മണിച്ചിത്രത്താഴ്- The Beginning- 2

Manichithrathazhu Kambikatha The Beginning PART-2 BY HARINARAYANAN

ഈകഥയുടെ കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരുവേലിക്കുന്ന്..!!! പുറത്തു നിന്നു കാണുമ്പോൾ പച്ചപ്പും ഹരിതാഭയും വേണ്ടുവോളമുള്ള കുന്നിൻപ്രദേശം..!!! കുന്നിന്റെ ഉച്ചിയിൽ, കരിമ്പാറകളെ തച്ചുടച്ചും കരിനാഗങ്ങളെ പുകച്ചു പുറത്തു ചാടിച്ചും നൂറ്റാണ്ടുകൾക്ക് മുൻപ് പണിത മാടമ്പള്ളി മന…!!!

ഓർമ വെച്ച കാലം മുതൽക്ക് ലക്ഷ്മി മാടമ്പള്ളിയിൽ തന്നെയാണ്. 12 വയസ്സുള്ളപ്പോ വയസ്സറിയിച്ചതോടെ അടുക്കളയിൽ നിന്നും തമ്പുരാട്ടിമാരുടെ അറക്കകത്തേക്ക് സ്ഥാനക്കയറ്റം കിട്ടി. അന്ന് തൊട്ടാണ് അവൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വെടിപ്പും വൃത്തിയും വേണ്ടുവോളമുള്ള ലക്ഷ്മി മനയ്ക്കലെ ഏറ്റവും വേണ്ടപ്പെട്ട വേലക്കാരിയായി പതിയെ മാറി. ഇന്നിപ്പോ ഈ ഇരുപതാം വയസ്സിലും ആ സ്ഥാനം അവൾക്കു തന്നെയാണ്.

“ലക്ഷ്മീ, ആ മേൽപ്പുര കൂടി ഒന്ന് അടിച്ചേക്കൂ കുട്ടീ”- പാർവതി തമ്പുരാട്ടി വിളിച്ചു പറഞ്ഞു. ലക്ഷ്മി അല്ലെങ്കിലും മേൽപ്പുരയിലേക്ക് പോകാനിരിക്കയായിരുന്നു. ഏറെ നാളായി അവിടമൊക്കെ ഒന്ന് തൂത്തിട്ട്. 14 ആം നൂറ്റാണ്ടിൽ സാമന്തരാജ്യങ്ങളുടെ പടയോട്ടത്തിൽ നിന്നും രക്ഷ നേടാൻ മന പുതുക്കിയപ്പോൾ ഉണ്ടാക്കിയതാണ് മാടമ്പള്ളിയുടെ വടക്കേ മാളികയുടെ മുകളിലുള്ള മേൽപ്പുര. യുദ്ധകാലങ്ങളിൽ അസ്ത്രവിദ്യകൾ അഭ്യസിച്ച ഭടന്മാരുടെ കേന്ദ്രമായിരുന്നത്രെ അവിടം. യുദ്ധമെല്ലാം കഴിഞ്ഞപ്പോൾ അത്ര മുകളിലേക്ക് വലിഞ്ഞു കേറാനൊന്നും നെയ്യും പാലും തിന്നു കൊഴുത്ത തറവാട്ടിലെ പെണ്ണുങ്ങൾ തയ്യാറായില്ല. അങ്ങനെയങ്ങനെ മേൽപ്പുര ആരും കയറാത്ത ഒരു മുറിയായി.

പക്ഷേ, ലക്ഷ്മി കയറാറുണ്ടായിരുന്നു..!!! കയറ്റാറുണ്ടായിരുന്നു എന്നു പറയുന്നതാണ് ശരി. ലക്ഷ്മിക്ക് 18 തികഞ്ഞു ഒരു മാസം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പതിവുപോലെ തമ്പുരാട്ടി പറഞ്ഞതു കേട്ട് അടിച്ചുവാരാൻ കയറിയ ലക്ഷ്മി ആദ്യം ഒന്നമ്പരന്നു: വാതിൽ തുറന്നു കിടക്കുന്നു. അവൾ ഉള്ളിലേക്ക് നോക്കി, ആരുമില്ല. ഉള്ളിലേക്കു കയറി മുറവും ചൂലും താഴേക്കിട്ട് മുടി വാരി കെട്ടാൻ കയ്യുയർത്തിയതാണ്- പെട്ടെന്നാണ് പുറകിൽ നിന്നും ബലിഷ്ടമായ രണ്ടു കയ്യുകൾ അവളെ പൂണ്ടടക്കം പിടികൂടിയത്. അവളുടെ അലർച്ച തൊണ്ടയിൽ നിന്നും അന്തരീക്ഷത്തിലേക്ക് എത്തുന്നതിലും വേഗത്തിൽ ആ കൈകളിലൊന്ന് അവളുടെ പോർമുലകളിലൊന്നിനെ അമർത്തിതടവി കഴുത്തിലൂടെ ഉരുമ്മിയുയർന്ന് ആ ചെഞ്ചുണ്ടുകളെ ചേർത്തടച്ചു…!!! പതിയെ, വളരെ പതിയെ, ഒരു ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു, “ലക്ഷ്മി കുട്ടീ, ഇത് ഞാനാ”… ആ ഞെട്ടലിലും ആ ശബ്ദം അവൾ തിരിച്ചറിഞ്ഞു- കൃഷ്ണേട്ടൻ, മാടമ്പള്ളി മനയിലെ അനന്തരാവകാശി കൃഷ്ണൻ തമ്പി.

.!!!

വയസ്സറിയിച്ചതിനും മുൻപ് കളിക്കൂട്ടുകാരായതാണ് ലക്ഷ്മിയും കൃഷ്ണനും. പയ്യെ പയ്യെ, ആ കൂട്ട് ഇഷ്ടമായി. ഇരുവേലി കുന്നിന്റെ പച്ചപ്പും വൃക്ഷസമ്പത്തും അവരുടെ സംഗമങ്ങൾക്കു കാവൽ നിന്നു. അങ്ങനെയൊരു സമാഗമസന്ധ്യയിലാണ് കൃഷ്ണൻ അവളുടെ കുട്ടി പാവാടക്ക് മുകളിലൂടെ തുടയിൽ പതിയെ കൈ വെച്ചത്. മീനവെയിലിന്റെ തീച്ചൂടിലും, തൻ്റെ തുടകൾക്കിടയിൽ ഒരു തണുത്ത കാറ്റ് വീശിയ പോലെ അവൾക്കു തോന്നി. കൃഷ്ണേട്ടൻ ഉമ്മ വെക്കുമ്പോഴും, അയഞ്ഞ തുണികൾക്കിടയിലൂടെ തൻ്റെ നാരങ്ങാ മുലകളെ വേദനിപ്പിക്കാതെ പിതുക്കുമ്പോഴും ഒന്നുമില്ലാതിരുന്ന ഒരു തണുപ്പ്. …

ആരുമില്ലാതെ ഒത്തുകിട്ടുന്ന അപൂർവം വൈകുന്നേരങ്ങളിൽ, പാറമടക്കപ്പുറത്തെ പറങ്കിമാവിനു ചാരി നിർത്തി, മുലക്കച്ചയൂരി നിലത്തിട്ട്, ഉള്ളിലെ ചൂടും കാറ്റിന്റെ തണുപ്പും ചേർന്നു ബലം വെപ്പിച്ച തൻ്റെ ഇളംചുവപ്പു മുലക്കണ്ണുകളെ പൂച്ചകുട്ടിയെപ്പോലെ ചപ്പികുടിക്കുമ്പോഴും ഈ തണുപ്പില്ലായിരുന്നെന്ന് അവൾ നാണത്തോടെ ഓർത്തു. പതിയെ, കൃഷ്ണന്റെ നീണ്ട കൈവിരലുകൾ അവളുടെ പാവാടയുടെ ചുളിവുകളെ കൈക്കലാക്കി. തൻ്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലമർത്തി, അവൻ വിരലുകളെ മേലേക്കുയർത്തി. കാച്ചിയ സ്വർണത്തിന്റെ നിറമുള്ള അവളുടെ ഇളം തുടകൾ പതിയെ അനാവൃതമായി..!!!

ലക്ഷ്മി പുളയുകയായിരുന്നു. ആദ്യമായാണ് ആണൊരുത്തൻ അവളുടെ അകംതുടകളെ തഴുകുന്നത്. പിൻകഴുത്തിൽ നിന്നും മുഖമുയർത്തിയ കൃഷ്ണന്റെ മുഖത്തേക്ക് അവൾ നാണത്തോടെ നോക്കി. ആ നിമിഷത്തിലാണ് അവൻ്റെ ചൂണ്ടുവിരൽ അവളുടെ കൃസരിയിൽ പതിയെ ഉരുമ്മിയത്. വിടർന്നിരുന്ന അവളുടെ കണ്ണുകൾ പൊടുന്നനെ പാതി കൂമ്പിയടഞ്ഞതു കണ്ടപ്പോൾ കൃഷ്ണന്റെ കോണകത്തിനടിയിൽ കുട്ടികൃഷ്ണൻ പത്തി വിടർത്തിയാടി. പതിയെ, അവളുടെ അകംതുടകളിൽ പിടിച്ചുകൊണ്ട്, അവനവളെ പുൽത്തകിടിയിലേക്ക് മലർത്തി കിടത്തി. കണ്ണുകൾ ഇറുക്കിയടച്ചു കിടന്ന ലക്ഷ്മി, തൻ്റെ കാലുകൾ പതിയെ വിടർത്തി അവനു സൗകര്യമൊരുക്കി.

കൃഷ്ണൻ ഒരു മായാലോകത്തായിരുന്നു. ചെറിയൊരു നനവു കിനിഞ്ഞിറങ്ങുന്ന അവളുടെ ഇളം പൂവ് അതിന്റെ സർവ പ്രൗഢിയോടും കൂടി അവനു മുന്നിൽ വിടർന്നു കിടന്നു. ചെറിയമ്മയുടെ പൂറ്റിലെ രോമക്കാടുകൾ മാത്രം കണ്ടു ശീലിച്ച കൃഷ്ണന്, സ്വർണനിറമുള്ള തുടകൾക്കു നടുവിലെ ചെന്താമരയിതളുകൾ പോലുള്ള യോനീദളങ്ങൾ പുത്തൻ കാഴ്ചയായിരുന്നു. സ്വർണനൂലുപോലിരുന്ന, സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന അല്പം രോമരാജികൾ, തിരണ്ടിവാലുപോലെ അവളുടെ പൊക്കിളിലേക്ക് നീണ്ടു പോകുന്നത് കണ്ട് അവൻ നാവുകൾ നക്കി തുടച്ചു.
ചെറിയമ്മയുടെ പൂറിന്റെ മണം തന്നെയായിരിക്കുമോ ലക്ഷ്മിയുടെ പൂവിന് ? ഒരു ചേതനയുടെ പുറത്ത്, അവൻ തന്റെ മുഖം അങ്ങോട്ടടുപ്പിച്ചു.

പാലട പ്രഥമന് നെയ്യ് കാച്ചുമ്പഴത്തെ ഗന്ധം..!!! കൃഷ്ണന് പോലും നിയന്ത്രിക്കാനാകുന്നതിനു മുന്നേ, അവന്റെ അരമുള്ള നാവ് ആ പവിഴപ്പൂർ നെടുകെയൊന്നു നക്കി. ഒരിത്തിരി നീളത്തിൽ പുറത്തേക്കു ഞാന്നു കിടന്ന യോനീദളങ്ങളെ അവന്റെ നാവു പതിയെ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി. ആ മാദകപിളർപ്പിനു തൊട്ടു മീതെ പൂച്ചക്കുഞ്ഞിനെപ്പോലെ ഒളിച്ചുകിടന്ന അവളുടെ കന്ത് സ്വയമെന്നോണം ആ നാവിനെ തിരിച്ചും ഉരഞ്ഞു. നാവിലെ രസമുകുളങ്ങളിൽ കന്തിന്റെ കുഞ്ഞിക്കണ്ണ് ഉമ്മവെച്ചു കളിച്ചു. “ആഹ്, കൃഷ്, കൃഷ്ണേട്ടാ”- ലക്ഷ്മി ദീർഘ നിശ്വാസങ്ങൾക്കിടയിൽ വിളിച്ചു കൂവി.അവിടെയൊക്കെ നക്കുമെന്നു ചേച്ചിമാര് പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ, അതിത്ര സുഖം തരുന്ന ഏർപ്പാടാണെന്നു അവൾക്കറിയില്ലായിരുന്നു. അവളുടെ ഉള്ളിലെവിടെയോ ഒരു നീരുറവ ഉയർന്നുയർന്നു വരുന്ന പോലെ. മുലക്കണ്ണുകളിൽ നിന്നു തുടങ്ങി, പൊക്കിളിനു ചുറ്റും ഒരു ചുഴി പോലെ കറങ്ങി, കന്തിന്റെ തുഞ്ചത്തേക്ക് ആ വികാരമിങ്ങനെ പ്രവഹിച്ചു. “ആ ആ ആഹ് അമ്മേ “- അവളുടെ പൂറ്റിൽ നിന്നും പനിനീർ ധാരധാരയായി ഒഴുകിയിറങ്ങി. ഒരു പട്ടികുട്ടിയെ പോലെ കൃഷ്ണൻ അതു നക്കിയെടുത്തു. വഴുവഴാ കിടന്ന അവളുടെ പൂർച്ചുണ്ടുകളെ അവൻ പതിയെ കടിച്ചീമ്പി. അത് അവളിൽ സൃഷ്ടിച്ച മുഖഭാവങ്ങളെ കണ്ട് അവനു അഭിമാനം തോന്നി. ആ വെയിലിൽ അവളുടെ തുടയിടുക്കിൽ മുഖം പൂഴ്ത്തി അവൻ അന്നു രാവിരുളും വരെ കിടന്നു.

സാമന്ത ഇല്ലങ്ങളിലെ ഇളം തലമുറക്കാരെല്ലാം എന്തെങ്കിലുമൊക്കെ വിദ്യ പഠിക്കാൻ പോകുന്നു എന്ന് കണ്ടപ്പോഴാണ് ശങ്കരൻ തമ്പിക്കും തന്റെ മകനെ കുറിച്ച് ചിന്തയുദിച്ചത്. ഒരു കാര്യവും വെറുതെ ചിന്തിക്കുന്ന തരക്കാരനായിരുന്നില്ല അയാൾ. ഉടനെ മകനെ മുന്നിലേക്കു വിളിച്ചു: “ഇന്ന് തന്നെ പുറപ്പെട്ടോളാ കൃഷ്ണാ, ചാത്തന്നൂർ കളരിയിലേക്ക്‌. ചെറുപ്പത്തിൽ കാണിച്ചു തന്നിട്ടുള്ള അടവുകൾ ഇപ്പോഴും മറന്നിട്ടില്യ ന്നു ഞാൻ അറിഞ്ഞു. ഇനി ഒട്ടും അമാന്തിക്കേണ്ട. പതിനെട്ടടവും പഠിച്ച ചേകവർ ആയി വരാ”… ലക്ഷ്മിയെ പിരിയേണ്ടി വരും എന്നതൊഴിച്ചാൽ, ചാത്തന്നൂർ കളരിയിലേക്ക് പറഞ്ഞു വിടാനുള്ള അച്ഛന്റെ തീരുമാനത്തിൽ അയാൾക്കു സന്തോഷം മാത്രമേ തോന്നിയുള്ളൂ. കളരി അച്ഛന്റെ കയ്യിൽ നിന്നും അഭ്യസിച്ച അന്ന് കുറിച്ചിട്ടതാണ്, ചേകവർ ആയി പേരെടുക്കണം എന്നുള്ള മോഹം. മെയ്‌വഴക്കവും ചുവടുകളും ഇത്ര കാലം മിനുക്കി സൂക്ഷിച്ചതും ഇതിനു വേണ്ടി തന്നെ.
കൃഷ്ണൻ ഉടനെ ഭാണ്ഡം നിറച്ചു. ലക്ഷ്മിയോട് എങ്ങനെ പറയുമെന്നായിരുന്നു അവന്റെ ദുഃഖം. പക്ഷേ അവളുടെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു: “ഇക്കൊരു ദുഖോം ഇല്ല്യ, പഠിച്ചു ചേകോൻ ആയി വന്നാ ഇന്റെ കഴുത്തിൽ ഈ കയ്യോണ്ടൊരു മിന്നു കെട്ടും എന്ന് ഇക്കൊരുറപ്പ് തന്നാ മതി”. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. നിറകണ്ണുകളോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു, നീ എന്റേതെന്ന് പരദേവതകളെ തൊട്ട് ശപഥം ചെയ്ത്, അവൻ തുനിഞ്ഞിറങ്ങി, ചാത്തന്നൂർ കളരിയിലേക്ക്..!!!

അന്ന് പോയിട്ട്, ഇന്നാണ് കൃഷ്ണൻ തമ്പി തിരിച്ചെത്തുന്നത്. വന്നത് ലക്ഷ്മിയെ മനപ്പൂർവം അറിയിച്ചില്ല അയാൾ. ഒന്നു ഞെട്ടിക്കാം എന്ന്‌ കരുതി അടുക്കളയുടെ പിന്നാമ്പുറത്ത് കാത്തു നിൽക്കുമ്പോഴാണ് ചെറിയമ്മ മേൽപ്പുര തൂക്കാൻ വിളിച്ചു പറയുന്നത് കേട്ടത്. മേൽപ്പുരയിൽ താനും ലക്ഷ്മിയും ചിലവഴിച്ച ഒരുപാട് രാത്രികളുടെ ഓർമ അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു. പണിക്കാരുള്ളത് കൊണ്ട് മുൻവാതിൽ വഴി കേറാനാവില്ല. ലക്ഷ്മി കാണുമെന്നുള്ളത് കൊണ്ട് അടുക്കള വഴി കേറാനുമാവില്ല. പഴയ കൃഷ്ണൻ തമ്പി ആയിരുന്നെങ്കിൽ ഇതൊരു ദുർഘട നിമിഷമായേനെ.

പക്ഷേ ചാത്തന്നൂർ കളരിയിലെ ചെല്ലചേകവർക്കിത് പൂ പറിക്കുന്ന പോലെയായിരുന്നു. ഒരൊറ്റ കുതിപ്പിന് അയാൾ വടക്കിനിയുടെ മച്ചിന്റെ മുകളിലേക്ക് ഞാന്നു കയറി. കരിമൂർഖനേക്കാൾ വേഗത്തിലിഴഞ്ഞു മച്ചിന്റെ ഒറ്റക്കിളിവാതിലിലൂടെ ഓട്ടിൻപുറത്തേക്ക്, അവിടുന്ന് വടക്കേ മാളികയുടെ തങ്കം പൂശിയ താഴികകുടത്തിനു വലം വെച്ച് നേരെ മേൽപ്പുരയുടെ മച്ചിലേക്ക്. പണ്ടും ലക്ഷ്മിയുമായി ഒത്തുചേരാൻ ഇളക്കി വെച്ചിരുന്ന ഓട് പതിയെ നിരക്കി നീക്കി മേൽപ്പുരയുടെ ഉള്ളിലേക്കു ചാടിയിറങ്ങി. ആദ്യം ചെയ്തത് വാതിൽ തുറക്കുകയാണ്. ഭാഗ്യം, പുറത്തു നിന്നും പൂട്ടിയിട്ടില്ല. അപ്പോഴേക്കും ലക്ഷ്മിക്ക് താൻ തന്നെ പണി കഴിപ്പിച്ചു കൊടുത്ത പാദസരത്തിന്റെ മണികിലുക്കം അയാളുടെ കാതുകളിൽ മുഴങ്ങി. നൊടിയിടയിൽ ഇടതു കാൽ നിലത്തുറപ്പിച്ചു കൊണ്ട് അയാൾ ചുറ്റി തിരിഞ്ഞു. വാതിൽപ്പൊളിയുടെ പിറകിലേക്ക്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ലക്ഷ്മി കൂവി വിളിക്കുന്നതിന്‌ മുൻപ് തന്നെ വായ പൊത്തിയത് നന്നായി, അല്ലെങ്കിൽ ആകെ കുഴങ്ങിയേനെ. ഇത്ര കാലം കഴിഞ്ഞിട്ടും അവൾ ഒരൊറ്റ നിമിഷത്തിൽ തന്റെ ശബ്ദം തിരിച്ചറിഞ്ഞത് അയാളെ സന്തോഷിപ്പിച്ചു. പതിയെ അവളുടെ മാറിനെ പിണച്ചുകെട്ടിയ കൈ അയച്ച്‌ അവളെ കൃഷ്ണൻ തമ്പി തിരിച്ചു നിർത്തി. ആദ്യമേ നോട്ടം പാളിയത് അവളുടെ മാറിലെ മാമ്പഴ മൊട്ടുകളിലേക്കാണ്.
ആ ചാറിന്റെ സ്വാദ് അയാളുടെ രസമുകുളങ്ങൾ ഓർത്തെടുത്തു. ഇതെപ്പോഴാണ് ഇത്രയും വലുതായത്? “പെണ്ണുങ്ങടെ നെഞ്ചിലോട്ടു നോക്കി വെള്ളമിറക്കാനാണോ ചാത്തന്നൂർ കളരിയിലെ ആശാന്മാർ പഠിപ്പിച്ചത്?”- ലക്ഷ്മി കിലുങ്ങി ചിരിച്ചു. അങ്ങനെയൊക്കെ ചോദിച്ചെങ്കിലും അവളുടെ ഉള്ളിൽ സന്തോഷം തിര തല്ലുകയായിരുന്നു,

തന്റെ മുഴുത്ത മുലകളിലേക്കും കച്ചയിലൂടെ തെളിഞ്ഞു കാണുന്ന മുലക്കണ്ണുകളിലേക്കും ആണുങ്ങളുടെ നോട്ടം ഈയിടെയായി ഒട്ടു കൂടിയിട്ടുണ്ടെന്നു അവൾ ശ്രദ്ധിച്ചിരുന്നു. തന്നെ ആദ്യമായി നക്കി തുവർത്തിയ ആളുടെ സാനിധ്യത്തിൽ ആ മുലക്കണ്ണ് പയ്യെ കനത്തു വന്നു. അയാളുടെ കണ്ണുകളിലേക്ക് ഇറ്റു നോക്കിക്കൊണ്ട്, അവൾ അയാളുടെ മൂർദ്ധാവിൽ ചുംബിച്ചു. “മാടമ്പള്ളിയുടെ യുവരാജാവേ, മടങ്ങി വന്നല്ലോ, എനിക്കതു മതി”.

നമ്പൂതിരി അപ്പോഴും നടുങ്ങി നിൽക്കുകയായിരുന്നു. എത്രയെളുപ്പമാണ് പോറ്റി കാറ്റിനെ പിടിച്ചു കെട്ടിയത്. ഇളമുറക്കാരാണെന്നു വെച്ചു കളിയാക്കിയതിൽ അയാൾക്ക് കടുത്ത പശ്ചാത്താപം തോന്നി. മനോഹരൻ പോറ്റി ചക്രവാളസീമയിലേക്കു ഒന്നു കണ്ണയച്ചു. “സമയം ഇരുട്ടാൻ തുടങ്ങിയല്ലോ തിരുമേനീ, വരാ, ഇരുട്ടാകും മുൻപ് മന പറ്റണം. പകൽവെളിച്ചത്തിൽ കാറ്റിനെ വഴി തെറ്റിക്കാൻ കഴിവുള്ളവളാണ് നിങ്ങടെ തമിഴത്തി. ഇരുട്ടത്ത് അവൾക്കെന്തൊക്കെ ചെയ്തുകൂടാ”. ആ പറഞ്ഞത് നമ്പൂതിരിയെ ശരിക്കു ബാധിച്ചു. ഇരുട്ടത്ത് അവൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ അമാവാസിയുടെ അന്നു രാത്രി താൻ നേരിട്ടു കണ്ടതാണല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു കിടുങ്ങി. “ശീഘ്രത്തില് നടക്കാ കുട്ട്യേ, അവള്ടെ കണ്ണില് പെട്ടാൽ അപകടാ, കുട്ടി പറഞ്ഞത് അച്ചട്ടാ, ഇരുട്ടത്താ അവൾടെ ചെയ്‌തികൾക്ക് ശക്തി കൂടാ”. “തിരുമേനീ, ഈ അവൾ അവൾ എന്നു വിളിച്ചാൽ കഷ്ടമാണ്. പേരു പോലുമറിയാതെയാണോ ഞാൻ ബാധ ഒഴിവാക്കേണ്ടത്? എന്താണ് നിങ്ങടെ തമിഴത്തിയുടെ പേര്?” നമ്പൂതിരിയുടെ പാദങ്ങൾ തനിയെ നിശ്ചലമായി. അയാളുടെ കണ്ണുകളിൽ വർഷങ്ങൾ പലത് പിന്നോട്ടു പായുന്നത് മനോഹരൻ പോറ്റി കണ്ടു. മാടമ്പള്ളി തറവാടിന്റെ മുറ്റത്ത് തമ്പിയദ്ദേഹത്തിന്റെ കൂടെ വന്നിറങ്ങിയ തമിഴത്തി പെൺകൊടിയേ അയാളോർത്തു. രംഭയെ വെല്ലുന്ന അംഗവടിവുള്ള തമിഴത്തിപ്പെണ്ണ്..!! കോലായിലായിരുന്നു താനിരുന്നതെന്ന് നമ്പൂതിരി ഓർത്തു. “ഏയ്, ഉങ്ക പേരെന്നാ?”

“നാഗവല്ലി”….!!!!!!

ഇരുവേലിക്കുന്നിന്റെ മുകളിലെവിടെയോ ചീവീടുകൾ കൂട്ടം കൂട്ടമായി കരയാൻ തുടങ്ങി…!!!

തുടരും….

Comments:

No comments!

Please sign up or log in to post a comment!