അവൾ ഒരു മദാലസയായിരുന്നു 1

കംപ്യൂട്ടർ മൗസിൽ ശ്രീകാന്തിന്റെ കൈവിരലുകൾ ചലിച്ചു. മോണിറ്ററിൽ സുന്ദരിമാർ ഓരോരുത്തരായി കടന്നു. ആദ്യം വന്നത് ജെനറ്റായിരുന്നു. ഒരു കാലത്തെ തിരക്കേറിയ മോഡൽ. ഒരു കാലത്ത് ശ്രീകാന്തിന്റെ സായന്തനങ്ങളെ പ്രണയത്തിൽ മൂക്കിയവൾ രാത്രിയിൽ അവന്റെ കിടക്കയിൽ രതിനാഗമായി പുളഞ്ഞുവൾ. ശ്രീകാന്തിപ്പോൾ നാൽപത്തിരണ്ടു വയസ്ലായി. മധ്യവയസെസ്സത്തിയെങ്കിലും കടഞ്ഞെടുത്തതു കണക്കുള്ള ശരീരമാണ്. എല്ലാ ദിവസവും ഒരു മണിക്കൂർ ജിംനേഷ്യത്തിൽ കളിക്കും. കൃത്യമായ ഡയറ്റാണ് ശ്രീകാന്ത് പിന്തുടരുന്നത്. മദ്യപാനം മാത്രമാണ് ശ്രീകാന്തിന്റെ പ്രശ്നങ്ങളിലൊന്ന് രാത്രി കുറഞ്ഞത് നാലു പെഗ് മദ്യമെങ്കിലും അകത്താക്കും. പത്തുവർഷം മൂമ്പുള്ള ശീലമാണിത്. ജെനറ്റ് പിരിഞ്ഞതിനുശേഷമുള്ള ശീലം. ജെനറ്റ് പിരിയുന്നതിന് മുമ്പ് വല്ലപ്പോഴുംപാർട്ടികളിൽ ഒന്നോ രണ്ടോ പെഗ്മദ്യം മാത്രം കഴിച്ചിരുന്ന ശ്രീകാന്ത് പിന്നീട് മദ്യപാനം ശീലമാക്കി. ശീകാന്ത് അവിവാഹിതനാണ്. ജെനറ്റല്ലാതെ മറ്റൊരു പെൺകൂട്ടിതന്റെ ജീവിതത്തിൽ കടന്നുവരരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു. ജെനറ്റിനെയല്ലാതെ മറ്റൊരു പെൺകുട്ടിയെ ഭാര്യയായി സങ്കല്പിക്കാനും അവന് കഴിയുമായിരുന്നില്ല. കാരണം ചേറിൽ നിന്നും അവൻ പറിച്ചെടുത്ത് ഹൃദയത്തിൽ സൂക്ഷിച്ചുവച്ച നീലത്താമരയായിരുന്നു അവൾ. ആ നീലത്താമര എന്നും അവനോടൊപ്പമുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ അവൾ അവനിൽ നിന്നും പാറിപ്പറന്ന് ദൂരെപ്പോയി. പണത്തിന്റെ ധാരാളിത്തത്തിൽ അവളുടെ മനസ്സുമാറി. അവളാകെ മാറി. പുതിയ പുതിയ അർത്ഥങ്ങൾ തേടിയുള്ള അവളുടെ യാത്രകൾ നിശബ്ദവേദനയോടെ അവൻ കണ്ടുനിന്നു.

അവളെക്കുറിച്ചോർത്ത് അവൻ മദ്യപിച്ചു.

അവളെക്കുറിച്ചോർത്ത് അവൻ ദുഃഖിച്ചു.

അവളെക്കുറിച്ചോർത്ത് അവൻ സ്വയംഭോഗം ചെയ്തു.

അവൾ ഒരു മദാലസയായിരുന്നു.

അവൾ ഒരു കാമിനിയായിരുന്നു.

അവൾ ഒരു സ്വപ്നമായിരുന്നു.

അവൾ സ്വപ്നഭംഗമായിരുന്നു.

അവൾക്കായി അവൻ ഹൃദയത്തിൽ ഏഴുനിലയുള്ള കൊട്ടാരമൊരുക്കിവച്ചു. കൊട്ടാരക്കെട്ടിൽ അവൾക്ക് താമസമൊരുക്കി. അവൾക്ക് വേണ്ടി മാത്രം പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നു. പക്ഷേ ശ്രീകാന്ത് ജെനെറ്റിന് സ്വന്തം നിലനിൽപ്പിനുവേണ്ടിയുള്ള ചവിട്ടുപടി മാത്രമായിരുന്നു. ചേറിൽ നിന്നും വളർന്ന അവൾ നീലത്താമരയായിമാറിയപ്പോൾ ശ്രീകാന്ത് ഭാരമായി. ആദ്യമായി തന്നെ മോഡലിങ്ങ്ഫീൽഡിലിറക്കിയത് ശ്രീകാന്ത് എന്ന് പറയുവാൻ തന്നെ അവൾക്ക് നാണമായി. ‘ എടീ നിനക്ക് ഇങ്ങനെ മാറാൻ കഴിയുമോ?–ശ്രീകാന്ത് കംപ്യട്ടറിലെ അവളുടെ ചിത്രത്തിൽ നോക്കി ചോദിച്ചു.



ആ ചിത്രത്തിൽ അവൻ സാകൂതം നോക്കി. ബിക്കിനി ധരിച്ച് അർദ്ധനഗ്നയായിമാറിടങ്ങൾ ഇരുകൈകൾ കൊണ്ടും മറിച്ചു നിൽക്കുന്ന ജെനറ്റ് മൂഴുത്ത മാറിടങ്ങൾ ജെനറ്റിന്റെ പ്രത്യേകതയാണ്. ആ മൂഴുത്ത മാറിടങ്ങളിൽ എത്രയോ പ്രാവശ്യം അവൻ കൈകൾ കൊണ്ട് ലാളിച്ചിരിക്കുന്നു. ആ മാറിടഞ്ഞെട്ടുകൾ എത്രയോ പ്രാവശ്യം ചൂണ്ടുകൾ കൊണ്ട് ഉറുഞ്ചിക്കൊടുത്തിരിക്കുന്നു.

അവളുടെ ചെംചുണ്ടുകൾ എത്രയോപ്രാവശ്യം മുകർന്നിരിക്കുന്നു. രോമങ്ങൾ വടിച്ച യോനീതടം നക്കിത്തുടച്ചിരിക്കുന്നു. അവളോടൊപ്പമുള്ള ഓരോ രതിനിമിഷങ്ങളും അനശ്വരമാണ്. കന്തിൽ നിക്കുമ്പോൾ ഞെളിപിരികൊള്ളുന്ന, സുഖനിസ്വനം പുറപ്പെടുവിക്കുന്ന അവൾ അവന് രതിദേവതയാണ്.

ഒരിക്കൽ അവൻ പറഞ്ഞു. ‘കാമത്തിൽ ഈ ജെനറ്റിനെ തോൽപ്പിക്കാൻ മറ്റൊരു പെണ്ണ് ജനിച്ചിട്ടില്ല. ഈ ജെനറ്റ് കാമമാണ് കാമക്കുതിരയാണ്. എന്താ ഈ കാമക്കുതിരയെ നിനക്കിഷ്ടമില്ലേ? ‘ഇഷ്ടമാണ് എനിക്കീകാമപ്പടക്കുതിരയെ, ഒരുപാട് ഇഷ്ടം. ജീവനാണ്. ജീവൻ.’ ‘കള്ളം. എത്രയോ മോഡലുകൾക്ക്ഫോട്ടോഷ്ട്ട് നടത്തുന്നവനാണ് നീ, പലരും ഉയർന്ന നിലയിൽ നിന്നുവന്നവർ. എന്നെപ്പോലെ പാവപ്പെട്ട പെൺകുട്ടിയെ നീയെങ്ങനെ ജീവിതസഖിയാക്കും”- ‘ പാപമോ പുണ്യമോ അല്ല വിഷയം. ജെനറ്റ് എന്ന നീയാണ് എന്റെ വിഷയം. നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം’ അതൊരു പഴയ സിനിമാപ്പാട്ടല്ലേ ‘ അതേ പക്ഷേ അതിലൊരു പുതുമയുണ്ട്. ഫ്രഷ്നസ്സ്. പഴയപാട്ടുകളിലെ ഫ്രഷ്നസ്സ്. നീയും എനിക്ക് പഴയ സിനിമാപ്പാട്ടുപോലെയാണ്. കാലം കൂടുന്തോറും പുതുമ നൽകുന്ന ആഹ്ളാദം നൽകുന്ന അസാമാന്യമായ പെണ്ണ്‍

‘ബുൾഷിറ്റ്- ശ്രീകാന്ത് കൈകൾ അടുത്തുള്ള ചുമരിൽ ആഞ്ഞടിച്ചു.

ഒന്നുമില്ലാത്തവൾ മോഡലിങ്ങ് സാമാജ്യം വെട്ടിപ്പിടിച്ചപ്പോൾ അഹങ്കാരത്തിന്റെ മൂർത്തിമദ്ഭാവമായിരിക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്നും സമ്പത്തിന്റെ മടിയിലേയ്ക്ക് കുതിച്ചുയർന്നപ്പോൾ വിശാലമായ ലോകത്തിന്റെ അനന്തതയിൽ പറന്നു നടന്നപ്പോൾ ആദ്യമായി അവളുടെ ഫോട്ടോ പകർത്തിയ ശ്രീകാന്തിനെ അവൾ മറന്നു.

ജെനറ്റ്

പിന്നീട് അവളെക്കുറിച്ച് കേട്ടതെല്ലാം പ്രതവാർത്തകളാണ്. പ്രമുഖ തമിഴ്,ഹാസ്യനടന്റെ കീപ്പാണക്രൈത അവൾ. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന നടനാണയാൾ. പിന്നെ കേട്ടത് തെലുങ്കിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായി ബന്ധത്തിലാണെന്നാണ്. അവളേക്കാൾ പ്രായം കുറഞ്ഞ ചെക്കൻ. അവനവൾ കിടന്നു കൊടുത്തിരിക്കുന്നു. അതിനുള്ള ചങ്കുറപ്പ് അവൾക്ക് ഉണ്ടായിരിക്കുന്നു. കഥകള്‍.കോംപിന്നെയും കേട്ടുകഥകൾ പലത്.
ഒടുവിൽ അവൾ ബിസിനസ് മാഗ്നറ്റിന്റെ ഭാര്യയായി. അയാളുടെ പല ഭാര്യമാരിൽ ഒരാൾ.ഹോസ്പിറ്റലുകൾ മുതൽ പലിശയ്ക്ക് പണം കൊടുക്കുന്ന സ്ഥാപനങ്ങൾ വരെ സ്വന്തമായുള്ള വ്യക്തിയാണ് അജയ് മൽഹോത്ര. അയാളുടെ ഭാര്യയെന്നതിനേക്കാൾ കീപ്പണ് ജെനറ്റ്. പക്ഷേ സ്വത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം തന്റെ പേരിൽ എഴുതിവച്ചതിനുശേഷമാണ് ജെനറ്റ് അയാളുമായുള്ള വിവാഹത്തിന് സമ്മതിച്ചത്.

കേട്ടകഥകളാണിതെല്ലാം. എല്ലാം സത്യവുമാണ്. ഇപ്പോൾ പ്രമുഖ ചാനലുകളിൽ മോഡലിങ്ങ് ജഡ്ജിയായി ജെനറ്റ് പ്രത്യക്ഷപ്പെടാറുണ്ട്. മോഡലിങ്ങിനെക്കുറിച്ച് അവൾ ആധികാരികമായി പറയുന്നു. മോഡൽ രംഗത്തിറങ്ങുന്ന പെൺകുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ളാസെടുക്കുന്നു.

അവൾക്കിപ്പോഴും ഒരു മാറ്റവുമില്ല. പതിനേഴുവയസ്സുള്ളപ്പോൾ തന്റെ കയ്യിലെത്തിയ അവൾക്ക് ഇപ്പോൾ മൂപ്പതു കഴിഞ്ഞുകാണും. പഴയ ശരീരത്തിന് ഒരു മാറ്റവും ഇല്ല. ബനിയനും ലെഗിങ്ങ്സും അണിഞ്ഞാണ് അവൾ ടി.വി ഷോകളിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റ് ബനിയനിൽ കൂടി അവളുടെ മാറിടങ്ങളുടെ സമൃദ്ധികാണാം.

അന്നും ഇന്നും അവളുടെ മുഖ്യാകർഷണമായ മാറിടങ്ങൾക്ക് തെല്ലും ഉടവു സംഭവിച്ചിട്ടില്ല. കാലം അവളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ശ്രീകാന്ത് കണ്ണാടിയിൽ തന്റെ പ്രതിഛായ നോക്കി തലമുടി അവിടവിടെ നരച്ചിരിക്കുന്നു. കണ്ണുകൾക്ക് താഴെ തെല്ലുകറുത്ത നിറം. മീശയും നരച്ചു തുടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ താനൊരു മധ്യവയസ്കനായിരിക്കുന്നു.

‘നീയെന്താ പ്രേകാണിക് ബാച്ചിലറാ’

സുഹൃത്ത് ദിൽഷാദ് പലപ്പോഴും കളിയാക്കാറുണ്ട്. ശ്രീകാന്തിന്റെ പ്രായമാണ് ദിൽഷാദിന് അവനിപ്പോൾ രണ്ടുകൂട്ടികളായി. റസിയയാണ് അവന്റെ ഭാര്യ. മലപ്പുറത്തു നിന്നും കൊച്ചിയിലെത്തി റസിയ ആദ്യമൊക്കെ നാണംകുണുങ്ങിപ്പെണ്ണായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ പോലും അവൾക്ക് നാണമായിരുന്നു.

ഇപ്പോൾ അവൾ ആളാകെ മാറി. തട്ടമിട്ട് നടന്നവൾ സ്ല്ലീവ്ലൈസ് ബ്ളൗസിട്ട് നാഗരിക വനിതയായിമാറി. കൊച്ചിയിലെ നഗരജീവിതം അവളിൽ വരുത്തിയ മാറ്റമാണിത്.

അവളെപ്പോലെ ഇടുക്കിയിലെ കുഗ്രാമത്തിൽ നിന്നും കൊച്ചിയിലെത്തിയവളാണ് ജെനറ്റ്. ഇപ്പോഴവൾ ഇന്ത്യയിലെ സെലിബിറ്റിയായിരിക്കുന്നു.

ശ്രീകാന്തിന്റെ ഓർമ്മകൾ പിറകിലേയ്ക്ക് സഞ്ചരിച്ചു.

ബിരുദം കഴിഞ്ഞശേഷം ഫോട്ടോഗ്രാഫി രംഗത്താണ് ശ്രീകാന്ത് ശ്രദ്ധിച്ചത്. ഫോട്ടോഗ്രാഫിയിൽ ഡിപ്ളോമ നേടിയ ശേഷം ശ്രീകാന്ത് സ്വദേശമായ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തി.
ശ്രീകാന്തിന്റെ മാതാപിതാക്കൾക്ക് സെക്രട്ടറിയേറ്റിലാണ് ജോലി. ഒരു ചേച്ചിയുണ്ട്. അവർ ഡോക്ടറാണ്. വിവാഹം കഴിച്ചിരിക്കുന്നതും ഡോക്ടറെ തന്നെ. അങ്ങനെ പ്രൗഢിനിറഞ്ഞ കുടുംബത്തിലെ ഏക ആൺതരി ക്യാമറയുമായി അലഞ്ഞുതിരിയുന്നത് അവർക്ക് സഹിക്കാനായില്ല.

‘പി.എസ്. എസി പരീക്ഷയെഴുതിഗവർമെന്റ് സർവ്വീസിൽ കയറാൻ നോക്ക്- പിതാവ് പലതവണ അവനോട് പറഞ്ഞു.

‘ സർക്കാരുദ്യോഗം എന്റെ ലക്ഷ്യമല്ല. എന്റെ ലക്ഷ്യം വലിയൊരു ഫോട്ടോഗ്രാഫറാകുകയാണ്. അതിന് ബാക്ക് ഗ്രൗണ്ട് വേണം. അതുകൊണ്ട്.തത്കാലം ഞാൻ തിരുവനന്തപുരം വിടുന്നു. അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ ഒരു പൈസപോലും എനിക്ക് വേണ്ട’- അവൻ അസന്നിദ്ധമായി പറഞ്ഞു.

ഒരു ക്യാമറയുമായി അന്നിറങ്ങിയതാണ് വീട്ടിൽ നിന്ന് ആരുടെയും സഹായമില്ലാതെ എല്ലാം വെട്ടിപ്പിടിക്കണമെന്നുള്ള വാശിയുണ്ടായിരുന്നു. പ്രതീക്ഷിച്ചത് ഉയരത്തിലെത്താനായില്ലെങ്കിലും സ്വന്തമായി ഒരു പരസ്യ ഏജൻസി നടത്തുവാനും മോഡൽ ഹണ്ട് എന്ന പേരിൽ മോഡലുകളെ സൃഷ്ടിക്കുന്ന സ്ഥാപനം ആരംഭിക്കുവാനും സാധിച്ചു. കൊച്ചിയുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ശ്രീകാന്തിന്റെ സ്ഥാപനങ്ങൾക്കിപ്പോൾ കോടിക്കണക്കിന് ആസ്തിയുണ്ട്

സുഹൃത്ത് നിർമ്മിച്ച പുതിയ ചിത്രത്തിന്റെ ഷട്ടിംഗ് ഇടൂക്കിയിലാണ് ലൊക്കേഷൻ. സ്റ്റിൽഫോട്ടാഗ്രാഫറായി ശ്രീകാന്ത് തന്നെ വേണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. അങ്ങനെയാണ് ഇടൂക്കിയിലെ ചെറുതോണിയിലെത്തിയത്.

ജോലിഭാരം കുറവായിരുന്നു. അത്യാവശ്യത്തിലുള്ള ചിത്രങ്ങൾ പകർത്തി സുഹൃത്തിന് നൽകിയ ശേഷം ഇടൂക്കിയിലെ ഗ്രാമങ്ങളിൽ ചുറ്റിനടന്നു. ഇടൂക്കിയിലെ മലമ്പ്രദേശമായ ഉപ്പുതറയിലെത്തിയപ്പോഴായാണ് ഒഴുകിയിറങ്ങുന്ന നദിയിൽ കുളിക്കുന്ന സുന്ദരിയെ ശ്രദ്ധിച്ചത്. പാവാടി മാറിടങ്ങൾക്ക് മുകളിൽ കെട്ടിവച്ച് മൂലക്കച്ചയാക്കി നിന്നവൾ കുളിക്കുകയാണ്.

ഗ്രാമത്തിലെ പെണ്ണുങ്ങൾ ഇങ്ങനെയാണ്. ഓപ്പണായി നിന്ന് കുളിക്കും. ശ്രീകാന്ത് അവളെ സാകൂതം നോക്കി.

അവൾക്ക് ഒരു കൂസലൂമില്ല.

കൈവഴികളായി ഒഴുകിപ്പോകുന്ന നദിയുടെ പാറയിൽ അവളുടെ വസ്ത്രങ്ങൾ അടുക്കിവച്ചിരിക്കുന്നു.പാവാടയും ബ്ളൗസുമാണ് പെണ്ണ് ധരിക്കുന്നതെന്ന് വ്യക്തം.

അവൾ നദിയിലൊന്നു മുങ്ങി നിവർന്നു. ശ്രീകാന്ത് തൊട്ടടുത്തുള്ള വലിയ ആൽമരത്തിനു പിന്നിൽ മറഞ്ഞുനിന്നു. തുടുത്തു പെണ്ണിന്റെ തുടൂത്ത ശരീരം ഒപ്പിയെടുക്കാൻ അവന്റെ കൈകൾ തുടിച്ചു. അവൻ ക്യാമറ അവളിലേയ്ക്ക് ഫോക്കസ് ചെയ്തു.

വെളുത്ത ശരീരം. ആവശ്യത്തിന് വണ്ണം.
ദുർമേദസ് തൊട്ടുതീണ്ടിയിട്ടില്ല. ഇടയ്ക്കിടവൾ കൈകൾ ഉയർത്തിമൂടി പിന്നോട്ടിട്ടു. അവളുടെ രോമം നിറഞ്ഞു കക്ഷം അവൻ കണ്ടു. നാടൻ പെണ്ണല്ലേ. ഷേവ് ചെയ്യാറില്ല. അവൻ ചിന്തിച്ചു.

പെണ്ണ് വീണ്ടും മൂങ്ങി നിവർന്നതിനുശേഷം പാറയിലേയ്ക്ക് കയറി സോപ്പെടെത്ത് പിന്തിരിഞ്ഞു നിന്നു ഇപ്പോഴവളുടെ നിതംബഭാഗം അവന്റെ കണ്ണുകൾക്ക് നൽക്കണിയായി.

ഒതുങ്ങിയ ഇടൂപ്പ് അതിനുതാഴെ തെറിച്ചു നിൽക്കുന്ന നിതംബം. നനഞ്ഞതിനാൽ നിതംബവിടവിലേയ്ക്ക് പാവാട ഒട്ടിച്ചേർന്നിരിക്കുന്നു. അവനത്.ക്യാമറയിൽ പകർത്തി.

കാൽപാദങ്ങളിൽ അവൾ സോപ്പുതേച്ചു. കാൽപാദങ്ങിൾ നിന്നും തുടയിലേയ്ക്ക് പാവാട വലിച്ചുകയറ്റി. വെളുത്ത തുടകൾ അവൻ ക്യാമറയിൽ പകർത്തി. തുടകളിൽ ചെറുചെറുരോമങ്ങൾ പൊടിച്ചു നിൽക്കുന്നു. അവൾ തുടകൾക്കകത്തേയ്ക്ക് കൈകടത്തി രഹസ്യഭാഗത്ത് സോപ്പുതേച്ചു. അതിനുശേഷം പാവാട ഊരിമാറ്റി. ഇപ്പോഴവൾ പരിപൂർണ്ണ നഗ്നയാണ്.

അവളുടെ തുടയിടുക്കിൽ മയിൽപ്പീലി പോലെ രോമങ്ങൾ. ശ്രീകാന്തിന്റെ കൈവിറച്ചുവെങ്കിലും ക്യാമറ ചലിച്ചു.

നാടൻ സുന്ദരിയുടെ അംഗോപാംഗങ്ങൾ അവൻ കൺനിറയെ കണ്ടു. മനസ്കനിറയെ പകർത്തി.

തിരികെ മറിയിലെത്തി അവൻ കംപ്യട്ടറിൽ അവളുടെ ഫോട്ടോകൾ ലോഡ് ചെയ്തു. കംപ്യട്ടറിൽ നിറയെ പല തരത്തിലുള്ള നഗ്നചിത്രങ്ങൾ. അവൾ മൂങ്ങിത്തടിക്കുന്നതു കാണാൻ പ്രത്യേക ചന്തം.

എത്രയോ മോഡലുകൾ അവന്റെ ക്യാമറക്കണ്ണിലൂടെ കടന്നുപോയിരിക്കുന്നു. ഇവൾ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ്. നാടൻപെൺകുട്ടിയുടെ ഭാവം മാത്രമല്ല. മോഡേണായും ഇവൾ തിളങ്ങും. അവൻ മനസ്സിലോർത്തു.

അന്ന് രാത്രി സെറ്റിൽ ആഷോഷമായിരുന്നു. മദ്യവും മട്ടൻകറിയും ചപ്പാത്തിയുമൊക്കെയായി സെറ്റിലുള്ളവർ രാവ് പകലാക്കാൻ തുടങ്ങി.

ശ്രീകാന്ത് ഗസ്റ്റ് ഹൗസിൽ ഒരു പെഗ്മദ്യവുമായിരുന്നു.

ഒപ്പിയെടുത്ത ചിത്രങ്ങൾ അവൻ കംപ്യൂട്ടറിലിട്ടു കണ്ടു.

കണ്ണിനെ മയക്കുന്ന ചിത്രങ്ങൾ.

രാജരാജവർമ്മയുടെ മുല്ലപ്പു ചൂടിയ നായർ സ്തീയാണ് ലോകത്തെ ഏറ്റവും മനോഹരമായ ചിത്രം. പക്ഷേ ഇവൾ നീരാടുന്ന നാടൻ സുന്ദരിയാണ്.

ഏതാണവൾ. എന്താണവളുടെ പേര്. എല്ലാം അറിയണം.

പിറ്റേദിവസം രാവിലെ ശ്രീകാന്ത് അവളെ കണ്ട നദിക്കരൂകിലെത്തി. നദിക്കരയിൽ കൂടത്തിൽ വെള്ളമെടുക്കുന്നു അവൾ, അവൻ മെല്ലനടന്ന അവൾക്കരൂകിലെത്തി.

കൂടത്തിൽ വെള്ളമെടുത്തതിനുശേഷം അവളത് ഒക്കത്തുവച്ചു നടന്നു നീങ്ങാൻ ഭാവിച്ചു.

‘ എക്സ്ക്യൂസ് മീ’

അവൻ അവളുടെ അരികിലെത്തി.

അപരിചതന്നെ കണ്ട നാടൻപെൺകുട്ടിയുടെ പകപ്പ് അയാൾ ശ്രദ്ധിച്ചു.

‘ ഞാൻ ശ്രീകാന്ത്. ഫോട്ടോഗ്രാഫറാ. എന്താ പേര് എന്തുചെയ്യുന്നു?’

‘ പത്താംക്ളാസ് തോറ്റശേഷം പഠിത്തം നിറുത്തി.

‘ അതെന്താ പഠിത്തം നിറുത്തിയത്

‘അപ്പൻ നേരത്തെ മരിച്ചു. പിന്നെ പഠിക്കേണ്ടെന്ന് അമ്മ പറഞ്ഞു.”

ശ്രീകാന്തിന്റെ മനസ്സിൽ ഒരു പാവം പെണ്ണിന്റെ ചിത്രം തെളിഞ്ഞു. അച്ഛൻ മരിച്ചതിനുശേഷം അമ്മയ്ക്ക് മകളെ പഠിപ്പിക്കാനുള്ള പാങ്ങില്ലാതായി കാണും. അതാകും പ്രശ്നം.

എന്താ പേര്?

ജെനറ്റ്

ജെനറ്റിന് എത്ര സഹോദരങ്ങളുണ്ട്?

‘ സഹോദരിമാരാ ഉള്ളത്. നാലുപേർ. ഞാനാ മൂത്തത് നാലു സഹോദരിമാരുടെ ഉത്തരവാദിത്വമുള്ള ചേച്ചി. ശ്രീകാന്തിന് അവളുടെ പരിതാവസ്ഥ മനസ്സിലായി.

‘ മോഡലിങ്ങിൽ താത്പര്യമുണ്ടോ? ശ്രീകാന്ത് ചോദിച്ചു.

ജെനറ്റ് പകച്ചു നിന്നു

മോഡലിങ്ങ് എന്താണെന്നറിയാത്ത പെൺകുട്ടിയുടെ പകപ്പായിരുന്നു അത്.

മോഡലിങ്ങ് എന്നാൽ ഒരു തൊഴിലാ. ഒരു മാസം കുറഞ്ഞത് ഇരുപതിനായിരം രൂപവരെയുണ്ടാക്കാം. ജെനറ്റിന്റെ കുടുംബം രക്ഷപ്പെടുകയും ചെയ്യും.”

ജെനറ്റിന്റെ മിഴികൾ വിടർന്നു. പൊതുവേ വിടർന്ന മിഴികൾ കൂടുതൽ മിഴിച്ചപ്പോൾ ചന്തം കൂടുന്നു.

ഞാൻ നാളെ വീട്ടിൽ വന്ന് സംസാരിക്കാം- പറഞ്ഞുകൊണ്ട് ശ്രീകാന്ത് തിരിഞ്ഞുനടന്നു.

വല്ലപ്പോഴുമൊരിക്കൽ സിഗററ്റ് വലിക്കുന്ന ശ്രീകാന്ത് അന്നൊരു സിഗററ്റിന് തീകൊളുത്തി വലിച്ചു.

പിറ്റേദിവസം രാവിലെ ശ്രീകാന്ത് ജെനറ്റിന്റെ വീട്ടിലെത്തി.

ഓടുമേഞ്ഞ ചെറിയ വീട്.

മുറ്റത്ത് ചാണകം മെഴുകിയിരിക്കുന്നു.

ശ്രീകാന്തിനെ കണ്ടയുടൻ ജെനറ്റ് ഓടിവന്നു.

‘ സാർ അകത്തേക്ക് കയറിയിരിക്കണം’

ജെനറ്റ് ഭവ്യതയോടെ പറഞ്ഞു.

ശരി’

ശ്രീകാന്ത് അകത്തേയ്ക്ക് കടന്നു.

പൂമുഖത്ത് കൂശിതമായ ക്രിസ്തുവിന്റെ രൂപം.

‘മമ്മ ഇന്നലെ പറഞ്ഞ സാർ’ ജെനറ്റ് അകത്തേക്ക് നോക്കിവിളിച്ചു പറഞ്ഞു.

മെലിഞ്ഞ ഒരു സ്ത്രീ വീട്ടിൽ നിന്നും ഇറങ്ങിവന്നു. അവർക്ക് പിന്നാലെ നാലുകൂട്ടികൾ.

എല്ലാവരുടെയും മുഖം ശ്രീകാന്തിൽ പതിഞ്ഞു. അവർ വല്ലാത്ത പ്രതീക്ഷയിലാണെന്ന് അവരുടെ മുഖം വ്യക്തമാക്കി.

സാർ ഞങ്ങളുടെ ആകെ പ്രതീക്ഷ ഇവളുടെ സൗന്ദര്യമാ. ഇവളെ ഏതെങ്കിലും പണക്കാരൻ കെട്ടുമ്പോൾ ഞങ്ങളുടെ കുടുംബവും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.’- ജെനറ്റിന്റെ മമ്മ കൂപ്പുകൈകളോടെ പറഞ്ഞു.

തീർച്ചയായും ഇവൾ രക്ഷപ്പെടും. ലോകമറിയപ്പെടുന്നവളാക്കും. ഇവരുടെ ചാരിത്ര്യം സുരക്ഷിതമായിരിക്കും. പേടിക്കേണ്ട’- ശ്രീകാന്ത് പറഞ്ഞപ്പോൾ ജെനറ്റിന്റെ മുഖം തെളിഞ്ഞു.

‘ മറ്റുന്നാൾ ഞാനിവിടുന്നുപോകും. എന്റെ കൂടെ കൊച്ചിയിലേയ്ക്ക് വരാൻ തയ്യാറാണോ?

‘സാർ പറയുന്നതെന്തും ഞങ്ങൾ അനുസരിക്കാം”- ജെനറ്റിന്റെ അമ്മ പറഞ്ഞു.

ശ്രീകാന്ത് പോക്കറ്റിൽ നിന്നും അഞ്ച് ആയിരം രൂപ നോട്ടുകൾ എടുത്ത് അവർക്ക് നൽകി. ‘കൊച്ചിയിൽ ഹോസ്റ്റലിലായിരിക്കും തങ്ങേണ്ടിവരുന്നത്. ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കൊള്ളു’ അപ്പോഴേക്കും ജെനറ്റിന്റെ അനുജത്തി കട്ടൻചായയുമായെത്തി. രാവിലത്തെ ഇടുക്കിത്തണുപ്പിൽ കട്ടൻചായ മൊത്തിക്കുടിച്ചപ്പോൾ വല്ലാത്ത സുഖം.

‘ഞാനിറങ്ങട്ടെ’-

ശ്രീകാന്ത്യാത്രപറഞ്ഞിറങ്ങുന്നത് പ്രതീക്ഷയോടെ ജെനറ്റ് നോക്കി നിന്നു.

ശ്രീകാന്തിന് കൊച്ചിയിലേയ്ക്ക് പോകാൻ സിനിമയുടെ നിർമ്മാതാവ് പ്രൊഡക്ഷനിൽ നിന്നും കാർ വിട്ടുകൊടൂത്തു. ശ്രീകാന്ത് കാറിന്റെ മൂന്നിലിരുന്നു. പിറകിലെ സീറ്റിൽ ജെനറ്റ്.

ഇടൂക്കി വിട്ട് കാർ നഗരത്തിലേക്ക് പ്രവേശിച്ചു.

നഗരഭൂമി, താനേറെ ഇഷ്ടപ്പെടുന്ന ഭൂമി. ജെനറ്റിന് സന്തോഷം തോന്നി. ഗ്രാമത്തിൽ വളർന്ന ജെനറ്റ് നഗരത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുന്നയാൾ നഗരത്തിൽ നിന്നുള്ളയാളാകണമെന്നവൾ ആഗ്രഹിച്ചു. സ്വപ്നം കഴെയ്യത്തും ദൂരത്തെത്തിയിരിക്കുന്നു. വണ്ടി കൊച്ചിയിലെത്തി.

ശ്രീകാന്ത് തന്റെ ഫോട്ടോ ഷട്ടിനായി മോഡലുകളെ താമസിപ്പിക്കുന്ന വിമൻസ് ഹോസ്റ്റലിനുമുന്നിൽ വണ്ടി നിറുത്തി.

‘ജെനറ്റ് ഇറങ്ങിക്കൊള്ളു–ശ്രീകാന്ത് പറഞ്ഞു.

പുറത്തിറങ്ങുമ്പോൾ ജെനറ്റിന്റെ മുഖത്ത് നല്ല സംഭ്രമമുണ്ടായിരുന്നു.

‘ പേടിക്കേണ്ട. ഈ ഹോസ്റ്റൽ സുരക്ഷിതമാണ്. ഇവിടെയുള്ളവരെല്ലാം സ്ത്രീകളാ. ഈ നഗരത്തിൽ ജോലി നോക്കുന്നവർ’- ജെനറ്റിന്റെ പരിഭ്രമം മനസ്സിലാക്കി ശ്രീകാന്ത് പറഞ്ഞു.

ഹോസ്റ്റലിലേയ്ക്ക് നടക്കുമ്പോൾ ഒരു കല്ലിൽ തട്ടിജെനറ്റ് വീഴാൻ പോയി. ശ്രീകാന്ത് പെട്ടെന്നവളെ താങ്ങി.

ശ്രീകാന്തിന്റെ കരുത്തിൽ അവൾ അത്ഭുതപ്പെട്ടു. കൃത്യമായി വ്യായാമം ചെയ്യുന്ന ശ്രീകാന്തിന്റെ ശരീരം ദൃഢതയുള്ളതും കരുത്തുള്ളതുമായിരുന്നു. കരുത്തനായ പുരുഷന്റെ പക്കലാണ് താനെത്തിയിരിക്കുന്നതെന്ന അഭിമാനം അവൾക്കുണ്ടായിരുന്നു.

കൊച്ചിയിലെത്തിയതിന്റെ മൂന്നാംനാളിലായിരുന്നു ഫോട്ടോഷ്ട്ട്. ‘ ഫോട്ടോഷ്ട്ട് ജെനറ്റിന്റെ ജോലിയുടെ ഭാഗമാണ്. പരിഭ്രമമോ ലജ്ജയോ പാടില്ല. ഒട്ടും സങ്കോചവും പാടില്ല.’

അവൾ തലയാട്ടി.

‘ ഇത് ധരിക്കു’

ശീകാന്ത് അവൾക്ക് ബിക്കിനി നൽകി.

അതെങ്ങനെ ധരിക്കണമെന്നവൾക്ക് അറിയില്ലായിരുന്നു.

‘ എന്താ അന്തംവിട്ടു നിൽക്കുന്നത്. ഇത് ബിക്കിനി, നീന്തൽവസ്ത്രം. ധരിക്കൂ.’

രണ്ടും കല്പിച്ച് അത് ധരിക്കാൻ ജെനറ്റ് തയ്യാറായി.

‘ ആ മുറിയിൽ പോയിഡസ് മാറ്റിക്കൊള്ളു’

അവൾ മുറിയിലേയ്ക്ക് നോക്കി.

പിന്നെ സമയമെടുത്ത് മാറിയാൽ മതി. ആ മുറിയിൽ ബാത്ത് റൂമുമുണ്ട്. അനാവശ്യരോമങ്ങൾ നീക്കം ചെയ്യണം. അല്ലെങ്കിൽ ബിക്കിനിയിടുമ്പോൾ കക്ഷത്തിലെയും യോനിയിലെയും രോമങ്ങൾ പുറത്തുകാണും. അത് ബോറാ. ഇത് ഹെയർ റിമൂവൽ (കീം. ഇത് സാൻഡ് പേപ്പർ. ഇത് പുരട്ടി പത്തുമിനിട്ടുകഴിയുമ്പോൾ രോമങ്ങൾ താനേ കൊഴിഞ്ഞുപോകും.’

ഒരു സങ്കോചവുമില്ലാതെ ശ്രീകാന്ത് അതു പറഞ്ഞപ്പോൽ അവൾക്ക് നാണം തോന്നി തന്റെ കക്ഷത്തിലും പൂറിലും രോമങ്ങളുണ്ടെന്ന് സാറിനെങ്ങനെ മനസ്സിലായി. അവൾക്ക് സംശയം തോന്നി.

അവൾ നാട്ടിൻ പുറത്തുകാരിയാണ് യോനിക്ക് അവളുടെ നാട്ടിൽ പുറെന്നാണ് പറയുന്നത്. ആണിന്റെ ലിംഗത്തിന് കുണ്ണയെന്നും അതിനുതാഴെയുള്ള ഉണ്ടയ്ക്ക് അണ്ടിയെന്നുമൊക്കെയാണ് പറയുന്നത്. ശ്രീകാന്ത് സ്റ്റാൻഡേഡായിട്ടാണ് സംസാരിക്കുന്നത്.

‘ എന്താ ചിന്തിക്കുന്നത്?’

‘ ഒന്നുമില്ല’

അവൾ അയാളുടെ കയ്യിൽ നിന്നും ഹെയർ റിമൂവൽ (കീം വാങ്ങി അകത്തെ മുറിയിലേയ്ക്ക് പോയി വിശാലമായ മുറിയായിരുന്നു അത്. രണ്ട് നിലക്കണ്ഠാടികൾ.

മുറിയോടു ചേർന്ന് ബാത്ത് റൂം.

ബാത്ത് റൂമും വലുതായിരുന്നു.

ബാത്ത് റൂമിയിൽ ഒരു സ്റ്റൂൾ ഇട്ടിരുന്നു. റേസർ, ലിപ്സ്റ്റിക് പലവിധത്തിലുള്ള പൊട്ടുകൾ എന്നിവ ബാത്ത്റൂമിലുണ്ട്. പല സ്ത്രീകളും ഈ ബാത്ത് റൂം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

അവൾ പാവാടയും നീളൻ ബ്ളൗസും അഴിച്ചു. ബ്രേസിയറും പാന്റീസും മാത്രമായി തന്റെ പ്രതിബിംബം അവൾ കണ്ണാടിയിൽ നോക്കി.

എടുപ്പതുമുലകൾ.

ഇതിന് കൈവളം കിട്ടുന്നുണ്ടോടീ’- ഒരിക്കൽ കൂട്ടുകാരി സൗമ്യ ചോദിച്ചത് അവൾക്ക് ഓർമ്മയുണ്ട്.

‘ എന്ത് കൈവളം’

അല്ലാ ഏതെങ്കിലും കാമദേവൻ ഇതിൽ പിടിച്ചു കളിക്കുന്നുണ്ടൊയെന്നാ ചോദിച്ചത്?’

‘ പോടീ’അന്ന് ജെനറ്റ് സൗമ്യയെ ഓടിച്ചു.

കുഞ്ഞുനാളിൽ തന്നെ കനത്തശരീരമാണ് തന്റേത്. അപ്പൻ തന്നെ ചക്ക എന്നാണ് വിളിച്ചിരുന്നത്. അപ്പൻ മരിച്ചതോടെ വീട് അനാഥമായി. അമ്മ വീട്ടുജോലികൾ ചെയ്താണ് അഞ്ചുപെൺകുട്ടികളെ വളർത്തിയത്.

മൂത്തത്താനായിരുന്നതിനാൽ ഒരുപാട് കാര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. അമ്മയുടെ കഷ്ടപ്പാടിന്റെ ഒരു താങ്ങ് ഏറ്റെടുത്തു. അമ്മ വീടുകളിൽ ജോലിക്കുപോകുമ്പോൾ വീട്ടുജോലിചെയ്തിരുന്നത് അവളാണ്. അപ്പോഴൊക്ക അവൾക്ക് പ്രതീക്ഷകൾ നൽകിയിരുന്നത് സ്വപ്നങ്ങളാണ്. ഇപ്പോഴിതാ സ്വപ്നങ്ങൾ യാഥാർത്ഥ്യമായിരിക്കുന്നു. ശരീരത്തിൽ അവശേഷിച്ചിരുന്ന പ്രേബസിയറും പാന്റീസും അവൾ ഊരിമാറ്റി.

പരിപൂർണ്ണ നഗ്നയായി നിന്ന് കക്ഷത്തിൽ ഹെയർറിമൂവൽ കീം തേച്ചു. അതിനുശേഷം യോനിയിലെ രോമങ്ങളിലും അത് തേച്ചു.

പത്ത് മിനിട്ട് വെറുതേയിരിക്കണം. അവൾ തന്നെ ശരീരം നിലക്കണ്ണാടിയിൽ നോക്കി നാർസിസ്റ്റിനെപ്പോലെ ആനന്ദിച്ചു.

സൗന്ദര്യം. അത് മാത്രമാണ് തനിക്കെല്ലാം. അത് മാത്രമേയുള്ളൂ. അതുകൊണ്ട് വെട്ടിപ്പിടിക്കേണ്ട ലോകമാണ് മൂന്നിലുള്ളത്. വെട്ടിപ്പിടിച്ചേ പറ്റു. വല്ലാത്തൊരു നിശ്ചയദാർഡ്യം അവളുടെ ഉള്ളിൽ നിറഞ്ഞു.

താനെടുത്ത അവളുടെ ചിത്രങ്ങൾ കംപ്യൂട്ടറിലിട്ട് കാണുകയായിരുന്നു. ശ്രീകാന്ത്. ജലത്തിൽ നീരാടുന്ന ചിത്രം ഇതിനകം തന്നെ അവൻ പുതുതായെത്തിയ ക്ലൈൻറിന് കൈമാറിക്കഴിഞ്ഞു. എല്ലാം ഉടനടിചെയ്യുക. അതാണ് ശ്രീകാന്തിന്റെ രീതി. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല എന്നതാണ് അവന്റെ ബിസിനസ്സ് പോളിസി.

ജെനറ്റിനെ കണ്ടപ്പോൾ മുതൽ മനസ്സിലെന്തോ വല്ലാത്തൊരു വികാരം. എത്രയോ മോഡലുകളുടെ നഗ്നചിത്രങ്ങളെടുത്തിട്ടുണ്ട്. അവർക്കാർക്കുമില്ലാത്ത സൗന്ദര്യമാണ് ജെനറ്റിനുള്ളത്. ഇടൂക്കിയിലെ കുഗ്രാമത്തിൽ മാത്രം അറിയപ്പെടേണ്ടവളല്ല ജെനറ്റ് മോഡലിങ്ങ് ലോകം നാളെ അവൾക്ക് മൂന്നിൽ തലകൂനിക്കണം. ‘സാർ’- ശബ്ദം കേട്ട് ശ്രീകാന്ത് തിരിഞ്ഞുനോക്കി.

ബിക്കിനിയിൽ ജെനറ്റ്

‘ തുടകളിലെയും കാൽവണ്ണയിലെയും രോമങ്ങളും വാക്സ് ചെയ്തു സാർ’- അവൾ ഭവ്യതയോടെ പറഞ്ഞു.

‘ ഗുഡ് യൂ. ആർ. ബില്ല്യന്റ്’.

മോഡലിങ്ങിനെപ്പറ്റിയുള്ള ഏകദേശ ധാരണകൾ അവൾ പഠിച്ചിരിക്കുന്നു.

താൻ ചിന്തിച്ചതിനേക്കാൾ വേഗത്തിലാണ് അവളുടെ പെരുമാറ്റം.

വരു ഒരു പുൽത്തകിടിലേയ്ക്കാണ് അവൻ അവളെ കൂട്ടിക്കൊണ്ടുപോയത്. ‘സീതമേ ഇവളെ ഒന്നു മേയ്ക്കപ്പ് ചെയ്യു’- അവിടെ നിൽക്കുന്ന കറുത്ത അൻപതുവയസ്തോളം പ്രായം തോന്നിക്കുന്ന സ്ത്രീയോട് അവൻ പറഞ്ഞു.

ഇവിടെ ഇരുന്നുകൊള്ളു..”

വലിയൊരു കൂടക്കീഴിലെ കസേരയിൽ അവൾ ഇരുന്നു.

വെയിൽച്ചില്ലുകൾക്ക് പൊതുവേ ശക്തികുറവ്.

ശ്രീകാന്ത് നടന്നു. ദൂരെ നിന്നവൻ ലൊക്കേഷൻ നോക്കി. കറക്ടാണ്. പുൽത്തകിടിയിൽ മാലാഖയെപ്പോലെ ജെനറ്റ് ഇരിക്കുന്നു. മേയ്ക്കപ്പ് പൂർത്തിയായി.

‘ ഈ സ്വിമ്മിങ്ങ്പൂളിലേയ്ക്ക് നടന്നുവരൂ.”

ശ്രീകാന്ത് പറഞ്ഞപ്പോൾ അവൾ സ്വിമ്മിങ്ങ്പൂളിനരികിലേയ്ക്ക് നടന്നു. ഒരു മത്സ്യകന്യകനടന്നുവരുന്നതുപോലെ അയാൾക്ക് തോന്നി. അവന്റെ ക്യാമറ തുരുതൂരാ മിന്നി.

അവൾ ഒരു ലജ്ജയും കൂടാതെ അവൻ പറഞ്ഞതുപോലെ പോസ് ചെയ്തുകൊണ്ടിരുന്നു. ഓരോ പൊസിഷനും അവൾ അതിവേഗം മാറ്റുന്നത് വിസ്മയത്തോടെ അവൻ കണ്ടു. തഴക്കം ചെന്ന മോഡലിനെപ്പോലെയാണ് അവൾ ക്യാമറക്കുമുന്നിൽ നിൽക്കുന്നത്. വളരെ ബില്ലിയന്റായ പെൺകുട്ടി.

ഫോട്ടോ ഷട്ട് പൂർത്തിയായ ശേഷം വസ്ത്രം ധരിച്ചുവരാൻ ശ്രീകാന്ത് അവളോട് പറഞ്ഞു.

സീതമ്മ മേക്കപ്പ് സാധനങ്ങൾ എടുത്തുകൊണ്ട് പോയിക്കഴിഞ്ഞു. ബിക്കിനിമാറ്റി പാവാടയും ബ്ളൗസും ധരിച്ചു വന്ന അവളെയും കൂട്ടി അവൻ കൊച്ചിയിലെ മൂന്തിയ ടെക്സ്റ്റൈൽ ഷോപ്പിലേയ്ക്ക് കയറി. മോഡേൺ വസ്ത്രങ്ങൾ വാങ്ങാനായി അവൻ ജെനറ്റിനെ വിട്ടു. ഒരുമണിക്കൂർ നീണ്ടു നിന്ന ഷോപ്പിങ്ങിന് ശേഷം ജെനറ്റ് തിരിച്ചെത്തി.

ഇരുവരും വീണ്ടും കാറിൽ കയറി.

കൊച്ചിയിലൊന്നു ചുറ്റിയടിച്ചാലോ?

‘ഉം’ പറയുമ്പോൾ ജെനറ്റിന്റെ മുഖത്ത് നാണം തളം കെട്ടിനിൽക്കുന്നത് മിററിലൂടെ ശ്രീകാന്ത് കണ്ടു.

‘ഇപ്പോഴും എന്തിനാ നാണം. നാണമൊക്കെ മാറിയില്ലേ

‘ അതേ അത് ചോദിക്കട്ടെ.’

ജെനറ്റ് തള്ളവിരൽ കടിച്ചു.

‘ ചോദിച്ചോളൂ’

‘ എന്റെ അവിടെയൊക്കെ രോമങ്ങളുണ്ടെന്ന് എങ്ങനെ മനസ്സിലായി’. ‘ ഒരിക്കൽ നീരാടുന്ന സുന്ദരിയെ ഞാൻ കണ്ടു.”

‘ ഏതു സുന്ദരി

‘ ഈ സുന്ദരി’,

‘ ചുമ്മാ ന്യൂണ.’

അല്ല സത്യം. ഞാനാദ്യം ജെനറ്റിനെ കാണുന്നത് നദിയിൽ കുളിക്കുമ്പോഴാണ്. പ്രകൃതിയുടെ പശ്ചാത്തലത്തിൽ നീരാടുന്ന നിന്റെ സൗന്ദര്യം ഞാൻ പകർത്തി.’

ജെനറ്റ് ഞെട്ടിപ്പോയി.

‘അപ്പോഴാണ് രഹസ്യഭാഗത്ത് രോമങ്ങളുള്ളത് ഞാൻ കണ്ടത്. അവളുടെ ചെവിയോടടുപ്പിച്ച് അവൻ സ്വകാര്യമായി പറഞ്ഞു.

‘ഛീ. അയ്യേ’

അവൾ നാണിച്ചു നഖം,കടിച്ചു.

വല്ലാത്തൊരു ചമ്മലായിരുന്നു ജെനറ്റിനത്. തന്റെ ശരീരം നൂൽബന്ധമില്ലാതെ ശ്രീകാന്ത് കണ്ടിരിക്കുന്നു.

‘സത്യമായിട്ടും സാർ എന്നെ കണ്ടോ?

‘സാർ ഇപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കുകയാണല്ലോ?

‘അതല്ല. എന്നെ ഉടുതുണിയില്ലാതെ കണ്ടോന്നാ ചോദിച്ചത്

‘കണ്ടു. സംശയമുണ്ടോ? എങ്കിലും ഈ ഫോൺ ഒന്നു നോക്കൂ…’

അവൻ അവൾക്ക് നേരെ മൊബൈൽ സ്കീൻ കാണിച്ചു.

അതിൽ നോക്കിയപ്പോൾ ജെനറ്റ്നാണിച്ചുപോയി. നദിയിൽ താൻ നീരാടുന്നതിന്റെ ചിത്രം. ഉടുതുണി ഉരിയുന്നതിന്റെ ചിത്രം. തന്റെ എല്ലാം ശ്രീകാന്ത് കണ്ടിരിക്കുന്നു. മറ്റാരും കാണാത്ത ഭാഗങ്ങളെല്ലാം. രോമാവൃതമായ യോനീതടം. മാംസളമായ പിൻഭാഗം. ഇതെല്ലാം ശ്രീകാന്തിന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. ‘ ഹോ ഇങ്ങനെയൊരു കൊതിയൻ’.

ശ്രീകാന്തിന്റെ കൈത്തണ്ടയിൽ പിച്ചിക്കൊണ്ടാണ് അവൾ ചോദിച്ചത്.

കൊതികൊണ്ടൊന്നും എടുത്തതല്ല പെബ്ലേ. നല്ല ഫിഗറുള്ള പെണ്ണിനെ കണ്ടപ്പോൾ ക്യാമറ വെറുതേയിരുന്നില്ല. എല്ലാം ഒപ്പിയെടുത്തു. അത് നിന്നോടുള്ള കാമം കൊണ്ടല്ല. എന്റെ പ്രൊഫഷനോടുള്ള താത്പര്യം കൊണ്ട്

സാർ എന്നെ എനിക്കെത്തിച്ചേരാൻ സാധിക്കാത്ത ഇടത്തെത്തിച്ചു. അതിലെനിക്ക് നന്ദിയുണ്ട്.’

എത്രയോ ഇടങ്ങൾ നീകൈയെത്തിപിടിക്കാനിരിക്കുന്നു. അതിന് ഞാനൊരു നിമിത്തം മാത്രം. പിന്നെ ഈ സാർ വിളി വേണ്ട. (ശീകാന്ത് എന്നു വിളിച്ചാൽ മതി.’

‘അയ്യോ’,

‘എന്താ’?

‘ഞാൻ അങ്ങനെ വിളിക്കില്ല. വേണമെങ്കിൽ ശീയേട്ടാ എന്നു വിളിക്കാം.’

‘അതുമതി ശീയേട്ടൻ. ആ വിളിക്കൊരു ഇമ്പമുണ്ട്’ (ശീകാന്ത് പറഞ്ഞു. ‘ശീയേട്ടാ’- വിളിച്ചുകൊണ്ട് അവൾ അവന്റെ ചുമലിൽ ചാരിക്കിടന്നു. അവൾ തരളിതയായി. പ്രണയതരളിത.

‘ദേ’ തിരക്കേറിയ സ്ഥലമാണ്. വെറുതേ എന്റെ കൺട്രോൾ കളയേണ്ട’- ശ്രീകാന്ത് പറഞ്ഞു.

‘അങ്ങനെ കൺട്രോൾ പോകുന്നെങ്കിൽ അങ്ങ് പോട്ടെ- അവന്റെ രോമാവൃതമായ കൈത്തണ്ട് തഴുകിക്കൊണ്ട് അവൾ പറഞ്ഞു.

അവനവളോട് വല്ലാത്തൊരിഷ്ടം തോന്നി. ഇതുവരെ ഒരു പെണ്ണിലും കാണാത്ത ഇഷ്ടം. ശ്രീകാന്തിന്റെ മനസ്സിൽ അനുരാഗത്തിന്റെ ഇളനീർക്കൂടമുടഞ്ഞുവീണു.

‘ആ ചൂണ്ടിങ്ങു നീട്ടു’- അവൻ അവളോട് പറഞ്ഞു.

അവൾ ചൂണ്ട് നീട്ടി. ആ ചൂണ്ടുകളിൽ അവൻ ചുംബിച്ചു. അവളുടെ കീഴ്ച്ചുണ്ട് വലിച്ചുകൂടിച്ചു.

‘ഇത്തിരക്കേറിയ റോഡായിപ്പോയി. അല്ലെങ്കിൽ ഞാനിപ്പോൾ നിന്നെ കേറി പണിഞ്ചേനേ”.

‘ഉം. ചെയ്തോ. എന്റെ എല്ലാം ശീയേട്ടനുള്ളതാ’

അവൻ കാർ വെട്ടിത്തിരിച്ചു.

‘മറൈൻക്രൈഡ്വിൽ പോയി ഇരിക്കാമെന്ന് വിചാരിച്ചതാ. പക്ഷെ ഇപ്പോൾ അതിനുള്ള മൂഡ് പോയി. നമുക്ക് എന്റെ വീട്ടിലേയ്ക്ക് പോകാം.’

അവൾ തലയാട്ടി.

‘മൗനം സമ്മതമല്ലേ.’

അവൻ ചോദിച്ചു.

‘അതെ. എനിക്കെല്ലാം സമ്മതമാ. എന്റെ ജീവൻ (ശീയേട്ടന്റെ ഉള്ളം കയ്യിലാ. ശീയേട്ടന് എന്തുവേണമെങ്കിലും ചെയ്യാം”

‘എന്തൊക്കെയാ ഞാൻ ചെയ്യേണ്ടത്‘’ ‘ഒരു പുരുഷൻ സ്ത്രീയോട് ചെയ്യുന്നതൊക്കെ ചെയ്യണം.’

‘ആദ്യമായിട്ട് നിന്റെ കന്യാചർമ്മം പൊട്ടിക്കുന്ന പുരൂഷൻ ഞാനായിരിക്കുമല്ലേ

‘അതിലെന്താ ഇത് സംശയം. എന്റെ കന്യകാത്വം ശീയേട്ടനുള്ളതാണ്. എന്റെ എല്ലാം ശീയേട്ടനുള്ളതാണ്. അവൾ പറഞ്ഞു. അവൻ കാർ വേഗത്തിൽ വിട്ടു.

അവളുടെ ശരീരം കാണാനുള്ള അദമ്യമായ ആഗ്രഹം അവനുണ്ടായിരുന്നു. ആ പൊൻനിറത്തിലുള്ള ശരീരത്തെ മൊത്തിക്കുടിക്കാൻ ശ്രീകാന്തിന്റെ മനസ്സ് തുടിച്ചു.ശ്രീകാന്തിനെ സംബന്ധിച്ചിടത്തോളവും ആദ്യത്തെ അനുഭവമാണിത്.

പല പെൺകുട്ടികളും നഗ്നരായും അർദ്ധനഗ്നരായും അവന്റെ ക്യാമറയ്ക്കുമുന്നിൽ സങ്കോചത്തോടെയും അല്ലാതെയും നിന്നിട്ടുണ്ട്. അവർക്കൊന്നുമില്ലാത്ത പ്രത്യേകത അവൻ ജെനറ്റിൽ കണ്ടു. ജെനറ്റ് അവന് ആവേശധാരയായി. അനുരാഗിക്കുളിരായി. കാമക്കൊടുങ്കാറ്റായി.

തുടരും…..

Comments:

No comments!

Please sign up or log in to post a comment!