടുവില്‍ മൃദുലയുടെ നാടെത്തി. ഒരു തനി നാട്ടിന്പുറം. ഒരു വലിയ പാടശേഖരത്തിന്‍റെ അപ്പുറത്താണ് മൃദുലയുടെ വീട്. ഇപ്പുറത്ത് കാര്‍ നിര്‍ത്തി പാടത്തിനറ്റത്തുകൂടെ നടന്ന് പോണം വീട്ടിലേക്ക്. ഞങ്ങള്‍ മുറ്റം വരെ ചെന്നപ്പോഴേക്കും വീട്ടുകാര്‍ ഇറങ്ങിവന്നു. തനി നാട്ടിന്‍ പുറത്തുകാരായ അച്ഛനും അമ്മയും അനിയനും. ഞാനും ലക്ഷ്മിയും സ്വയം പരിചയപ്പെടുത്തി. അവര്‍ക്ക് വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വല്യ ബഹുമാനവും ഭയവും. വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പിന്നെയാവാമെന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. ഒട്ടും പേടിക്കാതെ മൃദുലയെ ഡ്യൂട്ടിക്കയയ്ക്കാമെന്നും അവള്‍ ഞങ്ങളുടെ കൂട്ടത്തില്‍ സുരക്ഷിതയാണെന്നുമൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കി ഞങ്ങള്‍ വിട്ടു.

തിരിച്ച് ഞാനാണ് കാറോടിച്ചത്. ലക്ഷ്മി ചോദിച്ചു. “അതെന്താ പെട്ടെന്ന് വീട്ടില്‍ കേറുന്നില്ല എന്ന് വച്ചത്? അത് എനിക്ക് ഷോക്കായിപ്പോയി. ഞാന്‍ വിചാരിച്ചു ഇന്ന് ചായയും അത്തഴവും പുടവകൊടയുമൊക്കെക്കഴിഞ്ഞേ അവിടുന്ന് പോരൂ എന്ന്”

ഞാന്‍ ചിരിച്ചു. “എന്‍റെ ലക്ഷ്മീ, ഇപ്പൊ അവിടന്ന് ചായ കുടിച്ചാല്‍ അത് ആരുണ്ടാക്കിയ ചായയായിരിക്കും?””ആ…ദിവ്യയുടെ അമ്മയോ, അല്ലെങ്കില്‍ പണിക്കാരിയോ ഉണ്ടാക്കിയത്” “എനിക്ക് മൃദുല ഉണ്ടാക്കിയ ചായ കുടിക്കണം.” ഞാന്‍ കള്ളച്ചിരിയോടെ പറഞ്ഞു. ലക്ഷ്മി ഒരുനിമിഷം ചിന്തിച്ച് പൊട്ടിച്ചിരിച്ചു.

“അതുശരി അപ്പൊ പെണ്ണുകാണാന്‍ എപ്പോഴാ പോകുന്നത്?” “ലക്ഷ്മിക്കിത്ര ധൃതിയാണെങ്കില്‍ നാളെത്തന്നെ പോവാംന്നേ. ഒന്നു വിളിച്ചുപറ അവരോട്” ഞാന്‍ കള്ളച്ചിരിയോടെ പറഞ്ഞു.” “അയ്യട! പ്രിസൈഡിങ് ഓഫീസറുടെ ആഗ്രഹം നോക്കിയേ…ഇതിനൊക്കെയേ, ചെലവു വരും കേട്ടോ….” “ഓ അതിനെന്താ…കാര്യം നടന്നാ ബ്രോക്കര്‍ക്ക് ഒട്ടും കുറയാത്ത കമ്മീഷന്‍ തരാം, എന്താ?” ഞാന്‍ ചോദിച്ചതും ലക്ഷ്മി പല്ലുകടിച്ച് എന്‍റെ തുടയില്‍ ഒറ്റ അടി അടിച്ചതും ഒരുമിച്ച് കഴിഞ്ഞു. “ദുഷ്ടാ…ബ്രോക്കര്‍ നിന്‍റെ…” അത്രയും നാവീന്ന് വന്ന ശേഷമാണ് ഓഫീസറൊക്കെ പോയി “നീ”യായ കാര്യം അവളോര്‍ത്തത്. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.

ക്ലാസ് നടന്ന സ്ഥലത്തെത്തി ഞാന്‍ എന്‍റെ കാറിലും ലക്ഷ്മി അവളുടെ കാറിലും ആയി യാത്ര പറഞ്ഞ് പിരിഞ്ഞു. നാളെയോ മറ്റന്നാളോ ആയി കാണാമെന്നാണ് ഞങ്ങളുടെ പ്ലാന്‍. മൃദുലയുടെ വീട്ടില്‍ ഒന്നുകൂടി പോയി കണ്ട് കാര്യങ്ങള്‍ ഒരു കരയ്ക്കടുപ്പിക്കണം. ലക്ഷ്മി അതില്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്. മൃദുലയെപ്പോലെ ഒരു നാടന്‍ സുന്ദരിപെണ്കുട്ടിയെ വിട്ടുകളയാന്‍ വയ്യ. എങ്ങനെയും അവളെ വിവാഹം കഴിക്കണം, എത്രയും പെട്ടെന്ന് അവളെ സ്വന്തമാക്കണം എന്ന ചിന്ത മാത്രമായി എനിക്ക്. സത്യം പറഞ്ഞാല്‍ ഇലക്ഷന്‍ വരാന്‍ തിടുക്കമായി. ഒരു രാത്രി മൃദുല എന്ന സൌന്ദര്യത്തിടമ്പിനൊപ്പം. മൃദുല മാത്രമല്ല, വശ്യസുന്ദരി മദാലസയായ ലക്ഷ്മി, പിന്നെ എരിവും പുളിയും കൂടിയ പ്രമീള എന്ന ആറ്റന്‍ ചരക്ക്.

ഇതില്‍ ആരെ കളിക്കണം? പോളിങ് തലേദിവസം രാത്രി എന്ത് സംഭവിക്കും?

Comments:

No comments!

Please sign up or log in to post a comment!