വിക്രമാദിത്യനും വേതാളവും – 3

Vikramadithyanum Vethalavum 3 bY ദുര്‍വ്വാസാവ്‌

Click here to read previews parts

ചുട്ടുപൊള്ളുന്ന വേനല്‍. സപ്രമഞ്ചക്കട്ടിലില്‍ ചരിഞ്ഞിരുന്ന വിക്രമാദിത്യന് ചന്തി വേദനിച്ചു. അദ്ദേഹം എതിര്‍ ദിശയില്‍ ചരിഞ്ഞു കിടന്നു. കൂര്‍ക്കം വലിച്ചുറങ്ങുന്ന രാജ്ഞി. വിശാലമായ മുറിയില്‍ അതിവിശാലമായ ജാലകത്തില്‍ കുറുകെ വലിച്ചു കെട്ടിയ ചണത്തിന്റെ കനത്തതുണിയില്‍ വെള്ളമൊഴിച്ച് നനച്ചിട്ട ശേഷം ജാലകത്തിന് പുറത്തു നിന്ന് വീശുന്ന രണ്ടു വാല്യെക്കാര്‍. പുരാതനമായ എയര്‍കണ്ടീഷനിംഗ് സംവിധാനം വാല്യെക്കാരുടെ മസില്‍ പവറില്‍ പ്രവര്‍ത്തിക്കുന്നു. അവറ്റകളെ വിശ്വസിക്കാന്‍ കൊള്ളില്ല. അദ്ദേഹം മനസ്സില്‍ പറഞ്ഞു. ഉച്ചക്കൊരു പള്ളിവെടി പൊട്ടിക്കാം എന്ന് കരുതി രാജ്ഞിയുടെ തുണിയൊന്നു പൊക്കിയാല്‍, ആ മണം പരന്നാല്‍ ജനലിനെ മൂടുന്ന ചണനാരുകള്‍ കൂടുതല്‍ അകലും. അതിലൂടെ ഒളിച്ചു നോക്കി അവന്മാര്‍ വാണം വിടും. വട്ടി കണക്കിന് തിന്നുന്നതിനാല്‍ കൊട്ടകണക്കിനു ശുക്ലം രണ്ടാം നിലയുടെ മട്ടുപ്പാവില്‍ നിന്ന് താഴെ രാജവീഥിയില്‍ തെറിച്ചു വീഴും. ജനം വഴുതി വീഴും അതൊരു ദേശീയ ദുരന്തം ആയി മാറും. അത് വേണ്ട ഇന്നത്തെ ഉച്ചവെടി താന്‍ വേണ്ടെന്നു വച്ചിരിക്കുന്നു. പകരം ഒന്ന് മയങ്ങാം. ചുമ്മാ ഒന്ന് ചുമച്ചു. അതിനു ഫലമുണ്ടായി. പുറത്ത് വീശലിന് ശക്തി കൂടി. നല്ല കാറ്റ്. അതും രാമച്ച വിശറി പനിനീരില്‍ മുക്കി .. അല്ലെങ്കില്‍ വേണ്ട താന്‍ വല്ലതും പറഞ്ഞാല്‍ അത് സോപ്പ് കമ്പനിക്കാര്‍ പരസ്യമാക്കും. അദ്ദേഹം പതിയെ കണ്ണടച്ചു. നാലുമണിക്ക് എന്തോ ശബ്ദം കേട്ടു അദ്ദേഹം കണ്ണ് തുറന്നു. ആരെയും കാണുന്നില്ല. പക്ഷെ അത്ര ശെരിയല്ലാത്ത ഒരു ഗന്ധം മുറിയില്‍ പരന്നു. രാജ്ഞിയ്ക്ക് വയറിനു സുഖമില്ല എന്ന് തോന്നുന്നു. മുഷിഞ്ഞ അദ്ദേഹം പുറത്തു കടന്നു. തലപ്പാവും വച്ച് വാളും ഉറയിലിട്ട് അദ്ദേഹം പുറത്തെത്തി. മുറ്റത്ത് മാവില്‍ എന്തോ തൂങ്ങിക്കിടക്കുന്നു. വേതാളമായിരിക്കും. അങ്ങോട്ട്‌ വച്ചടിച്ചു. കണക്ക് തെറ്റി. തനിക്ക് അകത്തുള്ള ആരിലോ ഉണ്ടായ എത്രാമത്തെയോ ഒരു കുട്ടി മരക്കൊമ്പില്‍ ഇരുന്നു, മാങ്ങ തിന്നുന്നു. മുഖച്ഛായ കൊണ്ട് വിത്ത് തന്റേതു തന്നെ എന്നുറപ്പിച്ച അദ്ധേഹം കോട്ടവാതില്‍ വഴി പുറത്തു കടന്നു. അടുത്തു കണ്ട അരയാലില്‍ നിന്ന് വേതാളത്തെ എടുത്തു തോളിലിട്ടു. വേതാളം പറഞ്ഞു. “ഞാനിന്നൊരു ദുരന്തകഥ പറയാം.” രാജന്‍ പറഞ്ഞു “വളിയ്ക്ക് വിളി കേട്ട് എഴുന്നേറ്റു വരികയാണ് ഞാന്‍. ആകെ മൂഡ്‌ ഓഫ്‌ ആണ്. ടി വി സീരിയല്‍ പോലെയുള്ള കഥ പറഞ്ഞാല്‍ നിന്റെ ചന്തി ഞാന്‍ തല്ലിപ്പൊളിക്കും”

ശരീരമില്ലാത്ത വേതാളം ചിരിച്ചു.

എന്നാല്‍ അതൊന്നു കാണട്ടെ എന്ന മട്ടില്‍. എങ്കിലും കഥ പറയാന്‍ തുടങ്ങി. “പണ്ട് സഹ്യപര്‍വത നിരകള്‍ക്ക് പടിഞ്ഞാറായി കിടക്കുന്ന കയ്പ്പയ്ക്ക നെടുകെ മുറിച്ച ആകൃതിയിലുള്ള ഒരു ദേശത്തിനെ വടക്കുള്ള ഗോസായിമാര്‍ കരേല എന്ന് വിളിച്ചു പോന്നു. സ്ഥലം വിളി കേട്ടിരുന്നില്ല. അവിടെ പരശുരാമന്‍ കുടിയിരുത്തി എന്ന് അവര്‍ പറഞ്ഞു പരത്തിയ ഒരു ഇല്ലത്ത് ധവളബീജന്‍ എന്നൊരു നംബൂരി പാര്‍ത്തിരുന്നു. അരി വയ്ക്കുന്നതില്‍ വിരുതന്‍ ആയതിനാല്‍ അങ്ങേരെ എല്ലാവരും പോറ്റി എന്ന് വിളിച്ചു പോന്നു. വിളിച്ചവരെ ഒക്കെ അദ്ദേഹം തീറ്റിപ്പോറ്റി. ബീജം എന്നാല്‍ വിത്ത്‌. ധവളം എന്നാല്‍ വെളുത്തത്. സംഗതി ശെരിയാണ് എന്ന് അകത്തുള്ള ആള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുട്ടത്ത് എങ്ങിനെ കണ്ടോ ആവോ?. എന്തരോ എന്തോ!. ചങ്ങാതി അരി മാത്രമല്ല എല്ലാതരം വെപ്പുകളിലും മിടുക്കന്‍ ആയിരുന്നത്രെ. അദ്ദേഹത്തിനു മുണ്ടി നീര് എന്ന അസുഖം ഉണ്ടായിരുന്നു. സാധാര ആളുകള്‍ക്ക് താടിയിലും കഴുത്തിലുമൊക്കെ നീര് വരുമ്പോള്‍ ഇദ്ദേഹത്തിനു വൃഷണങ്ങളില്‍ ആയിരുന്നു നീര്. പാനി എന്ന വിളിപ്പേരും ഈ അസുഖത്തിനുണ്ട്. രാവിലെ പാടവരമ്പത്തും മറ്റും മൂത്രമൊഴിക്കാന്‍ ഇരിക്കുന്ന ഇദ്ദേഹം കാണുന്നവര്‍ക്ക് ഒരു സമസ്യ ആയിരുന്നു. ഇദ്ദേഹം എന്താണ് ഒരു അമ്മിക്കുഴ വരമ്പത്ത് കുത്തിനിര്‍ത്തി അതിന്മേല്‍ ഇരിക്കുന്നത് എന്ന് പലരും ചിന്തിച്ചിരുന്നുവത്രേ. എന്തായാലും അദ്ദേഹം പാനിമേല്‍ പാറിക്കളിക്കുന്ന കാഴ്ച കാണാത്തവര്‍ നാട്ടില്‍ കുറവായിരുന്നു. പാനിക്ക് മുന്നിലും അതിന്റെ ഒരു ചെറിയ വേര്‍ഷന്‍ തൂങ്ങിക്കിടന്നിരുന്നു. അത് വച്ചു ചെറ്റ പോക്കല്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. വെടി കൊണ്ട പെണ്ണുങ്ങള്‍ക്കെല്ലാം അദ്ദേഹം പൂജ ചെയ്യുന്ന അമ്പലത്തില്‍ പായസവും മറ്റും ഫ്രീ ആയിരുന്നു. അതിന്റെ കണക്ക് ആദ്ദേഹം തേവരുടെ വകയില്‍ പെടുത്തി. കണ്ണ് തുറക്കാത്ത ദൈവങ്ങളെ എന്ന പാട്ട് നിലവിലുള്ള കാലമായിരുന്നതിനാല്‍ തേവര്‍ കണ്ണ് തുറന്നുമില്ല കള്ളക്കണക്ക് കണ്ടുമില്ല. കണക്കായിപ്പോയി എന്ന് പോറ്റിയും. ചില പെണ്ണുങ്ങള്‍ തിരിച്ചു പോറ്റിയെയും വയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ആരോ മരിച്ചതിന്റെ പുല അടിയന്തിരം കഴിയാത്തതിനാല്‍ അമ്പലത്തില്‍ കയറാതെ പോറ്റി മുങ്ങി നടക്കുകയായിരുന്നു. അന്നേരം വഴിയില്‍ വച്ച് അദ്ദേഹത്തിന്‍റെ സുഹൃദ് വലയത്തിലെ ഒരുത്തി ചോദിച്ചു.

“തിരുമേനി എന്താ അമ്പലത്തില്‍ വരാത്തത്?. ഒറ്റത്തോര്‍ത്തുടുത്തു ഇറങ്ങി വരുന്ന അങ്ങയുടെ തിരുസ്വരൂപം കാണാന്‍ അടിയന് ധൃതിയായി” പോറ്റി സത്യം പറഞ്ഞു “അമ്പലത്തില്‍ കയറാന്‍ പറ്റില്ല.
“പുല” യാടിമോളേ”. ജീവിതത്തില്‍ ആദ്യമായി പത്ത് മൈല്‍ സ്പീഡില്‍ ഓടാന്‍ തന്നെക്കൊണ്ട് കഴിയും എന്ന് തിരുമേനിയ്ക്ക് അന്ന് ബോധ്യപ്പെട്ടു. ക്ഷേത്രത്തിനടുത്ത് കാമാക്ഷി എന്നൊരു സ്ത്രീയ്ക്ക് സാവിത്രി എന്നൊരു പുത്രി ഉണ്ടായിരുന്നു. സുന്ദരിയായ അവരുടെ കണവന്‍ ദൂരെ എവിടെയോ പണിക്ക് പോവുന്നതിനാല്‍ വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. അതിനാല്‍ പണി പോറ്റി വക ആയിരുന്നു അധികവും. സാവിത്രിയോടു പോറ്റിയ്ക്ക് വല്ലാത്തൊരു ആക്രാന്തം ആയിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കല്‍ ഒരു മാസത്തോളം എന്തോ പണിയുമായി സാവിത്രിയുടെ സത്യവാന്‍ നാട്ടില്‍ നിന്നു. അതിനെ പാര്‍ശ്വഫലം എന്ന മട്ടില്‍ സാവിത്രി ഗര്‍ഭിണിയായി. ഗര്‍ഭിണി ആയതോടെ സാവിത്രി പോറ്റിയെ അടുപ്പിക്കാതായി. പോറ്റി നിരന്തരം അപേക്ഷ അയച്ചു കൊണ്ടിരുന്നു. മൂന്നു മാസം കഴിഞ്ഞ സമയം പോറ്റി ഒരു ഓഫര്‍ വച്ചു. എനിക്കൊന്ന് താ. പകരം നിന്റെ കുട്ടിയുടെ ദീര്‍ഘായുസ്സിനായി നാം എല്ലാ മുപ്പട്ട് ശനിയാഴ്ചയും പ്രത്യേക പൂജ നടത്താം. ഭക്തയായ സാവിത്രി അതില്‍ വീണു. യഥാര്‍ത്ഥ ഭക്തരെ പുരോഹിത വര്‍ഗ്ഗം കുണ്ടിയ്ക്ക് വയ്ക്കും എന്നതിന് ദൃഷ്ടാന്തമായി ഈ സംഭവം ഡിങ്കപുരാണത്തില്‍ പ്രതിപാതിയ്ക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെ അവസാനം വളരെ ശ്രദ്ധിച്ചു ആക്രാന്തം കാണിക്കാതെ മയത്തില്‍ പെരുമാറാം എന്ന ഉടമ്പടിയില്‍ ഒരു തവണ സംഗതി ഒപ്പിക്കാന്‍ കരാറായി. നിശ്ചയിച്ചുറപ്പിച്ച ദിവസം പോറ്റി സാവിത്രിയുടെ സവിധത്തില്‍ എത്തി. അടിയുടെ ആഘാതം കുറയാനും പോറ്റിയുടെ ഭാരം ഒഴിവാക്കാനുമായി അന്നത്തെ കളി തീന്മേശയിലേയ്ക്ക് മാറ്റി. മേശയില്‍ സാമഗ്രി അറ്റത്ത്‌ വരുന്ന രീതിയില്‍ സാവിത്രിയെ കിടത്തി അവളുടെ രണ്ടു കാലുകളും ഉയര്‍ത്തി സ്വന്തം തോളില്‍ വച്ചു പോറ്റി തയ്യാറായി. അണ്ടി മേശയില്‍ കൊള്ളാതിരിക്കാന്‍ അവളുടെ ചന്തി അല്പം പുറത്തു വരുന്ന രീതിയില്‍ കിടത്തി കാലുകള്‍ തുറന്നു പിടിച്ചപ്പോള്‍ സാവിത്രിയെ മലര്‍ത്തിയിട്ട ഒരു “റ” യോട് ഉപമിക്കാനാണ്‌ പോറ്റിയ്ക്ക് തോന്നിയത്. തിരുമേനി പതിയെ അവളുടെ റായ്ക്കുള്ളിലെയ്ക്ക് പ്രവേശിച്ചു. ആദിതാളത്തില്‍ അടി തുടങ്ങിയ പോറ്റിയുടെ കിടുക്കാമണി ആടാന്‍ തുടങ്ങി. സംഗതി കാണാന്‍ ആരുമില്ലാതിരുന്നതിനാല്‍ സിംപിള്‍ ഹാര്‍മണിക് മോഷന്‍ എന്ന സംഭവം ഭാരത പുരാണങ്ങളില്‍ പ്രതിപാതിയ്ക്കപ്പെടാതെ പോയി. രസം കയറിയ പോറ്റി

താളം മാറ്റി. തിശ്രയില്‍ ത കി ട്ട അടിക്കാന്‍ തുടങ്ങിയപ്പോള്‍ സാവിത്രിയ്ക്ക് പേടിയായി. “പണ്ടാരക്കാലാ പതുക്കെ അടി” സംഗതി കലങ്ങുമോ എന്നായിരുന്നു അവളുടെ പേടി.
പക്ഷെ പോറ്റിയ്ക്ക് സംഗതി കലങ്ങിയില്ല. അദ്ദേഹം അടിതുടര്‍ന്നു. താളം മുറുകി ചതുരശ്രത്തില്‍ തകധിമി അടിച്ചതോടെ സാവിത്രിയ്ക്ക് കലികയറി. “നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്” അവള്‍ മനസ്സില്‍ പറഞ്ഞു. പോറ്റിയ്ക്ക് വരാറായി എന്ന് താളം മുറുകിയപ്പോള്‍ സാവിത്രിയ്ക്ക് പിടി കിട്ടി. പഹയന്റെ അവസാനത്തെ അടി കൊണ്ടാല്‍ ചിലപ്പോള്‍ പുട്ട് കുത്തുന്നത് പോലെ കുട്ടി തന്റെ വായില്‍ കൂടി വരാനും മതി. അവള്‍ തയ്യാറെടുത്തു. അവസാനത്തെ അടിയ്ക്കായി പോറ്റി ലിംഗം പിന്‍ വലിച്ച നേരം സാവിത്രി കൈയ്യില്‍ ബലം കൊടുത്ത് സ്വന്തം ശരീരം അല്പം മുകളിലേയ്ക്ക് വലിച്ചു. അവസാനത്തെ അടി കണ്ണും പൂട്ടി ആഞ്ഞടിച്ച പോറ്റിയില്‍ നിന്ന് ഒരു നിലവിളി ഉയര്‍ന്നു. വേതാളം കഥ പറഞ്ഞു നിര്‍ത്തി. “രാജന്‍ അതി ഗംഭീരമായി പണ്ണിക്കൊണ്ടിരുന്ന പോറ്റി വികാരം കൊടുമ്പിരി കൊണ്ട ആ മാത്രയില്‍ നിലവിളിയ്ക്കാന്‍ കാരണമെന്ത്?. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത്ത പക്ഷം അങ്ങയുടെ തല അല്ലെങ്കില്‍ വേണ്ട അണ്ടി ചിന്നഭിന്നമായി പോകട്ടെ!” ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. വേതാളം മനസ്സില്‍ കരുതി. സംഗതി ആലോചിച്ച വിക്രമാദിത്യന്‍ ചിരിച്ചു കൊണ്ട് മറുപടി നല്‍കി. “സാവിത്രി അല്പം പിന്‍ വലിഞ്ഞ സമയം അവളുടെ ചന്തിയുടെ കുഷ്യന്‍ പോറ്റിയ്ക്ക് നഷ്ടപ്പെടുകയും ആഞ്ഞുള്ള അടിയില്‍ പാനി കൊണ്ട് വീര്‍ത്ത വൃഷണങ്ങള്‍ മേശയില്‍ ശക്തിയായി ഇടിക്കയും ചെയ്തു. മണി മസ്തിഷ്ക്കത്തില്‍ എത്തിയ പോറ്റി ആനന്ദ ഭൈരവി രാഗത്തില്‍ അലറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.” വ്യക്തമായ ഉത്തരം കേട്ട വേതാളം ഇല്ലാത്ത അണ്ടിയും പൊത്തിപ്പിടിച്ച് ഓടി വീണ്ടും മരത്തില്‍ കയറി തൂങ്ങിക്കിടന്നു.

Comments:

No comments!

Please sign up or log in to post a comment!