സംവിധാന സഹായി 4

കാർമലഗിരി എസ്റ്റേറ്റിലെ നാലാം നമ്പർ ലേക്ക് സൈഡ് കോട്ടേജിലേക്ക് ‘ജാക്ക് ഡാനിയൽ’ സ്കോച്ച് വിസ്കിയുമായി ചെല്ലുമ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. കോട്ടേജിലെ വരാന്തയിൽ ഏതോ പ്രൊഡക്ഷൻ ബോയ് കൊണ്ടു വച്ച ഡിന്നർ ബോക്സിൽ എഴുതിയിരുന്ന പേര് ഞാൻ വായിച്ചു ,

‘സിജു മേനോൻ’

‘സിനി ആക്ടർ’.

നേരത്തെ പാക്കപ്പ്‌ ആകുന്ന ഷെഡ്യൂളുകളിൽ രാത്രി 8 മണിക്ക് മുൻപായി അതാത് അണിയറ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ റൂമിലോ കോട്ടേജിന്റെ മുന്നിലോ അവർക്കുള്ള ഡിന്നർ ബോക്സ് എത്തിയിരിക്കണം എന്നുള്ളത് അസോസിയേഷൻ നിയമമാണ്.

‘ഹേ .. ഇതിപ്പോ എന്താ കഥ 9 മണി കഴിഞ്ഞിട്ടും സിജു  സാറ് ഫുഡ് കഴിച്ചില്ലേ …’

വരാന്തയിൽ നിന്നും ഡിന്നർ ബോക്സ് എടുത്ത് ഇടതു കയ്യിൽ പിടിച്ച് വലതു കയ്യിൽ സ്കോച്ച് വിസ്കി യുമായി വാതിൽ പതിയെ മുട്ടി.

“പൂട്ടിയിട്ടില്ല കേറി പോര് … “

പതിഞ്ഞ സ്വരത്തിൽ അകത്തു നിന്നും മറുപടി കിട്ടി.

ഇരു കയ്യിലും സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ തിരിഞ്ഞു നിന്ന് ആയാസപ്പെട്ട് ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ കാണുന്നത് ഒരു ത്രീഫോർത്തും ചുവന്ന ബനിയനും ധരിച്ചു കൊണ്ട് ടീവി ഓൺ ചെയ്തു വെച്ച നിലത്ത് കിടന്നുകൊണ്ട് മൊബൈലിൽ കളിക്കുന്ന സിജു എട്ടനെയാണ്.

കേറി ചെന്ന പാടെ മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ഉള്ള ചോദ്യം ,

“എവിടെയായിരുന്നു പുല്ലേ എത്ര നേരമായി നിന്നെ കാത്തിരിക്കുകയാണ്…”

“സിജു ഏട്ടാ .. പ്രൊഡ്യൂസർ നെ കണ്ട പുള്ളിയുടെ കയ്യിൽ നിന്നും കാശും മേടിച്ചു പോയി സാധനം മേടിച്ചു കൊണ്ട് വന്നപ്പോഴേക്കും താമസിച്ചു പോയതാണ് ..”

വിനയത്തോടു കൂടി തന്നെ മറുപടി നൽകി.

“ഇന്നലെ എറണാകുളത്തു നിന്ന് പുറപ്പെട്ടപ്പോൾ സാധനം എടുക്കാൻ മറന്നു ഇല്ലെങ്കിൽ നിന്നെ ഒന്നും കാത്തിരിക്കേണ്ട ഗതികേട് വരില്ലായിരുന്നു..”

തറയിൽ നിന്നും എഴുന്നേറ്റ് സോഫയിലേക്ക് ഇരുന്നു കൊണ്ട് സിജു ഏട്ടൻ പറഞ്ഞു.

ടേബിളിൽ ഉണ്ടായിരുന്ന ഗ്ലാസ്സിലെക്ക് മദ്യം പകരുന്നതിനിടെ അടുത്ത ചോദ്യം,

“കുപ്പിയുടെ കാശ് വാങ്ങാൻ ചെന്നപ്പോൾ ആ ഇരപ്പൻ പ്രൊഡ്യൂസർ ഒന്നും പറഞ്ഞില്ലേ …?”

“പറഞ്ഞു … ഇവന്റെ യൊക്കെ കരള് കുടിച്ചു കുടിച്ചു പഴുത്ത് പുഴുത്ത്

പോകുമെന്ന് “

എൻറെ കയ്യിലേക്ക് പൈസ തന്നപ്പോൾ ആ പ്രൊഡ്യൂസർ പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ ഞാൻ പറഞ്ഞു കൊടുത്തു.

“ഹൊ .. അടിപൊളി !! … നിനക്ക് സിനിമാ ഫീൽഡിൽ നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് …എന്താണെന്നോ … അവിടെ കേട്ടത് ഇവിടെ വന്ന് കൃത്യമായി പറഞ്ഞു തന്നതിന് .

. ഇങ്ങനെയുള്ളവരെ സിനിമയിൽ രക്ഷപ്പെട്ടു “

ഒരു സിപ്പ് വായിലേക്ക് എടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

“ലേശം കഴിക്കുന്നോ … ? “

ഒരു ആദിത്യ മര്യാദയുടെ പേരിൽ എന്ന പോലെ അദ്ദേഹം എന്നോട് ചോദിച്ചു.

“മദ്യം കഴിക്കാറുണ്ട് പക്ഷേ ഇപ്പൊ വേണ്ട അങ്ങയെ പോലെ ഒരാളുടെ കൂടെ ഇരുന്നു കഴിക്കാൻ ഉള്ള വളർച്ച എനിക്ക് എത്തിയിട്ടില്ല..”

വിനയത്തോടെ ഞാൻ മറുപടി പറഞ്ഞു.

“നീ ഒരുപാട് അങ്ങ് സുഖിപ്പിക്കൽ ഒന്നും വേണ്ട ..”

അടുത്ത സിപ്പ് എടുക്കുന്നതിനിടെ പുച്ഛത്തോടെ എന്നെ നോക്കി സിജു ഏട്ടൻ പറഞ്ഞു.

“ഞാനെങ്കിൽ അങ്ങോട്ട് ഇറങ്ങിക്കോട്ടെ..  പുറത്തു നല്ല തണുപ്പുണ്ട് മഞ്ഞു വീഴുന്നതിനു മുൻപ് താമസസ്ഥലത്ത് എത്തണം “

“നീ ഇവിടെ ഏത് കോട്ടേജിൽ ആണ് താമസിക്കുന്നത് ?”

“എനിക്കിവിടെ നിന്നും താമസവും ഭക്ഷണവും ഇല്ല സ്വന്തം ചെലവിൽ പുറത്ത് ഒരു ചായ കടയോട് ചേർന്ന് ആണ് താമസം”

“ഇവിടെനിന്ന് ആഹാരം കഴിക്കാനും താമസിക്കാനും ഒന്നും പ്രൊഡ്യൂസർ സമ്മതിച്ചു കാണില്ല അല്ലേ …”

“ഇല്ല .. അതുകൊണ്ടാണ് പുറത്ത് നോക്കിയത് “

“എനിക്കൊരു പേഴ്സണൽ അസിസ്റ്റൻറ് ഉണ്ടായിരുന്നു .. സിബി സാറിൻറെ സെറ്റിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് നോട്‌  അല്പം മോശമായി പെരുമാറിയതിന് ഞാനവനെ പറഞ്ഞു വിട്ടു .. ഇവിടെ ഇപ്പോ നിനക്ക് വലിയ സംവിധാന സഹായം ഒന്നും ചെയ്യാനില്ലല്ലോ അതു കൊണ്ട് എൻറെ കൂടി കാര്യങ്ങൾ നോക്കാം എങ്കിൽ കൂടെ കൂടിക്കോ ..”

സിജു എട്ടനിൽ നിന്നും അങ്ങനെയൊരു മറുപടി കേട്ട നിമിഷം ഒരുപാട് സന്തോഷം മനസ്സിൽ തോന്നി. തൊട്ടടുത്ത നിമിഷം എനിക്ക് മനസ്സിൽ മറ്റൊരു ആശയം ആണ് തോന്നിയത്.

“സാറിൻറെ കൂടെ കൂടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ

.. സാറിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തത് തന്നിട്ട് ഞാൻ പുറത്ത്  താമസിക്കാം ..”

“ഹാ .. അങ്ങനെ പുറത്തു താമസിക്കുന്നതിനാണ് നിനക്ക് താല്പര്യമെങ്കിൽ ആയിക്കോട്ടെ പക്ഷെ എൻറെ കൂടെ ഉത്തരവാദിത്വം ഏറ്റെടുക്കുക “

സിജു ഏട്ടൻ പറഞ്ഞു.

രണ്ടാമത്തെ പെഗ്ഗ് നുണഞ്ഞു കൊണ്ട്

അദ്ദേഹം സോഫയിൽ ചരിഞ്ഞു  കിടന്നപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.ടേബിളിൽ നിന്നും ഫോണെടുത്ത് അദ്ദേഹത്തിന് കൊടുക്കുന്നതിനിടെ സ്ക്രീനിൽ തെളിഞ്ഞ പേര് ഞാൻ ഒന്ന് വായിച്ചു,

“തമ്പുരാട്ടി”.

ഇതാരപ്പാ ഈ തമ്പുരാട്ടി … എന്ന് മനസ്സിൽ തോന്നിയെങ്കിലും ചോദ്യം ഉള്ളിലൊതുക്കി.

“ഹാ ചിന്നൂ പറ … ഇല്ലെന്ന് രണ്ടു പെഗ് മാത്രം … ദ്ദേ ഇപ്പൊ തുടങ്ങിയതേയുള്ളൂ .
. ഹാ എനിക്കൊരു പുതിയ അസിസ്റ്റൻറ് നേ

കിട്ടിയിട്ടുണ്ട് ഇവിടെ വിമലിന്റെ  സെറ്റിൽ സംവിധാനം പഠിക്കാൻ വേണ്ടി വന്ന ഒരു പയ്യനാണ് .. കുറച്ചു ദിവസം നിർത്തി നോക്കാം കൊള്ളാമെങ്കിൽ കണ്ടിന്യൂ ചെയ്യട്ടെ “

മറു തലയ്ക്കൽ നിന്നുള്ള സംസാരം എനിക്ക് വ്യക്തമാകുന്നില്ല.. സംസാരം കേട്ടിട്ട് വീട്ടിൽ നിന്നും ഭാര്യ ആണെന്ന് തോന്നുന്നു. പക്ഷേ ഭാര്യയുടെ നമ്പർ എന്തിനാണ് തമ്പുരാട്ടി എന്ന് സേവ് ചെയ്തിരിക്കുന്നത്. മനസ്സ് വീണ്ടും ഒരു കൂട്ടം സംശയങ്ങളുടെ പർവ്വതം കയറുവാൻ തുടങ്ങി.

“മോൻ ഉറങ്ങിയോ ?” …

ഈയൊരു ചോദ്യം മറുതലയ്ക്ക ലേക്ക് ഫോണിൽ കൂടി അദ്ദേഹം ചോദിച്ചപ്പോൾ ഒന്നു ഞാനുറപ്പിച്ചു വിളിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്.

സിജു ഏട്ടൻറെ ഭാര്യ എന്ന് പറയുമ്പോൾ മലയാള സിനിമയിലെ തറവാടിത്തം  എന്നതിൻറെ പെൺ രൂപം എന്ന് അന്നും ഇന്നും പറയാവുന്ന നിയുക്ത വർമ്മ. ഒരു അനാവശ്യ ഗോസിപ്പിലും ഇന്നോളം അവരുടെ പേര് സിനിമാ രംഗത്ത് വലിച്ചിഴയ്ക്കപ്പെട്ടില്ല .. ആകെ കേട്ട ഒരു അപരാധം അവർ സിജുവേട്ടനുമായി പ്രണയത്തിലായി എന്നത് മാത്രമാണ്. ആ പ്രണയ ബന്ധം വിവാഹത്തിലേക്ക് എത്തിച്ചു കൊണ്ട് ഗോസിപ്പ് പാടി നടന്നവരുടെ വായ് അടയ്ക്കുകയും സിനിമാ രംഗത്തോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞ് അവർ പോവുകയും ചെയ്തു.

എൻറെ പ്ലസ് ടു പഠന കാലത്തെ രാത്രികളെ നിദ്രാ വിഹീനമാക്കുന്നതിൽ അവർക്ക് ഒരു പ്രധാന പങ്കുണ്ടായിരുന്നു. നാളിതുവരെ സിനിമയിൽ ഒരു അശ്ലീല പ്രദർശനം നടത്തിയിട്ടില്ല എങ്കിൽ കൂടി , സെറ്റ് സാരി ഉടുത്ത് വരുമ്പോൾ അവളിൽ തെളിയുന്ന മുഖശ്രീ ,

ഇറുകിയ ചുരിദാർ ധരിച്ചു വരുന്ന സീനുകളിൽ തെളിയുന്ന നിതംബത്തിന്റെയും മാറിടത്തിന്റെയും അവയവ പുഷ്ടി .. കൊഴുത്തുരുണ്ട ചന്തികളുടെ ആട്ടം മറ്റുള്ളവരുടെ കണ്ണിൽ നിന്ന് മറക്കാൻ എന്നോണം നിറഞ്ഞു നിൽക്കുന്ന ഇടതൂർന്ന കറുത്ത മുടി … ഒരു കൗമാരക്കാരന്റെ രാത്രികളെ നിദ്രാവിഹീന മാക്കാൻ ഇത് മതിയായിരുന്നു. എന്നെങ്കിലും വിവാഹ പ്രായം എത്തുമ്പോൾ ഇതുപോലൊരു നാടൻ സുന്ദരിയെ സ്വന്തമാക്കണമെന്നു മനസ്സാ ആഗ്രഹിച്ചിരുന്ന കാലം. സചിത്ര ഭൂമിയിലും മാനാ യിലും വന്നിരുന്ന അവളുടെ മുഖ ചിത്രമുള്ള താളുകൾ നോട്ട് പുസ്തകങ്ങളുടെ പുറം ചട്ട യാക്കി മാറ്റിയിരുന്ന സമയം .. ആ കാലത്ത് എപ്പോഴോ ആണ് ഇടിത്തീ പോലെ ആ വാർത്ത ഞാൻ കേട്ടത് .. നിയുക്താ വർമ്മ .. ആക്ടർ സിജു മേനോനുമായി പ്രണയത്തിലാണെന്ന്.

പിന്നീട് എപ്പോഴോ പത്രത്തിൻറെ മുൻ താളുകളിൽ അവരുടെ വിവാഹ ചിത്രം കണ്ടു.
മനസ്സിനോട് ചേർന്ന് നിന്ന ആരോ അകന്നു പോയ തോന്നലായിരുന്നു കുറച്ചു നാൾ .. കല്ലമ്പലം കാവിലെ തിറയുടെ സമയത്താണ് ഉത്സവ പറമ്പിൽ വെച്ചിരുന്ന പടു കൂറ്റൻ ഫ്ളക്സ്ബോർഡിൽ ടൗണിലെ അപ്സര ജുവലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിന് സിജു മേനോനും നിയുക്ത വർമ്മ യും വരുന്നു എന്ന വാർത്ത ഞാൻ വായിച്ചത്.

ഉദ്ഘാടന തീയതി കുറിച്ചിട്ടത് ഞാൻ എൻറെ മനസ്സിലായിരുന്നു .. പിന്നീട് ആ ദിവസത്തേക്കുള്ള കാത്തിരിപ്പ് .. ഒടുവിൽ പഞ്ചർ ശശിയേട്ടന്റെ കടയിൽ നിന്നും മണിക്കൂറിന് രണ്ട് രൂപ വാടകക്ക് സൈക്കിളും എടുത്തു കൊണ്ട് 6 കിലോമീറ്റർ അപ്പുറമുള്ള ടൗണിലെ ഉദ്ഘാടന വേദിയിലേക്ക് ആത്മ സുഹൃത്തുമായി ഒരു യാത്ര.

കാവിലെ തിറ യേക്കാൾ ആളുകൾ തിങ്ങി നിറഞ്ഞ സദസ്സിന്റെ മീറ്ററുകൾ ദൂരെ മതിലിന് മുകളിൽ കയറി നിന്നു കൊണ്ട് സദസ്സിലിരുന്ന ഒരാളുടെ പോലും മുഖം വ്യക്തമാകാത്തത്ര കഷ്ടമായി ഒരു ദൂരക്കാഴ്ച ദർശനം. അതു കൊണ്ടും മനസ്സിലെ ആഗ്രഹം അടങ്ങാതെ തിക്കിത്തിരക്കി വേദിയുടെ പിന്നിലായി അല്പം ദൂരെ മാറി നിലയുറപ്പിച്ചപ്പോൾ കാണുവാൻ സാധിച്ചത് സ്റ്റേജിൽ നില്ക്കുന്ന നിയുക്ത വർമ്മയുടെ പിന്നാമ്പുറം ആയിരുന്നു. സിജു എട്ടനുമായി ചേർന്ന് നിന്നു കൊണ്ട് , അവർ തമ്മിലുണ്ടായിരുന്ന പ്രണയത്തെപ്പറ്റിയും മധു വിധു യാത്രകളെ പറ്റിയും മൈക്കിലൂടെ നിയുക്ത ഓർമ്മകൾ അയവിറക്കുകയാണ്.

ഈ സമയമത്രയും എൻറെ കണ്ണുകൾ അവളുടെ ഓരോ ചലനത്തിലും ആടി കളിക്കുന്ന നിതംബ സൗന്ദര്യത്തിന് മേലായിരുന്നു. ഇട തൂർന്ന് കിടക്കുന്ന പാറിപ്പറന്ന കാർകൂന്തൽ എൻറെ കാഴ്ച ആനന്ദത്തിന് പലപ്പോഴും ഒരു വിലങ്ങു തടിയായി.

കൂട്ടുകാരനെയും പിന്നിലിരുത്തി സൈക്കിൾ ചവിട്ടുമ്പോൾ എത്രയും വേഗം വീട്ടിൽ എത്തിച്ചേരണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ. സൈക്കിൾ വാടക നൽകി തിരികെ ഏൽപ്പിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു. അന്നൊരു വൈകുന്നേരവും രാത്രിയിലുമായി ഒരു കൗമാരക്കാരന് ആവുന്ന വിധത്തിൽ ശുക്ല വിസർജനം നടത്തി സായൂജ്യം അടയുമ്പോൾ മനസ്സിൽ ഒരു രൂപം മാത്രമായിരുന്നു , ‘നിയുക്ത വർമ്മ ‘ .

കാലം കര വിരുത് കാണിക്കുന്നത് എത്ര മാത്രം അത്ഭുതപ്പെടുത്തിക്കൊണ്ട് ആണ്. അന്നത്തെ ഏതോ രാത്രി യിലെ  പ്രാർത്ഥനയുടെ ഫലമാകാം ഇന്ന് മൂന്നാറിന്റെ തണുപ്പിൽ .. ഒരു കോട്ടേജിൽ സിജു ഏട്ടന്റെ കൂടെ ഇങ്ങനെ നിൽക്കുവാൻ സാധിച്ചതും സ്വന്തം ഭാര്യയുമായുള്ള ഫോൺ  സംഭാഷണം അടുത്തു നിന്ന്

കേൾക്കുവാൻ സാധിക്കുന്നതും.

എന്നെ ചിന്തകളുടെ ഭൂത കാലത്തിൽ നിന്നും മൂന്നാറിലെ തണുപ്പിലേക്ക് മടക്കിക്കൊണ്ടു വന്നത് സിജു ഏട്ടൻറെ വിളി ആയിരുന്നു .
.

“എടാ .. ഇന്നാ .. അവൾക്ക് നിന്നോട് എന്തോ സംസാരിക്കണമെന്ന് ?”

ഒരു ഞെട്ടലോടെ ഞാൻ വിറച്ചു കൊണ്ട് ചോദിച്ചു ,

“ആ …. ആർക്ക് സംസാരിക്കണമെന്ന് ?”

“എൻറെ ഭാര്യക്ക് … അല്ലാതെ ആർക്കു , ഫോൺ പിടിയെടാ പോത്തേ…”

ദേഷ്യത്തോടെയുള്ള സിജു ഏട്ടൻറെ മറുപടി കിട്ടി.

തൊട്ടടുത്തു നിൽക്കുന്നവർ മനസ്സിൽ കരുതുന്നത് ഡീകോഡ് ചെയ്യുന്നതിനുള്ള യന്ത്രം വല്ലതും സിനിമാക്കാരുടെ കയ്യിൽ ഉണ്ടാകുമോ … അങ്ങനെയെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ചിന്തിച്ചു കൂട്ടിയതിന് തെറി വിളിക്കുന്നതിന് ആയിരിക്കുമോ അവർ ഫോൺ എൻറെ കയ്യിൽ തരുന്നത്.

വലതു കൈ കൊണ്ട് സിജു ഏട്ടൻറെ കയ്യിൽ നിന്നും ഫോൺ മേടിക്കുമ്പോൾ എൻറെ ഇടതു കൈ കൊണ്ട് വലതു കൈയുടെ വിറയൽ തടയുവാൻ ഞാൻ ഒരു വിഫല ശ്രമം നടത്തി.

“നീ എന്താടാ നിന്ന് വിറക്കുന്നത് .. ?”

ഫോൺ എൻറെ കയ്യിൽ ഏൽപ്പിച്ച്

മൂന്നാമത്തെ പെഗ് ഗ്ലാസിലെക്ക് പകരുന്നതിനിടെ സിജു ഏട്ടൻറെ ചോദ്യം.

“പുറത്ത് നല്ല തണുപ്പ് ആയതു കൊണ്ടാവും “

അദ്ദേഹത്തിനോട് മറുപടി പറഞ്ഞ് വിനയത്തോടെ ഫോൺ ചെവിയിലേക്ക് മുട്ടി മുട്ടിയില്ല എന്നാ ഭാവത്തിൽ വെച്ചു …

“ഹലോ ….”

“താനാണോ എൻറെ ഭർത്താവിനെ കുടിപ്പിച്ചു കിടത്തുന്നതിന് എഗ്രിമെൻറ് എടുത്ത് വന്നിരിക്കുന്ന പുതിയ ആള് “

ഗൗരവത്തോടു കൂടി തന്നെ മറുതലക്കൽ നിന്നും എൻറെ സ്വപ്ന സൗന്ദര്യം നിയുക്ത യുടെ ചോദ്യം.

“അയ്യോ .. അല്ല മാഡം “

“കള്ളം പറയുന്നോ താനല്ലെ ഡോ

കുപ്പി കൊണ്ട് കൊടുത്തത് ?”

“കുപ്പികൊണ്ട് കൊടുത്തത് ഞാൻതന്നെയാണ് പക്ഷേ അദ്ദേഹം പറയുന്നത് അനുസരിക്കുക എന്നുള്ളത് മാത്രമല്ലേ മാഡം എൻറെ ഡ്യൂട്ടി “

“താൻ കൂടുതൽ ഒന്നും പറയണ്ട .. ഞങ്ങളോടൊക്കെ അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ അദ്ദേഹത്തെ ഇങ്ങനെ കുടിക്കാൻ അനുവദിക്കരുത് “

മനസ്സിലെവിടെയോ ഒരു കുളിര് കോരിയിടുന്ന വാക്കുകളായിരുന്നു അത്. ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ .. എന്നോ !!

.. ഈ മനസ്സ് നിറയെ നിങ്ങളോട് എനിക്ക് സ്നേഹം മാത്രമായിരുന്നു … അത് ആരാധന ആകാം സ്നേഹമാകാം കാമം ആകാം .

മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടിയ എന്നെ ചിന്തയിൽ നിന്നും തിരികെ ഇറക്കിയത് നിയുക്ത യുടെ  ഫോണിലൂടെയുള്ള ശബ്ദമായിരുന്നു.

“ഹലോ .. താൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?”

“ഉണ്ട് മാഡം .. അദ്ദേഹം ഇനി കുടിക്കാതെ ഞാൻ നോക്കിക്കോളാം “

“താൻ വാക്കു പാലിക്കുക ആണെങ്കിൽ സന്തോഷം  ..ആട്ടെ എന്താ ഡോ തന്റെ പേര് ?”

“എൻറെ പേര് ജിജോ എന്നാണ് മാഡം .. മാഡത്തിന്റെ പല സിനിമകളും മൂന്നും നാലും വട്ടം ഞാൻ കണ്ടിട്ടുണ്ട് “

“മൂന്നു നാല് പ്രാവശ്യം കാണുന്നതിനുവേണ്ടി മാത്രം എന്താണ് അതിലൊക്കെ ഉള്ളത്  ?”

നിയുക്ത യുടെ മറു ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ ഞാൻ പരുങ്ങി.

“ഹും … അപ്പോൾ ശരി താൻ വാക്കു പാലിക്കുന്നവൻ ആണോ എന്നു  ഞാനൊന്നു നോക്കട്ടെ “

അമർത്തി ഒരു മൂളലോടെ മറു തലയ്ക്കൽ ഫോൺ കട്ടായി.

കോൾ ഡിസ്കണക്ട് ആയ ഫോൺ ടേബിളിലേക്ക് ശബ്ദമുണ്ടാക്കാതെ ഭവ്യതയോടെ വെക്കുമ്പോൾ എൻറെ മനസ്സിൽ മുഴുവൻ , നിയുക്ത വർമ്മ എന്നോട് പേര് ചോദിച്ചതിൽ ഉള്ള സന്തോഷമായിരുന്നു.

മൂന്നു പെഗ് കഴിച്ചതിന്റെ  ആലസ്യത്തിൽ സോഫയുടെ ഹാൻഡ് ഹോൾഡിലേക്ക്‌ തലയും വച്ച് കിടക്കുന്ന സിജു എട്ടനോട്‌ അനുവാദം ചോദിക്കാതെ കുപ്പിയിൽ നിന്നും നാലാമത്തെ പെഗ് ഞാൻ പകർന്നു കൊടുത്തു.

“നീ അല്ലെ ഡാ .. എൻറെ പെണ്ണും പിള്ളയ്ക്ക് വാക്ക് കൊടുത്തത് ഇനി എന്നെ കൊണ്ട് കുടിപ്പിക്കില്ല എന്ന് “

സിജു ഏട്ടൻ ചോദിച്ചു.

“വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് അങ്ങനെ പലതും പറയാം ഈ തണുപ്പത്ത് രണ്ടു പെഗ്

അടിച്ചില്ലെങ്കിൽ എങ്ങനെയാണ് ശരിയാകുക “

ഞാൻ പറഞ്ഞു.

“നീ ആള് കൊള്ളാമല്ലോ…  നീ എനിക്കൊരു മുതൽക്കൂട്ടാകുമെന്ന് തോനുന്നു  .. കള്ള മയിരൻ “

സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു എന്നെ തെറി വിളിച്ചുകൊണ്ട് സിജു  ഏട്ടൻ ഞാൻ ഒഴിച്ചു കൊടുത്ത

നാലാമത്തെ പെഗ് കഴിക്കുവാൻ ആരംഭിച്ചു.

“ഇന്ന് ഇനി ചേട്ടൻ കുടിക്കരുത് .. നിയുക്ത ചേച്ചിക്ക് ഞാൻ ഉറപ്പ് കൊടുത്തതാണ് .. സമയം ഒരുപാട് ആകുന്നു പുറത്ത് മഞ്ഞു വീഴ്ച തുടങ്ങിയിട്ടുണ്ട് ഞാൻ പൊയ്ക്കോട്ടേ നാളെ രാവിലെ 8 മണി ആകുമ്പോഴേക്കും എത്താം “

ഞാൻ പറഞ്ഞു.

“നാളെ രാവിലെ എത്ര മണിക്കാണ് ഷൂട്ടിംഗ്..  എന്താണ് സീൻ …  ഒന്നും  ഓർമ്മ കിട്ടുന്നില്ല “

മദ്യം തലയ്ക്ക് പിടിച്ചു  മധിച്ചു തുടങ്ങിയതിന്റെ ആലസ്യത്തിൽ സിജുവേട്ടൻ ചോദിച്ചു.

“രാവിലെ 8.30 ന് സെറ്റിൽ എത്തണം .. സോങ്ങ് ആണ് എടുക്കുന്നത് .. ഞാൻ എട്ടുമണിക്ക് കൃത്യം എത്താം .. ചേട്ടൻ ആഹാരം കഴിക്കുവാൻ മറക്കരുത് “

ഉത്തരവാദിത്വത്തോടുകൂടി ഡിന്നർ ബോക്സ് അദ്ദേഹത്തിന്റെ ടേബിളിലേക്ക് എടുത്തു വെച്ചു കൊണ്ട് ഞാൻ പറഞ്ഞു.

അദ്ദേഹത്തോട് ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് നാലാം നമ്പർ കോട്ടേജിൽ നിന്നും ഞാൻ പുറത്തിറങ്ങി.

കോട്ടേജിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ സമയം 11 കഴിഞ്ഞിരുന്നു. അകത്തേക്ക് കേറിയപ്പോൾ ഉള്ളതിനേക്കാൾ അധികം തണുപ്പ് ആയി കഴിഞ്ഞു പുറത്ത്. തണുപ്പു കൊണ്ട് പല്ലുകൾ പരസ്പരം കൂട്ടിയിടിക്കുന്ന അവസ്ഥ. ഈ വിറയലിന്റെ ഇടയിലും മനസ്സിൽ സന്തോഷിക്കുവാൻ ഒരു കാരണം , നിയുക്ത ചേച്ചിയും സിജു ഏട്ടനും. ഓരോന്ന് ആലോചിച്ച് കോട്ടേജിലെ പാർക്കിംഗ് ഏരിയയിലൂടെ നടന്നു പുറത്തേക്ക് കടക്കാൻ ഒരുങ്ങിയപ്പോൾ ഒരു പിൻ വിളി.

“എടാ … നീ ഇതുവരെ പോയി ല്ലെ “

തിരിഞ്ഞുനോക്കിയപ്പോൾ സംവിധായകൻ വിമൽ നടേശൻ ആണ്. കൂടെ പേരറിയാത്ത രണ്ടു പേരും.

“ഇല്ല സാർ .. ഞാൻ സിജു ഏട്ടൻറെ കോട്ടെജിൽ ആയിരുന്നു “

“അയാളെ മണിയടിച്ച് കൂടെ കൂടിക്കോ .. നിന്നെക്കൊണ്ട് അതൊക്കെ പറ്റൂ “

ഒരു ശാപ വചനംപോലെ വിമൽ സാർ പറഞ്ഞു.

‘പിന്നെ നീ അങ്ങ് വലിയ കുന്നേലെ ഒൗത അല്ലേ … അതു കൊണ്ടാണല്ലോ ആദ്യ പടം തന്നെ എട്ടു നിലയിൽ പൊട്ടിച്ചത് .. ഒന്ന്‌ പോ മലരേ …’

അയാളെ മനസ്സിൽ തെറി പറഞ്ഞ് നിൽക്കുന്നതിനിടയിൽ എനിക്ക് നേരെ വീണ്ടും വിമൽ സാറിൻറെ ചോദ്യം.

“നിനക്ക് കാറോടിക്കാൻ അറിയാമോ ?”

“അറിയാം സർ ഹെവി ലൈസൻസും ഉണ്ട് “

ഞാൻ മറുപടി നൽകി.

“നീ അത്ര വലിയ ഹെവി ഒന്നും ഓടിക്കേണ്ട ഈ കാർ ഓടിച്ചാൽ മതി “

മദ്യ ലഹരിയിൽ ചാരി നിൽക്കുന്ന കാർ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“നാളത്തെ സോങ്ങ് ന് വേണ്ടി ഒരു ആക്ട്രസ്സ് നെ കൊണ്ടു വരുന്നതിനു വേണ്ടിയാണ് നിന്റെ നമ്പർ താ

ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യാം .. “

കൂടെയുണ്ടായിരുന്ന പേരറിയാത്ത മനുഷ്യൻ എന്നോടായി പറഞ്ഞു.

ഞാൻ നമ്പർ നൽകിയതനുസരിച്ച് അയാൾ ലൊക്കേഷൻ ഷെയർ ചെയ്തു. കൂടെ അവിടെയെത്തി കഴിഞ്ഞ് കോൺടാക്ട് ചെയ്യുവാനുള്ള നമ്പരും.

പോകേണ്ട സ്ഥലം തമിഴ് നാട്ടിലെ ‘കുറിച്ചി കൊട്ടെ’ .. മൂന്നാറിൽ നിന്നും കൃത്യം രണ്ടര മണിക്കൂർ യാത്ര. രാവിലെ ആറ് മണിക്ക് മുൻപ് നടിയെയും കൂട്ടി തിരികെയെത്തണം എന്നാണ് നിർദ്ദേശം. ഏത് നടിയെയാണ് കൊണ്ടു വരാൻ പോകുന്നതെന്നോ മറ്റു കാര്യങ്ങളൊ വിശദമായി പറഞ്ഞു തന്നിരുന്നില്ല.

വിമൽ നടേശൻ എന്റെ കയ്യിലേക്ക് ഏൽപ്പിച്ച ആരുടേതെന്ന് പോലുമറിയാത്ത ഹോണ്ട അമേസ് കാറുമായി രാത്രി 11മണിക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു കൊണ്ട് കോടമഞ്ഞിറങ്ങിയ മൂന്നാറിലെ വഴിയിലൂടെ  ‘ കുറിച്ചികൊട്ടൈ ‘ ലക്ഷ്യമാക്കി ഞാൻ കാർ പായിച്ചു.

മറയൂർ വഴി മാനിപ്പട്ടി എത്തിയപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. പിന്നീട് ഏകദേശം അര മണിക്കൂറോളം യാത്ര ചെയ്ത് അവർ ഷെയർ ചെയ്തു തന്ന സ്ഥലത്ത് ഞാൻ എത്തി.

‘മുരുകൻ ഇഡലി ഷോപ്പ് ‘ എന്ന് തമിഴിലും ഇംഗ്ലീഷിലും എഴുതി വച്ചിരുന്ന ഒരു ചെറിയ ഹോട്ടലിന്റെ മുന്നിലേക്ക് ഞാൻ വണ്ടി നിർത്തി. വാട്സാപ്പിൽ ഉണ്ടായിരുന്ന നമ്പറിലേക്ക് ഞാൻ വിളിച്ചു.

“ഹലോ .. ഇത് യാര് ?”

മറുതലയ്ക്കൽ ഒരു സ്ത്രീ ശബ്ദം മുഴങ്ങി.

“നാൻ മൂന്നാറിൽ ഇരുന്ത വരുകിരെൻ “

അറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞൊപ്പിച്ചു.

“ഓകെ .. വെയിറ്റ് പണ്ണുകോ.   നാൻ അഞ്ച് നിമിഷത്തെ ഉള്ളിൽ വരുകിരെന് “

ഇത് പറഞ്ഞു കൊണ്ട് മറു തലയ്ക്കൽ ഫോൺ നിശബ്ദമായി.

10 മിനിട്ടുകൾക്ക് ശേഷം ഇഡലി ഷോപ്പിന്റെ പിൻ ഭാഗത്തെ വഴിയിൽ കൂടി ഒരു അമ്മയും കുഞ്ഞും കാറിൻറെ അടുത്തേക്ക് വന്നു. ബാക്ക് ഡോർ തുറന്ന് അകത്തേക്ക് കയറിയ അവരുടെ സൗകര്യത്തിനായി കാറിനുള്ളിലെ ലൈറ്റ് തെളിയിച്ചു പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി.

കാറിനുള്ളിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ എവിടെയോ കണ്ടു മറന്ന ഒരു മുഖം. കയ്യിലുള്ള കുഞ്ഞിന് കഷ്ടിച്ച് ഒരു രണ്ടു വയസ്സ് പ്രായം കാണും.

“നിങ്ങള് മലയാളിയാണോ ?”

“അതേ .. പേര് ജിജോ “

“ഫോൺ വിളിച്ചപ്പോൾ തപ്പിത്തടഞ്ഞ് തമിഴ് സംസാരിക്കുന്നത് കേട്ടപ്പോഴേ എനിക്ക് തോന്നി .. “

അവർ എന്നോട് പറഞ്ഞു.

പെട്ടെന്ന് അവർ അഭിനയിച്ച ഏതാനും ചില സിനിമകളുടെ പേര് മനസ്സിലേക്ക് ഓടിയെത്തി. ‘സമ്മർ ഇൻ കൊടൈക്കനാൽ ‘എന്ന മൂവിയിൽ അഭിനയിച്ച ജയശ്രീ എന്ന നടി ആയിരുന്നു അത് . വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് പോയ അവരെ പിന്നീട് മലയാള സിനിമ മറന്നു കഴിഞ്ഞിരുന്നു.

“ജയശ്രീ മാഡം അല്ലേ .. ?”

“ഹൊ .. എൻറെ പേരൊക്കെ ഇപ്പോഴും ഓർത്തിരിക്കുന്ന ആൾക്കാർ ഉണ്ടോ ?”

“മാഡം അഭിനയിച്ച ചില സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് ..”

“സന്തോഷം …  ചില സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണ് ഇന്ന് ഈ ഗതി എനിക്ക് വന്നത് “

മെത്രാൻ അച്ഛൻറെ ഇടയ ലേഖനം പോലെ ആർക്കും മനസ്സിലാകാത്ത എന്തോ ഒരു മറുപടി അവർ നൽകി.

പിന്നീട് ഒന്നും എനിക്ക് അവരോട് സംസാരിക്കാൻ തോന്നിയില്ല. മൂന്നാറിന്റെ തണുപ്പ് ലക്ഷ്യമാക്കി വളരെ വേഗത്തിൽ ഞാൻ കാറു പായിച്ചു.

വിമൽ നടേശൻ എന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കി നടിയുമായി 6 മണിക്ക് മുൻപ് തന്നെ കാർമല ഗിരി എസ്റ്റേറ്റിലേക്ക് ഞാനെത്തി.

സംവിധായകന്റെ ഒപ്പം രാത്രി ഞാൻ കണ്ട അപരിചിതരായ രണ്ടു പേരിൽ ഒരാൾ ,  ഞങ്ങൾ വരുന്ന വഴി എവിടെയെത്തി എന്ന് വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അയാൾ ആ തണുപ്പത്ത് ഞങ്ങളെക്കാത്ത് എസ്റ്റേറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നിരുന്നു.

“പ്രൊഡ്യൂസർ സാർ ഒന്നാംനമ്പർ കോട്ടേജിൽ ഉണ്ട് .. നീ പോയി അയാളെ ഒന്ന് കണ്ട് ഗുഡ്മോർണിംഗ് പറഞ്ഞിട്ട് പോരേ .. “

നടി യോട് ആയി അയാൾ പറഞ്ഞു.

ഒരു കാലത്ത് അല്പ സ്വല്പം പേരും പെരുമയും ഒക്കെ ഉണ്ടായിരുന്ന നടിയെ നീ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ആ വ്യക്തിയോട് എനിക്ക് നീരസം തോന്നി.

“ഇത്ര കാലത്തെ പ്രൊഡ്യൂസർ  എഴുന്നേറ്റ് കാണുമോ ?”

കുഞ്ഞിനെ മൂന്നാറിലെ തണുപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു ടർക്കിയിൽ പൊതിഞ്ഞ് മാറോട് ചേർത്ത് ജയശ്രീ അയാളോട് ചോദിച്ചു.

“എഴുന്നേറ്റോന്നോ .. കൊള്ളാം നല്ല കഥ , അയാള് പറഞ്ഞിട്ടാണ് ഈ തണുപ്പത്ത് വന്നു എനിക്ക്  നിൽക്കേണ്ടി വന്നത് നീ വന്നാലുടനെ അറിയിക്കാൻ പറഞ്ഞിട്ട് .. “

“എങ്കിൽ ശരി ഞാൻ ഇപ്പോത്തന്നെ പോയി സാറിനെ കണ്ടോളാം .. “

അയാൾക്ക് മറുപടി നൽകിക്കൊണ്ട് ജയശ്രീ കുഞ്ഞുമായി പ്രൊഡ്യൂസറിന്റെ കോട്ടേജിലേക്ക് പോകാനൊരുങ്ങി.

“നീയെന്തിനാ ഈ കൊച്ചിനെ ഒക്കെ എടുത്തോണ്ട് ഇങ്ങോട്ട് വന്നത് ഇതിനെ അവിടെയെങ്ങാനും ഇട്ടു വന്നാൽ പോരായിരുന്നോ “

കോട്ടേജിലേക്ക് നടക്കാൻ ഒരുങ്ങിയ ജയശ്രീ യോട്‌ ആയി അയാൾ ചോദിച്ചു.

“ഒറ്റക്ക് എങ്ങനെയാണ് കുഞ്ഞിനെ അവിടെ ആക്കിയിട്ടു വരുന്നത് അതു കൊണ്ടാണ് കൂടെ എടുത്തത്…  ഈ തണുപ്പത്തേക്ക്‌ കൊണ്ടു വരാൻ എനിക്ക് താത്പര്യം ഉണ്ടായിട്ടല്ല .. “

കുഞ്ഞിനെ മാറോട് ഒന്നുകൂടെ ചേർത്ത് അമർത്തി കൊണ്ടുള്ള ജയശ്രീയുടെ മറുപടിയിൽ എനിക്ക് വിഷമം തോന്നി.

“നീ വെറുതെ പ്രാരാബ്ദം പറഞ്ഞു നിൽക്കാതെ കുഞ്ഞിനെ ഇവനെ  ഏൽപ്പിച്ചിട്ട് അയാളെ പോയി കണ്ടിട്ട് വാ .. “

എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജയശ്രീ യോട് ആയി അയാൾ പറഞ്ഞു.

“എടാ .. ഇവള് പോയിട്ട് വരുന്നത് വരെ നീ കുഞ്ഞിനെ ഒന്ന് നോക്കൂ … “

ആജ്ഞാപിക്കുന്ന സ്വരത്തിൽ എന്നോടായി അയാൾ പറഞ്ഞു.

മറുത്ത് ഒരക്ഷരം എതിര് പറയാതെ കുഞ്ഞിനെ എനിക്ക് നേർക്ക് ജയശ്രീ നീട്ടി. രണ്ടു വയസ്സോളം പ്രായം വരുന്ന ആ കുഞ്ഞിന്റെ ഉറക്കത്തിന് കേടു വരാത്ത രീതിയിൽ പതുക്കെ ഞാൻ അതിനെ എടുത്ത് എന്റെ തോളോട് ചേർത്തു.

ജയശ്രീ പ്രൊഡ്യൂസറുടെ കോട്ടേജിലേക്ക് പോയ നിമിഷമാണ് കുഞ്ഞിന് മഞ്ഞു കൊള്ളും എന്ന കാര്യം ഞാൻ ഓർത്തത്. ധൈര്യപൂർവ്വം കുഞ്ഞിനെ കിടത്താനോ  കേറി ചെല്ലാനോ പറ്റിയ ഒരു കോട്ടേജ് എനിക്ക് അവിടെയില്ല. പെട്ടെന്നാണ് ലേക്ക് സൈഡിലുള്ള സിജു ഏട്ടൻറെ നാലാം നമ്പർ കോട്ടേജ് മനസ്സിലേക്ക് വന്നത്. നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ അടുത്തുള്ള കാഴ്ചകൾ പോലും മഞ്ഞിനാൽ മറയപ്പെട്ടിരിക്കുന്നു , ടർക്കിയിൽ കുഞ്ഞിനെയും മൂടി കൊണ്ട് ഞാൻ ലേക്ക് സൈഡിലൂടെ നാലാം നമ്പർ കൊട്ടേജിന് മുന്നിലെത്തി , അതിൻറെ സിറ്റൗട്ട് ഏരിയയിൽ കുഞ്ഞിന് തണുപ്പ് ഏൽക്കാത്ത വിധം ഭദ്രമായി പുതപ്പിച്ചു കിടത്തി.

പെട്ടെന്നാണ് പ്രൊഡ്യൂസറുടെ ഒന്നാം നമ്പർ കോട്ടേജിൽ എന്തിന് ആയിരിക്കും ഇത്രേം വെളുപ്പിനെ ജയശ്രീ വന്നാലുടൻ ചെല്ലാൻ പറഞ്ഞത് എന്ന ഒരു തോന്നൽ മനസ്സിലേക്ക് വന്നു. കുഞ്ഞിൻറെ സുഖനിദ്ര ഉറപ്പുവരുത്തിയ ശേഷം ഒന്നാം നമ്പർ കോട്ടേജിലേക്ക് വീണ്ടും വച്ചു പിടിച്ചു. അവിടെയും സ്ഥിതിക്ക് മാറ്റമൊന്നുമില്ല കൊട്ടേജും പരിസരവും മഞ്ഞിനാൽ മൂടപ്പെട്ട് കിടക്കുകയാണ്.

അകത്ത് എന്ത് നടക്കുന്നു എന്നറിയാൻ യാതൊരു വഴിയുമില്ല , ആരോ പറഞ്ഞു കേട്ടിട്ടുണ്ട് എത്ര ബുദ്ധിമാൻ ആണെങ്കിലും സംഗതി അവിഹിതം ആണെങ്കിൽ അതിനു തൊട്ടു മുൻപുള്ള നിമിഷം സ്ഥല കാല ബോധം നഷ്ടപ്പെടുമെന്നും സ്ഥിരം അടയ്ക്കുന്ന ജനലോ വാതിലോ പോലും കുറ്റി ഇടാൻ മറന്നു പോകും എന്നും. കോട്ടേജിലെ പിൻ ഭാഗത്ത് കറങ്ങി അങ്ങനെ ഒരു സാധ്യത ഉണ്ടോ എന്ന് വിലയിരുത്തി , നിരാശ ആയിരുന്നു ഫലം.

മാസ്റ്റർ ബെഡ് റൂമിന് പിൻ ഭാഗത്തായി , കടുത്ത തണുപ്പിൽ നിന്നും രക്ഷ നേടുന്നതിന് അകത്ത് തീ കൂട്ടാനുള്ള ഫയർ ചിമ്മിനിയുടെ ഒരു വേന്റിലേഷൻ കണ്ടു , തൊട്ടു നോക്കി ഭാഗ്യത്തിന് അകത്ത് കൂട്ടാത്തതുകൊണ്ട് ചൂടില്ല. വലതുഭാഗത്തുള്ള ജനാലയുടെ പടിക്ക്‌ ചവിട്ടി വെന്റിലേഷന്റെ ഉള്ളിലേക്ക് നോക്കി.

മാസ്റ്റർ ബെഡ്റൂമിന് അകത്ത് നല്ല വെളിച്ചമാണ് , ബെഡിന് സമീപമുള്ള സോഫയിൽ ഒരു ഡയറിയിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തി കൊണ്ട് നര കയറിയ മുടിയുമായി പ്രൊഡ്യൂസർ ഇരിപ്പുണ്ട്. ജയശ്രീയെ അവിടെയെങ്ങും കാണുന്നില്ല.

‘ഇവളിത് എങ്ങോട്ട് പോയി കഷ്ടപ്പെട്ട് വലിഞ്ഞു കയറിയത് വെറുതെയായോ …’

ആ നിമിഷം ഞാൻ അങ്ങനെ ചിന്തിച്ചു പോയി.

പെട്ടെന്ന് എൻറെ ചിന്തകൾക്ക് മറുപടിയായി കൈയിൽ ഒരു കപ്പ് ചായയുമായി മാസ്റ്റർ ബെഡ്റൂ മിന്റെ അകത്തേക്ക് ജയശ്രീ വന്നു.

“ഒരു ചായ ഇട്ടു തരാൻ പറഞ്ഞത് ബുദ്ധിമുട്ടായോ … “

ചെറു ചിരിയോടെയാണ് പ്രൊഡ്യൂസറുടെ ചോദ്യം.

“എന്ത് ബുദ്ധിമുട്ട് സർ കിച്ചനിൽ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു .. “

“ഒരു നടിയുടെ കൈ കൊണ്ട് ഉണ്ടാക്കിയ  ഒരു കപ്പ് ചായ മേടിച്ചു കുടിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ സന്തോഷം “

അയാൾ പറഞ്ഞു.

“ഞാനിപ്പോൾ നടി അല്ലല്ലോ സർ സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഒരു സാദാ സ്ത്രീയല്ലേ … “

“ഹേയ് .. അങ്ങനെ ചിന്തിക്കരുത് ഒരു കാലത്ത് എന്റെ ആരാധനാ പാത്രമായിരുന്നു നിങ്ങൾ .. കഴിഞ്ഞ ദിവസമാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞിട്ട് നിങ്ങളുടെ അവസ്ഥ കുറച്ചു കഷ്ടമാണെന്ന് ഞാനറിഞ്ഞത് ..

അപ്പൊ തന്നെ വിമലിനോട്  പറഞ്ഞിട്ട് നിങ്ങളെ വിളിക്കാൻ ആളു വിടുക ആയിരുന്നു … സത്യത്തിൽ ഇങ്ങനെ ഒരു സോങ്ങ് ഏതെങ്കിലും തമിഴ് നടിയെ കൊണ്ട് ചെയ്യിക്കാമെന്ന് ആയിരുന്നു നിശ്ചയിച്ചിരുന്നത് .. പക്ഷേ എൻറെ ഒറ്റ ഒരാളുടെ നിർബന്ധമാണ് ജയശ്രീയെ ഇപ്പോൾ ഇവിടെ എത്തിച്ചത് “

“അവസ്ഥ അല്ലേ സാർ  മനുഷ്യരെക്കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത്..  സിനിമയിൽ തിളങ്ങി നിന്ന കാലത്തും , എന്തിന്  അഭിനയത്തിന്റെ തുടക്ക കാലത്ത് പോലും ഇങ്ങനെ ഗ്ലാമറസായി ഒരു സോങ്ങ് ഞാൻ ചെയ്തിട്ടില്ല … നിത്യ വൃത്തിക്ക് വകയില്ലാത്ത  അവസ്ഥയിൽ അതും ചെയ്യാൻ തയ്യാറായാണ് ഞാൻ വന്നിരിക്കുന്നത് “

പ്രൊഡ്യൂസർ നോട് ജയശ്രീ പറഞ്ഞു.

‘ അപ്പോൾ അങ്ങനെയാണ് കാര്യം .. പഴയ നടി ജയശ്രീയുടെ ഗ്ലാമർ സോങ്ങ് ചിത്രത്തിൽ വെച്ചിരിക്കുകയാണ് ‘

ഞാൻ മനസ്സിൽ ചിന്തിച്ചു.

ചായ കുടിച്ച കപ്പും മടിയിൽ നിന്ന് , കണക്ക് എഴുതിക്കൊണ്ടിരുന്ന ഡയറിയും ടീ പ്പോയുടെ മുകളിലേക്ക് വെച്ചു കൊണ്ട്  ലൂസായ ലുങ്കി ഒന്നു മുറുക്കി ഉടുത്ത് കൊണ്ട് കിഴവൻ പ്രൊഡ്യൂസർ പതുക്കെ ചെയറിൽ നിന്നും എഴുന്നേറ്റു.

“അപ്പൊ .. എങ്ങനെയാണ് കാര്യങ്ങൾ .. സമയം ആറു മണി കഴിഞ്ഞു എട്ടരയ്ക്ക് നിനക്ക് ലൊക്കേഷനിൽ എത്തണം വിത്ത് മേക്കപ്പ് .. കലാ പരിപാടിയിലേക്ക് കടക്കുക അല്ലെ.. “

എടുത്തടിച്ച പോലെയുള്ള പ്രൊഡ്യൂസറുടെ സംസാരത്തിൽ ജയശ്രീ യില് നിന്നും ശക്തമായ എതിർപ്പ് ഞാൻ പ്രതീക്ഷിച്ചു

“സാർ രാത്രിയിൽ ഒരു മണിക്ക് അവിടെ നിന്നും പുറപ്പെട്ടതാണ് ഞാൻ ഒന്ന് ഫ്രഷ് ആയിക്കോട്ടെ ബ്രഷ് പോലും ചെയ്തിട്ടില്ല .. “

ജയശ്രീയുടെ മറുപടി കേട്ട് ഞെട്ടിയത് ഞാനായിരുന്നു.

“കുളിച്ചൊരുങ്ങി കുറി തൊട്ട് വരാനൊന്നും ഇനി സമയമില്ല പെണ്ണേ…”

ഇതു പറഞ്ഞു കൊണ്ട് പ്രൊഡ്യൂസർ ജയശ്രീയെ കടന്നു പിടിച്ചു.

ബ്രഷ് പോലും ചെയ്തില്ല എന്ന് പറഞ്ഞ ജയശ്രീയുടെ ചുണ്ടുകൾ വായിലാക്കുക ആയിരുന്നു അയാൾ ആദ്യം ചെയ്തത്.

സ്ത്രീയുടെ സ്വ സിദ്ധമായ എതിർക്കാനുള്ള കഴിവ് ഇവിടെ കണ്ടില്ല .. ഏതോ പാപത്തിന്റെ പ്രായശ്ചിത്തം അനുഭവിച്ചു തീർക്കുക എന്നോണം നിശ്ചലമായി നിൽക്കുന്ന ജയശ്രീ യെയാണ് ഞാൻ കണ്ടത്. ഇരു കൈകളും താഴേക്കിട്ട് അയാളെ ഒന്നു സ്പർശിക്കുക പോലും ചെയ്യാതെ ഒരു ജീവച്ഛവമായി അവൾ നിൽക്കുന്നു. അവളുടെ ചുണ്ടുകളെ വലിച്ച് ഊറി കുടിക്കുന്നതിനേക്കാൾ അയാൾക്ക് താല്പര്യം ചുണ്ടിലെ യും നാക്കിലയും അവളുടെ തേൻകണങ്ങൾ സ്വന്തം നാക്ക് ഉപയോഗിച്ച് നക്കി എടുക്കുന്നതിനായിരുന്നു. ഇരു കൈകളാലും അവളെ സ്വന്തം ശരീരത്തോട് ചേർത്ത് നിർത്തിയിട്ട്‌ അയാൾ മുഖമാകെ നക്കി തുവർത്തുക ആയിരുന്നു. വലതുകൈ കൊണ്ട് ജയശ്രീയെ പിടിച്ചു മുന്നോക്കം നിർത്തി , അവളുടെ സമൃദ്ധമായ നിതംബ സൗന്ദര്യം പഴക്കം ചെന്ന ചുരിദാറിന് മുകളിൽ കൂടി ദൃഢം ഏറിയ കൈകളാൽ പിടിച്ച് അമർത്തുന്നതിൽ അയാൾ ആനന്ദം കണ്ടെത്തി.

അയാൾ കാട്ടി കൂട്ടുന്ന ചേഷ്ടകളുടെ പരിണിത ഫലമായി ധരിച്ചിരുന്ന ലുങ്കി വകഞ്ഞു മാറ്റി പുരുഷ ദണ്ട് പുറത്തേക്ക് തലയുയർത്തി നിന്നു. ജയശ്രീയെ പിടിച്ച് പിന്നിലേക്ക് വലിച്ച് അമർത്തിയപ്പോൾ അവളുടെ നിതംബ കൊഴുപ്പിലേക്ക്‌ ഞെരിഞ്ഞമർന്നു കൊണ്ട് ഒറ്റക്കണ്ണൻ മുകളിലേക്ക് തലയുയർത്തി നിന്നു.

ഇരു കാലുകൾ കൊണ്ടും മുകളിലേക്കും താഴേക്കും പൊങ്ങി താഴ്ന്നു കൊണ്ട് ഒറ്റക്കണ്ണനേ അവളുടെ സമൃദ്ധമായ പിൻ ഭാഗത്ത് അയാൾ അമർത്തി ഉരച്ചു കൊണ്ടിരുന്നു. ജയശ്രീ യില് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തത് അയാളെ

തെല്ലൊന്ന് നിരാശപ്പെടുത്തി , പിൻ ഭാഗത്തു കൂടി ഇടതു കൈ ഉപയോഗിച്ചു കൊണ്ട് അവളുടെ വലതു കവിളിൽ തമാശക്ക് എന്നോണം ഒരു ചെറിയ കൊട്ട് അയാൾ കൊടുത്തു.

അയാൾക്ക് അഭിമുഖമായി തിരിഞ്ഞു വന്ന ജയശ്രീ അവളുടെ നീട്ടി വളർത്തിയ നഖങ്ങളുള്ള കൈകളാൽ ആ പുരുഷനെ ദണ്ടിനേ അവളുടെ

വലത് കൈക്കുള്ളിലാക്കി. മരം കോച്ചുന്ന തണുപ്പത്ത് ജയശ്രീയുടെ ഇളം ചൂടുള്ള കൈകളുടെ സ്പർശന ഏറ്റതിനാൽ ആ പുരുഷ ദണ്ട് കുറച്ചധികം നീളവും വണ്ണവും ആർജ്ജിച്ചതായി എനിക്ക് തോന്നി. സുഖത്തിന് പാരമ്യത്തിലേക്ക് കടന്നു കൊണ്ട് അയാൾ ഇരു കൈകളാലും ജയശ്രീയുടെ മുലകൾ രണ്ടും ഞെരിച്ചു ഉടച്ചു. പഴക്കം ചെന്ന ചുരിദാർ അയാളുടെ കാമ പ്രകടനത്തിൽ കീറി പോകുമോ എന്ന ഭയമാകാം തെല്ലൊന്ന് പിന്നോക്കം മാറി സ്വ പ്രേരണയാൽ അവൾ ചുരിദാർ ടോപ്പ് ഊരി മാറ്റി. മങ്ങിയ ചാര നിറമുള്ള ചുരിദാർ പാന്റും കറുത്ത ബ്രായും ആ ശരീരത്തോട് ചേർന്ന് നിന്നിരുന്നു.

വർദ്ധിച്ച ആവേശത്തോടെ വീണ്ടും കടന്നു പിടിക്കാൻ ഒരുങ്ങിയ അയാളെ തടഞ്ഞു കൊണ്ട് ജയശ്രീ കഴുത്തിലുണ്ടായിരുന്ന കഴുത്തറ്റം പറ്റി നിൽക്കുന്ന ആ ചെറിയ താലി മാല ഊരി മാറ്റി ,  അതും ചുരിദാർ ടോപ്പും കൂടി ടീപ്പോയിലേക്ക് ഇട്ടു. വീണ്ടും അയാളിലേക്ക് അടുത്തു.

വീണ്ടുമൊരു അധര പാനം നടത്തി കൊണ്ടായിരുന്നു അയാൾ ജയശ്രീയെ സ്വാഗതം ചെയ്തത്. ഇത്തവണ അവൾ അത് ആസ്വദിക്കുന്നതായി എനിക്ക് തോന്നി. ഇരു കൈകളും ഉയർത്തി അവൾ അയാളെയും വരിഞ്ഞു മുറുക്കി. ഈ സമയം അയാളുടെ കൈകൾ ബ്രായ്ക്ക്‌ മുകളിൽകൂടി ജയശ്രീയുടെ മാറിടങ്ങളിൽ കവിത രചിക്കുക ആയിരുന്നു.

പകുതിയോളം അഴിഞ്ഞു നിന്നിരുന്ന അയാളുടെ ലുങ്കി വലതു കൈകളാൽ അവൾ ഊരിയെറിഞ്ഞു. അവൾക്കു മുന്നേ പൂർണ്ണ നഗ്നനായി മാറിയ പ്രൊഡ്യൂസർ തന്നോടൊപ്പം ചേർന്നു നിന്ന് വലിഞ്ഞു മുറുകി നിൽക്കുന്ന അവളെ ഇരു കൈകളാലും എടുത്ത് മുകളിലേക്ക് ഉയർത്തി.ചുരിദാർ പാന്റിന്റെ കെട്ട് തെല്ലൊന്നു ലൂസായി പുറത്തു ചാടിയ ആഴമേറിയ അവളുടെ പൊക്കിൾ ചുഴിയിൽ ഉയർത്തി നിർത്തി കൊണ്ട് തന്നെ അയാൾ നാവിട്ടിളക്കി. കിഴവൻ പകർന്നു നൽകിയ സുഖത്തിൽ ജയശ്രീ ഉയർന്നു നിന്നു കൊണ്ടു തന്നെ മുകളിലേക്ക് തലകൾ ഉയർത്തി.

അല്പ നേരത്തെ നാക്ക് ഇട്ട് ഇളക്കൽ കലാ പരിപാടിക്ക് ശേഷം അയാൾ അവളെ തറയിലേക്ക് താഴ്ത്തി നിർത്തി , തൊട്ടു പിന്നാലെ ബ്രായുടെ ഹുക്കുകൾ ഊരി മാറ്റി അവളുടെ മുലകൾ രണ്ടും പുറത്തേക്ക് ചാടിച്ചു. കുഞ്ഞിന് പാല് കൊടുക്കുന്നതിനാൽ ആണെന്നു തോന്നുന്നു അവ സാധാരണയിൽ അധികം തൂങ്ങിയാടി നിന്നിരുന്നു , മാത്രവുമല്ല ഞെക്കി പിഴിഞ്ഞു കൊണ്ടുള്ള അയാളുടെ കലാപരിപാടിയിൽ ലേശമായി  മുലപ്പാലും പുറത്തു വന്നിരുന്നു. നാക്കുകൾ ഉപയോഗിച്ച് ഒരു പിഞ്ചു കുഞ്ഞിനെ പോലെ അത് നക്കി വലിച്ചു കുടിക്കുന്നതിന് അയാൾ താല്പര്യം കാണിച്ചു.

മുലയിൽ നിന്നും ചുണ്ടുകൾ താഴേക്ക് ഇഴച്ചു കൊണ്ട് അവളുടെ മുന്നിൽ അയാൾ തറയിൽ മുട്ടു കാലിൽ ഇരുന്നു. ഞെരിച്ചമർത്തലിൽ എപ്പോഴോ പാതി കെട്ടഴിഞ്‌ നിന്നിരുന്ന അവളുടെ ചാര നിറത്തിലുള്ള പാന്റിന്റെ കെട്ട് പല്ലുകൾ കൊണ്ട് കടിച്ചു വലിച്ച് അഴിച്ചെടുത്തു.  അവളുടെ വെളുത്ത ശരീരത്തിൽ ഒരു ചുവന്ന ത്രികോണ വസ്ത്രം മാത്രമാക്കിക്കൊണ്ട് പാൻറ് തുടയിലൂടെ ഊർന്നിറങ്ങി നിലം പതിച്ചു.

തറയിൽ കിടന്നിരുന്ന പാന്റിനെ വലതു കാലു കൊണ്ട് തോണ്ടി ടീപ്പോയിലെക്ക്‌ അവൾ എടുത്തിട്ടു. തറയിൽ മുട്ടു കാലിൽ ഇരുന്നു കൊണ്ട് തന്നെ അയാൾ അവളുടെ ആ ചുവന്ന അടി വസ്ത്രവും ഊരി മാറ്റി.

ഷേവ് ചെയ്തു വൃത്തിയാക്കി വച്ചിരുന്ന ജയശ്രീയുടെ മദന കവാടം അയാൾക്കും എനിക്കും മുന്നിൽ ഇപ്പൊൾ അനാവൃതമായി. ചെറു കുറ്റി രോമങ്ങൾ പോലും കാണാനാകാത്ത വിധം ആ വെളുത്ത മദന പുഷ്പം വെട്ടിത്തിളങ്ങി നിന്നിരുന്നു.

ഇരു ശരീരങ്ങളും പൂർണ നഗ്നരായി  മാറിയ നിമിഷം വർധിതാവേശത്തോടെ വാരി പുണർന്നു കൊണ്ട് ബെഡിലേക്ക് അവർ മലർന്നടിച്ചു വീണു.

പരസ്പരം വാരിപ്പുണർന്ന് വലിഞ്ഞിഴഞ്ഞു ഇരു ശരീരങ്ങളും ഒന്നായി മാറുന്ന കാഴ്ച. നീട്ടി വളർത്തിയ നഖങ്ങളുള്ള അവളുടെ ഇടതു കൈ കൊണ്ട് മുകളിലേക്ക് തലയുയർത്തി നിന്നിരുന്ന അയാളുടെ ഒറ്റക്കണ്ണന്റെ മകുടത്തിൽ ചുക്കിച്ചുളിഞു നിന്നിരുന്ന വയസ്സൻ തൊലി താഴേക്ക് വലിച്ചു മാറ്റി കൊണ്ട് ചുവന്ന അധരങ്ങളാൽ ആ മകുടം അവൾ സ്വന്തം വായിലാക്കി. റൂമിൽ ഉണ്ടായിരുന്ന ശക്തിയേറിയ വെളിച്ചത്തിൽ , അയാളുടെ മകുടത്തിൽ അവളുടെ ചുണ്ടിൽ നിന്നും തേൻ കണങ്ങൾ ഒഴുകിയിറങ്ങി

വന്ന നിമിഷം മുകളിലേക്ക് തല ഉയർത്തി നിന്നിരുന്ന ആ കിഴവന്റെ  ഒറ്റക്കണ്ണൻ വെട്ടിത്തിളങ്ങി.

മകളുടെ പ്രായം മാത്രമുള്ള ഒരു സ്ത്രീയുടെ വായിലേക്ക് സ്വന്തം പുരുഷത്വം കയറിയിറങ്ങുന്ന സുഖം ആ കിഴവൻ ആസ്വദിച്ചത് ബെഡിൽ നിന്നും അയാളുടെ ഇരു ചന്തികളും മുകളിലേക്കുയർത്തി അവളുടെ വായുടെ ആഴങ്ങളിലേക്ക് അവനെ ആഴ്ന്ന് ഇറക്കുവാൻ ശ്രമിച്ചു കൊണ്ടായിരുന്നു.

അയാളുടെ പുരുഷത്വം അവളുടെ വായിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട നിമിഷം തൻറെ വലത് കയ്യിലെ ഇരു വിരലുകളും , ജയശ്രീയുടെ മദന കവാടത്തിലേക്ക് തിരുകിക്കയറ്റി ചുഴറ്റി തുടങ്ങിയിരുന്നു. സുഖ ലോലുതയേക്കാൾ അയാളുടെ സന്തോഷത്തിനായി കിടക്കയിൽ നിന്നും ഇരു ചന്തികളും ഉയർത്തി അവൾ സഹകരിച്ചു കൊണ്ടിരുന്നു. അല്പ സമയത്തെ വിരൽ പ്രയോഗത്തിന് ശേഷം ജയശ്രീ യുടെ മദന കവാടത്തിൽ നിന്നും ഊരിയെടുത്ത വിരൽ , അവളെത്തന്നെ മണപ്പിച്ച് ആനന്ദം കണ്ടെത്തുന്ന കിഴവൻ പ്രൊഡ്യൂസറുടെ സാഡിസ്റ്റ് മനോഭാവവും കാണേണ്ടി വന്നു.

പിളർന്നിരിക്കുന്ന ജയശ്രീയുടെ കവാടത്തിലേക്ക് അയാൾ തന്റെ നാക്ക് ചുഴറ്റി ഇറക്കി അവിടമാകെ നക്കി തുവർത്തി. മരംകോച്ചുന്ന തണുപ്പിന് ഇടയിലും അവളുടെ ചെപ്പിൽ നിന്നും ചുട് തെളി നീരുറവ പൊട്ടി ഒലിച്ചു തുടങ്ങി. ചുടു തേൻ നക്കി എടുക്കുന്ന ലാഘവത്തോടെ അയാൾ അതെല്ലാം സ്വന്തം വായിലേക്ക് ആവാഹിച്ചു കൊണ്ടിരുന്നു.

കിടക്കയിൽ മലർന്ന് കിടക്കുന്ന ജയശ്രീയുടെ മുകളിലേക്ക് നര കയറിയ കഷണ്ടി തലയുമായി അയാള് വലിഞ്ഞു കയറി. ഇടതു കൈ കൊണ്ട് തൻറെ പുരുഷത്വത്തെ ജയശ്രീയുടെ മദന കവാടത്തിന്റെ വായ് മുഖത്തായി വെച്ചു.

കാലുകൾ രണ്ടും നന്നായി വിടർത്തി വച്ച് അവൾ സഹകരിച്ചു. വളരെ സാവകാശം അയാൾ അരക്കെട്ട് ചലിപ്പിച്ച് തുടങ്ങി.. അല്പാല്പമായി വേഗത കൈ വരിച്ചു. പൊങ്ങി ഉയരുന്ന ആവേശത്തിന്റെ അല ഒലിയിൽ ഞരക്കങ്ങളും അവ്യക്തമായ സീൽക്കാര ശബ്ദങ്ങളും മാത്രം. തെല്ലൊരു വെട്ടി വിറയലോടെ കിഴവൻ പ്രൊഡ്യൂസറുടെ ഒറ്റ കണ്ണൻ ചുടു പാൽ ചുരത്തി. ജയശ്രീ യുടെ പൂന്തേനരുവി യുടെ  പൂ മുഖത്ത് നിന്നും അയാൾ മാറി കിടക്കയിലേക്ക് കിടന്ന നിമിഷം , കിഴവൻ ചുരത്തിയ പാൽ താഴേക്ക് ഒഴുകി കൂതി തുള വഴി കിടക്കയിലേക്ക് പതിച്ചു.

കൊടും തണുപ്പിൽ ജനാലയുടെ പടിയിൽ ചവിട്ടി നിന്നു കൊണ്ടുള്ള അഭ്യാസം എന്റെ കാലുകൾക്ക് പെരുപ്പ് ഉളവാക്കി , ഇരു കാലുകളും കൂട്ടിപ്പിടിച്ച് പതുക്കെ താഴേക്കു ഇറങ്ങി.

സിജു ഏട്ടൻറെ നാലാം നമ്പർ കോട്ടേജ് ലക്ഷ്യമാക്കി നടന്നു. കഴിഞ്ഞ ഒരു രാത്രിയുടെ ഉറക്കമില്ലായ്മയും അതി കാലത്തെ കണ്ട് സിരകൾക്ക് ചൂടു പകർന്ന മദന കേളിയും എന്നെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു.

ജയശ്രീയുടെ കുഞ്ഞ് അപ്പോഴും സുഖമായി ഉറങ്ങുകയാണ്. മേക്കപ്പ് മാൻ സെന്തിലിന്റെ അസിസ്റ്റൻറ് മുത്തുമണിയുടെ കോട്ടേജിലേക്ക് കുഞ്ഞിനെ എത്തിക്കുവാൻ മുകളിൽ ബ് ഏതാനും നിമിഷം കഴിഞ്ഞപ്പോൾ വിളി വന്നു.

കുഞ്ഞുമായി മുത്തുമണിയുടെ കോട്ടേജിലേക്ക് എത്തിയപ്പോഴേക്കും ജയശ്രീയുടെ മേക്കപ്പ് പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൈമാറി ജയശ്രീക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഒരു നീണ്ട യാത്രയുടെയും നീണ്ട കാമകേളിയുടെയും ക്ഷീണം ആ മുഖത്തും കണ്ണുകളിലും കാണാമായിരുന്നു. അവിടെ ഒരുപാട് കാഴ്ചകൾ കണ്ടു നിൽക്കാതെ വേഗം സിജു ഏട്ടൻറെ കോട്ടേജിലേക്ക് തിരികെ ഓടി.

സിജു ഏട്ടൻ നല്ല ഉറക്കം ആണെന്ന് തോന്നുന്നു , സമയം എട്ടു മണിയോട് അടുക്കുന്നു. അദ്ദേഹത്തിൻറെ കോട്ടേജിലെ വരാന്തയിൽ കുഞ്ഞിനെ കൊണ്ട് കിടത്തിയതും,  എടുത്തു കൊണ്ടു പോയതും ഒന്നും അറിഞ്ഞിട്ടില്ല.

കൃത്യം 8 30ന് തന്നെ സിജു എട്ടനേയും  തയ്യാറാക്കി ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തി. അവിടെ ഒരു ചെയറിൽ ടർക്കിയും മൂടിപ്പുതച്ച് ഇരിക്കുന്ന ജയശ്രീയുടെ കോലം കണ്ട് ഞാൻ തന്നെ ഞെട്ടി. പാൻറീസ് നേക്കാൾ അല്പം താഴേക്ക് ഇറക്കമുള്ള ഒരു നിക്കറും , ബ്രായെക്കാൾ കുറച്ച് വീതിയും വലിപ്പവുമുള്ള ബനിയനും ആണ് വേഷം.

അല്പ സ്വല്പം പേരും പെരുമയും ഉണ്ടായിരുന്ന ഒരു പഴയ നടി ആണെന്ന പരിഗണന ജയശ്രീക്ക് കൊടുക്കാതെ വസ്ത്രാലങ്കാര വിദഗ്ധൻ തന്റെ കഴിവ് മുഴുവൻ പുറത്തെടുത്ത് അവളുടെ അവയവ പുഷ്ടി ഏകദേശം പൂർണ്ണമായിത്തന്നെ ക്യാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കുന്ന

വിധത്തിൽ അവളെ തയ്യാറാക്കിയിരിക്കുകയാണ്.

അൽപ സമയം മുൻപ് ഒളിഞ്ഞു നോക്കി കൃത്രിമ വെളിച്ചത്തിൽ ഞാൻ കണ്ട കോലം ആയിരുന്നില്ല ഇപ്പോൾ ജയശ്രീയുടെത്. തൂങ്ങിയാടുന്ന മുലകളെ ഉയർത്തി എടുക്കുന്നതിന് പരമാവധി ടൈറ്റായ കപ്പ് സൈസ് ബ്രാ പരാജയപ്പെടുന്നതായി എനിക്ക് തോന്നി. അരക്കെട്ട് കളുടെ ഭംഗി അറിയുന്നതിനായി താഴ്ത്തി ഇറക്കി ടൈറ്റ് ചെയ്തിരിക്കുന്ന ആ കൊച്ചു നിക്കർ , കുഴികൾ പൊക്കിളും അതിന് താഴെയുള്ള വിശാലമായ അടിവയറും പൂർണമായിത്തന്നെ കാണാമെങ്കിലും പ്രസവത്തിന്റെ സമ്മാനമെന്നോണം വയറിൽ തെളിഞ്ഞു നിൽക്കുന്ന സ്ട്രെച്ച് മാർക്കുകൾ , കുറേക്കാലം ഷേവിങ് ഇല്ലാതിരുന്നതു കൊണ്ടോ പ്രായത്തിന്റെ തൊലി കറുപ്പോ എന്താണെന്നറിയില്ല .. കക്ഷത്തിലും സാമാന്യം നല്ല ഇരുണ്ട നിറം പ്രകടമാകുന്നുണ്ട്. സംവിധാനം എന്നത് ദൂരെ നിന്ന് മാത്രം കണ്ടു ശീലിച്ച എന്നെ പോലെ ഒരു വ്യക്തിക്കു പോലും ജയശ്രീയുടെ അപ്പോഴത്തെ കോലം ക്യാമറ കണ്ണുകൾക്ക് തീരെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്ന് തോന്നിയില്ല.

സിജു ഏട്ടൻ മേക്കപ്പ് കഴിഞ്ഞ് തയ്യാറായിരിക്കുകയാണ് .. പറഞ്ഞു കേട്ടിടത്തോളം സെറ്റിൽ അദ്ദേഹം മറ്റ് നടിമാരോടും സഹ പ്രവർത്തകരോടും അധികം സംസാരിക്കാൻ പോകാറില്ല , മേക്കപ്പിട്ട് കഴിഞ്ഞാൽ ഒറ്റയ്ക്ക് തന്റെ ഷോട്ട് റെഡി ആകുന്നത് വരെ മാറി ഇരിക്കലാണ് പതിവ് .. ഇവിടെയും സ്ഥിതിക്ക് മാറ്റമൊന്നുമില്ല. ചായയോ മറ്റു വെള്ളമോ വേണമെന്ന് ഒന്നു രണ്ട് തവണ ഞാൻ അടുത്തേക്ക് പോയി അന്വേഷിച്ചു .

സംവിധായകൻ വിമൽ നടേശനെയും പ്രൊഡ്യൂസറെയും സെറ്റിൽ കാണുന്നില്ല പ്രൊഡ്യൂസർ ഒരു പക്ഷേ മദന കേളിയുടെ ക്ഷീണത്തിൽ ആകാം പക്ഷേ സംവിധായകൻ എവിടെ … ?

സംവിധായകനോട് അടുത്ത ചില വ്യക്തികൾ സെറ്റിൽ ഉണ്ട് , ഒപ്പം സഹ സംവിധായകരും. ചില അടക്കം പറച്ചിലുകൾ മുറു മുറുപ്പുകൾ അവിടവിടെയായി കേൾക്കുന്നു. ഒടുവിൽ സംവിധായകന്റെ അറിയിപ്പുമായി പ്രത്യേക ദൂതൻ വന്നു , ജയശ്രീ ചിത്രത്തിൽ നിന്നും ഔട്ട്. വയറിലെ സ്ട്രെച്ച് മാർക്സ്സും തൂങ്ങിയ മുലകളും ഒരു പക്ഷേ ആ സോങ്ങിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന് അവളെക്കൊണ്ട് സാധിക്കില്ല എന്ന് അവർ വിധി എഴുതിയിരിക്കുന്നു.

പകരം തമിഴ് നടി ഐറ്റം ഡാൻസിനായി ഉച്ചയോടെ സെറ്റിലെത്തും .

തൻറെ സമയം മെനക്കെടുത്തിയതിൽ സഹ സംവിധായകനൊട്‌ കയർത്തു കൊണ്ട് സിജു ഏട്ടൻ അദ്ദേഹത്തിന്റെ കോട്ടേജിലേക്ക് പോയി.

മേക്കപ്പ് കഴുകി കളഞ്ഞ് , ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന നരച്ച ചുരിദാറും ധരിച്ചു കൊണ്ട് കുഞ്ഞിനെയും കൈയിലെടുത്ത് , എന്തോ തുച്ഛമായ പൈസയും നൽകിയത് വാങ്ങിക്കൊണ്ട് പ്രൊഡക്ഷൻ ഏർപ്പാടാക്കിയ ടാക്സിയിൽ നിറ കണ്ണുകളോടെ ജയശ്രീ യാത്രയായി.

ജയശ്രീയുടെ ടാക്സി കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ അല്പ നേരം നോക്കി നിന്നു … നന്ദി കേട് കൊണ്ട് പണിതുയർത്തിയ ഒരു കൂടാരമാണ് സിനിമ എന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യമാണ്.

ഐറ്റം ഡാൻസിനായി തമിഴ് നടി എത്തുന്നതു വരെ ഒരു ചെറിയ ബ്രേക്ക് …. !!

( തുടരും )

Comments:

No comments!

Please sign up or log in to post a comment!