അന്ന് പെയ്ത മഴയില്‍

Annu Peytha Mazhayil KambiKatha bY Kambi Master

രാത്രിയില്‍ എപ്പോഴോ തുടങ്ങിയ മഴയാണ്. മഴയുടെ സുഗന്ധവും പ്രകൃതി നേരില്‍ നല്‍കുന്ന കുളിര്‍മ്മയും ആസ്വദിക്കാന്‍ ഞാന്‍ എസി നിര്‍ത്തിയിട്ടു ജനലുകള്‍ തുറന്നിട്ടാണ് ഉറങ്ങിയത്. രാത്രി മദ്യപിച്ചിരുന്നു എങ്കിലും പ്രഭാതത്തില്‍ അതിന്റെ യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ല. പ്രകൃതി വാരിക്കോരി നല്‍കുന്ന ശുദ്ധവായു ശ്വസിച്ച് ഉറങ്ങിയതിന്റെ ഗുണമാകാം.

ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ ചെയ്തു. മൂന്നു മുട്ട എടുത്ത് ബുള്‍സ് ഐ ഉണ്ടാക്കി ബ്രഡ് ചൂടാക്കി അതില്‍ വെണ്ണ പുരട്ടി ചൂട് ചായയുടെ കൂടെ അകത്താക്കി. സമയം എട്ട്. മഴ കുറയുന്ന യാതൊരു ലക്ഷണവുമില്ല. ഓഫീസിലേക്ക് പോകാന്‍ മൂഡും തോന്നുന്നില്ല. ഏതെങ്കിലും ഒരു ചരക്കിനെ കിട്ടിയിരുന്നെങ്കില്‍ അവളുമൊത്ത് പകല്‍ മുഴുവന്‍ സൊള്ളിയും പിടിച്ചും ഒക്കെ സുഖിക്കമായിരുന്നു എന്നൊരു ചിന്ത മനസ്സില്‍ ഉടലെടുത്തപ്പോള്‍ വിശ്രമത്തിലായിരുന്ന ഗുലാന്‍ ഒന്ന് ഇളകി. ആരെക്കിട്ടാന്‍! ഒരു പുല്ലും നടക്കില്ല..ഒക്കെ ഓരോരോ മോഹങ്ങള്‍ മാത്രം.

ഞാന്‍ മെല്ലെ വസ്ത്രങ്ങള്‍ എടുത്ത് ധരിക്കാന്‍ തുടങ്ങി. പോകാം..അല്ലാതെ ഇവിടെ ഇരുന്ന് എന്ത് പണ്ടാരം ചെയ്യാനാണ്. ഓഫീസില്‍ ഉള്ള ചരക്കുകളെ എങ്കിലും കണ്ടു സമയം കളയാം. വീട്ടില്‍ ഇരുന്നാല്‍ ഒരു വല്യമ്മയെപ്പോലും കണികാണാന്‍ കിട്ടില്ല. അങ്ങനെ ചിന്തിച്ചുകൊണ്ട് ഞാന്‍ ഷര്‍ട്ട് ധരിച്ചു. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. ഞാന്‍ നോക്കി; ബോസ്സ് ആണ്.

“ഹലോ സര്‍..ഗുഡ് മോണിംഗ്”

“ഗുഡ് മോണിംഗ് ടോം..ഹൌ ആര്‍ യു?”

“ഫൈന്‍ സര്‍”

“ങാ..മിസ്റ്റര്‍ ടോം..ഇന്ന് ഓഫീസിന് അവധിയാണ്..എന്റെ വൈഫിന്റെ ഫാദര്‍ മരിച്ചു..എല്ലാവരെയും ഒന്ന് വിളിച്ചു പറഞ്ഞേക്ക്..”

“ങേ..എന്ത് പറ്റി സര്‍? അദ്ദേഹത്തിനു അപകടം വല്ലതും?”

“ഏയ്‌..പ്രായമുണ്ട്..ഹി വാസ് 89. കുറെ നാളായി സുഖമില്ലാതെ ഇരിക്കുകയായിരുന്നു..ക്വയറ്റ് നാച്ചുറല്‍ ഡെത്ത്..”

“സര്‍ എന്റെ ആദരാഞ്ജലികള്‍..എന്നാണ് സര്‍ അടക്കം”

“നാളെ..നാളെ രാവിലെ പത്തുമണിക്ക്..”

“ഓക്കേ സര്‍..ഞാന്‍ എല്ലാവരെയും ഉടന്‍ വിവരം അറിയിക്കാം സര്‍”

“ദാറ്റ്സ് ഫൈന്‍..”

അദ്ദേഹം ഫോണ്‍ വച്ചു. ഹോ..അവധി ആഗ്രഹിച്ചത് സാധിച്ചിരിക്കുന്നു. ഇനി ഒരു ചരക്കിനെ കൂടെ കിട്ടണം. ബോസില്‍ നിന്നും കിട്ടിയ വാര്‍ത്തയുടെ സന്തോഷത്തില്‍ ഞാന്‍ ഷര്‍ട്ട് വലിച്ചൂരി എറിഞ്ഞു.

എന്നിട്ട് മൊബൈല്‍ എടുത്ത് സോഫയിലേക്ക് വീണ് ഓരോരുത്തരെയായി വിളിക്കാന്‍ തുടങ്ങി. എല്ലാവരെയും വിളിച്ചു പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ മൊബൈല്‍ മാറ്റി വച്ചിട്ട് എഴുന്നേറ്റ് ചെന്നു ജനലിലൂടെ നോക്കി. മാനം തെളിഞ്ഞിട്ടില്ലെന്നു മാത്രമല്ല, തെളിയാനുള്ള സാധ്യത പോലും കാണുന്നില്ല. താഴെ റോഡിലൂടെ പായുന്ന വാഹനങ്ങള്‍. ഇവനൊക്കെ ഈ മഴയും പിടിച്ചു എങ്ങോട്ട് പണ്ടാരമടങ്ങാന്‍ പോകുകയാണ് എന്ന് ഞാന്‍ ആലോചിച്ചു. മഴയയത് കൊണ്ട് എവിടെങ്കിലും കറങ്ങാന്‍ പോകാനും പറ്റില്ല. വീട്ടില്‍ ചടഞ്ഞു കൂടുകയല്ലാതെ വേറെ വഴിയില്ല. ഏതെങ്കിലും ഒരു ചരക്ക് ഇപ്പോള്‍ വന്നു കയറിയെങ്കില്‍! വെറുതെ ഞാന്‍ മോഹിച്ചു.

കൂടെ ജോലി ചെയ്യുന്ന കുറെ ചരക്കുകള്‍ ഉണ്ട്. അവളുമാരില്‍ എനിക്ക് ഏറ്റവും ഇഷ്ടം ദീപയെ ആണ്. അവള്‍ പക്ഷെ അരയ്ക്ക് ചുറ്റും എന്തോ ഉണ്ടെന്നുള്ള മട്ടിലെ ജാഡക്കാരി ആണ്. അവസരം കിട്ടിയാല്‍ നായിന്റെ മോളെ ബലാല്‍സംഗം ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. കുറെ നാളായി അവളെ ലൈനാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.

പക്ഷെ എന്റെ ഒരു നമ്പരും അവളുടെ അടുത്ത് ഏശാതെ വന്നതോടെ പുതിയ ആയുധങ്ങള്‍ തേടുന്ന തിരക്കിലായിരുന്നു ഞാന്‍. അവളെ ഒന്നു കൂടി വിളിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചു. ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ? വെറുതെ ഞാന്‍ ഫോണെടുത്ത് അവളെ വീണ്ടും വിളിച്ചു.

“ഹലോ ദീപ..ഞാനാ ടോം” ഞാന്‍ ഒരു ഇളിയോടെ പറഞ്ഞു.

“ഹായ് ടോം..എന്താ പരിപാടി”

“എന്ത് പരിപാടി..അജയ് പോയോ..”

“ചേട്ടന്‍ എപ്പഴേ പോയി..”

“തന്നെ എന്തെടുക്കുകയാ..”

“ടിവി കാണുന്നു..”

“ഞാനിവിടെ തനിച്ചു ബോറടിച്ച് ഇരിക്കുവാ..ദീപ ഇങ്ങോട്ടിറങ്ങുന്നോ..നമുക്ക് വല്ലതും സംസാരിച്ചിരിക്കാം..വരുന്നെങ്കില്‍ ഞാന്‍ വന്നു പിക്ക് ചെയ്യാം”

“ഹയ്യട..മോന്‍ തന്നെത്താനേ അങ്ങ് സംസാരിച്ചാല്‍ മതി..കണ്ണാടിയില്‍ നോക്കി..”kambikuttan.net

പറഞ്ഞതും ആ നായിന്റെ മോള്‍ ഫോണ്‍ കട്ട് ചെയ്തു. അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ഞാന്‍ കുറേനേരം അങ്ങനെ ഇരുന്നു. പിന്നെ അവളെ മനസ്സില്‍ നാല് പച്ചത്തെറി പറഞ്ഞിട്ട് ഒരു ടീഷര്‍ട്ട് ധരിച്ചു പുറത്തിറങ്ങി ഉച്ചയ്ക്ക് കഴിക്കാന്‍ എന്തെങ്കിലും സ്പെഷല്‍ ഉണ്ടാക്കാം എന്ന തീരുമാനത്തോടെ താഴെയുള്ള സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ചെന്നു.

നെയ്മീന്‍ വാങ്ങി ഫിഷ്‌ മോളി ഉണ്ടാക്കാം എന്ന് ഞാന്‍ കണക്ക് കൂട്ടി. പെണ്ണും പഴവും ഒന്നും ഏതായാലും കിട്ടാന്‍ പോകുന്നില്ല; എന്നാല്‍ രണ്ടെണ്ണം വീശി നല്ല ശാപ്പാട് എങ്കിലും അടിക്കാം.
ദീപയെ ഒന്ന് കൂടി ട്രൈ ചെയ്ത് നോക്കുകയും ചെയ്യാം. രണ്ടെണ്ണം വിട്ടാല്‍ ഒരു ധൈര്യം ഒക്കെ വരും. അടിച്ചിട്ട് ഊമ്പീമോളെ ഒന്നുകൂടി വിളിക്കാം എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി. അങ്ങോട്ട്‌ കാലു വച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ചെന്നുപെട്ടത് ഒരു പച്ച ചുരിദാറിന്റെ ഉള്ളില്‍ മേലേക്കും താഴേക്കും തെന്നിക്കയറിയിറങ്ങുന്ന രണ്ട് ഉരുണ്ട ചന്തികളില്‍ ആണ്. അതിന്റെ ഉടമയുടെ മുടി ആ ചന്തികളുടെ മേലെ വരെ വിടര്‍ന്നു കിടന്നിരുന്നു. മറ്റൊന്നും ആലോചിക്കാതെ ആ ചന്തികള്‍ക്ക് പിന്നാലെ ഞാന്‍ വച്ചുപിടിച്ചു.

ചെന്നപ്പോള്‍ അവ ഞാന്‍ പോകാനിരുന്ന അതെ സ്ഥലത്തേക്ക് തന്നെയാണ് പോകുന്നത് എന്നെനിക്ക് മനസിലായി; മീന്‍ വില്‍ക്കുന്നിടത്തേക്ക്. ഞാന്‍ വേഗം അവിടെയെത്തി. അവള്‍ മീനുകള്‍ നോക്കാന്‍ തുടങ്ങിയിരുന്നു. ആളെ ശരിക്ക് അപ്പോഴാണ് ഞാന്‍ കാണുന്നത്. ഉദ്ദേശം അഞ്ചരയടി ഉയരം. ഒതുങ്ങിയ ശരീരം. പക്ഷെ ആ ഒതുക്കം നെഞ്ചിലും നിതമാബങ്ങളിലും ലവലേശം ഇല്ലായിരുന്നു. തലയിലൂടെ ദുപ്പട്ട ചുറ്റിയിരുന്നതിനാല്‍ ഒരു മുസ്ലീം കുട്ടിയാണ് ആളെന്ന് മനസിലായി. വശത്ത്‌ നിന്നു നോക്കുമ്പോള്‍ ദുപ്പട്ടയുടെ മറവു കാരണം മുഖം ശരിക്ക് കാണാന്‍ സാധിച്ചില്ല. ഇറുകിയ ചുരിദാര്‍ അവളുടെ മുഴുത്ത മുലകളുടെ വലുപ്പം കൃത്യമായിത്തന്നെ കാണിച്ചു. വെളുത്തു കൊഴുത്ത കൈകള്‍.

എന്റെ കുട്ടന്‍ ഷഡ്ഡിയുടെ ഉള്ളില്‍ കിടന്നു ബഹളം വയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചെറുതായി ഒന്ന് മുരടനക്കി. അപ്പോള്‍ അവള്‍ ഞാന്‍ നിന്ന ഭാഗത്തേക്ക് ഒന്ന് നോക്കി. സത്യം പറയാമല്ലോ, എനിക്ക് എന്റെ തലയില്‍ ഒരു ചുറ്റിക എടുത്ത് അടിക്കാനുള്ള ദേഷ്യം ഉണ്ടായി അവളുടെ മുഖം കണ്ടപ്പോള്‍. കുഴിയില്‍ വീണത്‌ പോലെ ചുറ്റും കറുപ്പ് പടര്‍ന്ന കണ്ണുകള്‍. മുഖം മൊത്തം വായാണോ എന്ന് തോന്നിക്കുന്ന തരത്തില്‍ ഇടതുഭാഗം മുതല്‍ വലതുഭാഗം വരെ നീണ്ടു കിടക്കുന്ന വായ്‌. അതില്‍ നിന്നും പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ഭീകരങ്ങളായ ദംഷ്ട്രങ്ങള്‍!  ഞാന്‍ ഫിഷ്‌ മോളി എന്ന പ്ലാന്‍ തന്നെ ഉപേക്ഷിച്ച് തിരിഞ്ഞു നടന്നു. താഴെ പാന്റിന്റെ ഉള്ളില്‍  എന്റെ ചെക്കന്‍ എന്നെ തന്തയ്ക്ക് വിളിക്കുന്നതും ഞാന്‍ കേള്‍ക്കേണ്ടി വന്നു.

ഇന്നത്തെ ദിവസം ഗുണം പിടിക്കാത്ത ഒന്നാണ് എന്നെനിക്ക് തോന്നി. ഇനി വല്ല ആഹാരവും വയ്ക്കാന്‍ പോയാല്‍ അതും കുളമാകും. വേണ്ട..ഹോട്ടലില്‍ നിന്നും വല്ലതും വരുത്തി കഴിക്കാം. തല്‍ക്കാലം മദ്യത്തിന്റെ കൂടെ സേവിക്കാന്‍ ഒരു പാക്കറ്റ് മീറ്റ്‌ ബോള്‍സും വലിയ ഒരു സോഡയും വാങ്ങി വീട്ടിലേക്ക് നടന്നു.
എന്നാലും ആ കോന്തപ്പല്ലിയുടെ പിന്നാലെ പോകാന്‍ തോന്നിയല്ലോ എന്ന് കൂടെക്കൂടെ ഞാന്‍ കോപത്തോടെ ചിന്തിച്ചു. പിന്നെ എനിക്ക് അവളോട്‌ സഹതാപം തോന്നി. പാവം അവളുടെ മുഖം അങ്ങനെ ആയിപ്പോയത് അവളുടെ കുറ്റം അല്ലല്ലോ! ഞാന്‍ എന്റെ മനസിന്റെ വൈകൃതത്തെ പഴിച്ചു. ഇന്നിനി ഒരു കോപ്പും നടക്കാന്‍ പോകുന്നില്ല. അങ്ങേരുടെ അമ്മായിയപ്പന്‍ മരിച്ചതുകൊണ്ട് അങ്ങേര്‍ക്കോ എനിക്കോ ഗുണമില്ല. കള്ളുകുടി മാത്രം നടക്കും. അതെങ്കിലും നടക്കട്ടെ.

ഞാന്‍ നേരെ ഫ്ലാറ്റില്‍ കയറി കതകടച്ച ശേഷം അടുക്കളയില്‍ ചെന്ന് ഓവന്‍ ഓണാക്കി കുറച്ച മീറ്റ്‌ ബോള്‍സ് അതില്‍ വച്ചു. ആ ഊമ്പീമോള്‍ ദീപ വെറുതെ അവിടെ ഇരിക്കുകയാണ്. അവളുടെ കിഴങ്ങന്‍ ഭര്‍ത്താവ് ഇനി രാത്രിയിലെ വരൂ. അവള്‍ക്ക് ഇങ്ങോട്ട് വന്നാല്‍ എന്താ കുഴപ്പം? ഇവളൊക്കെ വെറും വേസ്റ്റ് ഐറ്റംസ് ആണ്; അങ്ങനെ മനസ്സില്‍ പലതും പറഞ്ഞുകൊണ്ട് ഞാന്‍ ഒരു സലാഡ് ഉണ്ടാക്കി. മീറ്റ്‌ ബോള്‍സ് ചൂടായി കഴിഞ്ഞപ്പോള്‍ അതും സലാഡും എടുത്ത് ഞാന്‍ റൂമിലെത്തി ടീപോയില്‍ വച്ചു. പിന്നെ മദ്യക്കുപ്പി എടുത്ത് ചെറിയ ഒരു പെഗ് ഒഴിച്ചിട്ട് ഐസ് ഇട്ടു. കുറച്ച് സോഡയും ഒഴിച്ച ശേഷം ഞാന്‍ സോഫയില്‍ ചാരിയിരുന്ന് മെല്ലെ കുടിക്കാന്‍ തുടങ്ങി. മൊബൈല്‍ എടുത്ത് മെസേജ് വല്ലതും ഉണ്ടോ എന്നൊക്കെ നോക്കിക്കൊണ്ട് ഏതാണ്ട് രണ്ടു ചെറിയ പെഗ് ഞാന്‍ അടിച്ചു. ദീപയെ ഒന്നുകൂടി വിളിക്കണോ എന്ന് ഞാന്‍ ആലോചിച്ചു; ഏയ്‌ വേണ്ട. നായിന്റെ മോള്‍ മുന്‍പേ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തത് കണ്ടില്ലേ! വേണ്ട..ഇനിയും വെറുതെ നാറാന്‍ പോകണ്ട.

ഞാന്‍ ടിവി ഓണാക്കി നോക്കി. കുറെ നായിന്റെ മോന്മാര്‍ വട്ടം കൂടി ഇരുന്നു ചര്‍ച്ചിക്കുന്നു. ചാനല്‍ മാറ്റി. ഇന്നലെ വന്ന ജയറാമിന്റെ പടം ഇന്നും! അടുത്ത ചാനല്‍ നോക്കി; സീരിയല്‍ ആണ്. മുഖത്ത് മൊത്തം പുട്ടി അടിച്ച് മരുമകളോട് അലറുന്ന അമ്മായിയമ്മ. അവള്‍ടെ അമ്മേടെ കൂതി എന്ന് മനസില്‍ പറഞ്ഞുകൊണ്ട് അടുത്ത ചാനല്‍ നോക്കി. ഒരു സ്വാമി ഉപദേശം നല്‍കുന്നു. ടിവി ഓഫ് ചെയ്തിട്ട് റിമോട്ട് എടുത്ത് ഞാനൊരു ഏറു കൊടുത്തു.

പിന്നെ അല്പം കടുപ്പത്തില്‍ ഒരു പെഗ്ഗൊഴിച്ചു. അത് ഒഴിച്ചു വച്ചിട്ട് ചെന്നു വീണ്ടും റോഡിലേക്ക് നോക്കി. പുല്ലന്മാര്‍ അന്തം വിട്ടു പോകുകയാണ് തലങ്ങും വിലങ്ങും. റോഡിലൂടെ ചരക്കുകളും പോകുന്നുണ്ട്. പക്ഷെ എന്ത് ഗുണം! ഞാന്‍ കലിപ്പോടെ തിരികെയെത്തി അല്പം മദ്യം കുടിച്ചു. ബോറടിച്ച് ഞാന്‍ ഒരു വഴിക്കായി എന്ന് പറഞ്ഞാല്‍ പോരാ പെരുവഴിയിലായി എന്നുതന്നെ വേണമെങ്കില്‍ പറയാവുന്ന അവസ്ഥയില്‍ ആയിരുന്നു.
ഞാന്‍ മൊബൈല്‍ എടുത്ത് ആരെ എങ്കിലും വിളിച്ചാലോ എന്ന് ആലോചിച്ചു. ആരെ വിളിക്കാന്‍? വീണ്ടും ഫോണ്‍ തിരികെ വച്ചിട്ട് ഞാന്‍ വെരുകിനെപ്പോലെ മുറിയില്‍ അങ്ങുമിങ്ങും നടന്നു. അപ്പോഴാണ് കതകില്‍ ഒരു മുട്ട് കേട്ടത്. ഏത് തെണ്ടിയാണാവോ എന്ന് കരുതി മനസ്സില്‍ പ്രാകിക്കൊണ്ട് ഞാന്‍ ചെന്നു കതക് തുറന്നു.

പ്രാകേണ്ടായിരുന്നു എന്ന് കതക് തുറന്നപ്പോള്‍ തോന്നിപ്പോയി. ഫ്ലാറ്റില്‍ തറ തുടയ്ക്കാനും ചില വീടുകളില്‍ അടുക്കളപ്പണികള്‍ക്ക് സഹായിക്കാനും ഒക്കെ വരുന്ന ലളിത എന്ന തള്ളയും ഒപ്പം ഏകദേശം പത്തൊമ്പതോ ഇരുപതോ വയസ് മതിക്കുന്ന ഇരുനിറമുള്ള ഒരു പച്ചക്കരിമ്പ് പോലെയുള്ള ഊക്കന്‍ ചരക്കുമാണ് പുറത്ത് നിന്നിരുന്നത്. പെണ്ണിനെ കണ്ടമാത്രയില്‍ എന്റെ കുട്ടന്‍ എഴുന്നേറ്റ് നിന്നു സല്യൂട്ട് നല്‍കി. അഞ്ചരയടിക്ക് അടുത്ത് ഉയരം. എണ്ണ പുരട്ടി പിന്നിയിട്ടിരിക്കുന്ന തഴച്ച മുടി. തുടുത്ത മുഖത്ത് നല്ല നിറമുള്ള ചുണ്ടുകള്‍. കരിയെഴുതി പടര്‍ന്ന പിടയ്ക്കുന്ന കണ്ണുകള്‍. നല്ല കൊഴുത്ത കൈത്തണ്ടകള്‍. കൈകളില്‍ ചെറിയ രോമവളര്‍ച്ച ഉണ്ട്. ഹാഫ് സാരി ആണ് വേഷം. തുടുത്ത് മടക്കുകള്‍ വീണ പരന്ന വയര്‍ ഏറെക്കുറെ നഗ്നമാണ്‌. അരത്തുടം എണ്ണ കൊള്ളാന്‍ തക്ക വലിപ്പമുള്ള പൊക്കിള്‍. നല്ല വിരിഞ്ഞ തോളുകള്‍ക്ക് താഴെ ഒരു യുദ്ധത്തിനു തയാര്‍ എന്ന ഭാവത്തില്‍ എഴുന്നു നില്‍ക്കുന്ന തെറിച്ച, മുഴുത്ത മുലകള്‍. എന്റെ രക്തയോട്ടം നിമിഷനേരം കൊണ്ട് അതിന്റെ പരമാവധിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഈ ഉണക്ക തള്ളയ്ക്ക് ഈ പെണ്ണിനെ എവിടെ നിന്നു കിട്ടി എന്ന് ഞാന്‍ ശങ്കിച്ചു നില്‍ക്കെ തള്ള വായ തുറന്നു.

“സാറിന്നു പോയില്ലേ”

അവരുടെ മുറുക്കാന്‍ കറ പിടച്ച പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട് ചോദിച്ചു. പെണ്ണിന്റെ ഭൂമിശാസ്ത്രം അളന്നു കൊണ്ട് നിന്ന എനിക്ക് തള്ളയുടെ ചോദ്യം പിടിച്ചില്ല.

“പോയി..ഈ നില്‍ക്കുന്നത് ഞാനല്ല..എന്റെ പ്രേതമാണ്‌ എന്തെ?”

എന്റെ സംസാരം കേട്ടു പെണ്ണ് കിലുക്കിലെ ചിരിച്ചു. ചിരിച്ചപ്പോള്‍ അവളുടെ കമ്പികുട്ടന്‍.നെറ്റ് നുണക്കുഴികള്‍ വിരിയുന്നതും മുല്ലമൊട്ടുകള്‍ പോലെയുള്ള പല്ലുകളും ചുവന്ന നാവും ഞാന്‍ കാണുകയും ചെയ്തു. തള്ളയും ചിരിച്ചു.

“സാറേ..ഈ കൊച്ച് എന്റെ അനിയത്തീടെ മോളാ..പേര് ധന്യ.. എന്തെങ്കിലും ജോലികള്‍ കൊടുത്താല്‍ ഇവള് ചെയ്യും.. തുണി അലക്കാനോ വീട് വൃത്തിയാക്കാനോ ഒക്കെ..സാറിന് ഭാര്യേം മക്കളും ഒന്നുമില്ലല്ലോ……ഇവള്‍ടെ വീട്ടിലെ കാര്യം കുറച്ചു കഷ്ടമാ..സാറ് സഹായിക്കണം..” തള്ള പറഞ്ഞു.

ഞാന്‍ പെണ്ണിനെ നോക്കി. ഇത്ര സുന്ദരിയായ പെണ്ണിന്റെ ഗതി! എന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ കള്ളച്ചിരിയോടെ മുഖം താഴ്ത്തി. ആ ചുണ്ടിന്റെ ഇനിപ്പ് എന്റെ കുട്ടനെ മൂപ്പിച്ചു.

“ധന്യയുടെ വീട്ടില്‍ ആരൊക്കെ ഉണ്ട്?’

“അച്ഛനും അമ്മേം അനിയത്തീം..” അവളുടെ മധുമൊഴി ഞാന്‍ കേട്ടു.

“ഓ അച്ഛന്‍..മുഴുക്കുടിയനാ സാറേ..ഈ പെണ്ണിന് സമാധാനത്തോടെ അവിടെ നില്ക്കാന്‍ ഒക്കത്തില്ല..എന്റെ കൂടാ ഇവള് താമസം…വല്ല വിധോം ജീവിച്ചു പോകുന്നത് ഇവള്‍ടെ തള്ള വീട്ടുജോലിക്ക് പോകുന്നത് കൊണ്ടാ..അതും ആ കാലമാടന്‍ പിടിച്ചു പറിച്ചു കൊണ്ട് പോയി കുടിക്കും. എളേ കൊച്ച് ഒമ്പതിലാ…അതിനെ പഠിപ്പിക്കാനും ഇവളെ എവിടേലും പറഞ്ഞു വിടാനും കിടന്നു പെടാപ്പാട് പെടുവാ അവള്..”

“ധന്യ എത്രവരെ പഠിച്ചു”

“പത്തില്‍ പഠനം നിര്‍ത്തി..” അവള്‍ ചെറിയ ദുഖത്തോടെ പറഞ്ഞു.

“എത്ര മാര്‍ക്ക് ഉണ്ടായിരുന്നു?”

“അറുന്നൂറില്‍ അഞ്ഞൂറ്റി നാല്‍പ്പത് മാര്‍ക്ക് മേടിച്ച പെണ്ണാ സാറേ ഇവള്..പക്ഷെ ആ വൃത്തികെട്ടവന്‍ ഇവളെ പിന്നെ പഠിപ്പിക്കാന്‍ വിട്ടില്ല..ഇപ്പൊ ഇവള്‍ക്ക് പ്രായം പത്തൊമ്പതായി..എന്നാല്‍ ഞാന്‍ അഞ്ചാറു പേരെ കൂടി കാണട്ടെ സാറെ..ഒരു പത്ത് വീട് കിട്ടിയാല്‍ ഇവള്‍ക്ക് അത്രേം സഹായമായി…” തള്ള പോകാനൊരുങ്ങി പറഞ്ഞു.

“പോട്ടെ..” ധന്യ എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. അവളോട്‌ പോകാന്‍ പറയാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ പുഞ്ചിരിച്ചു; അവളും.

അവര്‍ പോയപ്പോള്‍ ഞാന്‍ നോക്കി നിന്നു. എത്ര നല്ലേ പെണ്ണ്! ദീപ ഇവളുടെ മുന്‍പില്‍ ഒരു പുല്ലുമല്ല; ഒരു പുല്ലും.

“ധന്യേ..” ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞു നോക്കി. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നുണ്ടയിരുന്നു.

“എന്താ സര്‍…”

“ഒരു അരമണിക്കൂര്‍ കഴിഞ്ഞ് കൊച്ച് ഇങ്ങോട്ട് വരാമോ”

അവള്‍ തലയാട്ടി. എനിക്ക് ആ മുഖം പിടിച്ച് ഒരായിരം ചുംബനം നല്‍കാനുള്ള കൊതി തോന്നി. അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ അത്യുത്സാഹത്തോടെ ഉള്ളില്‍ കയറി. മദ്യവും മറ്റും ഞാന്‍ ഉള്ളിലെ മുറിയിലേക്ക് മാറ്റി.

പെണ്ണ് വരുമ്പോള്‍ അത് കാണുന്നത് ശരിയല്ല. ധന്യ വരുന്നത് പ്രമാണിച്ച് ഞാന്‍ വേഷമൊക്കെ മാറി എന്റെ ഫേവറിറ്റ് ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ചു. നേരെ മുറിയിലേക്ക് ചെന്ന് ഒഴിച്ചു വച്ചിരുന്ന മദ്യം ഒറ്റവലിക്ക് വീശി ഒരു ബോളും എടുത്ത് വായിലിട്ട ശേഷം പുറത്ത് വന്നു. മഴ ശക്തി പ്രാപിക്കുകയാണ്. മാനം കൂടുതല്‍ ഇരുളുന്നതുപോലെ എനിക്ക് തോന്നി. ഞാന്‍ ഇരുന്നു വെറുതെ മൊബൈല്‍ എടുത്തപ്പോള്‍ അത് ശബ്ദിക്കാന്‍ തുടങ്ങി. ദീപ ആണ്.

“ഹലോ.എന്താടീ?” ഞാന്‍ ചോദിച്ചു.

“ഏയ്‌..നമുക്ക് ലഞ്ച് ഒരുമിച്ചു കഴിച്ചാലോ..മടി കാരണം ഞാന്‍ ഒന്നും ഉണ്ടാക്കിയില്ല..”

അവള്‍ ചോദിച്ചു. അത് ശരി..മുന്‍പേ വിളിച്ചപ്പോള്‍ എന്നാ ജാഡ ആയിരുന്നു. ഇപ്പോള്‍ എന്റെ ചിലവില്‍ ഉച്ചയ്ക്ക് ഞണ്ണാന്‍ ഉള്ള തന്ത്രമാണ്.

“മോള് തന്നെ പോയി കഴിച്ചാല്‍ മതി കേട്ടോ..”

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്റെ തങ്കക്കുടം ധന്യ വരുമ്പോഴാ അവളുടെ അമ്മേടെ ലഞ്ച്. പ്രതികാരം ചെയ്ത സന്തോഷത്തോടെ ഞാന്‍ മൂളിപ്പാട്ട് പാടി മെല്ലെ ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. ദീപയ്ക്ക് പണി കൊടുത്തത് എനിക്ക് വല്ലാത്ത തൃപ്തിയും ഉത്സാഹവും സമ്മാനിച്ചു. രണ്ടു തെറി കൂടി അവളെ പറയേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. അല്ലേല്‍ വേണ്ട; ഇനിയും ചാന്‍സ് കിട്ടും.

കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കതകില്‍ മുട്ടുകേട്ടു; ഞാന്‍ വേഗം ചെന്നു തുറന്നു. പുറത്ത് അഴകിന്റെ ദേവതയെപ്പോലെ എന്റെ ധന്യ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ട നിമിഷം തന്നെ ഞാന്‍ അവളെ പ്രേമിച്ചു കഴിഞ്ഞിരുന്നു. കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും ഇതേപോലെ പ്രേമിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ദീപയെ അല്പം മുന്‍പ് വരെ ഞാന്‍ പ്രേമിച്ചിരുന്നു. ധന്യയെ കണ്ടതോടെ ആ പ്രേമം നാടുവിട്ടു.

“എന്താ സര്‍ വരണം എന്ന് പറഞ്ഞത്” അവള്‍ തുടുത്ത മുഖത്ത് പുഞ്ചിരി വരുത്തി ചോദിച്ചു.

“വാ..കയറി ഇരിക്ക്..” ഞാന്‍ അവളെ അകത്തേക്ക് വിളിച്ചു.

“വല്യമ്മ വേഗം ചെല്ലണം എന്ന് പറഞ്ഞാ വിട്ടത്” അവള്‍ മടിച്ചുമടിച്ച് ഉള്ളിലേക്ക് കയറിക്കൊണ്ട്‌ പറഞ്ഞു.

“എന്തിനാ..അവിടെ ആരാണ്ട്രെ കല്യാണം നടക്കുന്നുണ്ടോ?”

ധന്യ കുടുകുടെ ചിരിച്ചു. ആ ചിരി കണ്ടു ഞാന്‍ മയങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

“സാറ് വല്യ തമാശക്കാരനാ അല്ലെ” ചിരിക്കിടെ അവള്‍ ചോദിച്ചു.

“ഒവ്വ..ഇന്ന് തമാശ പറയാന്‍ പോകാന്‍ പറ്റിയില്ല.അതുകൊണ്ട് ഇവിടെ പറഞ്ഞേക്കാം എന്ന് വിചാരിച്ചു..”

അവള്‍ വീണ്ടും ചിരിച്ചു.

“ഇരിക്ക് പെണ്ണെ..”

എന്റെ പെണ്ണെ വിളി അവളുടെ മുഖം തുടുപ്പിച്ചു; അവള്‍ സോഫയില്‍ മെല്ലെ ഇരുന്നു.

“ധന്യയ്ക്ക് കുടിക്കാന്‍ ചായ…കോഫി..ജ്യൂസ്..എന്തെങ്കിലും?”

“ഒന്നും വേണ്ട.സാറ് എന്തിനാ വിളിപ്പിച്ചത്? ജോലി വല്ലോം ഉണ്ടോ?”

“എന്റെ പെണ്ണെ ഒരു ജോലീം ഇല്ല. നിന്നെ കണ്ടപ്പോള്‍, ലളിതാമ്മ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒന്ന് സംസാരിക്കണം എന്ന് തോന്നി..നിനക്ക് താല്പര്യം ഇല്ലെങ്കില്‍ പൊക്കോ..ജോലി ഉള്ളപ്പോള്‍ ഞാന്‍ വിളിക്കാം..”

ധന്യ അത്ഭുതത്തോടെ എന്നെ നോക്കി. എന്താണ് അവള്‍ ചിന്തിക്കുന്നത് എന്നെനിക്ക് മനസിലായില്ല. അല്‍പനേരം അങ്ങനെ നോക്കിയിട്ട് അവള്‍ മുഖം കുനിച്ചു.

“ഏയ്‌..എന്താ പോണോ?” ഞാന്‍ വീണ്ടും ചോദിച്ചു.

“വല്യമ്മ എന്നെ തിരക്കും…”

“നീ ഒരു കാര്യം ചെയ്യ്‌..ചെന്നു പറഞ്ഞിട്ട് വാ ഇവിടെ ഒന്ന് രണ്ടു മണിക്കൂര്‍ സമയത്തെ ജോലിയുണ്ട്..അത് കഴിഞ്ഞാല്‍ വരാമെന്ന്…”

അവള്‍ തലയാട്ടിയ ശേഷം എഴുന്നേറ്റ് പോയി. അവളുടെ രൂപവും ഭാവവും സംസാരവും എന്റെ മനസില്‍ ശക്തമായി പടര്‍ന്നു പന്തലിക്കുന്നത് ഞാനറിഞ്ഞു. ഒരു കുറ്റവും കണ്ടുപിടിക്കാന്‍ സാധിക്കാത്തത്ര സുന്ദരി! ഇവളെ കാണുമ്പോള്‍ എന്തിനാണ് വെളുത്ത നിറം എന്ന് തോന്നിപ്പോകും! ഈ നിറത്തിന് മേല്‍ വരില്ല ഒരു വെള്ളപ്പാറ്റയും. ഞാന്‍ വീണ്ടും ചെന്ന് ഒരു പെഗ് ഒഴിച്ചു. അതില്‍ നിന്നും അല്പം സിപ് ചെയ്ത ശേഷം പുറത്ത് വന്നപ്പോള്‍ ധന്യ തിരികെ എത്തിയിരുന്നു.

“പറഞ്ഞോ?”

അവള്‍ മൂളി.

“എന്ത് പറഞ്ഞു തള്ള”

“കൂലി പറഞ്ഞു മേടിച്ചോണം എന്ന് പറഞ്ഞു”

അവളുടെ നിഷ്കളങ്കമായ മറുപടി എന്നില്‍ അവളോടുള്ള സ്നേഹം ഇരട്ടിപ്പിച്ചു.

“അയ്യോ മുതുക്ക് തള്ളയ്ക്ക് കാശ് കാശേ എന്നെ ഉള്ളു..”

ധന്യ വീണ്ടും കുപ്പിവള കിലുങ്ങുന്നത് പോലെ ചിരിച്ചു.

“ആ കതക് അടച്ചിട്ട് വന്നിരിക്ക്…”

ഞാന്‍ പറഞ്ഞു. ധന്യ ചെന്നു കതകടച്ചു. അവളുടെ വയറിന്റെ പിന്നിലെ കൊഴുത്ത മടക്കുകള്‍ നോക്കിയപ്പോള്‍ എന്നില്‍ കാമം കത്തിപ്പടരാന്‍ തുടങ്ങി. അവള്‍ വന്നു സോഫയില്‍ ഇരുന്നു.

“ഇനി പറ..വീട്ടില്‍ നില്ക്കാന്‍ പറ്റാത്ത എന്ത് സാഹചര്യമാണ് നിനക്കുള്ളത്?” ഞാന്‍ ചാരി ഇരുന്നുകൊണ്ട് ചോദിച്ചു.

ധന്യ എന്റെ കണ്ണിലേക്ക് നോക്കി. അവളുടെ മനസ് ആര്‍ദ്രമാകുന്നത് ആ കണ്ണുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.

“ഓ..ഞാന്‍ എന്നാത്തിനാ ഇതൊക്കെ ചോദിക്കുന്നതെന്നാകും നിന്റെ ചിന്ത. വേറൊന്നുമല്ല..നിന്നെ കണ്ടപ്പോള്‍ നീ എന്റെ ആരോ ആണ് എന്നെനിക്ക് തോന്നി..ആ തോന്നല്‍ ഇപ്പോള്‍ വളരെ ശക്തവുമാണ്…ഇന്ന് എനിക്ക് ജോലിയുള്ള ദിവസമാണ്..വിധിയാണ് നമ്മള്‍ കണ്ടുമുട്ടാന്‍ കാരണം..എനിക്ക് ഈ വിധിയിലും പണ്ടാരത്തിലും ഒക്കെ അല്പം വിശ്വാസമുണ്ട് എന്ന് കൂട്ടിക്കോ..”

എന്റെ സംസാരം വീണ്ടും അവളുടെ ചുണ്ടില്‍ ചിരി വിടര്‍ത്തി. ആ നുണക്കുഴികള്‍ വിരിയുന്നത് കണ്ടപ്പോള്‍ എനിക്ക് കൊതി തോന്നി.

“അച്ഛന്‍ കുടിയനാ..അയാള്‍ എന്റെ ശരിക്കുള്ള അച്ഛനല്ല..രണ്ടാനച്ഛന്‍ ആണ്..രാത്രി കുടിച്ചിട്ട് വന്നിട്ട് എന്റെ മുറീല്‍ വരും..മുറിക്ക് നല്ല കതകൊന്നും ഇല്ല..ഞാന്‍കമ്പികുട്ടന്‍.നെറ്റ് പേടിച്ച് മിക്ക രാത്രീം ഉറങ്ങാതാ കിടക്കുന്നത്..അമ്മയും അങ്ങേരെ പേടിച്ച് എതിര്‍ത്തൊന്നും പറയത്തില്ല..പക്ഷെ എന്നെ തൊടാന്‍ ഞാന്‍ അങ്ങേരെ സമ്മതിച്ചിട്ടില്ല..ഞാന്‍ ചത്താലും അയാള്‍ടെ മോഹം നടക്കത്തുമില്ല….” അവസാനം അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ കവിളുകളിലൂടെ ഒഴുകിയിറങ്ങി.

“എല്ലാം അറിഞ്ഞു വല്യമ്മ എന്നെ കൂടെക്കൂട്ടി. വല്യമ്മ ജോലി ചെയ്താണ് ആ വീട് കഴിയുന്നത്. എന്റെ ചിലവ് കൂടി താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. അതുകൊണ്ടാ ഞാനും എന്തേലും ജോലി ചെയ്യാമെന്ന് വിചാരിച്ചത്..”

എന്നെ നോക്കാതെയാണ്‌ ധന്യ സംസാരിച്ചത്. ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു പോയി. രാവിലെ അവളെ കണ്ടപ്പോള്‍ ഒരു ഊക്കന്‍ ചരക്ക് എന്നല്ലാതെ വേറെ ഒരു ചിന്തയും മനസ്സില്‍ ഉദിച്ചിരുന്നില്ല. അവളെ ലൈന്‍ അടിച്ച് വീട്ടില്‍ കയറ്റി സൊള്ളാം എന്ന ചിന്ത ആയിരുന്നു. സത്യം പറയാമല്ലോ..ഏതെങ്കിലും പെണ്ണിനെ വളച്ചു പണിയണം എന്ന ചിന്ത എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല; അല്പം കൊച്ചു വര്‍ത്തമാനം; കുറച്ചു പിടിവലി; പരമാവധി ഒരുമ്മ; എനിക്ക് തൃപ്തി കിട്ടാന്‍ അത്രയോക്കെത്തന്നെ ധാരാളം. കെട്ടുന്ന പെണ്ണിനെ അല്ലാതെ ഒരാളെയും ഞാന്‍ ലൈംഗികപരമായി ബന്ധപ്പെടില്ല എന്നുള്ളത് എന്റെ ഉറച്ച തീരുമാനം ആയിരുന്നു.

“ഈ ജോലി ചെയ്‌താല്‍ നിനക്ക് എത്ര പണം ഉണ്ടാക്കാന്‍ പറ്റും എന്നാണ് വിചാരം? അതേപോലെ നീ ചെല്ലുന്ന വീടുകളിലെ ആളുകള്‍ എത്തരക്കാര്‍ ആയിരിക്കും എന്ന് വല്ല ധാരണയും ഉണ്ടോ?” ഞാന്‍ ചോദിച്ചു.

ധന്യ നിസ്സഹായയായി എന്നെ നോക്കി. പാവം..അവള്‍ക്ക് മുന്നില്‍ വേറെ എന്ത് മാര്‍ഗ്ഗമാണ് ഉള്ളത്. ഏതായാലും സ്വന്തം ശരീരം വില്‍ക്കാം എന്നവള്‍ തീരുമാനിച്ചില്ലല്ലോ; അവള്‍ അതിനിറങ്ങിയാല്‍ എത്ര പണം വേണമെങ്കിലും അവള്‍ക്ക് ഉണ്ടാക്കാന്‍ പറ്റും. പക്ഷെ സ്വന്തം ചാരിത്ര്യം സംരക്ഷിക്കാന്‍ വീടുവിട്ടിറങ്ങിയ പെണ്ണാണ്‌ അവള്‍. അവളോട്‌ എനിക്ക് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി.

“ധന്യേ..നീ എന്താ മിണ്ടാത്തത്? ഞാന്‍ ചോദിച്ചത് നീ കേട്ടില്ലേ?”

“കേട്ടു..ഞാന്‍ എന്ത് ചെയ്യും സര്‍..വേറെ എന്ത് വഴിയുണ്ട് എനിക്ക്. പാവം വല്യമ്മ ഇപ്പോഴും ജോലിക്ക് പോകുന്നത് ആരോഗ്യം ഉണ്ടായിട്ടൊന്നുമല്ല…ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ടാണ്..”

“അവരുടെ ഭര്‍ത്താവ് ഇല്ലേ?”

“മരിച്ചു…”

അല്‍പനേരം ഞങ്ങള്‍ സംസാരിച്ചില്ല. ഞാന്‍ ആലോചിക്കുകയായിരുന്നു; എന്താകും ഈ കൊച്ചിന്റെ ഭാവി. നാളെ ഏതെങ്കിലും ഒരു കോന്തന് ഈ മുത്തിനെ പിടിച്ചു വല്യമ്മ നല്‍കും. പണം മാത്രം നോക്കി വിവാഹം കഴിക്കുന്ന നിര്‍ഗുണന്‍മാര്‍ ഉള്ള ഈ ലോകത്ത് നല്ല പെണ്ണിന് എന്ത് വില? പഠിപ്പ്, പണം എന്നിവയാണ് എല്ലാവരുടെയും നോട്ടം. പെണ്ണ് അതോടൊപ്പം സുന്ദരിയും ആയിരുന്നാല്‍ അവന്മാര്‍ക്ക് വലിയ സന്തോഷം. പക്ഷെ ഗതിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ എത്രപേര്‍ക്ക് മനസുണ്ട്?

ഞാന്‍ അവളെ നോക്കി. അവള്‍ ഇടയ്ക്കിടെ എന്നെ നോക്കി മുഖം കുനിച്ച് ഇരിക്കുകയായിരുന്നു. ഈ ഇരിക്കുന്ന പെണ്ണ് എന്റെ ഭാര്യയാണ് എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഇവളെ ഞാന്‍ കെട്ടിയാല്‍ എന്താ പ്രശ്നം? അപ്പന്‍, അമ്മ എന്നിവര്‍ പ്രശ്നം ഉണ്ടാക്കും. മോനെ വലിയ വീട്ടില്‍ നിന്നും കെട്ടിച്ചു പണം വാങ്ങാന്‍ ആഗ്രഹിക്കുന്ന അപ്പനും അമ്മയുമാണ്. ഇന്ന തറവാട്ടിലെ ഇന്നാരുടെ മോളാണ് എന്നൊക്കെ അവര്‍ക്ക് പറയണം. തനിക്ക് ഏതു വലിയ വീട്ടിലെയും പെണ്ണിനെ കിട്ടുകയും ചെയ്യും. പക്ഷെ അപ്പോള്‍ ഇവള്‍? ഈ പാവത്തിന്റെ ഭാവി എന്താകും? കയറിക്കിടാക്കാന്‍ ഒരു വീടുപോലും ഇല്ലാത്തവള്‍…

“ഞാന്‍ പൊക്കോട്ടെ സാറേ..”

നിശബ്ദമായി ഇരുന്ന എന്നെ നോക്കി ധന്യ ചോദിച്ചു. അപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

“നീ ഇങ്ങു വന്നെ..വന്ന് എന്റെ അടുത്ത് ഒന്നിരുന്നെ..” ഞാന്‍ പറഞ്ഞു. ധന്യ എന്റെ കണ്ണിലേക്ക് നോക്കി. പിന്നെ അനുസരണയോടെ എന്റെ അരികിലെത്തി ഇരുന്നു.

ജീവിതത്തില്‍ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത സിരകളില്‍ പുതിയ ഒരു ജീവന്‍ പടര്‍ത്തുന്ന ഹൃദ്യമായ ഗന്ധം അവളില്‍ നിന്നും എന്റെ നാസാരന്ധ്രങ്ങളെ തഴുകിത്തലോടി. പെണ്ണിന്റെ മദഗന്ധം അല്ല, പെണ്ണിന്റെ ഹൃദ്യമായ ഗന്ധം.

“നിനക്ക് പേടിയില്ലേ” ഞാന്‍ എന്റെ അരികില്‍ ഒരു പാവക്കുട്ടിയെപ്പോലെ ഇരിക്കുന്ന ധന്യയോടു ചോദിച്ചു.

“ഇല്ല” അവള്‍ പറഞ്ഞു.

“എന്തെ? ഞാന്‍ നിന്നെ എന്തെങ്കിലും ചെയ്യും എന്ന് നീ ഭയക്കുന്നില്ലേ? ഇവിടെ വേറെ ആരുമില്ല..”

“ഇല്ല..സാറിനെ എനിക്ക് പേടിയില്ല..”

“നീ എന്നെ സാറെന്നു വിളിക്കല്ലേ..ചേട്ടന്‍..അത് മതി..”

“ഇല്ല..ഇച്ചയാന്‍…” ധന്യ നിറമിഴികളോടെ പറഞ്ഞു.

“ങേ..ഞാനൊരു നസ്രാണി ആണെന്ന് നീ എങ്ങനെ അറിഞ്ഞു?”

അവള്‍ ഭിത്തിയിലേക്ക് നോക്കി. അവിടെ ആണിയില്‍ തൂങ്ങിയിരുന്ന കര്‍ത്താവ് എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ കണ്ണുകളില്‍ എന്തിനോ നനവ് പടരുന്നത് ഞാനറിഞ്ഞു.

“എന്താ നിനക്കെന്നെ പേടി ഇല്ലാത്തത്..” ഞാന്‍ തൊണ്ട ഇടറാതെ ചോദിച്ചു.

“എനിക്കറിയില്ല…”

അവളുടെ കണ്ണുകളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകി. എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. മെല്ലെ എന്റെ കൈകള്‍ അവളെ എന്നോട് ചേര്‍ത്തു. ധന്യ അല്പം പോലും എതിര്‍ത്തില്ല. എന്റെ നെഞ്ചിലേക്ക് ചാരി അവള്‍ ഇരുന്നു. എത്രനേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു എന്നെനിക്ക് അറിയില്ല. പക്ഷെ പുറത്ത് മഴ ആര്‍ത്തിരമ്പി പെയ്യുന്നത് മാത്രം ഞാനറിഞ്ഞു..

Comments:

No comments!

Please sign up or log in to post a comment!