ദലമർമ്മരം 2

ചോര വറ്റിയ മുഖവുമയാണു രവി തിരികെ വീട്ടിലേക്ക് കാറോടിച്ചത്. പിന്നിൽ രണ്ടു പേരും കലപില സംസാരമാണു. രവിയെക്കണ്ടപ്പോൾ പ്രിൻസിയിൽ യാതൊരു ഭാവഭേദവുമുണ്ടായില്ല. ഈ പുന:സമാഗമം പ്രതീക്ഷിച്ചു വന്നതെ പോലെയാണവൾ പെരുമാറിയത്. ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും രവിയോടവൾ കാണിച്ചില്ല. ഇരു മെയ്യുംമൊരു മനസ്സുമായി ദിവ്യ വർഷം തന്നോടൊപ്പം കഴിഞ്ഞവളാണു. അതെല്ലാം അവൾ മറന്നു പോയോ? അതൊ അഭിനയിക്കുകയാണോ? രവിയുടെ തല പുകഞ്ഞു.

വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും രവി വിഷണ്ണന്നായിരുന്നു. ഏതു നിമിഷവും തകരാവുന്ന ദാമ്പത്യജീവിതം അയ്യാളെ തുറിച്ച് നോക്കി. ദിവ്യയൊടെല്ലാം തുറന്ന് പറയേണ്ടതായിരുന്നു. എങ്കിലിപ്പൊ ഇതയും പ്രശ്നമുണ്ടാകുമായിരുന്നില്ല. രവി പ്രിൻസിയെ ഇടം കണ്ണീട്ട് നോക്കി. അലക്ഷ്യമായി പ്ലേറ്റിൽ വിരലോടിച്ചിരിക്കുകയാണവൾ.

“പ്രിൻസിയൊന്നും കഴിയ്ക്കുന്നില്ലെ?”

ഇതു വരെ പ്രിൻസിയോട് ഒരക്ഷരം മിണ്ടിയില്ല, ഭംഗിയ്ക്കെന്തെങ്കിലും ചോദിക്കണം. മണത്ത് കണ്ട് പിടിക്കുന്നവളാണു ദിവ്യ. തന്റെ സ്വഭാവത്തിൽ വന്ന മാറ്റംമവൾ പെട്ടെന്ന് കണ്ടെത്തും

ങേ. ഇവളുടെ ഒർജിനൽ പേരു പ്രിൻസിയാണെന്ന് രവിയേട്ടനെങ്ങിനെയറിയാം? ചോറിടുന്നതിനിടയ്ക്ക് ദിവ്യ ചോദിച്ചു.

രവി ഇടിവെട്ടേറ്റവനെപ്പോലെയിരുന്നു പോയി. ഉമിനീർ വറ്റി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു. തുടക്കത്തിൽ തന്നെ കള്ളി വെളിച്ചത്തായിരിക്കുന്നു. എല്ലാം തകർന്നു തരിപ്പണമാകാൻ പോകുന്നു.

അത് നീ കിച്ചനിലേക്ക് പൊയ്യപ്പൊ ഞാൻ ചേട്ടനോട് പറഞ്ഞാരുന്നു എന്റെ ശരിക്കും പേരു പ്രിൻസിയെന്നാണെന്ന്. പെട്ടന്ന് പ്രിൻസി ചാടിക്കേറിപ്പറഞ്ഞു.

രവിയിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു. പെട്ടന്ന് തന്നെ നെഞ്ചിലൂടെ ഇടിമിന്നലോടി.

ഇവൾക്കെല്ലാം ഓർമ്മയുണ്ട്. പ്രതികാരം ചെയ്യാൻ തന്നെയാണിവിളൂടെ വരവ്. ഏത് നശിച്ച നിമിഷത്തിലാണോ ഇവൾക്കിങ്ങോട്ട് വരാൻ തോന്നിയത്. പൊസെസ്സീവ്നെസ്സ് കുടിയിരിക്കുന്ന മനസ്സാണു ദിവ്യയുടേത്. തനിക്ക് മറ്റൊരാളുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നറിഞ്ഞാൽ അതോടെ തീരും എല്ലാം.

ഇവൾക്ക് രാജിയെന്ന പേരിട്ടത് ഞാനാ ഏട്ടാ. അഭിമാനത്തോടെ ദിവ്യ പറഞ്ഞു.

ഇവളുടെ പ്രിൻസിയെന്ന ഇംഗ്ലീഷ് നെയിം ഞാനൊന്ന് മലയാളീകരിച്ചതാ.

പ്രിൻസ്-രാജകുമാരൻ,

പ്രിൻസി-രാജി…!

ഞാൻ മാത്രമെ അങ്ങിനെ വിളീക്കാറൂള്ളൂ എന്നു മാത്രം.

ഒന്ന് ചിരിച്ചുവെന്ന് വരുത്തി രവിയെഴുന്നേറ്റ് പോയി.



നശിച്ച പേരുകൾ!

ഏറെ വൈകിയാണു ദിവ്യ ബെഡ് റൂമിലേക്ക് വന്നത്. അപ്പോഴും രവിയുറങ്ങിയിരുന്നില്ല. തന്റെ മുഖംമവൾ കാണാതിരിക്കാൻ രവി തിരിഞ്ഞ് കിടന്നു. ദിവ്യ വന്നു കെട്ടിപ്പിടിച്ച് കിടന്നു.

ഉറങ്ങിയോ കള്ളാ?

ഇല്ല.

ദിവ്യ രവിയുടെ ചെവിയിൽ മ്രുദുവായിക്കടിച്ചു. ലൈംഗിക വേഴ്ചയ്ക്ക് നല്ല താല്പര്യമുള്ളപ്പോഴൊക്കെ ദിവ്യ, രവിയ്ക്ക് കൊടുക്കുന്ന സിഗ്നലാണത്. മറ്റേതെങ്കിലും രാത്രിയിലായിരുന്നെങ്കിൽ രവിയിപ്പോ പടർന്ന് കയറിയേനെ. പക്ഷെ അയാൾ തണുത്തു കിടന്നു.

ദിവ്യയുടെ കൈകൾ രവിയുടെ ശരീരത്തിലൂടെ താഴേക്കരിച്ചിറങ്ങി, യോനീഭേദകനിൽ പിടിത്തമിട്ടു.

എന്നാലത് നിർജ്ജീവമായ ഒരു അഗ്നിപർവ്വതം പോലെ തണുത്തുറഞ്ഞ് അനക്കമില്ലാതെ കിടന്നു. സാധരണയൊന്ന് തൊടുമ്പോഴെക്കും ചാടിയെഴുന്നേൽക്കേണ്ടതാണു.. ഇതെന്ത് പറ്റി. ദിവ്യ ആശങ്കാകുലയായി.

എന്ത പറ്റി രവിയേട്ടാ?

ഒന്നൂലാ, ഒരു മൂഡില്ല.

എന്നാ വേണ്ടാ, വാ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം.

രവി തിരിഞ്ഞവളെ കെട്ടിപ്പിടിച്ച് കിടന്നു.

നിനക്കെങ്ങിനെയാ പ്രിൻസിയുമായി പരിചയം?

എന്റെ കൂട്ടുകാരിയല്ലെ ഞാൻ പറഞ്ഞിട്ടില്ലെ?

ആഹ്ത് ശരി പക്ഷെ, നമ്മുടെ നാട്ടിലൊന്നും ഇങ്ങനെയൊരാളെ കണ്ടിട്ടില്ലല്ലൊ?

ആ..അത് രവിയേട്ടാ, ഞാൻ കുറച്ച് നാൾ അപ്പച്ചിയുടെ വീട്ടിൽ നിന്നല്ലെ പഠിച്ചിരുന്നത്. അമ്പലപ്പുഴയിൽ…അവിടെവെച്ചാ എനിക്ക് പരിചയം. അതാ രവിയേട്ടനറിയാത്തത്. ഇവർ പാലക്കാട്ട്കാരാണു. ഇവൾടെയച്ചൻ എന്തോ ജോലിയ്ക്കായിട്ടാണു അവിടെ വന്നത്. കൂടെ ഇവരും. +2 വരെ ഞങ്ങൾളൊരുമിച്ചായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയിവൾ. എത്ര പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ടെന്നോ.. പക്ഷെ ഡിഗ്രീ റ്റൈമായപ്പോഴെക്കുമവർ പാലക്കാട്ടേക്ക് തിരിച്ച് പോയി. പിന്നെ ഫോൺ വിളിയും ഇടയ്ക്ക് കത്തിടലും മാത്രമാരുന്നു, കോളേജിലൊക്കെ പോയപ്പോഴെക്കും ഞങ്ങൾ രണ്ടും രണ്ട് വഴിയ്ക്കായി. പുതിയ കൂട്ടുകാർ, പുതിയ സ്ഥലം. ഫോൺ ചെയ്യലൊക്കെ കുറഞ്ഞു വന്നു. പിന്നെപ്പിന്നെ അതില്ലാതായി. കൊറെ ദിവസം കൂടി ഞാനൊരിക്കൽ വിളീച്ചപ്പോ നമ്പർ നിലവിലില്ലെന്ന്. അയക്കുന്ന കത്തുകളോക്കെ ഉടമസ്ഥനില്ലാതെ തിരികെയും വന്നു.. ഇവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. കല്യാണം പോലുംമറിയിക്കാൻ കഴിഞില്ല.

ദിവ്യ പറഞ്ഞ് നിർത്തി.

വിവാഹമൊന്നും….?

ഇല്ല എന്തൊ ലൗവ് ഫെയില്യുവറാണെന്ന് തോന്നുന്നു. ഒന്നും വിട്ട് പറഞ്ഞില്ല.
ഏത് ദുഷ്ടനാണാവോ ഈ പാവം പെണ്ണീനെ ചതിച്ചത്?

രവി മിണ്ടിയില്ല. ചിന്തകൾ ബോംബെയിലേക്ക് പാഞ്ഞ് പോയി…എപ്പോഴോ ഉറങ്ങിപ്പോയി.

അപ്പുറത്തെ മുറിയിൽ പ്രിൻസിയപ്പോഴും ഉറങ്ങിയിരുന്നില്ല. അവളൂടെ മനസ്സാകെ കലുഷിതമായിരുന്നു. വീണ്ടൂം ഒരിക്കല് കൂടി കണ്ട് മുട്ടരുതെന്നാഗ്രഹിച്ച മുഖം, ചിതലിച്ച ഓർമ്മപുറ്റുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടൂമിതാ മുന്നിൽ. തന്റെ ചൂട് പറ്റി, തന്നെപ്പുണർന്ന് കിടന്ന്, തന്റെ അരക്കെട്ടേകിയ രതിസുഖമേറ്റ് വാങ്ങി വർഷങ്ങളെന്നോടൊപ്പം കഴിഞ്ഞിട്ട്, യോഗ്യയായ മറ്റൊരു പെണ്ണിനെക്കിട്ടിയപ്പോൾ, വെറും ഒരു കത്തെഴുതിയയച്ച്, ബന്ധം പൊട്ടിച്ചെറിഞ്ഞ് പോയവൻ, ദാ ഇപ്പോ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവായി സസുഖം വാഴുന്നു. ഹൃദയത്തിന്റെയുള്ളറകളിൽ കാരമുള്ളുകൾ കുത്തിക്കേറുന്ന വേദന. മനസ്സും ശരീരവും സമർപ്പിച്ച്, അവൻ ചാർത്തുന്ന വരണമാല്യത്തിനു കാത്തിരുന്ന എന്നെ വിഡ്ഡിയാക്കി കടന്ന് കളഞ്ഞവൻ..

നശിപ്പിച്ച് കളയണമിവനെ. പ്രിൻസിയുടെ മനസ്സിൽ രോഷം അണപൊട്ടിയൊഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാം തുറന്ന് പറഞ്ഞാൽ തകർന്ന് പോകുന്നത് പ്രിയമിത്രത്തിന്റെ ജീവിതമാണു. തകരട്ടെ..എല്ലാം തകരട്ടെ.. ഞാനനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും അവരറിയണം. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിക്കുകയല്ല വേണ്ടത്, ഇഞ്ചിഞ്ചായി അവനെ കൊല്ലണം. ഒരോ നിമിഷവുംമവൻ നീറിപ്പുകയണം. ഞാനൊരുക്കുന്ന ചതുരംഗക്കളത്തിൽലെന്റെ ആഞ്ജയ്ക്കനുസരിച്ച് കളം ചാടൂന്ന ഒരു ഭടൻന്മാത്രമാകണവൻ. ഇനി ഞാൻ കളി നിയന്ത്രിക്കും. ഞാനാണു രാഞ്ജി!

ചോര വാർന്നു പോയ അവന്റെ മുഖം ഞാൻ സ്റ്റേഷനിൽ വെച്ച് കണ്ടതാണു. ദിവ്യ ഫോണിൽകൂടി ഭർത്താവിന്റെ വിവരണം തന്നപ്പോഴും അത് രവിയായിരിക്കുമെന്ന നേരിയ സംശയപോലുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങോട്ട് വരില്ലായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനു മുൻപാണു ഒരു മിന്നായം പോലെ ബെഞ്ചിൽ ചാരിയിരിക്കുന്ന രവിയുടെ മുഖം കണ്ടത്. ഉള്ളിലൊരു ഇടിത്തീ പൊട്ടീ…

നേരത്തെ കണ്ടത് കൊണ്ട് രവിയുടെ മുന്നിൽ ഞാൻ പിടിച്ച് നിന്നു, ഇല്ലായിരുന്നെങ്കിലൊരു പക്ഷെ ഞാൻ വലിയ വായിൽ കരഞ്ഞ് പോയേനെ. തലയിണയിൽ മുഖമമർത്തി പ്രിൻസി കിടന്നു. തന്റെ പ്രിയതമൻ മറ്റൊരുവളെ ചുറ്റിപ്പിടിച്ച് തൊട്ടടുത്ത മുറിയിലുറങ്ങുന്നു. ആ ചിന്തയവളുടെ ഉറക്കം കളഞ്ഞു. ഓർമ്മപ്പുസ്തകത്തിന്റെ താളുകൾ പ്രിൻസി പതുകെ പിന്നിലേക്ക് മറിച്ചു.

…..

ബ്രിട്ടീഷ് കമ്പനി, അഞ്ചക്ക ശമ്പളം, നല്ല ജോലി, പിന്നെ താമസ്സിക്കാൻ ഫ്ലാറ്റും.
പിന്നെയെന്തിനാ ഒരു സംശയം?

അത്ര പുരോഗമനക്കാരനല്ലാത്ത ഗോവിന്ദമാമയുടെ വാക്കുകൾ.

മൈക്രോബയോളജി കഴിഞ്ഞ് നിൽക്കുന്ന സമയം, ക്വാളിറ്റി കണ്ട്രോളറായി, പ്രിൻസിയ്ക്ക് ബോംബയിൽ കിട്ടിയ ജോലി സ്വീകരിക്കണോ വേണ്ടയോ എന്ന ചർച്ചയാണു കൊടുവായൂരുള്ള വീട്ടിൽല്പുരോഗമിക്കുന്നത്. പ്രിൻസിയ്ക്ക് ബോംബയ് പോലെയൊരു നഗരത്തിൽല്പോകാൻ താല്പര്യമുണ്ടായിരുന്നില്ല. അച്ചനു വയ്യാതായതോടെ വീട്ടുകാര്യങ്ങളാകെ അവതാളത്തിലാണു. ഒരു വരുമാനമുണ്ടായെ പറ്റൂ. ഗൊവിന്ദ മാമയോട് പിന്നെയാരും എതിർത്ത് പറഞ്ഞില്ല.

ബോംബയ് വരെ ട്രെയിനിൽ ഗോവിന്ദമാമയും വന്നു. സ്റ്റേഷനിൽ, കമ്പനിയിൽ നിന്നുമൊരാൾ വന്നിരുന്നു കൂട്ടിക്കൊണ്ടുപൊകാൻ. ആന്റോപ് ഹിൽസിലുള്ള ഒരു ചെറിയ ഫ്ലാറ്റിലേക്കാണു കൊണ്ട് പോയത്. ഒരു മുറി, തീരെ ചെറിയ ഒരു ടൊയിലെറ്റ്. അതിലും ചെറിയ ഒരു കിച്ചൻ! ബോംബയിലെ അവസ്ഥ വെച്ച് നോക്കിയാൽ ഇതൊരു സ്വർഗ്ഗമാണൂ. നാളെ കമ്പനിയിലേക്കെത്തിച്ചെരാനുള്ള വഴി പറഞ്ഞ് തന്നിട്ടാണയാൾ പോയത്. ഇനി മുതൽലെല്ലാം സ്വയം ചെയ്യണം. ജനലുകൾ തുറന്ന് റോഡിലേക്ക് നോക്കി. വെളുത്ത സുന്ദരന്മാരായ നോർത്തിൻഡ്യക്കാരെ ഇടയ്ക്ക് കാണാം. തുടയിടുക്കിലൊരു തരിപ്പനുഭവപ്പെട്ടു. അടുത്തിടെയാണൂ പൂർച്ചാലുകളിൽ വിരലുരസ്സി സുഖം നേടാൻ ശീലിച്ചത്. വീട്ടിലെല്ലാവരുമുള്ളപ്പോൾ അതത്ര എളുപ്പവുമല്ലായിരുന്നു. ഇനി ആ പേടി വേണ്ടല്ലോ. ഇവിടെ തുണിയുടുക്കാതെ വേണമെങ്കിലും നടക്കാം. ദിവ്യ ജനലടച്ച് തിരികെ വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു. നൈറ്റി തലവഴി ഊരിക്കളഞ്ഞു. തന്റെ മേനിയുടെ സൗന്ദര്യം അവളാസ്വദിച്ചു. തുടുത്ത മാറിടങ്ങളിൽ തഴുകി, കൈ ഉരച്ച് പാന്റിയ്ക്ക് മുകളിലൂടെ റോസാപ്പൂവിലമർത്തി. പാന്റീസ് വലിച്ച് താഴ്ത്തി തിരിഞ്ഞ് നിന്ന് അവൾ തന്റെ നിതംബ വടിവുകളിലേക്ക് നോക്കി.

ഏതവനാണാവോ തന്റെയീ കടിതടത്തിൽ കരതലമമർത്താൻ പോകുന്നത്? ആരാണാവോ ഈ മുലക്കുടങ്ങളെ തഴുകിയുടയ്ക്കുവാൻ പോകുന്നത്? പ്രിൻസി വിരലുകൾ കോണ്ട് റോസാപ്പൂവിന്റെ ദളങ്ങൾ പതുക്കെയകത്തി, അതിന്റെ മാസംളമായ ഉൾദലങ്ങളിൽ വിരലോടിച്ചു.. ആ ദലങ്ങളിൽ നിന്നൊരു മർമ്മരമുയർന്നു .. ദലമർമ്മരങ്ങൾ!

സ്നിഗ്ധമായ വിരലുകൾ പൂവിന്റെ ഉൾപ്പാളികൾക്കത്തേക്ക് തിരുകികയറ്റി കണ്ണടിയ്ക്ക് മുന്നിൽ നിന്ന് പുളഞ്ഞ് പ്രിൻസി ആദ്യമായി തന്റെ രതിമൂർച്ച നേരിൽ കണ്ടാനന്ദിച്ചു.

കൃത്യമായി, സ്റ്റേഷനിലേക്കുള്ള വഴി അയാൾ പറഞ്ഞിരുന്നതാണെങ്കിലും ഞാനിപ്പോൾ വഴിതെറ്റിയെവിടെയെക്കെയോ എത്തിയിരിക്കുകയാണു. പലരോടും ചോദിച്ചെങ്കിലും അവർ പറയുന്ന ഹിന്ദി മനസ്സിലാക്കി പോകാനെനിക്ക് കഴിഞ്ഞതുമില്ല.
മലയാളീമുഖമുള്ള ആരെയും കണ്ടതുമില്ല. പെട്ടന്ന് എതിരെ വരുന്ന സൗത്ത് ലുക്കുള്ള ഒരാളോട് തമിഴും മലയാളവും കലർത്തി വഴി ചോദിച്ചു.

നിങ്ങൾ തമിഴാണോ അതോ മലയാളിയോ ? അയാൾ മലയാളത്തിൽ ചോദിച്ചു.

മലയാളിയാണു.

ആഹാ. വരൂ ഞാനും സ്റ്റേഷനിലോട്ടാണു. എന്നു പറഞ്ഞ് ദൃതിപ്പെട്ട് അയ്യാൾ നടന്നു. പിന്നാലെ ഞാനും.

സ്റ്റേഷനിലെത്തിയപ്പോ ത്രിശ്ശൂർ പൂരത്തിനുള്ള ആളൂണ്ട്.

എങ്ങോട്ടാ പോകണ്ടത്?

ഞാൻ സ്ഥലം പറഞ്ഞു.

ഞാനും അങ്ങോട്ടാ.. ടിക്കെറ്റെടുത്ത് തരാംമെന്നു പറഞ്ഞു അയാൾ കൗണ്ടറിലേക്ക് പോയി.

തിരികെ വന്നപ്പോ ഞാൻ പൈസ കൊടുത്തു, എതിർപ്പൊന്നും പറയാതെ അയാളത് വാങ്ങുകയും ചെയ്തു. ട്രെയിനിൽ നല്ല തിരക്കായിരുന്നു. പിന്നീടയാളൊന്നും ചോദിച്ചതുമില്ല, ഞാൻനൊന്നും പറഞ്ഞതുമില്ല.. ഇതാണു സ്റ്റേഷൻനെന്നു അയാൾ പറഞ്ഞത് കേട്ട് ഞാനിറങ്ങി. ഒരു താങ്ക്സ് പറഞ്ഞു. ഒന്നു പുഞ്ചിരിച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു. അന്യദേശത്ത് വെച്ച് ലഭിക്കാവുന്ന അതിമനോഹരമായ ഒരു പുഞ്ചിരി. എന്റെ പേരു പോലും ചോദിക്കാതെ അയ്യാൾ പൊയ്പ്പോയി.!

ജോലിയ്ക്ക് വൈകിയാണു ജോയിൻ ചെയ്തത്. കമ്പനിയിൽ വേറെ മലയാളികളാരുമില്ല.

ആകെയുള്ളത് ചില കന്നഡക്കാരാണു. ബാക്കിയെല്ലാം ഹിന്ദിക്കാരും സായിപ്പന്മാരും. ബ്രിട്ടീഷ് കമ്പനിയായതു കൊണ്ടാവും ശനിയും ഞായറും അവധിയാണു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഞയറാഴ്ച ഞാൻ ബോംബേ കാണാനിറങ്ങി. ജൂഹൂ ബീച്ചിലേക്ക് പോകണം. ആരോട് വഴി ചോദിക്കും എന്നറിയാതെ നിന്നപ്പോഴാണൂ അന്നു കണ്ട ആ മനുഷ്യനെന്നെ കടന്ന് പോയത്.

ഹെലോ..ഞാൻ കൂവി

അയ്യൾ തിരിഞ്ഞ് നോക്കി, എന്നെക്കണ്ടതും പരിചയഭാവത്തിൽ നിന്നു.

എന്താ?

ജൂഹുവിലേക്ക് പോകാൻ…

ആ. വാ കൊണ്ടാക്കാം

ഞാൻ അയോളോടൊപ്പം നടന്നു.

കുറച്ച് നേരം ജൂഹു ബീചിൽ ഞാൻ നടന്നു കണ്ടു. അപ്പോളയാൾളാരോടൊ സംസാരിച്ച് കൊണ്ട് നിൽക്കുവാരുന്നു. കുറച്ച് കഴിഞ്ഞ് വന്നിട്ടു ഞാൻ പോകുവാണെന്ന് പറഞ്ഞു.

ഒഹ് താങ്ക്സ്… ആഹ് പേരു പറഞ്ഞില്ലല്ലൊ?

എന്റെയോ.. രവികുമാർ!

എവിടെയാ നാട്ടിൽ?

കൊട്ടാരക്കര

ഇനിയിവിടെ കാണാൻ സ്ഥലം വല്ലതുമുണ്ടോ ?

ഇവിടെയോ …ഇല്ല. നേരേ ബാൻഡ് സ്റ്റാൻഡ് ബീച്ചിലേക്ക് വിട്ടോ.

ചേട്ടനിനിയെങ്ങോട്ടാ?

ഇവിടുത്തെ മലയാളി സമാജത്തിന്റെ ഒരു പരിപാടിയുണ്ട്. അങ്ങോട്ട് പോകുവാ.

ഓ. അവിടെീനിക്കും വരാമോ?

പിന്നെന്താ വന്നോളൂ.

കുറച്ച് മലയാളികളെ പരിചയപ്പെടാമെന്ന് കരുതിയട്ടാ.

ഒഹ്. അതിനെന്താ വരൂ. ഞാൻ പരിചയപ്പെടുത്തി തരാമെല്ലൊ.

ഞാൻ അങ്ങേരുടെ കൂടെ നടന്നു.

ഞങ്ങൾ ട്രെയിൻ പിടിച്ച് ആ സ്ഥലത്തെക്ക് പോയി. പരിപാടിയെല്ലാം കഴിഞ്ഞ് തിരികെ ഞാൻ വരുമ്പോഴെക്കും രാത്രി ആയിരുന്നു. പിന്നീട് പല ദിവസങ്ങളിൽ സ്റ്റേഷനിൽ വെച്ചയ്യാളെ കണ്ടു. പക്ഷെ അയാൾ പരിചയം ഒരു പുഞ്ചിരിയിലൊതുക്കി മറയുകയാണു പതിവു.

അന്നൊരു ബുധനാഴചയായിരുന്നു, ഓഫീസ്സിൽ നിന്നു പതിവിലും വൈകിയാണു ഞാനിറങ്ങിയത്. അന്റോപ് ഹില്ലിലേക്കുള്ള ട്രെയിനിൽല്പതിവിലധികം തിരക്ക്. അടുത്തതിനു കാത്തിരുന്നാലും സ്ഥിതിയിതൊക്കെ തന്നെയാവും, ലേറ്റാവുകയും ചെയ്യും. ഇതിനു തന്നെ കേറാം. കാലു കുത്താനിടമില്ലാത്ത ആ ട്രെയിനിലേക്ക് ഞാൻ തിക്കിതിരക്കി കയറിപ്പറ്റി. പിറകേ കയറുന്നവരെന്നെ തള്ളി നീക്കി ഒരു മൂലയിലെത്തിച്ചു. കമ്പാർട്ട്മെന്റ് അവസാനിക്കുന്നടുത്തുള്ള ഒരു സീറ്റിന്റെയടുത്താണു ഞാനെത്തിയത്. ഒരു വിധത്തിലാണൂ നിക്കുന്നത്. കയ്യൊന്ന് താഴേക്കിടാൻ പോലും പറ്റുന്നില്ല. ശ്വാസം വിടുന്നത് പോലും കഷ്ടപ്പെട്ടാണു. ട്രെയിൻ സ്റ്റേഷൻ വിട്ട് കുറച്ചായപ്പോഴേക്കുംമെന്റെ തുടയിൽ ഉറുമ്പരിക്കുന്നത് പോലെ ഒരു ചലനം. താഴേക്ക് നോക്കിയാൽലൊരു വിധത്തിൽ കാണാം , ഒരു ചെറിയ ചെറുക്കൻ ഒറ്റച്ചന്തിയിൽ സീറ്റിലിരിക്കുന്നു. അവന്റെ കൈ അറിയാതെയെന്റെ തുടകളിൽ സ്പർശിച്ചിരിക്കുന്നു. ഇത്രയധികം തിക്കിത്തിരക്കുള്ള ഈ ട്രെയിനിൽ ബോഡി ടച്ചിംഗിനു പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഞാൻ മിണ്ടാതെ നിന്നു.

അൽപ്പം കഴിഞ്ഞപ്പോളവന്റെ കൈ വീണ്ടൂം അരിച്ചരിച്ച് ഉറുമ്പു കയറുന്നത് പോലെ ത്രിവേണീ സംഗമത്തിലേക്ക് നീങ്ങുന്നു. എന്തു ചെയ്യണം? അദ്യമായിയാണു അന്യനൊരാളെന്റെ ശരീരത്തിൽ ഇങ്ങനെ സ്പർശിക്കുന്നത്. ഞാൻ കമ്പാർട്ട്മെന്റിന്റെ എൻഡിലും അവനെനിക്കഭിമുഖമായി താഴെ സീറ്റിലിരിക്കുകയും ചെയ്യുന്നത് കൊണ്ട് മറ്റാരും കാണുകയില്ല.. വരട്ടെ ..ഇവനെവിടെ വരെ പോകുമെന്നറിയാമെല്ലോ. എന്തായാലും ഈ ട്രെയിനിൽ വെച്ച് അവനെന്നെ റെയ്പ്പ് ചെയ്യുകയൊന്നുമില്ലല്ലൊ. ഞാൻതുടകളീറൂക്കി നിന്നു കൊടുത്തു. എന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമില്ലെന്ന് മനസ്സിലായതോടെ അവൻ കൈവെള്ളകൊണ്ടെന്റെ തുടകളിൽ പതുക്കെ തഴുകുവാൻ തുടങ്ങി. നല്ല രസം തോന്നിയതോടെന്റെ കൊഴുത്ത തുടകൾ മെല്ലെയകന്നു. അവൻ ചുരിദാറിനു മുകളിലൂടെ സംഗമ സ്ഥാനത്ത് കൈപ്പത്തി വെച്ചമർത്തി. തുടയിടുക്കുകളിലേക്ക് കൈ വിരൽ കയറ്റിയവൻന്മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു. എന്റെ റോസാപ്പൂവ് തേൻ ചുരത്തുവാൻ തുടങ്ങിയിരുന്നു. അവൻ തുടകൾക്കിടയിലൂടെ കൈ കയറ്റിയെന്റെ നിതംബവിടവുകളിൽ

വിരലുരച്ചു. കൈകളൽപ്പം കൂടി മുകളിലേക്ക് കൊണ്ട് പോയി അവനെന്റെ മൃദുലവയറിൽ തലോടി. അതിനു ശേഷം ചുരിദാറിന്റെ കെട്ടഴിച്ച് പതുക്കെ താഴേക്കൂർത്തി. അതെന്റെ മുട്ടുകളീൽല്വന്ന് തങ്ങി നിന്നു. വെറും ടൊപ്പിന്റെ മറവ് മാത്രമെയുള്ളു. അവൻ ടൊപ്പിന്റെയടിൽക്കൂടി പൂവിൽമെല്ലെ കിള്ളീ. ഞാനൊന്ന് ഞെട്ടിയുലഞ്ഞു. അവൻ പാന്റീസ്സൊരു വശത്തേക്ക് മാറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് പൂർപ്പാളികളിലുരസുവാൻ തുടങ്ങി.

ഞാനതിൽ ലയിച്ച് കണ്ണൂകളടച്ച് പിടിച്ച് തുടകളാവും വിധമകറ്റി നിന്നു കൊടുത്തു. അവൻ വിരലകത്തേക്ക് കയറ്റിയെന്റെ പയർമണിയിൽ തലോടിയതും, അനിർവചനീയമായ ഒരു അനുഭൂതിയെന്നെ ആകെ തഴുകിത്തലോടി. ഒരിളം കാറ്റ് വീശുന്നത് പോലെ ശരീരമാകെ ഒരു രസാനുഭൂതി നിറയുന്നു. അവൻ മുഖമൊന്നടുപ്പിച്ചെന്റെ പൂർദളങ്ങളൊന്ന് വലിച്ചീമ്പിയിരുന്നെങ്കിലെന്ന് ഞാനൊന്നാഗ്രഹിച്ചു. പക്ഷെ അതിനുള്ള സ്ഥലം അവിടെയുണ്ടായിരുന്നില്ല. അവന്റെ വിരലുകളെന്റെ കന്തുവീണയിൽ പതിയ രതി രാഗങ്ങൾ തീർത്തു. കൂടെപ്പാടുവാൻ, അവന്റെ പുല്ലാംങ്കുഴൽ വായിക്കുവാൻ അതിയായി ഞാൻ വെമ്പി. പൂർ തരിക്കുകയാണു. അവൻ പൂർപ്പാളീകളകത്തി മാംസദളങ്ങളിൽ വിരലോടിയ്ക്കുന്നു. കഴച്ച് കീറുന്ന യോനി മദജലം ചുരത്തി വഴുവഴുപ്പുള്ള ചൂടൻ പൂവൻ പഴം കയറുവാൻ തയ്യാറായി. അവനെന്നെയൊന്ന് പിടിച്ച് വെച്ച് പണ്ണിയെങ്കിൽ…ഹാ..എന്തൊരു സുഖമായിരികും. തരിയ്ക്കുന്ന പൂറിനു വിറയ്ക്കുന്ന കുണ്ണ വേണം. മറ്റൊന്നു കൊണ്ടും അത് തൃപ്തിപ്പെടില്ല. ഒരു കൈ തുടയിടുക്കിലൂടെ കയറ്റി അവന്റെ ചന്തിപ്പന്തുകളെ തഴുകി കശക്കി.. അവയുടെ വിടവുകളിലൂടെ അവൻ വിരലുരച്ച് കയറ്റി.. എന്റെ ഗുദദ്വാരത്തിൽലാദ്യമായി കിട്ടിയ രസാനുഭൂതി.

അതേ സമയം അവന്റെ കൈത്തണ്ട എന്റെ യോനിമുഖത്തിലുരഞ്ഞ് കൊണ്ടിരുന്നു.. അതിന്റെ ആനന്ദത്തിൽ,പതുക്കെയിളക്കുന്ന ട്രെയിനിനൊപ്പം എന്റെ മത്ത് പിടിച്ച മേനി ആടിയുലഞ്ഞ് കൊണ്ടിരുന്നു. ത്രിവേണീ സംഗമം പൊട്ടിത്തെറിയ്ക്കാൻ സമയവാവുന്നു.. ഇതിനിടിയക്ക് ട്രെയിൻനേതൊക്കെയൊ സ്റ്റേഷനിൽ നിർത്തുന്നു, യാത്ര തുടരുന്നു… ഞാൻ മറ്റേതോ ലോകത്ത് വ്യഹരിച്ചു കൊണ്ടിരിക്കുന്നു. കൊഴുത്ത തുടകൾക്കിടയിലവന്റെ വിരലുകൾ ഒറ്റക്കമ്പി നാദമുയർത്തുന്ന വീണയിലോടി നടക്കുന്നു. അവന്റെയൊരു വിരൽലെനിക്കൊന്നുമാകില്ലെന്ന് മനസ്സിലാക്കി അവൻ രണ്ട് വിരലുകളൊരുമിച്ച് പൂർത്തുളയിൽ കുത്തിക്കയറ്റി.. ആഹ്.. പൂർ നിറഞ്ഞ് വിരലുകളുരയുമ്പോൾ മാസ്മരികമായ സുഖാനുഭൂതി എന്നെ വലയം ചെയ്തു നിൽക്കുന്നത് പോലെ. ചുറ്റിപ്പിടിച്ച്വന്റെ ചെറു കൈകൾ കുണ്ടിക്കുടങ്ങളിലമർന്നിരിക്കുന്നു. ഞാനെന്നെത്തന്നെ മറന്ന് പോയ നിമിഷങ്ങൾ.. ആദ്യമായി മറ്റൊരാൾ നൽകുന്ന രതി സുഖം ഞാനേറ്റ് വാങ്ങുന്നു. തുടിച്ച് വിങ്ങുന്ന ശരീരം… കാമം നിറഞ്ഞ മനസ്സ്…. അരക്കെട്ട് ഞാൻ തള്ളിപ്പിടിച്ചു. എന്റെ വെപ്രാളം അവനു മനസ്സിലായി. അവന്റെ ചലനങ്ങൾ വേഗത്തിലായി. തരിപ്പ് കയറിയ ഞാൻ മെല്ലെ കുറുകാൻ തുടങ്ങി. മുലക്കണ്ണുകൾ ഒന്ന് ഞെരിച്ചുടയപ്പെടുവാൻ കൊതിച്ച് വിറച്ച് നിൽക്കുന്നു. വിരാമമില്ലാത്ത വിരൽ ചലനങ്ങൾളെന്റെ ശ്വാസവേഗം വർദ്ധിപ്പിച്ചു.

ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നു, കണ്ണുകൾ ഞാനിറുക്കിയടച്ചു.. ശരീരവും മനസ്സും ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നു.. ആഹ് ..ആഹ്… ശരീരം വിറഞ്ഞ് കയറുന്നു.. ഉയർന്ന് വന്ന നിലവിളി ഒതുക്കിപ്പിടിച്ച് കമ്പിയിൽ തൂങ്ങി നിന്ന് ഞാൻ കിതച്ചു.. അസാധ്യമായ രതിമൂർച്ച..കാമസുഖം… ഞാനിതാ അനുഭവിച്ചിരിക്കുന്നു.

ചുരിദാർ വാാരിയുടുത്ത് ഞാൻ ട്രെയിനിൽ നിന്നിറങ്ങി.. ആ പയ്യനെ സ്നേഹത്തോടെ നൊക്കി.

അവധി ദിവസത്തിന്റെ വിരസതയകറ്റാൻ ഞാനൊരു സിനിമയ്ക്ക് പോയി ശനിയാഴ്ച രാത്രി. സിനിമ കഴിഞ്ഞു പുറത്തേക്കിറങ്ങി എവിടെ നിന്ന് രാത്രി ഭക്ഷണം കഴിക്കണംമെന്നാലോചിച്ച് നിൽക്കുമ്പോ പരിചിതമായ ആ ശബ്ദം കേട്ടു.

ഹെലോ?

ആഹ് ചേട്ടനോ.

സിനിമയ്ക്ക് വന്നതാണല്ലേ?

ആഹ്, അതെ. ഇനി ഭക്ഷണം കഴിയ്ക്കണം

എന്നാ വാ.. നല്ലൊരു ഹോട്ടെൽ പരിചയപ്പെടുത്തി തരാം.

ഞങ്ങൾ നടന്ന് ഒരു മലയാളി ഹോട്ടലിലെത്തി. ഞാൻ നല്ല ചൂടൻ പൊറോട്ടയും ബീഫ് കറിയയും കഴിച്ചു. പൈസ കൊടുത്തത് ആ ചേട്ടനായിരുന്നു. ഞാനെന്റെ ഷെയർ കൊടുത്തട്ടും വാങാൻ തയാറായില്ല.

ഇന്നത്തെ ചിലവെന്റെ വക.

പോകാൻന്നേരം അയാൾളെനിക്ക് ബിസ്സിനെസ് കാർഡ് തന്നു.

“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.”

ഒരു കമ്പനിയിലെ അസ്സിസ്റ്റന്റ് മാനേജറാണു മിസ്റ്റർ.രവികുമാർ.

സാലറി അഡ്വാൻസ് കിട്ടിയതിൽ നിന്ന് ഞാനൊരുചെറിയ നോക്കിയ മൊബൈലും സിം കാർഡും വാങ്ങിയിരുന്നു. നമ്പരതിൽ സേവ് ചെയ്തു. എന്റെ നമ്പറും കൊടുത്തു.

ഏകാന്തതയുടെ ദിനങ്ങളിൽ ഞാൻ പലപ്പോഴും അയാളെ ഓർത്തു. എനിക്കിവിടെയുള്ള ഒരേയൊരു സുഹൃത്ത്. പക്ഷെ എന്റെ നമ്പർ അയാളുടെ കയ്യിലുണ്ടെങ്കിലും ഒരിക്കൽപ്പോലും ഇങ്ങോട്ട് വിളിച്ചില്ല. ഞാൻ സുന്ദരിയല്ലെ? ഒരു പുരുഷനാകർഷണം തോന്നുന്നതൊന്നുംമെനിക്കില്ലേ? പൂർണ്ണ നഗ്നയായി ഞാൻ കണ്ണാടിയ്ക്ക് മുന്നിൽ ചെന്നു നിന്നു. എന്റെ അഴകളവുകളിൽ കണ്ണുകളൂഴിഞ്ഞു. ഉടയാത്ത മുലകളിലും ആലില വയറിലും വിരിഞ്ഞ് നിൽക്കുന്ന അരക്കെട്ടിലും ഒരു പുരുഷന്റെ കൈകൾ നാഗത്തെപ്പോലെ ഇഴഞ്ഞ് നടക്കുന്നതോർത്തു. തുടകൾക്കിടയിലെ തരിപ്പിപ്പോൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.. നിയന്ത്രിക്കാൻ മറ്റാരുമില്ലാതെ ഈ നഗരത്തിൽ ഞാനൊരു ഫ്രീ ബേഡാണു.. എനിക്കിഷ്ടമുള്ളത് പോലെീല്ലാം ചെയ്യാം. അയാൾക്കൊരു മെസ്സേജയച്ചാലോ? എന്തു വിചാരിക്കും?

വരുന്നത് വരട്ടെ.. എന്നു കരുതി ഒരു മെസ്സേജയച്ചു.

ഹെലൊ..ഇത് ഞാനാണു.. നാളെയെവിടെയാ കറക്കം.?

കുറച്ച് കഴിഞിട്ടും മറുപടി വന്നില്ല. ഒരു പക്ഷെ അയാൾളുറങ്ങിയട്ടുണ്ടാവാം. രാത്രിയിൽ, മെസ്സേജ് വരുന്ന മൂളൽ ശബ്ദത്തിനു കാതോർത്തു കിടന്നു. നിരാശയായിരുന്നു ഫലം.

“വരുവനില്ലാരുമീ വിജനമാം എൻവഴിയ്ക്കറിയാംമതെന്നാലുമെന്നും…”

രാവിലെ കുളി കഴിഞ്ഞു തിരികെ വന്നു മൊബൈലെടുത്ത് നോക്കിയപ്പോൾ റിപ്ലൈ വന്നിരിക്കുന്നു. “ഞാനിന്ന് കർനാല ഫോർട്ടിൽല്പൊകുന്നു. 8 മണിയ്ക്ക്”

ഞാൻ സമയം നോക്കി. 7.45 ആയിരിക്കുന്നു. !

പെട്ടന്ന് ഫോൺ ശബ്ദിച്ചു.

ഹലോ

ഞാൻ രവിയാണൂ. വരുന്നുണ്ടോ?

വരാം. പക്ഷെ ഇപ്പൊ 7.45 ആയല്ലൊ

കുഴപ്പമില്ല റഡിയായിക്കൊ. ഞാനങ്ങൊട്ട് വരാം. ലൊക്കേഷൻ പറഞ്ഞാൽ മതി.

ഞാൻ ലൊക്കേഷൻ പറഞ്ഞ് കൊടുത്തട്ടു, പെട്ടന്ന് തന്നെ ഡ്രെസ്സിട്ട് മുടി കെട്ടി തയ്യാറായി താഴേക്ക് ചെന്നു. അവിടെയപ്പോഴേക്കും രവി എത്തിയിരുന്നു. ബൈക്കിൽ!!

കയറിക്കോ.. രവി പറഞ്ഞു

ഞാനൊന്നു മടിച്ചു.. എങ്ങിനെയാ പെട്ടന്ന് ഒരാളുടെ ബൈക്കിന്റെ പിറകിൽ…

ബൈക്കിലാണോ .. ഞാൻ കരുതി ബസ്സിലാകുമെന്ന്.

ബസ്സിൽപോയാൽ വൈകിട്ടോടെ തിരിച്ച് വരാൻ പറ്റില്ല ഈ ട്രാഫിക്കിൽ. നാളെ ഓഫീസ്സിൽ പോകേണ്ടതാണു.താല്പര്യമുണ്ടെങ്കിൽ വന്നോളൂ..

ഈ ബോംബയിൽലാരു കാണാനാ? വരുന്നത് വരെട്ടെന്ന് കരുതി ഞാൻ കയറിയിരുന്നു.

മുടിഞ്ഞ ട്രാക്കിന്റെയിടയിലൂടെ കുത്തി തിരുകി രവി ബൈക്കൊരുവിധം നഗരത്തിനു പുറത്തെത്തിച്ചു ഹൈ വെ വഴി ചീറിപ്പായാൻന്തുടങ്ങി. രവിയുടെ ശരീരത്തോട് സ്പർശിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും പലപ്പോഴും മാറിടം ചെന്ന് രവിയുടെ

പിന്നിൽ ശക്തിയായി അമർന്നു.. രവിയിടയ്ക്ക് ബൈക്കൊരിടത്ത് നിർത്തിയിട്ട് പറഞ്ഞു.

താനിനിങ്ങനെ സൈഡ് ചെരിഞ്ഞിരിക്കുന്നത് കൊണ്ട് ബൈക്ക് പലപ്പോഴും പാളുന്നുണ്ടൂ. ഇതൊരുമാതിരി അമ്മുമ്മാരിരിക്കുന്നതു പോലെയാണെല്ലോ. അപ്പൂറവുമിപ്പുറവും കാലിട്ടിരിക്ക് കൊച്ചേ..

ഞാൻ നാണത്തോടെ കാലുകൾ വലിച്ചകത്തി രവിയ്ക്ക് പിന്നിലിരുന്നു.

ഇറക്കമിറങ്ങുമ്പോ പലപ്പോഴും ശരീരം നിരങ്ങി രവിയോട് മുട്ടിയുരുമ്മും. മുലകൾ താളാത്മകമായി രവിയുടെ പിന്നിലുരഞ്ഞു. മുലഞെട്ടുകൾക്ക് ദൃഡത വരുന്നു. അകന്നിരിക്കുന്ന തുടകൾക്കിടയിൽ ചെറുപുഷ്പം ദളങ്ങൾ വിടർത്തി തരിയ്ക്കുന്നു. രവിയെ അടങ്കം കെട്ടിപ്പിടിച്ച് പിന്നിൽ തല ചായ്ച്ച് കറ്റേറ്റ് പാഞ്ഞു പോകാൻ മനസ്സ് കൊതിച്ചു.

വികാരത്തിന്റെ അണക്കെട്ട് പൊട്ടിയൊഴുകിപ്പോകാതെ ഞാൻ സ്വയം നിയന്ത്രിച്ചു. ഫൊർട്ടും പക്ഷി സങ്കേതവുമൊക്കെ കണ്ട് ജോളിയായി രാത്രി തിരികെ വന്നപ്പോഴേക്കും ഞാനും രവിയുമായി നല്ലത് പോലെ അടുത്തു. ഒരാത്മബന്ധം ഞങ്ങളെ ചുറ്റിവരിഞിരിക്കുന്നത് പോലെ. രവി മാര്യീഡല്ലന്നറിഞ്ഞ നിമിഷം ഞാൻ തുള്ളിച്ചാടി.

ഞങ്ങളുടെ ബന്ധം പതുക്കെ വളരുകയായിരുന്നു. ഇടയ്ക്കുള്ള ഫോൺ വിളികളുടെ ദൈർഘ്യം ദിവസങ്ങൾ ചെല്ലുന്തോറും കൂടീക്കൂടി വന്നു. ഞയറാഴ്ച ഞങ്ങൾ ഇണക്കുരുവികൾ പോലെ പാറി നടന്നു. ഒരു ദിവസം രവിയെന്നെയും കൂട്ടി ബാൻഡ് സ്റ്റാൻഡ് ബീച്ചിൽല്പോയി. ബോംബയിലെ കമിതാക്കാൾ സല്ലപിക്കാൻ വരുന്നിടം. അവർ പരസ്പരം പുണർന്നിരിക്കുന്നു. ഒരു കുടക്കീഴിലിരുന്നു ചുംബിക്കുന്നു.. ഞാൻ രവിയുടെ കൈകളിൽമർത്തിപ്പിടിച്ച് പ്രണയ കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു. തിരികെ രാത്രിയിൽ ഫ്ലറ്റിൽ കൊണ്ട് വിടുമ്പോ ഒരു കാമുകിയെപ്പോലെ ഞാൻ യാത്ര പറഞ്ഞു.

ഒരിക്കൽ ഫോൺ സംഭാഷണത്തിൽ നാട്ടിലെ പോലെ തീയലും പുളിശ്ശേരിയും കൂട്ടിക്കഴിയ്ക്കാൻ കൊതി തൊന്നുന്നു എന്നു രവി പറഞ്ഞു.

അതിനെന്താ അടുത്ത ഞായറിങ്ങോട്ട് പോന്നോളൂ. ഞാൻ രവിയെ ക്ഷണിച്ചു

ശരിക്കും?

ആ …വരൂന്നെ..

എങ്കിൽല്വരാം.

ശനിയാഴ്ച ഞാൻ മാർകെറ്റിൽ പോയി സാധനങ്ങളൊക്കെ വാങ്ങി. പിറ്റെ ദിവസം ഞാൻ രവിയ്ക്കിഷ്ടപ്പെട്ട സദ്യയൊരുക്കി കാത്തിരുന്നു.

ബെൽ ശബ്ദിച്ചപ്പോ മിടിക്കുന്ന നെഞ്ചുമായി ഞാൻ വതിൽ തുറന്നു.

ഹായ്. പുഞ്ചിരിച്ച് കൊണ്ട് രവി.

ഹായ്…വരൂ

രവി ബാഗ് മേശപ്പുറത്ത് വെച്ച് കസേരയിലിരുന്നു. കുറേ നേരം ഞങ്ങൾ ചലപില സംസരിച്ചു കൊണ്ടിരുന്നു. ഊണു കഴിച്ച ശേഷം കുശാലായി, നല്ല രുചി എന്ന് രവി അഭിനന്ദിച്ചത് കേട്ടെന്റ മുഖം വിടർന്നു. അൽപ്പ നേരം കഴിഞ്ഞപ്പോൾ രവി പോകാനിറങ്ങി. വാതിൽക്കൽ വെച്ച് ബാഗ് തുറന്ന് രവിയെനിക്ക് നേരെ ഒരു പൊതി നീട്ടി..ഞാനത് വാങ്ങി തുറന്ന് നോക്കി. ഒരു സ്വർണ്ണ മോതിരം!

വിൽ യൂ മാരീ മീ പ്രിൻസി? രവി വികാരാധീനനായി ചോദിച്ചു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!